Contents
Displaying 771-780 of 24922 results.
Content:
896
Category: 6
Sub Category:
Heading: നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് വേഗം ഉത്തരം ലഭിക്കാന്‍..
Content: "നിങ്ങൾക്കുള്ളവ ദാനം ചെയ്യുവിൻ. അപ്പോൾ നിങ്ങൾക്ക് എല്ലാം ശുദ്ധമായിരിക്കും" (ലൂക്കാ 11 : 41). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മാര്‍ച്ച് 8}# വിശുദ്ധ വേദപുസ്തകവും സുവിശേഷപ്രബോധനങ്ങൾ അനുസരിച്ചു 'ദാനം' എന്നു പറയുന്നത് മുഖവിലയ്ക്ക് എടുത്താൽ, അത് ആന്തരികമായ ഒരു കൃപയാണെന്ന് മനസ്സിലാക്കാന്‍ സാധിയ്ക്കുന്നു. ദാനത്തിനേ 'മറ്റുള്ളവരോടുള്ള സ്നേഹത്തിന്റെ തുറവി'യെന്ന് വിശേഷിപ്പിക്കാം. പ്രാർത്ഥനയ്ക്കും, ഉപവാസത്തിനും ഒപ്പം ദാനം ചെയ്യാനുള്ള മനോഭാവം കൂടി ചേരുമ്പോൾ മാനസാന്തരം സംഭവിക്കുന്നു. വിശുദ്ധ അഗസ്തിനോസ് ഇത് വളരെ ഭംഗിയായി പറഞ്ഞുവച്ചിരിക്കുന്നു. "നല്ലത് പ്രവർത്തിക്കുന്നവരുടെ പ്രാർത്ഥനയ്ക്ക് എത്രയും വേഗം ഉത്തരം ലഭിക്കുന്നു". ഉപവാസം, ദാനം, പ്രാർത്ഥന എന്നിവ നമ്മുടെ പ്രതീക്ഷകളെ ത്വരിതപ്പെടുത്തുന്നു. പ്രാര്‍ത്ഥന നമ്മുടെ ജീവിതത്തിന് ഒരു തുറവിയും, ഉപവാസം ശരീരത്തിന്റെ ആസക്തികളെയും ആവശ്യങ്ങളെയും നിയന്തിക്കുവാനുള്ള കഴിവും തരുന്നു. പലതും നാം വേണ്ടായെന്നു വയ്ക്കുന്നതിലൂടെ അനേകര്‍ക്ക് സഹായമേകാന്‍ നമ്മുക്ക് കഴിയണം. മറ്റുള്ളവരെ സഹായിക്കാനുള്ള മനോഭാവം നമ്മില്‍ രൂപപ്പെടുമ്പോള്‍ അവനു പരിവർത്തനം സംഭവിക്കുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 28.3.79) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/3?type=6 }}
Image: /content_image/Meditation/Meditation-2016-03-07-12:26:30.jpg
Keywords: പ്രാര്‍ത്ഥന
Category: 6
Sub Category:
Heading: നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് വേഗം ഉത്തരം ലഭിക്കാന്‍..
Content: "നിങ്ങൾക്കുള്ളവ ദാനം ചെയ്യുവിൻ. അപ്പോൾ നിങ്ങൾക്ക് എല്ലാം ശുദ്ധമായിരിക്കും" (ലൂക്കാ 11 : 41). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മാര്‍ച്ച് 8}# വിശുദ്ധ വേദപുസ്തകവും സുവിശേഷപ്രബോധനങ്ങൾ അനുസരിച്ചു 'ദാനം' എന്നു പറയുന്നത് മുഖവിലയ്ക്ക് എടുത്താൽ, അത് ആന്തരികമായ ഒരു കൃപയാണെന്ന് മനസ്സിലാക്കാന്‍ സാധിയ്ക്കുന്നു. ദാനത്തിനേ 'മറ്റുള്ളവരോടുള്ള സ്നേഹത്തിന്റെ തുറവി'യെന്ന് വിശേഷിപ്പിക്കാം. പ്രാർത്ഥനയ്ക്കും, ഉപവാസത്തിനും ഒപ്പം ദാനം ചെയ്യാനുള്ള മനോഭാവം കൂടി ചേരുമ്പോൾ മാനസാന്തരം സംഭവിക്കുന്നു. വിശുദ്ധ അഗസ്തിനോസ് ഇത് വളരെ ഭംഗിയായി പറഞ്ഞുവച്ചിരിക്കുന്നു. "നല്ലത് പ്രവർത്തിക്കുന്നവരുടെ പ്രാർത്ഥനയ്ക്ക് എത്രയും വേഗം ഉത്തരം ലഭിക്കുന്നു". ഉപവാസം, ദാനം, പ്രാർത്ഥന എന്നിവ നമ്മുടെ പ്രതീക്ഷകളെ ത്വരിതപ്പെടുത്തുന്നു. പ്രാര്‍ത്ഥന നമ്മുടെ ജീവിതത്തിന് ഒരു തുറവിയും, ഉപവാസം ശരീരത്തിന്റെ ആസക്തികളെയും ആവശ്യങ്ങളെയും നിയന്തിക്കുവാനുള്ള കഴിവും തരുന്നു. പലതും നാം വേണ്ടായെന്നു വയ്ക്കുന്നതിലൂടെ അനേകര്‍ക്ക് സഹായമേകാന്‍ നമ്മുക്ക് കഴിയണം. മറ്റുള്ളവരെ സഹായിക്കാനുള്ള മനോഭാവം നമ്മില്‍ രൂപപ്പെടുമ്പോള്‍ അവനു പരിവർത്തനം സംഭവിക്കുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 28.3.79) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/3?type=6 }}
Image: /content_image/Meditation/Meditation-2016-03-07-12:26:30.jpg
Keywords: പ്രാര്‍ത്ഥന
Content:
897
Category: 15
Sub Category:
Heading: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: എട്ടാം തീയതി
Content: "യാക്കോബ് മറിയത്തിന്റെ ഭര്‍ത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളില്‍ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു" (മത്തായി 1:16). #{red->n->n-> വിശുദ്ധ യൗസേപ്പ് തിരുകുടുംബത്തിന്‍റെ നാഥന്‍}# നരകുല രക്ഷകനാകാന്‍ ഈശോമിശിഹാ മനുഷ്യനായി അവതരിക്കുവാന്‍ തിരുമനസ്സായി. സാധാ ഒരു കുടുംബത്തില്‍ നസ്രസിലെ വിശുദ്ധ യൗസേപ്പിന്‍റെയും പ. കന്യകാമറിയയും അരുമസുതനായി അവിടുന്ന് ഭൂജാതനായി. കുടുംബ നാഥനായി ദൈവം തെരഞ്ഞെടുത്തത് വിശുദ്ധ യൗസേപ്പിനെയാണ്. അദ്ദേഹം ഒരു മാതൃകാ കുടുംബനാഥനായിരുന്നു. അദ്ദേഹത്തിന്‍റെ പ്രിയപത്നിയായ പ. കന്യകയെ ആത്മാര്‍ത്ഥമായും വളര്‍ത്തുകുമാരനായ ഈശോമിശിഹായെ പിതൃതുല്യവും ജോസഫ് സ്നേഹിച്ചിരുന്നു. പ. കന്യയുടെയും ഈശോമിശിഹായുടെയും ജീവിതസുഖസൗകര്യങ്ങളില്‍ അദ്ദേഹം വളരെയേറെ ശ്രദ്ധിച്ചിരിന്നല്ലോ. പരസ്പര സ്നേഹവും സഹകരണവും ആ കുടുംബത്തില്‍ സന്തോഷം നിറച്ചു. പരസ്പര സേവനമര്‍പ്പിക്കുന്നതില്‍ അവര്‍ ഏറെ തത്പരരായിരുന്നല്ലോ. നസ്രസിലെ തിരുകുടുംബം ഭൂമിയിലെ ഒരു സ്വര്‍ഗ്ഗമായിരുന്നു. ഓരോ കത്തോലിക്കാ കുടുംബവും നസ്രസിലെ തിരുക്കുടുംബത്തിന്‍റെ പ്രതീകമായിരിക്കണം. ഭാര്യയും ഭര്‍ത്താവും മാതാപിതാക്കന്‍മാരും മക്കളും സഹോദരങ്ങള്‍ തമ്മില്‍ പരസ്പര സ്നേഹത്തിലും സഹകരണത്തിലും സേവനത്തിലും കഴിയണം. ഈശോമിശിഹാ അവിടത്തെ പരിത്രാണ കര്‍മ്മമായ കാല്‍വരിയിലെ മഹായജ്ഞത്തിനു മൂന്ന് മണിക്കൂറും പരസ്യ ജീവിതത്തിനു മൂന്നു വത്സരവും മാത്രം വിനിയോഗിച്ചപ്പോള്‍ അവിടുന്ന്‍ നസ്രസിലെ തിരുക്കുടുംബത്തില്‍ വിശുദ്ധ യൗസേപ്പിനും പ.കന്യകയ്ക്കും കീഴ് വഴങ്ങി മുപ്പത് വത്സരം ജീവിച്ചു. അതിലൂടെ അവിടുന്ന്‍ തന്‍റെ കുടുംബത്തിന്‍റെ പരിപാവനതയെ പ്രഖ്യാപിക്കുകയാണ് ചെയ്തത്. നമ്മുടെ കത്തോലിക്കാ കുടുംബാംഗങ്ങള്‍ പരസ്പര സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയും കേന്ദ്രമായിരിക്കണം. അവിടെ പ്രാര്‍ത്ഥനാ ജീവിതം ഉണ്ടായിരിക്കേണ്ടതാണ്. ക്രിസ്തീയമായ ഒരു അന്തരീക്ഷം കുടുംബത്തില്‍ നിലനില്‍ക്കണം. അതിന് കുടുംബാംഗങ്ങള്‍ എല്ലാവരും ഒത്തൊരുമിച്ച് പരിശ്രമിക്കേണ്ടതാണ്. ഒരു മാതൃകാ ഭര്‍ത്താവിനും, ഭാര്യയ്ക്കും വേണ്ട ഗുണങ്ങള്‍ എന്താണെന്ന് മനസ്സിലാക്കിയ ശേഷം മാത്രമേ അവര്‍ കുടുംബജീവിതം നയിക്കാന്‍ പാടുള്ളൂ. ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് പരസ്പരം വിശുദ്ധീകരിക്കുവാനും കുട്ടികളെ വിശുദ്ധീകരിക്കുവാനും ചുമതലയുണ്ട്. ഇതിന് പ. കന്യകാമറിയവും വിശുദ്ധ യൗസേപ്പും നമുക്കു മാതൃക കാണിച്ചു തരുന്നു. മക്കളുടെ സ്വഭാവരൂപീകരണം, കത്തോലിക്കാ വിദ്യാഭ്യാസം, മതപഠനം മുതലായ കാര്യങ്ങളില്‍ മാതാപിതാക്കന്മാര്‍ ശ്രദ്ധ പതിക്കണം. അന്ത്യവിധിയില്‍ സന്താനങ്ങളുടെ ആത്മരക്ഷയെ സംബന്ധിച്ച് മാതാപിതാക്കന്‍മാര്‍ ക്രിസ്തുവിന്‍റെ പക്കല്‍ കണക്കു കൊടുക്കേണ്ടതായി വരും. കുടുംബങ്ങളെ ക്രൈസ്തവമാക്കി തീര്‍ക്കുകയാണ് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രേഷിത പ്രവര്‍ത്തി. കുടുംബത്തിന്‍റെ ആദ്ധ്യാത്മികവും ഭൗതികവുമായ സുസ്ഥിതിയില്‍ നാം സദാ ശ്രദ്ധാലുക്കളായിരിക്കണം. പരസ്പര സ്നേഹമുള്ള കുടുംബം സ്വര്‍ഗ്ഗത്തിന്‍റെ മുന്നോടിയാണ്. സ്നേഹമില്ലാത്ത കുടുംബം നരകത്തിന്‍റെ പ്രതിബിംബം ആയിരിക്കും. #{red->n->n->സംഭവം}# ഒരിക്കല്‍ നിരപരാധിയായ ഒരു യുവാവ് ഭയങ്കരമായ അപകീര്‍ത്തിക്ക് പാത്രമായി. താന്‍ ആത്മാര്‍ത്ഥമായി സ്നേഹിച്ച പെണ്‍കുട്ടി അയാളെ വഞ്ചിച്ചു. അസന്മാര്‍ഗ്ഗികമായ കാര്യങ്ങള്‍ക്ക് അവള്‍ ആ യുവാവില്‍ കുറ്റം ആരോപിച്ചു. 'സമുദായ മദ്ധ്യത്തില്‍ അപമാനിതനായ താന്‍ ഇനി ജീവിച്ചിരുന്നിട്ടു കാര്യമില്ല' എന്ന വിചാരത്തോടെ അയാള്‍ ആത്മഹത്യയ്ക്കായി സ്വന്തം മുറിയില്‍ പ്രവേശിച്ചു. ആത്മഹത്യയ്ക്ക് ഒരുങ്ങുകയായിരുന്നെങ്കിലും പതിവുപോലെ നന്മരണ മദ്ധ്യസ്ഥനായ മാര്‍ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന അയാള്‍ മുടക്കിയില്ല. അതിനുശേഷം വിഷ ദ്രാവകം നിറച്ച കുപ്പി ചുണ്ടോടടുപ്പിച്ചു. മരണത്തിന് നിമിഷങ്ങള്‍ പോലും ബാക്കിയില്ല. ടക്, ടക് വാതിലില്‍ ശക്തിയായ മുട്ട് കേള്‍ക്കുന്നു. കുറ്റിയിട്ട മുറിയുടെ വാതില്‍ യുവാവ് തുറന്നു. വളരെ വര്‍ഷങ്ങള്‍ രോഗിണിയായി കിടപ്പിലായിരുന്ന അയാളുടെ വല്യമ്മ വന്നു നില്‍ക്കുന്നു. അവള്‍ പറഞ്ഞു: "കുഞ്ഞേ, നീ ആത്മഹത്യ ചെയ്യാന്‍ പോവുകയായിരുന്നില്ലേ." "അതേ വല്യമ്മേ" അയാള്‍ കരഞ്ഞുകൊണ്ട് പ്രതിവചിച്ചു. നീ ആത്മഹത്യ ചെയ്യുവാന്‍ പോകുന്നതായി ഞാന്‍ ഒരു സ്വപ്നം കണ്ടു. ഈ മഹാപാതകം നീ ചെയ്യരുത്. മാര്‍ യൗസേപ്പിതാവിനെ ഓര്‍ത്ത് എല്ലാം ശാന്തമായി നീ സഹിക്കുക. നിന്നെക്കാള്‍ വലിയ അപകീര്‍ത്തിക്കു പാത്രമായിട്ടും യൗസേപ്പ് പിതാവ് സന്തോഷപൂര്‍വ്വം എല്ലാം സഹിച്ചല്ലോ. ആറു വര്‍ഷമായി കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ കഴിയാതെ കിടന്ന എനിക്ക് ശക്തി തന്നത് വിശുദ്ധ യൗസേപ്പല്ലാതെ മറ്റാരുമല്ല. "കുഞ്ഞേ, നീ ഒളിച്ചു വച്ചിട്ടുള്ള വിഷക്കുപ്പി ഇങ്ങു തരൂ എന്നു പറഞ്ഞ് വിഷം നിറച്ചിരുന്ന ആ കുപ്പി വാങ്ങി വൃദ്ധയായ സ്ത്രീ ജനാലയില്‍ക്കൂടി പുറത്തേക്ക് എറിഞ്ഞു കളഞ്ഞു. യുവാവ് ചെയ്യാത്ത തെറ്റ് ആരോപിച്ച് അപമാനിച്ച ദുഷ്ട സ്ത്രീ പിറ്റേദിവസം പരസ്യമായി തന്‍റെ തെറ്റ് അറിയിച്ച് അയാളോട് മാപ്പു പറഞ്ഞു. #{red->n->n->ജപം}# തിരുക്കുടുംബ നാഥനായ വിശുദ്ധ യൗസേപ്പേ, അങ്ങ് ഒരു മാതൃകാകുടുംബനാഥനായിരുന്നു കൊണ്ട് തിരുക്കുടുംബത്തെ നയിച്ചിരുന്നല്ലോ. വത്സല പിതാവേ, കുടുംബനാഥന്‍മാരും, നാഥമാരും തങ്ങളുടെ ചുമതല വേണ്ടവിധത്തില്‍ ഗ്രഹിച്ച് കുടുംബജീവിതം നയിക്കുന്നതിനുള്ള അനുഗ്രഹം നല്‍കേണമേ. ഞങ്ങളുടെ കുടുംബങ്ങള്‍ നസ്രസിലെ തിരുക്കുടുംബത്തിന്‍റെ പ്രതീകങ്ങളായിത്തീരട്ടെ. കുടുംബങ്ങളില്‍ ക്രിസ്തീയമായ അന്തരീക്ഷവും സ്നേഹവും സമാധാനവും പരസ്പര സഹകരണവും നിലനിറുത്തണമെ. കുടുംബജീവിതത്തിന്‍റെ ഭദ്രതയും പാവനതയും നശിപ്പിക്കുന്ന ഘടകങ്ങള്‍ക്ക് ഞങ്ങളുടെ ഭവനങ്ങളില്‍ പ്രവേശനം ലഭിക്കാതിരിക്കാനുള്ള അനുഗ്രഹം വത്സലപിതാവേ, അങ്ങ് ഞങ്ങള്‍ക്കു നല്‍കേണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ (കര്‍ത്താവേ...) മിശിഹായെ, അനുഗ്രഹിക്കണമേ. (മിശിഹായെ...) കര്‍ത്താവേ, അനുഗ്രഹിക്കണമേ. (കര്‍ത്താവേ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ, (മിശിഹായെ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. (മിശിഹായെ...) സ്വര്‍ഗ്ഗസ്ഥനായ പിതാവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) ലോകരക്ഷകനായ ക്രിസ്തുവേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ, . പരിശുദ്ധ മറിയമേ, (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) വിശുദ്ധ യൗസേപ്പേ, ദാവീദിന്‍റെ വിശിഷ്ട സന്താനമേ, ഗോത്രപിതാക്കളുടെ പ്രകാശമേ, ദൈവജനനിയുടെ ഭര്‍ത്താവേ, പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ, ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ, മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ, തിരുക്കുടുംബത്തിന്‍റെ നാഥനേ, എത്രയും നീതിമാനായ വി. യൗസേപ്പേ, മഹാ വിരക്തനായ വി.യൗസേപ്പേ, മഹാ വിവേകിയായ വി. യൗസേപ്പേ, മഹാ ധീരനായ വി. യൗസേപ്പേ, അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ, മഹാ വിശ്വസ്തനായ വി. യൗസേപ്പേ, ക്ഷമയുടെ ദര്‍പ്പണമേ, ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ, തൊഴിലാളികളുടെ മാതൃകയേ, കുടുംബജീവിതത്തിന്‍റെ അലങ്കാരമേ, കന്യകകളുടെ സംരക്ഷകാ, കുടുംബങ്ങളുടെ ആധാരമേ, നിര്‍ഭാഗ്യരുടെ ആശ്വാസമേ, രോഗികളുടെ ആശ്രയമേ, മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ, പിശാചുക്കളുടെ പരിഭ്രമമേ, തിരുസ്സഭയുടെ പാലകാ, ഭൂലോകപാപ....(3) (നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു. (സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി. #{red->n->n->പ്രാര്‍ത്ഥിക്കാം}# അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍. #{red->n->n->സുകൃതജപം}# തിരുക്കുടുംബത്തിന്‍റെ കാവല്‍ക്കാരാ, ഞങ്ങളുടെ കുടുംബങ്ങളെ കാത്തുകൊള്ളണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/Calendar/3?type=15 }}
Image: /content_image/ChristianPrayer/ChristianPrayer-2016-03-08-01:44:12.jpg
Keywords: വണക്ക
Category: 15
Sub Category:
Heading: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: എട്ടാം തീയതി
