Contents
Displaying 731-740 of 24922 results.
Content:
856
Category: 1
Sub Category:
Heading: ഒരു ജപമാല എപ്പോഴും കൂടെ കൊണ്ടു നടക്കുക: കുട്ടികളോട് ഫ്രാൻസിസ് മാർപാപ്പ
Content: ഒരു ജപമാല എപ്പോഴും കൂടെ കൊണ്ടു നടക്കാൻ ഫ്രാൻസിസ് മാർപാപ്പ കുട്ടികളെ ഉപദേശിച്ചു. 'Dear Pope Francis' എന്ന തന്റെ പുതിയ കൃതിയിലേക്ക് ചോദ്യങ്ങൾ അയച്ച കുട്ടികളുമായുള്ള കൂടിക്കാഴ്ച്ചയിലാണ് മാർപാപ്പ കുട്ടികളെ ഇപ്രകാരം ഉപദേശിച്ചത്. കുരിശിന്റെ വഴിയുടെ ചെറിയ ഒരു പുസ്തകവും താൻ എപ്പോഴും കൊണ്ടു നടക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. "അത് നമ്മെ യേശുവിന്റെ സഹനത്തെ പറ്റി ഓർമ്മിപ്പിക്കുന്നു; അത് നമ്മെ തിന്മയിൽ നിന്നും പിന്തിരിപ്പിക്കുന്നു." കാരിത്താസ് ഇന്റർനാഷണലിന്റെ പ്രസിഡന്റ്, മാനില ആർച്ച് ബിഷപ്പ് കർദ്ദിനാൾ ലൂയിസ് അന്റോണിയോ ടാഗീ, 'La Civiltà Cattolica' എന്ന ജസ്യൂട്ട് മാഗസിന്റെ എഡിറ്റർ ഇൻ ചീഫ് ഫാദർ അന്റോണിയോ സ്പാഡ്രോ SJ എന്നിവരും, പിതാവിനെ കാണുവാനായി വത്തിക്കാനിൽ എത്തിയ കുട്ടികളെ അനുഗമിച്ചിരുന്നു. ഇറ്റലി, ബൽജിയം അയർലന്റ് എന്നീ സമീപ രാജ്യങ്ങൾ തുടങ്ങി ഫിലിപ്പൈൻസ്, ഇന്ത്യ, കെനിയ, ആസ്ട്രേലിയ, അർജൻറീന, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ എന്നീ രാജ്യങ്ങളിൽ നിന്നും കുട്ടികൾ എത്തിയിരുന്നു. അവർ ചോദിച്ച ചോദ്യങ്ങൾക്ക് മാർപാപ്പ മറുപടി പറഞ്ഞു. പാപ്പയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിശുദ്ധൻ ആരാണ് എന്ന ചോദ്യത്തിന്- എല്ലാ വിശുദ്ധരും തന്റെ അടുത്ത സുഹൃത്തുക്കളാണ് എന്ന് പിതാവ് പറഞ്ഞു. "പക്ഷേ, ആരെയെങ്കിലും പേരെടുത്തു പറയണമെങ്കിൽ, ഒന്ന്, ഉണ്ണിയേശുവിന്റെ വിശുദ്ധ തെരേസ , മറ്റൊരാൾ വിശുദ്ധ ഇഗ്‌നേഷ്യസ്, പിന്നെ, വിശുദ്ധ ഫ്രാൻസിസ്, ഇവർ മൂന്നു പേരും എപ്പോഴും എന്റെ ഹൃദയത്തിലുണ്ട്." മാർപാപ്പയെന്ന നിലയ്ക്ക് തനിക്ക് മനസ്സിൽ ഒരു ശാന്തത അനുഭവപ്പെടുന്നു എന്ന് അദ്ദേഹം പറഞ്ഞു. "അത് ദൈവത്തിന്റെ വരദാനമാണ്." മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഉത്തരവാദിത്വങ്ങൾ നിറവേറ്റാനാവുമോ എന്നോർത്ത് താൻ അല്പ്പം അസ്വസ്ഥനായിരുന്നു. പക്ഷേ, കർദ്ദിനാൾ ഹ്യുമ്മാസ് തന്നെ ആശ്വസിപ്പിച്ചു എന്ന് പിതാവ് ഓർമ്മിച്ചു. 'ഇത് പരിശുദ്ധാത്മാവിന്റെ പ്രവർത്തനമാണ്. അദ്ദേഹം നമ്മെ നയിക്കും. പാവപ്പെട്ടവരെ ഒരിക്കലും മറക്കരുത് !'എന്ന് കർദ്ദിനാൾ തന്നെ ഓർമ്മിപ്പിച്ചുവെന്ന് പിതാവ് പറഞ്ഞു. യേശുവിനോടുള്ള സ്നേഹത്തെ പറ്റി ചോദിച്ചപ്പോൾ "യേശുവിനെ ഞാൻ എത്രത്തോളം സ്നേഹിക്കുന്നു എന്ന് എനിക്ക് അറിയില്ല. പക്ഷേ, യേശു എന്നെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം!" അദ്ദേഹം പറഞ്ഞു. "എല്ലാവരുടെയും ജീവിതം പോലെ തന്നെയാണ് മാർപാപ്പയുടെ ജീവിതവും- എളുപ്പവുമാണ്, ബുദ്ധിമുട്ടുള്ളതുമാണ്. സഹായിക്കാൻ ആളുകൾ ഉള്ളതുകൊണ്ട് മാർപാപ്പയുടെ ജോലി എളുപ്പമാണ്. പക്ഷേ, കഠിനമായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ളതുകൊണ്ട് മാർപാപ്പയുടെ ജോലി ദുഷ്ക്കരവുമാണ്." ഒരു ചോദ്യം പിതാവിന്റെ പ്രാർത്ഥനാ ജീവിതത്തെ പറ്റി ആയിരുന്നു. "രാവിലെ എഴുന്നേൽക്കുമ്പോൾ ഞാൻ പ്രാർത്ഥിക്കുന്നു. എല്ലാ പുരോഹിതരും പ്രാർത്ഥിക്കുന്ന ബ്രവിറി (breviary) തന്നെയാണ് എന്റെയും പ്രാർത്ഥനാ പുസ്തകം. പിന്നെ ദിവ്യബലിയർപ്പിക്കുന്നു. അതിന് ശേഷം ജപമാല. ഉച്ചയ്ക്ക് ശേഷം ഞാൻ ധ്യാനിക്കാറുണ്ട്." അദ്ദേഹം പറഞ്ഞു. 'നിഷ്കളങ്കരായ കുട്ടികൾ എന്തുകൊണ്ട് കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടി വരുന്നു' എന്ന ചോദ്യത്തിന് തനിക്ക് ഉത്തരമില്ല എന്നദ്ദേഹം പറഞ്ഞു. കളങ്കമില്ലാഞ്ഞിട്ടും പീഠനങ്ങൾ ഏറ്റുവാങ്ങിയ യേശു ആ ചോദ്യത്തിന്റെ ഉത്തരത്തിലേക്കുള്ള വഴിയാണ് എന്ന് പിതാവ് കുട്ടികളെ ഓർമ്മിപ്പിച്ചു. (Source: Vatican Radio)
Image: /content_image/News/News-2016-02-29-07:21:02.jpg
Keywords: pope francis, kids, rosary
Category: 1
Sub Category:
Heading: ഒരു ജപമാല എപ്പോഴും കൂടെ കൊണ്ടു നടക്കുക: കുട്ടികളോട് ഫ്രാൻസിസ് മാർപാപ്പ
Content: ഒരു ജപമാല എപ്പോഴും കൂടെ കൊണ്ടു നടക്കാൻ ഫ്രാൻസിസ് മാർപാപ്പ കുട്ടികളെ ഉപദേശിച്ചു. 'Dear Pope Francis' എന്ന തന്റെ പുതിയ കൃതിയിലേക്ക് ചോദ്യങ്ങൾ അയച്ച കുട്ടികളുമായുള്ള കൂടിക്കാഴ്ച്ചയിലാണ് മാർപാപ്പ കുട്ടികളെ ഇപ്രകാരം ഉപദേശിച്ചത്. കുരിശിന്റെ വഴിയുടെ ചെറിയ ഒരു പുസ്തകവും താൻ എപ്പോഴും കൊണ്ടു നടക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. "അത് നമ്മെ യേശുവിന്റെ സഹനത്തെ പറ്റി ഓർമ്മിപ്പിക്കുന്നു; അത് നമ്മെ തിന്മയിൽ നിന്നും പിന്തിരിപ്പിക്കുന്നു." കാരിത്താസ് ഇന്റർനാഷണലിന്റെ പ്രസിഡന്റ്, മാനില ആർച്ച് ബിഷപ്പ് കർദ്ദിനാൾ ലൂയിസ് അന്റോണിയോ ടാഗീ, 'La Civiltà Cattolica' എന്ന ജസ്യൂട്ട് മാഗസിന്റെ എഡിറ്റർ ഇൻ ചീഫ് ഫാദർ അന്റോണിയോ സ്പാഡ്രോ SJ എന്നിവരും, പിതാവിനെ കാണുവാനായി വത്തിക്കാനിൽ എത്തിയ കുട്ടികളെ അനുഗമിച്ചിരുന്നു. ഇറ്റലി, ബൽജിയം അയർലന്റ് എന്നീ സമീപ രാജ്യങ്ങൾ തുടങ്ങി ഫിലിപ്പൈൻസ്, ഇന്ത്യ, കെനിയ, ആസ്ട്രേലിയ, അർജൻറീന, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ എന്നീ രാജ്യങ്ങളിൽ നിന്നും കുട്ടികൾ എത്തിയിരുന്നു. അവർ ചോദിച്ച ചോദ്യങ്ങൾക്ക് മാർപാപ്പ മറുപടി പറഞ്ഞു. പാപ്പയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിശുദ്ധൻ ആരാണ് എന്ന ചോദ്യത്തിന്- എല്ലാ വിശുദ്ധരും തന്റെ അടുത്ത സുഹൃത്തുക്കളാണ് എന്ന് പിതാവ് പറഞ്ഞു. "പക്ഷേ, ആരെയെങ്കിലും പേരെടുത്തു പറയണമെങ്കിൽ, ഒന്ന്, ഉണ്ണിയേശുവിന്റെ വിശുദ്ധ തെരേസ , മറ്റൊരാൾ വിശുദ്ധ ഇഗ്‌നേഷ്യസ്, പിന്നെ, വിശുദ്ധ ഫ്രാൻസിസ്, ഇവർ മൂന്നു പേരും എപ്പോഴും എന്റെ ഹൃദയത്തിലുണ്ട്." മാർപാപ്പയെന്ന നിലയ്ക്ക് തനിക്ക് മനസ്സിൽ ഒരു ശാന്തത അനുഭവപ്പെടുന്നു എന്ന് അദ്ദേഹം പറഞ്ഞു. "അത് ദൈവത്തിന്റെ വരദാനമാണ്." മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഉത്തരവാദിത്വങ്ങൾ നിറവേറ്റാനാവുമോ എന്നോർത്ത് താൻ അല്പ്പം അസ്വസ്ഥനായിരുന്നു. പക്ഷേ, കർദ്ദിനാൾ ഹ്യുമ്മാസ് തന്നെ ആശ്വസിപ്പിച്ചു എന്ന് പിതാവ് ഓർമ്മിച്ചു. 'ഇത് പരിശുദ്ധാത്മാവിന്റെ പ്രവർത്തനമാണ്. അദ്ദേഹം നമ്മെ നയിക്കും. പാവപ്പെട്ടവരെ ഒരിക്കലും മറക്കരുത് !'