Contents
Displaying 25101-25110 of 26068 results.
Content:
25554
Category: 1
Sub Category:
Heading: ഗാസ പ്രശ്ന പരിഹാരത്തിന് സംഭാഷണം അനിവാര്യം: കർദ്ദിനാൾ പരോളിൻ
Content: വത്തിക്കാന്‍ സിറ്റി: ഗാസയിലും യുക്രൈനിലും നാശം വിതയ്ക്കുന്ന സംഘർഷങ്ങൾക്ക് പരിഹാരം കാണുന്നതിന് പരിശുദ്ധസിംഹാസനം സദാ മുന്നോട്ടുവയ്ക്കുന്ന മാർഗ്ഗം സംഭാഷണമാണെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ. ഗാസയിൽ സംജാതമായിരിക്കുന്ന ഭീകരവും ദുരന്തപൂർണ്ണവുമായ അവസ്ഥയ്ക്ക് അവസാനമുണ്ടാകുന്നതിന് സംഭാഷണം പുനരാരംഭിക്കേണ്ടത് അടിയന്തിരപ്രാധാന്യം അർഹിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ വാരത്തിൽ ഇസ്രായേലിൻറെ പ്രസിഡൻറ് ഇസാക്ക് ഹെർത്സോഗ് ലെയോ പതിനാലാമൻ പാപ്പയുമായി കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തിൽ വാർത്താ ഏജൻസിക്ക് അനുവദിച്ച അഭിമുഖത്തിലാണ് കർദ്ദിനാൾ പരോളിൻ ഇതു പറഞ്ഞത്. പോരാട്ടത്തിലേർപ്പെട്ടിരിക്കുന്ന ഇസ്രായേലും ഹമാസും തമ്മിൽ നിലവിൽ സംഭാഷണമില്ലെന്നും എന്നാൽ ഇത് പുനരാരംഭിക്കണം എന്ന കാര്യത്തിൽ പരിശുദ്ധസിംഹാസനത്തിന് നിർബന്ധമുണ്ടെന്നും കർദ്ദിനാൾ പരോളിൻ വ്യക്തമാക്കി. പരിശുദ്ധസിംഹാസനത്തിൻറെ സ്വരം അന്താരാഷ്ട്രസമൂഹത്തിൻറെതിനോടു ഒന്നുചേർന്ന് ഫലം പുറപ്പെടുവിക്കുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു. യുക്രൈനിലും സുരക്ഷിതത്വം ഉറപ്പുനല്കണമെന്ന ആവശ്യം അദ്ദേഹം ആവർത്തിച്ചു. സംഭാഷണത്തിൻറെ ആവശ്യകതയും കർദ്ദിനാൾ പരോളിൻ എടുത്തുകാട്ടി. മാദ്ധ്യസ്ഥ്യം വഹിക്കാൻ വത്തിക്കാൻ തയ്യാറാണെന്ന ലെയോ പതിനാലാമൻ പാപ്പയുടെ വാഗ്ദാനവും അദ്ദേഹം അനുസ്മരിച്ചു. യുക്രൈനിലും ഗാസയിലും സമാധാനം പുലരുവാന്‍ ലെയോ പാപ്പ നിരന്തരമായ ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-09-16:04:57.jpg
Keywords: ഗാസ
Category: 1
Sub Category:
Heading: ഗാസ പ്രശ്ന പരിഹാരത്തിന് സംഭാഷണം അനിവാര്യം: കർദ്ദിനാൾ പരോളിൻ
Content: വത്തിക്കാന്‍ സിറ്റി: ഗാസയിലും യുക്രൈനിലും നാശം വിതയ്ക്കുന്ന സംഘർഷങ്ങൾക്ക് പരിഹാരം കാണുന്നതിന് പരിശുദ്ധസിംഹാസനം സദാ മുന്നോട്ടുവയ്ക്കുന്ന മാർഗ്ഗം സംഭാഷണമാണെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ. ഗാസയിൽ സംജാതമായിരിക്കുന്ന ഭീകരവും ദുരന്തപൂർണ്ണവുമായ അവസ്ഥയ്ക്ക് അവസാനമുണ്ടാകുന്നതിന് സംഭാഷണം പുനരാരംഭിക്കേണ്ടത് അടിയന്തിരപ്രാധാന്യം അർഹിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ വാരത്തിൽ ഇസ്രായേലിൻറെ പ്രസിഡൻറ് ഇസാക്ക് ഹെർത്സോഗ് ലെയോ പതിനാലാമൻ പാപ്പയുമായി കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തിൽ വാർത്താ ഏജൻസിക്ക് അനുവദിച്ച അഭിമുഖത്തിലാണ് കർദ്ദിനാൾ പരോളിൻ ഇതു പറഞ്ഞത്. പോരാട്ടത്തിലേർപ്പെട്ടിരിക്കുന്ന ഇസ്രായേലും ഹമാസും തമ്മിൽ നിലവിൽ സംഭാഷണമില്ലെന്നും എന്നാൽ ഇത് പുനരാരംഭിക്കണം എന്ന കാര്യത്തിൽ പരിശുദ്ധസിംഹാസനത്തിന് നിർബന്ധമുണ്ടെന്നും കർദ്ദിനാൾ പരോളിൻ വ്യക്തമാക്കി. പരിശുദ്ധസിംഹാസനത്തിൻറെ സ്വരം അന്താരാഷ്ട്രസമൂഹത്തിൻറെതിനോടു ഒന്നുചേർന്ന് ഫലം പുറപ്പെടുവിക്കുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു. യുക്രൈനിലും സുരക്ഷിതത്വം ഉറപ്പുനല്കണമെന്ന ആവശ്യം അദ്ദേഹം ആവർത്തിച്ചു. സംഭാഷണത്തിൻറെ ആവശ്യകതയും കർദ്ദിനാൾ പരോളിൻ എടുത്തുകാട്ടി. മാദ്ധ്യസ്ഥ്യം വഹിക്കാൻ വത്തിക്കാൻ തയ്യാറാണെന്ന ലെയോ പതിനാലാമൻ പാപ്പയുടെ വാഗ്ദാനവും അദ്ദേഹം അനുസ്മരിച്ചു. യുക്രൈനിലും ഗാസയിലും സമാധാനം പുലരുവാന്‍ ലെയോ പാപ്പ നിരന്തരമായ ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-09-16:04:57.jpg
Keywords: ഗാസ
Content:
25555
Category: 1
Sub Category:
Heading: വിശുദ്ധ കാർളോ അക്യുട്ടിസിന്റെയും പിയെർ ജോർജോ ഫ്രസാത്തിയുടെയും ഔദ്യോഗിക തിരുനാൾ ദിനങ്ങൾ പ്രഖ്യാപിച്ചു
Content: വത്തിക്കാൻ സിറ്റി: കഴിഞ്ഞദിവസം ലെയോ പതിനാലാമൻ മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ച കാർളോ അക്യുട്ടിസിന്റെയും പിയെർ ജോർജോ ഫ്രസാത്തിയുടെയും ഔദ്യോഗിക തിരുനാൾ ദിനങ്ങൾ വത്തിക്കാൻ പ്രഖ്യാപിച്ചു. ദിവ്യകാരുണ്യത്തിന്റെ സൈബർ അപ്പസ്തോലൻ, ദൈവത്തിൻ്റെ ഇൻഫ്ളുവൻസർ, ആദ്യ മില്ലേനിയൻ വിശുദ്ധൻ തുടങ്ങിയ വിശേഷണങ്ങളുള്ള വിശുദ്ധ കാർളോയുടെ തിരുനാൾ ഒക്ടോബർ 12നു ആചരിക്കും. തന്റെ ഹ്രസ്വമായ ജീവിതകാലം മുഴുവൻ അശരണർക്കും ആലംബഹീനർക്കും ഉഴിഞ്ഞുവച്ച വിശുദ്ധ ഫ്രസാത്തിയുടെ തിരുനാൾ ജൂലൈ നാലിനുമായി ആചരിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. വിശുദ്ധരുടെ മരണദിനങ്ങളാണ് തിരുനാൾദിന ങ്ങളായി സഭയിൽ ആചരിച്ചുവരുന്നത്. ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ചുള്ള ഓണ്‍ലൈന്‍ പ്രഘോഷണവുമായി ജീവിതം ധന്യമാക്കിയ കാര്‍ളോ തന്റെ 15-ാം വയസിൽ 2006 ഒക്ടോബർ 12നാണ് രക്താർബുദം ബാധിച്ചു മരിച്ചത്. പാവങ്ങളുടെയും ദുര്‍ബലരുടെയും അത്താണിയായിരിന്ന പിയെർ ജോർജോ ഫ്രസാത്തി 1925 ജൂലൈ നാലിന് തന്റെ 24-ാം വയസിൽ പോളിയോ ബാധിച്ചായിരിന്നു വിടവാങ്ങിയത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/India/India-2025-09-10-11:16:03.jpg
Keywords: കാർളോ
Category: 1
Sub Category:
Heading: വിശുദ്ധ കാർളോ അക്യുട്ടിസിന്റെയും പിയെർ ജോർജോ ഫ്രസാത്തിയുടെയും ഔദ്യോഗിക തിരുനാൾ ദിനങ്ങൾ പ്രഖ്യാപിച്ചു
Content: വത്തിക്കാൻ സിറ്റി: കഴിഞ്ഞദിവസം ലെയോ പതിനാലാമൻ മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ച കാർളോ അക്യുട്ടിസിന്റെയും പിയെർ ജോർജോ ഫ്രസാത്തിയുടെയും ഔദ്യോഗിക തിരുനാൾ ദിനങ്ങൾ വത്തിക്കാൻ പ്രഖ്യാപിച്ചു. ദിവ്യകാരുണ്യത്തിന്റെ സൈബർ അപ്പസ്തോലൻ, ദൈവത്തിൻ്റെ ഇൻഫ്ളുവൻസർ, ആദ്യ മില്ലേനിയൻ വിശുദ്ധൻ തുടങ്ങിയ വിശേഷണങ്ങളുള്ള വിശുദ്ധ കാർളോയുടെ തിരുനാൾ ഒക്ടോബർ 12നു ആചരിക്കും. തന്റെ ഹ്രസ്വമായ ജീവിതകാലം മുഴുവൻ അശരണർക്കും ആലംബഹീനർക്കും ഉഴിഞ്ഞുവച്ച വിശുദ്ധ ഫ്രസാത്തിയുടെ തിരുനാൾ ജൂലൈ നാലിനുമായി ആചരിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. വിശുദ്ധരുടെ മരണദിനങ്ങളാണ് തിരുനാൾദിന ങ്ങളായി സഭയിൽ ആചരിച്ചുവരുന്നത്. ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ചുള്ള ഓണ്‍ലൈന്‍ പ്രഘോഷണവുമായി ജീവിതം ധന്യമാക്കിയ കാര്‍ളോ തന്റെ 15-ാം വയസിൽ 2006 ഒക്ടോബർ 12നാണ് രക്താർബുദം ബാധിച്ചു മരിച്ചത്. പാവങ്ങളുടെയും ദുര്‍ബലരുടെയും അത്താണിയായിരിന്ന പിയെർ ജോർജോ ഫ്രസാത്തി 1925 ജൂലൈ നാലിന് തന്റെ 24-ാം വയസിൽ പോളിയോ ബാധിച്ചായിരിന്നു വിടവാങ്ങിയത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/India/India-2025-09-10-11:16:03.jpg
Keywords: കാർളോ
Content:
25556
Category: 18
Sub Category:
Heading: വൈദികരുടെ മാതാപിതാക്കളും ദൈവത്താല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവര്‍: ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയില്‍
Content: താമരശ്ശേരി: വൈദികരുടെ മാതാപിതാക്കള്‍ ദൈവത്താല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരാണെന്നും അവരുടെ വിശ്വാസമാണ് സമര്‍പ്പിത ജീവിതത്തിന്റെ അടിത്തറയെന്നും ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. താമരശ്ശേരി രൂപത റൂബി ജൂബിലിയോട് അനുബന്ധിച്ച് താമരശ്ശേരി രൂപതയ്ക്ക് വേണ്ടി തിരുപ്പട്ടം സ്വീകരിച്ച വൈദികരുടെയും അവരുടെ മാതാപിതാക്കളുടെയും സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കളുടെ വിശ്വാസ ജീവിതമാണ് വൈദികരുടെ സമര്‍പ്പിത ജീവിതത്തിന് കരുത്തേകുന്നത്. പുരോഹിതരാകാന്‍ പ്രാര്‍ത്ഥിച്ചതിനെക്കാള്‍ തീക്ഷണതയോടെയാണ് പൗരോഹിത്യത്തില്‍ ശക്തിപ്പെട്ട് മുന്നോട്ടുപോകാനായി വൈദികര്‍ പ്രാര്‍ത്ഥിക്കുന്നത്. പുരോഹിതന്‍ ദൈവിക രഹസ്യങ്ങള്‍ വീണ്ടും ധ്യാനിക്കുന്നത് മാതാപിതാക്കളുടെ ജീവിതം ചേര്‍ത്തുവച്ചുകൊണ്ടാണ്. താമരശ്ശേരി രൂപതയുടെ വൈദിക കൂട്ടായ്മയില്‍ അഭിമാനമുണ്ട്. മലയോര ജനതയുടെ ആരംഭകാലത്തെ വളര്‍ച്ചയില്‍ ജനത്തെ മുഴുവന്‍ ചേര്‍ത്ത് പിടിച്ച് നാടിനെ പടുത്തുയര്‍ത്തിയതില്‍ വൈദികര്‍ക്ക് വലിയ പങ്കാണുള്ളതെന്നു ബിഷപ്പ് പറഞ്ഞു. താമരശ്ശേരി മേരിമാതാ കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാനയോടെ സംഗമം ആരംഭിച്ചു. ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന പരിപാടികള്‍ക്ക് ബിഷപ്‌സ് ഹൗസ് ആതിഥേയത്വം വഹിച്ചു. ഉച്ചഭക്ഷണത്തിന് ശേഷം സെമിനാരിയുടെ ഓര്‍മകള്‍ പുതുക്കി വൈദികരും മാതാപിതാക്കളും മൈനര്‍ സെമിനാരി സന്ദര്‍ശിച്ചു. വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, റൂബി ജൂബിലി കണ്‍വീനര്‍ ഫാ. ജോണ്‍ ഒറവുങ്കര, ടോം തോമസ് ഐക്കുളമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. റവ. ഡോ. കുര്യന്‍ പുരമഠത്തില്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ഫാ. ബെന്നി മുണ്ടനാട്ട്, ഫാ. സുബിന്‍ കവളക്കാട്ട്, ഫാ. സായി പാറന്‍കുളങ്ങര, ഫാ. ലിന്‍സ് മുണ്ടക്കല്‍, ഫാ. കുര്യന്‍ താന്നിക്കല്‍ തുടങ്ങിവര്‍ നേതൃത്വം നല്‍കി.