Content: "യാക്കോബ് മറിയത്തിന്റെ ഭര്‍ത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളില്‍ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു" (മത്തായി 1:16). #{red->n->n-> വിശുദ്ധ യൗസേപ്പ് തിരുകുടുംബത്തിന്‍റെ നാഥന്‍}# നരകുല രക്ഷകനാകാന്‍ ഈശോമിശിഹാ മനുഷ്യനായി അവതരിക്കുവാന്‍ തിരുമനസ്സായി. സാധാ ഒരു കുടുംബത്തില്‍ നസ്രസിലെ വിശുദ്ധ യൗസേപ്പിന്‍റെയും പ. കന്യകാമറിയയും അരുമസുതനായി അവിടുന്ന് ഭൂജാതനായി. കുടുംബ നാഥനായി ദൈവം തെരഞ്ഞെടുത്തത് വിശുദ്ധ യൗസേപ്പിനെയാണ്. അദ്ദേഹം ഒരു മാതൃകാ കുടുംബനാഥനായിരുന്നു. അദ്ദേഹത്തിന്‍റെ പ്രിയപത്നിയായ പ. കന്യകയെ ആത്മാര്‍ത്ഥമായും വളര്‍ത്തുകുമാരനായ ഈശോമിശിഹായെ പിതൃതുല്യവും ജോസഫ് സ്നേഹിച്ചിരുന്നു. പ. കന്യയുടെയും ഈശോമിശിഹായുടെയും ജീവിതസുഖസൗകര്യങ്ങളില്‍ അദ്ദേഹം വളരെയേറെ ശ്രദ്ധിച്ചിരിന്നല്ലോ. പരസ്പര സ്നേഹവും സഹകരണവും ആ കുടുംബത്തില്‍ സന്തോഷം നിറച്ചു. പരസ്പര സേവനമര്‍പ്പിക്കുന്നതില്‍ അവര്‍ ഏറെ തത്പരരായിരുന്നല്ലോ. നസ്രസിലെ തിരുകുടുംബം ഭൂമിയിലെ ഒരു സ്വര്‍ഗ്ഗമായിരുന്നു. ഓരോ കത്തോലിക്കാ കുടുംബവും നസ്രസിലെ തിരുക്കുടുംബത്തിന്‍റെ പ്രതീകമായിരിക്കണം. ഭാര്യയും ഭര്‍ത്താവും മാതാപിതാക്കന്‍മാരും മക്കളും സഹോദരങ്ങള്‍ തമ്മില്‍ പരസ്പര സ്നേഹത്തിലും സഹകരണത്തിലും സേവനത്തിലും കഴിയണം. ഈശോമിശിഹാ അവിടത്തെ പരിത്രാണ കര്‍മ്മമായ കാല്‍വരിയിലെ മഹായജ്ഞത്തിനു മൂന്ന് മണിക്കൂറും പരസ്യ ജീവിതത്തിനു മൂന്നു വത്സരവും മാത്രം വിനിയോഗിച്ചപ്പോള്‍ അവിടുന്ന്‍ നസ്രസിലെ തിരുക്കുടുംബത്തില്‍ വിശുദ്ധ യൗസേപ്പിനും പ.കന്യകയ്ക്കും കീഴ് വഴങ്ങി മുപ്പത് വത്സരം ജീവിച്ചു. അതിലൂടെ അവിടുന്ന്‍ തന്‍റെ കുടുംബത്തിന്‍റെ പരിപാവനതയെ പ്രഖ്യാപിക്കുകയാണ് ചെയ്തത്. നമ്മുടെ കത്തോലിക്കാ കുടുംബാംഗങ്ങള്‍ പരസ്പര സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയും കേന്ദ്രമായിരിക്കണം. അവിടെ പ്രാര്‍ത്ഥനാ ജീവിതം ഉണ്ടായിരിക്കേണ്ടതാണ്. ക്രിസ്തീയമായ ഒരു അന്തരീക്ഷം കുടുംബത്തില്‍ നിലനില്‍ക്കണം. അതിന് കുടുംബാംഗങ്ങള്‍ എല്ലാവരും ഒത്തൊരുമിച്ച് പരിശ്രമിക്കേണ്ടതാണ്. ഒരു മാതൃകാ ഭര്‍ത്താവിനും, ഭാര്യയ്ക്കും വേണ്ട ഗുണങ്ങള്‍ എന്താണെന്ന് മനസ്സിലാക്കിയ ശേഷം മാത്രമേ അവര്‍ കുടുംബജീവിതം നയിക്കാന്‍ പാടുള്ളൂ. ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് പരസ്പരം വിശുദ്ധീകരിക്കുവാനും കുട്ടികളെ വിശുദ്ധീകരിക്കുവാനും ചുമതലയുണ്ട്. ഇതിന് പ. കന്യകാമറിയവും വിശുദ്ധ യൗസേപ്പും നമുക്കു മാതൃക കാണിച്ചു തരുന്നു. മക്കളുടെ സ്വഭാവരൂപീകരണം, കത്തോലിക്കാ വിദ്യാഭ്യാസം, മതപഠനം മുതലായ കാര്യങ്ങളില്‍ മാതാപിതാക്കന്മാര്‍ ശ്രദ്ധ പതിക്കണം. അന്ത്യവിധിയില്‍ സന്താനങ്ങളുടെ ആത്മരക്ഷയെ സംബന്ധിച്ച് മാതാപിതാക്കന്‍മാര്‍ ക്രിസ്തുവിന്‍റെ പക്കല്‍ കണക്കു കൊടുക്കേണ്ടതായി വരും. കുടുംബങ്ങളെ ക്രൈസ്തവമാക്കി തീര്‍ക്കുകയാണ് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രേഷിത പ്രവര്‍ത്തി. കുടുംബത്തിന്‍റെ ആദ്ധ്യാത്മികവും ഭൗതികവുമായ സുസ്ഥിതിയില്‍ നാം സദാ ശ്രദ്ധാലുക്കളായിരിക്കണം. പരസ്പര സ്നേഹമുള്ള കുടുംബം സ്വര്‍ഗ്ഗത്തിന്‍റെ മുന്നോടിയാണ്. സ്നേഹമില്ലാത്ത കുടുംബം നരകത്തിന്‍റെ പ്രതിബിംബം ആയിരിക്കും. #{red->n->n->സംഭവം}# ഒരിക്കല്‍ നിരപരാധിയായ ഒരു യുവാവ് ഭയങ്കരമായ അപകീര്‍ത്തിക്ക് പാത്രമായി. താന്‍ ആത്മാര്‍ത്ഥമായി സ്നേഹിച്ച പെണ്‍കുട്ടി അയാളെ വഞ്ചിച്ചു. അസന്മാര്‍ഗ്ഗികമായ കാര്യങ്ങള്‍ക്ക് അവള്‍ ആ യുവാവില്‍ കുറ്റം ആരോപിച്ചു. 'സമുദായ മദ്ധ്യത്തില്‍ അപമാനിതനായ താന്‍ ഇനി ജീവിച്ചിരുന്നിട്ടു കാര്യമില്ല' എന്ന വിചാരത്തോടെ അയാള്‍ ആത്മഹത്യയ്ക്കായി സ്വന്തം മുറിയില്‍ പ്രവേശിച്ചു. ആത്മഹത്യയ്ക്ക് ഒരുങ്ങുകയായിരുന്നെങ്കിലും പതിവുപോലെ നന്മരണ മദ്ധ്യസ്ഥനായ മാര്‍ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന അയാള്‍ മുടക്കിയില്ല. അതിനുശേഷം വിഷ ദ്രാവകം നിറച്ച കുപ്പി ചുണ്ടോടടുപ്പിച്ചു. മരണത്തിന് നിമിഷങ്ങള്‍ പോലും ബാക്കിയില്ല. ടക്, ടക് വാതിലില്‍ ശക്തിയായ മുട്ട് കേള്‍ക്കുന്നു. കുറ്റിയിട്ട മുറിയുടെ വാതില്‍ യുവാവ് തുറന്നു. വളരെ വര്‍ഷങ്ങള്‍ രോഗിണിയായി കിടപ്പിലായിരുന്ന അയാളുടെ വല്യമ്മ വന്നു നില്‍ക്കുന്നു. അവള്‍ പറഞ്ഞു: "കുഞ്ഞേ, നീ ആത്മഹത്യ ചെയ്യാന്‍ പോവുകയായിരുന്നില്ലേ." "അതേ വല്യമ്മേ" അയാള്‍ കരഞ്ഞുകൊണ്ട് പ്രതിവചിച്ചു. നീ ആത്മഹത്യ ചെയ്യുവാന്‍ പോകുന്നതായി ഞാന്‍ ഒരു സ്വപ്നം കണ്ടു. ഈ മഹാപാതകം നീ ചെയ്യരുത്. മാര്‍ യൗസേപ്പിതാവിനെ ഓര്‍ത്ത് എല്ലാം ശാന്തമായി നീ സഹിക്കുക. നിന്നെക്കാള്‍ വലിയ അപകീര്‍ത്തിക്കു പാത്രമായിട്ടും യൗസേപ്പ് പിതാവ് സന്തോഷപൂര്‍വ്വം എല്ലാം സഹിച്ചല്ലോ. ആറു വര്‍ഷമായി കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ കഴിയാതെ കിടന്ന എനിക്ക് ശക്തി തന്നത് വിശുദ്ധ യൗസേപ്പല്ലാതെ മറ്റാരുമല്ല. "കുഞ്ഞേ, നീ ഒളിച്ചു വച്ചിട്ടുള്ള വിഷക്കുപ്പി ഇങ്ങു തരൂ എന്നു പറഞ്ഞ് വിഷം നിറച്ചിരുന്ന ആ കുപ്പി വാങ്ങി വൃദ്ധയായ സ്ത്രീ ജനാലയില്‍ക്കൂടി പുറത്തേക്ക് എറിഞ്ഞു കളഞ്ഞു. യുവാവ് ചെയ്യാത്ത തെറ്റ് ആരോപിച്ച് അപമാനിച്ച ദുഷ്ട സ്ത്രീ പിറ്റേദിവസം പരസ്യമായി തന്‍റെ തെറ്റ് അറിയിച്ച് അയാളോട് മാപ്പു പറഞ്ഞു. #{red->n->n->ജപം}# തിരുക്കുടുംബ നാഥനായ വിശുദ്ധ യൗസേപ്പേ, അങ്ങ് ഒരു മാതൃകാകുടുംബനാഥനായിരുന്നു കൊണ്ട് തിരുക്കുടുംബത്തെ നയിച്ചിരുന്നല്ലോ. വത്സല പിതാവേ, കുടുംബനാഥന്‍മാരും, നാഥമാരും തങ്ങളുടെ ചുമതല വേണ്ടവിധത്തില്‍ ഗ്രഹിച്ച് കുടുംബജീവിതം നയിക്കുന്നതിനുള്ള അനുഗ്രഹം നല്‍കേണമേ. ഞങ്ങളുടെ കുടുംബങ്ങള്‍ നസ്രസിലെ തിരുക്കുടുംബത്തിന്‍റെ പ്രതീകങ്ങളായിത്തീരട്ടെ. കുടുംബങ്ങളില്‍ ക്രിസ്തീയമായ അന്തരീക്ഷവും സ്നേഹവും സമാധാനവും പരസ്പര സഹകരണവും നിലനിറുത്തണമെ. കുടുംബജീവിതത്തിന്‍റെ ഭദ്രതയും പാവനതയും നശിപ്പിക്കുന്ന ഘടകങ്ങള്‍ക്ക് ഞങ്ങളുടെ ഭവനങ്ങളില്‍ പ്രവേശനം ലഭിക്കാതിരിക്കാനുള്ള അനുഗ്രഹം വത്സലപിതാവേ, അങ്ങ് ഞങ്ങള്‍ക്കു നല്‍കേണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ (കര്‍ത്താവേ...) മിശിഹായെ, അനുഗ്രഹിക്കണമേ. (മിശിഹായെ...) കര്‍ത്താവേ, അനുഗ്രഹിക്കണമേ. (കര്‍ത്താവേ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ, (മിശിഹായെ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. (മിശിഹായെ...) സ്വര്‍ഗ്ഗസ്ഥനായ പിതാവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) ലോകരക്ഷകനായ ക്രിസ്തുവേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ, . പരിശുദ്ധ മറിയമേ, (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) വിശുദ്ധ യൗസേപ്പേ, ദാവീദിന്‍റെ വിശിഷ്ട സന്താനമേ, ഗോത്രപിതാക്കളുടെ പ്രകാശമേ, ദൈവജനനിയുടെ ഭര്‍ത്താവേ, പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ, ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ, മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ, തിരുക്കുടുംബത്തിന്‍റെ നാഥനേ, എത്രയും നീതിമാനായ വി. യൗസേപ്പേ, മഹാ വിരക്തനായ വി.യൗസേപ്പേ, മഹാ വിവേകിയായ വി. യൗസേപ്പേ, മഹാ ധീരനായ വി. യൗസേപ്പേ, അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ, മഹാ വിശ്വസ്തനായ വി. യൗസേപ്പേ, ക്ഷമയുടെ ദര്‍പ്പണമേ, ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ, തൊഴിലാളികളുടെ മാതൃകയേ, കുടുംബജീവിതത്തിന്‍റെ അലങ്കാരമേ, കന്യകകളുടെ സംരക്ഷകാ, കുടുംബങ്ങളുടെ ആധാരമേ, നിര്‍ഭാഗ്യരുടെ ആശ്വാസമേ, രോഗികളുടെ ആശ്രയമേ, മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ, പിശാചുക്കളുടെ പരിഭ്രമമേ, തിരുസ്സഭയുടെ പാലകാ, ഭൂലോകപാപ....(3) (നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു. (സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി. #{red->n->n->പ്രാര്‍ത്ഥിക്കാം}# അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍. #{red->n->n->സുകൃതജപം}# തിരുക്കുടുംബത്തിന്‍റെ കാവല്‍ക്കാരാ, ഞങ്ങളുടെ കുടുംബങ്ങളെ കാത്തുകൊള്ളണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/Calendar/3?type=15 }}
Image: /content_image/ChristianPrayer/ChristianPrayer-2016-03-08-01:44:12.jpg
Keywords: വണക്ക
Content:
898
Category: 1
Sub Category:
Heading: യെമനിലെ മിഷിനറീസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകളുടെ ജീവത്യാഗം രക്തസാക്ഷിത്വമാണെന്ന് സഭാ നേതൃത്വം
Content: യെമനിലെ മിഷിനറീസ് ഓഫ് ചാരിറ്റിയിലെ ജീവത്യാഗം ചെയ്ത കന്യാസ്ത്രീകളെ "ഇന്നത്തെ രക്തസാക്ഷികൾ" എന്നാണ് ഫ്രാൻസിസ് മാർപാപ്പ വിശേഷിപ്പിച്ചത്. "അവർ വിദ്വേഷത്തിന്റെ രക്തസാക്ഷികളാണ്. നമ്മുടെ വിശ്വാസത്തോടുള്ള വിദ്വേഷത്തിന്റെ രക്തസാക്ഷികൾ!" അറേബ്യൻ പെനിസുലയുടെ അപ്പോസ്തലിക് വികാരിയായ പോൾ ഹിൻഡർ അഭിപ്രായപ്പെടുന്നു. ആ സന്യാസിനീസമൂഹത്തിന്റെ ദൈനംദിനമുള്ള പ്രാർത്ഥന അദ്ദേഹം വിവരിച്ചു. "ദൈവമെ, എന്നെ ഔദാര്യ മനസ്ക്കയാക്കണമെ! അവിടുത്തേക്ക് സേവനം ചെയ്യുവാൻ എന്നെ പ്രാപ്തയാക്കണമെ! വിശ്രമമില്ലാതെ പ്രവർത്തിക്കാൻ, ലാഭേച്ഛയില്ലാതെ കർമ്മം ചെയ്യുവാൻ എനിക്ക് കഴിവ് തരണമെ!" ദിശാബോധം നഷ്ടപ്പെട്ട ചില മത തീവ്രവാദികളാണ് വെള്ളിയാഴ്ച്ചത്തെ ദുരന്തത്തിന് ഉത്തരവാദികളെന്ന് അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്തെ പാവപ്പെട്ടവരെ സഹായിച്ചുകൊണ്ട് ക്രൈസ്തവ സന്യാസിനികൾ അവിടെ തുടരുന്നത് ചില മത തീവ്രവാദികൾക്ക് ഇഷ്ടപ്പെടുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. ഈ കൂട്ടക്കൊല നടത്തിയത് അൽ ഖൊയ്ദയോ ഇസ്ലാമിക് സ്റ്റേറ്റോ ആണെന്ന് കരുതപ്പെടുന്നു. ഈ തീവ്രവാദ ചിന്താഗതി യെമനിലെ പൊതുജനങ്ങൾ പങ്കുവെയ്ക്കുന്നില്ല എന്നത് ആശ്വസകരമാണ് എന്ന് അദ്ദേഹം പറഞ്ഞു. "ക്രൈസ്തവ സഹോദരിമാരുടെ നിസ്വാർത്ഥമായ സേവനം മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവരാണ് യെമനിലെ പൊതുജനങ്ങൾ. വെള്ളിയാഴ്ച്ചയിലെ ക്രൂരകൃത്യം നിർവ്വഹിച്ചവർ പൈശാചികതയുടെ അനുയായികളാണ്," അദ്ദേഹം പറഞ്ഞു . മദർ തെരേസ സ്ഥാപിച്ച മിഷിനറീസ് ഓഫ് ചാരിറ്റി യെമനിൽ പ്രവർത്തനം തുടങ്ങിയത് 1973-ലാണ്. യെമനിലെ ഗവൺമെന്റ് ഔദ്യോഗികമായി തന്നെ മിഷിനറീസ് ഓഫ് ചാരിറ്റിയെ തങ്ങളുടെ രാജ്യത്ത് പ്രവർത്തനങ്ങൾ തുടങ്ങാൻ ക്ഷണിക്കുകയായിരുന്നു. യെമനിലെ സന്യാസിനികളുടെ മന്ദിരം തുറന്നത് 1992-ലാണ്. അഭ്യന്തര യുദ്ധം നടക്കുന്ന യെമനിൽ ഇതിനകം 6000 ത്തിലധികം മനുഷ്യർ കൊല്ലപ്പെട്ടു എന്ന് UN വിലയിരുത്തുന്നു. അഭ്യന്തര യുദ്ധത്തിന്റെ മറവിൽ അൽ ഖെയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് എന്നീ മുസ്ലിം ഭീകരസംഘടനകൾ രാജ്യത്ത് ചുവടുറപ്പിച്ചു വരികയാണ്. രാജ്യം വിട്ടു പോകാത്ത കത്തോലിക്കർ പ്രത്യാശ കൈവിടാതെ, ആശുപത്രികളിലും അഗതിമന്ദിരങ്ങളിലുമെല്ലാം പ്രവർത്തനനിരതരാണ്. "ഗാഗുൽത്ത ഒരു അവസാനമല്ല, ഉയിർത്തെഴുന്നേൽപ്പിന്റെ ആരംഭമാണ്!" അപ്പോസ്തലിക് വികാരി പറഞ്ഞു. സന്യാസിനി മന്ദിരത്തിലെ അക്രമങ്ങൾക്കിടയ്ക്ക് തട്ടികൊണ്ടു പോകപ്പെട്ട സലേഷ്യൻ പുരോഹിതൻ ഫാദർ റ്റോം ഉഴുന്നല്ലിനെ കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല എന്ന് അദ്ദേഹം അറിയിച്ചു. ബാംഗ്ളൂരിലെ സാലേഷ്യൻ സഭാംഗമായ ഫാദർ ഉഴുന്നല്ലിൽ 2012 മുതൽ ഒരു മിഷിനറിയായി യെമനിൽ സേവനമനുഷ്ടിച്ചു വരികയായിരുന്നു. അദ്ദേഹം സേവനമനുഷ്ടിച്ചിരുന്ന പള്ളി തകർക്കപ്പെട്ടതിനു ശേഷം, മിഷിനറീസ് ഓഫ് ചാരിറ്റിയുടെ ഭവനത്തിലാണ് കഴിഞ്ഞിരുന്നത്. അവിടെ വച്ചാണ് അദ്ദേഹം ഭീകരരുടെ പിടിയിൽ പെട്ടത്. 29 വർഷങ്ങളായി സലേഷ്യൻ സഭ യെമനിൽ സജീവമാണ്. ഫാദർ ഉഴന്നല്ലിൽ മുസ്ലീം തീവ്രവാദികളുടെ പിടിയിൽ പെട്ടുവെന്ന കാര്യം ബാംഗ്ളൂരിലെ സാലേഷ്യൻ സഭയുടെ സെക്രട്ടറി ഫാദർ വളർക്കോട്ട് മാത്യു സ്ഥിരീകരിച്ചു. "അദ്ദേഹത്തിന്റെ തിരിച്ചുവരവിനു വേണ്ടി ഞങ്ങള്‍ പ്രാർത്ഥനാപൂർവ്വം കാത്തിരിക്കുകയാണ്." ഫാദർ മാത്യു പറഞ്ഞു.
Image: /content_image/News/News-2016-03-08-05:49:46.jpg
Keywords: yemen terrorist attack, missionaries of charity, nuns
Category: 1
Sub Category:
Heading: യെമനിലെ മിഷിനറീസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകളുടെ ജീവത്യാഗം രക്തസാക്ഷിത്വമാണെന്ന് സഭാ നേതൃത്വം
Content: യെമനിലെ മിഷിനറീസ് ഓഫ് ചാരിറ്റിയിലെ ജീവത്യാഗം ചെയ്ത കന്യാസ്ത്രീകളെ "ഇന്നത്തെ രക്തസാക്ഷികൾ" എന്നാണ് ഫ്രാൻസിസ് മാർപാപ്പ വിശേഷിപ്പിച്ചത്. "അവർ വിദ്വേഷത്തിന്റെ രക്തസാക്ഷികളാണ്. നമ്മുടെ വിശ്വാസത്തോടുള്ള വിദ്വേഷത്തിന്റെ രക്തസാക്ഷികൾ!" അറേബ്യൻ പെനിസുലയുടെ അപ്പോസ്തലിക് വികാരിയായ പോൾ ഹിൻഡർ അഭിപ്രായപ്പെടുന്നു. ആ സന്യാസിനീസമൂഹത്തിന്റെ ദൈനംദിനമുള്ള പ്രാർത്ഥന അദ്ദേഹം വിവരിച്ചു. "ദൈവമെ, എന്നെ ഔദാര്യ മനസ്ക്കയാക്കണമെ! അവിടുത്തേക്ക് സേവനം ചെയ്യുവാൻ എന്നെ പ്രാപ്തയാക്കണമെ! വിശ്രമമില്ലാതെ പ്രവർത്തിക്കാൻ, ലാഭേച്ഛയില്ലാതെ കർമ്മം ചെയ്യുവാൻ എനിക്ക് കഴിവ് തരണമെ!" ദിശാബോധം നഷ്ടപ്പെട്ട ചില മത തീവ്രവാദികളാണ് വെള്ളിയാഴ്ച്ചത്തെ ദുരന്തത്തിന് ഉത്തരവാദികളെന്ന് അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്തെ പാവപ്പെട്ടവരെ സഹായിച്ചുകൊണ്ട് ക്രൈസ്തവ സന്യാസിനികൾ അവിടെ തുടരുന്നത് ചില മത തീവ്രവാദികൾക്ക് ഇഷ്ടപ്പെടുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. ഈ കൂട്ടക്കൊല നടത്തിയത് അൽ ഖൊയ്ദയോ ഇസ്ലാമിക് സ്റ്റേറ്റോ ആണെന്ന് കരുതപ്പെടുന്നു. ഈ തീവ്രവാദ ചിന്താഗതി യെമനിലെ പൊതുജനങ്ങൾ പങ്കുവെയ്ക്കുന്നില്ല എന്നത് ആശ്വസകരമാണ് എന്ന് അദ്ദേഹം പറഞ്ഞു. "ക്രൈസ്തവ സഹോദരിമാരുടെ നിസ്വാർത്ഥമായ സേവനം മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവരാണ് യെമനിലെ പൊതുജനങ്ങൾ. വെള്ളിയാഴ്ച്ചയിലെ ക്രൂരകൃത്യം നിർവ്വഹിച്ചവർ പൈശാചികതയുടെ അനുയായികളാണ്," അദ്ദേഹം പറഞ്ഞു . മദർ തെരേസ സ്ഥാപിച്ച മിഷിനറീസ് ഓഫ് ചാരിറ്റി യെമനിൽ പ്രവർത്തനം തുടങ്ങിയത് 1973-ലാണ്. യെമനിലെ ഗവൺമെന്റ് ഔദ്യോഗികമായി തന്നെ മിഷിനറീസ് ഓഫ് ചാരിറ്റിയെ തങ്ങളുടെ രാജ്യത്ത് പ്രവർത്തനങ്ങൾ തുടങ്ങാൻ ക്ഷണിക്കുകയായിരുന്നു. യെമനിലെ സന്യാസിനികളുടെ മന്ദിരം തുറന്നത് 1992-ലാണ്. അഭ്യന്തര യുദ്ധം നടക്കുന്ന യെമനിൽ ഇതിനകം 6000 ത്തിലധികം മനുഷ്യർ കൊല്ലപ്പെട്ടു എന്ന് UN വിലയിരുത്തുന്നു. അഭ്യന്തര യുദ്ധത്തിന്റെ മറവിൽ അൽ ഖെയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് എന്നീ മുസ്ലിം ഭീകരസംഘടനകൾ രാജ്യത്ത് ചുവടുറപ്പിച്ചു വരികയാണ്. രാജ്യം വിട്ടു പോകാത്ത കത്തോലിക്കർ പ്രത്യാശ കൈവിടാതെ, ആശുപത്രികളിലും അഗതിമന്ദിരങ്ങളിലുമെല്ലാം പ്രവർത്തനനിരതരാണ്. "ഗാഗുൽത്ത ഒരു അവസാനമല്ല, ഉയിർത്തെഴുന്നേൽപ്പിന്റെ ആരംഭമാണ്!" അപ്പോസ്തലിക് വികാരി പറഞ്ഞു. സന്യാസിനി മന്ദിരത്തിലെ അക്രമങ്ങൾക്കിടയ്ക്ക് തട്ടികൊണ്ടു പോകപ്പെട്ട സലേഷ്യൻ പുരോഹിതൻ ഫാദർ റ്റോം ഉഴുന്നല്ലിനെ കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല എന്ന് അദ്ദേഹം അറിയിച്ചു. ബാംഗ്ളൂരിലെ സാലേഷ്യൻ സഭാംഗമായ ഫാദർ ഉഴുന്നല്ലിൽ 2012 മുതൽ ഒരു മിഷിനറിയായി യെമനിൽ സേവനമനുഷ്ടിച്ചു വരികയായിരുന്നു. അദ്ദേഹം സേവനമനുഷ്ടിച്ചിരുന്ന പള്ളി തകർക്കപ്പെട്ടതിനു ശേഷം, മിഷിനറീസ് ഓഫ് ചാരിറ്റിയുടെ ഭവനത്തിലാണ് കഴിഞ്ഞിരുന്നത്. അവിടെ വച്ചാണ് അദ്ദേഹം ഭീകരരുടെ പിടിയിൽ പെട്ടത്. 29 വർഷങ്ങളായി സലേഷ്യൻ സഭ യെമനിൽ സജീവമാണ്. ഫാദർ ഉഴന്നല്ലിൽ മുസ്ലീം തീവ്രവാദികളുടെ പിടിയിൽ പെട്ടുവെന്ന കാര്യം ബാംഗ്ളൂരിലെ സാലേഷ്യൻ സഭയുടെ സെക്രട്ടറി ഫാദർ വളർക്കോട്ട് മാത്യു സ്ഥിരീകരിച്ചു. "അദ്ദേഹത്തിന്റെ തിരിച്ചുവരവിനു വേണ്ടി ഞങ്ങള്‍ പ്രാർത്ഥനാപൂർവ്വം കാത്തിരിക്കുകയാണ്." ഫാദർ മാത്യു പറഞ്ഞു.