എന്ന് കർദ്ദിനാൾ തന്നെ ഓർമ്മിപ്പിച്ചുവെന്ന് പിതാവ് പറഞ്ഞു. യേശുവിനോടുള്ള സ്നേഹത്തെ പറ്റി ചോദിച്ചപ്പോൾ "യേശുവിനെ ഞാൻ എത്രത്തോളം സ്നേഹിക്കുന്നു എന്ന് എനിക്ക് അറിയില്ല. പക്ഷേ, യേശു എന്നെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം!" അദ്ദേഹം പറഞ്ഞു. "എല്ലാവരുടെയും ജീവിതം പോലെ തന്നെയാണ് മാർപാപ്പയുടെ ജീവിതവും- എളുപ്പവുമാണ്, ബുദ്ധിമുട്ടുള്ളതുമാണ്. സഹായിക്കാൻ ആളുകൾ ഉള്ളതുകൊണ്ട് മാർപാപ്പയുടെ ജോലി എളുപ്പമാണ്. പക്ഷേ, കഠിനമായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ളതുകൊണ്ട് മാർപാപ്പയുടെ ജോലി ദുഷ്ക്കരവുമാണ്." ഒരു ചോദ്യം പിതാവിന്റെ പ്രാർത്ഥനാ ജീവിതത്തെ പറ്റി ആയിരുന്നു. "രാവിലെ എഴുന്നേൽക്കുമ്പോൾ ഞാൻ പ്രാർത്ഥിക്കുന്നു. എല്ലാ പുരോഹിതരും പ്രാർത്ഥിക്കുന്ന ബ്രവിറി (breviary) തന്നെയാണ് എന്റെയും പ്രാർത്ഥനാ പുസ്തകം. പിന്നെ ദിവ്യബലിയർപ്പിക്കുന്നു. അതിന് ശേഷം ജപമാല. ഉച്ചയ്ക്ക് ശേഷം ഞാൻ ധ്യാനിക്കാറുണ്ട്." അദ്ദേഹം പറഞ്ഞു. 'നിഷ്കളങ്കരായ കുട്ടികൾ എന്തുകൊണ്ട് കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടി വരുന്നു' എന്ന ചോദ്യത്തിന് തനിക്ക് ഉത്തരമില്ല എന്നദ്ദേഹം പറഞ്ഞു. കളങ്കമില്ലാഞ്ഞിട്ടും പീഠനങ്ങൾ ഏറ്റുവാങ്ങിയ യേശു ആ ചോദ്യത്തിന്റെ ഉത്തരത്തിലേക്കുള്ള വഴിയാണ് എന്ന് പിതാവ് കുട്ടികളെ ഓർമ്മിപ്പിച്ചു. (Source: Vatican Radio)
Image: /content_image/News/News-2016-02-29-07:21:02.jpg
Keywords: pope francis, kids, rosary
Content:
857
Category: 9
Sub Category:
Heading: കെയ്റോസ് ബൈബിള്‍ കൺവെൻഷൻ, ഷെഫീൽഡിൽ മാർച്ച് 4, 5, 6 തിയ്യതികളിൽ
Content: വലിയ നോമ്പിന്റെ ദിവസങ്ങൾ ഫലദായകമാക്കാന്‍, പ്രശസ്ത വചനപ്രഘോഷകനും അതിരമ്പുഴ കാരീസ് ഭവൻ ഡയറക്ടറുമായ ഫാ.കുര്യൻ കാരിക്കൽ, ക്രിസ്ത്യൻ ഭക്തിഗാന രചയിതാവും, സംഗീതജ്ഞനുമായ പീറ്റർ ചേരാനെല്ലൂർ, ബ്രദർ റെജി കൊട്ടാരം എന്നിവർ നയിക്കുന്ന മൂന്ന് ദിവസത്തെ കെയ്റോസ് ബൈബിൾ കൺവെൻഷൻ മാർച്ച് 4, 5, 6 (വെള്ളി,ശനി,ഞായർ) തിയ്യതികളിൽ ഷെഫീൽഡ് സെന്റ് പാട്രിക്സ് പള്ളിയിൽ (Barnsley Road,S5 0QF) നടക്കും. വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ആരംഭിച്ച് രാത്രി 10 ന് അവസാനിക്കുന്ന ധ്യാനം, ശനിയാഴ്ച രാവിലെ 9.30 ന് ആരംഭിച്ച് വൈകിട്ട് 5 മണിവരെയും ഞായർ ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 9 വരെയുമാണ് നടക്കുക. ദിവ്യബലി, ആരാധന, സ്പിരിച്വൽ ഷെയറിംങ്, കുമ്പസാരം, കുട്ടികൾക്ക് പ്രത്യേക ധ്യാനം എന്നീ ശുശ്രൂഷകൾ ഉണ്ടായിരിക്കും. ഫാ.തോമസ് മടുക്കുംമൂട്ടിൽ, ഫാ.ജിൻസൺ മുട്ടത്തുകുന്നേൽ എന്നിവരും ശുശ്രൂഷകളിൽ സംബന്ധിക്കും. ഷെഫീൽഡ് കാത്തലിക് കമ്യൂണിറ്റിയ്ക്കുവേണ്ടി ഫാ.ബിജു കുന്നക്കാട്ട് ഏവരെയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ബിജു മാത്യു:- 07828283353.
Image: /content_image/Events/Events-2016-02-29-08:36:57.jpg
Keywords: St Patrick's Catholic Church, Sheffield, kairos bible convention, malayalam, pravachaka sabdam, peter cheranalloor, fr.kurian karickal
Category: 9
Sub Category:
Heading: കെയ്റോസ് ബൈബിള്‍ കൺവെൻഷൻ, ഷെഫീൽഡിൽ മാർച്ച് 4, 5, 6 തിയ്യതികളിൽ
Content: വലിയ നോമ്പിന്റെ ദിവസങ്ങൾ ഫലദായകമാക്കാന്‍, പ്രശസ്ത വചനപ്രഘോഷകനും അതിരമ്പുഴ കാരീസ് ഭവൻ ഡയറക്ടറുമായ ഫാ.കുര്യൻ കാരിക്കൽ, ക്രിസ്ത്യൻ ഭക്തിഗാന രചയിതാവും, സംഗീതജ്ഞനുമായ പീറ്റർ ചേരാനെല്ലൂർ, ബ്രദർ റെജി കൊട്ടാരം എന്നിവർ നയിക്കുന്ന മൂന്ന് ദിവസത്തെ കെയ്റോസ് ബൈബിൾ കൺവെൻഷൻ മാർച്ച് 4, 5, 6 (വെള്ളി,ശനി,ഞായർ) തിയ്യതികളിൽ ഷെഫീൽഡ് സെന്റ് പാട്രിക്സ് പള്ളിയിൽ (Barnsley Road,S5 0QF) നടക്കും. വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ആരംഭിച്ച് രാത്രി 10 ന് അവസാനിക്കുന്ന ധ്യാനം, ശനിയാഴ്ച രാവിലെ 9.30 ന് ആരംഭിച്ച് വൈകിട്ട് 5 മണിവരെയും ഞായർ ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 9 വരെയുമാണ് നടക്കുക. ദിവ്യബലി, ആരാധന, സ്പിരിച്വൽ ഷെയറിംങ്, കുമ്പസാരം, കുട്ടികൾക്ക് പ്രത്യേക ധ്യാനം എന്നീ ശുശ്രൂഷകൾ ഉണ്ടായിരിക്കും. ഫാ.തോമസ് മടുക്കുംമൂട്ടിൽ, ഫാ.ജിൻസൺ മുട്ടത്തുകുന്നേൽ എന്നിവരും ശുശ്രൂഷകളിൽ സംബന്ധിക്കും. ഷെഫീൽഡ് കാത്തലിക് കമ്യൂണിറ്റിയ്ക്കുവേണ്ടി ഫാ.ബിജു കുന്നക്കാട്ട് ഏവരെയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ബിജു മാത്യു:- 07828283353.
Image: /content_image/Events/Events-2016-02-29-08:36:57.jpg
Keywords: St Patrick's Catholic Church, Sheffield, kairos bible convention, malayalam, pravachaka sabdam, peter cheranalloor, fr.kurian karickal
Content:
858
Category: 6
Sub Category:
Heading: ഉപവാസം എന്തിന് ?
Content: "അവന്‍ അവരോട് പറഞ്ഞു: മണവാളന്‍ കൂടെയുള്ളപ്പോള്‍ മണവറത്തോഴര്‍ക്ക് ദുഃഖമാചരിക്കാനാവുമോ? മണവാളൻ അവരിൽ നിന്ന് അകറ്റപ്പെടുന്ന ദിവസം വരും; അപ്പോൾ അവർ ഉപവസിക്കും" (മത്തായി 9:15). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മാര്‍ച്ച് 1}# ഉപവാസം എന്തിനെന്ന ചോദ്യത്തിന് കുറെ കൂടി ആഴത്തിലും, വിസ്തരിച്ചുമുള്ള ഒരു ഉത്തരം അർഹിക്കുന്നു. ഉപവാസവും ആദ്ധ്യാത്മികവുമായ പരിവ്വർത്തനവും മനുഷ്യനെ ദൈവവുമായി അടുപ്പിക്കുന്നു. ഉപവാസത്തിന്റെ ആഴമായ അർത്ഥതലങ്ങൾ മനസ്സിലാക്കുവാൻ ശ്രമിയ്ക്കാം. അക്ഷരാർത്ഥത്തിൽ ഉപവാസം എന്ന് പറയുമ്പോൾ 'ഭക്ഷണ-പാനീയങ്ങൾ' കഴിക്കാതിരിക്കുക എന്നല്ല അര്‍ത്ഥമാക്കുന്നത്. നാഗരികതയുടെ ഈ കാലഘട്ടത്തിൽ ഈ ഉപഭോക്തൃ സംസ്ക്കാരം ഒരു സ്വഭാവം ആയി മാറിയിരിക്കുന്നു. പ്രത്യേകിച്ച് പടിഞ്ഞാറൻ സംസ്കാരത്തിൽ ഇത് കാണാന്‍ സാധിയ്ക്കും. ആഹാരവും, വെള്ളവും, മനുഷ്യന് ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നാണ്. മനുഷ്യന്‍റെ ജീവൻ നിലനിറുത്തുവാൻ ഇത് അത്യന്താപേഷിതമാണ്. ഉപവസിക്കുന്നതിലൂടെ മനുഷ്യൻ അവന്റെ ശരീരനില ക്രമീകരിക്കുന്നുവെന്നു മാത്രമല്ല, 'കച്ചവട മനസ്ഥിതി' യിൽ നിന്നും ഒരു മോചനവും കൂടി ലഭിക്കുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 21.3. 79) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/3?type=6 }}
Image: /content_image/Meditation/Meditation-2016-02-29-13:59:44.jpg
Keywords: ഉപവാ
Category: 6
Sub Category:
Heading: ഉപവാസം എന്തിന് ?
