Contents
Displaying 25081-25090 of 26068 results.
Content:
25534
Category: 1
Sub Category:
Heading: 2025 ജൂബിലി വർഷത്തില്‍ വത്തിക്കാനില്‍ എത്തിയ തീര്‍ത്ഥാടകരുടെ എണ്ണം 24 ദശലക്ഷം പിന്നിട്ടു
Content: വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വർഷത്തിന് ഫ്രാൻസിസ് മാർപാപ്പ ആരംഭം കുറിച്ചത് മുതൽ ഇതുവരെ 24 ദശലക്ഷം തീര്‍ത്ഥാടകര്‍ വത്തിക്കാനില്‍ സന്ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ട്. വത്തിക്കാൻ തന്നെയാണ് കഴിഞ്ഞ ബുധനാഴ്ച ഇക്കാര്യം അറിയിച്ചത്. 25 വർഷത്തിലൊരിക്കൽ നടക്കുന്ന ജൂബിലി വർഷത്തിനായി വത്തിക്കാൻ, റോം നഗരം എന്നിവ കുറഞ്ഞത് 30 ദശലക്ഷം തീർത്ഥാടകരെയാണ് പ്രതീക്ഷിച്ചിരിന്നത്. 9 മാസത്തിനിടെ ഇത്രയും തീര്‍ത്ഥാടകര്‍ സന്ദര്‍ശനം നടത്തിയ പശ്ചാത്തലത്തില്‍ ജൂബിലി സമാപിക്കുമ്പോള്‍ തീര്‍ത്ഥാടകരുടെ സംഖ്യ വളരെ കൂടുതലായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ക്രിസ്തുമസ് തലേന്ന് സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതില്‍ തുറന്നാണ് ഫ്രാന്‍സിസ് പാപ്പ 2025 ജൂബിലി വര്‍ഷത്തിന് തുടക്കം കുറിച്ചത്. വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്ക, സെൻ്റ് ജോൺ ലാറ്ററൻ ബസിലിക്ക, സെന്‍റ് മേരി മേജർ ബസിലിക്ക, സെന്‍റ് പോൾ ബസിലിക്ക എന്നിങ്ങനെ റോമിലെ നാല് ബസിലിക്കകളിൽ മാത്രമാണ് വിശുദ്ധ വാതിലുകൾ സാധാരണയായി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ 2025 ജൂബിലി വർഷം ഫ്രാന്‍സിസ് മാർപാപ്പ റോമിലെ റെബിബിയ ജയിലിൽ മറ്റൊരു ജൂബിലി വാതില്‍ കൂടി തുറന്നിരിന്നു. വിശുദ്ധ വർഷത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് വത്തിക്കാനിലെത്തി ജൂബിലി ആഘോഷത്തില്‍ പങ്കുചേരാനും പൂര്‍ണ്ണ ദണ്ഡവിമോചനം സ്വീകരിക്കാനും ലോകമെമ്പാടും വിവിധ തീര്‍ത്ഥാടന പദ്ധതികളാണ് ഒരുക്കിക്കൊണ്ടിരിക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-05-19:29:26.jpg
Keywords: വത്തിക്കാ
Category: 1
Sub Category:
Heading: 2025 ജൂബിലി വർഷത്തില്‍ വത്തിക്കാനില്‍ എത്തിയ തീര്‍ത്ഥാടകരുടെ എണ്ണം 24 ദശലക്ഷം പിന്നിട്ടു
Content: വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വർഷത്തിന് ഫ്രാൻസിസ് മാർപാപ്പ ആരംഭം കുറിച്ചത് മുതൽ ഇതുവരെ 24 ദശലക്ഷം തീര്‍ത്ഥാടകര്‍ വത്തിക്കാനില്‍ സന്ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ട്. വത്തിക്കാൻ തന്നെയാണ് കഴിഞ്ഞ ബുധനാഴ്ച ഇക്കാര്യം അറിയിച്ചത്. 25 വർഷത്തിലൊരിക്കൽ നടക്കുന്ന ജൂബിലി വർഷത്തിനായി വത്തിക്കാൻ, റോം നഗരം എന്നിവ കുറഞ്ഞത് 30 ദശലക്ഷം തീർത്ഥാടകരെയാണ് പ്രതീക്ഷിച്ചിരിന്നത്. 9 മാസത്തിനിടെ ഇത്രയും തീര്‍ത്ഥാടകര്‍ സന്ദര്‍ശനം നടത്തിയ പശ്ചാത്തലത്തില്‍ ജൂബിലി സമാപിക്കുമ്പോള്‍ തീര്‍ത്ഥാടകരുടെ സംഖ്യ വളരെ കൂടുതലായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ക്രിസ്തുമസ് തലേന്ന് സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതില്‍ തുറന്നാണ് ഫ്രാന്‍സിസ് പാപ്പ 2025 ജൂബിലി വര്‍ഷത്തിന് തുടക്കം കുറിച്ചത്. വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്ക, സെൻ്റ് ജോൺ ലാറ്ററൻ ബസിലിക്ക, സെന്‍റ് മേരി മേജർ ബസിലിക്ക, സെന്‍റ് പോൾ ബസിലിക്ക എന്നിങ്ങനെ റോമിലെ നാല് ബസിലിക്കകളിൽ മാത്രമാണ് വിശുദ്ധ വാതിലുകൾ സാധാരണയായി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ 2025 ജൂബിലി വർഷം ഫ്രാന്‍സിസ് മാർപാപ്പ റോമിലെ റെബിബിയ ജയിലിൽ മറ്റൊരു ജൂബിലി വാതില്‍ കൂടി തുറന്നിരിന്നു. വിശുദ്ധ വർഷത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് വത്തിക്കാനിലെത്തി ജൂബിലി ആഘോഷത്തില്‍ പങ്കുചേരാനും പൂര്‍ണ്ണ ദണ്ഡവിമോചനം സ്വീകരിക്കാനും ലോകമെമ്പാടും വിവിധ തീര്‍ത്ഥാടന പദ്ധതികളാണ് ഒരുക്കിക്കൊണ്ടിരിക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-05-19:29:26.jpg
Keywords: വത്തിക്കാ
Content:
25535
Category: 18
Sub Category:
Heading: സീറോ മലബാർ സഭ മുൻ ചാൻസലർ ഫാ. ആന്റണി കൊള്ളന്നൂരിന് വിട
Content: തൃശൂർ: സീറോ മലബാർ മേജർ ആർക്കി എപ്പിസ്‌ക്കോപ്പൽ കൂരിയ മുൻ ചാൻസലർ റവ. ഫാ. ആന്റണി കൊള്ളന്നൂർ (69) നിര്യാതനായി. തൃശ്ശൂർ അതിരൂപതാംഗമായ ഫാ. ആന്റണി കൊള്ളന്നൂർ 2004 മുതൽ 15 വർഷക്കാലം സീറോ മലബാർ സഭയുടെ ആസ്ഥാനത്ത് ചാൻസലറായിരുന്നു. സഭയുടെ കാനൻ നിയമത്തിൽ ഡോക്‌ടറേറ്റ് നേടിയിട്ടുള്ള ഫാ. ആന്റണി കൊള്ളന്നൂർ തൃശൂർ അതിരൂപതയിലും കല്യാൺ രൂപതയിലും ജൂഡീഷ്യൽ വികാർ, ചാൻസലർ, ഇടവക വികാരി, ഡയറക്‌ടർ തുടങ്ങീ വിവിധ ശുശ്രൂഷകൾ നിർവ്വഹിച്ചിട്ടുണ്ട്. മൃതസംസ്ക്കാരം ഇന്ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ആറ്റുപുറം സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും. മൃതസംസ്ക്കാര ശുശ്രൂഷകളിൽ സീറോമലബാർ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ, മാർ ടോണി നീലങ്കാവിൽ എന്നിവർ പങ്കെടുക്കും.
Image: /content_image/India/India-2025-09-06-11:37:35.jpg
Keywords: സീറോ
Category: 18
Sub Category:
Heading: സീറോ മലബാർ സഭ മുൻ ചാൻസലർ ഫാ. ആന്റണി കൊള്ളന്നൂരിന് വിട
Content: തൃശൂർ: സീറോ മലബാർ മേജർ ആർക്കി എപ്പിസ്‌ക്കോപ്പൽ കൂരിയ മുൻ ചാൻസലർ റവ. ഫാ. ആന്റണി കൊള്ളന്നൂർ (69) നിര്യാതനായി. തൃശ്ശൂർ അതിരൂപതാംഗമായ ഫാ. ആന്റണി കൊള്ളന്നൂർ 2004 മുതൽ 15 വർഷക്കാലം സീറോ മലബാർ സഭയുടെ ആസ്ഥാനത്ത് ചാൻസലറായിരുന്നു. സഭയുടെ കാനൻ നിയമത്തിൽ ഡോക്‌ടറേറ്റ് നേടിയിട്ടുള്ള ഫാ. ആന്റണി കൊള്ളന്നൂർ തൃശൂർ അതിരൂപതയിലും കല്യാൺ രൂപതയിലും ജൂഡീഷ്യൽ വികാർ, ചാൻസലർ, ഇടവക വികാരി, ഡയറക്‌ടർ തുടങ്ങീ വിവിധ ശുശ്രൂഷകൾ നിർവ്വഹിച്ചിട്ടുണ്ട്. മൃതസംസ്ക്കാരം ഇന്ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ആറ്റുപുറം സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും. മൃതസംസ്ക്കാര ശുശ്രൂഷകളിൽ സീറോമലബാർ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ, മാർ ടോണി നീലങ്കാവിൽ എന്നിവർ പങ്കെടുക്കും.
Image: /content_image/India/India-2025-09-06-11:37:35.jpg
Keywords: സീറോ
Content:
25536
Category: 18
Sub Category:
Heading: കണ്ണൂർ പട്ടാരം വിമലഗിരി ധ്യാനകേന്ദ്രത്തില്‍ സെപ്റ്റംബര്‍ 11 മുതല്‍ 15 വരെ തിരുരക്താഭിഷേക ധ്യാനം
Content: വിശുദ്ധ ജീവിതം നയിക്കുന്നതിനും തിരുസഭയെ പടുത്തുയർത്താനും കർത്താവിന്റെ സാക്ഷിയായി പ്രേഷിതദൗത്യത്തിലൂടെ അനേകം ആത്മാക്കളെ നേടാനും കണ്ണൂർ പട്ടാരം വിമലഗിരി കപ്പുച്ചിൻ ധ്യാനകേന്ദ്രത്തില്‍ തിരുരക്താഭിഷേക ധ്യാനം സെപ്റ്റംബര്‍ 11 മുതല്‍ 15 വരെ നടക്കും. ദിവ്യകാരുണ്യ നാഥനിലൂടെ അനുദിനം ലോകം മുഴുവനിലേക്കും ചൊരിയപ്പെടുന്ന സ്നേഹവും ശക്തിയും, കൃപയും വിടുതലും സ്വന്തമാക്കുന്നതിനും സഭയുടെ പഠനങ്ങളോട് ചേർന്ന് കാലഘട്ടത്തിലെ പാപ പ്രവണതകൾക്കും തിന്മയുടെ കടന്നു കയറ്റത്തിനുമെതിരെ ശക്തമായി നിലനിന്നു കൊണ്ട് യേശുവിന്റെ തിരുരക്തത്തിന്റെ യോഗ്യതയാൽ തിന്മയുടെ ആധിപത്യങ്ങളെ തകർത്ത് കൂദാശ കേന്ദ്രീകൃതമായ ജീവിതത്തിലൂടെ വിശുദ്ധ ജീവിതം നയിക്കുന്നതിനും സഹായിക്കുന്ന ധ്യാനത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ഹോളി യൂക്കാരിസ്റ്റിക് അഡോറേഷൻ മിനിസ്ട്രി പ്രസ്താവിച്ചു. #{blue->none->b->ബുക്കിംഗിന്: }# ബ്ര. ജോയൽ :- 9961167804, സി. സീന :- 8075001751 ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/India/India-2025-09-06-11:49:22.jpg
Keywords: ധ്യാന
Category: 18
Sub Category:
Heading: കണ്ണൂർ പട്ടാരം വിമലഗിരി ധ്യാനകേന്ദ്രത്തില്‍ സെപ്റ്റംബര്‍ 11 മുതല്‍ 15 വരെ തിരുരക്താഭിഷേക ധ്യാനം
Content: വിശുദ്ധ ജീവിതം നയിക്കുന്നതിനും തിരുസഭയെ പടുത്തുയർത്താനും കർത്താവിന്റെ സാക്ഷിയായി പ്രേഷിതദൗത്യത്തിലൂടെ അനേകം ആത്മാക്കളെ നേടാനും കണ്ണൂർ പട്ടാരം വിമലഗിരി കപ്പുച്ചിൻ ധ്യാനകേന്ദ്രത്തില്‍ തിരുരക്താഭിഷേക ധ്യാനം സെപ്റ്റംബര്‍ 11 മുതല്‍ 15 വരെ നടക്കും. ദിവ്യകാരുണ്യ നാഥനിലൂടെ അനുദിനം ലോകം മുഴുവനിലേക്കും ചൊരിയപ്പെടുന്ന സ്നേഹവും ശക്തിയും, കൃപയും വിടുതലും സ്വന്തമാക്കുന്നതിനും സഭയുടെ പഠനങ്ങളോട് ചേർന്ന് കാലഘട്ടത്തിലെ പാപ പ്രവണതകൾക്കും തിന്മയുടെ കടന്നു കയറ്റത്തിനുമെതിരെ ശക്തമായി നിലനിന്നു കൊണ്ട് യേശുവിന്റെ തിരുരക്തത്തിന്റെ യോഗ്യതയാൽ തിന്മയുടെ ആധിപത്യങ്ങളെ തകർത്ത് കൂദാശ കേന്ദ്രീകൃതമായ ജീവിതത്തിലൂടെ വിശുദ്ധ ജീവിതം നയിക്കുന്നതിനും സഹായിക്കുന്ന ധ്യാനത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ഹോളി യൂക്കാരിസ്റ്റിക് അഡോറേഷൻ മിനിസ്ട്രി പ്രസ്താവിച്ചു. #{blue->none->b->ബുക്കിംഗിന്: }# ബ്ര. ജോയൽ :- 9961167804, സി. സീന :- 8075001751 ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/India/India-2025-09-06-11:49:22.jpg