Image: /content_image/News/News-2016-03-08-05:49:46.jpg
Keywords: yemen terrorist attack, missionaries of charity, nuns
Content:
899
Category: 8
Sub Category:
Heading: ആത്മാക്കള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനക്ക് ദൈവ തിരുമുന്‍പില്‍ ലഭിക്കുന്ന പരിഗണന
Content: “കാര്‍മേഘം പോലെ നിന്റെ തിന്‍മകളേയും, മൂടല്‍മഞ്ഞ് പോലെ നിന്റെ പാപങ്ങളേയും ഞാന്‍ തുടച്ച് നീക്കി. എന്നിലേക്ക് തിരിച്ചു വരിക, ഞാന്‍ നിന്നെ രക്ഷിച്ചിരിക്കുന്നു” (ഏശയ്യാ 44:22) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്- 9}# ഒരിക്കല്‍, മരിച്ചുപോയ തങ്ങളുടെ സുഹൃത്തിന്റെ ആത്മാവിന്റെ മോക്ഷത്തേക്കുറിച്ച് വളരെയേറെ ആകുലരായിരുന്ന സുഹൃത്തുക്കള്‍, വിശുദ്ധ ജെത്രൂതിനോട് തങ്ങളുടെ സുഹൃത്തിന്റെ ആത്മാവിനുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ അപേക്ഷിച്ചു. ഒരു ദിവസം ദൈവം വിശുദ്ധക്ക് പ്രത്യക്ഷപ്പെട്ടുകൊണ്ട് അവളോടു പറഞ്ഞു : "അല്ലയോ ജെത്രൂത്, നീ ഈ പാവപ്പെട്ട മനുഷ്യന്റെ ആത്മാവിനു വേണ്ടി പ്രാര്‍ത്ഥിക്കുമെന്ന്, ദൈവീക-വെളിച്ചത്താല്‍ എനിക്കറിയാമായിരുന്നു. അവന്റെ സഹനങ്ങളില്‍ നിന്നും മോചിതനാക്കണമെന്ന് നീ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഞാന്‍ അപ്രകാരം ചെയ്യാം. നിന്നോടുള്ള സ്നേഹം മൂലം ഞാന്‍ ഈ ആത്മാവിന്റെ മേലും, പത്തുലക്ഷത്തോളം മറ്റ് ആത്മാക്കളുടെ മേലും ദയകാണിക്കാം. ഭാവിയില്‍ പ്രാര്‍ത്ഥിക്കാനിരിക്കുന്ന നിന്റെ പ്രാര്‍ത്ഥനകളുടെ ഫലത്തിനായി, ഈ മനുഷ്യനെ ഒരു യോഗ്യമായ മരണത്തിന് വേണ്ടി തയ്യാറാക്കുന്നതിനായി ഞാന്‍ പലവിധ യാതനകളും നല്‍കി അവനെ ഞാന്‍ ഒരുക്കി. അവന്റെ ആത്മാവ് രക്ഷപ്പെട്ടിരിക്കുന്നു" (വിശുദ്ധ ജെത്രൂത്). #{red->n->n->വിചിന്തനം:}# ഇനി വരാനിരിക്കുന്ന ഭാവി തലമുറകളുടെ മോക്ഷ പ്രാപ്തിക്കായി ഒരു വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/3?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KxkvvF3EaWJ7SLsicT1UJr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-03-08-08:56:08.jpg
Keywords: ജെര്‍
Category: 8
Sub Category:
Heading: ആത്മാക്കള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനക്ക് ദൈവ തിരുമുന്‍പില്‍ ലഭിക്കുന്ന പരിഗണന
Content: “കാര്‍മേഘം പോലെ നിന്റെ തിന്‍മകളേയും, മൂടല്‍മഞ്ഞ് പോലെ നിന്റെ പാപങ്ങളേയും ഞാന്‍ തുടച്ച് നീക്കി. എന്നിലേക്ക് തിരിച്ചു വരിക, ഞാന്‍ നിന്നെ രക്ഷിച്ചിരിക്കുന്നു” (ഏശയ്യാ 44:22) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്- 9}# ഒരിക്കല്‍, മരിച്ചുപോയ തങ്ങളുടെ സുഹൃത്തിന്റെ ആത്മാവിന്റെ മോക്ഷത്തേക്കുറിച്ച് വളരെയേറെ ആകുലരായിരുന്ന സുഹൃത്തുക്കള്‍, വിശുദ്ധ ജെത്രൂതിനോട് തങ്ങളുടെ സുഹൃത്തിന്റെ ആത്മാവിനുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ അപേക്ഷിച്ചു. ഒരു ദിവസം ദൈവം വിശുദ്ധക്ക് പ്രത്യക്ഷപ്പെട്ടുകൊണ്ട് അവളോടു പറഞ്ഞു : "അല്ലയോ ജെത്രൂത്, നീ ഈ പാവപ്പെട്ട മനുഷ്യന്റെ ആത്മാവിനു വേണ്ടി പ്രാര്‍ത്ഥിക്കുമെന്ന്, ദൈവീക-വെളിച്ചത്താല്‍ എനിക്കറിയാമായിരുന്നു. അവന്റെ സഹനങ്ങളില്‍ നിന്നും മോചിതനാക്കണമെന്ന് നീ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഞാന്‍ അപ്രകാരം ചെയ്യാം. നിന്നോടുള്ള സ്നേഹം മൂലം ഞാന്‍ ഈ ആത്മാവിന്റെ മേലും, പത്തുലക്ഷത്തോളം മറ്റ് ആത്മാക്കളുടെ മേലും ദയകാണിക്കാം. ഭാവിയില്‍ പ്രാര്‍ത്ഥിക്കാനിരിക്കുന്ന നിന്റെ പ്രാര്‍ത്ഥനകളുടെ ഫലത്തിനായി, ഈ മനുഷ്യനെ ഒരു യോഗ്യമായ മരണത്തിന് വേണ്ടി തയ്യാറാക്കുന്നതിനായി ഞാന്‍ പലവിധ യാതനകളും നല്‍കി അവനെ ഞാന്‍ ഒരുക്കി. അവന്റെ ആത്മാവ് രക്ഷപ്പെട്ടിരിക്കുന്നു" (വിശുദ്ധ ജെത്രൂത്). #{red->n->n->വിചിന്തനം:}# ഇനി വരാനിരിക്കുന്ന ഭാവി തലമുറകളുടെ മോക്ഷ പ്രാപ്തിക്കായി ഒരു വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/3?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KxkvvF3EaWJ7SLsicT1UJr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-03-08-08:56:08.jpg
Keywords: ജെര്‍
Content:
900
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളുടെ യാതന
Content: “എല്ലാവര്‍ക്കും വേണ്ടി അപേക്ഷകളും, യാചനകളും, മാധ്യസ്ഥപ്രാര്‍ത്ഥനകളും, ഉപകാരസ്മരണകളും അര്‍പ്പിക്കണമെന്ന് ഞാന്‍ ആദ്യമേ ആഹ്വാനം ചെയ്യുന്നു” (1 തിമോത്തി 2:1) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-10}# ടോളെന്റീനോയിലെ വിശുദ്ധ നിക്കോളാസിന്റെ സഹ സന്യാസിയായിരിന്ന പെല്ലെഗ്രീനോ മരണപ്പെട്ടു. ഒരു ദിവസം പെല്ലെഗ്രീനോയുടെ ആത്മാവ് വിശുദ്ധ നിക്കോളാസിനെ ശുദ്ധീകരണസ്ഥലത്തേക്ക് കൂട്ടികൊണ്ടു പോയി. അവിടെ എല്ലാ പ്രായത്തിലുമുള്ള ആത്മാക്കള്‍ കഠിനമായ വേദന അനുഭവിക്കുന്നത് അദ്ദേഹം കണ്ടു. പെല്ലെഗ്രീനോ വിശുദ്ധ നിക്കോളാസിനോട് പറഞ്ഞു : "എന്നെ നിന്റെ പക്കലേക്ക് അയച്ചവരുടെ അവസ്ഥ കാണുക. നീ ദൈവസമക്ഷം സമ്മതനായിരിക്കുന്നതിനാല്‍, നിന്റെ അപേക്ഷകളും, പ്രാര്‍ത്ഥനകളും, ത്യാഗങ്ങളും ദൈവം നിഷേധിക്കുകയില്ല, അങ്ങിനെ ദൈവത്തിന്റെ കാരുണ്യം ഞങ്ങള്‍ക്ക് വിടുതല്‍ നല്‍കും." #{red->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ യാതനകളേപ്പറ്റി ഒന്ന് ആലോചിച്ചു നോക്കുക. നാം പാപം ചെയ്തിട്ടുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/3?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KxkvvF3EaWJ7SLsicT1UJr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-03-08-08:49:02.jpg
Keywords: ശുദ്ധീകരണസ്ഥല
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളുടെ യാതന
Content: “എല്ലാവര്‍ക്കും വേണ്ടി അപേക്ഷകളും, യാചനകളും, മാധ്യസ്ഥപ്രാര്‍ത്ഥനകളും, ഉപകാരസ്മരണകളും അര്‍പ്പിക്കണമെന്ന് ഞാന്‍ ആദ്യമേ ആഹ്വാനം ചെയ്യുന്നു” (1 തിമോത്തി 2:1) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-10}# ടോളെന്റീനോയിലെ വിശുദ്ധ നിക്കോളാസിന്റെ സഹ സന്യാസിയായിരിന്ന പെല്ലെഗ്രീനോ മരണപ്പെട്ടു. ഒരു ദിവസം പെല്ലെഗ്രീനോയുടെ ആത്മാവ് വിശുദ്ധ നിക്കോളാസിനെ ശുദ്ധീകരണസ്ഥലത്തേക്ക് കൂട്ടികൊണ്ടു പോയി. അവിടെ എല്ലാ പ്രായത്തിലുമുള്ള ആത്മാക്കള്‍ കഠിനമായ വേദന അനുഭവിക്കുന്നത് അദ്ദേഹം കണ്ടു. പെല്ലെഗ്രീനോ വിശുദ്ധ നിക്കോളാസിനോട് പറഞ്ഞു : "എന്നെ നിന്റെ പക്കലേക്ക് അയച്ചവരുടെ അവസ്ഥ കാണുക. നീ ദൈവസമക്ഷം സമ്മതനായിരിക്കുന്നതിനാല്‍, നിന്റെ അപേക്ഷകളും, പ്രാര്‍ത്ഥനകളും, ത്യാഗങ്ങളും ദൈവം നിഷേധിക്കുകയില്ല, അങ്ങിനെ ദൈവത്തിന്റെ കാരുണ്യം ഞങ്ങള്‍ക്ക് വിടുതല്‍ നല്‍കും." #{red->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ യാതനകളേപ്പറ്റി ഒന്ന് ആലോചിച്ചു നോക്കുക. നാം പാപം ചെയ്തിട്ടുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/3?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KxkvvF3EaWJ7SLsicT1UJr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-03-08-08:49:02.jpg
Keywords: ശുദ്ധീകരണസ്ഥല
Content:
901
Category: 6
Sub Category:
Heading: ഇല്ലായ്മയില്‍ നിന്നും ദാനം ചെയ്യുക
Content: "അവൻ പറഞ്ഞു ഈ ദരിദ്രയായ വിധവ മറ്റെല്ലവരെയുംകാൾ കൂടുതൽ നിക്ഷേപിച്ചിരിക്കുന്നു എന്ന് സത്യമായി ഞാൻ നിങ്ങളോട് പറയുന്നു" (ലൂക്കാ 21:3). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മാര്‍ച്ച് 9}# പങ്കുവയ്ക്കുക എന്ന് പറയുമ്പോൾ നാം എന്താണ് അർത്ഥമാക്കുക? ധനത്തിന്റെ സഹായവും ഭൗതികമായ സഹായവും മാത്രം ആയിട്ടാണോ നാം 'ദാനധർമത്തെ' കാണുന്നത്? തീർച്ചയായും കർത്താവ് ദാനശീലത്തെ, നമ്മുടെ കാഴ്ച്ചപാടിന്റെ തലത്തിൽ നിന്ന് മാറ്റുന്നില്ല. ധനസംബന്ധവും, മറ്റു ഭൗതികമായ സമ്പത്തും യേശുവിന്റെ ചിന്തയിൽ ഉണ്ട്. കർത്താവിന്റെ സ്വന്തം കാഴ്ച്ചപാടിൽ, അതിൽ ഏറ്റം മനോഹരമായ ഉപമ സിനഗോഗിലെ ഭണ്ഡാരത്തിൽ വിധവ നിക്ഷേപിക്കുന്ന ചില്ലി കാശിനെ കുറിച്ചുള്ള ഉപമയാണ്. ഭൗതികമായ തലത്തിൽ നോക്കുമ്പോൾ, മറ്റുളളവർ നിക്ഷേപിച്ചതുമായിട്ട് തുലനം ചെയുമ്പോൾ വളരെ നിസ്സാരമായ ഒരു തുക. എന്നിട്ടും ക്രിസ്തു പറഞ്ഞു, "ഈ വിധവ മറ്റെല്ലവരെയുംകാൾ കൂടുതൽ നിക്ഷേപിച്ചിരിക്കുന്നു." മറ്റെല്ലാത്തിലും ഉപരിയായി ആന്തരികമായ മൂല്യമാണ് കണക്കിൽ എടുക്കപെടുക. വ്യവസ്ഥയില്ലാതെ ഉള്ള പങ്കുവെക്കൽ, അത് തന്നെയാണ് പരിപൂര്‍ണ്ണ സമർപ്പണവും. പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ സ്മരിക്കാം: 'ഞാന്‍ എന്റെ സര്‍വസമ്പത്തും ദാനം ചെയ്താലും എന്റെ ശരീരം ദഹിപ്പിക്കാന്‍ വിട്ടുകൊടുത്താലും സ്‌നേഹമില്ലെങ്കില്‍ എനിക്ക് ഒരു പ്രയോജനവുമില്ല' (1 കൊറി 13:3). വി.അഗസ്തിനോസ്സു പറയുന്നു "നിങ്ങൾ ദാനം നൽകുവാനായി നിങ്ങളുടെ കൈ നീട്ടുമ്പോൾ, നിങ്ങളുടെ ഹൃദയത്തിൽ കരുണയില്ലെങ്കിൽ നിങ്ങളുടെ പ്രവർത്തി ഫലശൂന്യം: പക്ഷെ, നിങ്ങളുടെ ഹൃദയത്തിൽ കരുണ ഉണ്ടെങ്കിൽ, നിങ്ങൾക്ക് ധനമായി ഒന്നും കൊടുക്കുവാൻ സാധിക്കുന്നില്ലെങ്കിൽ പോലും ദൈവം നിങ്ങളുടെ ദാനം സ്വീകരിക്കുന്നു." (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പാ, റോം, 28.3.1979) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/3?type=6 }}
Image: /content_image/Meditation/Meditation-2016-03-08-09:18:15.jpg
Keywords: ദാനധര്‍
Category: 6
Sub Category:
Heading: ഇല്ലായ്മയില്‍ നിന്നും ദാനം ചെയ്യുക
Content: "അവൻ പറഞ്ഞു ഈ ദരിദ്രയായ വിധവ മറ്റെല്ലവരെയുംകാൾ കൂടുതൽ നിക്ഷേപിച്ചിരിക്കുന്നു എന്ന് സത്യമായി ഞാൻ നിങ്ങളോട് പറയുന്നു" (ലൂക്കാ 21:3). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മാര്‍ച്ച് 9}# പങ്കുവയ്ക്കുക എന്ന് പറയുമ്പോൾ നാം എന്താണ് അർത്ഥമാക്കുക? ധനത്തിന്റെ സഹായവും ഭൗതികമായ സഹായവും മാത്രം ആയിട്ടാണോ നാം 'ദാനധർമത്തെ' കാണുന്നത്? തീർച്ചയായും കർത്താവ് ദാനശീലത്തെ, നമ്മുടെ കാഴ്ച്ചപാടിന്റെ തലത്തിൽ നിന്ന് മാറ്റുന്നില്ല. ധനസംബന്ധവും, മറ്റു ഭൗതികമായ സമ്പത്തും യേശുവിന്റെ ചിന്തയിൽ ഉണ്ട്. കർത്താവിന്റെ സ്വന്തം കാഴ്ച്ചപാടിൽ, അതിൽ ഏറ്റം മനോഹരമായ ഉപമ സിനഗോഗിലെ ഭണ്ഡാരത്തിൽ വിധവ നിക്ഷേപിക്കുന്ന ചില്ലി കാശിനെ കുറിച്ചുള്ള ഉപമയാണ്. ഭൗതികമായ തലത്തിൽ നോക്കുമ്പോൾ, മറ്റുളളവർ നിക്ഷേപിച്ചതുമായിട്ട് തുലനം ചെയുമ്പോൾ വളരെ നിസ്സാരമായ ഒരു തുക. എന്നിട്ടും ക്രിസ്തു പറഞ്ഞു, "ഈ വിധവ മറ്റെല്ലവരെയുംകാൾ കൂടുതൽ നിക്ഷേപിച്ചിരിക്കുന്നു." മറ്റെല്ലാത്തിലും ഉപരിയായി ആന്തരികമായ മൂല്യമാണ് കണക്കിൽ എടുക്കപെടുക. വ്യവസ്ഥയില്ലാതെ ഉള്ള പങ്കുവെക്കൽ, അത് തന്നെയാണ് പരിപൂര്‍ണ്ണ സമർപ്പണവും. പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ സ്മരിക്കാം: 'ഞാന്‍ എന്റെ സര്‍വസമ്പത്തും ദാനം ചെയ്താലും എന്റെ ശരീരം ദഹിപ്പിക്കാന്‍ വിട്ടുകൊടുത്താലും സ്‌നേഹമില്ലെങ്കില്‍ എനിക്ക് ഒരു പ്രയോജനവുമില്ല' (1 കൊറി 13:3). വി.അഗസ്തിനോസ്സു പറയുന്നു "നിങ്ങൾ ദാനം നൽകുവാനായി നിങ്ങളുടെ കൈ നീട്ടുമ്പോൾ, നിങ്ങളുടെ ഹൃദയത്തിൽ കരുണയില്ലെങ്കിൽ നിങ്ങളുടെ പ്രവർത്തി ഫലശൂന്യം: പക്ഷെ, നിങ്ങളുടെ ഹൃദയത്തിൽ കരുണ ഉണ്ടെങ്കിൽ, നിങ്ങൾക്ക് ധനമായി ഒന്നും കൊടുക്കുവാൻ സാധിക്കുന്നില്ലെങ്കിൽ പോലും ദൈവം നിങ്ങളുടെ ദാനം സ്വീകരിക്കുന്നു." (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പാ, റോം, 28.3.1979) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/3?type=6 }}
Image: /content_image/Meditation/Meditation-2016-03-08-09:18:15.jpg
Keywords: ദാനധര്‍
Content:
902
Category: 18
Sub Category:
Heading: സൈമണച്ചന്റെ കാരുണ്യത്തില്‍ മുജീബിന് ഇത് പുതുജന്മം
Content: മണ്ണാര്‍ക്കാട്: ഫാ.സൈമണ്‍ പീറ്റര്‍ പകുത്തു നല്കിയ വൃക്കയുമായി മുജീബ് പുതിയ ജീവിതത്തിലേക്ക്. നെല്ലിപ്പുഴ സെന്‍റ് ജെയിംസ് ദേവാലയത്തിലെ വികാരി ഫാ.സൈമണ്‍ പീറ്റര്‍ നല്‍കിയ വൃക്കയുമായി, മണ്ണാര്‍ക്കാട് ടിപ്പു നഗറിലെ മംഗലം തൊണ്ടി വീട്ടില്‍ മുജീബ് പുതു ജീവിതത്തിലേക്ക് പിച്ചവയ്ക്കുകയാണ്. ഫാ.സൈമണ്‍ പീറ്റര്‍ സേവനമനുഷ്ട്ടിക്കുന്ന പള്ളിയോട് ചേര്‍ന്നുള്ള കുഞ്ഞികടയാണ് മുജീബിന്‍റെ ജീവിതമാര്‍ഗ്ഗം. സൈമണച്ചനും ഇടയ്ക്ക് മുജീബിന്‍റെ കടയിലെത്തും. ഇരുവൃക്കകളും തകരാറിലായി ജീവിതം വഴിമുട്ടി നിരാശനായ മുജീബിന് അച്ചന്‍ ഒരു വാഗ്ദാനം നല്‍കി- 'തന്‍റെ വൃക്ക പകുത്തു നല്‍കാമെന്ന്'. അച്ചന്റെ വാക്കുകള്‍ മുജീബിന് പുതുജീവിതത്തിലേക്കുള്ള മടക്കയാത്രയുടെ തുടക്കമായിരിന്നു. ഇതിനിടെ മുജീബിന്‍റെ ബന്ധുക്കളും അച്ചനെ കണ്ടു. ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങാനായിരിന്നു അദ്ദേഹം നല്‍കിയ നിര്‍ദേശം. ഒന്നര വര്‍ഷത്തിനിടെ 24 പരിശോധനകള്‍ നടത്തി. ഫെബ്രുവരി 23 നു എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വൃക്ക മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമാക്കി പൂര്‍ത്തിയാക്കി. തിരിച്ചു കിട്ടുമോ എന്നു പ്രതീക്ഷയില്ലാതിരിന്ന ഒരാളെ പുതുജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിയതിന്റെ സംതൃപ്തിയിലാണ് കല്‍പ്പറ്റ എമിലി ഫാത്തിമ നഗര്‍ നടുവിലപറമ്പില്‍ ജോയി-ഫിലോമിന ദമ്പതികളുടെ മകനായ ഫാ.സൈമണ്‍. ശസ്ത്രക്രിയക്ക് ശേഷം ഇരുവരും വിശ്രമത്തിലാണ്. സങ്കുചിത ചിന്തകള്‍ക്കപ്പുറം മനുഷ്യസ്നേഹത്തിന് മാതൃകയാകുകയാണ് ഫാ.സൈമണ്‍ പീറ്റര്‍. മുജീബിനെ പുതുജീവിതത്തിലേക്ക് തിരിച്ചു നടത്തിയ നല്ല അയല്‍ക്കാരനായ ഫാ.സൈമണിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ് മുജീബിന്‍റെ കുടുംബം.