Content: "അവന്‍ അവരോട് പറഞ്ഞു: മണവാളന്‍ കൂടെയുള്ളപ്പോള്‍ മണവറത്തോഴര്‍ക്ക് ദുഃഖമാചരിക്കാനാവുമോ? മണവാളൻ അവരിൽ നിന്ന് അകറ്റപ്പെടുന്ന ദിവസം വരും; അപ്പോൾ അവർ ഉപവസിക്കും" (മത്തായി 9:15). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മാര്‍ച്ച് 1}# ഉപവാസം എന്തിനെന്ന ചോദ്യത്തിന് കുറെ കൂടി ആഴത്തിലും, വിസ്തരിച്ചുമുള്ള ഒരു ഉത്തരം അർഹിക്കുന്നു. ഉപവാസവും ആദ്ധ്യാത്മികവുമായ പരിവ്വർത്തനവും മനുഷ്യനെ ദൈവവുമായി അടുപ്പിക്കുന്നു. ഉപവാസത്തിന്റെ ആഴമായ അർത്ഥതലങ്ങൾ മനസ്സിലാക്കുവാൻ ശ്രമിയ്ക്കാം. അക്ഷരാർത്ഥത്തിൽ ഉപവാസം എന്ന് പറയുമ്പോൾ 'ഭക്ഷണ-പാനീയങ്ങൾ' കഴിക്കാതിരിക്കുക എന്നല്ല അര്‍ത്ഥമാക്കുന്നത്. നാഗരികതയുടെ ഈ കാലഘട്ടത്തിൽ ഈ ഉപഭോക്തൃ സംസ്ക്കാരം ഒരു സ്വഭാവം ആയി മാറിയിരിക്കുന്നു. പ്രത്യേകിച്ച് പടിഞ്ഞാറൻ സംസ്കാരത്തിൽ ഇത് കാണാന്‍ സാധിയ്ക്കും. ആഹാരവും, വെള്ളവും, മനുഷ്യന് ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നാണ്. മനുഷ്യന്‍റെ ജീവൻ നിലനിറുത്തുവാൻ ഇത് അത്യന്താപേഷിതമാണ്. ഉപവസിക്കുന്നതിലൂടെ മനുഷ്യൻ അവന്റെ ശരീരനില ക്രമീകരിക്കുന്നുവെന്നു മാത്രമല്ല, 'കച്ചവട മനസ്ഥിതി' യിൽ നിന്നും ഒരു മോചനവും കൂടി ലഭിക്കുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 21.3. 79) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/3?type=6 }}
Image: /content_image/Meditation/Meditation-2016-02-29-13:59:44.jpg
Keywords: ഉപവാ
Content:
859
Category: 8
Sub Category:
Heading: ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്ക് വേണ്ടിയുള്ള നമ്മുടെ കണ്ണുനീരിന്റെ വില
Content: “ജീവിച്ചിരിക്കുന്നവര്‍ക്ക് ഉദാരമായി നല്‍കുക, മരിച്ചവരോടുള്ള കടമ മറക്കരുത്” (പ്രഭാഷകന്‍ 7:33) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-1}# ശുദ്ധീകരണസ്ഥലത്തെ ഭീകരമായ അഗ്നിയെ ദൈവം ഒരു സ്ത്രീയ്ക്കു കാണിച്ചു കൊടുത്തു. പാപികള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ അവരുടെ പാപങ്ങളുടെ എണ്ണത്തിനു തുല്ല്യമാണെന്നു ആ സ്ത്രീക്ക് മനസ്സിലായി. ശുദ്ധീകരണസ്ഥലത്തെ സഹനങ്ങള്‍ അവളുടെ ആത്മാവിനെ വളരെ അഗാധമായി സ്പര്‍ശിച്ചതിനാല്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി അവള്‍ എല്ലാ സഹനങ്ങളും സഹിച്ചു. ദൈവം അവളോടു പറഞ്ഞു "നിനക്ക് താങ്ങുവാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതലായ ഭാരം വഹിച്ചു, സ്വയം അപകടം വരുത്തിവെക്കരുത്" അവളുടെ ആത്മാവ് സങ്കടപൂര്‍വ്വം മറുപടി കൊടുത്തു: “ദൈവമേ, കുറച്ച് പേരെ എങ്കിലും മോചിപ്പിക്കുവാനായി ഞാന്‍ നിന്നോടു പ്രാര്‍ത്ഥിക്കുന്നു” ദൈവം ചോദിച്ചു “എത്രപേരെ ഞാന്‍ സ്വതന്ത്രരാക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്?”, “ഞാന്‍ ചെയ്യുന്ന പ്രായശ്ചിത്വം വഴി നിന്റെ കാരുണ്യത്തിനു അനുസൃതമായി കഴിയുന്നത്ര പേരെ സ്വതന്ത്രരാക്കുക” അവള്‍ മറുപടി കൊടുത്തു. അപ്പോള്‍ ദൈവം പറഞ്ഞു “ഇതാ ആയിരം പേരെ എടുത്തു കൊള്ളുക.” ആ പാവപ്പെട്ട ആത്മാക്കള്‍ ശുദ്ധീകരണസ്ഥലത്തിന് പുറത്തേക്കെടുക്കപ്പെട്ടു. അവര്‍ അഗ്നിയാല്‍ പൊള്ളിയ നിലയിലും, രക്തമൊലിക്കുന്നതും വൃത്തിഹീനവുമായിരുന്ന അവസ്ഥയിലായിരുന്നു. ആത്മാവ് ചോദിച്ചു “ദൈവമേ ഇനി ഈ ആത്മാക്കള്‍ക്ക് എന്ത് സംഭവിക്കും? കാരണം അവര്‍ക്ക് ഈ അവസ്ഥയില്‍ സ്വര്‍ഗ്ഗീയ രാജ്യത്തേക്ക് പ്രവേശിക്കുവാന്‍ സാധിക്കുകയില്ലല്ലോ. അപ്പോള്‍ തന്റെ കാരുണ്യത്താല്‍ ദൈവം ഇപ്രകാരം അരുളി ചെയ്തു, “നിന്റെ നേത്രങ്ങളില്‍ നിന്നും ഒഴുകിയ സ്നേഹമാകുന്ന കണ്ണുനീര്‍ കൊണ്ട് നീ അവരെ കുളിപ്പിച്ചു.” പെട്ടെന്ന്‍ തന്നെ അവിടെ വലിയൊരു പരന്ന പാത്രം പ്രത്യക്ഷപ്പെട്ടു. അസന്തുഷ്ടരായിരുന്ന ആ ആത്മാക്കള്‍ ഉടനെതന്നെ അതിലേക്ക് എടുത്ത് ചാടുകയും ആ സ്നേഹത്തില്‍ മുങ്ങികുളിക്കുകയും ചെയ്തു. സൂര്യനേപ്പോലെ തിളങ്ങുന്നവരായി അവര്‍ മാറി. അടക്കാനാവാത്ത സന്തോഷത്തോട് കൂടി സ്ത്രീ പറഞ്ഞു: “എല്ലാ ആത്മാക്കളും അങ്ങയെ എന്നെന്നേക്കും സ്തുതിക്കും. ഇപ്പോള്‍ ഇവര്‍ സ്വര്‍ഗ്ഗരാജ്യത്തിനു യോഗ്യരായിരിക്കുന്നു.” അവരുടെ ശിരസ്സില്‍ അവരെ വീണ്ടെടുത്ത സ്നേഹത്തിന്റെ കിരീടം ചൂടിച്ചതിനുശേഷം ദൈവം പറഞ്ഞു: “നിങ്ങള്‍ എന്നെന്നേക്കുമായി ഈ കിരീടം ധരിക്കുക, അതിനാല്‍ നിങ്ങള്‍ സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കേണ്ടതിന്‍റെ സമയത്തിനും ഒമ്പത് വര്‍ഷം മുന്‍പേ സ്നേഹത്തിന്റെ കണ്ണുനീരിനാല്‍ മോചിതരായി എന്ന് എന്റെ രാജ്യത്തെ മുഴുവന്‍ പേരും അറിയുവാനിടവരട്ടേ”. (മഗ്ദേബര്‍ഗിലെ വിശുദ്ധ മെച്ച്ത്തില്‍ഡ്) #{red->n->n->വിചിന്തനം:}# ദൈവത്തേപ്പോലെ കരുണയുള്ളവരാകാന്‍ ശ്രമിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/3?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CL4VZOjF0FT4te6eRCiy4S}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-02-29-23:02:09.jpg
Keywords: സഹനം, ശുദ്ധീകരണ സ്ഥലം, മാര്‍ച്ച് 1, Purgatory, Malayalam, Soul in Purgatory, pravachaka sabdam
Category: 8
Sub Category:
Heading: ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്ക് വേണ്ടിയുള്ള നമ്മുടെ കണ്ണുനീരിന്റെ വില
Content: “ജീവിച്ചിരിക്കുന്നവര്‍ക്ക് ഉദാരമായി നല്‍കുക, മരിച്ചവരോടുള്ള കടമ മറക്കരുത്” (പ്രഭാഷകന്‍ 7:33) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-1}# ശുദ്ധീകരണസ്ഥലത്തെ ഭീകരമായ അഗ്നിയെ ദൈവം ഒരു സ്ത്രീയ്ക്കു കാണിച്ചു കൊടുത്തു. പാപികള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ അവരുടെ പാപങ്ങളുടെ എണ്ണത്തിനു തുല്ല്യമാണെന്നു ആ സ്ത്രീക്ക് മനസ്സിലായി. ശുദ്ധീകരണസ്ഥലത്തെ സഹനങ്ങള്‍ അവളുടെ ആത്മാവിനെ വളരെ അഗാധമായി സ്പര്‍ശിച്ചതിനാല്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി അവള്‍ എല്ലാ സഹനങ്ങളും സഹിച്ചു. ദൈവം അവളോടു പറഞ്ഞു "നിനക്ക് താങ്ങുവാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതലായ ഭാരം വഹിച്ചു, സ്വയം അപകടം വരുത്തിവെക്കരുത്" അവളുടെ ആത്മാവ് സങ്കടപൂര്‍വ്വം മറുപടി കൊടുത്തു: “ദൈവമേ, കുറച്ച് പേരെ എങ്കിലും മോചിപ്പിക്കുവാനായി ഞാന്‍ നിന്നോടു പ്രാര്‍ത്ഥിക്കുന്നു” ദൈവം ചോദിച്ചു “എത്രപേരെ ഞാന്‍ സ്വതന്ത്രരാക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്?”, “ഞാന്‍ ചെയ്യുന്ന പ്രായശ്ചിത്വം വഴി നിന്റെ കാരുണ്യത്തിനു അനുസൃതമായി കഴിയുന്നത്ര പേരെ സ്വതന്ത്രരാക്കുക” അവള്‍ മറുപടി കൊടുത്തു. അപ്പോള്‍ ദൈവം പറഞ്ഞു “ഇതാ ആയിരം പേരെ എടുത്തു കൊള്ളുക.” ആ പാവപ്പെട്ട ആത്മാക്കള്‍ ശുദ്ധീകരണസ്ഥലത്തിന് പുറത്തേക്കെടുക്കപ്പെട്ടു. അവര്‍ അഗ്നിയാല്‍ പൊള്ളിയ നിലയിലും, രക്തമൊലിക്കുന്നതും വൃത്തിഹീനവുമായിരുന്ന അവസ്ഥയിലായിരുന്നു. ആത്മാവ് ചോദിച്ചു “ദൈവമേ ഇനി ഈ ആത്മാക്കള്‍ക്ക് എന്ത് സംഭവിക്കും? കാരണം അവര്‍ക്ക് ഈ അവസ്ഥയില്‍ സ്വര്‍ഗ്ഗീയ രാജ്യത്തേക്ക് പ്രവേശിക്കുവാന്‍ സാധിക്കുകയില്ലല്ലോ. അപ്പോള്‍ തന്റെ കാരുണ്യത്താല്‍ ദൈവം ഇപ്രകാരം അരുളി ചെയ്തു, “നിന്റെ നേത്രങ്ങളില്‍ നിന്നും ഒഴുകിയ സ്നേഹമാകുന്ന കണ്ണുനീര്‍ കൊണ്ട് നീ അവരെ കുളിപ്പിച്ചു.” പെട്ടെന്ന്‍ തന്നെ അവിടെ വലിയൊരു പരന്ന പാത്രം പ്രത്യക്ഷപ്പെട്ടു. അസന്തുഷ്ടരായിരുന്ന ആ ആത്മാക്കള്‍ ഉടനെതന്നെ അതിലേക്ക് എടുത്ത് ചാടുകയും ആ സ്നേഹത്തില്‍ മുങ്ങികുളിക്കുകയും ചെയ്തു. സൂര്യനേപ്പോലെ തിളങ്ങുന്നവരായി അവര്‍ മാറി. അടക്കാനാവാത്ത സന്തോഷത്തോട് കൂടി സ്ത്രീ പറഞ്ഞു: “എല്ലാ ആത്മാക്കളും അങ്ങയെ എന്നെന്നേക്കും സ്തുതിക്കും. ഇപ്പോള്‍ ഇവര്‍ സ്വര്‍ഗ്ഗരാജ്യത്തിനു യോഗ്യരായിരിക്കുന്നു.” അവരുടെ ശിരസ്സില്‍ അവരെ വീണ്ടെടുത്ത സ്നേഹത്തിന്റെ കിരീടം ചൂടിച്ചതിനുശേഷം ദൈവം പറഞ്ഞു: “നിങ്ങള്‍ എന്നെന്നേക്കുമായി ഈ കിരീടം ധരിക്കുക, അതിനാല്‍ നിങ്ങള്‍ സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കേണ്ടതിന്‍റെ സമയത്തിനും ഒമ്പത് വര്‍ഷം മുന്‍പേ സ്നേഹത്തിന്റെ കണ്ണുനീരിനാല്‍ മോചിതരായി എന്ന് എന്റെ രാജ്യത്തെ മുഴുവന്‍ പേരും അറിയുവാനിടവരട്ടേ”. (മഗ്ദേബര്‍ഗിലെ വിശുദ്ധ മെച്ച്ത്തില്‍ഡ്) #{red->n->n->വിചിന്തനം:}# ദൈവത്തേപ്പോലെ കരുണയുള്ളവരാകാന്‍ ശ്രമിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/3?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CL4VZOjF0FT4te6eRCiy4S}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-02-29-23:02:09.jpg
Keywords: സഹനം, ശുദ്ധീകരണ സ്ഥലം, മാര്‍ച്ച് 1, Purgatory, Malayalam, Soul in Purgatory, pravachaka sabdam
Content:
860
Category: 8
Sub Category:
Heading: ശുദ്ധീകരണാത്മാക്കള്‍ അനുഭവിക്കേണ്ടി വരുന്ന ഏറ്റവും വലിയ സഹനമെന്ത്?