Image: /content_image/India/India-2025-09-10-12:45:08.jpg
Keywords: ഇഞ്ചനാ
Category: 18
Sub Category:
Heading: വൈദികരുടെ മാതാപിതാക്കളും ദൈവത്താല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവര്‍: ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയില്‍
Content: താമരശ്ശേരി: വൈദികരുടെ മാതാപിതാക്കള്‍ ദൈവത്താല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരാണെന്നും അവരുടെ വിശ്വാസമാണ് സമര്‍പ്പിത ജീവിതത്തിന്റെ അടിത്തറയെന്നും ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. താമരശ്ശേരി രൂപത റൂബി ജൂബിലിയോട് അനുബന്ധിച്ച് താമരശ്ശേരി രൂപതയ്ക്ക് വേണ്ടി തിരുപ്പട്ടം സ്വീകരിച്ച വൈദികരുടെയും അവരുടെ മാതാപിതാക്കളുടെയും സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കളുടെ വിശ്വാസ ജീവിതമാണ് വൈദികരുടെ സമര്‍പ്പിത ജീവിതത്തിന് കരുത്തേകുന്നത്. പുരോഹിതരാകാന്‍ പ്രാര്‍ത്ഥിച്ചതിനെക്കാള്‍ തീക്ഷണതയോടെയാണ് പൗരോഹിത്യത്തില്‍ ശക്തിപ്പെട്ട് മുന്നോട്ടുപോകാനായി വൈദികര്‍ പ്രാര്‍ത്ഥിക്കുന്നത്. പുരോഹിതന്‍ ദൈവിക രഹസ്യങ്ങള്‍ വീണ്ടും ധ്യാനിക്കുന്നത് മാതാപിതാക്കളുടെ ജീവിതം ചേര്‍ത്തുവച്ചുകൊണ്ടാണ്. താമരശ്ശേരി രൂപതയുടെ വൈദിക കൂട്ടായ്മയില്‍ അഭിമാനമുണ്ട്. മലയോര ജനതയുടെ ആരംഭകാലത്തെ വളര്‍ച്ചയില്‍ ജനത്തെ മുഴുവന്‍ ചേര്‍ത്ത് പിടിച്ച് നാടിനെ പടുത്തുയര്‍ത്തിയതില്‍ വൈദികര്‍ക്ക് വലിയ പങ്കാണുള്ളതെന്നു ബിഷപ്പ് പറഞ്ഞു. താമരശ്ശേരി മേരിമാതാ കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാനയോടെ സംഗമം ആരംഭിച്ചു. ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന പരിപാടികള്‍ക്ക് ബിഷപ്‌സ് ഹൗസ് ആതിഥേയത്വം വഹിച്ചു. ഉച്ചഭക്ഷണത്തിന് ശേഷം സെമിനാരിയുടെ ഓര്‍മകള്‍ പുതുക്കി വൈദികരും മാതാപിതാക്കളും മൈനര്‍ സെമിനാരി സന്ദര്‍ശിച്ചു. വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, റൂബി ജൂബിലി കണ്‍വീനര്‍ ഫാ. ജോണ്‍ ഒറവുങ്കര, ടോം തോമസ് ഐക്കുളമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. റവ. ഡോ. കുര്യന്‍ പുരമഠത്തില്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ഫാ. ബെന്നി മുണ്ടനാട്ട്, ഫാ. സുബിന്‍ കവളക്കാട്ട്, ഫാ. സായി പാറന്‍കുളങ്ങര, ഫാ. ലിന്‍സ് മുണ്ടക്കല്‍, ഫാ. കുര്യന്‍ താന്നിക്കല്‍ തുടങ്ങിവര്‍ നേതൃത്വം നല്‍കി.
Image: /content_image/India/India-2025-09-10-12:45:08.jpg
Keywords: ഇഞ്ചനാ
Content:
25557
Category: 18
Sub Category:
Heading: മേരിമാതാ തിയോളജി ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തു
Content: തൃശൂർ: വത്തിക്കാനിൽനിന്നു പ്രത്യേക അംഗീകാരം ലഭിച്ച മേരിമാതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയുടെ ഉദ്ഘാടനം സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിർവഹിച്ചു. ബെൽജിയം ലുവെയ്ൻ കത്തോലിക്ക സർവ്വകലാശാലയുടെ അഫിലിയേഷനോടു കൂടി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിനു ദൈവശാസ്ത്രപഠനത്തിൽ അന്താരാഷ്ട്ര നിലവാരം ഉറപ്പുവരുത്താനും സാധാരണക്കാരന്റെ പ്രശ്‌നങ്ങളുമായി സംവദിക്കാൻ കഴിയുംവിധത്തിലുള്ള പഠനപരിപാടികൾ കൂടുതലായി ആവിഷ്‌കരിക്കാനും സാധിക്കട്ടെയെന്ന് മാർ തട്ടിൽ ആശംസിച്ചു. തൃശൂർ അതിരൂപത അധ്യക്ഷനും ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ മോഡറേറ്ററുമായ മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. മാർ ജേക്കബ് തുങ്കുഴി 1998ൽ ആരംഭിച്ച മേരിമാതാ മേജർ സെമിനാരിയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഇൻസ്റ്റിറ്റ്യൂട്ട് ഉ ദ്ഘാടനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, ലുവെയ്ൻ ദൈവശാസ്ത്ര ഫാക്കൽറ്റി ഡീൻ പ്രഫ. ബെനഡിക്ട ലെംലിൻ, വൈസ് ഡീൻ പ്രഫ. പീറ്റർ ഡിമെ, സെമിനാരി റെ ക്ടർ റവ.ഡോ. സെബാസ്റ്റ്യൻ ചാലയ്ക്കൽ, മേരിമാതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ഡയറക്ടർ റവ.ഡോ. പോൾ പുളിക്കൻ എന്നിവർ പ്രസംഗിച്ചു. വൈദികവിദ്യാർഥികളോടൊപ്പം സമർപ്പിതർക്കും അൽമായർക്കും ദൈവശാസ്ത്രത്തിൽ ഡിഗ്രി എടുക്കാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം ഉണ്ടാകും. ഉദ്ഘാടനത്തിന് ഒരു ക്കമായി നടന്ന നിഖ്യാ സുനഹദോസ് 1700-ാം വാർഷികസെമിനാറിൽ ആലപ്പുഴ മെത്രാൻ ഡോ. ജയിംസ് ആനാപറമ്പിൽ, ഡോ. മോത്തി വർക്കി, ഡോ. ജയിംസ് പുലിയു റുമ്പിൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. മോൺ. ജയ്‌സൺ കുനംപ്ലാക്കൽ, ഡോ. സിബി ചെറുതോട്ടിൽ, ഡോ. ബിൽജു വാഴപ്പിള്ളി, സിസ്റ്റർ ഡോ. ജൂലിറ്റ് എന്നിവർ പ്രസംഗിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/India/India-2025-09-10-12:59:43.jpg
Keywords: തിയോളജി
Category: 18
Sub Category:
Heading: മേരിമാതാ തിയോളജി ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തു
Content: തൃശൂർ: വത്തിക്കാനിൽനിന്നു പ്രത്യേക അംഗീകാരം ലഭിച്ച മേരിമാതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയുടെ ഉദ്ഘാടനം സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിർവഹിച്ചു. ബെൽജിയം ലുവെയ്ൻ കത്തോലിക്ക സർവ്വകലാശാലയുടെ അഫിലിയേഷനോടു കൂടി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിനു ദൈവശാസ്ത്രപഠനത്തിൽ അന്താരാഷ്ട്ര നിലവാരം ഉറപ്പുവരുത്താനും സാധാരണക്കാരന്റെ പ്രശ്‌നങ്ങളുമായി സംവദിക്കാൻ കഴിയുംവിധത്തിലുള്ള പഠനപരിപാടികൾ കൂടുതലായി ആവിഷ്‌കരിക്കാനും സാധിക്കട്ടെയെന്ന് മാർ തട്ടിൽ ആശംസിച്ചു. തൃശൂർ അതിരൂപത അധ്യക്ഷനും ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ മോഡറേറ്ററുമായ മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. മാർ ജേക്കബ് തുങ്കുഴി 1998ൽ ആരംഭിച്ച മേരിമാതാ മേജർ സെമിനാരിയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഇൻസ്റ്റിറ്റ്യൂട്ട് ഉ ദ്ഘാടനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, ലുവെയ്ൻ ദൈവശാസ്ത്ര ഫാക്കൽറ്റി ഡീൻ പ്രഫ. ബെനഡിക്ട ലെംലിൻ, വൈസ് ഡീൻ പ്രഫ. പീറ്റർ ഡിമെ, സെമിനാരി റെ ക്ടർ റവ.ഡോ. സെബാസ്റ്റ്യൻ ചാലയ്ക്കൽ, മേരിമാതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ഡയറക്ടർ റവ.ഡോ. പോൾ പുളിക്കൻ എന്നിവർ പ്രസംഗിച്ചു. വൈദികവിദ്യാർഥികളോടൊപ്പം സമർപ്പിതർക്കും അൽമായർക്കും ദൈവശാസ്ത്രത്തിൽ ഡിഗ്രി എടുക്കാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം ഉണ്ടാകും. ഉദ്ഘാടനത്തിന് ഒരു ക്കമായി നടന്ന നിഖ്യാ സുനഹദോസ് 1700-ാം വാർഷികസെമിനാറിൽ ആലപ്പുഴ മെത്രാൻ ഡോ. ജയിംസ് ആനാപറമ്പിൽ, ഡോ. മോത്തി വർക്കി, ഡോ. ജയിംസ് പുലിയു റുമ്പിൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. മോൺ. ജയ്‌സൺ കുനംപ്ലാക്കൽ, ഡോ. സിബി ചെറുതോട്ടിൽ, ഡോ. ബിൽജു വാഴപ്പിള്ളി, സിസ്റ്റർ ഡോ. ജൂലിറ്റ് എന്നിവർ പ്രസംഗിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/India/India-2025-09-10-12:59:43.jpg
Keywords: തിയോളജി
Content:
25558
Category: 1
Sub Category:
Heading: "എന്റെ മകന്റെ വിശുദ്ധ പാത പിന്തുടരുവാൻ എനിക്ക് സാധിച്ചിരുന്നെങ്കിൽ...!": വിശുദ്ധ കാര്‍ളോയുടെ അമ്മ സൽസാനോ