Image: /content_image/India/India-2016-03-08-14:44:00.jpg
Keywords: Fr. Simon Peter, Mujeeb, Kidney Donation, Kerala, Catholic Priest, അവയവ ദാനം, ഫാ.സൈമണ്‍ പീറ്റര്‍, മുജീബ്, Pravachaka sabdam, പ്രവാചക ശബ്ദം
Category: 18
Sub Category:
Heading: സൈമണച്ചന്റെ കാരുണ്യത്തില്‍ മുജീബിന് ഇത് പുതുജന്മം
Content: മണ്ണാര്‍ക്കാട്: ഫാ.സൈമണ്‍ പീറ്റര്‍ പകുത്തു നല്കിയ വൃക്കയുമായി മുജീബ് പുതിയ ജീവിതത്തിലേക്ക്. നെല്ലിപ്പുഴ സെന്‍റ് ജെയിംസ് ദേവാലയത്തിലെ വികാരി ഫാ.സൈമണ്‍ പീറ്റര്‍ നല്‍കിയ വൃക്കയുമായി, മണ്ണാര്‍ക്കാട് ടിപ്പു നഗറിലെ മംഗലം തൊണ്ടി വീട്ടില്‍ മുജീബ് പുതു ജീവിതത്തിലേക്ക് പിച്ചവയ്ക്കുകയാണ്. ഫാ.സൈമണ്‍ പീറ്റര്‍ സേവനമനുഷ്ട്ടിക്കുന്ന പള്ളിയോട് ചേര്‍ന്നുള്ള കുഞ്ഞികടയാണ് മുജീബിന്‍റെ ജീവിതമാര്‍ഗ്ഗം. സൈമണച്ചനും ഇടയ്ക്ക് മുജീബിന്‍റെ കടയിലെത്തും. ഇരുവൃക്കകളും തകരാറിലായി ജീവിതം വഴിമുട്ടി നിരാശനായ മുജീബിന് അച്ചന്‍ ഒരു വാഗ്ദാനം നല്‍കി- 'തന്‍റെ വൃക്ക പകുത്തു നല്‍കാമെന്ന്'. അച്ചന്റെ വാക്കുകള്‍ മുജീബിന് പുതുജീവിതത്തിലേക്കുള്ള മടക്കയാത്രയുടെ തുടക്കമായിരിന്നു. ഇതിനിടെ മുജീബിന്‍റെ ബന്ധുക്കളും അച്ചനെ കണ്ടു. ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങാനായിരിന്നു അദ്ദേഹം നല്‍കിയ നിര്‍ദേശം. ഒന്നര വര്‍ഷത്തിനിടെ 24 പരിശോധനകള്‍ നടത്തി. ഫെബ്രുവരി 23 നു എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വൃക്ക മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമാക്കി പൂര്‍ത്തിയാക്കി. തിരിച്ചു കിട്ടുമോ എന്നു പ്രതീക്ഷയില്ലാതിരിന്ന ഒരാളെ പുതുജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിയതിന്റെ സംതൃപ്തിയിലാണ് കല്‍പ്പറ്റ എമിലി ഫാത്തിമ നഗര്‍ നടുവിലപറമ്പില്‍ ജോയി-ഫിലോമിന ദമ്പതികളുടെ മകനായ ഫാ.സൈമണ്‍. ശസ്ത്രക്രിയക്ക് ശേഷം ഇരുവരും വിശ്രമത്തിലാണ്. സങ്കുചിത ചിന്തകള്‍ക്കപ്പുറം മനുഷ്യസ്നേഹത്തിന് മാതൃകയാകുകയാണ് ഫാ.സൈമണ്‍ പീറ്റര്‍. മുജീബിനെ പുതുജീവിതത്തിലേക്ക് തിരിച്ചു നടത്തിയ നല്ല അയല്‍ക്കാരനായ ഫാ.സൈമണിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ് മുജീബിന്‍റെ കുടുംബം.
Image: /content_image/India/India-2016-03-08-14:44:00.jpg
Keywords: Fr. Simon Peter, Mujeeb, Kidney Donation, Kerala, Catholic Priest, അവയവ ദാനം, ഫാ.സൈമണ്‍ പീറ്റര്‍, മുജീബ്, Pravachaka sabdam, പ്രവാചക ശബ്ദം
Content:
903
Category: 1
Sub Category:
Heading: ലോക ജനസംഖ്യയിൽ കത്തോലിക്കരുടെ എണ്ണം വർദ്ധിക്കുന്നു. ആഫ്രിക്കയിലെയും ഏഷ്യയിലെയും വളർച്ച ലോകത്തെ അമ്പരിപ്പിക്കുന്നു
Content: കത്തോലിക്കാ വിശ്വാസത്തിനെതിരെ രാജ്യങ്ങൾ നിയമങ്ങൾ നിർമ്മിക്കുമ്പോഴും, പല സ്ഥലങ്ങളിലും ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുമ്പോഴും, ക്രിസ്തുവിന്റെ സഭ വളർന്നുകൊണ്ടിരിക്കുന്നു. ലോക ജനസംഖ്യയിൽ കത്തോലിക്കരുടെ എണ്ണം വർദ്ധിക്കുന്നതായി സ്ഥിതിവിവര കണക്കുകൾ സൂചിപ്പിക്കുന്നു. ലോകത്തെ അമ്പരിപ്പിച്ചു കൊണ്ട് ആഫ്രിക്കയിലും ഏഷ്യയിലും വൻ വർദ്ധനയാണ് കണക്കുകൾചൂണ്ടി കാണിക്കുന്നത്. വത്തിക്കാൻ പ്രസ് പ്രസിദ്ധീകരിച്ച ലോക കത്തോലിക്കാ സ്ഥിതിവിവര കണക്കനുസരിച്ച്, 2005-ൽ 111 കോടി (ലോക ജനസംഖ്യയുടെ 17.3%) ആയിരുന്ന കത്തോലിക്കാ ജനസംഖ്യ, 2014 ആയപ്പോൾ 127 കോടി (ലോക ജനസംഖ്യയുടെ 17.8%) ആയി ഉയർന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പഠനവീഷയമാക്കിയ കാലഘട്ടത്തിൽ ആഫ്രിക്കയിൽ കത്തോലിക്കാ ജനസംഖ്യ 41% ഉയരുകയുണ്ടായി. ഏഷ്യയിൽ അതേ കാലഘട്ടത്തിലെ കത്തോലിക്കാ ജനസംഖ്യയുടെ വളർച്ച 20% ആയിരുന്നു. അതേ കാലഘട്ടത്തിൽ തെക്ക്-വടക്ക് അമേരിക്കകളിൽ കത്തോലിക്കാ ജനസംഖ്യയുടെ വളർച്ച 11.7% ആയിരുന്നു. ഓഷ്യാനയിൽo.8% വളർച്ചയും, യൂറോപ്പിൽ 2% വളർച്ചയുമാണ് പ്രസ്തുത കാലഘട്ടത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 2014-ലെ കണക്കനുസരിച്ച് ലോകത്താകമാനമുള്ള കത്തോലിക്കരിൽ 48% ജീവിക്കുന്നത് തെക്ക്-വടക്കൻ അമേരിക്കകളിലാണ്. അത് യൂറോപ്പിൽ 22.6% - ഉം ആഫ്രിക്കയിൽ 17%-ഉം ആണ്. ഏഷ്യയിൽ അത് 10-9%; ഓഷ്യാനയിൽ 0.8%. വൈദികരുടെ എണ്ണം 2005-ൽ 4,06411 ആയിരുന്നത് 2014-ൽ 4,57929 ആയി ഉയർന്നു. ശെമ്മാശന്മാരുടെ എണ്ണം അതേ കാലയളവിൽ 33000-ത്തിൽ നിന്നും 44566 ആയി. വൈദികരുടെ എണ്ണത്തിൽ ആഫ്രിക്കയിൽ 32.6% വളർച്ചയുണ്ടായപ്പോൾ, ഏഷ്യയിൽ 27.1% വളർച്ചയുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. സഭാ പ്രവർത്തകരായ പുരഷന്മാരുടെ എണ്ണത്തിൽ ആഫ്രിക്കയിലും ഏഷ്യയിലും വളർച്ചയുണ്ടായി. സ്ഥിരശെമ്മാശന്മാരിൽ (Permanent Deacons) 97.5% പേരും അമേരിക്കകളിലും യൂറോപ്പിലുമാണ് ജീവിക്കുന്നത്. വിശുദ്ധ ജോൺ പോൾ രണ്ടാമന്റ കാലഘട്ടത്തിൽ വർദ്ധിച്ചു തുടങ്ങിയ വൈദിക വിദ്യാർത്ഥികളുടെ എണ്ണം 1978-ൽ 63882 ആയിരുന്നത് 2005-ൽ 1,14439 ആയി. 2011-ലും വൈദിക വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചു (1,16939) . ആഫ്രിക്കയിലും ഏഷ്യയിലുമാണ് വൈദിക വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായത്.(യഥാക്രമം 30.9%, 29.4%) അവലംബം: Annuarium Statisticum Ecclesiae (2014) Annuario Pontifici(2016)
Image: /content_image/News/News-2016-03-08-23:32:20.jpg
Keywords: world catholic population, pravachaka sabdam
Category: 1
Sub Category:
Heading: ലോക ജനസംഖ്യയിൽ കത്തോലിക്കരുടെ എണ്ണം വർദ്ധിക്കുന്നു. ആഫ്രിക്കയിലെയും ഏഷ്യയിലെയും വളർച്ച ലോകത്തെ അമ്പരിപ്പിക്കുന്നു
Content: കത്തോലിക്കാ വിശ്വാസത്തിനെതിരെ രാജ്യങ്ങൾ നിയമങ്ങൾ നിർമ്മിക്കുമ്പോഴും, പല സ്ഥലങ്ങളിലും ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുമ്പോഴും, ക്രിസ്തുവിന്റെ സഭ വളർന്നുകൊണ്ടിരിക്കുന്നു. ലോക ജനസംഖ്യയിൽ കത്തോലിക്കരുടെ എണ്ണം വർദ്ധിക്കുന്നതായി സ്ഥിതിവിവര കണക്കുകൾ സൂചിപ്പിക്കുന്നു. ലോകത്തെ അമ്പരിപ്പിച്ചു കൊണ്ട് ആഫ്രിക്കയിലും ഏഷ്യയിലും വൻ വർദ്ധനയാണ് കണക്കുകൾചൂണ്ടി കാണിക്കുന്നത്. വത്തിക്കാൻ പ്രസ് പ്രസിദ്ധീകരിച്ച ലോക കത്തോലിക്കാ സ്ഥിതിവിവര കണക്കനുസരിച്ച്, 2005-ൽ 111 കോടി (ലോക ജനസംഖ്യയുടെ 17.3%) ആയിരുന്ന കത്തോലിക്കാ ജനസംഖ്യ, 2014 ആയപ്പോൾ 127 കോടി (ലോക ജനസംഖ്യയുടെ 17.8%) ആയി ഉയർന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പഠനവീഷയമാക്കിയ കാലഘട്ടത്തിൽ ആഫ്രിക്കയിൽ കത്തോലിക്കാ ജനസംഖ്യ 41% ഉയരുകയുണ്ടായി. ഏഷ്യയിൽ അതേ കാലഘട്ടത്തിലെ കത്തോലിക്കാ ജനസംഖ്യയുടെ വളർച്ച 20% ആയിരുന്നു. അതേ കാലഘട്ടത്തിൽ തെക്ക്-വടക്ക് അമേരിക്കകളിൽ കത്തോലിക്കാ ജനസംഖ്യയുടെ വളർച്ച 11.7% ആയിരുന്നു. ഓഷ്യാനയിൽo.8% വളർച്ചയും, യൂറോപ്പിൽ 2% വളർച്ചയുമാണ് പ്രസ്തുത കാലഘട്ടത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 2014-ലെ കണക്കനുസരിച്ച് ലോകത്താകമാനമുള്ള കത്തോലിക്കരിൽ 48% ജീവിക്കുന്നത് തെക്ക്-വടക്കൻ അമേരിക്കകളിലാണ്. അത് യൂറോപ്പിൽ 22.6% - ഉം ആഫ്രിക്കയിൽ 17%-ഉം ആണ്. ഏഷ്യയിൽ അത് 10-9%; ഓഷ്യാനയിൽ 0.8%. വൈദികരുടെ എണ്ണം 2005-ൽ 4,06411 ആയിരുന്നത് 2014-ൽ 4,57929 ആയി ഉയർന്നു. ശെമ്മാശന്മാരുടെ എണ്ണം അതേ കാലയളവിൽ 33000-ത്തിൽ നിന്നും 44566 ആയി. വൈദികരുടെ എണ്ണത്തിൽ ആഫ്രിക്കയിൽ 32.6% വളർച്ചയുണ്ടായപ്പോൾ, ഏഷ്യയിൽ 27.1% വളർച്ചയുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. സഭാ പ്രവർത്തകരായ പുരഷന്മാരുടെ എണ്ണത്തിൽ ആഫ്രിക്കയിലും ഏഷ്യയിലും വളർച്ചയുണ്ടായി. സ്ഥിരശെമ്മാശന്മാരിൽ (Permanent Deacons) 97.5% പേരും അമേരിക്കകളിലും യൂറോപ്പിലുമാണ് ജീവിക്കുന്നത്. വിശുദ്ധ ജോൺ പോൾ രണ്ടാമന്റ കാലഘട്ടത്തിൽ വർദ്ധിച്ചു തുടങ്ങിയ വൈദിക വിദ്യാർത്ഥികളുടെ എണ്ണം 1978-ൽ 63882 ആയിരുന്നത് 2005-ൽ 1,14439 ആയി. 2011-ലും വൈദിക വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചു (1,16939) . ആഫ്രിക്കയിലും ഏഷ്യയിലുമാണ് വൈദിക വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായത്.(യഥാക്രമം 30.9%, 29.4%) അവലംബം: Annuarium Statisticum Ecclesiae (2014) Annuario Pontifici(2016)
Image: /content_image/News/News-2016-03-08-23:32:20.jpg
Keywords: world catholic population, pravachaka sabdam
Content:
904
Category: 4
Sub Category:
Heading: കുടുംബത്തിലെ ഓരോ അംഗത്തെയും വ്യക്തിപരമായി രക്ഷിക്കുന്ന യേശു
Content: (അരവിന്ദാക്ഷ മേനോൻ എഴുതുന്നു: നാലാം ഭാഗം) "യേശുവിനെ അറിയാതെ ആരും ദൈവത്തെ അറിയുന്നില്ല." ഹൈക്കൊടതിയുടെ ചീഫ്ജസ്റ്റിസ് ആയിരുന്ന ബ്രാഹ്മണ പണ്ഡിതന്റെ ഈ വാക്കുകൽ കേട്ടുകൊണ്ട് ഞാനെന്‍റെ വീട്ടിലേക്കു മടങ്ങിവന്നു. ആ ദിവസം ഞാനൊരിക്കലും മറക്കില്ല. 1992 ജൂണ്‍ 27, അന്ന് രാത്രി ജീവിതത്തിലാദ്യമായി സവര്‍ണ്ണ ഹൈന്ദവനായ ഞാന്‍ യേശുക്രിസ്തുവിനോടു പ്രാര്‍ത്ഥിച്ചു. എനിക്ക് പ്രാര്‍ത്ഥിക്കാനറിയില്ലായിരുന്നു. എനിക്ക് "സ്വര്‍ഗ്ഗസ്ഥനായ പിതാവേ" ചൊല്ലാനും അറിയില്ലായിരുന്നു. പതിനെട്ടു വര്‍ഷം എന്‍റെ ഭാര്യ പ്രാര്‍ത്ഥിച്ചിട്ടും എന്നെ കേള്‍ക്കെ പ്രാര്‍ത്ഥിച്ചിട്ടില്ല. അതു കൊണ്ടു യേശുവേ എന്നെ കൈക്കൊള്ളണമേ. എന്നെ രക്ഷിക്കണമേ എന്നൊക്കെ പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥിക്കുമ്പോള്‍ ഒരു കാര്യം ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു- എന്‍റെ ഭാര്യ ഇതറിയരുത്. പതിനെട്ടു വര്‍ഷം അവള്‍ പറഞ്ഞിട്ടു ഞാന്‍ ചെയ്യാതിരുന്ന കാര്യം ഇപ്പോള്‍ ഞാന്‍ സ്വയം ചെയ്യുന്നത് അവളറിയരുത് എന്നു കരുതി വളരെ രഹസ്യമായി ഞാന്‍ പ്രാര്‍ത്ഥിച്ചു. കുറെ നേരം പ്രാര്‍ത്ഥിച്ചിട്ട് ഞാന്‍ ഉറങ്ങാന്‍ കിടന്നു. ഞാന്‍ കിടന്നു കഴിഞ്ഞപ്പോള്‍ അതുവരെ എന്‍റെ സമീപത്തു കിടന്നു ശാന്തമായി ഉറങ്ങുകയാണെന്നു ഞാന്‍ വിചാരിച്ചിരുന്ന എന്‍റെ ഭാര്യ എഴുന്നേറ്റു. അവള്‍ ഉറങ്ങുകയായിരുന്നില്ല. എന്നെ ശ്രദ്ധിച്ചു കിടക്കുകയായിരുന്നു. അവള്‍ അടുത്ത മുറിയിലേക്കു പോയി. അവിടെ അവള്‍ പ്രാര്‍ത്ഥനയ്ക്കു വച്ചിരുന്ന ഒരു ചെറിയ മരക്കുരിശുണ്ടായിരുന്നു. മുമ്പു ഞാന്‍ പറഞ്ഞതുപോലെ അവളുടെ കൂടെ പഠിച്ച ഏതോ ഒരു പെണ്‍കുട്ടി കന്യാസ്ത്രീയായി. റോമിലേക്കു പോയി, മടങ്ങി വന്നപ്പോള്‍ അവള്‍ക്കു കൊണ്ടുവന്നു കൊടുത്തതാണ്. "മാര്‍പാപ്പ വെഞ്ചരിച്ചതാണ്" എന്നു പറഞ്ഞൊരു കുരിശ്. ആ കുരിശിന്‍റെ മുന്നില്‍ മെഴുകുതിരികളെല്ലാം കത്തിച്ചുവച്ച്, മുട്ടിന്മേല്‍ നിന്ന്‍, കണ്ണില്‍നിന്നും കണ്ണുനീര്‍ ധാരധാരയായി ഒഴുക്കിക്കൊണ്ട് അവള്‍ കര്‍ത്താവിനെ സ്തുതിക്കാന്‍ തുടങ്ങി. ആ സ്തുതിപ്പിന്‍റെ അര്‍ത്ഥം എനിക്ക് അപ്പോള്‍ത്തന്നെ മനസ്സിലായി. കഴിഞ്ഞ പതിനെട്ടു വര്‍ഷമായി ഈ പാവം സ്ത്രീ എനിക്കു വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കയായിരുന്നു. ആ പ്രാര്‍ത്ഥനയുടെ ഫലപ്രാപ്തിയുടെ നിമിഷങ്ങളില്‍ അവളെന്തിനാണു കര്‍ത്താവിനെ സ്തുതിക്കുന്നതെന്നറിയാന്‍ ജ്യോത്സ്യന്‍റെ അടുത്തു പോകേണ്ട കാര്യമില്ല; എനിക്ക് മനസ്സിലായി. പിന്നീടെനിക്കടങ്ങി കിടക്കാന്‍ കഴിഞ്ഞില്ല. ഞാനുമെഴുന്നേറ്റു പോയി എന്‍റെ ഭാര്യയുടെ വലത്തു ഭാഗത്തു മുട്ടുകുത്തി. കൈകള്‍ കോര്‍ത്ത് പിടിച്ചുകൊണ്ട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. എന്‍റെ കുടുംബത്തിലെ ആദ്യത്തെ കുടുംബ പ്രാര്‍ത്ഥന. ഈ പ്രാര്‍ത്ഥനയുടെ ഫലം, മറുപടി, ഒരു കുടുംബത്തിന്‍റെയാകെ രക്ഷയുടെ, വീണ്ടെടുപ്പിന്‍റെ കഥയാണ്. യേശുവിലുള്ള വിശ്വാസം സ്വീകരിച്ച്, ദിവസങ്ങള്‍ക്കുള്ളില്‍, എന്‍റെ ഈ മാറ്റത്തെക്കുറിച്ച് അറിഞ്ഞ ഒരു കുടുംബ സുഹൃത്തിന്‍റെ പ്രേരണയ്ക്കും നിര്‍ബന്ധത്തിനും വഴങ്ങി ഞന്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ ഒരു ധ്യാനത്തില്‍ പങ്കെടുത്തു. ധ്യാനത്തിന്‍റെ അവസാന ദിവസം- വെള്ളിയാഴ്ച, അന്നുവരെ എനിക്കു തികച്ചും അപരിചിതനായിരുന്ന, ധ്യാനകേന്ദ്രത്തിന്‍റെ ഡയറക്ടര്‍ റവ.ഫാ.