Content: “നീര്‍ച്ചാല്‍ തേടുന്ന മാന്‍പേടയേപ്പോലേ, ദൈവമേ, എന്റെ ഹൃദയം അങ്ങയേ തേടുന്നു” (സങ്കീര്‍ത്തനങ്ങള്‍ 42:1) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-2}# "ഒരു ദിവസം രാത്രിയില്‍ എന്റെ കാവല്‍ക്കാരനായ മാലാഖ, എന്നോടു അവനെ പിന്തുടരുവാന്‍ ആവശ്യപ്പെട്ടു. ഒരു നിമിഷം കൊണ്ട് ഞാന്‍ പൂര്‍ണ്ണമായും അഗ്നിയാല്‍ ജ്വലിക്കുകയും പുകയാല്‍ മൂടപ്പെട്ട് അവ്യക്തമായൊരു സ്ഥലത്തെത്തി. അവിടെ സഹനമനുഭവിക്കുന്ന ആത്മാക്കളുടെ ഒരു വലിയ കൂട്ടം തന്നെയുണ്ടായിരുന്നു. അവര്‍ അവിടെ വളരെ ഭക്തിപൂര്‍വ്വം പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. പക്ഷേ അതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ലായിരുന്നുവെന്ന് എനിക്കു കണ്ടമാത്രയില്‍ മനസ്സിലായി. വെന്തുരുക്കി കൊണ്ടിരുന്ന തീ നാളങ്ങള്‍ എന്നെ സ്പര്‍ശിക്കുക പോലും ചെയ്തില്ല. അപ്പോഴും കാവല്‍ മാലാഖ എന്‍റെ കൂടെയുണ്ടായിരിന്നു. നമുക്ക് മാത്രമേ ഈ ആത്മാക്കളെ സഹായിക്കുവാന്‍ കഴിയുകയുള്ളൂ. ഞാന്‍ ആ ആത്മാക്കളോട് അവരുടെ ഏറ്റവും വലിയ സഹനം എന്താണെന്ന് ചോദിച്ചു. 'ദൈവത്തോടൊപ്പമുള്ള നിത്യമായ ജീവിതത്തെ പറ്റിയുള്ള അഭിലാഷമാണ് തങ്ങളുടെ ഏറ്റവും വലിയ സഹനമെന്ന്' അവരെല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു. നമ്മുടെ പരിശുദ്ധ അമ്മ ശുദ്ധീകരണസ്ഥലത്ത് അവരെ സന്ദര്‍ശിക്കുന്നതായി ഞാന്‍ കണ്ടു. 'സമുദ്രത്തിലെ നക്ഷത്രം' എന്നായിരുന്നു അവിടത്തെ ആത്മാക്കള്‍ പരിശുദ്ധ അമ്മയെ വിളിച്ചിരുന്നത്. പരിശുദ്ധ അമ്മയുടെ സാന്നിദ്ധ്യം അവര്‍ക്കെല്ലാവര്‍ക്കും ഒരു പുത്തനുണര്‍വ് നല്‍കി. എനിക്ക് അവരോടു കൂടുതല്‍ സംസാരിക്കണമെന്നുണ്ടായിരുന്നു. പക്ഷേ എന്റെ കാവല്‍ മാലാഖ അവിടം വിട്ടു പോകുവാന്‍ എന്നോടു ആംഗ്യം കാണിച്ചു. ഞങ്ങള്‍ സഹനങ്ങളുടെ ആ തടവറയില്‍ നിന്നും പുറത്തു കടന്നു. എന്റെ കാരുണ്യമല്ല മറിച്ച് നീതിയാണ് ഇതാവശ്യപ്പെടുന്നതെന്നൊരു ആന്തരിക ശബ്ദം ഞാന്‍ ശ്രവിച്ചു. ആ സമയം മുതല്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുമായി ഞാന്‍ നിരന്തര സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ തുടങ്ങി." (വിശുദ്ധ ഫൌസ്റ്റീന, ഡയറി, 20). #{red->n->n->വിചിന്തനം:}# വിശുദ്ധ ഫൌസ്റ്റീനയുടെ ദര്‍ശനത്തില്‍ പറഞ്ഞിരിക്കുന്നത് പോലെ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ സഹനങ്ങളെപ്പറ്റി ധ്യാനിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/3?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/HTH2uI2fVys2i0fgGVkdDy}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-03-01-01:58:11.jpg
Keywords: ശുദ്ധീകരണാത്മാക്കള്‍
Category: 8
Sub Category:
Heading: ശുദ്ധീകരണാത്മാക്കള്‍ അനുഭവിക്കേണ്ടി വരുന്ന ഏറ്റവും വലിയ സഹനമെന്ത്?
Content: “നീര്‍ച്ചാല്‍ തേടുന്ന മാന്‍പേടയേപ്പോലേ, ദൈവമേ, എന്റെ ഹൃദയം അങ്ങയേ തേടുന്നു” (സങ്കീര്‍ത്തനങ്ങള്‍ 42:1) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-2}# "ഒരു ദിവസം രാത്രിയില്‍ എന്റെ കാവല്‍ക്കാരനായ മാലാഖ, എന്നോടു അവനെ പിന്തുടരുവാന്‍ ആവശ്യപ്പെട്ടു. ഒരു നിമിഷം കൊണ്ട് ഞാന്‍ പൂര്‍ണ്ണമായും അഗ്നിയാല്‍ ജ്വലിക്കുകയും പുകയാല്‍ മൂടപ്പെട്ട് അവ്യക്തമായൊരു സ്ഥലത്തെത്തി. അവിടെ സഹനമനുഭവിക്കുന്ന ആത്മാക്കളുടെ ഒരു വലിയ കൂട്ടം തന്നെയുണ്ടായിരുന്നു. അവര്‍ അവിടെ വളരെ ഭക്തിപൂര്‍വ്വം പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. പക്ഷേ അതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ലായിരുന്നുവെന്ന് എനിക്കു കണ്ടമാത്രയില്‍ മനസ്സിലായി. വെന്തുരുക്കി കൊണ്ടിരുന്ന തീ നാളങ്ങള്‍ എന്നെ സ്പര്‍ശിക്കുക പോലും ചെയ്തില്ല. അപ്പോഴും കാവല്‍ മാലാഖ എന്‍റെ കൂടെയുണ്ടായിരിന്നു. നമുക്ക് മാത്രമേ ഈ ആത്മാക്കളെ സഹായിക്കുവാന്‍ കഴിയുകയുള്ളൂ. ഞാന്‍ ആ ആത്മാക്കളോട് അവരുടെ ഏറ്റവും വലിയ സഹനം എന്താണെന്ന് ചോദിച്ചു. 'ദൈവത്തോടൊപ്പമുള്ള നിത്യമായ ജീവിതത്തെ പറ്റിയുള്ള അഭിലാഷമാണ് തങ്ങളുടെ ഏറ്റവും വലിയ സഹനമെന്ന്' അവരെല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു. നമ്മുടെ പരിശുദ്ധ അമ്മ ശുദ്ധീകരണസ്ഥലത്ത് അവരെ സന്ദര്‍ശിക്കുന്നതായി ഞാന്‍ കണ്ടു. 'സമുദ്രത്തിലെ നക്ഷത്രം' എന്നായിരുന്നു അവിടത്തെ ആത്മാക്കള്‍ പരിശുദ്ധ അമ്മയെ വിളിച്ചിരുന്നത്. പരിശുദ്ധ അമ്മയുടെ സാന്നിദ്ധ്യം അവര്‍ക്കെല്ലാവര്‍ക്കും ഒരു പുത്തനുണര്‍വ് നല്‍കി. എനിക്ക് അവരോടു കൂടുതല്‍ സംസാരിക്കണമെന്നുണ്ടായിരുന്നു. പക്ഷേ എന്റെ കാവല്‍ മാലാഖ അവിടം വിട്ടു പോകുവാന്‍ എന്നോടു ആംഗ്യം കാണിച്ചു. ഞങ്ങള്‍ സഹനങ്ങളുടെ ആ തടവറയില്‍ നിന്നും പുറത്തു കടന്നു. എന്റെ കാരുണ്യമല്ല മറിച്ച് നീതിയാണ് ഇതാവശ്യപ്പെടുന്നതെന്നൊരു ആന്തരിക ശബ്ദം ഞാന്‍ ശ്രവിച്ചു. ആ സമയം മുതല്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുമായി ഞാന്‍ നിരന്തര സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ തുടങ്ങി." (വിശുദ്ധ ഫൌസ്റ്റീന, ഡയറി, 20). #{red->n->n->വിചിന്തനം:}# വിശുദ്ധ ഫൌസ്റ്റീനയുടെ ദര്‍ശനത്തില്‍ പറഞ്ഞിരിക്കുന്നത് പോലെ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ സഹനങ്ങളെപ്പറ്റി ധ്യാനിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/3?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/HTH2uI2fVys2i0fgGVkdDy}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-03-01-01:58:11.jpg
Keywords: ശുദ്ധീകരണാത്മാക്കള്‍
Content:
861
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തിലേക്ക് ഇറങ്ങി ചെല്ലുന്ന പരിശുദ്ധ അമ്മ
Content: “ആഴിയിലെ അലകളിലും ഊഴിയിലും എല്ലാ ജനതകളിലും രാജ്യങ്ങളിലും എനിക്ക് ആധിപത്യം ലഭിച്ചു” (പ്രഭാഷകന്‍ 24:6) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-3}# ശുദ്ധീകരണസ്ഥലത്തെ വേദനകളെ അലകള്‍ എന്ന് വിളിക്കുന്നു, കാരണം അവ താത്ക്കാലികമാണെന്ന് നമ്മുക്കറിയാം. നരകത്തിലെ വേദനകള്‍ ഒരിക്കലും അവസാനിക്കുന്നില്ല, അതിനാല്‍ അവയെ അവയെ സമുദ്രത്തിലെ തിരമാലകളെന്നു വിളിക്കുന്നു, കാരണം അവ അത്രമേല്‍ കഠിനമാണ്. ഇപ്രകാരം സഹനങ്ങള്‍ അനുഭവിക്കുന്ന ആത്മാക്കളെ പരിശുദ്ധ അമ്മ സന്ദര്‍ശിക്കുകയും ആശ്വാസം പകരുകയും ചെയ്യുന്നു. (സിയെന്നായിലെ വിശുദ്ധ ബെര്‍ണാഡിന്‍) #{red->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ പീഡിപ്പിക്കുന്ന അഗ്നിജ്വാലകളെ ശമിപ്പിക്കുന്നതിനായി പരിശുദ്ധ അമ്മ സഹനങ്ങളുടെ സമുദ്രത്തിലേക്ക് ഇറങ്ങുന്നു. അവിടത്തെ ആത്മാക്കള്‍ക്ക് വേണ്ടി പരിശുദ്ധ അമ്മയോട് അപേക്ഷിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/3?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F1r7YbeJM6e0tcIp08lbHp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-03-01-02:57:02.jpg
Keywords: പരിശുദ്ധ അമ്മ
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തിലേക്ക് ഇറങ്ങി ചെല്ലുന്ന പരിശുദ്ധ അമ്മ
Content: “ആഴിയിലെ അലകളിലും ഊഴിയിലും എല്ലാ ജനതകളിലും രാജ്യങ്ങളിലും എനിക്ക് ആധിപത്യം ലഭിച്ചു” (പ്രഭാഷകന്‍ 24:6) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-3}# ശുദ്ധീകരണസ്ഥലത്തെ വേദനകളെ അലകള്‍ എന്ന് വിളിക്കുന്നു, കാരണം അവ താത്ക്കാലികമാണെന്ന് നമ്മുക്കറിയാം. നരകത്തിലെ വേദനകള്‍ ഒരിക്കലും അവസാനിക്കുന്നില്ല, അതിനാല്‍ അവയെ അവയെ സമുദ്രത്തിലെ തിരമാലകളെന്നു വിളിക്കുന്നു, കാരണം അവ അത്രമേല്‍ കഠിനമാണ്. ഇപ്രകാരം സഹനങ്ങള്‍ അനുഭവിക്കുന്ന ആത്മാക്കളെ പരിശുദ്ധ അമ്മ സന്ദര്‍ശിക്കുകയും ആശ്വാസം പകരുകയും ചെയ്യുന്നു. (സിയെന്നായിലെ വിശുദ്ധ ബെര്‍ണാഡിന്‍) #{red->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ പീഡിപ്പിക്കുന്ന അഗ്നിജ്വാലകളെ ശമിപ്പിക്കുന്നതിനായി പരിശുദ്ധ അമ്മ സഹനങ്ങളുടെ സമുദ്രത്തിലേക്ക് ഇറങ്ങുന്നു. അവിടത്തെ ആത്മാക്കള്‍ക്ക് വേണ്ടി പരിശുദ്ധ അമ്മയോട് അപേക്ഷിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/3?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F1r7YbeJM6e0tcIp08lbHp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-03-01-02:57:02.jpg
Keywords: പരിശുദ്ധ അമ്മ
Content:
862
Category: 8
Sub Category:
Heading: ശുദ്ധീകരണാത്മാക്കളുടെ ദുഃഖത്തിന് കാരണമെന്ത്?