Content: വത്തിക്കാന്‍ സിറ്റി: തന്റെ മകന്റെ വിശുദ്ധ പാത പിന്തുടരുവാൻ എനിക്ക് സാധിച്ചിരുന്നെങ്കിൽ എന്നാഗ്രഹിക്കുകയാണെന്ന് വിശുദ്ധ കാര്‍ളോ അക്യുട്ടിസിന്‍റെ അമ്മ അന്റോണിയ സൽസാനോ. വിശുദ്ധ പദവിയ്ക്കു പിന്നാലെയാണ് അമ്മയുടെ പ്രതികരണം. ചെറുപ്പം മുതൽ കാര്‍ളോ കാത്തുസൂക്ഷിച്ച ദിവ്യകാരുണ്യ ഭക്തിയും, പ്രാർത്ഥനാജീവിതവും ഇന്ന് അനേകർക്ക് മാനസാന്തരത്തിന്റെ പാത തുറന്നുകൊടുക്കുന്നതിലുള്ള സന്തോഷം വിശുദ്ധ കാര്‍ളോയുടെ അമ്മ പങ്കുവച്ചു. കാർളോ നിരവധി ഹൃദയങ്ങളെ സ്പർശിക്കുന്നുവെന്നും അവൻ യേശുവിലേക്കുള്ള ഒരു പാലമാണെന്നും അന്റോണിയ അനുസ്മരിച്ചു. തന്റെ മാതൃകയിലൂടെയും, പങ്കുവയ്ക്കുന്ന വിശ്വാസത്തിലൂടെയും, കാർളോ നിരവധി ഹൃദയങ്ങളെയും ജീവിതങ്ങളെയും സ്പർശിക്കുന്നുണ്ട്. അത് തങ്ങൾക്ക് ഏറെ സന്തോഷം പ്രദാനം ചെയ്യുന്നു. കച്ചേരിയും ഫുട്ബോൾ മത്സരവും കാണാന്‍ ആളുകളുടെ മൈലുകൾ നീളമുള്ള വരികളുണ്ടെങ്കിലും, കർത്താവിങ്കലേക്കുള്ള വരികളിൽ ആളുകൾ ഇല്ലാത്തത് കാർളോയുടെ വലിയ വിഷമങ്ങളിൽ ഒന്നായിരുന്നു. അതിനാൽ ദിവ്യകാരുണ്യത്തിന്റെ പ്രാധാന്യം ആളുകൾ മനസ്സിലാക്കുന്നതിന് ദിവ്യകാരുണ്യ അത്ഭുതങ്ങളെക്കുറിച്ചുള്ള പ്രദർശനത്തിനായി കാർളോ, രാപകൽ അധ്വാനിക്കുമായിരിന്നുവെന്ന് അമ്മ പറയുന്നു. കാർളോയുടെ മാധ്യസ്ഥം വഴി ഏവർക്കും ലഭിക്കുന്ന നിരവധിയായ അനുഗ്രഹങ്ങളില്‍ വിശ്വാസികൾ ഏറെ സന്തോഷിക്കുന്നുവെന്നും അമ്മ പറഞ്ഞു. ഈ വിശുദ്ധ പദവി എല്ലാ വിശ്വാസികൾക്കും, പ്രത്യേകമായി, ചൈന, ജപ്പാൻ, വടക്കേ അമേരിക്ക ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലുള്ളവർക്ക് കൂടുതല്‍ ഫലങ്ങൾ നൽകുമെന്നും അമ്മ പ്രത്യാശ പ്രകടിപ്പിച്ചു. നാമകരണ ചടങ്ങിൽ, കാർളോയുടെ മാതാപിതാക്കളും, സഹോദരങ്ങളും സന്നിഹിതരായിരുന്നു. മകന്റെ വിശുദ്ധ പദവി പ്രഖ്യാപനത്തിന് മാതാപിതാക്കള്‍ സാക്ഷികളാകുകയെന്ന തിരുസഭ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വ സംഭവത്തിനു കൂടിയാണ് കഴിഞ്ഞ ഞായറാഴ്ച വത്തിക്കാന്‍ സാക്ഷ്യം വഹിച്ചത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-10-14:26:47.jpg
Keywords: കാര്‍ളോ
Category: 1
Sub Category:
Heading: "എന്റെ മകന്റെ വിശുദ്ധ പാത പിന്തുടരുവാൻ എനിക്ക് സാധിച്ചിരുന്നെങ്കിൽ...!": വിശുദ്ധ കാര്‍ളോയുടെ അമ്മ സൽസാനോ
Content: വത്തിക്കാന്‍ സിറ്റി: തന്റെ മകന്റെ വിശുദ്ധ പാത പിന്തുടരുവാൻ എനിക്ക് സാധിച്ചിരുന്നെങ്കിൽ എന്നാഗ്രഹിക്കുകയാണെന്ന് വിശുദ്ധ കാര്‍ളോ അക്യുട്ടിസിന്‍റെ അമ്മ അന്റോണിയ സൽസാനോ. വിശുദ്ധ പദവിയ്ക്കു പിന്നാലെയാണ് അമ്മയുടെ പ്രതികരണം. ചെറുപ്പം മുതൽ കാര്‍ളോ കാത്തുസൂക്ഷിച്ച ദിവ്യകാരുണ്യ ഭക്തിയും, പ്രാർത്ഥനാജീവിതവും ഇന്ന് അനേകർക്ക് മാനസാന്തരത്തിന്റെ പാത തുറന്നുകൊടുക്കുന്നതിലുള്ള സന്തോഷം വിശുദ്ധ കാര്‍ളോയുടെ അമ്മ പങ്കുവച്ചു. കാർളോ നിരവധി ഹൃദയങ്ങളെ സ്പർശിക്കുന്നുവെന്നും അവൻ യേശുവിലേക്കുള്ള ഒരു പാലമാണെന്നും അന്റോണിയ അനുസ്മരിച്ചു. തന്റെ മാതൃകയിലൂടെയും, പങ്കുവയ്ക്കുന്ന വിശ്വാസത്തിലൂടെയും, കാർളോ നിരവധി ഹൃദയങ്ങളെയും ജീവിതങ്ങളെയും സ്പർശിക്കുന്നുണ്ട്. അത് തങ്ങൾക്ക് ഏറെ സന്തോഷം പ്രദാനം ചെയ്യുന്നു. കച്ചേരിയും ഫുട്ബോൾ മത്സരവും കാണാന്‍ ആളുകളുടെ മൈലുകൾ നീളമുള്ള വരികളുണ്ടെങ്കിലും, കർത്താവിങ്കലേക്കുള്ള വരികളിൽ ആളുകൾ ഇല്ലാത്തത് കാർളോയുടെ വലിയ വിഷമങ്ങളിൽ ഒന്നായിരുന്നു. അതിനാൽ ദിവ്യകാരുണ്യത്തിന്റെ പ്രാധാന്യം ആളുകൾ മനസ്സിലാക്കുന്നതിന് ദിവ്യകാരുണ്യ അത്ഭുതങ്ങളെക്കുറിച്ചുള്ള പ്രദർശനത്തിനായി കാർളോ, രാപകൽ അധ്വാനിക്കുമായിരിന്നുവെന്ന് അമ്മ പറയുന്നു. കാർളോയുടെ മാധ്യസ്ഥം വഴി ഏവർക്കും ലഭിക്കുന്ന നിരവധിയായ അനുഗ്രഹങ്ങളില്‍ വിശ്വാസികൾ ഏറെ സന്തോഷിക്കുന്നുവെന്നും അമ്മ പറഞ്ഞു. ഈ വിശുദ്ധ പദവി എല്ലാ വിശ്വാസികൾക്കും, പ്രത്യേകമായി, ചൈന, ജപ്പാൻ, വടക്കേ അമേരിക്ക ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലുള്ളവർക്ക് കൂടുതല്‍ ഫലങ്ങൾ നൽകുമെന്നും അമ്മ പ്രത്യാശ പ്രകടിപ്പിച്ചു. നാമകരണ ചടങ്ങിൽ, കാർളോയുടെ മാതാപിതാക്കളും, സഹോദരങ്ങളും സന്നിഹിതരായിരുന്നു. മകന്റെ വിശുദ്ധ പദവി പ്രഖ്യാപനത്തിന് മാതാപിതാക്കള്‍ സാക്ഷികളാകുകയെന്ന തിരുസഭ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വ സംഭവത്തിനു കൂടിയാണ് കഴിഞ്ഞ ഞായറാഴ്ച വത്തിക്കാന്‍ സാക്ഷ്യം വഹിച്ചത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-10-14:26:47.jpg
Keywords: കാര്‍ളോ
Content:
25559
Category: 1
Sub Category:
Heading: മാര്‍പാപ്പ ഉള്‍പ്പെടുന്ന അഗസ്റ്റീനിയന്‍ സമൂഹത്തിന് പുതിയ പ്രിയോർ ജനറല്‍
Content: റോം: ലെയോ പതിനാലാമന്‍ പാപ്പ അംഗമായ അഗസ്റ്റീനിയന്‍ സന്യാസ സമൂഹത്തിന് പുതിയ പ്രിയോർ ജനറല്‍. 750 വർഷത്തിലേറെ വര്‍ഷം നീണ്ട പാരമ്പര്യമുള്ള സന്യാസ സമൂഹത്തിന്റെ 98-ാമത് പ്രിയോർ ജനറലായി ഫാ. ജോസഫ് ലോറൻസ് ഫാരെൽ, ഒഎസ്എയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. റോമിലെ പൊന്തിഫിക്കൽ പാട്രിസ്റ്റിക് അഗസ്തീനിയാനും ഇൻസ്റ്റിറ്റ്യൂട്ടില്‍ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് നടന്ന തെരഞ്ഞെടുപ്പിലാണ് 73 വോട്ടോടെ അഗസ്റ്റീനിയന്‍ സമൂഹത്തിന് പുതിയ അധ്യക്ഷനെ ലഭിച്ചിരിക്കുന്നത്. 188-ാമത് ജനറൽ ചാപ്റ്ററിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഫാ. അലജാൻഡ്രോ മോറൽ ആന്റൺ, ഒഎസ്എയുടെ പിന്‍ഗാമിയായാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അഗസ്റ്റീനിയന്‍ സന്യാസ സമൂഹത്തിന്റെ വികാരി ജനറലും വടക്കേ അമേരിക്കയുടെ അസിസ്റ്റന്റ് ജനറലുമായി സേവനമനുഷ്ഠിച്ചു വരികയായിരിന്നു ഫാ. ജോസഫ് ലോറൻസ്. ഫാ. അലജാൻഡ്രോ, അംഗീകാര മുദ്ര പുതിയ പ്രിയോര്‍ ജനറലിന് കൈമാറി. വളരെയധികം പ്രാർത്ഥനയ്ക്കും ധ്യാനത്തിനും ശേഷം, പരിശുദ്ധാത്മാവിന്റെ മാർഗ്ഗനിർദ്ദേശപ്രകാരമാണ് തെരഞ്ഞെടുപ്പിന് ഫലം കൈവന്നിരിക്കുന്നതെന്ന് സെന്റ് തോമസ് വില്ലനോവ പ്രവിശ്യയുടെ പ്രിയോര്‍ പ്രോവിൻഷ്യാളായ ഫാ. റോബർട്ട് പി. ഹാഗൻ പറഞ്ഞു. </p> <blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/p/DOQpIEWDfAQ/?utm_source=ig_embed&utm_campaign=loading" data-instgrm-version="14" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"><div style="padding:16px;"> <a href="https://www.instagram.com/p/DOQpIEWDfAQ/?utm_source=ig_embed&utm_campaign=loading" style=" background:#FFFFFF; line-height:0; padding:0 0; text-align:center; text-decoration:none; width:100%;" target="_blank"> <div style=" display: flex; flex-direction: row; align-items: center;"> <div style="background-color: #F4F4F4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div></div></div><div style="padding: 19% 0;"></div> <div style="display:block; height:50px; margin:0 auto 12px; width:50px;"><svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg></div><div style="padding-top: 8px;"> <div style=" color:#3897f0; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:550; line-height:18px;">View this post on Instagram</div></div><div style="padding: 12.5% 0;"></div> <div style="display: flex; flex-direction: row; margin-bottom: 14px; align-items: center;"><div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div> <div style="background-color: #F4F4F4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div></div><div style="margin-left: 8px;"> <div style=" background-color: #F4F4F4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div> <div style=" width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg)"></div></div><div style="margin-left: auto;"> <div style=" width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div> <div style=" background-color: #F4F4F4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div> <div style=" width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div></div></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div></div></a><p style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; line-height:17px; margin-bottom:0; margin-top:8px; overflow:hidden; padding:8px 0 7px; text-align:center; text-overflow:ellipsis; white-space:nowrap;"><a href="https://www.instagram.com/p/DOQpIEWDfAQ/?utm_source=ig_embed&utm_campaign=loading" style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:normal; line-height:17px; text-decoration:none;" target="_blank">A post shared by Augustinian Province of St. Thomas of Villanova (@augustinians.stov)</a></p></div></blockquote> <script async src="//www.instagram.com/embed.js"></script> <p> 1963 ജൂലൈ 11ന് അമേരിക്കയിലെ പെൻസിൽവാനിയയിലെ ഡ്രെക്സൽ ഹില്ലിൽ ജനിച്ച ഫാ. ജോസഫ് ഫാരെൽ, വില്ലനോവയിലെ അഗസ്റ്റീനിയൻ പ്രോവിന്‍സില്‍ ചേരുകയായിരിന്നു. 1991ൽ തിരുപ്പട്ടം സ്വീകരിച്ചു. പൊന്തിഫിക്കൽ ഗ്രിഗോറിയൻ സർവകലാശാലയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. വിശുദ്ധ അഗസ്റ്റിന്റെ പ്രസംഗങ്ങളിലെ അഗസ്തീനിയൻ ആത്മീയതയെക്കുറിച്ചു അദ്ദേഹം തയാറാക്കിയ പ്രബന്ധം ശ്രദ്ധ നേടിയിരിന്നു. ഇടവക വികാരി, സർവകലാശാല ചാപ്ലെയിൻ, വിവിധ സ്ഥാപനങ്ങളിൽ പ്രൊഫസർ എന്നീ നിലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യ ഉള്‍പ്പെടെ അന്‍പതിലധികം രാജ്യങ്ങളില്‍ വ്യാപിച്ചിരിക്കുന്ന സന്യാസ സമൂഹമാണ് അഗസ്റ്റീനിയൻ സമൂഹം. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-10-16:14:56.jpg
Keywords: സന്യാസ
Category: 1
Sub Category:
Heading: മാര്‍പാപ്പ ഉള്‍പ്പെടുന്ന അഗസ്റ്റീനിയന്‍ സമൂഹത്തിന് പുതിയ പ്രിയോർ ജനറല്‍
Content: റോം: ലെയോ പതിനാലാമന്‍ പാപ്പ അംഗമായ അഗസ്റ്റീനിയന്‍ സന്യാസ സമൂഹത്തിന് പുതിയ പ്രിയോർ ജനറല്‍. 750 വർഷത്തിലേറെ വര്‍ഷം നീണ്ട പാരമ്പര്യമുള്ള സന്യാസ സമൂഹത്തിന്റെ 98-ാമത് പ്രിയോർ ജനറലായി ഫാ. ജോസഫ് ലോറൻസ് ഫാരെൽ, ഒഎസ്എയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. റോമിലെ പൊന്തിഫിക്കൽ പാട്രിസ്റ്റിക് അഗസ്തീനിയാനും ഇൻസ്റ്റിറ്റ്യൂട്ടില്‍ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് നടന്ന തെരഞ്ഞെടുപ്പിലാണ് 73 വോട്ടോടെ അഗസ്റ്റീനിയന്‍ സമൂഹത്തിന് പുതിയ അധ്യക്ഷനെ ലഭിച്ചിരിക്കുന്നത്. 188-ാമത് ജനറൽ ചാപ്റ്ററിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഫാ. അലജാൻഡ്രോ മോറൽ ആന്റൺ, ഒഎസ്എയുടെ പിന്‍ഗാമിയായാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അഗസ്റ്റീനിയന്‍ സന്യാസ സമൂഹത്തിന്റെ വികാരി ജനറലും വടക്കേ അമേരിക്കയുടെ അസിസ്റ്റന്റ് ജനറലുമായി സേവനമനുഷ്ഠിച്ചു വരികയായിരിന്നു ഫാ. ജോസഫ് ലോറൻസ്. ഫാ. അലജാൻഡ്രോ, അംഗീകാര മുദ്ര പുതിയ പ്രിയോര്‍ ജനറലിന് കൈമാറി. വളരെയധികം പ്രാർത്ഥനയ്ക്കും ധ്യാനത്തിനും ശേഷം, പരിശുദ്ധാത്മാവിന്റെ മാർഗ്ഗനിർദ്ദേശപ്രകാരമാണ് തെരഞ്ഞെടുപ്പിന് ഫലം കൈവന്നിരിക്കുന്നതെന്ന് സെന്റ് തോമസ് വില്ലനോവ പ്രവിശ്യയുടെ പ്രിയോര്‍ പ്രോവിൻഷ്യാളായ ഫാ. റോബർട്ട് പി. ഹാഗൻ പറഞ്ഞു. </p> <blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/p/DOQpIEWDfAQ/?utm_source=ig_embed&utm_campaign=loading" data-instgrm-version="14" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"><div style="padding:16px;"> <a href="https://www.instagram.com/p/DOQpIEWDfAQ/?utm_source=ig_embed&utm_campaign=loading" style=" background:#FFFFFF; line-height:0; padding:0 0; text-align:center; text-decoration:none; width:100%;" target="_blank"> <div style=" display: flex; flex-direction: row; align-items: center;"> <div style="background-color: #F4F4F4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div></div></div><div style="padding: 19% 0;"></div> <div style="display:block; height:50px; margin:0 auto 12px; width:50px;"><svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg></div><div style="padding-top: 8px;"> <div style=" color:#3897f0; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:550; line-height:18px;">View this post on Instagram</div></div><div style="padding: 12.5% 0;"></div> <div style="display: flex; flex-direction: row; margin-bottom: 14px; align-items: center;"><div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div> <div style="background-color: #F4F4F4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div></div><div style="margin-left: 8px;"> <div style=" background-color: #F4F4F4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div> <div style=" width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg)"></div></div><div style="margin-left: auto;"> <div style=" width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div> <div style=" background-color: #F4F4F4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div> <div style=" width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div></div></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div></div></a><p style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; line-height:17px; margin-bottom:0; margin-top:8px; overflow:hidden; padding:8px 0 7px; text-align:center; text-overflow:ellipsis; white-space:nowrap;"><a href="https://www.instagram.com/p/DOQpIEWDfAQ/?utm_source=ig_embed&utm_campaign=loading" style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:normal; line-height:17px; text-decoration:none;" target="_blank">A post shared by Augustinian Province of St. Thomas of Villanova (@augustinians.stov)</a></p></div></blockquote> <script async src="//www.instagram.com/embed.js"></script> <p> 1963 ജൂലൈ 11ന് അമേരിക്കയിലെ പെൻസിൽവാനിയയിലെ ഡ്രെക്സൽ ഹില്ലിൽ ജനിച്ച ഫാ. ജോസഫ് ഫാരെൽ, വില്ലനോവയിലെ അഗസ്റ്റീനിയൻ പ്രോവിന്‍സില്‍ ചേരുകയായിരിന്നു. 1991ൽ തിരുപ്പട്ടം സ്വീകരിച്ചു. പൊന്തിഫിക്കൽ ഗ്രിഗോറിയൻ സർവകലാശാലയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. വിശുദ്ധ അഗസ്റ്റിന്റെ പ്രസംഗങ്ങളിലെ അഗസ്തീനിയൻ ആത്മീയതയെക്കുറിച്ചു അദ്ദേഹം തയാറാക്കിയ പ്രബന്ധം ശ്രദ്ധ നേടിയിരിന്നു. ഇടവക വികാരി, സർവകലാശാല ചാപ്ലെയിൻ, വിവിധ സ്ഥാപനങ്ങളിൽ പ്രൊഫസർ എന്നീ നിലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യ ഉള്‍പ്പെടെ അന്‍പതിലധികം രാജ്യങ്ങളില്‍ വ്യാപിച്ചിരിക്കുന്ന സന്യാസ സമൂഹമാണ് അഗസ്റ്റീനിയൻ സമൂഹം. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-10-16:14:56.jpg
Keywords: സന്യാസ
Content:
25560
Category: 1
Sub Category:
Heading: 1000 കഷണങ്ങള്‍ സംയോജിപ്പിച്ച് വിശുദ്ധ കാർളോ അക്യുട്ടിസിന്റെ മൊസൈക് ഛായാചിത്രം ശ്രദ്ധ നേടുന്നു
Content: റോം: വിശുദ്ധ കാർളോ അക്യുട്ടിസിന്റെ വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുമ്പോള്‍ കളിപ്പാട്ട വസ്തുക്കള്‍, പട്ടാളക്കാർ, ഷൂലേസുകൾ, മറ്റ് വസ്തുക്കള്‍ എന്നിവകൊണ്ട് നിർമ്മിച്ച വിശുദ്ധന്റെ ഛായാചിത്രം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. 1000 കഷണങ്ങള്‍ സംയോജിപ്പിച്ചുള്ള മൊസൈക് ഛായാചിത്രമാണ് ആർട്ടിസ്റ്റ് ജോണി വർബ എന്ന യുവകലാകാരന്‍ ഒരുക്കിയിരിക്കുന്നത്. ഓരോ രൂപത്തിനും, ഓരോ കളിപ്പാട്ടത്തിനും, കഷണത്തിൽ ഒട്ടിച്ചിരിക്കുന്ന ഓരോ വസ്തുവിനും ഓരോ അർത്ഥവും ലക്ഷ്യവുമുണ്ടെന്നും വിശുദ്ധ കാർളോ അക്യുട്ടിസിന്റെ വ്യത്യസ്ത രൂപം ഒരുക്കുവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ജോണി വർബ കാത്തലിക് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. 2020-ൽ, ജോണി ചൈനയിലെ ഷാങ്ഹായിലേക്ക് വിദേശ പഠന യാത്രയ്ക്കു തയാറെടുക്കുന്നതിനിടെയാണ് കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടത്. യാത്ര ആസൂത്രണം ചെയ്തതുപോലെ നടന്നില്ല, പക്ഷേ ജീവിതത്തില്‍ അനിശ്ചിതത്വം ഉണ്ടായിരിന്ന ആ സമയത്ത് താന്‍ ആദ്യമായി കർത്താവിനെ കണ്ടുമുട്ടിയത് വളരെ ശക്തമായ രീതിയിലാണെന്ന് ജോണി പറയുന്നു. ആ അനുഭവത്തിനുശേഷം, വർബ വിവിധ മിഷ്ണറി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിന്നു. സ്കൂളിൽ പഠിക്കുമ്പോൾ ഏതാനും കലാസൃഷ്ടികൾ ഒരുക്കി. അവ ശ്രദ്ധ നേടിയിരിന്നു. പെയിന്റിംഗും ചെറിയ കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്നതും അദ്ദേഹം എപ്പോഴും ആസ്വദിച്ചിരുന്നു. ഇതില്‍ നിന്നാണ് ചിത്രരചനയും ശിൽപങ്ങളും സംയോജിപ്പിക്കാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന ചിന്ത മനസില്‍ ഉടലെടുക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ആദ്യ ശ്രമത്തില്‍ തന്നെ വർബ വിശ്വാസവും കലയും സംയോജിപ്പിച്ച് യേശുവിന്റെ രണ്ട് ഛായാചിത്രങ്ങളാല്‍ മുള്ളുകളുടെ കിരീടം സൃഷ്ടിച്ചു. കാനായിലെ യേശുവിന്റെ അത്ഭുതത്തെ വൈൻ അടപ്പുകള്‍ കൊണ്ടാണ് അദ്ദേഹം നിർമ്മിച്ചത്. ഇത്തരത്തില്‍ വിവിധ കലാസൃഷ്ടികള്‍ക്കിടെയാണ് ഒരു സുഹൃത്ത് കാര്‍ളോ അക്യുട്ടിസിനെക്കുറിച്ച് പറഞ്ഞതെന്ന് അദ്ദേഹം ഓര്‍ക്കുന്നു. കാര്‍ളോയെ കുറിച്ച് കൂടുതല്‍ മനസിലാക്കുവാന്‍ ശ്രമിച്ചപ്പോള്‍ തന്റെ ഉള്ളില്‍ വിശുദ്ധനോടുള്ള സ്നേഹം വളരുകയായിരിന്നുവെന്ന് ഈ കലാകാരന്‍ പറയുന്നു. വിശ്വാസത്തെ മുറുകെ പിടിച്ച് സാങ്കേതികവിദ്യയിലും ചിത്രീകരണത്തിലും വളരെ സാധാരണക്കാരനായി വര്‍ത്തിച്ച അസാധാരണക്കാരനായ ഒരു വിശുദ്ധനാണ് കാര്‍ളോയെന്ന്‍ മനസിലാക്കിയെന്നും വർബ വെളിപ്പെടുത്തി. മൊസൈക്ക് സൃഷ്ടിക്കുന്നത് എളുപ്പമുള്ള കാര്യമല്ലായിരുന്നു. ആയിരക്കണക്കിന് ഗുണനിലവാരമുള്ള സൈനികരെയും കളിപ്പാട്ടങ്ങളെയും കണ്ടെത്തി പെയിന്റ് ചെയ്യേണ്ടിവന്നു, ഓരോന്നും കൃത്യമായി ഒട്ടിക്കേണ്ടിവന്നു. അതിന്റെ ഫലമായാണ് "ആദ്യ മില്ലേനിയൽ സെയിന്റ്" എന്ന 45 പൗണ്ട് ഭാരമുള്ള മൊസൈക്ക് കലാസൃഷ്ടി ഒരുക്കിയതെന്നും ആർട്ടിസ്റ്റ് ജോണി വർബ പറയുന്നു. ഇദ്ദേഹം ഒരുക്കിയ കലാസൃഷ്ടിക്ക് നിരവധി പേരാണ് അഭിനന്ദനം അറിയിച്ച് രംഗത്ത് വന്നുക്കൊണ്ടിരിക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-10-20:15:18.jpg
Keywords: കാര്‍ളോ
Category: 1
Sub Category:
Heading: 1000 കഷണങ്ങള്‍ സംയോജിപ്പിച്ച് വിശുദ്ധ കാർളോ അക്യുട്ടിസിന്റെ മൊസൈക് ഛായാചിത്രം ശ്രദ്ധ നേടുന്നു
Content: റോം: വിശുദ്ധ കാർളോ അക്യുട്ടിസിന്റെ വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുമ്പോള്‍ കളിപ്പാട്ട വസ്തുക്കള്‍, പട്ടാളക്കാർ, ഷൂലേസുകൾ, മറ്റ് വസ്തുക്കള്‍ എന്നിവകൊണ്ട് നിർമ്മിച്ച വിശുദ്ധന്റെ ഛായാചിത്രം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. 1000 കഷണങ്ങള്‍ സംയോജിപ്പിച്ചുള്ള മൊസൈക് ഛായാചിത്രമാണ് ആർട്ടിസ്റ്റ് ജോണി വർബ എന്ന യുവകലാകാരന്‍ ഒരുക്കിയിരിക്കുന്നത്. ഓരോ രൂപത്തിനും, ഓരോ കളിപ്പാട്ടത്തിനും, കഷണത്തിൽ ഒട്ടിച്ചിരിക്കുന്ന ഓരോ വസ്തുവിനും ഓരോ അർത്ഥവും ലക്ഷ്യവുമുണ്ടെന്നും വിശുദ്ധ കാർളോ അക്യുട്ടിസിന്റെ വ്യത്യസ്ത രൂപം ഒരുക്കുവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ജോണി വർബ കാത്തലിക് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. 2020-ൽ, ജോണി ചൈനയിലെ ഷാങ്ഹായിലേക്ക് വിദേശ പഠന യാത്രയ്ക്കു തയാറെടുക്കുന്നതിനിടെയാണ് കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടത്. യാത്ര ആസൂത്രണം ചെയ്തതുപോലെ നടന്നില്ല, പക്ഷേ ജീവിതത്തില്‍ അനിശ്ചിതത്വം ഉണ്ടായിരിന്ന ആ സമയത്ത് താന്‍ ആദ്യമായി കർത്താവിനെ കണ്ടുമുട്ടിയത് വളരെ ശക്തമായ രീതിയിലാണെന്ന് ജോണി പറയുന്നു. ആ അനുഭവത്തിനുശേഷം, വർബ വിവിധ മിഷ്ണറി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിന്നു. സ്കൂളിൽ പഠിക്കുമ്പോൾ ഏതാനും കലാസൃഷ്ടികൾ ഒരുക്കി. അവ ശ്രദ്ധ നേടിയിരിന്നു. പെയിന്റിംഗും ചെറിയ കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്നതും അദ്ദേഹം എപ്പോഴും ആസ്വദിച്ചിരുന്നു. ഇതില്‍ നിന്നാണ് ചിത്രരചനയും ശിൽപങ്ങളും സംയോജിപ്പിക്കാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന ചിന്ത മനസില്‍ ഉടലെടുക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ആദ്യ ശ്രമത്തില്‍ തന്നെ വർബ വിശ്വാസവും കലയും സംയോജിപ്പിച്ച് യേശുവിന്റെ രണ്ട് ഛായാചിത്രങ്ങളാല്‍ മുള്ളുകളുടെ കിരീടം സൃഷ്ടിച്ചു. കാനായിലെ യേശുവിന്റെ അത്ഭുതത്തെ വൈൻ അടപ്പുകള്‍ കൊണ്ടാണ് അദ്ദേഹം നിർമ്മിച്ചത്. ഇത്തരത്തില്‍ വിവിധ കലാസൃഷ്ടികള്‍ക്കിടെയാണ് ഒരു സുഹൃത്ത് കാര്‍ളോ അക്യുട്ടിസിനെക്കുറിച്ച് പറഞ്ഞതെന്ന് അദ്ദേഹം ഓര്‍ക്കുന്നു. കാര്‍ളോയെ കുറിച്ച് കൂടുതല്‍ മനസിലാക്കുവാന്‍ ശ്രമിച്ചപ്പോള്‍ തന്റെ ഉള്ളില്‍ വിശുദ്ധനോടുള്ള സ്നേഹം വളരുകയായിരിന്നുവെന്ന് ഈ കലാകാരന്‍ പറയുന്നു. വിശ്വാസത്തെ മുറുകെ പിടിച്ച് സാങ്കേതികവിദ്യയിലും ചിത്രീകരണത്തിലും വളരെ സാധാരണക്കാരനായി വര്‍ത്തിച്ച അസാധാരണക്കാരനായ ഒരു വിശുദ്ധനാണ് കാര്‍ളോയെന്ന്‍ മനസിലാക്കിയെന്നും വർബ വെളിപ്പെടുത്തി. മൊസൈക്ക് സൃഷ്ടിക്കുന്നത് എളുപ്പമുള്ള കാര്യമല്ലായിരുന്നു. ആയിരക്കണക്കിന് ഗുണനിലവാരമുള്ള സൈനികരെയും കളിപ്പാട്ടങ്ങളെയും കണ്ടെത്തി പെയിന്റ് ചെയ്യേണ്ടിവന്നു, ഓരോന്നും കൃത്യമായി ഒട്ടിക്കേണ്ടിവന്നു. അതിന്റെ ഫലമായാണ് "ആദ്യ മില്ലേനിയൽ സെയിന്റ്" എന്ന 45 പൗണ്ട് ഭാരമുള്ള മൊസൈക്ക് കലാസൃഷ്ടി ഒരുക്കിയതെന്നും ആർട്ടിസ്റ്റ് ജോണി വർബ പറയുന്നു. ഇദ്ദേഹം ഒരുക്കിയ കലാസൃഷ്ടിക്ക് നിരവധി പേരാണ് അഭിനന്ദനം അറിയിച്ച് രംഗത്ത് വന്നുക്കൊണ്ടിരിക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-10-20:15:18.jpg