ജോര്‍ജ്ജ് പനക്കല്‍, അന്നു മുതല്‍ എന്‍റെ ആദ്ധ്യാത്മിക ഗുരുനാഥനും ആത്മീയ പിതാവുമായ പനയ്ക്കലച്ചന്‍ പേരു പറഞ്ഞു വിളിച്ച് എന്നോടു പറഞ്ഞു: "നിങ്ങള്‍ കര്‍ത്താവിന്‍റെ സാക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദൈവത്തിന്‍റെ വചനം പ്രഘോഷിക്കുവാന്‍ വിളിക്കപ്പെട്ടിരിക്കുന്നു." അന്നു മുതല്‍ ഇന്നു വരെ, കഴിഞ്ഞ പതിമൂന്നു വര്‍ഷമായി ഞാന്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ കര്‍ത്താവിനു സാക്ഷിയായി. ദൈവത്തിന്‍റെ വചന പ്രഘോഷകനായി ദൈവ ശുശ്രൂഷ ചെയ്യുന്നു. "ലോകത്തിന്‍റെ അതിര്‍ത്തികള്‍ വരെയും നിങ്ങളെനിക്കു സാക്ഷികളായിരിക്കും എന്ന്‍ കര്‍ത്താവ് അരുളിച്ചെയ്തിട്ടുണ്ടെങ്കില്‍ കേരളത്തിനകത്തും പുറത്തും, ഇടവക ദേവാലയങ്ങളില്‍ ധ്യാനങ്ങളും, കണ്‍വെന്‍ഷനും നയിച്ചുകൊണ്ട് ഞാന്‍ ദൈവശുശ്രൂഷ ചെയ്യുന്നു. കഴിഞ്ഞ ആറു വര്‍ഷമായി ഇന്ത്യക്കു വെളിയില്‍ വിദേശരാജ്യങ്ങളില്‍ യേശുവിനു സാക്ഷിയായി ദൈവത്തിന്‍റെ വചന പ്രഘോഷകനായി ഞാന്‍ സഞ്ചരിക്കുന്നു. അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 16:31-ൽ നാമിങ്ങനെ വായിക്കുന്നു: "കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നീയും നിന്‍റെ കുടുംബവും രക്ഷ പ്രാപിക്കും" എനിക്കു ബോധ്യമായി. എനിക്കു വിശ്വാസമായി. ഞാന്‍ കര്‍ത്താവായ യേശുവില്‍ വിശ്വസിച്ചു. ഞാന്‍ രക്ഷ പ്രാപിക്കുന്നു! ഞാന്‍ രക്ഷ പ്രാപിക്കുമ്പോള്‍ സ്വാഭാവികമായി എന്‍റെ കുടുംബവും രക്ഷ പ്രാപിക്കും. ദൈവം പൂര്‍ണ്ണ വിശ്വസ്തതയോടെ വാഗ്ദാനം പാലിക്കുന്നു. പക്ഷെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ദൈവം മറ്റൊരു ബോധ്യം കൂടി എനിക്കു തന്നു. ദൈവം വാഗ്ദാനം പാലിക്കുന്നത് അക്ഷരാര്‍ത്ഥത്തിലാണ്. "നീയും നിന്‍റെ കുടുംബവും രക്ഷ പ്രാപിക്കും" എന്നു പറഞ്ഞാല്‍ അതിന്‍റെ അര്‍ത്ഥം "നീയും നിന്‍റെ കുടുംബത്തിലെ ഓരോ അംഗവും രക്ഷ പ്രാപിക്കും" എന്നാണെന്നെന്നെ ബോധ്യപ്പെടുത്തി തന്നു. എന്‍റെ കുടുംബത്തിലെ, രണ്ടാമത്തെ അംഗം എന്‍റെ ഭാര്യ! പത്താം ക്ലാസ് രണ്ടു പ്രാവശ്യം എഴുതി തോറ്റതാണ്. അവളുടെ വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് സൂര്യനു താഴെ ഒരു ജോലിക്കും അവള്‍ക്കര്‍ഹതയില്ല. ഒരു ജോലിക്കും പോയിട്ടുമില്ല. എന്‍റെ ഭാര്യയായി വെറുമൊരു വീട്ടമ്മയായിക്കഴിഞ്ഞവള്‍! എന്‍റെ ജോലിയും വരുമാനവും നഷ്ടപ്പെട്ട സമയത്ത് ആരോ പറഞ്ഞു പ്രേരിപ്പിച്ച് അവള്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍റെ ഒരു ഏജന്‍സി എടുത്തു. പഠിപ്പും പ്രാപ്തിയുമില്ലാതെ ഫലപ്രദമായി ആ ജോലി ചെയ്യാന്‍ അവള്‍ക്കു കഴിയില്ല. അവള്‍ പ്രതീക്ഷിച്ചത് അവളുടെ പേരില്‍ ഞാന്‍ ആ ജോലി ചെയ്തു കൊള്ളുമെന്നാണ്. പക്ഷെ ഞാന്‍ ആ ജോലി ചെയ്തില്ല. എന്‍റെ ജോലിയും പദവിയുമുപയോഗിച്ച് ഞാന്‍ സമ്പാദിച്ച എന്‍റെ സുഹൃത്തുക്കളുടെ അടുത്തുപോയി "എന്‍റെ ജോലിയും വരുമാനവുമൊക്കെ പോയി എന്നെ സഹായിക്കണം ഇന്‍ഷുറന്‍സില്‍ ഒരു പോളിസി എടുക്കണം" എന്നപേക്ഷിക്കാന്‍ എന്‍റെ അഭിമാനം സമ്മതിച്ചില്ല. അതുകൊണ്ട് ഞാനാ ജോലി ചെയ്തില്ല. ജോലി നഷ്ടപ്പെട്ടതിന് ശേഷം ആറു വര്‍ഷം ഞങ്ങള്‍ ജീവിച്ചത് ഞങ്ങള്‍ക്കുണ്ടായിരുന്ന ഭൗതിക സമ്പത്തു മുഴുവന്‍ വിറ്റുകൊണ്ടാണ്. അങ്ങനെ വിറ്റു വിറ്റ് ഇനി വില്‍ക്കാന്‍ ഒന്നും ബാക്കിയില്ല എന്ന ഘട്ടമെത്തിയപ്പോള്‍ ഞാനെന്‍റെ ഭാര്യയോടു പറഞ്ഞു: "ഇനിയെന്തു ചെയ്യും? ഒരു കാര്യം ചെയ്യാം. ഇതുവരെ ഇഴഞ്ഞും വലിഞ്ഞും നീങ്ങിയിരുന്ന ഇന്‍ഷുറന്‍സ് ഏജന്‍സി തുടരാം. ഞാന്‍ സഹായിക്കാം." അങ്ങനെ ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന്‍ ആ ജോലി ചെയ്യാന്‍ തുടങ്ങി. ഇന്ന്‍ ആ ജോലിയില്‍ നിന്നുതന്നെ ഞങ്ങളുടെ കുടുംബത്തിന് സുഖമായി ജീവിക്കുന്നതിനാവശ്യമായതിനേക്കാള്‍ എത്രയോ കൂടുതല്‍ വരുമാനം ഇന്ന് ലഭിക്കുന്നു! കുടുംബത്തിലെ മൂന്നാമത്തെ അംഗം എന്‍റെ മൂത്ത മകള്‍. കന്യാസ്ത്രീകള്‍ നടത്തുന്ന ഒരാശുപത്രിയിലാണ് ജനിച്ചത്. അന്ന്‍ ഞങ്ങള്‍ താമസം അതിനടുത്തായിരുന്നു. ഞാന്‍ മുമ്പു പറഞ്ഞതു പോലെ എന്‍റെ ഭാര്യയുടെ കൂടെ പഠിച്ച ചില പെണ്‍കുട്ടികള്‍ പിന്നീടു കന്യാസ്ത്രീകളായി. ഇവരില്‍ ചിലര്‍ ഈ ആശുപത്രിയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഈ കന്യാസ്ത്രീകളാണ് എന്‍റെ മകളെ വളര്‍ത്തിയത്. അവളുടെ ബുദ്ധിയും ഓര്‍മ്മയും ഉറയ്ക്കുന്ന ബാല്യകാലം മുഴുവന്‍ രോഗികളെ ശുശ്രൂഷിക്കുന്ന കന്യാസ്ത്രീകളെ കണ്ടുകൊണ്ടാണ് അവള്‍ വളര്‍ന്നത്. അതുകൊണ്ടായിരിക്കും എന്നു ഞാന്‍ വിചാരിച്ചു. 92 ഏപ്രില്‍ മാസത്തില്‍, ഞങ്ങള്‍ കുടുംബ പ്രാര്‍ത്ഥന ആരംഭിക്കുന്നതിനു രണ്ടു മാസം മുന്‍പ്, പ്രീ ഡിഗ്രീ പാസ്സായിക്കഴിഞ്ഞപ്പോള്‍ എന്‍റെ മകള്‍ എന്നോടു പറഞ്ഞു: "എനിക്ക് നേഴ്സിംഗ് പഠിക്കണം, നേഴ്സ് ആകണം" ഞാന്‍ പറഞ്ഞു: വേണ്ട. എനിക്കിഷ്ടമല്ല. നേഴ്സിന്‍റെ ജോലി നല്ല ജോലിയല്ല. നീ പഠിച്ചാല്‍ മതി. വേറെ നല്ല ജോലി കിട്ടും." പക്ഷെ അവള്‍ക്ക് വലിയ ആഗ്രഹം! വലിയ നിര്‍ബന്ധം! അവള്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതി. ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജില്‍ ബി.എസ്.സി. (നേഴ്സിംഗ്)ന് അഡ്മിഷന്‍ കിട്ടാന്‍; പക്ഷെ അഡ്മിഷന്‍ കിട്ടിയില്ല. 78-മത്തെ റാങ്കില്‍ അവള്‍ എന്‍ട്രന്‍സ് പരീക്ഷ പാസ്സായി. പക്ഷെ കോഴിക്കോട്ടും കോട്ടയത്തും തിരുവനന്തപുരത്തുമായി ഈ കോഴ്സിനു 75 സീറ്റേയുള്ളൂ. അവള്‍ക്കു പ്രവേശനം കിട്ടിയില്ല. പിന്നീട് 8 മാസങ്ങള്‍ കഴിഞ്ഞാണ് ഞങ്ങള്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ധ്യാനം കൂടുന്നത്. ധ്യാനം കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ കോട്ടയം മെഡിക്കല്‍കോളേജില്‍ നിന്നു വന്ന ഒരു കത്ത് വീട്ടില്‍ കിടപ്പുണ്ട്. മകള്‍ക്ക് ബി.എസ്.സി. (നേഴ്സിംഗ്) പ്രവേശനം നല്‍കിയിരിക്കുന്നു. ഉടനെ ചേര്‍ക്കണം. കോഴ്സ് തുടങ്ങി എട്ടുമാസം കഴിഞ്ഞു. അദ്ധ്യയന വര്‍ഷം തീരാറായി വര്‍ഷത്തിന്‍റെ അവസാനം പ്രവേശനം നല്‍കാന്‍ എന്താണു കാരണം? ഞാന്‍ മെഡിക്കല്‍ കോളജില്‍ പോയി പ്രിന്‍സിപ്പലിനോടു ചോദിച്ചു. പ്രിന്‍സിപ്പല്‍ പറഞ്ഞു: "എന്താ കാരണമെന്നെനിക്കറിയില്ല. കഴിഞ്ഞ ആഴ്ചയില്‍ ഗവണ്മെന്‍റില്‍ നിന്ന്‍ ഒരു ഓര്‍ഡര്‍ വന്നു, 75 സീറ്റ് 80 സീറ്റാക്കി വര്‍ദ്ധിപ്പിച്ചിരിക്കുന്നു." പ്രിന്‍സിപ്പലിനറിയില്ല, എന്താണു കാരണം. പക്ഷെ എനിക്കറിയാം, കാരണം വീണ്ടെടുക്കുവാന്‍ ദൈവം തിരുമനസ്സായ കുടുംബത്തിലെ ഓരോ അംഗവും രക്ഷ പ്രാപിക്കുവാന്‍ വേണ്ട ഭൗതിക സാഹചര്യങ്ങളൊരുക്കുന്നത് ദൈവമാണ്. മകള്‍ക്ക് ഈ കോഴ്സിന് പ്രവേശനം കിട്ടിയപ്പോഴാണ് എനിക്ക് ഒരു കാര്യം മനസ്സിലായത്. അവളുടെ ഭാവി സുരക്ഷിതമാണ്. അന്നത്തെ സാഹചര്യമനുസരിച്ച് കോഴ്സു പൂര്‍ത്തിയായാലുടന്‍ തന്നെ അതെ നേഴ്സിംഗ് കോളേജില്‍ ടൂട്ടര്‍ ആയി നിയമനം അല്ലെങ്കില്‍ വിദേശത്തും ഇന്ത്യയിലുമുള്ള വലിയ വലിയ ആശുപത്രികളില്‍ ജോലിസാദ്ധ്യത. 1997 ജനുവരി 31 ന് അവള്‍ കോഴ്സ് പൂര്‍ത്തിയാക്കി. പതിനഞ്ചു ദിവസത്തിനകം എറണാകുളത്തെ ലൂര്‍ദ്ദ് ആശുപത്രിയോടനുബന്ധിച്ചുള്ള നേഴ്സിംഗ് കോളേജില്‍ ജോലി കിട്ടി. തുടര്‍ന്ന്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ, ഏഷ്യയിലെ ഏറ്റവും വലിയ, സൂപ്പര്‍ സ്പെഷ്യാലിറ്റി, ഹൃദ്രോഗ ആശുപത്രി - മദ്രാസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ അവള്‍ സ്റ്റാഫ് നേഴ്സായി നിയമിക്കപ്പെട്ടു. 99 ഏപ്രില്‍ 28-ാം തീയതി അവള്‍ വിവാഹിതയായി. ജീസസ് യൂത്ത് എന്ന അന്തര്‍ദേശീയ ആത്മീയ സംഘടനയുടെ പ്രവര്‍ത്തകനും റെക്സ് ബാന്‍ഡ് എന്ന സുവിശേഷ ഗായക സംഘത്തിലെ ഗായകനും സംഗീത സംവിധായകനായ ശ്രീ ഹെക്ടര്‍ ലൂയിസ് ആണ് അവളെ വിവാഹം കഴിച്ചത്. അയാള്‍ ഷാര്‍ജ എന്ന ഗള്‍ഫ് രാജ്യത്ത് ജോലി ചെയ്യുന്ന ആളായതു കൊണ്ടും അയാള്‍ക്ക് ഫാമിലിവിസ ഉണ്ടായിരുന്നതു കൊണ്ടും വിവാഹം കഴിഞ്ഞ ഉടന്‍ തന്നെ എന്‍റെ മകളും ഗള്‍ഫിലേക്കു പോയി, മാസങ്ങള്‍ക്കുള്ളില്‍ തന്നെ ദുബായ് അല്‍ റാഷിദ് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ജോലി ലഭിച്ചു. ഇന്നു ഭര്‍ത്താവിനോടും രണ്ടു മക്കളോടുമൊപ്പം വളരെ സന്തോഷവതിയായി അവള്‍ ദുബായില്‍ ജീവിക്കുന്നു. ഏതാനും നാളുകള്‍ക്കുള്ളില്‍ കൂടുതല്‍ നല്ല ജോലിക്കു വേണ്ടി അവള്‍ കുടുംബസമേതം അമേരിക്കയിലേക്കു പോവുകയാണ്. കുടുംബത്തിലെ അവസാനത്തെ അംഗം എന്‍റെ ഇളയ മകള്‍ കണക്കു പഠിക്കുവാന്‍ മിടുക്കിയായിരുന്നു. ബാക്കി പല വിഷയങ്ങള്‍ക്കും വളരെ കുറഞ്ഞ മാര്‍ക്കാണെങ്കിലും കണക്കിന് എല്ലാ പരീക്ഷയിലും വളരെ ഉയര്‍ന്ന മാര്‍ക്ക്, പലപ്പോഴും നൂറില്‍ നൂറ്. അതുകൊണ്ട് ഉന്നത വിദ്യാഭ്യാസത്തിനു സമയമാകുമ്പോള്‍ അവളെ കമ്പ്യൂട്ടര്‍ സയന്‍സ് പഠിപ്പിക്കണമെന്നായിരുന്നു എന്‍റെ ആഗ്രഹം. പക്ഷെ എന്‍റെ ജോലിയും വരുമാനവും നഷ്ടപ്പെട്ടു പോയപ്പോള്‍ അങ്ങനെയുള്ള സ്വപ്നങ്ങളെല്ലാം പൊലിഞ്ഞു പോയി. അവള്‍ 7-ാംക്ലാസിലെത്തിയപ്പോള്‍ തന്നെ എന്‍റെ സാമ്പത്തിക നില അമ്പേ തകര്‍ന്നു കഴിഞ്ഞിരുന്നു. അങ്ങനെ ആകെ നിരാശയും ആശങ്കയുമൊക്കെയായി കഴിയുന്ന സമയത്ത് '92 മേയ് മാസത്തില്‍ കേന്ദ്ര ഗവണ്മെന്‍റ് ഒരു പുതിയ പദ്ധതി ആവിഷ്കരിച്ചു. 7-ാം ക്ലാസ്സ് പൂര്‍ത്തിയാക്കിയ കുട്ടികളില്‍ നിന്ന്‍ ഒരു പ്രവേശന പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു പ്രത്യേക വിദ്യാലയത്തില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് തലം വരെ കമ്പ്യൂട്ടര്‍ സയന്‍സ് മാത്രം പഠിപ്പിക്കുന്നു. മാത്രമല്ല ഈ കോഴ്സ് പരിപൂര്‍ണ്ണമായി സൗജന്യമാണ്. അതും മാത്രമല്ല ഈ കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്കെല്ലാം കേന്ദ്ര ഗവണ്മെന്‍റിന്‍റെ മാനവവിഭവശേഷി വികസന വകുപ്പില്‍ ഗസറ്റഡ് റാങ്കില്‍ ജോലിയും ഉറപ്പാണ്. വലിയ പ്രതീക്ഷയോടെ എന്‍റെ മകളെ പഠിപ്പിച്ച് ആ പ്രവേശന പരീക്ഷ എഴുതിച്ചു. പരീക്ഷയില്‍ റാങ്ക് കിട്ടിയാല്‍ ഭാവി സുരക്ഷിതമായി. പരീക്ഷയില്‍ റാങ്കു കിട്ടിയില്ലെന്നു മാത്രമല്ല, തോറ്റുപോയി! 'പൂജ്യം' മാര്‍ക്ക്! ഇപ്പോഴുള്ള പരീക്ഷയൊക്കെ അങ്ങനെയാണ് 'ഒബ്ജക്ടീവ് ടൈപ്പ്' ചോദ്യങ്ങളും കമ്പ്യൂട്ടര്‍ വാലുവേഷനും ശരിയുത്തരങ്ങള്‍ക്ക് കിട്ടിയ മാര്‍ക്കില്‍ നിന്ന്‍ തെറ്റിപ്പോയ ഉത്തരങ്ങളുടെ ആകെ മാര്‍ക്കു കുറച്ചു കളയും. അങ്ങനെയാണു നിയമം. അപ്പോള്‍ എന്‍റെ മകള്‍ക്കു കിട്ടിയത് പൂജ്യം. പൂജ്യം മാര്‍ക്ക് കിട്ടിയത് കൊണ്ട് ആ ആഗ്രഹമുപേക്ഷിച്ചു. ആ കാര്യം മറന്നുപോയി. പിന്നീട് ഏഴു മാസം കൂടി കഴിഞ്ഞാണ് ഡിവൈനില്‍ ധ്യാനത്തില്‍ പങ്കെടുത്തത്. ധ്യാനം കഴിഞ്ഞു മടങ്ങിയെത്തിയതിന്‍റെ നാലാം ദിവസം ആ ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്ന്‍ ഒരോര്‍ഡര്‍ വന്നു: "പൂജ്യം മാര്‍ക്കു കിട്ടിയ നിങ്ങളുടെ മകളെയും തെരഞ്ഞെടുത്തിരിക്കുന്നു;. വേഗം കൊണ്ടുവന്നു ചേര്‍ക്കുക." ഇത്തവണ എനിക്കത്ഭുതമൊന്നും തോന്നിയില്ല. ഇന്‍സ്റ്റിറ്റൂട്ട് അധികാരികള്‍ക്ക് തെറ്റു പറ്റിയതായിരിക്കും. ആളുമാറിപ്പോയതായിരിക്കും എന്നു തന്നെ വിചാരിച്ചു. എങ്കിലും ഞാനാ സ്ഥാപനത്തിലൊന്നു പോയി. അതിന്‍റെ പ്രിന്‍സിപ്പലിനെക്കണ്ടു ചോദിച്ചു. "പൂജ്യം മാര്‍ക്കു കിട്ടിയ കുട്ടിക്കെങ്ങനെ പ്രവേശനം കൊടുത്തു?" പ്രിന്‍സിപ്പല്‍ പറഞ്ഞു: "അത് വലിയൊരു കഥയാണ്." ഞാന്‍ താമസിക്കുന്ന പുതുപ്പള്ളി എന്ന ഗ്രാമത്തിലാണ് ഇന്‍സ്റ്റിറ്റൂട്ട്. കേന്ദ്ര ഗവണ്മെന്‍റിന്‍റെ ഉടമസ്ഥതയിലുള്ള ഈ വലിയ സ്ഥാപനം പുതുപ്പള്ളി പഞ്ചായത്തിലേക്കു കൊണ്ടുവരാന്‍ വേണ്ടി വലിയ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തി അവസാനം സ്ഥലവും കെട്ടിടവുമൊക്കെ ദാനമായി കൊടുത്തതു പുതുപ്പള്ളി പഞ്ചായത്താണ്. എന്നാല്‍ പ്രവേശന പരീക്ഷ നടത്തി കുട്ടികളെ തെരഞ്ഞെടുത്തപ്പോള്‍ പഞ്ചായത്തില്‍ നിന്ന്‍ ഒരു കുട്ടിക്കുപോലും അഡ്മിഷന്‍ കിട്ടിയില്ല. അപ്പോള്‍ പഞ്ചായത്തു പറഞ്ഞു: "അതു പാടില്ല. സ്ഥലവും കെട്ടിടവുമൊക്കെ ദാനമായി നല്‍കിയത് പഞ്ചായത്താണ്. അതുകൊണ്ട് പുതുപ്പള്ളി പഞ്ചായത്തില്‍ നിന്നു കുറച്ചു കുട്ടികളെ കൂടി എടുക്കണം." ഒരു ന്യായവുമില്ല. നിയമവുമില്ല. അങ്ങനെ പറയാന്‍. പരീക്ഷ നടത്തിയാണ് അര്‍ഹരായവരെ തെരഞ്ഞെടുത്തത്. പക്ഷെ പഞ്ചായത്ത് ജനകീയ സമിതിയാണ്. അവര്‍ നിവേദനം തയ്യാറാക്കി. ആ നിവേദനവും കൊണ്ട് ഞങ്ങളുടെ എം.എല്‍.എ.അന്ന് നമ്മുടെ ധനകാര്യ മന്ത്രിയും ഇന്നു നമ്മുടെ മുഖ്യമന്ത്രിയുമായ ശ്രീ ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ പോയി കേന്ദ്ര മന്ത്രിയെ കണ്ടു ശുപാര്‍ശ ചെയ്ത്, അവസാനം അദ്ദേഹത്തിന്‍റെ സ്വാധീനത്തിനു വഴങ്ങി കേന്ദ്ര മന്ത്രി ഓര്‍ഡര്‍ കൊടുത്തു: "ഈ പ്രാവശ്യം മാത്രം, ഇനിയില്ല. ഈ പ്രാവശ്യം മാത്രം പുതുപ്പള്ളി പഞ്ചായത്തില്‍ നിന്നും പത്ത് കുട്ടികളെക്കൂടി എടുത്തു കൊള്ളുവാന്‍" ഓര്‍ഡര്‍ കിട്ടിയപ്പോള്‍ ഇന്‍സ്റ്റിറ്റൂട്ടിന്‍റെ പ്രിന്‍സിപ്പല്‍ പഴയ റാങ്ക് ലിസ്റ്റ് എടുത്തു. പുതുപ്പള്ളി പഞ്ചായത്തില്‍ നിന്നും പരീക്ഷ എഴുതിയവരില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു കിട്ടിയ പത്തുപേരെ തെരഞ്ഞെടുക്കണം. അപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. പുതുപ്പള്ളി പഞ്ചായത്തില്‍ നിന്നും ആകെ പത്തു പേരെ പരീക്ഷ എഴുതിയിട്ടുള്ളൂ. അങ്ങനെ പത്താമത്തെ ആളായി എന്‍റെ മകള്‍ക്കും അഡ്മിഷന്‍ കൊടുത്തു. പ്രവേശന പരീക്ഷയില്‍ പൂജ്യം മാര്‍ക്കു വാങ്ങിയ എന്‍റെ മകള്‍ രണ്ടു വര്‍ഷം മുമ്പ് 72% മാര്‍ക്കോടു കൂടി, കോഴ്സു പൂര്‍ത്തിയാക്കി അവസാന പരീക്ഷയില്‍ വിജയിച്ചു. പരീക്ഷയ്ക്ക് മുമ്പു തന്നെ ഒരു ജര്‍മ്മന്‍ കമ്പനിയില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ആയി അവര്‍ക്കു ജോലിയും ലഭിച്ചു. 2004 ഒക്ടോബര്‍ 20-ന് അവളും വിവാഹിതയായി. അവളെ വിവാഹം കഴിച്ച ശ്രീ അല്‍ഫോന്‍സും ജീസസ് യൂത്തിലും റെക്സ്ബാന്‍ഡിലും ഗായകനും സംഗീത സംവിധായകനുമായി പ്രവര്‍ത്തിക്കുന്നു. മലയാള ചലച്ചിത്രരംഗത്തും സംഗീത സംവിധായകന്‍ എന്ന നിലയില്‍ അയാള്‍ സ്ഥാനം നേടി. 'ജലോത്സവം വെള്ളിത്തിര, മഞ്ഞുപോലെ ഒരു പെണ്‍കുട്ടി' തുടങ്ങിയ ചിത്രങ്ങളുടെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ശ്രീ അല്‍ഫോന്‍സ് ആണ്. ഈ കുഞ്ഞുങ്ങളുടെ ഭാവിയെക്കുറിച്ചോര്‍ത്തു ദു:ഖിച്ച്, കുട്ടികളുടെ ഭാവിക്കുവേണ്ടി ഒരു പിതാവ് എന്ന നിലയില്‍ ഞാന്‍ ചെയ്തു കൊടുക്കേണ്ട കാര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ കഴിയാത്തതിലുള്ള ദു:ഖത്തില്‍ നിരാശയില്‍ ആറു വര്‍ഷം ഞാന്‍ ഉറക്കം വരാതെ കിടന്നു. എന്നാല്‍ യേശുവിനോടു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ദിവസങ്ങള്‍ക്കുള്ളില്‍ കുട്ടികളുടെ ഭാവി മാത്രമല്ല എന്‍റെ ഭാവി, എന്‍റെ ഭാര്യയുടെ ഭാവി, കുടുംബത്തിലെ ഓരോ അംഗത്തിന്‍റെയും ഭാവി, തന്‍റെ കരങ്ങളില്‍ സുരക്ഷിതമാണെന്ന് തെളിയിച്ചു കൊണ്ട് "നീയും കുടുംബവും രക്ഷ പ്രാപിക്കും." എന്നുള്ള വാഗ്ദാനം അവിടുന്നു പാലിച്ചു. കർത്താവായ യേശു സകല മനുഷ്യർക്കുമുള്ള രക്ഷകനാണ്. അവനിലൂടെ നമുക്ക് എല്ലാം സാധ്യമാണ് എന്ന വലിയ സത്യം നാം തിരിച്ചറിയാൻ വൈകരുത്. നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങൾ എന്തുതന്നെയാകട്ടെ; ദൈവം നമ്മുക്ക് ഉറപ്പു തരുന്നു: "ഞാൻ സകല മർത്ത്യരുടെയും ദൈവമായ കർത്താവാണ്. എനിക്ക് അസാധ്യമായി എന്തെങ്കിലുമുണ്ടോ?" (ജറമിയാ 23:27) (ഈ ലേഖനത്തിന്റെ ആദ്യ ഭാഗങ്ങൾ വായിക്കാൻ താഴെ click ചെയ്യുക) {{ഭാഗം 1: സത്യ ദൈവത്തെ തിരിച്ചറിയുക -> http://www.pravachakasabdam.com/index.php/site/news/792 }} {{ഭാഗം 2: ഹൈക്കൊടതിയുടെ ചീഫ്ജസ്റ്റിസ് ആയിരുന്ന ഒരു ബ്രാഹ്മണ പണ്ഡിതനിലൂടെ യേശുവിനെ തിരിച്ചറിഞ്ഞു -> http://www.pravachakasabdam.com/index.php/site/news/827 }} {{ഭാഗം 3: ഏതു മതത്തിൽ പെട്ടവനാകട്ടെ; യേശുവിനെ അറിയാതെ ആരും ദൈവത്തെ അറിയുന്നില്ല -> http://www.pravachakasabdam.com/index.php/site/news/855 }} #repost