Content: “കര്‍ത്താവേ എത്രനാള്‍ അങ്ങെന്നെ മറക്കും? എന്നെന്നേക്കുമായി എന്നെ വിസ്മരിക്കുമോ? എത്രനാള്‍ അങ്ങയുടെ മുഖം എന്നില്‍ നിന്നും മറച്ചു പിടിക്കും?" (സങ്കീര്‍ത്തനങ്ങള്‍ 13:1) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-4}# ഒരു തകര്‍ന്ന കപ്പലിലെ നാവികനായി നിങ്ങളെ സങ്കല്‍പ്പിക്കുക, തിരമാലകളുമായുള്ള നീണ്ട യുദ്ധത്തിനു ശേഷം ഒരു വിധം നിങ്ങള്‍ കരയ്ക്കടിയുമ്പോഴൊക്കെയും ഏതോ അദൃശ്യകരം നിങ്ങളെ പുറകോട്ടു തള്ളിയിടുന്നു. എത്ര കഠിനമായ യാതനയായിരിക്കുമത്! തീര്‍ച്ചയായും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ യാതന ഇതിലും ആയിരം മടങ്ങ് വലുതായിരിക്കും. വിശുദ്ധ ആഗസ്റ്റിന്‍ പറഞ്ഞു: 'അല്ലയോ ദൈവമേ, അങ്ങില്‍ വിശ്രമിക്കും വരെ ഞങ്ങളുടെ ഹൃദയങ്ങള്‍ അശാന്തമാണ്'. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് ഈ വാക്കുകളുടെ പിന്നിലുള്ള സത്യം പൂര്‍ണ്ണമായും മനസ്സിലാകും, കാരണം യേശുവിന്‍റെ ദര്‍ശനത്തിനു വേണ്ടിയുള്ള അവരുടെ അഭിലാഷം അഗാധമായ വേദന ഉളവാക്കുന്നതാണ്. ആവിലായിലെ വിശുദ്ധ തെരേസ ഇപ്രകാരം എഴുതിയിട്ടുണ്ട്, 'ദൈവദര്‍ശനത്തിന്റെ അഭാവം ഉളവാക്കുന്ന വേദന നമുക്ക് വിചാരിക്കുവാന്‍ കഴിയുന്നതിലുമധികം മര്‍മ്മഭേദകമായ വേദനയാണ്. കാരണം, തങ്ങളുടെ പ്രത്യാശയുടെ കേന്ദ്രമെന്ന നിലയില്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് ദൈവത്തോടുള്ള വ്യഗ്രത ദൈവത്തിന്റെ നീതിയില്‍ നിരന്തരം നിരസിക്കപ്പെടുന്നു'. (ഗ്രന്ഥരചയിതാവായ ഫാ. ജെയിംസ് ബി. ബക്ക്ലി) #{red->n->n->വിചിന്തനം:}# നമ്മുടെ എല്ലാവരുടേയും ജീവിതത്തില്‍ ആരുടേയോ അഭാവമുണ്ട്. നമ്മുടെ ജീവിതത്തില്‍ നാം നഷ്ടമായ ആ ഭാഗത്തിന് വേണ്ടി അന്വോഷിച്ചു കൊണ്ടിരിക്കുന്നു. ദൈവത്തില്‍ മാത്രം കണ്ടെത്താവുന്ന സമാധാനമാണത്. എത്രമേല്‍ നാം ദൈവത്തോടു അടുക്കുന്നുവോ അത്രമേല്‍ നമ്മുടെ സന്തോഷവും പ്രത്യാശയും വര്‍ദ്ധിക്കും. നമ്മുടെ ജീവിതത്തിനു മാര്‍ഗ്ഗരേഖയുണ്ട്. എപ്പോള്‍ നാം ദൈവത്തെ അവഗണിക്കുന്നുവോ, അപ്പോഴൊക്കെ ജീവിതത്തില്‍ ശൂന്യതയും, കുഴപ്പങ്ങളും ഉണ്ടാകും. ഇന്നത്തെ നമ്മുടെ പ്രാര്‍ത്ഥനകളും, നന്മ പ്രവര്‍ത്തികളും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി സമര്‍പ്പിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/3?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F1r7YbeJM6e0tcIp08lbHp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-03-01-05:08:56.jpg
Keywords: ദുഃഖ
Category: 8
Sub Category:
Heading: ശുദ്ധീകരണാത്മാക്കളുടെ ദുഃഖത്തിന് കാരണമെന്ത്?
Content: “കര്‍ത്താവേ എത്രനാള്‍ അങ്ങെന്നെ മറക്കും? എന്നെന്നേക്കുമായി എന്നെ വിസ്മരിക്കുമോ? എത്രനാള്‍ അങ്ങയുടെ മുഖം എന്നില്‍ നിന്നും മറച്ചു പിടിക്കും?" (സങ്കീര്‍ത്തനങ്ങള്‍ 13:1) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-4}# ഒരു തകര്‍ന്ന കപ്പലിലെ നാവികനായി നിങ്ങളെ സങ്കല്‍പ്പിക്കുക, തിരമാലകളുമായുള്ള നീണ്ട യുദ്ധത്തിനു ശേഷം ഒരു വിധം നിങ്ങള്‍ കരയ്ക്കടിയുമ്പോഴൊക്കെയും ഏതോ അദൃശ്യകരം നിങ്ങളെ പുറകോട്ടു തള്ളിയിടുന്നു. എത്ര കഠിനമായ യാതനയായിരിക്കുമത്! തീര്‍ച്ചയായും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ യാതന ഇതിലും ആയിരം മടങ്ങ് വലുതായിരിക്കും. വിശുദ്ധ ആഗസ്റ്റിന്‍ പറഞ്ഞു: 'അല്ലയോ ദൈവമേ, അങ്ങില്‍ വിശ്രമിക്കും വരെ ഞങ്ങളുടെ ഹൃദയങ്ങള്‍ അശാന്തമാണ്'. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് ഈ വാക്കുകളുടെ പിന്നിലുള്ള സത്യം പൂര്‍ണ്ണമായും മനസ്സിലാകും, കാരണം യേശുവിന്‍റെ ദര്‍ശനത്തിനു വേണ്ടിയുള്ള അവരുടെ അഭിലാഷം അഗാധമായ വേദന ഉളവാക്കുന്നതാണ്. ആവിലായിലെ വിശുദ്ധ തെരേസ ഇപ്രകാരം എഴുതിയിട്ടുണ്ട്, 'ദൈവദര്‍ശനത്തിന്റെ അഭാവം ഉളവാക്കുന്ന വേദന നമുക്ക് വിചാരിക്കുവാന്‍ കഴിയുന്നതിലുമധികം മര്‍മ്മഭേദകമായ വേദനയാണ്. കാരണം, തങ്ങളുടെ പ്രത്യാശയുടെ കേന്ദ്രമെന്ന നിലയില്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് ദൈവത്തോടുള്ള വ്യഗ്രത ദൈവത്തിന്റെ നീതിയില്‍ നിരന്തരം നിരസിക്കപ്പെടുന്നു'. (ഗ്രന്ഥരചയിതാവായ ഫാ. ജെയിംസ് ബി. ബക്ക്ലി) #{red->n->n->വിചിന്തനം:}# നമ്മുടെ എല്ലാവരുടേയും ജീവിതത്തില്‍ ആരുടേയോ അഭാവമുണ്ട്. നമ്മുടെ ജീവിതത്തില്‍ നാം നഷ്ടമായ ആ ഭാഗത്തിന് വേണ്ടി അന്വോഷിച്ചു കൊണ്ടിരിക്കുന്നു. ദൈവത്തില്‍ മാത്രം കണ്ടെത്താവുന്ന സമാധാനമാണത്. എത്രമേല്‍ നാം ദൈവത്തോടു അടുക്കുന്നുവോ അത്രമേല്‍ നമ്മുടെ സന്തോഷവും പ്രത്യാശയും വര്‍ദ്ധിക്കും. നമ്മുടെ ജീവിതത്തിനു മാര്‍ഗ്ഗരേഖയുണ്ട്. എപ്പോള്‍ നാം ദൈവത്തെ അവഗണിക്കുന്നുവോ, അപ്പോഴൊക്കെ ജീവിതത്തില്‍ ശൂന്യതയും, കുഴപ്പങ്ങളും ഉണ്ടാകും. ഇന്നത്തെ നമ്മുടെ പ്രാര്‍ത്ഥനകളും, നന്മ പ്രവര്‍ത്തികളും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി സമര്‍പ്പിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/3?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F1r7YbeJM6e0tcIp08lbHp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-03-01-05:08:56.jpg
Keywords: ദുഃഖ
Content:
863
Category: 1
Sub Category:
Heading: കുട്ടികളുടെ രക്ഷയ്ക്കും വിശ്വാസ സംരക്ഷണത്തിനും മാർപാപ്പയുടെ ഇടപെടൽ ആവശ്യമെന്ന് ഒസ്കാർ അവാർഡ് ജേതാവ്