Keywords: ധ്യാന
Content:
25537
Category: 1
Sub Category:
Heading: നീതിയ്ക്കു വേണ്ടിയുള്ള പാക്ക് ക്രൈസ്തവരുടെ സമാനതകളില്ലാത്ത പോരാട്ടത്തിന് ഒടുവില്‍ ഫലം
Content: ലാഹോർ: പാക്കിസ്ഥാനിലെ ജരൻവാലയില്‍ ക്രൈസ്തവര്‍ക്ക് നേരെ നടന്ന ആക്രമണത്തിന്റെ ഇരകള്‍ നടത്തിയ ശക്തമായ പ്രതിഷേധത്തിന് ഒടുവില്‍ നീതി ലഭ്യമാക്കുമെന്ന് ഭരണകൂടത്തിന്റെ ഉറപ്പ്. 2023 ഓഗസ്റ്റിൽ ക്രൈസ്തവര്‍ക്ക് നേരെ ഇസ്ലാം മതസ്ഥര്‍ നടത്തിയ ആക്രമണത്തിന്റെ ഇരകൾ 17 ദിവസമായി നടത്തിവന്നിരിന്ന സമരമാണ് അവസാനിപ്പിച്ചത്. പാക്കിസ്ഥാന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ക്രിസ്ത്യാനികൾ അവരുടെ അവകാശങ്ങൾക്കായി ഇത്രയും വിപുലമായ പ്രതിഷേധം നടത്തിയതെന്ന് ജരൻവാലയിലെ ഇരകളുടെ കമ്മിറ്റി കൺവീനർ ലാല റോബിൻ ഡാനിയേൽ പറഞ്ഞു. വർഷങ്ങൾക്കിടയിൽ ക്രിസ്ത്യാനികൾ അവരുടെ പ്രദേശങ്ങളില്‍ പതിമൂന്നിലധികം ആൾക്കൂട്ട ആക്രമണങ്ങൾ അനുഭവിച്ചിട്ടുണ്ട്, പക്ഷേ അവർ നീതിക്കായി ശബ്ദമുയർത്തിയിട്ടില്ല. 2023 ഓഗസ്റ്റ് 16-ന് പഞ്ചാബ് പ്രവിശ്യയിലെ ജരൻവാല പ്രദേശത്ത് നടന്ന ആക്രമണങ്ങളെത്തുടർന്ന് ഇതുവരെ നീതി ലഭിക്കാത്തവരാണ് ക്രൈസ്തവര്‍. ഈ രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് 10 കിലോമീറ്റർ ചുറ്റളവിൽ തെരുവുകളിൽ മാത്രമല്ല, ശ്മശാനങ്ങളിലും പള്ളികളിലും പ്രതിഷേധങ്ങൾ നടക്കുന്നതെന്നും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായ ലാല റോബിൻ പറഞ്ഞു. സ്ത്രീകൾ ഉള്‍പ്പെടെയുള്ള ക്രൈസ്തവര്‍ നിരാഹാര സമരത്തിൽ പങ്കെടുക്കുന്നതും ആദ്യമായിട്ടായിരുന്നുവെന്നും ദൈനംദിന ജോലികൾ ഉപേക്ഷിച്ചാണ് കുത്തിയിരിപ്പ് സമരം നടത്തിയതെന്നും പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നീതിക്കും നഷ്ടപരിഹാരത്തിനും വേണ്ടിയുള്ള അപേക്ഷ ഭരണകൂടം ശ്രവിക്കാന്‍ തയാറാകാത്തതാണ് ക്രൈസ്തവര്‍ പരസ്യ പ്രതിഷേധത്തിന് ഇറങ്ങുവാന്‍ കാരണമായത്. രാജ്യത്തെ ന്യൂനപക്ഷമായ ക്രൈസ്തവരുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്നതായിരിന്നു ജരന്‍വാല കലാപം. തീവ്ര ഇസ്ലാം മതവിശ്വാസികള്‍ നടത്തിയ ആക്രമണത്തില്‍ ഇരുപതോളം ദേവാലയങ്ങളും, എണ്ണൂറിലധികം ക്രിസ്ത്യന്‍ ഭവനങ്ങളുമാണ് തകര്‍ക്കപ്പെട്ടത്. അക്രമത്തെ തുടര്‍ന്നു പതിനായിരത്തോളം ക്രൈസ്തവര്‍ ഭവനരഹിതരായി തീര്‍ന്നിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-06-13:49:44.jpg
Keywords: പാക്ക
Category: 1
Sub Category:
Heading: നീതിയ്ക്കു വേണ്ടിയുള്ള പാക്ക് ക്രൈസ്തവരുടെ സമാനതകളില്ലാത്ത പോരാട്ടത്തിന് ഒടുവില്‍ ഫലം
Content: ലാഹോർ: പാക്കിസ്ഥാനിലെ ജരൻവാലയില്‍ ക്രൈസ്തവര്‍ക്ക് നേരെ നടന്ന ആക്രമണത്തിന്റെ ഇരകള്‍ നടത്തിയ ശക്തമായ പ്രതിഷേധത്തിന് ഒടുവില്‍ നീതി ലഭ്യമാക്കുമെന്ന് ഭരണകൂടത്തിന്റെ ഉറപ്പ്. 2023 ഓഗസ്റ്റിൽ ക്രൈസ്തവര്‍ക്ക് നേരെ ഇസ്ലാം മതസ്ഥര്‍ നടത്തിയ ആക്രമണത്തിന്റെ ഇരകൾ 17 ദിവസമായി നടത്തിവന്നിരിന്ന സമരമാണ് അവസാനിപ്പിച്ചത്. പാക്കിസ്ഥാന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ക്രിസ്ത്യാനികൾ അവരുടെ അവകാശങ്ങൾക്കായി ഇത്രയും വിപുലമായ പ്രതിഷേധം നടത്തിയതെന്ന് ജരൻവാലയിലെ ഇരകളുടെ കമ്മിറ്റി കൺവീനർ ലാല റോബിൻ ഡാനിയേൽ പറഞ്ഞു. വർഷങ്ങൾക്കിടയിൽ ക്രിസ്ത്യാനികൾ അവരുടെ പ്രദേശങ്ങളില്‍ പതിമൂന്നിലധികം ആൾക്കൂട്ട ആക്രമണങ്ങൾ അനുഭവിച്ചിട്ടുണ്ട്, പക്ഷേ അവർ നീതിക്കായി ശബ്ദമുയർത്തിയിട്ടില്ല. 2023 ഓഗസ്റ്റ് 16-ന് പഞ്ചാബ് പ്രവിശ്യയിലെ ജരൻവാല പ്രദേശത്ത് നടന്ന ആക്രമണങ്ങളെത്തുടർന്ന് ഇതുവരെ നീതി ലഭിക്കാത്തവരാണ് ക്രൈസ്തവര്‍. ഈ രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് 10 കിലോമീറ്റർ ചുറ്റളവിൽ തെരുവുകളിൽ മാത്രമല്ല, ശ്മശാനങ്ങളിലും പള്ളികളിലും പ്രതിഷേധങ്ങൾ നടക്കുന്നതെന്നും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായ ലാല റോബിൻ പറഞ്ഞു. സ്ത്രീകൾ ഉള്‍പ്പെടെയുള്ള ക്രൈസ്തവര്‍ നിരാഹാര സമരത്തിൽ പങ്കെടുക്കുന്നതും ആദ്യമായിട്ടായിരുന്നുവെന്നും ദൈനംദിന ജോലികൾ ഉപേക്ഷിച്ചാണ് കുത്തിയിരിപ്പ് സമരം നടത്തിയതെന്നും പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നീതിക്കും നഷ്ടപരിഹാരത്തിനും വേണ്ടിയുള്ള അപേക്ഷ ഭരണകൂടം ശ്രവിക്കാന്‍ തയാറാകാത്തതാണ് ക്രൈസ്തവര്‍ പരസ്യ പ്രതിഷേധത്തിന് ഇറങ്ങുവാന്‍ കാരണമായത്. രാജ്യത്തെ ന്യൂനപക്ഷമായ ക്രൈസ്തവരുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്നതായിരിന്നു ജരന്‍വാല കലാപം. തീവ്ര ഇസ്ലാം മതവിശ്വാസികള്‍ നടത്തിയ ആക്രമണത്തില്‍ ഇരുപതോളം ദേവാലയങ്ങളും, എണ്ണൂറിലധികം ക്രിസ്ത്യന്‍ ഭവനങ്ങളുമാണ് തകര്‍ക്കപ്പെട്ടത്. അക്രമത്തെ തുടര്‍ന്നു പതിനായിരത്തോളം ക്രൈസ്തവര്‍ ഭവനരഹിതരായി തീര്‍ന്നിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-06-13:49:44.jpg
Keywords: പാക്ക
Content:
25538
Category: 1
Sub Category:
Heading: ഒന്നര മണിക്കൂറില്‍ നാലു ഭാഷകളിലുള്ള ബൈബിള്‍ കൈയെഴുത്തുപ്രതി; ചരിത്രം കുറിച്ച് മഹാരാഷ്‌ട്രയിലെ ഇടവക
Content: മുംബൈ: ചരിത്രം കുറിച്ച് നാലുഭാഷകളിലുള്ള ബൈബിള്‍ കൈയെഴുത്തുപ്രതി കേവലം ഒന്നരമണിക്കൂര്‍ക്കൊണ്ട് എഴുതി പൂര്‍ത്തിയാക്കി മഹാരാഷ്ട്രയിലെ ഇടവക. കല്യാണ്‍ അതിരൂപതയുടെ കീഴിലുള്ള പിംപ്രി-ചിഞ്ച്‌വാദേയിലെ കാലേവാദി സെന്റ് അൽഫോൻസ ഇടവകാംഗങ്ങളാണ് ഉല്പത്തി മുതൽ വെളിപാട് വരെയുള്ള സമ്പൂര്‍ണ്ണ ബൈബിള്‍ മുഴുവൻ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, മറാത്തി ഭാഷകളിൽ വെറും ഒന്നര മണിക്കൂറിനുള്ളിൽ പകർത്തി എഴുതിയത്. ഇടവകയിലെ വിശ്വാസ പരിശീലന വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന ബൈബിള്‍ കൈയെഴുത്തുപ്രതി തയാറാക്കുന്ന ഉദ്യമത്തില്‍ 8 വയസ്സുമുതൽ 86 വയസ്സുവരെ പ്രായമുള്ള ഇടവകയിലെ 560 വിശ്വാസികളാണ് പങ്കുചേര്‍ന്നത്. ദൈവവചനം വായിക്കാനും പഠിക്കാനും വിശ്വാസികളെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന്‍ ഇടവക വികാരി ഫാ. ഷിബു പുളിക്കൽ പറഞ്ഞു. പങ്കെടുത്ത എല്ലാവർക്കും ആഴത്തിലുള്ള ആത്മീയ അനുഭൂതി നല്‍കുന്ന നിമിഷമായിരുന്നുവെന്നും പ്രാർത്ഥനയോടും ഭക്തിയോടും കൂടിയാണ് എല്ലാവരും പങ്കുചേര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പലർക്കും ഇത് വെറുമൊരു പരിപാടിയായിരുന്നില്ല, മറിച്ച് കൃപയുടെ അനുഭവമായിരുന്നു. ക്രിസ്തുവിനോടൊപ്പമുള്ള ഓരോരുത്തരുടെയും യാത്രയെ പ്രചോദിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒന്നായി ഇത് മാറിയെന്നും ഫാ. ഷിബു പുളിക്കൽ പറഞ്ഞു. സുജിത് പാപ്പച്ചന്‍, ക്രിസ്റ്റീന സുജിത്ത് എന്നിവര്‍ ചേർന്നാണ് പരിപാടി ഏകോപിപ്പിച്ചത്. മതബോധന അധ്യാപകർ, സന്യാസിനികള്‍, കൈക്കാരന്മാര്‍, പാരിഷ് കൗൺസിൽ അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികള്‍ എന്നിവർ പരിപാടിയിലുടനീളം പിന്തുണയുമായി ഇടവക ജനത്തിനൊപ്പമുണ്ടായിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-06-15:32:48.jpg
Keywords: ബൈബി
Category: 1
Sub Category:
Heading: ഒന്നര മണിക്കൂറില്‍ നാലു ഭാഷകളിലുള്ള ബൈബിള്‍ കൈയെഴുത്തുപ്രതി; ചരിത്രം കുറിച്ച് മഹാരാഷ്‌ട്രയിലെ ഇടവക