Keywords: കാര്‍ളോ
Content:
25561
Category: 18
Sub Category:
Heading: കന്യാസ്ത്രീകൾക്കെതിരേ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാനുള്ള ശ്രമം തുടരുന്നു: സിബിസിഐ
Content: ന്യൂഡൽഹി: ഛത്തീസ്‌ഗഡിൽ കന്യാസ്ത്രീകൾക്കെതിരേ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാനുള്ള ശ്രമം തുടരുകയാണെന്ന് ഭാരത കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ). രാജ്യത്തിന്റെ നിയമസംവിധാനത്തെ സഭ മാനിക്കുന്നുവെന്നും അതിൽ പൂർണവിശ്വാസമുണ്ടെന്നും ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സിബിസിഐ അധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് വ്യക്തമാക്കി. കന്യാസ്ത്രീകൾക്കെതിരായ കേസ് ഇതുവരെയും പിൻവലിച്ചിട്ടില്ല. എഫ്ഐആർ റദ്ദാക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിവിധ സംസ്ഥാനങ്ങൾ നടപ്പാക്കുന്ന മതപരിവർത്തന നിയമങ്ങളെ ന്യൂനപക്ഷ വേട്ടയ്ക്ക് ഉപയോഗിക്കുമെന്ന് ആശങ്കയുള്ളതായി അദ്ദേഹം ചൂണ്ടിക്കാ ട്ടി. നിയമനിർമാണത്തിന് എതിരല്ല. എന്നാൽ അതിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം എന്നു വ്യാഖ്യാനിച്ച് ക്രൈസ്തവരടക്കമുള്ള ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ ഇത്തരം നടപടികൾ ഉപയോഗിക്കുമോയെന്ന ആശങ്ക അദ്ദേഹം പ്രകടിപ്പിച്ചു. സഭയുടെ നേതൃത്വത്തിൽ പാവങ്ങളെ സഹായിക്കുമ്പോഴെല്ലാം മതപരിവർത്തനം ആരോപിക്കുന്ന പ്രവണതയുണ്ട്. ഭരണഘടന നൽകുന്ന മതസ്വാതന്ത്ര്യത്തിനു വിരു ദ്ധമായി സാമൂഹികവിരുദ്ധ സംഘടനകൾ പലപ്പോഴും മതപരിവർത്തന നിയമങ്ങളെ വ്യാഖ്യാനിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിൽ ക്രൈസ്‌തവ മിഷ്ണറിമാരെ ഉപദ്രവിക്കുന്ന സംഭവങ്ങൾ നടക്കുന്നു. ക്രൈസ്‌തവ പാസ്റ്റർമാരെ അറസ്റ്റ് ചെയ്യുന്നത് പതിവായിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ വ്യാജ ആരോപണങ്ങളുടെ പേരിൽ മിഷ്ണറിമാർക്കെതിരേ കേസുകളുണ്ട്. ഇന്ത്യയിലെ ക്രൈസ്തവ വിശ്വാസത്തിന് രണ്ടായിരത്തിൽപ്പരം വർഷത്തിന്റെ പാരമ്പര്യമുള്ളതാണ്. എന്നിട്ടും ചിലർ ക്രിസ്‌തുമതം വിദേശമതമാണെന്ന് പ്രചരിപ്പിക്കുന്നു. ക്രൈസ്തവർക്കു നേരേ ഉണ്ടാകുന്ന ആക്രമണങ്ങളിൽ സഭയുടെ ആശങ്ക പ്രധാനമന്ത്രിയടക്കമുള്ളവരോട് ഉന്നയിച്ചതാണെന്നും ആവശ്യമായ നടപടികൾ സർക്കാരുകൾ സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/India/India-2025-09-11-11:12:05.jpg
Keywords: സിബിസിഐ
Category: 18
Sub Category:
Heading: കന്യാസ്ത്രീകൾക്കെതിരേ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാനുള്ള ശ്രമം തുടരുന്നു: സിബിസിഐ
Content: ന്യൂഡൽഹി: ഛത്തീസ്‌ഗഡിൽ കന്യാസ്ത്രീകൾക്കെതിരേ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാനുള്ള ശ്രമം തുടരുകയാണെന്ന് ഭാരത കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ). രാജ്യത്തിന്റെ നിയമസംവിധാനത്തെ സഭ മാനിക്കുന്നുവെന്നും അതിൽ പൂർണവിശ്വാസമുണ്ടെന്നും ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സിബിസിഐ അധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് വ്യക്തമാക്കി. കന്യാസ്ത്രീകൾക്കെതിരായ കേസ് ഇതുവരെയും പിൻവലിച്ചിട്ടില്ല. എഫ്ഐആർ റദ്ദാക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിവിധ സംസ്ഥാനങ്ങൾ നടപ്പാക്കുന്ന മതപരിവർത്തന നിയമങ്ങളെ ന്യൂനപക്ഷ വേട്ടയ്ക്ക് ഉപയോഗിക്കുമെന്ന് ആശങ്കയുള്ളതായി അദ്ദേഹം ചൂണ്ടിക്കാ ട്ടി. നിയമനിർമാണത്തിന് എതിരല്ല. എന്നാൽ അതിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം എന്നു വ്യാഖ്യാനിച്ച് ക്രൈസ്തവരടക്കമുള്ള ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ ഇത്തരം നടപടികൾ ഉപയോഗിക്കുമോയെന്ന ആശങ്ക അദ്ദേഹം പ്രകടിപ്പിച്ചു. സഭയുടെ നേതൃത്വത്തിൽ പാവങ്ങളെ സഹായിക്കുമ്പോഴെല്ലാം മതപരിവർത്തനം ആരോപിക്കുന്ന പ്രവണതയുണ്ട്. ഭരണഘടന നൽകുന്ന മതസ്വാതന്ത്ര്യത്തിനു വിരു ദ്ധമായി സാമൂഹികവിരുദ്ധ സംഘടനകൾ പലപ്പോഴും മതപരിവർത്തന നിയമങ്ങളെ വ്യാഖ്യാനിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിൽ ക്രൈസ്‌തവ മിഷ്ണറിമാരെ ഉപദ്രവിക്കുന്ന സംഭവങ്ങൾ നടക്കുന്നു. ക്രൈസ്‌തവ പാസ്റ്റർമാരെ അറസ്റ്റ് ചെയ്യുന്നത് പതിവായിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ വ്യാജ ആരോപണങ്ങളുടെ പേരിൽ മിഷ്ണറിമാർക്കെതിരേ കേസുകളുണ്ട്. ഇന്ത്യയിലെ ക്രൈസ്തവ വിശ്വാസത്തിന് രണ്ടായിരത്തിൽപ്പരം വർഷത്തിന്റെ പാരമ്പര്യമുള്ളതാണ്. എന്നിട്ടും ചിലർ ക്രിസ്‌തുമതം വിദേശമതമാണെന്ന് പ്രചരിപ്പിക്കുന്നു. ക്രൈസ്തവർക്കു നേരേ ഉണ്ടാകുന്ന ആക്രമണങ്ങളിൽ സഭയുടെ ആശങ്ക പ്രധാനമന്ത്രിയടക്കമുള്ളവരോട് ഉന്നയിച്ചതാണെന്നും ആവശ്യമായ നടപടികൾ സർക്കാരുകൾ സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/India/India-2025-09-11-11:12:05.jpg
Keywords: സിബിസിഐ
Content:
25562
Category: 1
Sub Category:
Heading: ക്രിസ്തു വിശ്വാസവും മൂല്യങ്ങളും മുറുകെ പിടിച്ച ധീരപോരാളി; ചാര്‍ലി കിര്‍ക്കിന് കണ്ണീരോടെ വിട
Content: വാഷിംഗ്ടണ്‍ ഡിസി: ക്രിസ്തു വിശ്വാസവും മൂല്യങ്ങളും മുറുകെ പിടിച്ചു ശ്രദ്ധ നേടുകയും കാമ്പസ് ആക്ടിവിസ്റ്റ് സംഘടനയായ ടേണിംഗ് പോയിന്റ് യുഎസ്എയുടെ സ്ഥാപകനുമായ അമേരിക്കന്‍ ഇന്‍ഫ്ലൂവന്‍സര്‍ ചാര്‍ലി കിര്‍ക്ക് കൊല്ലപ്പെട്ടു. യൂട്ടവാലി സർവകലാശാലയിൽ ബുധനാഴ്‌ച നടന്ന ചടങ്ങിനിടെയാണു ചാർലി കിർക്ക് വെടിയേറ്റു കൊല്ലപ്പെത്. കൂട്ട വെടിവയ്പ്പിനെ കുറിച്ചുള്ള ഒരു വിദ്യാർഥിയുടെ ചോദ്യത്തിനു മറുപടി നൽകുന്നതിനിടെ വെടിയേൽക്കുകയായിരുന്നു. സർവകലാശാലയിൽ നടന്ന ചടങ്ങിനിടെ ചാർലി കിർക്ക് സംസാരിക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വെടിയൊച്ച മുഴങ്ങിയതിനു പിന്നാലെ കഴുത്തിന്റെ ഇടതുവശത്തുകൂടി ചോര ഒഴുകുന്നതാണ് പിന്നീട് കാണുന്നത്. </p> <blockquote class="twitter-tweet" data-media-max-width="560"><p lang="en" dir="ltr">There is revival in the Christian church.<br><br>Churches are growing.<br><br>Young people are flocking to faith in God.<br><br>You do not want to live in a non-Christian country. Even the most hardened atheists or agnostics are blessed by the church's influence.</p>— Charlie Kirk (@charliekirk11) <a href="https://twitter.com/charliekirk11/status/1963302354281009549?ref_src=twsrc%5Etfw">September 3, 2025</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ചര്‍ച്ചകളിലും പൊതുവേദികളിലും ക്രിസ്തുവിലുള്ള വിശ്വാസവും ക്രിസ്തീയ മൂല്യങ്ങളും ശക്തമായി പ്രഘോഷിച്ചിരിന്ന വ്യക്തിയായിരിന്നു ചാർലി. ക്രൈസ്തവര്‍ക്ക് നേരെയുള്ള വിവേചനത്തെയും ലിംഗ പ്രത്യയശാസ്ത്രത്തിന്റെയും തുറന്ന വിമർശകന്‍ കൂടിയായിരുന്നു ചാര്‍ലി. കാമ്പസുകളിൽ അഭിപ്രായ സ്വാതന്ത്ര്യവും യാഥാസ്ഥിതിക മൂല്യങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി 2012ൽ വെറും 18 വയസ്സുള്ളപ്പോഴാണ് അദ്ദേഹം 'ടേണിംഗ് പോയിന്റ് യുഎസ്എ' എന്ന സംഘടന സ്ഥാപിക്കുന്നത്. അമേരിക്കയിലെ വിവിധ കോളേജുകളില്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ സംഘടനയ്ക്കു കഴിഞ്ഞിരിന്നു. </p> <iframe src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2F61576307734346%2Fvideos%2F1289525786129896%2F&show_text=false&width=267&t=0" width="267" height="476" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> കഴിഞ്ഞ ആഴ്ച എക്‌സില്‍ പങ്കുവെച്ച ഒരു പോസ്റ്റിൽ, ക്രൈസ്തവ വിശ്വാസത്തിന് ഉണ്ടാകുന്ന പുനരുജ്ജീവനത്തെക്കുറിച്ച് കിർക്ക് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിരിന്നു. പള്ളികൾ വളരുകയാണെന്നും യുവജനങ്ങൾ ദൈവത്തിലുള്ള വിശ്വാസത്തിലേക്ക് ഒഴുകിയെത്തുകയാണെന്നും അദ്ദേഹം കുറിച്ചിരിന്നു. ഭ്രൂണഹത്യ, സ്വവര്‍ഗ്ഗാനുരാഗം തുടങ്ങിയ വിഷയങ്ങളിലും സഭയുടെ ധാര്‍മ്മിക നിലപാട് ഉയര്‍ത്തിപിടിക്കുന്ന വിധത്തിലായിരിന്നു ചാര്‍ലി കിര്‍ക്കിന്റെ പ്രസ്താവനകളും. ക്രിസ്തു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റുവെന്ന വിശ്വാസമാണ് തന്റെ വിശ്വാസത്തിന്റെ അടിത്തറയും പ്രവർത്തനങ്ങളില്‍ മാര്‍ഗ്ഗദര്‍ശിയുമെന്നും അദ്ദേഹം കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്സ്റ്റാഗ്രാമില്‍ കുറിച്ചിരിന്നു. യുവാക്കൾക്കിടയിലെ ട്രംപിന്റെ ശബ്ദമെന്നാണ് കിര്‍ക്ക് അറിയപ്പെട്ടിരിന്നത്. ചാര്‍ലിയുടെ അകാല മരണത്തില്‍ അമേരിക്കയിലെ വിവിധ മെത്രാന്മാര്‍ അനുശോചനം പ്രകടിപ്പിച്ചു. ചാർലിയോട് ഉള്ള അനുശോചന സൂചകമായി രാജ്യത്ത് ഉടനീളമുള്ള യുഎസ് പതാകകൾ പകുതി താഴ്ത്തിക്കെട്ടാൻ ട്രംപ് ഉത്തരവിട്ടതായി വൈറ്റ് ഹൗസ് അറിയിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-11-12:25:22.jpg
Keywords: അമേരിക്ക, ക്രിസ്തു
Category: 1
Sub Category:
Heading: ക്രിസ്തു വിശ്വാസവും മൂല്യങ്ങളും മുറുകെ പിടിച്ച ധീരപോരാളി; ചാര്‍ലി കിര്‍ക്കിന് കണ്ണീരോടെ വിട
Content: വാഷിംഗ്ടണ്‍ ഡിസി: ക്രിസ്തു വിശ്വാസവും മൂല്യങ്ങളും മുറുകെ പിടിച്ചു ശ്രദ്ധ നേടുകയും കാമ്പസ് ആക്ടിവിസ്റ്റ് സംഘടനയായ ടേണിംഗ് പോയിന്റ് യുഎസ്എയുടെ സ്ഥാപകനുമായ അമേരിക്കന്‍ ഇന്‍ഫ്ലൂവന്‍സര്‍ ചാര്‍ലി കിര്‍ക്ക് കൊല്ലപ്പെട്ടു. യൂട്ടവാലി സർവകലാശാലയിൽ ബുധനാഴ്‌ച നടന്ന ചടങ്ങിനിടെയാണു ചാർലി കിർക്ക് വെടിയേറ്റു കൊല്ലപ്പെത്. കൂട്ട വെടിവയ്പ്പിനെ കുറിച്ചുള്ള ഒരു വിദ്യാർഥിയുടെ ചോദ്യത്തിനു മറുപടി നൽകുന്നതിനിടെ വെടിയേൽക്കുകയായിരുന്നു. സർവകലാശാലയിൽ നടന്ന ചടങ്ങിനിടെ ചാർലി കിർക്ക് സംസാരിക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വെടിയൊച്ച മുഴങ്ങിയതിനു പിന്നാലെ കഴുത്തിന്റെ ഇടതുവശത്തുകൂടി ചോര ഒഴുകുന്നതാണ് പിന്നീട് കാണുന്നത്. </p> <blockquote class="twitter-tweet" data-media-max-width="560"><p lang="en" dir="ltr">There is revival in the Christian church.<br><br>Churches are growing.<br><br>Young people are flocking to faith in God.<br><br>You do not want to live in a non-Christian country. Even the most hardened atheists or agnostics are blessed by the church's influence.</p>— Charlie Kirk (@charliekirk11) <a href="https://twitter.com/charliekirk11/status/1963302354281009549?ref_src=twsrc%5Etfw">September 3, 2025</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ചര്‍ച്ചകളിലും പൊതുവേദികളിലും ക്രിസ്തുവിലുള്ള വിശ്വാസവും ക്രിസ്തീയ മൂല്യങ്ങളും ശക്തമായി പ്രഘോഷിച്ചിരിന്ന വ്യക്തിയായിരിന്നു ചാർലി. ക്രൈസ്തവര്‍ക്ക് നേരെയുള്ള വിവേചനത്തെയും ലിംഗ പ്രത്യയശാസ്ത്രത്തിന്റെയും തുറന്ന വിമർശകന്‍ കൂടിയായിരുന്നു ചാര്‍ലി. കാമ്പസുകളിൽ അഭിപ്രായ സ്വാതന്ത്ര്യവും യാഥാസ്ഥിതിക മൂല്യങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി 2012ൽ വെറും 18 വയസ്സുള്ളപ്പോഴാണ് അദ്ദേഹം 'ടേണിംഗ് പോയിന്റ് യുഎസ്എ' എന്ന സംഘടന സ്ഥാപിക്കുന്നത്. അമേരിക്കയിലെ വിവിധ കോളേജുകളില്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ സംഘടനയ്ക്കു കഴിഞ്ഞിരിന്നു. </p> <iframe src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2F61576307734346%2Fvideos%2F1289525786129896%2F&show_text=false&width=267&t=0" width="267" height="476" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> കഴിഞ്ഞ ആഴ്ച എക്‌സില്‍ പങ്കുവെച്ച ഒരു പോസ്റ്റിൽ, ക്രൈസ്തവ വിശ്വാസത്തിന് ഉണ്ടാകുന്ന പുനരുജ്ജീവനത്തെക്കുറിച്ച് കിർക്ക് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിരിന്നു. പള്ളികൾ വളരുകയാണെന്നും യുവജനങ്ങൾ ദൈവത്തിലുള്ള വിശ്വാസത്തിലേക്ക് ഒഴുകിയെത്തുകയാണെന്നും അദ്ദേഹം കുറിച്ചിരിന്നു. ഭ്രൂണഹത്യ, സ്വവര്‍ഗ്ഗാനുരാഗം തുടങ്ങിയ വിഷയങ്ങളിലും സഭയുടെ ധാര്‍മ്മിക നിലപാട് ഉയര്‍ത്തിപിടിക്കുന്ന വിധത്തിലായിരിന്നു ചാര്‍ലി കിര്‍ക്കിന്റെ പ്രസ്താവനകളും. ക്രിസ്തു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റുവെന്ന വിശ്വാസമാണ് തന്റെ വിശ്വാസത്തിന്റെ അടിത്തറയും പ്രവർത്തനങ്ങളില്‍ മാര്‍ഗ്ഗദര്‍ശിയുമെന്നും അദ്ദേഹം കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്സ്റ്റാഗ്രാമില്‍ കുറിച്ചിരിന്നു. യുവാക്കൾക്കിടയിലെ ട്രംപിന്റെ ശബ്ദമെന്നാണ് കിര്‍ക്ക് അറിയപ്പെട്ടിരിന്നത്. ചാര്‍ലിയുടെ അകാല മരണത്തില്‍ അമേരിക്കയിലെ വിവിധ മെത്രാന്മാര്‍ അനുശോചനം പ്രകടിപ്പിച്ചു. ചാർലിയോട് ഉള്ള അനുശോചന സൂചകമായി രാജ്യത്ത് ഉടനീളമുള്ള യുഎസ് പതാകകൾ പകുതി താഴ്ത്തിക്കെട്ടാൻ ട്രംപ് ഉത്തരവിട്ടതായി വൈറ്റ് ഹൗസ് അറിയിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-11-12:25:22.jpg
Keywords: അമേരിക്ക, ക്രിസ്തു
Content:
25563
Category: 1
Sub Category:
Heading: തീക്ഷ്ണതയുള്ള ക്രിസ്ത്യാനി: കൊല്ലപ്പെട്ട ചാര്‍ലി കിര്‍ക്കിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ബിഷപ്പ് ബാരണ്‍
Content: വാഷിംഗ്ടണ്‍ ഡിസി: ക്രിസ്തു വിശ്വാസവും മൂല്യങ്ങളും മുറുകെ പിടിച്ചു ശ്രദ്ധ നേടിയ അമേരിക്കന്‍ ഇന്‍ഫ്ലൂവന്‍സര്‍ ചാര്‍ലി കിര്‍ക്ക് കൊല്ലപ്പെട്ടതിന് പിന്നാലേ ദുഃഖം പങ്കുവെച്ച് അമേരിക്കന്‍ ബിഷപ്പും പ്രമുഖ വചനപ്രഘോഷകനുമായ ബിഷപ്പ് റോബര്‍ട്ട് ബാരണ്‍. അദ്ദേഹം മികച്ച സംവാദകനും രാജ്യത്തെ സിവിൽ നിയമങ്ങളുടെ ഏറ്റവും മികച്ച വക്താക്കളിൽ ഒരാളുമായിരുന്നുവെന്നും എന്നാല്‍ അതിനേക്കാള്‍ ഉപരി ഒരു തീക്ഷ്ണതയുള്ള ക്രിസ്ത്യാനിയായിരുന്നുവെന്ന് ബിഷപ്പ് അനുസ്മരിച്ചു. ഇന്നു 'എക്സി'ലൂടെ പങ്കുവെച്ച കുറിപ്പിലാണ് ബിഷപ്പ് തന്റെ ദുഃഖം പങ്കുവെച്ചത്. നാല് വർഷങ്ങൾക്ക് ഞാൻ ഫീനിക്സിൽ ഒരു പ്രസംഗ പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ചാർളി കിർക്കിനെ ആദ്യമായി കാണുന്നത്. അദ്ദേഹം എന്നെ പ്രാതലിന് ക്ഷണിച്ചു. അന്ന് തന്നെ അദ്ദേഹത്തിന്റെ വ്യക്തിത്വം എന്നെ വളരെയധികം ആകർഷിച്ചു. മികച്ച ബുദ്ധിശക്തിയും, ആകർഷണീയ വ്യക്തിത്വവും യഥാർത്ഥ നന്മയും ഉള്ള ഒരു മനുഷ്യനായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷമാണ് പിന്നീട് ഞാൻ അദ്ദേഹത്തെ വീണ്ടും കണ്ടുമുട്ടിയത്, ഇരുപത്തിയഞ്ച് യുവാക്കളുമായി