Content: ഏറ്റവും നല്ല ചലചിത്രത്തിനുള്ള ഒസ്കാർ അവാർഡ് നേടിയ Spotlight -ന്റെ നിർമ്മാതാവാണ്, കുട്ടികളുടെ രക്ഷയ്ക്കും വിശ്വാസ സംരക്ഷണത്തിനും മാർപാപ്പ ഇടപെടണം എന്ന് ആവശ്യപെട്ടത്. ബോസ്റ്റൺ രൂപതയിൽ സംഭവിച്ച പാളിച്ചകൾ പുറത്തു കൊണ്ടുവന്ന ബോസ്റ്റൺ ഗ്ലോബ് ദിനപത്രത്തിന്റെ അന്വേഷണവും വെല്ലുവിളികളുമാണ് അവാർഡ് കിട്ടിയ സിനിമയുടെ പ്രമേയം. ഈ സിനിമ തന്നെയാണ് ഏറ്റവും നല്ല തിരക്കഥയ്ക്കുള്ള അവാർഡും കരസ്ഥമാക്കിയത്. അധാർമികതയ്ക്ക് ഇരയായവരുടെ വാക്കുകളാണ് Spotlight-ലൂടെ ലോകം ശ്രവിക്കുന്നത് എന്ന് ചലച്ചിത്രത്തിന്റെ നിർമ്മാതാവ് മൈക്കൽ സൂഗർ അവാർഡ് സ്വീകരിച്ചു കൊണ്ട് പറഞ്ഞു. "അവരുടെ ശബ്ദം ലോകമെങ്ങുമെത്തിക്കാൻ ഒസ്കാർ അവാർഡിന് കഴിയും" അദ്ദേഹം പറഞ്ഞു. "ആ ശബ്ദം വത്തിക്കാനിലുമെത്തും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. കുട്ടികളെ സംരക്ഷിക്കാനും വിശ്വാസം പുനസ്ഥാപിക്കാനും ഫ്രാൻസിസ് മാർപാപ്പ ഇടപെടേണ്ടത് ആവശ്യമാണ്." ലൈംഗിക അപവാദങ്ങളെ പറ്റി അന്വേഷണം നടത്തിയ പത്രപ്രവർത്തകർക്ക് വേണ്ടിയുള്ളതാണ് ഈ സിനിമ എന്ന് Spotlight നെറ് തിരക്കഥയ്ക്കുള്ള അവാർഡ് സ്വീകരിച്ചു കൊണ്ട് ടോം മക്കർത്തി പറഞ്ഞു. "ശക്തന്മാരുടെ തെറ്റുകളാണ് ആ പത്രപ്രവർത്തകർ വെളിച്ചത്തു കൊണ്ടുവന്നത്. ഇത് ആവർത്തിക്കാതിരിക്കാൻ നമ്മളെല്ലാം ശ്രമിക്കണം." ബോസ്റ്റണിലെ അധാർമ്മികതയ്ക്ക് ഇരയാകുകയും ഇപ്പോൾ വത്തിക്കാന്റെ Commission for the Protection of Minors-ൽ അംഗമായിരിക്കുകയും ചെയ്യുന്ന മേരി കോളിൻ, Spotlight-ന് കിട്ടിയ അവാർഡുകളിൽ സംതൃപ്തയാണ് എന്ന് ട്വീറ്റ് ചെയ്തു. ജനുവരിയിൽ കാത്തലിക് ഹെറാൾഡിലെ ഒരു അഭിമുഖത്തിൽ, ഈ സിനിമ (Spotlight) കത്തോലിക്ക സഭയെ അപമാനത്തിലാഴ്ത്തുന്ന വൈദിക സമൂഹത്തിലെ ചില വ്യക്തികളുടെ പ്രവർത്തികൾ നാടകവൽക്കരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മക്കർത്തി അഭിപ്രായപ്പെട്ടിരുന്നു." "ഒരു ദിനപത്രം സഭയെ പറ്റി അന്വേഷണം നടത്തുന്നതല്ല ഇതിലെ പ്രമേയം. പ്രത്യുത, അധാർമ്മികതയ്ക്ക് നേരെയുള്ള സമൂഹത്തിന്റെ നിസംഗതയാണ് ഇതിലെ വിഷയം. സഭയ്ക്കുള്ളിൽ മാത്രമല്ല, സമൂഹത്തിലും അധാർമ്മീകതയുണ്ട്. അതിനോടുള്ള നിസംഗതയുമുണ്ട്. ഈ സിനിമ അതിനെപ്പറ്റിയാണ്." മെത്രാന്മാരും കർദ്ദിനാൾമാരും 'Spotlight' എന്ന സിനിമ കാണേണ്ടതാണ് എന്ന് വത്തിക്കാന്റെ മുൻ ചീഫ് പ്രോസിക്യൂട്ടർ അഭിപ്രായപ്പെട്ടു. അധാർമ്മികതയ്ക്ക് നേരെയുള്ള നിശബ്ദതയല്ല, അത് വെളിച്ചത്ത് കൊണ്ടുവരുന്നതാണ് സഭയെ ഇത്തരം പ്രതിസന്ധികളിൽ നിന്ന് രക്ഷപെടുത്താൻ വേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. നിശബ്ദതയുടെ പ്രത്യാഘാതമാണ് ഈ സിനിമയുടെ പ്രമേയം എന്ന് മാൾട്ടയിലെ ആർച്ച് ബിഷപ്പ് ചാൾസ് ഷിലൂന അഭിപ്രായപ്പെട്ടു. "പ്രസിദ്ധർ തെറ്റു ചെയ്താലും അവരെ രക്ഷിക്കാനുള്ള ഒരു സഹജവാസന സഭയിൽ ഉൾപ്പടെ എല്ലായിടത്തുമുണ്ട്. അത് തെറ്റാണ്." 'Spotlight' കണ്ടതിനു ശേഷം അദ്ദേഹം പറഞ്ഞു. (Source: Catholic Herald)
Image: /content_image/News/News-2016-03-01-05:25:12.jpg
Keywords: oscar comment, pope francis
Category: 1
Sub Category:
Heading: കുട്ടികളുടെ രക്ഷയ്ക്കും വിശ്വാസ സംരക്ഷണത്തിനും മാർപാപ്പയുടെ ഇടപെടൽ ആവശ്യമെന്ന് ഒസ്കാർ അവാർഡ് ജേതാവ്
Content: ഏറ്റവും നല്ല ചലചിത്രത്തിനുള്ള ഒസ്കാർ അവാർഡ് നേടിയ Spotlight -ന്റെ നിർമ്മാതാവാണ്, കുട്ടികളുടെ രക്ഷയ്ക്കും വിശ്വാസ സംരക്ഷണത്തിനും മാർപാപ്പ ഇടപെടണം എന്ന് ആവശ്യപെട്ടത്. ബോസ്റ്റൺ രൂപതയിൽ സംഭവിച്ച പാളിച്ചകൾ പുറത്തു കൊണ്ടുവന്ന ബോസ്റ്റൺ ഗ്ലോബ് ദിനപത്രത്തിന്റെ അന്വേഷണവും വെല്ലുവിളികളുമാണ് അവാർഡ് കിട്ടിയ സിനിമയുടെ പ്രമേയം. ഈ സിനിമ തന്നെയാണ് ഏറ്റവും നല്ല തിരക്കഥയ്ക്കുള്ള അവാർഡും കരസ്ഥമാക്കിയത്. അധാർമികതയ്ക്ക് ഇരയായവരുടെ വാക്കുകളാണ് Spotlight-ലൂടെ ലോകം ശ്രവിക്കുന്നത് എന്ന് ചലച്ചിത്രത്തിന്റെ നിർമ്മാതാവ് മൈക്കൽ സൂഗർ അവാർഡ് സ്വീകരിച്ചു കൊണ്ട് പറഞ്ഞു. "അവരുടെ ശബ്ദം ലോകമെങ്ങുമെത്തിക്കാൻ ഒസ്കാർ അവാർഡിന് കഴിയും" അദ്ദേഹം പറഞ്ഞു. "ആ ശബ്ദം വത്തിക്കാനിലുമെത്തും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. കുട്ടികളെ സംരക്ഷിക്കാനും വിശ്വാസം പുനസ്ഥാപിക്കാനും ഫ്രാൻസിസ് മാർപാപ്പ ഇടപെടേണ്ടത് ആവശ്യമാണ്." ലൈംഗിക അപവാദങ്ങളെ പറ്റി അന്വേഷണം നടത്തിയ പത്രപ്രവർത്തകർക്ക് വേണ്ടിയുള്ളതാണ് ഈ സിനിമ എന്ന് Spotlight നെറ് തിരക്കഥയ്ക്കുള്ള അവാർഡ് സ്വീകരിച്ചു കൊണ്ട് ടോം മക്കർത്തി പറഞ്ഞു. "ശക്തന്മാരുടെ തെറ്റുകളാണ് ആ പത്രപ്രവർത്തകർ വെളിച്ചത്തു കൊണ്ടുവന്നത്. ഇത് ആവർത്തിക്കാതിരിക്കാൻ നമ്മളെല്ലാം ശ്രമിക്കണം." ബോസ്റ്റണിലെ അധാർമ്മികതയ്ക്ക് ഇരയാകുകയും ഇപ്പോൾ വത്തിക്കാന്റെ Commission for the Protection of Minors-ൽ അംഗമായിരിക്കുകയും ചെയ്യുന്ന മേരി കോളിൻ, Spotlight-ന് കിട്ടിയ അവാർഡുകളിൽ സംതൃപ്തയാണ് എന്ന് ട്വീറ്റ് ചെയ്തു. ജനുവരിയിൽ കാത്തലിക് ഹെറാൾഡിലെ ഒരു അഭിമുഖത്തിൽ, ഈ സിനിമ (Spotlight) കത്തോലിക്ക സഭയെ അപമാനത്തിലാഴ്ത്തുന്ന വൈദിക സമൂഹത്തിലെ ചില വ്യക്തികളുടെ പ്രവർത്തികൾ നാടകവൽക്കരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മക്കർത്തി അഭിപ്രായപ്പെട്ടിരുന്നു." "ഒരു ദിനപത്രം സഭയെ പറ്റി അന്വേഷണം നടത്തുന്നതല്ല ഇതിലെ പ്രമേയം. പ്രത്യുത, അധാർമ്മികതയ്ക്ക് നേരെയുള്ള സമൂഹത്തിന്റെ നിസംഗതയാണ് ഇതിലെ വിഷയം. സഭയ്ക്കുള്ളിൽ മാത്രമല്ല, സമൂഹത്തിലും അധാർമ്മീകതയുണ്ട്. അതിനോടുള്ള നിസംഗതയുമുണ്ട്. ഈ സിനിമ അതിനെപ്പറ്റിയാണ്." മെത്രാന്മാരും കർദ്ദിനാൾമാരും 'Spotlight' എന്ന സിനിമ കാണേണ്ടതാണ് എന്ന് വത്തിക്കാന്റെ മുൻ ചീഫ് പ്രോസിക്യൂട്ടർ അഭിപ്രായപ്പെട്ടു. അധാർമ്മികതയ്ക്ക് നേരെയുള്ള നിശബ്ദതയല്ല, അത് വെളിച്ചത്ത് കൊണ്ടുവരുന്നതാണ് സഭയെ ഇത്തരം പ്രതിസന്ധികളിൽ നിന്ന് രക്ഷപെടുത്താൻ വേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. നിശബ്ദതയുടെ പ്രത്യാഘാതമാണ് ഈ സിനിമയുടെ പ്രമേയം എന്ന് മാൾട്ടയിലെ ആർച്ച് ബിഷപ്പ് ചാൾസ് ഷിലൂന അഭിപ്രായപ്പെട്ടു. "പ്രസിദ്ധർ തെറ്റു ചെയ്താലും അവരെ രക്ഷിക്കാനുള്ള ഒരു സഹജവാസന സഭയിൽ ഉൾപ്പടെ എല്ലായിടത്തുമുണ്ട്. അത് തെറ്റാണ്." 'Spotlight' കണ്ടതിനു ശേഷം അദ്ദേഹം പറഞ്ഞു. (Source: Catholic Herald)
Image: /content_image/News/News-2016-03-01-05:25:12.jpg
Keywords: oscar comment, pope francis
Content:
864
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളുടെ രക്ഷയ്ക്കായി എങ്ങനെ ഉപവസിക്കാം?