Image: /content_image/Mirror/Mirror-2016-03-09-02:42:30.jpg
Keywords: അരവിന്ദാക്ഷ മേനോൻ, aravindaksha menon
Category: 4
Sub Category:
Heading: കുടുംബത്തിലെ ഓരോ അംഗത്തെയും വ്യക്തിപരമായി രക്ഷിക്കുന്ന യേശു
Content: (അരവിന്ദാക്ഷ മേനോൻ എഴുതുന്നു: നാലാം ഭാഗം) "യേശുവിനെ അറിയാതെ ആരും ദൈവത്തെ അറിയുന്നില്ല." ഹൈക്കൊടതിയുടെ ചീഫ്ജസ്റ്റിസ് ആയിരുന്ന ബ്രാഹ്മണ പണ്ഡിതന്റെ ഈ വാക്കുകൽ കേട്ടുകൊണ്ട് ഞാനെന്‍റെ വീട്ടിലേക്കു മടങ്ങിവന്നു. ആ ദിവസം ഞാനൊരിക്കലും മറക്കില്ല. 1992 ജൂണ്‍ 27, അന്ന് രാത്രി ജീവിതത്തിലാദ്യമായി സവര്‍ണ്ണ ഹൈന്ദവനായ ഞാന്‍ യേശുക്രിസ്തുവിനോടു പ്രാര്‍ത്ഥിച്ചു. എനിക്ക് പ്രാര്‍ത്ഥിക്കാനറിയില്ലായിരുന്നു. എനിക്ക് "സ്വര്‍ഗ്ഗസ്ഥനായ പിതാവേ" ചൊല്ലാനും അറിയില്ലായിരുന്നു. പതിനെട്ടു വര്‍ഷം എന്‍റെ ഭാര്യ പ്രാര്‍ത്ഥിച്ചിട്ടും എന്നെ കേള്‍ക്കെ പ്രാര്‍ത്ഥിച്ചിട്ടില്ല. അതു കൊണ്ടു യേശുവേ എന്നെ കൈക്കൊള്ളണമേ. എന്നെ രക്ഷിക്കണമേ എന്നൊക്കെ പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥിക്കുമ്പോള്‍ ഒരു കാര്യം ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു- എന്‍റെ ഭാര്യ ഇതറിയരുത്. പതിനെട്ടു വര്‍ഷം അവള്‍ പറഞ്ഞിട്ടു ഞാന്‍ ചെയ്യാതിരുന്ന കാര്യം ഇപ്പോള്‍ ഞാന്‍ സ്വയം ചെയ്യുന്നത് അവളറിയരുത് എന്നു കരുതി വളരെ രഹസ്യമായി ഞാന്‍ പ്രാര്‍ത്ഥിച്ചു. കുറെ നേരം പ്രാര്‍ത്ഥിച്ചിട്ട് ഞാന്‍ ഉറങ്ങാന്‍ കിടന്നു. ഞാന്‍ കിടന്നു കഴിഞ്ഞപ്പോള്‍ അതുവരെ എന്‍റെ സമീപത്തു കിടന്നു ശാന്തമായി ഉറങ്ങുകയാണെന്നു ഞാന്‍ വിചാരിച്ചിരുന്ന എന്‍റെ ഭാര്യ എഴുന്നേറ്റു. അവള്‍ ഉറങ്ങുകയായിരുന്നില്ല. എന്നെ ശ്രദ്ധിച്ചു കിടക്കുകയായിരുന്നു. അവള്‍ അടുത്ത മുറിയിലേക്കു പോയി. അവിടെ അവള്‍ പ്രാര്‍ത്ഥനയ്ക്കു വച്ചിരുന്ന ഒരു ചെറിയ മരക്കുരിശുണ്ടായിരുന്നു. മുമ്പു ഞാന്‍ പറഞ്ഞതുപോലെ അവളുടെ കൂടെ പഠിച്ച ഏതോ ഒരു പെണ്‍കുട്ടി കന്യാസ്ത്രീയായി. റോമിലേക്കു പോയി, മടങ്ങി വന്നപ്പോള്‍ അവള്‍ക്കു കൊണ്ടുവന്നു കൊടുത്തതാണ്. "മാര്‍പാപ്പ വെഞ്ചരിച്ചതാണ്" എന്നു പറഞ്ഞൊരു കുരിശ്. ആ കുരിശിന്‍റെ മുന്നില്‍ മെഴുകുതിരികളെല്ലാം കത്തിച്ചുവച്ച്, മുട്ടിന്മേല്‍ നിന്ന്‍, കണ്ണില്‍നിന്നും കണ്ണുനീര്‍ ധാരധാരയായി ഒഴുക്കിക്കൊണ്ട് അവള്‍ കര്‍ത്താവിനെ സ്തുതിക്കാന്‍ തുടങ്ങി. ആ സ്തുതിപ്പിന്‍റെ അര്‍ത്ഥം എനിക്ക് അപ്പോള്‍ത്തന്നെ മനസ്സിലായി. കഴിഞ്ഞ പതിനെട്ടു വര്‍ഷമായി ഈ പാവം സ്ത്രീ എനിക്കു വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കയായിരുന്നു. ആ പ്രാര്‍ത്ഥനയുടെ ഫലപ്രാപ്തിയുടെ നിമിഷങ്ങളില്‍ അവളെന്തിനാണു കര്‍ത്താവിനെ സ്തുതിക്കുന്നതെന്നറിയാന്‍ ജ്യോത്സ്യന്‍റെ അടുത്തു പോകേണ്ട കാര്യമില്ല; എനിക്ക് മനസ്സിലായി. പിന്നീടെനിക്കടങ്ങി കിടക്കാന്‍ കഴിഞ്ഞില്ല. ഞാനുമെഴുന്നേറ്റു പോയി എന്‍റെ ഭാര്യയുടെ വലത്തു ഭാഗത്തു മുട്ടുകുത്തി. കൈകള്‍ കോര്‍ത്ത് പിടിച്ചുകൊണ്ട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. എന്‍റെ കുടുംബത്തിലെ ആദ്യത്തെ കുടുംബ പ്രാര്‍ത്ഥന. ഈ പ്രാര്‍ത്ഥനയുടെ ഫലം, മറുപടി, ഒരു കുടുംബത്തിന്‍റെയാകെ രക്ഷയുടെ, വീണ്ടെടുപ്പിന്‍റെ കഥയാണ്. യേശുവിലുള്ള വിശ്വാസം സ്വീകരിച്ച്, ദിവസങ്ങള്‍ക്കുള്ളില്‍, എന്‍റെ ഈ മാറ്റത്തെക്കുറിച്ച് അറിഞ്ഞ ഒരു കുടുംബ സുഹൃത്തിന്‍റെ പ്രേരണയ്ക്കും നിര്‍ബന്ധത്തിനും വഴങ്ങി ഞന്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ ഒരു ധ്യാനത്തില്‍ പങ്കെടുത്തു. ധ്യാനത്തിന്‍റെ അവസാന ദിവസം- വെള്ളിയാഴ്ച, അന്നുവരെ എനിക്കു തികച്ചും അപരിചിതനായിരുന്ന, ധ്യാനകേന്ദ്രത്തിന്‍റെ ഡയറക്ടര്‍ റവ.ഫാ.ജോര്‍ജ്ജ് പനക്കല്‍, അന്നു മുതല്‍ എന്‍റെ ആദ്ധ്യാത്മിക ഗുരുനാഥനും ആത്മീയ പിതാവുമായ പനയ്ക്കലച്ചന്‍ പേരു പറഞ്ഞു വിളിച്ച് എന്നോടു പറഞ്ഞു: "നിങ്ങള്‍ കര്‍ത്താവിന്‍റെ സാക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദൈവത്തിന്‍റെ വചനം പ്രഘോഷിക്കുവാന്‍ വിളിക്കപ്പെട്ടിരിക്കുന്നു." അന്നു മുതല്‍ ഇന്നു വരെ, കഴിഞ്ഞ പതിമൂന്നു വര്‍ഷമായി ഞാന്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ കര്‍ത്താവിനു സാക്ഷിയായി. ദൈവത്തിന്‍റെ വചന പ്രഘോഷകനായി ദൈവ ശുശ്രൂഷ ചെയ്യുന്നു. "ലോകത്തിന്‍റെ അതിര്‍ത്തികള്‍ വരെയും നിങ്ങളെനിക്കു സാക്ഷികളായിരിക്കും എന്ന്‍ കര്‍ത്താവ് അരുളിച്ചെയ്തിട്ടുണ്ടെങ്കില്‍ കേരളത്തിനകത്തും പുറത്തും, ഇടവക ദേവാലയങ്ങളില്‍ ധ്യാനങ്ങളും, കണ്‍വെന്‍ഷനും നയിച്ചുകൊണ്ട് ഞാന്‍ ദൈവശുശ്രൂഷ ചെയ്യുന്നു. കഴിഞ്ഞ ആറു വര്‍ഷമായി ഇന്ത്യക്കു വെളിയില്‍ വിദേശരാജ്യങ്ങളില്‍ യേശുവിനു സാക്ഷിയായി ദൈവത്തിന്‍റെ വചന പ്രഘോഷകനായി ഞാന്‍ സഞ്ചരിക്കുന്നു. അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 16:31-ൽ നാമിങ്ങനെ വായിക്കുന്നു: "കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നീയും നിന്‍റെ കുടുംബവും രക്ഷ പ്രാപിക്കും" എനിക്കു ബോധ്യമായി. എനിക്കു വിശ്വാസമായി. ഞാന്‍ കര്‍ത്താവായ യേശുവില്‍ വിശ്വസിച്ചു. ഞാന്‍ രക്ഷ പ്രാപിക്കുന്നു! ഞാന്‍ രക്ഷ പ്രാപിക്കുമ്പോള്‍ സ്വാഭാവികമായി എന്‍റെ കുടുംബവും രക്ഷ പ്രാപിക്കും. ദൈവം പൂര്‍ണ്ണ വിശ്വസ്തതയോടെ വാഗ്ദാനം പാലിക്കുന്നു. പക്ഷെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ദൈവം മറ്റൊരു ബോധ്യം കൂടി എനിക്കു തന്നു. ദൈവം വാഗ്ദാനം പാലിക്കുന്നത് അക്ഷരാര്‍ത്ഥത്തിലാണ്. "നീയും നിന്‍റെ കുടുംബവും രക്ഷ പ്രാപിക്കും" എന്നു പറഞ്ഞാല്‍ അതിന്‍റെ അര്‍ത്ഥം "നീയും നിന്‍റെ കുടുംബത്തിലെ ഓരോ അംഗവും രക്ഷ പ്രാപിക്കും" എന്നാണെന്നെന്നെ ബോധ്യപ്പെടുത്തി തന്നു. എന്‍റെ കുടുംബത്തിലെ, രണ്ടാമത്തെ അംഗം എന്‍റെ ഭാര്യ! പത്താം ക്ലാസ് രണ്ടു പ്രാവശ്യം എഴുതി തോറ്റതാണ്. അവളുടെ വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് സൂര്യനു താഴെ ഒരു ജോലിക്കും അവള്‍ക്കര്‍ഹതയില്ല. ഒരു ജോലിക്കും പോയിട്ടുമില്ല. എന്‍റെ ഭാര്യയായി വെറുമൊരു വീട്ടമ്മയായിക്കഴിഞ്ഞവള്‍! എന്‍റെ ജോലിയും വരുമാനവും നഷ്ടപ്പെട്ട സമയത്ത് ആരോ പറഞ്ഞു പ്രേരിപ്പിച്ച് അവള്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍റെ ഒരു ഏജന്‍സി എടുത്തു. പഠിപ്പും പ്രാപ്തിയുമില്ലാതെ ഫലപ്രദമായി ആ ജോലി ചെയ്യാന്‍ അവള്‍ക്കു കഴിയില്ല. അവള്‍ പ്രതീക്ഷിച്ചത് അവളുടെ പേരില്‍ ഞാന്‍ ആ ജോലി ചെയ്തു കൊള്ളുമെന്നാണ്. പക്ഷെ ഞാന്‍ ആ ജോലി ചെയ്തില്ല. എന്‍റെ ജോലിയും പദവിയുമുപയോഗിച്ച് ഞാന്‍ സമ്പാദിച്ച എന്‍റെ സുഹൃത്തുക്കളുടെ അടുത്തുപോയി "എന്‍റെ ജോലിയും വരുമാനവുമൊക്കെ പോയി എന്നെ സഹായിക്കണം ഇന്‍ഷുറന്‍സില്‍ ഒരു പോളിസി എടുക്കണം" എന്നപേക്ഷിക്കാന്‍ എന്‍റെ അഭിമാനം സമ്മതിച്ചില്ല. അതുകൊണ്ട് ഞാനാ ജോലി ചെയ്തില്ല. ജോലി നഷ്ടപ്പെട്ടതിന് ശേഷം ആറു വര്‍ഷം ഞങ്ങള്‍ ജീവിച്ചത് ഞങ്ങള്‍ക്കുണ്ടായിരുന്ന ഭൗതിക സമ്പത്തു മുഴുവന്‍ വിറ്റുകൊണ്ടാണ്. അങ്ങനെ വിറ്റു വിറ്റ് ഇനി വില്‍ക്കാന്‍ ഒന്നും ബാക്കിയില്ല എന്ന ഘട്ടമെത്തിയപ്പോള്‍ ഞാനെന്‍റെ ഭാര്യയോടു പറഞ്ഞു: "ഇനിയെന്തു ചെയ്യും? ഒരു കാര്യം ചെയ്യാം. ഇതുവരെ ഇഴഞ്ഞും വലിഞ്ഞും നീങ്ങിയിരുന്ന ഇന്‍ഷുറന്‍സ് ഏജന്‍സി തുടരാം. ഞാന്‍ സഹായിക്കാം." അങ്ങനെ ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന്‍ ആ ജോലി ചെയ്യാന്‍ തുടങ്ങി. ഇന്ന്‍ ആ ജോലിയില്‍ നിന്നുതന്നെ ഞങ്ങളുടെ കുടുംബത്തിന് സുഖമായി ജീവിക്കുന്നതിനാവശ്യമായതിനേക്കാള്‍ എത്രയോ കൂടുതല്‍ വരുമാനം ഇന്ന് ലഭിക്കുന്നു! കുടുംബത്തിലെ മൂന്നാമത്തെ അംഗം എന്‍റെ മൂത്ത മകള്‍. കന്യാസ്ത്രീകള്‍ നടത്തുന്ന ഒരാശുപത്രിയിലാണ് ജനിച്ചത്. അന്ന്‍ ഞങ്ങള്‍ താമസം അതിനടുത്തായിരുന്നു. ഞാന്‍ മുമ്പു പറഞ്ഞതു പോലെ എന്‍റെ ഭാര്യയുടെ കൂടെ പഠിച്ച ചില പെണ്‍കുട്ടികള്‍ പിന്നീടു കന്യാസ്ത്രീകളായി. ഇവരില്‍ ചിലര്‍ ഈ ആശുപത്രിയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഈ കന്യാസ്ത്രീകളാണ് എന്‍റെ മകളെ വളര്‍ത്തിയത്. അവളുടെ ബുദ്ധിയും ഓര്‍മ്മയും ഉറയ്ക്കുന്ന ബാല്യകാലം മുഴുവന്‍ രോഗികളെ ശുശ്രൂഷിക്കുന്ന കന്യാസ്ത്രീകളെ കണ്ടുകൊണ്ടാണ് അവള്‍ വളര്‍ന്നത്. അതുകൊണ്ടായിരിക്കും എന്നു ഞാന്‍ വിചാരിച്ചു. 92 ഏപ്രില്‍ മാസത്തില്‍, ഞങ്ങള്‍ കുടുംബ പ്രാര്‍ത്ഥന ആരംഭിക്കുന്നതിനു രണ്ടു മാസം മുന്‍പ്, പ്രീ ഡിഗ്രീ പാസ്സായിക്കഴിഞ്ഞപ്പോള്‍ എന്‍റെ മകള്‍ എന്നോടു പറഞ്ഞു: "എനിക്ക് നേഴ്സിംഗ് പഠിക്കണം, നേഴ്സ് ആകണം" ഞാന്‍ പറഞ്ഞു: വേണ്ട. എനിക്കിഷ്ടമല്ല. നേഴ്സിന്‍റെ ജോലി നല്ല ജോലിയല്ല. നീ പഠിച്ചാല്‍ മതി. വേറെ നല്ല ജോലി കിട്ടും." പക്ഷെ അവള്‍ക്ക് വലിയ ആഗ്രഹം! വലിയ നിര്‍ബന്ധം! അവള്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതി. ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജില്‍ ബി.എസ്.സി. (നേഴ്സിംഗ്)ന് അഡ്മിഷന്‍ കിട്ടാന്‍; പക്ഷെ അഡ്മിഷന്‍ കിട്ടിയില്ല. 78-മത്തെ റാങ്കില്‍ അവള്‍ എന്‍ട്രന്‍സ് പരീക്ഷ പാസ്സായി. പക്ഷെ കോഴിക്കോട്ടും കോട്ടയത്തും തിരുവനന്തപുരത്തുമായി ഈ കോഴ്സിനു 75 സീറ്റേയുള്ളൂ. അവള്‍ക്കു പ്രവേശനം കിട്ടിയില്ല. പിന്നീട് 8 മാസങ്ങള്‍ കഴിഞ്ഞാണ് ഞങ്ങള്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ധ്യാനം കൂടുന്നത്. ധ്യാനം കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ കോട്ടയം മെഡിക്കല്‍കോളേജില്‍ നിന്നു വന്ന ഒരു കത്ത് വീട്ടില്‍ കിടപ്പുണ്ട്. മകള്‍ക്ക് ബി.എസ്.സി. (നേഴ്സിംഗ്) പ്രവേശനം നല്‍കിയിരിക്കുന്നു. ഉടനെ ചേര്‍ക്കണം. കോഴ്സ് തുടങ്ങി എട്ടുമാസം കഴിഞ്ഞു. അദ്ധ്യയന വര്‍ഷം തീരാറായി വര്‍ഷത്തിന്‍റെ അവസാനം പ്രവേശനം നല്‍കാന്‍ എന്താണു കാരണം? ഞാന്‍ മെഡിക്കല്‍ കോളജില്‍ പോയി പ്രിന്‍സിപ്പലിനോടു ചോദിച്ചു. പ്രിന്‍സിപ്പല്‍ പറഞ്ഞു: "എന്താ കാരണമെന്നെനിക്കറിയില്ല. കഴിഞ്ഞ ആഴ്ചയില്‍ ഗവണ്മെന്‍റില്‍ നിന്ന്‍ ഒരു ഓര്‍ഡര്‍ വന്നു, 75 സീറ്റ് 80 സീറ്റാക്കി വര്‍ദ്ധിപ്പിച്ചിരിക്കുന്നു." പ്രിന്‍സിപ്പലിനറിയില്ല, എന്താണു കാരണം. പക്ഷെ എനിക്കറിയാം, കാരണം വീണ്ടെടുക്കുവാന്‍ ദൈവം തിരുമനസ്സായ കുടുംബത്തിലെ ഓരോ അംഗവും രക്ഷ പ്രാപിക്കുവാന്‍ വേണ്ട ഭൗതിക സാഹചര്യങ്ങളൊരുക്കുന്നത് ദൈവമാണ്. മകള്‍ക്ക് ഈ കോഴ്സിന് പ്രവേശനം കിട്ടിയപ്പോഴാണ് എനിക്ക് ഒരു കാര്യം മനസ്സിലായത്. അവളുടെ ഭാവി സുരക്ഷിതമാണ്. അന്നത്തെ സാഹചര്യമനുസരിച്ച് കോഴ്സു പൂര്‍ത്തിയായാലുടന്‍ തന്നെ അതെ നേഴ്സിംഗ് കോളേജില്‍ ടൂട്ടര്‍ ആയി നിയമനം അല്ലെങ്കില്‍ വിദേശത്തും ഇന്ത്യയിലുമുള്ള വലിയ വലിയ ആശുപത്രികളില്‍ ജോലിസാദ്ധ്യത. 1997 ജനുവരി 31 ന് അവള്‍ കോഴ്സ് പൂര്‍ത്തിയാക്കി. പതിനഞ്ചു ദിവസത്തിനകം എറണാകുളത്തെ ലൂര്‍ദ്ദ് ആശുപത്രിയോടനുബന്ധിച്ചുള്ള നേഴ്സിംഗ് കോളേജില്‍ ജോലി കിട്ടി. തുടര്‍ന്ന്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ, ഏഷ്യയിലെ ഏറ്റവും വലിയ, സൂപ്പര്‍ സ്പെഷ്യാലിറ്റി, ഹൃദ്രോഗ ആശുപത്രി - മദ്രാസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ അവള്‍ സ്റ്റാഫ് നേഴ്സായി നിയമിക്കപ്പെട്ടു. 