Content: മുംബൈ: ചരിത്രം കുറിച്ച് നാലുഭാഷകളിലുള്ള ബൈബിള്‍ കൈയെഴുത്തുപ്രതി കേവലം ഒന്നരമണിക്കൂര്‍ക്കൊണ്ട് എഴുതി പൂര്‍ത്തിയാക്കി മഹാരാഷ്ട്രയിലെ ഇടവക. കല്യാണ്‍ അതിരൂപതയുടെ കീഴിലുള്ള പിംപ്രി-ചിഞ്ച്‌വാദേയിലെ കാലേവാദി സെന്റ് അൽഫോൻസ ഇടവകാംഗങ്ങളാണ് ഉല്പത്തി മുതൽ വെളിപാട് വരെയുള്ള സമ്പൂര്‍ണ്ണ ബൈബിള്‍ മുഴുവൻ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, മറാത്തി ഭാഷകളിൽ വെറും ഒന്നര മണിക്കൂറിനുള്ളിൽ പകർത്തി എഴുതിയത്. ഇടവകയിലെ വിശ്വാസ പരിശീലന വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന ബൈബിള്‍ കൈയെഴുത്തുപ്രതി തയാറാക്കുന്ന ഉദ്യമത്തില്‍ 8 വയസ്സുമുതൽ 86 വയസ്സുവരെ പ്രായമുള്ള ഇടവകയിലെ 560 വിശ്വാസികളാണ് പങ്കുചേര്‍ന്നത്. ദൈവവചനം വായിക്കാനും പഠിക്കാനും വിശ്വാസികളെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന്‍ ഇടവക വികാരി ഫാ. ഷിബു പുളിക്കൽ പറഞ്ഞു. പങ്കെടുത്ത എല്ലാവർക്കും ആഴത്തിലുള്ള ആത്മീയ അനുഭൂതി നല്‍കുന്ന നിമിഷമായിരുന്നുവെന്നും പ്രാർത്ഥനയോടും ഭക്തിയോടും കൂടിയാണ് എല്ലാവരും പങ്കുചേര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പലർക്കും ഇത് വെറുമൊരു പരിപാടിയായിരുന്നില്ല, മറിച്ച് കൃപയുടെ അനുഭവമായിരുന്നു. ക്രിസ്തുവിനോടൊപ്പമുള്ള ഓരോരുത്തരുടെയും യാത്രയെ പ്രചോദിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒന്നായി ഇത് മാറിയെന്നും ഫാ. ഷിബു പുളിക്കൽ പറഞ്ഞു. സുജിത് പാപ്പച്ചന്‍, ക്രിസ്റ്റീന സുജിത്ത് എന്നിവര്‍ ചേർന്നാണ് പരിപാടി ഏകോപിപ്പിച്ചത്. മതബോധന അധ്യാപകർ, സന്യാസിനികള്‍, കൈക്കാരന്മാര്‍, പാരിഷ് കൗൺസിൽ അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികള്‍ എന്നിവർ പരിപാടിയിലുടനീളം പിന്തുണയുമായി ഇടവക ജനത്തിനൊപ്പമുണ്ടായിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-06-15:32:48.jpg
Keywords: ബൈബി
Content:
25539
Category: 1
Sub Category:
Heading: വാഴ്ത്തപ്പെട്ട കാര്‍ളോയുടെ ഫ്രസ്സാത്തിയുടെയും ബാനറുകള്‍ വത്തിക്കാനില്‍ അനാച്ഛാദനം ചെയ്തു; വിശുദ്ധ പദവി പ്രഖ്യാപനം നാളെ
Content: വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷത്തില്‍ ഏറ്റവും ശ്രദ്ധേയമായ വിശുദ്ധ പദവി പ്രഖ്യാപനത്തിന് വത്തിക്കാന്‍ ഒരുങ്ങി. "ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്തോലന്‍" എന്ന പേരില്‍ അറിയപ്പെടുന്ന വാഴ്ത്തപ്പെട്ട കാര്‍ളോ അക്യുട്ടിസിന്റെയും സാമൂഹ്യ നീതിക്ക് വേണ്ടി നിരന്തരം പോരാടുന്നതിനിടെ പോളിയോ ബാധിച്ചു അന്തരിച്ച ഇറ്റാലിയൻ യുവാവും ഡൊമിനിക്കന്‍ മൂന്നാം സന്യാസ സമൂഹമായ പിയേർ ജോർജ്യോ ഫ്രസ്സാത്തിയുടെയും വിശുദ്ധ പദ പ്രഖ്യാപനം നാളെ സെപ്റ്റംബര്‍ 7 ഞായറാഴ്ച നടക്കും. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജീവിച്ച് മരിച്ചു വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ആദ്യ വ്യക്തിയെന്ന ഖ്യാതിയോടെയാണ് കാര്‍ളോയുടെ വിശുദ്ധ പദവി പ്രഖ്യാപനം നാളെ നടക്കുക. വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണമായിരിക്കും വിശുദ്ധപദ പ്രഖ്യാപന തിരുക്കർമ്മവേദി. നാളെ പ്രാദേശികസമയം രാവിലെ പത്തുമണിക്ക് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 01.30) ലെയോ പതിനാലാമൻ പാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ സമൂഹ ദിവ്യബലി അര്‍പ്പണത്തോടെയാണ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുക. കർദ്ദിനാളുന്മാരും മെത്രാപ്പോലീത്തമാരും മെത്രാന്മാരും വൈദികരും ലക്ഷകണക്കിന് വിശ്വാസികളും തിരുക്കര്‍മ്മങ്ങളില്‍ സഹകാർമ്മികരായിരിക്കും. സമൂഹ മാധ്യമങ്ങളിലെ തത്സമയ സംപ്രേക്ഷണത്തിലൂടെയും ദശലക്ഷങ്ങള്‍ പങ്കെടുക്കും. ആധുനിക സാങ്കേതികവിദ്യ ഉപാധിയാക്കി ദിവ്യകാരുണ്യ ഭക്തിയുടെ പ്രചാരകനായി മാറിയ കാര്‍ളോ അക്യുട്ടിസിന്റെയും ടൂറിനിലെ സമ്പന്ന കുടുംബത്തില്‍ ജനിച്ചിട്ടും സാമൂഹ്യനീതിക്കായി വലിയ പോരാട്ടം നടത്തിയ പിയേർ ജോർജ്യോ ഫ്രസ്സാത്തിയുടെയും വിശുദ്ധപദ പ്രഖ്യാപനത്തിനായി ആഗോള സഭയിലെ വിശ്വാസികള്‍ ദീര്‍ഘനാളായി കാത്തിരിക്കുകയായിരിന്നു. വിശുദ്ധ പദ പ്രഖ്യാപനത്തിന് ഒരുക്കമായി കാര്‍ളോ അക്യുട്ടിസിന്റെയും പിയേർ ജോർജ്യോ ഫ്രസ്സാത്തിയുടെയും വലിയ ബാനറുകള്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുൻവശത്ത് അനാച്ഛാദനം ചെയ്‌തിട്ടുണ്ട്. പത്രോസിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ലെയോ പാപ്പ ആദ്യമായി നടത്തുന്ന വിശുദ്ധപദ പ്രഖ്യാപനമെന്ന സവിശേഷതയും നാളത്തെ ചടങ്ങിനുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script> ആധുനിക സാങ്കേതികവിദ്യ ഉപാധിയാക്കി ദിവ്യകാരുണ്യ ഭക്തിയുടെ പ്രചാരകനായി മാറിയ ബാലനാണ് വാഴ്ത്തപ്പെട്ട കാർലൊ അക്കൂത്തിസ്. ലണ്ടനിൽ ജനിച്ച ഇറ്റാലിയൻ വംശജനായ അക്കൂത്തിസിൻറെ കുടുംബം ഇറ്റലിയിലെ മിലാനിലേക്കു താമസം മാറ്റുകയും ബാലൻ അവിടെ വളരുകയും ചെയ്തു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്നിട്ടുള്ള ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ചരിത്രം കണ്ണിചേര്‍ത്ത ‘വെബ്സൈറ്റ്’ നിർമ്മിച്ചുകൊണ്ട് ദിവ്യകാരുണ്യഭക്തി പ്രചരിപ്പിക്കുന്നതിന് പരിശ്രമിച്ച കാർലൊ അക്കൂത്തിസിൻറെ ജനനം 1991 മെയ് 3-നായിരുന്നു. ലൂക്കേമിയ അല്ലെങ്കില്‍ രക്താര്‍ബുദം പടിപെട്ട് കിടപ്പിലായി 15-Ɔο വയസ്സില്‍ 2006 ഒക്ടോബർ 12-ന് അക്കൂത്തിസ് മരണമടഞ്ഞു.
Image: /content_image/News/News-2025-09-06-16:44:02.jpg
Keywords: വിശുദ്ധ പദ
Category: 1
Sub Category:
Heading: വാഴ്ത്തപ്പെട്ട കാര്‍ളോയുടെ ഫ്രസ്സാത്തിയുടെയും ബാനറുകള്‍ വത്തിക്കാനില്‍ അനാച്ഛാദനം ചെയ്തു; വിശുദ്ധ പദവി പ്രഖ്യാപനം നാളെ
Content: വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷത്തില്‍ ഏറ്റവും ശ്രദ്ധേയമായ വിശുദ്ധ പദവി പ്രഖ്യാപനത്തിന് വത്തിക്കാന്‍ ഒരുങ്ങി. "ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്തോലന്‍" എന്ന പേരില്‍ അറിയപ്പെടുന്ന വാഴ്ത്തപ്പെട്ട കാര്‍ളോ അക്യുട്ടിസിന്റെയും സാമൂഹ്യ നീതിക്ക് വേണ്ടി നിരന്തരം പോരാടുന്നതിനിടെ പോളിയോ ബാധിച്ചു അന്തരിച്ച ഇറ്റാലിയൻ യുവാവും ഡൊമിനിക്കന്‍ മൂന്നാം സന്യാസ സമൂഹമായ പിയേർ ജോർജ്യോ ഫ്രസ്സാത്തിയുടെയും വിശുദ്ധ പദ പ്രഖ്യാപനം നാളെ സെപ്റ്റംബര്‍ 7 ഞായറാഴ്ച നടക്കും. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജീവിച്ച് മരിച്ചു വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ആദ്യ വ്യക്തിയെന്ന ഖ്യാതിയോടെയാണ് കാര്‍ളോയുടെ വിശുദ്ധ പദവി പ്രഖ്യാപനം നാളെ നടക്കുക. വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണമായിരിക്കും വിശുദ്ധപദ പ്രഖ്യാപന തിരുക്കർമ്മവേദി. നാളെ പ്രാദേശികസമയം രാവിലെ പത്തുമണിക്ക് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 01.30) ലെയോ പതിനാലാമൻ പാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ സമൂഹ ദിവ്യബലി അര്‍പ്പണത്തോടെയാണ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുക. കർദ്ദിനാളുന്മാരും മെത്രാപ്പോലീത്തമാരും മെത്രാന്മാരും വൈദികരും ലക്ഷകണക്കിന് വിശ്വാസികളും തിരുക്കര്‍മ്മങ്ങളില്‍ സഹകാർമ്മികരായിരിക്കും. സമൂഹ മാധ്യമങ്ങളിലെ തത്സമയ സംപ്രേക്ഷണത്തിലൂടെയും ദശലക്ഷങ്ങള്‍ പങ്കെടുക്കും. ആധുനിക സാങ്കേതികവിദ്യ ഉപാധിയാക്കി ദിവ്യകാരുണ്യ ഭക്തിയുടെ പ്രചാരകനായി മാറിയ കാര്‍ളോ അക്യുട്ടിസിന്റെയും ടൂറിനിലെ സമ്പന്ന കുടുംബത്തില്‍ ജനിച്ചിട്ടും സാമൂഹ്യനീതിക്കായി വലിയ പോരാട്ടം നടത്തിയ പിയേർ ജോർജ്യോ ഫ്രസ്സാത്തിയുടെയും വിശുദ്ധപദ പ്രഖ്യാപനത്തിനായി ആഗോള സഭയിലെ വിശ്വാസികള്‍ ദീര്‍ഘനാളായി കാത്തിരിക്കുകയായിരിന്നു. വിശുദ്ധ പദ പ്രഖ്യാപനത്തിന് ഒരുക്കമായി കാര്‍ളോ അക്യുട്ടിസിന്റെയും പിയേർ ജോർജ്യോ ഫ്രസ്സാത്തിയുടെയും വലിയ ബാനറുകള്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുൻവശത്ത് അനാച്ഛാദനം ചെയ്‌തിട്ടുണ്ട്. പത്രോസിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ലെയോ പാപ്പ ആദ്യമായി നടത്തുന്ന വിശുദ്ധപദ പ്രഖ്യാപനമെന്ന സവിശേഷതയും നാളത്തെ ചടങ്ങിനുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script> ആധുനിക സാങ്കേതികവിദ്യ ഉപാധിയാക്കി ദിവ്യകാരുണ്യ ഭക്തിയുടെ പ്രചാരകനായി മാറിയ ബാലനാണ് വാഴ്ത്തപ്പെട്ട കാർലൊ അക്കൂത്തിസ്. ലണ്ടനിൽ ജനിച്ച ഇറ്റാലിയൻ വംശജനായ അക്കൂത്തിസിൻറെ കുടുംബം ഇറ്റലിയിലെ മിലാനിലേക്കു താമസം മാറ്റുകയും ബാലൻ അവിടെ വളരുകയും ചെയ്തു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്നിട്ടുള്ള ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ചരിത്രം കണ്ണിചേര്‍ത്ത ‘വെബ്സൈറ്റ്’ നിർമ്മിച്ചുകൊണ്ട് ദിവ്യകാരുണ്യഭക്തി പ്രചരിപ്പിക്കുന്നതിന് പരിശ്രമിച്ച കാർലൊ അക്കൂത്തിസിൻറെ ജനനം 1991 മെയ് 3-നായിരുന്നു. ലൂക്കേമിയ അല്ലെങ്കില്‍ രക്താര്‍ബുദം പടിപെട്ട് കിടപ്പിലായി 15-Ɔο വയസ്സില്‍ 2006 ഒക്ടോബർ 12-ന് അക്കൂത്തിസ് മരണമടഞ്ഞു.