അദ്ദേഹം ചർച്ച നടത്തുന്നത് കണ്ടു. </p> <blockquote class="twitter-tweet" data-media-max-width="560"><p lang="en" dir="ltr">I first met Charlie Kirk about four years ago when I was in Phoenix for a speaking engagement. He reached out and invited me to breakfast. I was deeply impressed by him that day. He was a man of great intelligence, considerable charm, and real goodness of heart. <br><br>I reconnected… <a href="https://t.co/S0G2NsiyGY">pic.twitter.com/S0G2NsiyGY</a></p>— Bishop Robert Barron (@BishopBarron) <a href="https://twitter.com/BishopBarron/status/1965945608323158485?ref_src=twsrc%5Etfw">September 11, 2025</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> അവരുടെ കാഴ്ചപ്പാടുകളോടുള്ള എതിർപ്പുകൾക്കിടയിലും അദ്ദേഹം ശാന്തതയോടെ പെരുമാറുന്നത് കണ്ട് ഒരു സന്ദേശം അയച്ചു. എന്റെ അഭിമുഖ പരിപാടിയായ "ബിഷപ്പ് ബാരൺ പ്രസന്റ്സ്"-ൽ അതിഥിയായി പങ്കെടുക്കാൻ ആവശ്യപ്പെട്ടു, അദ്ദേഹം എന്റെ ക്ഷണം ആകാംക്ഷയോടെ സ്വീകരിച്ചു. പത്ത് ദിവസത്തിനുള്ളിൽ അദ്ദേഹം മിനസോട്ടയിലെ റോച്ചസ്റ്ററിലേക്ക് വരേണ്ടതായിരുന്നു. എന്നാല്‍ ഞങ്ങൾക്ക് അവസാനമായി ബന്ധപ്പെടാൻ കഴിഞ്ഞത് രണ്ട് രാത്രികൾക്ക് മുമ്പാണ്. മതസ്വാതന്ത്ര്യ കമ്മീഷനെക്കുറിച്ച് സംസാരിക്കാൻ ഒരു സായാഹ്ന വാർത്താ ഷോയിൽ ഞാൻ പങ്കെടുത്തതിന് ശേഷം, അദ്ദേഹം എനിക്ക് ഒരു സന്ദേശം അയച്ചു, ഞാൻ പറഞ്ഞതിനെ അദ്ദേഹം എത്രമാത്രം വിലമതിക്കുന്നുവെന്ന് പറഞ്ഞു. "എന്റെ ഷോയിൽ ഉടൻ ചേരാൻ ആഗ്രഹമുണ്ടെന്നും ദൈവം അനുഗ്രഹിക്കട്ടെ" എന്നും കിര്‍ക്ക് പറഞ്ഞിരിന്നു. അദ്ദേഹം തീർച്ചയായും ഒരു മികച്ച സംവാദകനും നമ്മുടെ രാജ്യത്തെ സിവിൽ നിയമങ്ങളുടെ ഏറ്റവും മികച്ച വക്താക്കളിൽ ഒരാളുമായിരുന്നു. എന്നാല്‍ അതിനേക്കാള്‍ ഉപരി അദ്ദേഹം തീക്ഷ്ണതയുള്ള ക്രിസ്ത്യാനിയായിരുന്നു. വാസ്തവത്തിൽ, ഫീനിക്സിൽ ഞങ്ങൾ ആ പ്രഭാതഭക്ഷണം കഴിച്ചപ്പോൾ, രാഷ്ട്രീയത്തെക്കുറിച്ച് ഞങ്ങൾ അധികം സംസാരിച്ചില്ല. ദൈവശാസ്ത്രത്തെക്കുറിച്ചു സംസാരിക്കാന്‍, അദ്ദേഹത്തിന് ആഴമായ താല്പര്യമുണ്ടായിരുന്നു, ക്രിസ്തുവിനെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു. മരണശേഷം അദ്ദേഹം ഇപ്പോൾ ദൈവത്തോടൊപ്പം സമാധാനത്തോടെ വിശ്രമിക്കണമെന്ന് എന്നെപ്പോലെ തന്നെ ലോകമെമ്പാടുമുള്ള നിരവധി ആളുകൾ പ്രാർത്ഥിക്കുന്നുണ്ടെന്ന് വിശ്വസിക്കുകയാണെന്ന വാക്കുകളോടെയാണ് ബിഷപ്പ് ബാരണിന്റെ കുറിപ്പ് അവസാനിക്കുന്നത്. യൂട്ടവാലി സർവകലാശാലയിൽ ഇന്നലെ നടന്ന ചടങ്ങിനിടെയാണു ചാർലി കിർക്ക് വെടിയേറ്റു കൊല്ലപ്പെത്. കൂട്ട വെടിവയ്പ്പിനെ കുറിച്ചുള്ള ഒരു വിദ്യാർഥിയുടെ ചോദ്യത്തിനു മറുപടി നൽകുന്നതിനിടെ വെടിയേൽക്കുകയായിരുന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-11-15:17:37.jpg
Keywords: ചാര്‍ലി കിര്‍, അമേരി
Category: 1
Sub Category:
Heading: തീക്ഷ്ണതയുള്ള ക്രിസ്ത്യാനി: കൊല്ലപ്പെട്ട ചാര്‍ലി കിര്‍ക്കിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ബിഷപ്പ് ബാരണ്‍
Content: വാഷിംഗ്ടണ്‍ ഡിസി: ക്രിസ്തു വിശ്വാസവും മൂല്യങ്ങളും മുറുകെ പിടിച്ചു ശ്രദ്ധ നേടിയ അമേരിക്കന്‍ ഇന്‍ഫ്ലൂവന്‍സര്‍ ചാര്‍ലി കിര്‍ക്ക് കൊല്ലപ്പെട്ടതിന് പിന്നാലേ ദുഃഖം പങ്കുവെച്ച് അമേരിക്കന്‍ ബിഷപ്പും പ്രമുഖ വചനപ്രഘോഷകനുമായ ബിഷപ്പ് റോബര്‍ട്ട് ബാരണ്‍. അദ്ദേഹം മികച്ച സംവാദകനും രാജ്യത്തെ സിവിൽ നിയമങ്ങളുടെ ഏറ്റവും മികച്ച വക്താക്കളിൽ ഒരാളുമായിരുന്നുവെന്നും എന്നാല്‍ അതിനേക്കാള്‍ ഉപരി ഒരു തീക്ഷ്ണതയുള്ള ക്രിസ്ത്യാനിയായിരുന്നുവെന്ന് ബിഷപ്പ് അനുസ്മരിച്ചു. ഇന്നു 'എക്സി'ലൂടെ പങ്കുവെച്ച കുറിപ്പിലാണ് ബിഷപ്പ് തന്റെ ദുഃഖം പങ്കുവെച്ചത്. നാല് വർഷങ്ങൾക്ക് ഞാൻ ഫീനിക്സിൽ ഒരു പ്രസംഗ പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ചാർളി കിർക്കിനെ ആദ്യമായി കാണുന്നത്. അദ്ദേഹം എന്നെ പ്രാതലിന് ക്ഷണിച്ചു. അന്ന് തന്നെ അദ്ദേഹത്തിന്റെ വ്യക്തിത്വം എന്നെ വളരെയധികം ആകർഷിച്ചു. മികച്ച ബുദ്ധിശക്തിയും, ആകർഷണീയ വ്യക്തിത്വവും യഥാർത്ഥ നന്മയും ഉള്ള ഒരു മനുഷ്യനായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷമാണ് പിന്നീട് ഞാൻ അദ്ദേഹത്തെ വീണ്ടും കണ്ടുമുട്ടിയത്, ഇരുപത്തിയഞ്ച് യുവാക്കളുമായി അദ്ദേഹം ചർച്ച നടത്തുന്നത് കണ്ടു. </p> <blockquote class="twitter-tweet" data-media-max-width="560"><p lang="en" dir="ltr">I first met Charlie Kirk about four years ago when I was in Phoenix for a speaking engagement. He reached out and invited me to breakfast. I was deeply impressed by him that day. He was a man of great intelligence, considerable charm, and real goodness of heart. <br><br>I reconnected… <a href="https://t.co/S0G2NsiyGY">pic.twitter.com/S0G2NsiyGY</a></p>— Bishop Robert Barron (@BishopBarron) <a href="https://twitter.com/BishopBarron/status/1965945608323158485?ref_src=twsrc%5Etfw">September 11, 2025</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> അവരുടെ കാഴ്ചപ്പാടുകളോടുള്ള എതിർപ്പുകൾക്കിടയിലും അദ്ദേഹം ശാന്തതയോടെ പെരുമാറുന്നത് കണ്ട് ഒരു സന്ദേശം അയച്ചു. എന്റെ അഭിമുഖ പരിപാടിയായ "ബിഷപ്പ് ബാരൺ പ്രസന്റ്സ്"-ൽ അതിഥിയായി പങ്കെടുക്കാൻ ആവശ്യപ്പെട്ടു, അദ്ദേഹം എന്റെ ക്ഷണം ആകാംക്ഷയോടെ സ്വീകരിച്ചു. പത്ത് ദിവസത്തിനുള്ളിൽ അദ്ദേഹം മിനസോട്ടയിലെ റോച്ചസ്റ്ററിലേക്ക് വരേണ്ടതായിരുന്നു. എന്നാല്‍ ഞങ്ങൾക്ക് അവസാനമായി ബന്ധപ്പെടാൻ കഴിഞ്ഞത് രണ്ട് രാത്രികൾക്ക് മുമ്പാണ്. മതസ്വാതന്ത്ര്യ കമ്മീഷനെക്കുറിച്ച് സംസാരിക്കാൻ ഒരു സായാഹ്ന വാർത്താ ഷോയിൽ ഞാൻ പങ്കെടുത്തതിന് ശേഷം, അദ്ദേഹം എനിക്ക് ഒരു സന്ദേശം അയച്ചു, ഞാൻ പറഞ്ഞതിനെ അദ്ദേഹം എത്രമാത്രം വിലമതിക്കുന്നുവെന്ന് പറഞ്ഞു. "എന്റെ ഷോയിൽ ഉടൻ ചേരാൻ ആഗ്രഹമുണ്ടെന്നും ദൈവം അനുഗ്രഹിക്കട്ടെ" എന്നും കിര്‍ക്ക് പറഞ്ഞിരിന്നു. അദ്ദേഹം തീർച്ചയായും ഒരു മികച്ച സംവാദകനും നമ്മുടെ രാജ്യത്തെ സിവിൽ നിയമങ്ങളുടെ ഏറ്റവും മികച്ച വക്താക്കളിൽ ഒരാളുമായിരുന്നു. എന്നാല്‍ അതിനേക്കാള്‍ ഉപരി അദ്ദേഹം തീക്ഷ്ണതയുള്ള ക്രിസ്ത്യാനിയായിരുന്നു. വാസ്തവത്തിൽ, ഫീനിക്സിൽ ഞങ്ങൾ ആ പ്രഭാതഭക്ഷണം കഴിച്ചപ്പോൾ, രാഷ്ട്രീയത്തെക്കുറിച്ച് ഞങ്ങൾ അധികം സംസാരിച്ചില്ല. ദൈവശാസ്ത്രത്തെക്കുറിച്ചു സംസാരിക്കാന്‍, അദ്ദേഹത്തിന് ആഴമായ താല്പര്യമുണ്ടായിരുന്നു, ക്രിസ്തുവിനെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു. മരണശേഷം അദ്ദേഹം ഇപ്പോൾ ദൈവത്തോടൊപ്പം സമാധാനത്തോടെ വിശ്രമിക്കണമെന്ന് എന്നെപ്പോലെ തന്നെ ലോകമെമ്പാടുമുള്ള നിരവധി ആളുകൾ പ്രാർത്ഥിക്കുന്നുണ്ടെന്ന് വിശ്വസിക്കുകയാണെന്ന വാക്കുകളോടെയാണ് ബിഷപ്പ് ബാരണിന്റെ കുറിപ്പ് അവസാനിക്കുന്നത്. യൂട്ടവാലി സർവകലാശാലയിൽ ഇന്നലെ നടന്ന ചടങ്ങിനിടെയാണു ചാർലി കിർക്ക് വെടിയേറ്റു കൊല്ലപ്പെത്. കൂട്ട വെടിവയ്പ്പിനെ കുറിച്ചുള്ള ഒരു വിദ്യാർഥിയുടെ ചോദ്യത്തിനു മറുപടി നൽകുന്നതിനിടെ വെടിയേൽക്കുകയായിരുന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-09-11-15:17:37.jpg
Keywords: ചാര്‍ലി കിര്‍, അമേരി