Content: "കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്താടും നെടുവീര്‍പ്പോടുംകൂടെ നിങ്ങള്‍ പൂര്‍ണഹൃദയത്തോടെ എന്റെ അടുക്കലേക്കു തിരിച്ചുവരുവിന്‍" (ജോയല്‍ 2:12) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-5}# ദൈവത്തിനെതിരായി താന്‍ ചെയ്ത പാപങ്ങള്‍ മൂലം അവിടത്തേക്കുണ്ടായ കോപം ശമിപ്പിക്കുന്നതിനും, ദൈവത്തിന്റെ കാരുണ്യം നേടുന്നതിനുമായി മോശ 40 പകലും, രാത്രിയും ഉപവാസമനുഷ്ടിച്ചു. ശുദ്ധീകരണസ്ഥലത്തെ സഹനമനുഭവിക്കുന്ന ആത്മാക്കള്‍ക്കായി ഉപവാസമനുഷ്ടിക്കുവാന്‍ നമ്മളും ക്ഷണിക്കപ്പെട്ടിരിക്കുകയാണ്. അവര്‍ ഒരിക്കലും തനിച്ചാക്കപ്പെട്ടവരോ, വിസ്മരിക്കപ്പെട്ടവരോ അല്ല. ഉപവാസം അവരോടുള്ള നമ്മുടെ സ്നേഹത്തെ പ്രകടമാക്കുന്നു. നമ്മുടെ ഉപവാസം അത്രമേല്‍ ഫലദായകമാണ്. മത്സ്യവും മാംസവും വര്‍ജ്ജിക്കുകയും, എന്നാല്‍ സഹോദരനെ കടിച്ചുമുറിക്കുകയും അവനെ ബഹുമാനിക്കാതിരിക്കുകയും ചെയ്യുന്നത് കൊണ്ട് എന്താണ് പ്രയോജനം? പാപികളെ രക്ഷിക്കുവാനായി ലോകത്തേക്ക് വന്ന ദൈവപുത്രന്‍ എളിമയോടു കൂടി ഈ ഉപവാസം പൂര്‍ത്തിയാക്കുവാന്‍ നമ്മെ ശക്തരാക്കുകയും, നമ്മുടെമേല്‍ കരുണ ചൊരിയുകയും നമ്മെ രക്ഷിക്കുകയും ചെയ്യട്ടെ. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളിലെല്ലാം ദൈവാനുഗ്രഹം നിങ്ങള്‍ക്കൊപ്പം ഉണ്ടാകട്ടെ. (വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോം) #{red->n->n->വിചിന്തനം:}# വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോമിനോപ്പം പ്രാര്‍ത്ഥിക്കുക: “നിങ്ങള്‍ ഉപവസിച്ചുവോ? എങ്കില്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വഴി എനിക്ക് അതിന്റെ തെളിവുകള്‍ നല്‍കുക. നിങ്ങള്‍ ഒരു പാവപ്പെട്ട മനുഷ്യനെ കാണുകയാണെങ്കില്‍ അവനോടു ദയകാണിക്കുക. നിങ്ങളുടെ ഒരു സുഹൃത്ത് ബഹുമാനിക്കപ്പെടുന്നത് കാണുകയാണെങ്കില്‍ അവനോടു അസൂയപ്പെടാതിരിക്കുക. നിങ്ങള്‍ വായകൊണ്ട് മാത്രം ഉപവസിക്കാതിരിക്കുക. മറിച്ച് നിങ്ങളുടെ കണ്ണുകള്‍ കൊണ്ടും, ചെവികള്‍ കൊണ്ടും, പാദങ്ങള്‍ കൊണ്ടും കരങ്ങള്‍ കൊണ്ടും, നിങ്ങളുടെ ശരീരത്തിലെ മുഴുവന്‍ അവയവങ്ങള്‍ കൊണ്ടും ഉപവസിക്കുക. ദുരാഗ്രഹത്തില്‍ നിന്നും പിന്തിരിഞ്ഞുകൊണ്ട് കരങ്ങള്‍ വഴി ഉപവസിക്കുക. പാപത്തില്‍ നിന്നും ഓടി അകന്നു കൊണ്ട് പാദങ്ങള്‍ വഴി ഉപവസിക്കുക. പാപകരമായ കാഴ്ചകളില്‍ കണ്മിഴിച്ചു നോക്കാതെ നേത്രങ്ങള്‍ വഴി ഉപവസിക്കുക. ചീത്തസംസാരത്തിനും, പരദൂഷണത്തിനും ചെവികൊടുക്കാതെ ചെവികള്‍ കൊണ്ട് ഉപവസിക്കുക. തെറ്റായ വാക്കുകളും, അന്യായമായ വിമര്‍ശനങ്ങളും നടത്താതെ വായകൊണ്ട് ഉപവസിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/3?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F1r7YbeJM6e0tcIp08lbHp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-03-01-07:16:42.jpg
Keywords: പാപങ്ങള്‍
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളുടെ രക്ഷയ്ക്കായി എങ്ങനെ ഉപവസിക്കാം?
Content: "കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്താടും നെടുവീര്‍പ്പോടുംകൂടെ നിങ്ങള്‍ പൂര്‍ണഹൃദയത്തോടെ എന്റെ അടുക്കലേക്കു തിരിച്ചുവരുവിന്‍" (ജോയല്‍ 2:12) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-5}# ദൈവത്തിനെതിരായി താന്‍ ചെയ്ത പാപങ്ങള്‍ മൂലം അവിടത്തേക്കുണ്ടായ കോപം ശമിപ്പിക്കുന്നതിനും, ദൈവത്തിന്റെ കാരുണ്യം നേടുന്നതിനുമായി മോശ 40 പകലും, രാത്രിയും ഉപവാസമനുഷ്ടിച്ചു. ശുദ്ധീകരണസ്ഥലത്തെ സഹനമനുഭവിക്കുന്ന ആത്മാക്കള്‍ക്കായി ഉപവാസമനുഷ്ടിക്കുവാന്‍ നമ്മളും ക്ഷണിക്കപ്പെട്ടിരിക്കുകയാണ്. അവര്‍ ഒരിക്കലും തനിച്ചാക്കപ്പെട്ടവരോ, വിസ്മരിക്കപ്പെട്ടവരോ അല്ല. ഉപവാസം അവരോടുള്ള നമ്മുടെ സ്നേഹത്തെ പ്രകടമാക്കുന്നു. നമ്മുടെ ഉപവാസം അത്രമേല്‍ ഫലദായകമാണ്. മത്സ്യവും മാംസവും വര്‍ജ്ജിക്കുകയും, എന്നാല്‍ സഹോദരനെ കടിച്ചുമുറിക്കുകയും അവനെ ബഹുമാനിക്കാതിരിക്കുകയും ചെയ്യുന്നത് കൊണ്ട് എന്താണ് പ്രയോജനം? പാപികളെ രക്ഷിക്കുവാനായി ലോകത്തേക്ക് വന്ന ദൈവപുത്രന്‍ എളിമയോടു കൂടി ഈ ഉപവാസം പൂര്‍ത്തിയാക്കുവാന്‍ നമ്മെ ശക്തരാക്കുകയും, നമ്മുടെമേല്‍ കരുണ ചൊരിയുകയും നമ്മെ രക്ഷിക്കുകയും ചെയ്യട്ടെ. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളിലെല്ലാം ദൈവാനുഗ്രഹം നിങ്ങള്‍ക്കൊപ്പം ഉണ്ടാകട്ടെ. (വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോം) #{red->n->n->വിചിന്തനം:}# വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോമിനോപ്പം പ്രാര്‍ത്ഥിക്കുക: “നിങ്ങള്‍ ഉപവസിച്ചുവോ? എങ്കില്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വഴി എനിക്ക് അതിന്റെ തെളിവുകള്‍ നല്‍കുക. നിങ്ങള്‍ ഒരു പാവപ്പെട്ട മനുഷ്യനെ കാണുകയാണെങ്കില്‍ അവനോടു ദയകാണിക്കുക. നിങ്ങളുടെ ഒരു സുഹൃത്ത് ബഹുമാനിക്കപ്പെടുന്നത് കാണുകയാണെങ്കില്‍ അവനോടു അസൂയപ്പെടാതിരിക്കുക. നിങ്ങള്‍ വായകൊണ്ട് മാത്രം ഉപവസിക്കാതിരിക്കുക. മറിച്ച് നിങ്ങളുടെ കണ്ണുകള്‍ കൊണ്ടും, ചെവികള്‍ കൊണ്ടും, പാദങ്ങള്‍ കൊണ്ടും കരങ്ങള്‍ കൊണ്ടും, നിങ്ങളുടെ ശരീരത്തിലെ മുഴുവന്‍ അവയവങ്ങള്‍ കൊണ്ടും ഉപവസിക്കുക. ദുരാഗ്രഹത്തില്‍ നിന്നും പിന്തിരിഞ്ഞുകൊണ്ട് കരങ്ങള്‍ വഴി ഉപവസിക്കുക. പാപത്തില്‍ നിന്നും ഓടി അകന്നു കൊണ്ട് പാദങ്ങള്‍ വഴി ഉപവസിക്കുക. പാപകരമായ കാഴ്ചകളില്‍ കണ്മിഴിച്ചു നോക്കാതെ നേത്രങ്ങള്‍ വഴി ഉപവസിക്കുക. ചീത്തസംസാരത്തിനും, പരദൂഷണത്തിനും ചെവികൊടുക്കാതെ ചെവികള്‍ കൊണ്ട് ഉപവസിക്കുക. തെറ്റായ വാക്കുകളും, അന്യായമായ വിമര്‍ശനങ്ങളും നടത്താതെ വായകൊണ്ട് ഉപവസിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/3?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F1r7YbeJM6e0tcIp08lbHp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-03-01-07:16:42.jpg
Keywords: പാപങ്ങള്‍
Content:
865
Category: 15
Sub Category:
Heading: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: ഒന്നാം തീയതി