Image: /content_image/News/News-2025-09-06-16:44:02.jpg
Keywords: വിശുദ്ധ പദ
Content:
25540
Category: 1
Sub Category:
Heading: വാഴ്ത്തപ്പെട്ട കാര്‍ളോയുടെ ഫ്രസ്സാത്തിയുടെയും ബാനറുകള്‍ വത്തിക്കാനില്‍ അനാച്ഛാദനം ചെയ്തു; വിശുദ്ധ പദവി പ്രഖ്യാപനം നാളെ
Content: വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷത്തില്‍ ഏറ്റവും ശ്രദ്ധേയമായ വിശുദ്ധ പദവി പ്രഖ്യാപനത്തിന് വത്തിക്കാന്‍ ഒരുങ്ങി. "ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്തോലന്‍" എന്ന പേരില്‍ അറിയപ്പെടുന്ന വാഴ്ത്തപ്പെട്ട കാര്‍ളോ അക്യുട്ടിസിന്റെയും സാമൂഹ്യ നീതിക്ക് വേണ്ടി നിരന്തരം പോരാടുന്നതിനിടെ പോളിയോ ബാധിച്ചു അന്തരിച്ച ഇറ്റാലിയൻ യുവാവും ഡൊമിനിക്കന്‍ മൂന്നാം സന്യാസ സമൂഹമായ പിയേർ ജോർജ്യോ ഫ്രസ്സാത്തിയുടെയും വിശുദ്ധ പദ പ്രഖ്യാപനം നാളെ സെപ്റ്റംബര്‍ 7 ഞായറാഴ്ച നടക്കും. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജീവിച്ച് മരിച്ചു വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ആദ്യ വ്യക്തിയെന്ന ഖ്യാതിയോടെയാണ് കാര്‍ളോയുടെ വിശുദ്ധ പദവി പ്രഖ്യാപനം നാളെ നടക്കുക. വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണമായിരിക്കും വിശുദ്ധപദ പ്രഖ്യാപന തിരുക്കർമ്മവേദി. നാളെ പ്രാദേശികസമയം രാവിലെ പത്തുമണിക്ക് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 01.30) ലെയോ പതിനാലാമൻ പാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ സമൂഹ ദിവ്യബലി അര്‍പ്പണത്തോടെയാണ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുക. കർദ്ദിനാളുന്മാരും മെത്രാപ്പോലീത്തമാരും മെത്രാന്മാരും വൈദികരും ലക്ഷകണക്കിന് വിശ്വാസികളും തിരുക്കര്‍മ്മങ്ങളില്‍ സഹകാർമ്മികരായിരിക്കും. സമൂഹ മാധ്യമങ്ങളിലെ തത്സമയ സംപ്രേക്ഷണത്തിലൂടെയും ദശലക്ഷങ്ങള്‍ പങ്കെടുക്കും. ആധുനിക സാങ്കേതികവിദ്യ ഉപാധിയാക്കി ദിവ്യകാരുണ്യ ഭക്തിയുടെ പ്രചാരകനായി മാറിയ കാര്‍ളോ അക്യുട്ടിസിന്റെയും ടൂറിനിലെ സമ്പന്ന കുടുംബത്തില്‍ ജനിച്ചിട്ടും സാമൂഹ്യനീതിക്കായി വലിയ പോരാട്ടം നടത്തിയ പിയേർ ജോർജ്യോ ഫ്രസ്സാത്തിയുടെയും വിശുദ്ധപദ പ്രഖ്യാപനത്തിനായി ആഗോള സഭയിലെ വിശ്വാസികള്‍ ദീര്‍ഘനാളായി കാത്തിരിക്കുകയായിരിന്നു. വിശുദ്ധ പദ പ്രഖ്യാപനത്തിന് ഒരുക്കമായി കാര്‍ളോ അക്യുട്ടിസിന്റെയും പിയേർ ജോർജ്യോ ഫ്രസ്സാത്തിയുടെയും വലിയ ബാനറുകള്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുൻവശത്ത് അനാച്ഛാദനം ചെയ്‌തിട്ടുണ്ട്. പത്രോസിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ലെയോ പാപ്പ ആദ്യമായി നടത്തുന്ന വിശുദ്ധപദ പ്രഖ്യാപനമെന്ന സവിശേഷതയും നാളത്തെ ചടങ്ങിനുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-06-16:45:41.jpg
Keywords: വിശുദ്ധ
Category: 1
Sub Category:
Heading: വാഴ്ത്തപ്പെട്ട കാര്‍ളോയുടെ ഫ്രസ്സാത്തിയുടെയും ബാനറുകള്‍ വത്തിക്കാനില്‍ അനാച്ഛാദനം ചെയ്തു; വിശുദ്ധ പദവി പ്രഖ്യാപനം നാളെ
Content: വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷത്തില്‍ ഏറ്റവും ശ്രദ്ധേയമായ വിശുദ്ധ പദവി പ്രഖ്യാപനത്തിന് വത്തിക്കാന്‍ ഒരുങ്ങി. "ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്തോലന്‍" എന്ന പേരില്‍ അറിയപ്പെടുന്ന വാഴ്ത്തപ്പെട്ട കാര്‍ളോ അക്യുട്ടിസിന്റെയും സാമൂഹ്യ നീതിക്ക് വേണ്ടി നിരന്തരം പോരാടുന്നതിനിടെ പോളിയോ ബാധിച്ചു അന്തരിച്ച ഇറ്റാലിയൻ യുവാവും ഡൊമിനിക്കന്‍ മൂന്നാം സന്യാസ സമൂഹമായ പിയേർ ജോർജ്യോ ഫ്രസ്സാത്തിയുടെയും വിശുദ്ധ പദ പ്രഖ്യാപനം നാളെ സെപ്റ്റംബര്‍ 7 ഞായറാഴ്ച നടക്കും. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജീവിച്ച് മരിച്ചു വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ആദ്യ വ്യക്തിയെന്ന ഖ്യാതിയോടെയാണ് കാര്‍ളോയുടെ വിശുദ്ധ പദവി പ്രഖ്യാപനം നാളെ നടക്കുക. വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണമായിരിക്കും വിശുദ്ധപദ പ്രഖ്യാപന തിരുക്കർമ്മവേദി. നാളെ പ്രാദേശികസമയം രാവിലെ പത്തുമണിക്ക് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 01.30) ലെയോ പതിനാലാമൻ പാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ സമൂഹ ദിവ്യബലി അര്‍പ്പണത്തോടെയാണ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുക. കർദ്ദിനാളുന്മാരും മെത്രാപ്പോലീത്തമാരും മെത്രാന്മാരും വൈദികരും ലക്ഷകണക്കിന് വിശ്വാസികളും തിരുക്കര്‍മ്മങ്ങളില്‍ സഹകാർമ്മികരായിരിക്കും. സമൂഹ മാധ്യമങ്ങളിലെ തത്സമയ സംപ്രേക്ഷണത്തിലൂടെയും ദശലക്ഷങ്ങള്‍ പങ്കെടുക്കും. ആധുനിക സാങ്കേതികവിദ്യ ഉപാധിയാക്കി ദിവ്യകാരുണ്യ ഭക്തിയുടെ പ്രചാരകനായി മാറിയ കാര്‍ളോ അക്യുട്ടിസിന്റെയും ടൂറിനിലെ സമ്പന്ന കുടുംബത്തില്‍ ജനിച്ചിട്ടും സാമൂഹ്യനീതിക്കായി വലിയ പോരാട്ടം നടത്തിയ പിയേർ ജോർജ്യോ ഫ്രസ്സാത്തിയുടെയും വിശുദ്ധപദ പ്രഖ്യാപനത്തിനായി ആഗോള സഭയിലെ വിശ്വാസികള്‍ ദീര്‍ഘനാളായി കാത്തിരിക്കുകയായിരിന്നു. വിശുദ്ധ പദ പ്രഖ്യാപനത്തിന് ഒരുക്കമായി കാര്‍ളോ അക്യുട്ടിസിന്റെയും പിയേർ ജോർജ്യോ ഫ്രസ്സാത്തിയുടെയും വലിയ ബാനറുകള്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുൻവശത്ത് അനാച്ഛാദനം ചെയ്‌തിട്ടുണ്ട്. പത്രോസിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ലെയോ പാപ്പ ആദ്യമായി നടത്തുന്ന വിശുദ്ധപദ പ്രഖ്യാപനമെന്ന സവിശേഷതയും നാളത്തെ ചടങ്ങിനുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-06-16:45:41.jpg
Keywords: വിശുദ്ധ
Content:
25541
Category: 1
Sub Category:
Heading: കാര്‍ളോയും പിയേർ ഫ്രസ്സാത്തിയും; പ്രത്യാശ വർഷത്തിൽ പ്രതീക്ഷയേകുന്ന പുണ്യ യുവാക്കൾ
Content: നാളെ സെപ്റ്റംബർ ഏഴിനു ലോകത്തെ കുളിരുകൊള്ളിക്കുന്ന, ഇരുപത്തിനാലും പതിനാലും വയസ്സുള്ള രണ്ട് യുവാക്കളെ ലെയോ പതിനാലാമൻ മാർപാപ്പ വിശുദ്ധരായി ഉയർത്തുകയാണ് - വാഴ്ത്തപ്പെട്ട പിയർ ജോർജോ ഫ്രസാത്തിയും വാഴ്ത്തപ്പെട്ട കാർളോ അക്യുട്ടിസും ആണവർ. വിശ്വാസവും വിശുദ്ധിയും ചോദ്യചിഹ്നമായി നിൽക്കുന്ന ഈ യുഗത്തിൽ ഈ യുവാക്കൾ അതിനുള്ള ഉത്തരമാണ്. ഈശോയെ അധികമായി സ്നേഹിച്ച അവർ, ആ ദിവ്യനാഥനെ വിശുദ്ധ കുർബ്ബാനയിലും, സഹചരിലും കാണുകയും, സ്നേഹിക്കുകയും, ശുശ്രൂഷിക്കുകയും ചെയ്തു. ലോകത്തിനു മുന്നിൽ തിളങ്ങി നിന്നവർ ആരുന്നില്ല അവർ, എന്നാൽ എല്ലാവരെയുംകാൽ ഒരു പിടി കൂടുതൽ ഈശോയെ സ്നേഹിച്ച്, ഈശോക്ക് വേണ്ടി ജീവിച്ചവരായിരുന്നു അവർ ഇരുവരും. ഇരുവരുടെയും മാതാപിതാക്കൾ പോലും അതിശയിക്കും വിധമാരുന്നു അവരുടെ വിശ്വാസ- സാക്ഷ്യങ്ങൾ. സത്യം പറഞ്ഞാൽ മക്കളുടെ മരണകിടക്കയിൽ ആണ് അപ്പനും അമ്മയും ഈ വിശുദ്ധരായ മക്കളുടെ വിശുദ്ധി അറിഞ്ഞത്. #{blue->none->b->പിയേർ ജോർജ്യോ ഫ്രസ്സാത്തി }# ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ 1901 ഏപ്രിൽ 6ന് ഇറ്റലിയിലെ ടൂറിനിൽ ജനിച്ച പിയെർ ജോർജോ ഫ്രസാത്തി തന്റെ ഹ്രസ്വ ജീവിതംവഴി ചുറ്റുമുള്ളവരിൽ ഒരു അതുല്യമായ ക്രിസ്തുമുദ്ര പതിപ്പിച്ച ശ്രദ്ധേയനായ ഒരു യുവ കത്തോലിക്കനായിരുന്നു. ഫ്രാസാറ്റി ദരിദ്രരോട് ആഴമായ വിശ്വാസവും അനുകമ്പയും വളർത്തിയെടുത്തത് പലപ്പോഴും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ആദ്യാത്മിക വീക്ഷണത്തിന് വിരുദ്ധമായിരുന്നു. സമൂഹത്തിലെയും, എന്തിന് ഇറ്റലി എന്ന രാജ്യത്തിലെ തന്നെ ഏറെ അറിയപ്പെടുന്ന പത്ര പ്രവർത്തകനായ അപ്പന്റെ മോന്, ഇറ്റലിയിലെയും ജർമനിയിലെയും ഉന്നത രാഷ്ത്രാധികാരികളെ ഒക്കെ സുപരിചിതമായിരുന്നു. ഗവണ്മെന്റിൽ ഏതു ജോലിയും, അല്ലേൽ അപ്പന്റെ ജോലി വളരെ എളുപ്പത്തിൽ പിന്തുണ്ടരാമായിരുന്നിട്ടും, ജോർജിയോ തിരഞ്ഞെടുത്തത് മൈനിംഗ് എഞ്ചിനീയറിംഗ് ആണ്. കാരണം ഏറ്റവും പാവപ്പെട്ട മനുഷ്യർ, വളരെയേറെ കഷ്ടപ്പെട്ട്, ജീവൻ പണയം വച്ച് ജോലി ചെയ്യുന്ന സ്ഥലം അന്നും ഇന്നും ഖനികൾ ആണ്. അവരെ സഹായിക്കണം എന്നാ തീരുമാനത്തിൽ ആണ് തന്റെ പഠന മേഖല പോലും അവൻ തിരഞ്ഞെടുത്തത്. തന്റെ പഠനസമയത്ത് തന്നെ ആത്മീയതയിൽ ജോർജിയോ കൈവരിച്ചത് പരിശുദ്ധ കുർബാനയിലെ ഈശോയോടും പരിശുദ്ധ അമ്മയോടും ഉള്ള ആഴമായ സ്നേഹബന്ധം ആണ്. ദൈനംദിന കുർബാനയിലെ പങ്കാളിത്തം, സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയിലൂടെയുള്ള വിപുലമായ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യം എന്നിവ പിയെർ ജോർജോ ഫ്രസാത്തിയുടെ ഹാൾമാർക്കായിരുന്നു. സന്തോഷവും സ്നേഹവും നിറഞ്ഞ പെരുമാറ്റം, പരസ്നേഹ പ്രവർത്തനങ്ങളോടുള്ള ആവേശം, സമപ്രായക്കാരിൽ അർപ്പിച്ച ആത്മവിശ്വാസവും, നന്മനിറഞ്ഞ സൗഹൃദവും, മറ്റുള്ളവർക്ക് ഒരു പ്രചോദനം ആകാനുള്ള കഴിവ് എന്നിവയിലൂടെ ഫ്രസ്സാത്തി മറ്റു കൂട്ടുകാരുടെ മനസ്സ് കവർന്നു. വിശ്വാസത്തിന് ശക്തമായ ഊന്നൽ നൽകാത്ത ഒരു കുടുംബത്തിൽ വളർന്നെങ്കിലും, ഫ്രാസാറ്റി തനിയെ തന്റെ സുഹൃത്തുക്കളുമായി പങ്കിടാൻ ആഴത്തിലുള്ള ആത്മീയ ജീവിതം വികസിപ്പിച്ചെടുത്തു. അദ്ദേഹം പതിവായി കുർബാനയിൽ പങ്കെടുക്കുകയും മണിക്കൂറുകളോളം ദിവ്യകാരുണ്യ ആരാധനയിൽ ചെലവഴിക്കുകയും ക്രിസ്തുവിന്റെ സാന്നിധ്യത്തിൽ ശക്തിയും പ്രചോദനവും കണ്ടെത്തുകയും ചെയ്തു. "എന്റെ ആത്മാവിന്റെ മുഴുവൻ ശക്തിയോടെയും നിങ്ങൾ ദിവ്യകാരുണ്യ മേശയെ കഴിയുന്നത്ര തവണ സമീപിക്കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ആന്തരിക പോരാട്ടങ്ങളെ നേരിടാൻ നിങ്ങൾക്ക് ശക്തി ലഭിക്കുന്ന മാലാഖമാരുടെ ഈ അപ്പം ഭക്ഷിക്കുക." ഫ്രാസാറ്റിയുടെ പ്രാർത്ഥനാ ജീവിതം പള്ളിയുടെ ചുവരുകളിൽ ഒതുങ്ങി നിന്നില്ല. പ്രകൃതിയുടെ സൗന്ദര്യത്തിൽ, പ്രത്യേകിച്ച്, കയറാൻ ഇഷ്ടപ്പെട്ട പർവതങ്ങളിൽ അദ്ദേഹം ദൈവത്തിന്റെ സാന്നിധ്യം കണ്ടെത്തി. അത്തരത്തിലുള്ള ഓരോ യാത്രയിലും, ജപമാല കരങ്ങളിൽ ഏന്തി, പരിശുദ്ധ അമ്മയോട് ഏറെ സ്നേഹം അവൻ പ്രകടിപ്പിച്ചിരുന്നു. പാവങ്ങളിലേക്കും, അവശരിലേക്കും, കൂടെ പഠിക്കുന്ന നിർധനരായ കൂട്ടുകാരിലേക്കും, രോഗികളിലേക്കും അവാച്യമായഒരു കാന്തിക ശക്തിപോലെ ജോർജിയോ ഓടിച്ചെന്നു തന്നലാവും വിധം, പലപ്പോഴും സ്വന്തം വസ്ത്രവും, ഷൂസും പോലും കൊടുത്തു. കുറച്ച് കൊടുത്തല്ല, കൊടുക്കാവുന്നത്തിന്റെ മാക്സിമം നൽകി അവരുടെ ജീവിതങ്ങളിലേക്ക് നിറവും, ഭാവിയും ഏകി. അങ്ങനെ, അദ്ദേഹത്തിന്റെ പരസ്നേഹ പ്രവർത്തനത്തിൽ നിന്ന് ഫ്രസ്സാത്തി ക്ക് പോളിയോ പിടിപെട്ട് 1925 ജൂലൈ 4 ന് 24 വയസ്സുള്ളപ്പോൾ മരണമടഞ്ഞു. ടൂറിനിലെ ആയിരക്കണക്കിന് ദരിദ്രർ ആ മരണത്തിൽ ദുഃഖത്തോടെ തെരുവുകളിൽ നിരന്നപ്പോൾ ആണ് അദ്ദേഹം ആരും അറിയാതെ, ആരെയും അറിയിക്കാതെ ചെയ്ത ജീവകാരുണ്യ പ്രവർത്തനങ്ങളുടെ വ്യാപ്തി അദ്ദേഹത്തിന്റെ ശവസംസ്കാര ശുശ്രൂഷാസമയം ലോകത്തിനു വെളിപ്പെടുട്ടത്. കാരണം അത്രമാത്രം ജനങ്ങൾ, അന്ന് വിലാപയാത്രയിൽ പങ്കെടുത്തു. പള്ളിയും പള്ളി മുറ്റവും നിറഞ്ഞ് തെരുവീഥികൾ മുഴുവൻ യുവജനങ്ങളും, അദ്ദേഹത്തിന്റെ മൃദുലതയും കാരുണ്യവും അറിഞ്ഞ ആയിരങ്ങൾ അവിടെ നിരന്നു. അന്നുമുതൽ ആ കല്ലറയിൽ തിരിയും, പൂക്കളും നിറഞ്ഞിരുന്നു. ഒരിക്കൽ ജോർജിയോ വിശുദ്ധ പദവിയിൽ എത്തുമെന്ന് ഏവരും അറിഞ്ഞിരുന്നു. 1981-ൽ ഫ്രസ്സാത്തി യുടെ മൃതദേഹമടക്കിയ കല്ലറ തുറന്നപ്പോൾ അത് പൂർണ്ണമായും അഴുകാത്തതായി കണ്ടെത്തി. 1990-ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ അദ്ദേഹത്തെ "അഷ്ടസൗഭാഗ്യങ്ങളുടെ മനുഷ്യൻ" ആഗോളയുവജനദിനത്തിന്റെ മാധ്യസ്ഥൻ "എന്നും വിശേഷിപ്പിച്ച ഫ്രസാറ്റിയുടെ ജീവിതം നിരവധി പേർക്ക്, പ്രത്യേകിച്ച് യുവജനങ്ങൾക്കും, SSVP അംഗങ്ങൾക്കും ഏറെ പ്രചോദനം ഏകുന്നു. പർവ്വതാരോഹണം ഹരമാക്കി, അതിൽ പ്രപഞ്ചസ്രഷ്ടാവിനെ പ്രകീർത്തിച്ച പച്ചയായ യുവാവ് ആയിരിന്നു പിയെർ ജോർജോ ഫ്രസ്സാത്തി. ജെസ്യൂട്ട്, ഡൊമിനിക്കൻ, വിൻസെൻഷ്യൻ തുടങ്ങിയ സന്യാസ സമൂഹങ്ങള്‍ അദ്ദേഹത്തിന്റെ ആത്മീയജീവിത യാത്രയിൽ ഏറെ പ്രചോദനമേകി എന്നുള്ളതാണ്. കത്തോലിക്കാ സഭയിലെ ഏറ്റവും വലിയ സംഘടനയായ വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ ആദ്യ യുവ വിശുദ്ധൻ കൂടിയാണ് ജോർജിയോ ഫ്രസാത്തി. #{blue->none->b->കാര്‍ളോ അക്യൂട്ടിസ് }# മൊബൈൽ ഫോണും, കമ്പ്യൂട്ടർ ഗെയിംസുമൊക്കെ കളിച്ച്, ബർമുഡയും ബനിയനും ഇട്ട് ഒരു കൂളിംഗ് ഗ്ലാസുംവെച്ച്, മുഖത്ത് നിറഞ്ഞ പുഞ്ചിരിയുമായി ഒരു 15 വയസ്സുകാരൻ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നമുക്കൊപ്പം ജീവിതം ആരംഭിച്ചിട്ട് ഈ ഇൻ്റർനെറ്റ് ലോകത്തു നിന്ന് വിശുദ്ധിയുടെ പടവുകൾ ചവിട്ടി കയറുന്ന ഒരു 14ാം വയസ്സുകാരനാണ് വാഴ്ത്തപ്പെട്ട കാർളോ അക്യൂട്ടിസ് . ഇന്നത്തെ യുവജനങ്ങളെ പോലെ കമ്പ്യൂട്ടറിനോടും മൊബൈലിനോടും ഫുട്ബോളിനോടും ഒക്കെ വല്ലാത്ത ഭ്രമമുള്ള ഒരു കൗമാരക്കാരൻ... എന്നാൽ, തന്റെ ഹീറോ ആയ ക്രിസ്തുവിന്റെ ചങ്കോട് ചേർന്നിരിക്കുക എന്നത് മാത്രമാണ് അവനെ മറ്റുള്ളവരിൽ നിന്ന് അല്പം വ്യത്യാസ്തനാക്കിയത്. 1991 മെയ് മൂന്നാം തിയ്യതി ലണ്ടനിൽ ജനിച്ച് അതേ വർഷം തന്നെ മാതാപിതാക്കളോട് ഒപ്പം ഇറ്റലിയിലെ മിലാൻ എന്ന പട്ടണത്തിലേക്ക് മടങ്ങിയെത്തി. അൻറ്റോണിയോ അക്വിറ്റിസും, ആൻഡ്രിയ അക്യുട്ടിസും ആയിരുന്നു കാർളോയുടെ മാതാപിതാക്കൾ. കാർളോ അക്യുറ്റിസിന് പരി. കന്യകമറിയത്തടും പരിശുദ്ധ പരമ ദിവ്യകാരുണ്യത്തോടും അതീവ ഭക്തി പുലർത്തിയിരുന്നു. കമ്പ്യൂട്ടറും ഇന്റർനെറ്റും നന്നായ് കൈകാര്യം ചെയ്യാൻ അറിയാമായിരുന്ന ഈ പതിനഞ്ചുകാരൻ വിശ്വാസത്തിന്റെ പ്രമേയങ്ങളെക്കുറിച്ചുള്ള ഐടി പ്രോജക്ടുകൾ പ്രത്യേകിച്ച് "ദിവ്യകാരുണ്യ അത്ഭുതങ്ങൾ" എന്ന വെബ്സൈറ്റ് ലോകത്തിനായ് സംഭാവന നൽകി. രക്താർബുദത്തിന്റെ അതികഠിനമായ വേദന നിശബ്ദമായി സഹിച്ച് തന്റെ സ്വപ്നം സഫലമാക്കാൻ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ ദിവ്യകാരുണ്യ അത്ഭുതങ്ങൾ നടന്ന സ്ഥലങ്ങൾ മാതാപിതാക്കളോടെപ്പം സന്ദർശിച്ച് അവയെപ്പറ്റി വിശദമായ് പഠിച്ചാണ് കാർലോ തന്റെ പദ്ധതി പൂർത്തിയാക്കിയത്. ഒത്തിരി പ്രത്യേകതകൾ ഒന്നും എടുത്തു പറയാൻ ഇല്ലാത്ത ഒരു സാധാരണ പയ്യൻ. നന്നായ് പഠിച്ചും... കൂട്ടുകാരോടെപ്പം ഫുട്ബോൾ കളിച്ചും... സൈക്കിളിൽ ഒന്ന് ചുറ്റിക്കറങ്ങിയും തന്റെ കൗമാരം നന്നായ് ആഘോഷിച്ച കാർലോ തന്റെ ജീവിതത്തിൽ നിന്ന് ഒരു നിമിഷം പോലും ദൈവത്തെ മാറ്റി നിർത്തിയില്ല. സ്വന്തം ഇടവക പള്ളിയിൽ വളരെ ചെറു പ്രായത്തിൽ തന്നെ അൾത്താര ബാലനായും കൊച്ചു കുട്ടികൾക്ക് ക്രിസ്തുവിന്റെ സ്നേഹം പകർന്നു നൽകാൻ വേദപാഠ അദ്ധ്യാപകനായും സേവനം ചെയ്തു. ആദ്യകുർബ്ബാന മുതൽ ഒരു ദിവസം പോലും വി. കുർബാന മുടക്കിയിരുന്നില്ല. "സ്വർഗ്ഗത്തിലേക്കുള്ള ഹൈവേയാണ് വി. കുർബ്ബാന " എന്നദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ, നിരവധി ജപമാലകൾ പ്രാർത്ഥിച്ചിരുന്ന കാർളോ പരിശുദ്ധ മാതാവിനോട് അതീവ ഭക്തി പ്രകടിപ്പിച്ചിരുന്നു. യുവത്വം നിറഞ്ഞു തുളുമ്പുന്ന സമയം പെട്ടെന്ന് പിടികൂടിയ രക്താർബുദത്താൽ കാർലോ തകർന്നില്ല. പകരം തൻ്റെ വേദനകൾ ഈശോയുടെ വേദനകളോട് ചേർത്ത് വെച്ച് ബെനഡിക്റ്റ് 16-ാം മൻ മാർപാപ്പയുടെ നിയോഗങ്ങൾക്കായും സഭയുടെയും നിയോഗങ്ങൾക്കായി അവൻ കാഴ്ചവച്ചു. കാർലോയുടെ അമ്മ ആൻഡ്രിയ വാൽസല്യത്തോടെ ഓർക്കുന്നു: 3 - 4 വയസ്സു മുതൽ ക്രിസ്തുവിനോടും, പരിശുദ്ധ മറിയത്തോടുമുള്ള ഭക്തി അവനിൽ പ്രകടമായി ഉണ്ടായിരുന്നു. യാത്രക്കിടയിൽ ഒരു ദേവാലയം കണ്ടാൽ അവിടം സന്ദർശിക്കുവാനും, ഈശോയോട് ഹലോ പറയുവാനും, കുരിശിൽ ചുംബിക്കുവാനായ് അവനെ അയക്കാനും എന്നെ അവൻ നിർബന്ധിപ്പിക്കുവായിരുന്നു. കാർളോയുടെ ഭക്തി അവൻ്റെ മാതാപിതാക്കളെയും, ബന്ധുക്കളെയും ഒത്തിരി സ്വാധീനിച്ചിരുന്നു. അവരെയും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാൻ അവൻ പ്രേരിപ്പിച്ചു. സാധാരണ രീതിയിൽ മാതാപിതാക്കൾ പ്രചോദനമാകണം, ഇവിടെ ഈ കൊച്ചുമകൻ മുതിർന്നവർക്ക് പ്രചോദനവും, മാതൃകയുമായി അന്നും ഇന്നും. പാവപ്പെട്ടവരെ സഹായിക്കുന്നതിലും കാർളോ മുന്നിൽ തന്നെ ഉണ്ടായിരുന്നു. ഭവനമില്ലാതെ തെരുവിൽ അലഞ്ഞു നടന്നിരുന്ന പാവപ്പെട്ട മനുഷ്യർക്ക് ഒരു നേരത്തെ എങ്കിലും ഭക്ഷണം നൽകുന്ന 'കാരിത്താസ്' എന്ന ക്രൈസ്തവ സംഘടനകളിലേക്ക് കാർളോ കടന്നു ചെല്ലുകയും അവിടെയുള്ള പാവങ്ങൾക്ക് ഭക്ഷണം വിളമ്പി നൽകുന്നതിനോടെപ്പം അല്പം തമാശയും കുശലവും ഒക്കെ പറഞ്ഞ് അവരോട് സൗഹ്യദം സ്ഥാപിക്കുകയും ചെയ്തിരുന്നു. 