99 ഏപ്രില്‍ 28-ാം തീയതി അവള്‍ വിവാഹിതയായി. ജീസസ് യൂത്ത് എന്ന അന്തര്‍ദേശീയ ആത്മീയ സംഘടനയുടെ പ്രവര്‍ത്തകനും റെക്സ് ബാന്‍ഡ് എന്ന സുവിശേഷ ഗായക സംഘത്തിലെ ഗായകനും സംഗീത സംവിധായകനായ ശ്രീ ഹെക്ടര്‍ ലൂയിസ് ആണ് അവളെ വിവാഹം കഴിച്ചത്. അയാള്‍ ഷാര്‍ജ എന്ന ഗള്‍ഫ് രാജ്യത്ത് ജോലി ചെയ്യുന്ന ആളായതു കൊണ്ടും അയാള്‍ക്ക് ഫാമിലിവിസ ഉണ്ടായിരുന്നതു കൊണ്ടും വിവാഹം കഴിഞ്ഞ ഉടന്‍ തന്നെ എന്‍റെ മകളും ഗള്‍ഫിലേക്കു പോയി, മാസങ്ങള്‍ക്കുള്ളില്‍ തന്നെ ദുബായ് അല്‍ റാഷിദ് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ജോലി ലഭിച്ചു. ഇന്നു ഭര്‍ത്താവിനോടും രണ്ടു മക്കളോടുമൊപ്പം വളരെ സന്തോഷവതിയായി അവള്‍ ദുബായില്‍ ജീവിക്കുന്നു. ഏതാനും നാളുകള്‍ക്കുള്ളില്‍ കൂടുതല്‍ നല്ല ജോലിക്കു വേണ്ടി അവള്‍ കുടുംബസമേതം അമേരിക്കയിലേക്കു പോവുകയാണ്. കുടുംബത്തിലെ അവസാനത്തെ അംഗം എന്‍റെ ഇളയ മകള്‍ കണക്കു പഠിക്കുവാന്‍ മിടുക്കിയായിരുന്നു. ബാക്കി പല വിഷയങ്ങള്‍ക്കും വളരെ കുറഞ്ഞ മാര്‍ക്കാണെങ്കിലും കണക്കിന് എല്ലാ പരീക്ഷയിലും വളരെ ഉയര്‍ന്ന മാര്‍ക്ക്, പലപ്പോഴും നൂറില്‍ നൂറ്. അതുകൊണ്ട് ഉന്നത വിദ്യാഭ്യാസത്തിനു സമയമാകുമ്പോള്‍ അവളെ കമ്പ്യൂട്ടര്‍ സയന്‍സ് പഠിപ്പിക്കണമെന്നായിരുന്നു എന്‍റെ ആഗ്രഹം. പക്ഷെ എന്‍റെ ജോലിയും വരുമാനവും നഷ്ടപ്പെട്ടു പോയപ്പോള്‍ അങ്ങനെയുള്ള സ്വപ്നങ്ങളെല്ലാം പൊലിഞ്ഞു പോയി. അവള്‍ 7-ാംക്ലാസിലെത്തിയപ്പോള്‍ തന്നെ എന്‍റെ സാമ്പത്തിക നില അമ്പേ തകര്‍ന്നു കഴിഞ്ഞിരുന്നു. അങ്ങനെ ആകെ നിരാശയും ആശങ്കയുമൊക്കെയായി കഴിയുന്ന സമയത്ത് '92 മേയ് മാസത്തില്‍ കേന്ദ്ര ഗവണ്മെന്‍റ് ഒരു പുതിയ പദ്ധതി ആവിഷ്കരിച്ചു. 7-ാം ക്ലാസ്സ് പൂര്‍ത്തിയാക്കിയ കുട്ടികളില്‍ നിന്ന്‍ ഒരു പ്രവേശന പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു പ്രത്യേക വിദ്യാലയത്തില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് തലം വരെ കമ്പ്യൂട്ടര്‍ സയന്‍സ് മാത്രം പഠിപ്പിക്കുന്നു. മാത്രമല്ല ഈ കോഴ്സ് പരിപൂര്‍ണ്ണമായി സൗജന്യമാണ്. അതും മാത്രമല്ല ഈ കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്കെല്ലാം കേന്ദ്ര ഗവണ്മെന്‍റിന്‍റെ മാനവവിഭവശേഷി വികസന വകുപ്പില്‍ ഗസറ്റഡ് റാങ്കില്‍ ജോലിയും ഉറപ്പാണ്. വലിയ പ്രതീക്ഷയോടെ എന്‍റെ മകളെ പഠിപ്പിച്ച് ആ പ്രവേശന പരീക്ഷ എഴുതിച്ചു. പരീക്ഷയില്‍ റാങ്ക് കിട്ടിയാല്‍ ഭാവി സുരക്ഷിതമായി. പരീക്ഷയില്‍ റാങ്കു കിട്ടിയില്ലെന്നു മാത്രമല്ല, തോറ്റുപോയി! 'പൂജ്യം' മാര്‍ക്ക്! ഇപ്പോഴുള്ള പരീക്ഷയൊക്കെ അങ്ങനെയാണ് 'ഒബ്ജക്ടീവ് ടൈപ്പ്' ചോദ്യങ്ങളും കമ്പ്യൂട്ടര്‍ വാലുവേഷനും ശരിയുത്തരങ്ങള്‍ക്ക് കിട്ടിയ മാര്‍ക്കില്‍ നിന്ന്‍ തെറ്റിപ്പോയ ഉത്തരങ്ങളുടെ ആകെ മാര്‍ക്കു കുറച്ചു കളയും. അങ്ങനെയാണു നിയമം. അപ്പോള്‍ എന്‍റെ മകള്‍ക്കു കിട്ടിയത് പൂജ്യം. പൂജ്യം മാര്‍ക്ക് കിട്ടിയത് കൊണ്ട് ആ ആഗ്രഹമുപേക്ഷിച്ചു. ആ കാര്യം മറന്നുപോയി. പിന്നീട് ഏഴു മാസം കൂടി കഴിഞ്ഞാണ് ഡിവൈനില്‍ ധ്യാനത്തില്‍ പങ്കെടുത്തത്. ധ്യാനം കഴിഞ്ഞു മടങ്ങിയെത്തിയതിന്‍റെ നാലാം ദിവസം ആ ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്ന്‍ ഒരോര്‍ഡര്‍ വന്നു: "പൂജ്യം മാര്‍ക്കു കിട്ടിയ നിങ്ങളുടെ മകളെയും തെരഞ്ഞെടുത്തിരിക്കുന്നു;. വേഗം കൊണ്ടുവന്നു ചേര്‍ക്കുക." ഇത്തവണ എനിക്കത്ഭുതമൊന്നും തോന്നിയില്ല. ഇന്‍സ്റ്റിറ്റൂട്ട് അധികാരികള്‍ക്ക് തെറ്റു പറ്റിയതായിരിക്കും. ആളുമാറിപ്പോയതായിരിക്കും എന്നു തന്നെ വിചാരിച്ചു. എങ്കിലും ഞാനാ സ്ഥാപനത്തിലൊന്നു പോയി. അതിന്‍റെ പ്രിന്‍സിപ്പലിനെക്കണ്ടു ചോദിച്ചു. "പൂജ്യം മാര്‍ക്കു കിട്ടിയ കുട്ടിക്കെങ്ങനെ പ്രവേശനം കൊടുത്തു?" പ്രിന്‍സിപ്പല്‍ പറഞ്ഞു: "അത് വലിയൊരു കഥയാണ്." ഞാന്‍ താമസിക്കുന്ന പുതുപ്പള്ളി എന്ന ഗ്രാമത്തിലാണ് ഇന്‍സ്റ്റിറ്റൂട്ട്. കേന്ദ്ര ഗവണ്മെന്‍റിന്‍റെ ഉടമസ്ഥതയിലുള്ള ഈ വലിയ സ്ഥാപനം പുതുപ്പള്ളി പഞ്ചായത്തിലേക്കു കൊണ്ടുവരാന്‍ വേണ്ടി വലിയ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തി അവസാനം സ്ഥലവും കെട്ടിടവുമൊക്കെ ദാനമായി കൊടുത്തതു പുതുപ്പള്ളി പഞ്ചായത്താണ്. എന്നാല്‍ പ്രവേശന പരീക്ഷ നടത്തി കുട്ടികളെ തെരഞ്ഞെടുത്തപ്പോള്‍ പഞ്ചായത്തില്‍ നിന്ന്‍ ഒരു കുട്ടിക്കുപോലും അഡ്മിഷന്‍ കിട്ടിയില്ല. അപ്പോള്‍ പഞ്ചായത്തു പറഞ്ഞു: "അതു പാടില്ല. സ്ഥലവും കെട്ടിടവുമൊക്കെ ദാനമായി നല്‍കിയത് പഞ്ചായത്താണ്. അതുകൊണ്ട് പുതുപ്പള്ളി പഞ്ചായത്തില്‍ നിന്നു കുറച്ചു കുട്ടികളെ കൂടി എടുക്കണം." ഒരു ന്യായവുമില്ല. നിയമവുമില്ല. അങ്ങനെ പറയാന്‍. പരീക്ഷ നടത്തിയാണ് അര്‍ഹരായവരെ തെരഞ്ഞെടുത്തത്. പക്ഷെ പഞ്ചായത്ത് ജനകീയ സമിതിയാണ്. അവര്‍ നിവേദനം തയ്യാറാക്കി. ആ നിവേദനവും കൊണ്ട് ഞങ്ങളുടെ എം.എല്‍.എ.അന്ന് നമ്മുടെ ധനകാര്യ മന്ത്രിയും ഇന്നു നമ്മുടെ മുഖ്യമന്ത്രിയുമായ ശ്രീ ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ പോയി കേന്ദ്ര മന്ത്രിയെ കണ്ടു ശുപാര്‍ശ ചെയ്ത്, അവസാനം അദ്ദേഹത്തിന്‍റെ സ്വാധീനത്തിനു വഴങ്ങി കേന്ദ്ര മന്ത്രി ഓര്‍ഡര്‍ കൊടുത്തു: "ഈ പ്രാവശ്യം മാത്രം, ഇനിയില്ല. ഈ പ്രാവശ്യം മാത്രം പുതുപ്പള്ളി പഞ്ചായത്തില്‍ നിന്നും പത്ത് കുട്ടികളെക്കൂടി എടുത്തു കൊള്ളുവാന്‍" ഓര്‍ഡര്‍ കിട്ടിയപ്പോള്‍ ഇന്‍സ്റ്റിറ്റൂട്ടിന്‍റെ പ്രിന്‍സിപ്പല്‍ പഴയ റാങ്ക് ലിസ്റ്റ് എടുത്തു. പുതുപ്പള്ളി പഞ്ചായത്തില്‍ നിന്നും പരീക്ഷ എഴുതിയവരില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു കിട്ടിയ പത്തുപേരെ തെരഞ്ഞെടുക്കണം. അപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. പുതുപ്പള്ളി പഞ്ചായത്തില്‍ നിന്നും ആകെ പത്തു പേരെ പരീക്ഷ എഴുതിയിട്ടുള്ളൂ. അങ്ങനെ പത്താമത്തെ ആളായി എന്‍റെ മകള്‍ക്കും അഡ്മിഷന്‍ കൊടുത്തു. പ്രവേശന പരീക്ഷയില്‍ പൂജ്യം മാര്‍ക്കു വാങ്ങിയ എന്‍റെ മകള്‍ രണ്ടു വര്‍ഷം മുമ്പ് 72% മാര്‍ക്കോടു കൂടി, കോഴ്സു പൂര്‍ത്തിയാക്കി അവസാന പരീക്ഷയില്‍ വിജയിച്ചു. പരീക്ഷയ്ക്ക് മുമ്പു തന്നെ ഒരു ജര്‍മ്മന്‍ കമ്പനിയില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ആയി അവര്‍ക്കു ജോലിയും ലഭിച്ചു. 2004 ഒക്ടോബര്‍ 20-ന് അവളും വിവാഹിതയായി. അവളെ വിവാഹം കഴിച്ച ശ്രീ അല്‍ഫോന്‍സും ജീസസ് യൂത്തിലും റെക്സ്ബാന്‍ഡിലും ഗായകനും സംഗീത സംവിധായകനുമായി പ്രവര്‍ത്തിക്കുന്നു. മലയാള ചലച്ചിത്രരംഗത്തും സംഗീത സംവിധായകന്‍ എന്ന നിലയില്‍ അയാള്‍ സ്ഥാനം നേടി. 'ജലോത്സവം വെള്ളിത്തിര, മഞ്ഞുപോലെ ഒരു പെണ്‍കുട്ടി' തുടങ്ങിയ ചിത്രങ്ങളുടെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ശ്രീ അല്‍ഫോന്‍സ് ആണ്. ഈ കുഞ്ഞുങ്ങളുടെ ഭാവിയെക്കുറിച്ചോര്‍ത്തു ദു:ഖിച്ച്, കുട്ടികളുടെ ഭാവിക്കുവേണ്ടി ഒരു പിതാവ് എന്ന നിലയില്‍ ഞാന്‍ ചെയ്തു കൊടുക്കേണ്ട കാര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ കഴിയാത്തതിലുള്ള ദു:ഖത്തില്‍ നിരാശയില്‍ ആറു വര്‍ഷം ഞാന്‍ ഉറക്കം വരാതെ കിടന്നു. എന്നാല്‍ യേശുവിനോടു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ദിവസങ്ങള്‍ക്കുള്ളില്‍ കുട്ടികളുടെ ഭാവി മാത്രമല്ല എന്‍റെ ഭാവി, എന്‍റെ ഭാര്യയുടെ ഭാവി, കുടുംബത്തിലെ ഓരോ അംഗത്തിന്‍റെയും ഭാവി, തന്‍റെ കരങ്ങളില്‍ സുരക്ഷിതമാണെന്ന് തെളിയിച്ചു കൊണ്ട് "നീയും കുടുംബവും രക്ഷ പ്രാപിക്കും." എന്നുള്ള വാഗ്ദാനം അവിടുന്നു പാലിച്ചു. കർത്താവായ യേശു സകല മനുഷ്യർക്കുമുള്ള രക്ഷകനാണ്. അവനിലൂടെ നമുക്ക് എല്ലാം സാധ്യമാണ് എന്ന വലിയ സത്യം നാം തിരിച്ചറിയാൻ വൈകരുത്. നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങൾ എന്തുതന്നെയാകട്ടെ; ദൈവം നമ്മുക്ക് ഉറപ്പു തരുന്നു: "ഞാൻ സകല മർത്ത്യരുടെയും ദൈവമായ കർത്താവാണ്. എനിക്ക് അസാധ്യമായി എന്തെങ്കിലുമുണ്ടോ?" (ജറമിയാ 23:27) (ഈ ലേഖനത്തിന്റെ ആദ്യ ഭാഗങ്ങൾ വായിക്കാൻ താഴെ click ചെയ്യുക) {{ഭാഗം 1: സത്യ ദൈവത്തെ തിരിച്ചറിയുക -> http://www.pravachakasabdam.com/index.php/site/news/792 }} {{ഭാഗം 2: ഹൈക്കൊടതിയുടെ ചീഫ്ജസ്റ്റിസ് ആയിരുന്ന ഒരു ബ്രാഹ്മണ പണ്ഡിതനിലൂടെ യേശുവിനെ തിരിച്ചറിഞ്ഞു -> http://www.pravachakasabdam.com/index.php/site/news/827 }} {{ഭാഗം 3: ഏതു മതത്തിൽ പെട്ടവനാകട്ടെ; യേശുവിനെ അറിയാതെ ആരും ദൈവത്തെ അറിയുന്നില്ല -> http://www.pravachakasabdam.com/index.php/site/news/855 }} #repost
Image: /content_image/Mirror/Mirror-2016-03-09-02:42:30.jpg
Keywords: അരവിന്ദാക്ഷ മേനോൻ, aravindaksha menon
Content:
905
Category: 15
Sub Category:
Heading: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: ഒമ്പതാം തീയതി
Content: അവര്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു ജോസഫിനോടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്തിലേക്കു പലായനം ചെയ്യുക. ഞാന്‍ പറയുന്നതുവരെ അവിടെ താമസിക്കുക. ഹേറോദേസ് ശിശുവിനെ വധിക്കാന്‍ വേണ്ടി ഉടനെ അന്വേഷണം തുടങ്ങും (മത്തായി 2:13) #{red->n->n-> നിസ്സഹായവസ്ഥയില്‍ തിരുകുടുംബത്തിന് താങ്ങായ വിശുദ്ധ യൗസേപ്പ് പിതാവ്}# നമ്മുടെ ജീവിതലക്ഷ്യം ക്ഷണികമായ സുഖഭോഗങ്ങള്‍ ആസ്വദിക്കുകയല്ല, പ്രത്യുത നമ്മെത്തന്നെ പവിത്രീകരിച്ച് സാര്‍വ്വത്രികവും സനാതനവുമായ ജീവിതത്തിനുള്ള കളമൊരുക്കുക അഥവാ, ദൈവവുമായിട്ടുള്ള നിത്യസമാഗമം നടത്തുകയെന്നാണ് കുരിശ് നമ്മോട് പ്രസംഗിക്കുന്നത്. പലരും ജീവിത ക്ലേശങ്ങളില്‍ ഇതെല്ലാം വിസ്മരിച്ച് നിരാശരാകാറുണ്ട്. "നിങ്ങളെ പ്രതിയുള്ള പീഡകളില്‍ ഞാന്‍ സന്തോഷിക്കുന്നു. സഭയാകുന്ന തന്റെ ശരീരത്തെ പ്രതി ക്രിസ്തുവിനു സഹിക്കേണ്ടി വന്ന പീഡകളുടെ കുറവ് എന്റെ ശരീരത്തില്‍ ഞാന്‍ നികത്തുന്നു" (കൊളോ: 1:24). മിശിഹായുടെ പീഡാനുഭവം പരിത്രാണകര്‍മ്മത്തിനു മതിയാകാത്തതിനാലല്ല പ്രത്യുത, അവിടുത്തെ മൗതിക ശരീരത്തിലെ ഓരോ വ്യക്തിക്കും മിശിഹായുടെ പെസഹാ രഹസ്യത്തില്‍ പങ്കു ചേരേണ്ടതായിട്ടുണ്ട്. നമ്മുടെ പിതാവ് മാര്‍ യൗസേപ്പും മിശിഹായോടു കൂടി അവിടുത്തെ സഹനത്തില്‍ പങ്കുചേര്‍ന്നു. ബത്ലഹെമിലെ ഏറ്റം ദരിദ്രമായ ജീവിതത്തില്‍, മിശിഹായുടെ സ്വയം ശൂന്യമാക്കലില്‍ അദ്ദേഹം ഭാഗഭാക്കായി. പൗരസ്ത്യ വിജ്ഞാനികള്‍ വന്ന്‍ ഈശോയേ ആരാധിച്ചപ്പോള്‍ വി. യൗസേപ്പിന് വളരെ വലിയ സന്തോഷം അനുഭവപ്പെട്ടിരിന്നു. എന്നാല്‍ ഈ സന്തോഷത്തിന് അധിക ദൈര്‍ഖ്യമില്ലായിരിന്നു. ഹേറോദേസ് ദൈവകുമാരന്‍റെ ജീവനെ അപഹരിക്കാനുള്ള സന്നാഹങ്ങള്‍ ആരംഭിച്ചതായി അദ്ദേഹം കേട്ടപ്പാടെ മാര്‍ യൗസേപ്പ് പിതാവും കന്യകാമേരിയും ഈജിപ്തിലേക്ക് പലായനം ചെയ്യേണ്ടതായി വന്നു. സ്വന്തം നാടിനെയും, വീടിനെയും ബന്ധുമിത്രാദികളെയും, വേര്‍പെട്ട് വിദൂരവും അജ്ഞാതവുമായ ഒരു ദേശത്ത് യാതൊരു മുന്നറിയിപ്പും കൂടാതെ പ്രവാസജീവിതം അനുഷ്ഠിക്കേണ്ടി വരിക എത്ര ദുര്‍വഹമായിരിക്കും. യാത്രയ്ക്ക് വാഹനങ്ങള്‍ ഒന്നുമില്ല, മണലാരണ്യത്തിലൂടെയുള്ള പ്രയാണം, മാര്‍ഗ്ഗമധ്യേ വന്യമൃഗങ്ങളില്‍ നിന്നും തസ്ക്കര സംഘങ്ങളില്‍ നിന്നുമുള്ള ആക്രമണ ഭീഷണി...