15-ാം വയസ്സിൽ രക്താർബുദം ബാധിതനായ കാർളോ 2006 ഒക്ടോബർ 12 - ന് മോൻസയിൽ വെച്ച് പതിനഞ്ചാം വയസ്സിൽ മരിച്ചു. തന്റെ സഹനങ്ങളെ മാർപാപ്പയ്ക്കു വേണ്ടിയും തിരുസഭയ്ക്കു വേണ്ടിയും ഒപ്പം സ്വർഗ്ഗത്തിൽ പോകന്നതിനായും സമർപ്പിച്ചു. മരിച്ചു കഴിയുമ്പോൾ എന്നെ അസ്സിസിയിൽ കൊണ്ടു പോയ് സംസ്കരിക്കണമെന്ന് മരണത്തിന് മുമ്പ് കാർളോ പറഞ്ഞതനുസരിച്ച് മൃതദേഹം ഇന്ന് അസീസിയിലെ "സ്പോല്ല്യയസിയോണെ" ദേവാലയത്തിൽ വി. ഫ്രാൻസിസ് അസ്സീസി തന്റെ മാനസാന്തരത്തിന് ശേഷം ഉടുവസ്ത്രം ഉരിഞ്ഞ് നഗ്നനായി നിന്ന സ്ഥലത്ത് ഉള്ള ദേവാലയമാണ് നിന്ന് സംസ്കരിച്ചിരിക്കുന്നത്. മരണ ശേഷം അവയവങ്ങൾ ദാനം ചെയ്യണമെന്ന് മാതാപിതാക്കൾക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും രക്താർബുദമായതിനാൽ അതിനു സാധിച്ചില്ല. 2013-ൽ ദൈവദാസനായി ഈ യുവകോമളനെ സഭ ഉയർത്തി. കാർളോയെ 2018 ൽ ധന്യനായി ഉയർത്തിയത് ഫ്രാൻസിസ് പാപ്പായാണ് 2022-ൽ വാഴ്ത്തിപ്പെട്ടവനായും ഉയർത്തിയത് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ തന്നെ. വാഴ്ത്തപ്പെട്ട കാർളോയെയും, ജോർജിയോയെയും കഴിഞ്ഞ മെയ് മാസം വിശുദ്ധരാക്കി ഉയർത്താൻ ഫ്രാൻസിസ് മാർപാപ്പ കാത്തിരിക്കവേയാണ് പ്രിയപ്പെട്ട പാപ്പാ നമ്മിൽ നിന്നും വേർപിരിഞ്ഞത്. എന്തായാലും, മകന്റെ വിശുദ്ധപദവി പ്രഖ്യാപനത്തിന് സാക്ഷികളാകുന്ന അപൂർവ്വ നിമിഷങ്ങൾക്ക് തയ്യാറെടുത്ത് അന്റോണിയോ - ആൻഡ്രിയ ദമ്പതികൾ. മാറുന്ന ഈ ലോകത്തിൽ മായാത്ത വിശുദ്ധിയും, മാറ്റൊലികൊള്ളുന്ന വിശ്വാസവുമായി ജീവിച്ച, ആധുനിക ലോകത്തിലും, ഈ ഡിജിറ്റൽ ലോകത്തിലും വിശുദ്ധരായി ജീവിക്കാമെന്നു തെളിയിച്ച ഈ യുവകോമളർ നമുക്ക് എല്ലാവർക്കും ഒരു വിശുദ്ധ ചാലഞ്ച് ആണ്. ഇരുവരും നമ്മെ നോക്കി, അവരുടെ നിർമ്മലതയുടെ സൗരഭ്യം പരത്തിപുഞ്ചിരിച്ചു പറയുകയാണ് ഈശോയെ ഏറ്റവും അധികം സ്‌നേഹിക്കുമ്പോൾ, ഈശോ നമ്മെ ഉയർത്തും. ജീൻസും, ഫോണും, ഉപയോഗിച്ച്, ഫുഡ്‌ബോളും ട്രെക്കിങ്ങും ഹരമായിരുന്ന, കൂട്ടുകാർക്കൊപ്പം കളിതമാശകൾ പറഞ്ഞു കളിച്ചും ചിരിച്ചവർ ഇന്ന് വിശുദ്ധിയുടെ പടവിൽ പരിമളം പരത്തി നമ്മേം നോക്കി പുഞ്ചിരിച്ചു പറയുകയാണ്, ഇരുപതാം നൂറ്റാണ്ടിലും, ഈ ഡിജിറ്റൽ യുഗത്തിലും വിശുദ്ധി സാധ്യമാണ്, ഒരു കാര്യം ഉറപ്പുവരുത്തിയാൽ - വിശുദ്ധ കുർബാന ഒരിക്കലും മുടക്കാതെ, അനുദിനം ഈശോയെ സ്വീകരിച്ച്, ജപമാല ചൊല്ലി മാതാവിന്റെ മക്കളാവണം. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-06-19:34:35.jpg
Keywords: കാര്‍ളോ
Category: 1
Sub Category:
Heading: കാര്‍ളോയും പിയേർ ഫ്രസ്സാത്തിയും; പ്രത്യാശ വർഷത്തിൽ പ്രതീക്ഷയേകുന്ന പുണ്യ യുവാക്കൾ
Content: നാളെ സെപ്റ്റംബർ ഏഴിനു ലോകത്തെ കുളിരുകൊള്ളിക്കുന്ന, ഇരുപത്തിനാലും പതിനാലും വയസ്സുള്ള രണ്ട് യുവാക്കളെ ലെയോ പതിനാലാമൻ മാർപാപ്പ വിശുദ്ധരായി ഉയർത്തുകയാണ് - വാഴ്ത്തപ്പെട്ട പിയർ ജോർജോ ഫ്രസാത്തിയും വാഴ്ത്തപ്പെട്ട കാർളോ അക്യുട്ടിസും ആണവർ. വിശ്വാസവും വിശുദ്ധിയും ചോദ്യചിഹ്നമായി നിൽക്കുന്ന ഈ യുഗത്തിൽ ഈ യുവാക്കൾ അതിനുള്ള ഉത്തരമാണ്. ഈശോയെ അധികമായി സ്നേഹിച്ച അവർ, ആ ദിവ്യനാഥനെ വിശുദ്ധ കുർബ്ബാനയിലും, സഹചരിലും കാണുകയും, സ്നേഹിക്കുകയും, ശുശ്രൂഷിക്കുകയും ചെയ്തു. ലോകത്തിനു മുന്നിൽ തിളങ്ങി നിന്നവർ ആരുന്നില്ല അവർ, എന്നാൽ എല്ലാവരെയുംകാൽ ഒരു പിടി കൂടുതൽ ഈശോയെ സ്നേഹിച്ച്, ഈശോക്ക് വേണ്ടി ജീവിച്ചവരായിരുന്നു അവർ ഇരുവരും. ഇരുവരുടെയും മാതാപിതാക്കൾ പോലും അതിശയിക്കും വിധമാരുന്നു അവരുടെ വിശ്വാസ- സാക്ഷ്യങ്ങൾ. സത്യം പറഞ്ഞാൽ മക്കളുടെ മരണകിടക്കയിൽ ആണ് അപ്പനും അമ്മയും ഈ വിശുദ്ധരായ മക്കളുടെ വിശുദ്ധി അറിഞ്ഞത്. #{blue->none->b->പിയേർ ജോർജ്യോ ഫ്രസ്സാത്തി }# ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ 1901 ഏപ്രിൽ 6ന് ഇറ്റലിയിലെ ടൂറിനിൽ ജനിച്ച പിയെർ ജോർജോ ഫ്രസാത്തി തന്റെ ഹ്രസ്വ ജീവിതംവഴി ചുറ്റുമുള്ളവരിൽ ഒരു അതുല്യമായ ക്രിസ്തുമുദ്ര പതിപ്പിച്ച ശ്രദ്ധേയനായ ഒരു യുവ കത്തോലിക്കനായിരുന്നു. ഫ്രാസാറ്റി ദരിദ്രരോട് ആഴമായ വിശ്വാസവും അനുകമ്പയും വളർത്തിയെടുത്തത് പലപ്പോഴും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ആദ്യാത്മിക വീക്ഷണത്തിന് വിരുദ്ധമായിരുന്നു. സമൂഹത്തിലെയും, എന്തിന് ഇറ്റലി എന്ന രാജ്യത്തിലെ തന്നെ ഏറെ അറിയപ്പെടുന്ന പത്ര പ്രവർത്തകനായ അപ്പന്റെ മോന്, ഇറ്റലിയിലെയും ജർമനിയിലെയും ഉന്നത രാഷ്ത്രാധികാരികളെ ഒക്കെ സുപരിചിതമായിരുന്നു. ഗവണ്മെന്റിൽ ഏതു ജോലിയും, അല്ലേൽ അപ്പന്റെ ജോലി വളരെ എളുപ്പത്തിൽ പിന്തുണ്ടരാമായിരുന്നിട്ടും, ജോർജിയോ തിരഞ്ഞെടുത്തത് മൈനിംഗ് എഞ്ചിനീയറിംഗ് ആണ്. കാരണം ഏറ്റവും പാവപ്പെട്ട മനുഷ്യർ, വളരെയേറെ കഷ്ടപ്പെട്ട്, ജീവൻ പണയം വച്ച് ജോലി ചെയ്യുന്ന സ്ഥലം അന്നും ഇന്നും ഖനികൾ ആണ്. അവരെ സഹായിക്കണം എന്നാ തീരുമാനത്തിൽ ആണ് തന്റെ പഠന മേഖല പോലും അവൻ തിരഞ്ഞെടുത്തത്. തന്റെ പഠനസമയത്ത് തന്നെ ആത്മീയതയിൽ ജോർജിയോ കൈവരിച്ചത് പരിശുദ്ധ കുർബാനയിലെ ഈശോയോടും പരിശുദ്ധ അമ്മയോടും ഉള്ള ആഴമായ സ്നേഹബന്ധം ആണ്. ദൈനംദിന കുർബാനയിലെ പങ്കാളിത്തം, സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയിലൂടെയുള്ള വിപുലമായ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യം എന്നിവ പിയെർ ജോർജോ ഫ്രസാത്തിയുടെ ഹാൾമാർക്കായിരുന്നു. സന്തോഷവും സ്നേഹവും നിറഞ്ഞ പെരുമാറ്റം, പരസ്നേഹ പ്രവർത്തനങ്ങളോടുള്ള ആവേശം, സമപ്രായക്കാരിൽ അർപ്പിച്ച ആത്മവിശ്വാസവും, നന്മനിറഞ്ഞ സൗഹൃദവും, മറ്റുള്ളവർക്ക് ഒരു പ്രചോദനം ആകാനുള്ള കഴിവ് എന്നിവയിലൂടെ ഫ്രസ്സാത്തി മറ്റു കൂട്ടുകാരുടെ മനസ്സ് കവർന്നു. വിശ്വാസത്തിന് ശക്തമായ ഊന്നൽ നൽകാത്ത ഒരു കുടുംബത്തിൽ വളർന്നെങ്കിലും, ഫ്രാസാറ്റി തനിയെ തന്റെ സുഹൃത്തുക്കളുമായി പങ്കിടാൻ ആഴത്തിലുള്ള ആത്മീയ ജീവിതം വികസിപ്പിച്ചെടുത്തു. അദ്ദേഹം പതിവായി കുർബാനയിൽ പങ്കെടുക്കുകയും മണിക്കൂറുകളോളം ദിവ്യകാരുണ്യ ആരാധനയിൽ ചെലവഴിക്കുകയും ക്രിസ്തുവിന്റെ സാന്നിധ്യത്തിൽ ശക്തിയും പ്രചോദനവും കണ്ടെത്തുകയും ചെയ്തു. "എന്റെ ആത്മാവിന്റെ മുഴുവൻ ശക്തിയോടെയും നിങ്ങൾ ദിവ്യകാരുണ്യ മേശയെ കഴിയുന്നത്ര തവണ സമീപിക്കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ആന്തരിക പോരാട്ടങ്ങളെ നേരിടാൻ നിങ്ങൾക്ക് ശക്തി ലഭിക്കുന്ന മാലാഖമാരുടെ ഈ അപ്പം ഭക്ഷിക്കുക." ഫ്രാസാറ്റിയുടെ പ്രാർത്ഥനാ ജീവിതം പള്ളിയുടെ ചുവരുകളിൽ ഒതുങ്ങി നിന്നില്ല. പ്രകൃതിയുടെ സൗന്ദര്യത്തിൽ, പ്രത്യേകിച്ച്, കയറാൻ ഇഷ്ടപ്പെട്ട പർവതങ്ങളിൽ അദ്ദേഹം ദൈവത്തിന്റെ സാന്നിധ്യം കണ്ടെത്തി. അത്തരത്തിലുള്ള ഓരോ യാത്രയിലും, ജപമാല