അങ്ങനെ പ്രതിബന്ധങ്ങള്‍ ഏറെ. ഇപ്രകാരം വളരെ ക്ലേശങ്ങള്‍ സഹിച്ച് ഈജിപ്തില്‍ എത്തിച്ചേര്‍ന്ന തിരുക്കുടുംബത്തിന് ഹൃദ്യമായ സ്വാഗതമല്ല അവിടെ ലഭിച്ചത്. യഹൂദന്‍മാരെ സംശയദൃഷ്ടിയോടെയാണ് ഈജിപ്തുകാര്‍ വീക്ഷിച്ചത്. അപരിചിതരുടെ മധ്യത്തില്‍ സാമ്പത്തികമായ പരിമിതികളില്‍ സഹായഹസ്തം നീട്ടുന്നവര്‍ വളരെ വിരളമാണല്ലോ. പോരെങ്കില്‍ പരസ്നേഹം എന്നുള്ളത് എന്തെന്ന് ഗ്രഹിക്കാതിരുന്ന കാലത്ത് അവിടെയും വി. യൗസേപ്പ് അദ്ദേഹത്തിന്‍റെ നിത്യവൃത്തിക്കായി സ്വീകരിച്ചത് തന്‍റെ ജോലി തന്നെയായിരിക്കണം. ഇപ്രകാരമുള്ള ക്ലേശപൂര്‍ണ്ണമായ സാഹചര്യത്തിലും നമ്മുടെ യൌസേപ്പ് പിതാവ് ദൈവത്തില്‍ സര്‍വ പ്രത്യാശയുമര്‍പ്പിച്ചു കൊണ്ട് ജീവിച്ചു. ലോകപരിത്രാതാവിനോടു കൂടിയുള്ള ജീവിതം ഒരു പുതിയ യുഗത്തിന്‍റെ ഉദയം കുറിച്ചു. സംശയ ദൃഷ്ടിയോടു കൂടി വീക്ഷിച്ചവര്‍ തിരുക്കുടുംബത്തിന്‍റെ ജീവിതരീതിയില്‍ അത്ഭുതപ്പെട്ടിട്ടുണ്ടാകണം. എന്നെ അനുഗമിക്കുകയും തന്നെത്തന്നെ പരിത്യജിക്കുകയും ചെയ്യാത്തവന് എന്‍റെ ശിഷ്യനായിരിക്കാന്‍ സാധിക്കുകയില്ലയെന്ന് യേശു പറഞ്ഞിട്ടുണ്ടല്ലോ. നമ്മുടെ ജീവിതവും പ്രവര്‍ത്തനങ്ങളും മറ്റുള്ളവരുടെ മുന്‍പില്‍ ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്നതായി മാറണം. മാര്‍ യൗസേപ്പിന് യാതനകള്‍ അനുഭവിക്കുന്നവരോടു വലിയ കാരുണ്യം ഉണ്ട്. #{red->n->n->സംഭവം}# മാനുഷികമായ രീതിയില്‍ അസംഭവ്യമാണെന്നു കരുതുന്ന പലതും ദൈവസഹായം കൊണ്ടു സാധിക്കാറുണ്ട്. ഒരിക്കല്‍ ഒരു ഇടത്തരം കുടുംബത്തില്‍ നടന്ന സംഭവങ്ങള്‍ താഴെ ചേര്‍ക്കുന്നു. ആ വീട്ടിലെ പട്ടിയെ ഒരു പേ നായ് കടിച്ചു. അതോടെ ആ പട്ടിയും ഒരു പേപ്പട്ടിയായി മാറി. പട്ടിക്ക് പേ ഇളകിയെന്നറിഞ്ഞതോടെ വീട്ടിലുള്ളവരെല്ലാം ഭയവിഹ്വലരായി. ഭ്രാന്തന്‍ നായ് വീട്ടിലും പരിസരത്തും ചുറ്റിനടന്ന് വളര്‍ത്തു മൃഗങ്ങളെയെല്ലാം കടിച്ചു. കുടുംബനായകന്‍ ദൂരെയുള്ള ജോലിസ്ഥലത്താണ്. അയാളുടെ ഭാര്യ ഭയന്നു വിറച്ചു മുറിക്കുള്ളില്‍ കയറി. കുറേനേരം വീട്ടിലും മുറ്റത്തുമായി ഓടി നടന്നശേഷം പട്ടി പുരയിടത്തിലേക്കിറങ്ങി. അതാ ആ വീട്ടിലെ മൂന്നും അഞ്ചും വയസ്സുള്ള കുട്ടികള്‍ കളിച്ചു കൊണ്ടിരിക്കുന്നു. പേപ്പട്ടി അവരുടെ അടുത്തെത്തിയാല്‍ അപകടവും. ആ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ യാതൊരു മാര്‍ഗവും ഇല്ല. നിമിഷങ്ങള്‍ മാത്രം. അരുമക്കുഞ്ഞുങ്ങളെ ഭ്രാന്തന്‍ നായ് കടിക്കുന്നത് സ്വന്തം അമ്മ നോക്കി നില്‍ക്കണം. വേദനയും സംഭ്രാന്തിയും കൊണ്ട് നിറഞ്ഞ ഹൃദയത്തോടെ ആ സ്ത്രീ വിളിച്ചു പറഞ്ഞു: "തിരുക്കുടുംബത്തിന്‍റെ പാലകനായ മാര്‍ യൗസേപ്പേ, എന്‍റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളേണമേ." പിഞ്ചു കുഞ്ഞുങ്ങളെ കടിക്കുവാന്‍ വന്ന നായ് കുരച്ചുകൊണ്ട് അവരെ സമീപിച്ചെങ്കിലും ഒരു നിമിഷം അവരുടെ അടുക്കല്‍ നിന്നിട്ട് എവിടേയ്ക്കോ ഓടി മറഞ്ഞു. മാര്‍ യൗസേപ്പിന് നന്ദി അര്‍പ്പിച്ചുകൊണ്ട് ആ സ്ത്രീ സ്വന്തം മക്കളെ വാരിപ്പുണര്‍ന്നു. #{red->n->n->ജപം}# ഭക്തവത്സലനായ മാര്‍ യൗസേപ്പേ, അങ്ങ് ജീവിതത്തില്‍ അനേകം യാതനകള്‍ അനുഭവിച്ചതിനാല്‍ ജീവിത ക്ലേശങ്ങള്‍ അനുഭവിക്കുന്നവരോട് അതീവ കാരുണ്യമുള്ളവനാണല്ലോ. ഞങ്ങള്‍ വിപത്തുകള്‍ നേരിടുമ്പോള്‍ വിഗതധൈര്യരാകാതെ പ്രശാന്തതയോടെ അതിനെ അഭിമുഖീകരിക്കുവാന്‍ വേണ്ട ധൈര്യവും ശക്തിയും നല്‍കണമേ. വിശുദ്ധി പ്രാപിക്കുവാന്‍ സഹനം എത്ര ആവശ്യമാണെന്ന് മനസ്സിലാക്കി അവയെ അഭിമുഖീകരിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കുക. പ്രിയ പിതാവേ, അങ്ങയുടെ മാതൃക ഞങ്ങള്‍ സഹനത്തില്‍ അനുകരിക്കുവാന്‍ പരിശ്രമിക്കുന്നതാണ്. ഞങ്ങളുടെ ബലഹീനതയെ പരിഹരിക്കണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ (കര്‍ത്താവേ...) മിശിഹായെ, അനുഗ്രഹിക്കണമേ. (മിശിഹായെ...) കര്‍ത്താവേ, അനുഗ്രഹിക്കണമേ. (കര്‍ത്താവേ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ, (മിശിഹായെ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. (മിശിഹായെ...) സ്വര്‍ഗ്ഗസ്ഥനായ പിതാവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) ലോകരക്ഷകനായ ക്രിസ്തുവേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ, . പരിശുദ്ധ മറിയമേ, (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) വിശുദ്ധ യൗസേപ്പേ, ദാവീദിന്‍റെ വിശിഷ്ട സന്താനമേ, ഗോത്രപിതാക്കളുടെ പ്രകാശമേ, ദൈവജനനിയുടെ ഭര്‍ത്താവേ, പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ, ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ, മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ, തിരുക്കുടുംബത്തിന്‍റെ നാഥനേ, എത്രയും നീതിമാനായ വി. യൗസേപ്പേ, മഹാ വിരക്തനായ വി.യൗസേപ്പേ, മഹാ വിവേകിയായ വി. യൗസേപ്പേ, മഹാ ധീരനായ വി. യൗസേപ്പേ, അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ, മഹാ വിശ്വസ്തനായ വി. യൗസേപ്പേ, ക്ഷമയുടെ ദര്‍പ്പണമേ, ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ, തൊഴിലാളികളുടെ മാതൃകയേ, കുടുംബജീവിതത്തിന്‍റെ അലങ്കാരമേ, കന്യകകളുടെ സംരക്ഷകാ, കുടുംബങ്ങളുടെ ആധാരമേ, നിര്‍ഭാഗ്യരുടെ ആശ്വാസമേ, രോഗികളുടെ ആശ്രയമേ, മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ, പിശാചുക്കളുടെ പരിഭ്രമമേ, തിരുസ്സഭയുടെ പാലകാ, ഭൂലോകപാപ....(3) (നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു. (സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി. #{red->n->n->പ്രാര്‍ത്ഥിക്കാം}# അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍. #{red->n->n->സുകൃതജപം}# ദുഃഖിതരുടെ ആലംബമേ, ഞങ്ങളെ സമാശ്വസിപ്പിക്കണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/Calendar/3?type=15 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/BXxcTSKBaYfA6ANF8JjpYf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/ChristianPrayer/ChristianPrayer-2016-03-09-02:29:03.jpg
Keywords: യൗസേപ്പുപിതാവിന്‍റെ വണക്കമാസം
Category: 15
Sub Category:
Heading: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: ഒമ്പതാം തീയതി
Content: അവര്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു ജോസഫിനോടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്തിലേക്കു പലായനം ചെയ്യുക. ഞാന്‍ പറയുന്നതുവരെ അവിടെ താമസിക്കുക. ഹേറോദേസ് ശിശുവിനെ വധിക്കാന്‍ വേണ്ടി ഉടനെ അന്വേഷണം തുടങ്ങും (മത്തായി 2:13) #{red->n->n-> നിസ്സഹായവസ്ഥയില്‍ തിരുകുടുംബത്തിന് താങ്ങായ വിശുദ്ധ യൗസേപ്പ് പിതാവ്}# നമ്മുടെ ജീവിതലക്ഷ്യം ക്ഷണികമായ സുഖഭോഗങ്ങള്‍ ആസ്വദിക്കുകയല്ല, പ്രത്യുത നമ്മെത്തന്നെ പവിത്രീകരിച്ച് സാര്‍വ്വത്രികവും സനാതനവുമായ ജീവിതത്തിനുള്ള കളമൊരുക്കുക അഥവാ, ദൈവവുമായിട്ടുള്ള നിത്യസമാഗമം നടത്തുകയെന്നാണ് കുരിശ് നമ്മോട് പ്രസംഗിക്കുന്നത്. പലരും ജീവിത ക്ലേശങ്ങളില്‍ ഇതെല്ലാം വിസ്മരിച്ച് നിരാശരാകാറുണ്ട്. "നിങ്ങളെ പ്രതിയുള്ള പീഡകളില്‍ ഞാന്‍ സന്തോഷിക്കുന്നു. സഭയാകുന്ന തന്റെ ശരീരത്തെ പ്രതി ക്രിസ്തുവിനു സഹിക്കേണ്ടി വന്ന പീഡകളുടെ കുറവ് എന്റെ ശരീരത്തില്‍ ഞാന്‍ നികത്തുന്നു" (കൊളോ: 1:24). മിശിഹായുടെ പീഡാനുഭവം പരിത്രാണകര്‍മ്മത്തിനു മതിയാകാത്തതിനാലല്ല പ്രത്യുത, അവിടുത്തെ മൗതിക ശരീരത്തിലെ ഓരോ വ്യക്തിക്കും മിശിഹായുടെ പെസഹാ രഹസ്യത്തില്‍ പങ്കു ചേരേണ്ടതായിട്ടുണ്ട്. നമ്മുടെ പിതാവ് മാര്‍ യൗസേപ്പും മിശിഹായോടു കൂടി അവിടുത്തെ സഹനത്തില്‍ പങ്കുചേര്‍ന്നു. ബത്ലഹെമിലെ ഏറ്റം ദരിദ്രമായ ജീവിതത്തില്‍, മിശിഹായുടെ സ്വയം ശൂന്യമാക്കലില്‍ അദ്ദേഹം ഭാഗഭാക്കായി. പൗരസ്ത്യ വിജ്ഞാനികള്‍ വന്ന്‍ ഈശോയേ ആരാധിച്ചപ്പോള്‍ വി. യൗസേപ്പിന് വളരെ വലിയ സന്തോഷം അനുഭവപ്പെട്ടിരിന്നു. എന്നാല്‍ ഈ സന്തോഷത്തിന് അധിക ദൈര്‍ഖ്യമില്ലായിരിന്നു. ഹേറോദേസ് ദൈവകുമാരന്‍റെ ജീവനെ അപഹരിക്കാനുള്ള സന്നാഹങ്ങള്‍ ആരംഭിച്ചതായി അദ്ദേഹം കേട്ടപ്പാടെ മാര്‍ യൗസേപ്പ് പിതാവും കന്യകാമേരിയും ഈജിപ്തിലേക്ക് പലായനം ചെയ്യേണ്ടതായി വന്നു. സ്വന്തം നാടിനെയും, വീടിനെയും ബന്ധുമിത്രാദികളെയും, വേര്‍പെട്ട് വിദൂരവും അജ്ഞാതവുമായ ഒരു ദേശത്ത് യാതൊരു മുന്നറിയിപ്പും കൂടാതെ പ്രവാസജീവിതം അനുഷ്ഠിക്കേണ്ടി വരിക എത്ര ദുര്‍വഹമായിരിക്കും. യാത്രയ്ക്ക് വാഹനങ്ങള്‍ ഒന്നുമില്ല, മണലാരണ്യത്തിലൂടെയുള്ള പ്രയാണം, മാര്‍ഗ്ഗമധ്യേ വന്യമൃഗങ്ങളില്‍ നിന്നും തസ്ക്കര സംഘങ്ങളില്‍ നിന്നുമുള്ള ആക്രമണ ഭീഷണി...അങ്ങനെ പ്രതിബന്ധങ്ങള്‍ ഏറെ. ഇപ്രകാരം വളരെ ക്ലേശങ്ങള്‍ സഹിച്ച് ഈജിപ്തില്‍ എത്തിച്ചേര്‍ന്ന തിരുക്കുടുംബത്തിന് ഹൃദ്യമായ സ്വാഗതമല്ല അവിടെ ലഭിച്ചത്. യഹൂദന്‍മാരെ സംശയദൃഷ്ടിയോടെയാണ് ഈജിപ്തുകാര്‍ വീക്ഷിച്ചത്. അപരിചിതരുടെ മധ്യത്തില്‍ സാമ്പത്തികമായ പരിമിതികളില്‍ സഹായഹസ്തം നീട്ടുന്നവര്‍ വളരെ വിരളമാണല്ലോ. പോരെങ്കില്‍ പരസ്നേഹം എന്നുള്ളത് എന്തെന്ന് ഗ്രഹിക്കാതിരുന്ന കാലത്ത് അവിടെയും വി. യൗസേപ്പ് അദ്ദേഹത്തിന്‍റെ നിത്യവൃത്തിക്കായി സ്വീകരിച്ചത് തന്‍റെ ജോലി തന്നെയായിരിക്കണം. ഇപ്രകാരമുള്ള ക്ലേശപൂര്‍ണ്ണമായ സാഹചര്യത്തിലും നമ്മുടെ യൌസേപ്പ് പിതാവ് ദൈവത്തില്‍ സര്‍വ പ്രത്യാശയുമര്‍പ്പിച്ചു കൊണ്ട് ജീവിച്ചു. ലോകപരിത്രാതാവിനോടു കൂടിയുള്ള ജീവിതം ഒരു പുതിയ യുഗത്തിന്‍റെ ഉദയം കുറിച്ചു. സംശയ ദൃഷ്ടിയോടു കൂടി വീക്ഷിച്ചവര്‍ തിരുക്കുടുംബത്തിന്‍റെ ജീവിതരീതിയില്‍ അത്ഭുതപ്പെട്ടിട്ടുണ്ടാകണം. എന്നെ അനുഗമിക്കുകയും തന്നെത്തന്നെ പരിത്യജിക്കുകയും ചെയ്യാത്തവന് എന്‍റെ ശിഷ്യനായിരിക്കാന്‍ സാധിക്കുകയില്ലയെന്ന് യേശു പറഞ്ഞിട്ടുണ്ടല്ലോ. നമ്മുടെ ജീവിതവും പ്രവര്‍ത്തനങ്ങളും മറ്റുള്ളവരുടെ മുന്‍പില്‍ ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്നതായി മാറണം. മാര്‍ യൗസേപ്പിന് യാതനകള്‍ അനുഭവിക്കുന്നവരോടു വലിയ കാരുണ്യം ഉണ്ട്. #{red->n->n->സംഭവം}# മാനുഷികമായ രീതിയില്‍ അസംഭവ്യമാണെന്നു കരുതുന്ന പലതും ദൈവസഹായം കൊണ്ടു സാധിക്കാറുണ്ട്. ഒരിക്കല്‍ ഒരു ഇടത്തരം കുടുംബത്തില്‍ നടന്ന സംഭവങ്ങള്‍ താഴെ ചേര്‍ക്കുന്നു. ആ വീട്ടിലെ പട്ടിയെ ഒരു പേ നായ് കടിച്ചു. അതോടെ ആ പട്ടിയും ഒരു പേപ്പട്ടിയായി മാറി. പട്ടിക്ക് പേ ഇളകിയെന്നറിഞ്ഞതോടെ വീട്ടിലുള്ളവരെല്ലാം ഭയവിഹ്വലരായി. ഭ്രാന്തന്‍ നായ് വീട്ടിലും പരിസരത്തും ചുറ്റിനടന്ന് വളര്‍ത്തു മൃഗങ്ങളെയെല്ലാം കടിച്ചു. കുടുംബനായകന്‍ ദൂരെയുള്ള ജോലിസ്ഥലത്താണ്. അയാളുടെ ഭാര്യ ഭയന്നു വിറച്ചു മുറിക്കുള്ളില്‍ കയറി. കുറേനേരം വീട്ടിലും മുറ്റത്തുമായി ഓടി നടന്നശേഷം പട്ടി പുരയിടത്തിലേക്കിറങ്ങി. അതാ ആ വീട്ടിലെ മൂന്നും അഞ്ചും വയസ്സുള്ള കുട്ടികള്‍ കളിച്ചു കൊണ്ടിരിക്കുന്നു. പേപ്പട്ടി അവരുടെ അടുത്തെത്തിയാല്‍ അപകടവും. ആ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ യാതൊരു മാര്‍ഗവും ഇല്ല. നിമിഷങ്ങള്‍ മാത്രം. അരുമക്കുഞ്ഞുങ്ങളെ ഭ്രാന്തന്‍ നായ് കടിക്കുന്നത് സ്വന്തം അമ്മ നോക്കി നില്‍ക്കണം. വേദനയും സംഭ്രാന്തിയും കൊണ്ട് നിറഞ്ഞ ഹൃദയത്തോടെ ആ സ്ത്രീ വിളിച്ചു പറഞ്ഞു: "തിരുക്കുടുംബത്തിന്‍റെ പാലകനായ മാര്‍ യൗസേപ്പേ, എന്‍റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളേണമേ." പിഞ്ചു കുഞ്ഞുങ്ങളെ കടിക്കുവാന്‍ വന്ന നായ് കുരച്ചുകൊണ്ട് അവരെ സമീപിച്ചെങ്കിലും ഒരു നിമിഷം അവരുടെ അടുക്കല്‍ നിന്നിട്ട് എവിടേയ്ക്കോ ഓടി മറഞ്ഞു. മാര്‍ യൗസേപ്പിന് നന്ദി അര്‍പ്പിച്ചുകൊണ്ട് ആ സ്ത്രീ സ്വന്തം മക്കളെ വാരിപ്പുണര്‍ന്നു. #{red->n->n->ജപം}# ഭക്തവത്സലനായ മാര്‍ യൗസേപ്പേ, അങ്ങ് ജീവിതത്തില്‍ അനേകം യാതനകള്‍ അനുഭവിച്ചതിനാല്‍ ജീവിത ക്ലേശങ്ങള്‍ അനുഭവിക്കുന്നവരോട് അതീവ കാരുണ്യമുള്ളവനാണല്ലോ. ഞങ്ങള്‍ വിപത്തുകള്‍ നേരിടുമ്പോള്‍ വിഗതധൈര്യരാകാതെ പ്രശാന്തതയോടെ അതിനെ അഭിമുഖീകരിക്കുവാന്‍ വേണ്ട ധൈര്യവും ശക്തിയും നല്‍കണമേ. വിശുദ്ധി പ്രാപിക്കുവാന്‍ സഹനം എത്ര ആവശ്യമാണെന്ന് മനസ്സിലാക്കി അവയെ അഭിമുഖീകരിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കുക. പ്രിയ പിതാവേ, അങ്ങയുടെ മാതൃക ഞങ്ങള്‍ സഹനത്തില്‍ അനുകരിക്കുവാന്‍ പരിശ്രമിക്കുന്നതാണ്. ഞങ്ങളുടെ ബലഹീനതയെ പരിഹരിക്കണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ (കര്‍ത്താവേ...) മിശിഹായെ, അനുഗ്രഹിക്കണമേ. (മിശിഹായെ...) കര്‍ത്താവേ, അനുഗ്രഹിക്കണമേ. (കര്‍ത്താവേ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ, (മിശിഹായെ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. (മിശിഹായെ...) സ്വര്‍ഗ്ഗസ്ഥനായ പിതാവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) ലോകരക്ഷകനായ ക്രിസ്തുവേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ, . പരിശുദ്ധ മറിയമേ, (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) വിശുദ്ധ യൗസേപ്പേ, ദാവീദിന്‍റെ വിശിഷ്ട സന്താനമേ, ഗോത്രപിതാക്കളുടെ പ്രകാശമേ, ദൈവജനനിയുടെ ഭര്‍ത്താവേ, പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ, ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ, മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ, തിരുക്കുടുംബത്തിന്‍റെ നാഥനേ, എത്രയും നീതിമാനായ വി. യൗസേപ്പേ, മഹാ വിരക്തനായ വി.യൗസേപ്പേ, മഹാ വിവേകിയായ വി. യൗസേപ്പേ, മഹാ ധീരനായ വി. യൗസേപ്പേ, അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ, മഹാ വിശ്വസ്തനായ വി. യൗസേപ്പേ, ക്ഷമയുടെ ദര്‍പ്പണമേ, ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ, തൊഴിലാളികളുടെ മാതൃകയേ, കുടുംബജീവിതത്തിന്‍റെ അലങ്കാരമേ, കന്യകകളുടെ സംരക്ഷകാ, കുടുംബങ്ങളുടെ ആധാരമേ, നിര്‍ഭാഗ്യരുടെ ആശ്വാസമേ, രോഗികളുടെ ആശ്രയമേ, മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ, പിശാചുക്കളുടെ പരിഭ്രമമേ, തിരുസ്സഭയുടെ പാലകാ, ഭൂലോകപാപ....(3) (നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു. (സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി. #{red->n->n->പ്രാര്‍ത്ഥിക്കാം}# അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍. #{red->n->n->സുകൃതജപം}# ദുഃഖിതരുടെ ആലംബമേ, ഞങ്ങളെ സമാശ്വസിപ്പിക്കണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/Calendar/3?type=15 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/BXxcTSKBaYfA6ANF8JjpYf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/ChristianPrayer/ChristianPrayer-2016-03-09-02:29:03.jpg
Keywords: യൗസേപ്പുപിതാവിന്‍റെ വണക്കമാസം