കരങ്ങളിൽ ഏന്തി, പരിശുദ്ധ അമ്മയോട് ഏറെ സ്നേഹം അവൻ പ്രകടിപ്പിച്ചിരുന്നു. പാവങ്ങളിലേക്കും, അവശരിലേക്കും, കൂടെ പഠിക്കുന്ന നിർധനരായ കൂട്ടുകാരിലേക്കും, രോഗികളിലേക്കും അവാച്യമായഒരു കാന്തിക ശക്തിപോലെ ജോർജിയോ ഓടിച്ചെന്നു തന്നലാവും വിധം, പലപ്പോഴും സ്വന്തം വസ്ത്രവും, ഷൂസും പോലും കൊടുത്തു. കുറച്ച് കൊടുത്തല്ല, കൊടുക്കാവുന്നത്തിന്റെ മാക്സിമം നൽകി അവരുടെ ജീവിതങ്ങളിലേക്ക് നിറവും, ഭാവിയും ഏകി. അങ്ങനെ, അദ്ദേഹത്തിന്റെ പരസ്നേഹ പ്രവർത്തനത്തിൽ നിന്ന് ഫ്രസ്സാത്തി ക്ക് പോളിയോ പിടിപെട്ട് 1925 ജൂലൈ 4 ന് 24 വയസ്സുള്ളപ്പോൾ മരണമടഞ്ഞു. ടൂറിനിലെ ആയിരക്കണക്കിന് ദരിദ്രർ ആ മരണത്തിൽ ദുഃഖത്തോടെ തെരുവുകളിൽ നിരന്നപ്പോൾ ആണ് അദ്ദേഹം ആരും അറിയാതെ, ആരെയും അറിയിക്കാതെ ചെയ്ത ജീവകാരുണ്യ പ്രവർത്തനങ്ങളുടെ വ്യാപ്തി അദ്ദേഹത്തിന്റെ ശവസംസ്കാര ശുശ്രൂഷാസമയം ലോകത്തിനു വെളിപ്പെടുട്ടത്. കാരണം അത്രമാത്രം ജനങ്ങൾ, അന്ന് വിലാപയാത്രയിൽ പങ്കെടുത്തു. പള്ളിയും പള്ളി മുറ്റവും നിറഞ്ഞ് തെരുവീഥികൾ മുഴുവൻ യുവജനങ്ങളും, അദ്ദേഹത്തിന്റെ മൃദുലതയും കാരുണ്യവും അറിഞ്ഞ ആയിരങ്ങൾ അവിടെ നിരന്നു. അന്നുമുതൽ ആ കല്ലറയിൽ തിരിയും, പൂക്കളും നിറഞ്ഞിരുന്നു. ഒരിക്കൽ ജോർജിയോ വിശുദ്ധ പദവിയിൽ എത്തുമെന്ന് ഏവരും അറിഞ്ഞിരുന്നു. 1981-ൽ ഫ്രസ്സാത്തി യുടെ മൃതദേഹമടക്കിയ കല്ലറ തുറന്നപ്പോൾ അത് പൂർണ്ണമായും അഴുകാത്തതായി കണ്ടെത്തി. 1990-ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ അദ്ദേഹത്തെ "അഷ്ടസൗഭാഗ്യങ്ങളുടെ മനുഷ്യൻ" ആഗോളയുവജനദിനത്തിന്റെ മാധ്യസ്ഥൻ "എന്നും വിശേഷിപ്പിച്ച ഫ്രസാറ്റിയുടെ ജീവിതം നിരവധി പേർക്ക്, പ്രത്യേകിച്ച് യുവജനങ്ങൾക്കും, SSVP അംഗങ്ങൾക്കും ഏറെ പ്രചോദനം ഏകുന്നു. പർവ്വതാരോഹണം ഹരമാക്കി, അതിൽ പ്രപഞ്ചസ്രഷ്ടാവിനെ പ്രകീർത്തിച്ച പച്ചയായ യുവാവ് ആയിരിന്നു പിയെർ ജോർജോ ഫ്രസ്സാത്തി. ജെസ്യൂട്ട്, ഡൊമിനിക്കൻ, വിൻസെൻഷ്യൻ തുടങ്ങിയ സന്യാസ സമൂഹങ്ങള്‍ അദ്ദേഹത്തിന്റെ ആത്മീയജീവിത യാത്രയിൽ ഏറെ പ്രചോദനമേകി എന്നുള്ളതാണ്. കത്തോലിക്കാ സഭയിലെ ഏറ്റവും വലിയ സംഘടനയായ വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ ആദ്യ യുവ വിശുദ്ധൻ കൂടിയാണ് ജോർജിയോ ഫ്രസാത്തി. #{blue->none->b->കാര്‍ളോ അക്യൂട്ടിസ് }# മൊബൈൽ ഫോണും, കമ്പ്യൂട്ടർ ഗെയിംസുമൊക്കെ കളിച്ച്, ബർമുഡയും ബനിയനും ഇട്ട് ഒരു കൂളിംഗ് ഗ്ലാസുംവെച്ച്, മുഖത്ത് നിറഞ്ഞ പുഞ്ചിരിയുമായി ഒരു 15 വയസ്സുകാരൻ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നമുക്കൊപ്പം ജീവിതം ആരംഭിച്ചിട്ട് ഈ ഇൻ്റർനെറ്റ് ലോകത്തു നിന്ന് വിശുദ്ധിയുടെ പടവുകൾ ചവിട്ടി കയറുന്ന ഒരു 14ാം വയസ്സുകാരനാണ് വാഴ്ത്തപ്പെട്ട കാർളോ അക്യൂട്ടിസ് . ഇന്നത്തെ യുവജനങ്ങളെ പോലെ കമ്പ്യൂട്ടറിനോടും മൊബൈലിനോടും ഫുട്ബോളിനോടും ഒക്കെ വല്ലാത്ത ഭ്രമമുള്ള ഒരു കൗമാരക്കാരൻ... എന്നാൽ, തന്റെ ഹീറോ ആയ ക്രിസ്തുവിന്റെ ചങ്കോട് ചേർന്നിരിക്കുക എന്നത് മാത്രമാണ് അവനെ മറ്റുള്ളവരിൽ നിന്ന് അല്പം വ്യത്യാസ്തനാക്കിയത്. 1991 മെയ് മൂന്നാം തിയ്യതി ലണ്ടനിൽ ജനിച്ച് അതേ വർഷം തന്നെ മാതാപിതാക്കളോട് ഒപ്പം ഇറ്റലിയിലെ മിലാൻ എന്ന പട്ടണത്തിലേക്ക് മടങ്ങിയെത്തി. അൻറ്റോണിയോ അക്വിറ്റിസും, ആൻഡ്രിയ അക്യുട്ടിസും ആയിരുന്നു കാർളോയുടെ മാതാപിതാക്കൾ. കാർളോ അക്യുറ്റിസിന് പരി. കന്യകമറിയത്തടും പരിശുദ്ധ പരമ ദിവ്യകാരുണ്യത്തോടും അതീവ ഭക്തി പുലർത്തിയിരുന്നു. കമ്പ്യൂട്ടറും ഇന്റർനെറ്റും നന്നായ് കൈകാര്യം ചെയ്യാൻ അറിയാമായിരുന്ന ഈ പതിനഞ്ചുകാരൻ വിശ്വാസത്തിന്റെ പ്രമേയങ്ങളെക്കുറിച്ചുള്ള ഐടി പ്രോജക്ടുകൾ പ്രത്യേകിച്ച് "ദിവ്യകാരുണ്യ അത്ഭുതങ്ങൾ" എന്ന വെബ്സൈറ്റ് ലോകത്തിനായ് സംഭാവന നൽകി. രക്താർബുദത്തിന്റെ അതികഠിനമായ വേദന നിശബ്ദമായി സഹിച്ച് തന്റെ സ്വപ്നം സഫലമാക്കാൻ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ ദിവ്യകാരുണ്യ അത്ഭുതങ്ങൾ നടന്ന സ്ഥലങ്ങൾ മാതാപിതാക്കളോടെപ്പം സന്ദർശിച്ച് അവയെപ്പറ്റി വിശദമായ് പഠിച്ചാണ് കാർലോ തന്റെ പദ്ധതി പൂർത്തിയാക്കിയത്. ഒത്തിരി പ്രത്യേകതകൾ ഒന്നും എടുത്തു പറയാൻ ഇല്ലാത്ത ഒരു സാധാരണ പയ്യൻ. നന്നായ് പഠിച്ചും... കൂട്ടുകാരോടെപ്പം ഫുട്ബോൾ കളിച്ചും... സൈക്കിളിൽ ഒന്ന് ചുറ്റിക്കറങ്ങിയും തന്റെ കൗമാരം നന്നായ് ആഘോഷിച്ച കാർലോ തന്റെ ജീവിതത്തിൽ നിന്ന് ഒരു നിമിഷം പോലും ദൈവത്തെ മാറ്റി നിർത്തിയില്ല. സ്വന്തം ഇടവക പള്ളിയിൽ വളരെ ചെറു പ്രായത്തിൽ തന്നെ അൾത്താര ബാലനായും കൊച്ചു കുട്ടികൾക്ക് ക്രിസ്തുവിന്റെ സ്നേഹം പകർന്നു നൽകാൻ വേദപാഠ അദ്ധ്യാപകനായും സേവനം ചെയ്തു. ആദ്യകുർബ്ബാന മുതൽ ഒരു ദിവസം പോലും വി. കുർബാന മുടക്കിയിരുന്നില്ല. "സ്വർഗ്ഗത്തിലേക്കുള്ള ഹൈവേയാണ് വി. കുർബ്ബാന " എന്നദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ, നിരവധി ജപമാലകൾ പ്രാർത്ഥിച്ചിരുന്ന കാർളോ പരിശുദ്ധ മാതാവിനോട് അതീവ ഭക്തി പ്രകടിപ്പിച്ചിരുന്നു. യുവത്വം നിറഞ്ഞു തുളുമ്പുന്ന സമയം പെട്ടെന്ന് പിടികൂടിയ രക്താർബുദത്താൽ കാർലോ തകർന്നില്ല. പകരം തൻ്റെ വേദനകൾ ഈശോയുടെ വേദനകളോട് ചേർത്ത് വെച്ച് ബെനഡിക്റ്റ് 16-ാം മൻ മാർപാപ്പയുടെ നിയോഗങ്ങൾക്കായും സഭയുടെയും നിയോഗങ്ങൾക്കായി അവൻ കാഴ്ചവച്ചു. കാർലോയുടെ അമ്മ ആൻഡ്രിയ വാൽസല്യത്തോടെ ഓർക്കുന്നു: 3 - 4 വയസ്സു മുതൽ ക്രിസ്തുവിനോടും, പരിശുദ്ധ മറിയത്തോടുമുള്ള ഭക്തി അവനിൽ പ്രകടമായി ഉണ്ടായിരുന്നു. യാത്രക്കിടയിൽ ഒരു ദേവാലയം കണ്ടാൽ അവിടം സന്ദർശിക്കുവാനും, ഈശോയോട് ഹലോ പറയുവാനും, കുരിശിൽ ചുംബിക്കുവാനായ് അവനെ അയക്കാനും എന്നെ അവൻ നിർബന്ധിപ്പിക്കുവായിരുന്നു. കാർളോയുടെ ഭക്തി അവൻ്റെ മാതാപിതാക്കളെയും, ബന്ധുക്കളെയും ഒത്തിരി സ്വാധീനിച്ചിരുന്നു. അവരെയും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാൻ അവൻ പ്രേരിപ്പിച്ചു. സാധാരണ രീതിയിൽ മാതാപിതാക്കൾ പ്രചോദനമാകണം, ഇവിടെ ഈ കൊച്ചുമകൻ മുതിർന്നവർക്ക് പ്രചോദനവും, മാതൃകയുമായി അന്നും ഇന്നും. പാവപ്പെട്ടവരെ സഹായിക്കുന്നതിലും കാർളോ മുന്നിൽ തന്നെ ഉണ്ടായിരുന്നു. ഭവനമില്ലാതെ തെരുവിൽ അലഞ്ഞു നടന്നിരുന്ന പാവപ്പെട്ട മനുഷ്യർക്ക് ഒരു നേരത്തെ എങ്കിലും ഭക്ഷണം നൽകുന്ന 'കാരിത്താസ്' എന്ന ക്രൈസ്തവ സംഘടനകളിലേക്ക് കാർളോ കടന്നു ചെല്ലുകയും അവിടെയുള്ള പാവങ്ങൾക്ക് ഭക്ഷണം വിളമ്പി നൽകുന്നതിനോടെപ്പം അല്പം തമാശയും കുശലവും ഒക്കെ പറഞ്ഞ് അവരോട് സൗഹ്യദം സ്ഥാപിക്കുകയും ചെയ്തിരുന്നു. 15-ാം വയസ്സിൽ രക്താർബുദം ബാധിതനായ കാർളോ 2006 ഒക്ടോബർ 12 - ന് മോൻസയിൽ വെച്ച് പതിനഞ്ചാം വയസ്സിൽ മരിച്ചു. തന്റെ സഹനങ്ങളെ മാർപാപ്പയ്ക്കു വേണ്ടിയും തിരുസഭയ്ക്കു വേണ്ടിയും ഒപ്പം സ്വർഗ്ഗത്തിൽ പോകന്നതിനായും സമർപ്പിച്ചു. മരിച്ചു കഴിയുമ്പോൾ എന്നെ അസ്സിസിയിൽ കൊണ്ടു പോയ് സംസ്കരിക്കണമെന്ന് മരണത്തിന് മുമ്പ് കാർളോ പറഞ്ഞതനുസരിച്ച് മൃതദേഹം ഇന്ന് അസീസിയിലെ "സ്പോല്ല്യയസിയോണെ" ദേവാലയത്തിൽ വി. ഫ്രാൻസിസ് അസ്സീസി തന്റെ മാനസാന്തരത്തിന് ശേഷം ഉടുവസ്ത്രം ഉരിഞ്ഞ് നഗ്നനായി നിന്ന സ്ഥലത്ത് ഉള്ള ദേവാലയമാണ് നിന്ന് സംസ്കരിച്ചിരിക്കുന്നത്. മരണ ശേഷം അവയവങ്ങൾ ദാനം ചെയ്യണമെന്ന് മാതാപിതാക്കൾക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും രക്താർബുദമായതിനാൽ അതിനു സാധിച്ചില്ല. 2013-ൽ ദൈവദാസനായി ഈ യുവകോമളനെ സഭ ഉയർത്തി. കാർളോയെ 2018 ൽ ധന്യനായി ഉയർത്തിയത് ഫ്രാൻസിസ് പാപ്പായാണ് 2022-ൽ വാഴ്ത്തിപ്പെട്ടവനായും ഉയർത്തിയത് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ തന്നെ. വാഴ്ത്തപ്പെട്ട കാർളോയെയും, ജോർജിയോയെയും കഴിഞ്ഞ മെയ് മാസം വിശുദ്ധരാക്കി ഉയർത്താൻ ഫ്രാൻസിസ് മാർപാപ്പ കാത്തിരിക്കവേയാണ് പ്രിയപ്പെട്ട പാപ്പാ നമ്മിൽ നിന്നും വേർപിരിഞ്ഞത്. എന്തായാലും, മകന്റെ വിശുദ്ധപദവി പ്രഖ്യാപനത്തിന് സാക്ഷികളാകുന്ന അപൂർവ്വ നിമിഷങ്ങൾക്ക് തയ്യാറെടുത്ത് അന്റോണിയോ - ആൻഡ്രിയ ദമ്പതികൾ. മാറുന്ന ഈ ലോകത്തിൽ മായാത്ത വിശുദ്ധിയും, മാറ്റൊലികൊള്ളുന്ന വിശ്വാസവുമായി ജീവിച്ച, ആധുനിക ലോകത്തിലും, ഈ ഡിജിറ്റൽ ലോകത്തിലും വിശുദ്ധരായി ജീവിക്കാമെന്നു തെളിയിച്ച ഈ യുവകോമളർ നമുക്ക് എല്ലാവർക്കും ഒരു വിശുദ്ധ ചാലഞ്ച് ആണ്. ഇരുവരും നമ്മെ നോക്കി, അവരുടെ നിർമ്മലതയുടെ സൗരഭ്യം പരത്തിപുഞ്ചിരിച്ചു പറയുകയാണ് ഈശോയെ ഏറ്റവും അധികം സ്‌നേഹിക്കുമ്പോൾ, ഈശോ നമ്മെ ഉയർത്തും. ജീൻസും, ഫോണും, ഉപയോഗിച്ച്, ഫുഡ്‌ബോളും ട്രെക്കിങ്ങും ഹരമായിരുന്ന, കൂട്ടുകാർക്കൊപ്പം കളിതമാശകൾ പറഞ്ഞു കളിച്ചും ചിരിച്ചവർ ഇന്ന് വിശുദ്ധിയുടെ പടവിൽ പരിമളം പരത്തി നമ്മേം നോക്കി പുഞ്ചിരിച്ചു പറയുകയാണ്, ഇരുപതാം നൂറ്റാണ്ടിലും, ഈ ഡിജിറ്റൽ യുഗത്തിലും വിശുദ്ധി സാധ്യമാണ്, ഒരു കാര്യം ഉറപ്പുവരുത്തിയാൽ - വിശുദ്ധ കുർബാന ഒരിക്കലും മുടക്കാതെ, അനുദിനം ഈശോയെ സ്വീകരിച്ച്, ജപമാല ചൊല്ലി മാതാവിന്റെ മക്കളാവണം. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-06-19:34:35.jpg
Keywords: കാര്‍ളോ
Content:
25542
Category: 1
Sub Category:
Heading: കാര്‍ളോയുടെയും ഫ്രസ്സാത്തിയുടെയും വിശുദ്ധ പദവി പ്രഖ്യാപനത്തിന് ഇനി കേവലം മണിക്കൂറുകള്‍ മാത്രം
Content: വത്തിക്കാന്‍ സിറ്റി: ദിവ്യകാരുണ്യ അത്ഭുതങ്ങളെ പ്രഘോഷിക്കുവാന്‍ സൈബറിടത്ത് വലിയ ഇടപെടല്‍ നടത്തിയ വാഴ്ത്തപ്പെട്ട കാര്‍ളോ അക്യുട്ടിസിന്റെയും സാമൂഹ്യ നീതിക്ക് വേണ്ടി നിരന്തരം പോരാടുന്നതിനിടെ പോളിയോ ബാധിച്ചു അന്തരിച്ച ഇറ്റാലിയൻ യുവാവും ഡൊമിനിക്കന്‍ മൂന്നാം സന്യാസ സമൂഹമായ പിയേർ ജോർജ്യോ ഫ്രസ്സാത്തിയുടെയും വിശുദ്ധ പദ പ്രഖ്യാപനത്തിന് ഇനി കേവലം മണിക്കൂറുകള്‍ മാത്രം. സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ആയിരകണക്കിന് ഇരിപ്പിടങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കുറഞ്ഞത് രണ്ടരലക്ഷത്തോളം തീര്‍ത്ഥാടകരാണ് തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിക്കുക. പത്രോസിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ലെയോ പാപ്പ ആദ്യമായി നടത്തുന്ന വിശുദ്ധപദ പ്രഖ്യാപനമെന്ന സവിശേഷത ഇന്നത്തെ ചടങ്ങിനുണ്ട്. ചടങ്ങില്‍ ഭാഗഭാക്കാകുവാന്‍ മലയാളികള്‍ ഉള്‍പ്പെടെ വത്തിക്കാനില്‍ എത്തിയിട്ടുണ്ട്. വിശുദ്ധ പദ പ്രഖ്യാപനത്തിന് ഒരുക്കമായി കാര്‍ളോ അക്യുട്ടിസിന്റെയും പിയേർ ജോർജ്യോ ഫ്രസ്സാത്തിയുടെയും വലിയ ബാനറുകള്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുൻവശത്ത് അനാച്ഛാദനം ചെയ്‌തിരിന്നു. ഇന്നു പ്രാദേശികസമയം രാവിലെ പത്തുമണിക്ക് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 01.30) ലെയോ പതിനാലാമൻ പാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ സമൂഹ ദിവ്യബലി അര്‍പ്പണത്തോടെയാണ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുക. കർദ്ദിനാളുന്മാരും മെത്രാപ്പോലീത്തമാരും മെത്രാന്മാരും വൈദികരും ലക്ഷകണക്കിന് വിശ്വാസികളും തിരുക്കര്‍മ്മങ്ങളില്‍ സഹകാർമ്മികരായിരിക്കും. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-07-08:29:10.jpg
Keywords: കാര്‍ളോ
Category: 1
Sub Category:
Heading: കാര്‍ളോയുടെയും ഫ്രസ്സാത്തിയുടെയും വിശുദ്ധ പദവി പ്രഖ്യാപനത്തിന് ഇനി കേവലം മണിക്കൂറുകള്‍ മാത്രം
Content: വത്തിക്കാന്‍ സിറ്റി: ദിവ്യകാരുണ്യ അത്ഭുതങ്ങളെ പ്രഘോഷിക്കുവാന്‍ സൈബറിടത്ത് വലിയ ഇടപെടല്‍ നടത്തിയ വാഴ്ത്തപ്പെട്ട കാര്‍ളോ അക്യുട്ടിസിന്റെയും സാമൂഹ്യ നീതിക്ക് വേണ്ടി നിരന്തരം പോരാടുന്നതിനിടെ പോളിയോ ബാധിച്ചു അന്തരിച്ച ഇറ്റാലിയൻ യുവാവും ഡൊമിനിക്കന്‍ മൂന്നാം സന്യാസ സമൂഹമായ പിയേർ ജോർജ്യോ ഫ്രസ്സാത്തിയുടെയും വിശുദ്ധ പദ പ്രഖ്യാപനത്തിന് ഇനി കേവലം മണിക്കൂറുകള്‍ മാത്രം. സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ആയിരകണക്കിന് ഇരിപ്പിടങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കുറഞ്ഞത് രണ്ടരലക്ഷത്തോളം തീര്‍ത്ഥാടകരാണ് തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിക്കുക. പത്രോസിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ലെയോ പാപ്പ ആദ്യമായി നടത്തുന്ന വിശുദ്ധപദ പ്രഖ്യാപനമെന്ന സവിശേഷത ഇന്നത്തെ ചടങ്ങിനുണ്ട്. ചടങ്ങില്‍ ഭാഗഭാക്കാകുവാന്‍ മലയാളികള്‍ ഉള്‍പ്പെടെ വത്തിക്കാനില്‍ എത്തിയിട്ടുണ്ട്. വിശുദ്ധ പദ പ്രഖ്യാപനത്തിന് ഒരുക്കമായി കാര്‍ളോ അക്യുട്ടിസിന്റെയും പിയേർ ജോർജ്യോ ഫ്രസ്സാത്തിയുടെയും വലിയ ബാനറുകള്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുൻവശത്ത് അനാച്ഛാദനം ചെയ്‌തിരിന്നു. ഇന്നു പ്രാദേശികസമയം രാവിലെ പത്തുമണിക്ക് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 01.30) ലെയോ പതിനാലാമൻ പാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ സമൂഹ ദിവ്യബലി അര്‍പ്പണത്തോടെയാണ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുക. കർദ്ദിനാളുന്മാരും മെത്രാപ്പോലീത്തമാരും മെത്രാന്മാരും വൈദികരും ലക്ഷകണക്കിന് വിശ്വാസികളും തിരുക്കര്‍മ്മങ്ങളില്‍ സഹകാർമ്മികരായിരിക്കും. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-07-08:29:10.jpg
Keywords: കാര്‍ളോ
Content:
25543
Category: 1
Sub Category:
Heading: ഇന്നത്തെ വിശുദ്ധ പദ പ്രഖ്യാപന തിരുക്കര്‍മ്മങ്ങള്‍ തത്സമയം കാണാന്‍
Content: വാഴ്ത്തപ്പെട്ട കാര്‍ളോ അക്യുട്ടിസിന്റെയും പിയേർ ജോർജ്യോ ഫ്രസ്സാത്തിയുടെയും വിശുദ്ധ പദ പ്രഖ്യാപനം ഇന്നു പ്രാദേശിക സമയം രാവിലെ പത്തുമണിക്ക് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 01.30) ലെയോ പതിനാലാമൻ പാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ സമൂഹ ദിവ്യബലി അര്‍പ്പണത്തോടെയാണ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുക. തിരുക്കര്‍മ്മങ്ങളുടെ തത്സമയ സംപ്രേക്ഷണം വത്തിക്കാന്‍ മീഡിയ യൂട്യൂബിലൂടെയും ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളിലൂടെയും ലഭ്യമാക്കുന്നുണ്ട്. ഇഡബ്ല്യുടിഎന്‍, ശാലോം വേള്‍ഡ്, ഷെക്കെയ്ന, ഗുഡ്നസ് തുടങ്ങിയ ചാനലുകളിലും ഇവയുടെ യൂട്യൂബ് ചാനലുകളിലും ലഭ്യമായിരിക്കും.
Image: /content_image/News/News-2025-09-07-08:50:51.jpg
Keywords: വിശുദ്ധ
Category: 1
Sub Category:
Heading: ഇന്നത്തെ വിശുദ്ധ പദ പ്രഖ്യാപന തിരുക്കര്‍മ്മങ്ങള്‍ തത്സമയം കാണാന്‍
Content: വാഴ്ത്തപ്പെട്ട കാര്‍ളോ അക്യുട്ടിസിന്റെയും പിയേർ ജോർജ്യോ ഫ്രസ്സാത്തിയുടെയും വിശുദ്ധ പദ പ്രഖ്യാപനം ഇന്നു പ്രാദേശിക സമയം രാവിലെ പത്തുമണിക്ക് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 01.30) ലെയോ പതിനാലാമൻ പാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ സമൂഹ ദിവ്യബലി അര്‍പ്പണത്തോടെയാണ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുക. തിരുക്കര്‍മ്മങ്ങളുടെ തത്സമയ സംപ്രേക്ഷണം വത്തിക്കാന്‍ മീഡിയ യൂട്യൂബിലൂടെയും ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളിലൂടെയും ലഭ്യമാക്കുന്നുണ്ട്. ഇഡബ്ല്യുടിഎന്‍, ശാലോം വേള്‍ഡ്, ഷെക്കെയ്ന, ഗുഡ്നസ് തുടങ്ങിയ ചാനലുകളിലും ഇവയുടെ യൂട്യൂബ് ചാനലുകളിലും ലഭ്യമായിരിക്കും.
Image: /content_image/News/News-2025-09-07-08:50:51.jpg
Keywords: വിശുദ്ധ