Content: "യാക്കോബ്, മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു" (മത്തായി 1:16) ഇന്ന് വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം ആരംഭിക്കുന്നു. ഓരോ ദിവസത്തെയും പ്രാർത്ഥനകൾ പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്. ദൈവത്തിന്റെ സ്വരം കേട്ട് അവിടുത്തെ പദ്ധതികൾക്കനുസരിച്ച് തിരുകുടുംബത്തെ നയിച്ച വിശുദ്ധ യൗസേപ്പുപിതാവിനോട് നമുക്ക് പ്രാർത്ഥിക്കാം. ഈ പ്രാർത്ഥനകളിലൂടെ ദൈവത്തിന്റെ സ്വരം കേൾക്കുവാനും, അവിടുത്തെ പദ്ധതിയനുസരിച്ച് ജീവിക്കുവാനും നമ്മെ ഓരോരുത്തരെയും ദൈവം അനുഗ്രഹിക്കട്ടെ. #{red->n->n->വിശുദ്ധ യൗസേപ്പുപിതാവിനോടുള്ള ഭക്തിയുടെ ആവശ്യകത}# രണ്ടാം വത്തിക്കാന്‍ സൂനഹദോസ് വിശുദ്ധരോടുള്ള ഭക്തിയെ നിരുത്സാഹപ്പെടുത്തിയതായി ചിലര്‍ക്കെല്ലാം ഒരു തോന്നലുണ്ട്. എന്നാല്‍ അത് ശരിയല്ല മറിച്ച് വിശുദ്ധരോടുള്ള ഭക്തി പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തോടും വി. യൗസേപ്പിനോടുമുള്ള ഭക്തിയില്‍ സഭാംഗങ്ങള്‍ പുരോഗമിച്ചു കാണുവാന്‍ തിരുസ്സഭ ആഗ്രഹിക്കുന്നു. ഭാഗ്യസ്മരണാര്‍ഹനായ ഇരുപത്തിമൂന്നാം യോഹന്നാന്‍ മാര്‍പാപ്പ വി. യൗസേപ്പിനെ രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ സംരക്ഷകനായി പ്രഖ്യാപിച്ചു. കൂടാതെ രണ്ടാം വത്തിക്കാന്‍ സൂനഹദോസ് നടക്കുന്ന അവസരത്തില്‍ ലത്തീന്‍ കുര്‍ബാനയില്‍ പ. കന്യകയെ അനുസ്മരിച്ചതിനുശേഷം വി.യൗസേപ്പിനെയും അനുസ്മരിക്കണമെന്നു പ. പിതാവ് ഇരുപത്തിമൂന്നാം യോഹന്നാന്‍ മാര്‍പാപ്പാ തന്നെ പ്രഖ്യാപിച്ചു. വി. യൗസേപ്പിനോടുള്ള ഭക്തി ആധുനിക യുഗത്തിലും അനുപേക്ഷണീയമാണ്. അദ്ദേഹം പ. കന്യകാമറിയം കഴിഞ്ഞാല്‍ നമ്മുടെ സവിശേഷമായ ഭക്തിവണക്കങ്ങള്‍ക്ക് അര്‍ഹനാണ്. വി. യൗസേപ്പ്, പിതാവായ ദൈവത്തിന്‍റെ സ്ഥാനക്കാരനും പുത്രനായ ദൈവത്തിന്‍റെ വളര്‍ത്തുപിതാവും പരിശുദ്ധാത്മാവിന്‍റെ മണവാട്ടിയായ പ. കന്യകയുടെ വിരക്തഭര്‍ത്താവുമായതിനാല്‍ മറ്റ് സകല വിശുദ്ധരേക്കാള്‍ നമ്മുടെ വണക്കത്തിന് അര്‍ഹനാണല്ലോ. അദ്ദേഹം തിരുസ്സഭയുടെ സാര്‍വ്വത്രികമദ്ധ്യസ്ഥനാണ്. കുടുംബജീവിതക്കാരുടെയും സന്യാസിനീ സന്യാസികളുടെയും വൈദികരുടേയും ആദര്‍ശപുരുഷനുമത്രേ. ഒരു മാതൃകാ തൊഴിലാളിയുമാണ്. ഇന്നത്തെ സാഹചര്യത്തില്‍ തൊഴിലാളികളുടെ ഏറ്റവും ആദര്‍ശയോഗ്യനായ മാതൃകയായി വി. യൗസേപ്പിനെ നമുക്ക് കാണിച്ചു കൊടുക്കുവാന്‍ സാധിക്കും. വി. യൗസേപ്പ് പരിത്രാണപരിപാടിയില്‍ വഹിച്ച സമുന്നതമായ സ്ഥാനം നാം പരിഗണിക്കുമ്പോഴും നമ്മുടെ ഭക്ത്യാദരങ്ങള്‍ക്കര്‍ഹനാണ്. വി. യൗസപ്പിനോടുള്ള ഭക്തി ആദ്ധ്യാത്മികവും, ഭൗമികവുമായ അനേകം അനുഗ്രഹങ്ങള്‍ സിദ്ധിക്കുന്നതിന് പര്യാപ്തമത്രേ. പൗരാണിക കാലം മുതല്‍ കേരള കത്തോലിക്കരുടെ ഇടയില്‍ മാര്‍ യൗസേപ്പിനോടുള്ള ഭക്തി നിലനിന്നിരുന്നു. ജോസഫ് എന്ന് പേരുള്ള ഒരു വ്യക്തിയെങ്കിലും ഇല്ലാത്ത കുടുംബങ്ങള്‍ വിരളമാണല്ലോ. കേരള കര്‍മ്മലീത്താസഭയുടെ സ്ഥാപനത്തോടെ ആ ഭക്തി പൂര്‍വ്വാധികം ശക്തി പ്രാപിച്ചു. #{red->n->n->സംഭവം}# ആസ്സാമിലെ ഗിരിവര്‍ഗ്ഗക്കാരുടെയിടയില്‍ ഒരന്ധവിശ്വാസമുണ്ട്. വീടുകളും പാലങ്ങളും പണിയുമ്പോള്‍ കുട്ടികളെ കുരുതി കഴിച്ച് അവരുടെ രക്തം ഒഴിക്കുകയാണെങ്കില്‍ പാലത്തിനും വീടിനും വളരെ ഉറപ്പുണ്ടാകും. ഇതാണവരുടെ വിശ്വാസം. വനത്തില്‍ ഒരു പാലം പണിയണം. അതുറപ്പുള്ളതാക്കാന്‍ ഏതെങ്കിലും കുട്ടിയുടെ രക്തം വേണം. നിംബാലു എന്ന ഗോത്രത്തലവന്‍റെ നിര്‍ദ്ദേശം അനുചരന്മാര്‍ നിറവേറ്റി. ഗ്രാമത്തില്‍ കടന്ന്‍ ഏഴു വയസ്സുള്ള ഒരു പൈതലിനെ പാട്ടിലാക്കി അവര്‍ അവരുടെ നേതാവിന്‍റെ മുമ്പില്‍ കൊണ്ടുവന്നു. ഗ്രാമത്തില്‍ ക്രൈസ്തവാന്തരീക്ഷത്തില്‍ വളര്‍ന്ന ആ കുട്ടി കാടന്‍മാരുടെ വസതിയില്‍ വന്നപ്പോള്‍ പേടിച്ചുവിറച്ചു പോയി. നിരപരാധിയായ ആ പിഞ്ചുകുഞ്ഞിന്‍റെ കഴുത്തറുത്തു രക്തം ചിന്തുവാന്‍ ആ കശ്മലന്‍മാര്‍ കത്തിയുമായി നിന്നു. നിസ്സഹായനായ പൈതല്‍ വാവിട്ട് കരയുക മാത്രം ചെയ്തു. അത്ഭുതം എന്നു പറയട്ടെ ഗോത്രത്തലവന്‍ മരണനിമിഷങ്ങള്‍ എണ്ണിക്കഴിയുന്ന കുട്ടിയുടെ കഴുത്തില്‍ സൂക്ഷിച്ചുനോക്കി തീപ്പന്തത്തിന്‍റെ അരുണപ്രഭയില്‍, വിശുദ്ധ യൗസേപ്പും ഉണ്ണീയീശോയും നില്‍ക്കുന്ന മെഡല്‍ മിന്നിത്തിളങ്ങുന്നു. കണ്ണുകളില്‍ കാരുണ്യവും മുഖത്ത് മാധുര്യവും വഴിയുന്ന ഒരു താപസന്‍ ഓമനപ്പൈതലിനെ മാറോടുചേര്‍ത്ത് നിറുത്തിയിട്ടുള്ള ചിത്രം. ആരാണത് എന്നു ഗോത്രത്തലവന് മനസ്സിലായില്ല. എങ്കിലും അയാള്‍ക്ക് മരണമടഞ്ഞ സ്വന്തം പിതാവിന്‍റെ രൂപമാണ് അതു കണ്ടപ്പോള്‍ മനസ്സിലുണ്ടായത്. കുട്ടിയെ വധിക്കുവാന്‍ അയാള്‍ക്ക് മനസ്സുണ്ടായില്ല. അയാള്‍ പറഞ്ഞു: "ഈ കുട്ടിയെ നമുക്ക് വധിക്കേണ്ട. നിങ്ങള്‍ ഇവന് യാതൊരു അപകടവും സംഭവിക്കാതെ പൂര്‍വ്വസ്ഥലത്തേക്ക് കൊണ്ടുപോയി വിടുക." ഗോത്രനേതാവിന്‍റെ ഈ വാക്കുകള്‍ മൂലം ബാലന്‍ രക്തച്ചൊരിച്ചില്‍ കൂടാതെ രക്ഷപെട്ടു. #{red->n->n->ജപം}# ഞങ്ങളുടെ പിതാവായ വി. യൗസേപ്പേ, അങ്ങില്‍ ആശ്രയിക്കുന്നവരെ അങ്ങ് ഒരിക്കലും ഉപേക്ഷിക്കുകയില്ലല്ലോ. ആദ്ധ്യാത്മികവും ഭൗതികവുമായ അനുഗ്രഹങ്ങളാല്‍ അവരെ അങ്ങ്, സമ്പന്നരാക്കുന്നു. ഭക്തവത്സലനായ പിതാവേ, അങ്ങ് ദൈവത്തില്‍നിന്നും പ്രാപിച്ചിരിക്കുന്ന മഹത്വം അന്യാദൃശ്യമാണ്. ഞങ്ങള്‍ പ്രത്യാശപൂര്‍വ്വം ആദ്ധ്യാത്മികവും ശാരീരികവുമായ എല്ലാ അനുഗ്രഹങ്ങളും ലഭിക്കുന്നതിനായി അങ്ങേ സവിധത്തിലണയുന്നു. ഞങ്ങളെ സഹായിക്കണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രി. #{red->n->n->വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ (കര്‍ത്താവേ...) മിശിഹായെ, അനുഗ്രഹിക്കണമേ. (മിശിഹായെ...) കര്‍ത്താവേ, അനുഗ്രഹിക്കണമേ. (കര്‍ത്താവേ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ, (മിശിഹായെ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. (മിശിഹായെ...) സ്വര്‍ഗ്ഗസ്ഥനായ പിതാവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) ലോകരക്ഷകനായ ക്രിസ്തുവേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ, . പരിശുദ്ധ മറിയമേ, (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) വിശുദ്ധ യൗസേപ്പേ, ദാവീദിന്‍റെ വിശിഷ്ട സന്താനമേ, ഗോത്രപിതാക്കളുടെ പ്രകാശമേ, ദൈവജനനിയുടെ ഭര്‍ത്താവേ, പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ, ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ, മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ, തിരുക്കുടുംബത്തിന്‍റെ നാഥനേ, എത്രയും നീതിമാനായ വി. യൗസേപ്പേ, മഹാ വിരക്തനായ വി.യൗസേപ്പേ, മഹാ വിവേകിയായ വി. യൗസേപ്പേ, മഹാ ധീരനായ വി. യൗസേപ്പേ, അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ, മഹാ വിശ്വസ്തനായ വി. യൗസേപ്പേ, ക്ഷമയുടെ ദര്‍പ്പണമേ, ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ, തൊഴിലാളികളുടെ മാതൃകയേ, കുടുംബജീവിതത്തിന്‍റെ അലങ്കാരമേ, കന്യകകളുടെ സംരക്ഷകാ, കുടുംബങ്ങളുടെ ആധാരമേ, നിര്‍ഭാഗ്യരുടെ ആശ്വാസമേ, രോഗികളുടെ ആശ്രയമേ, മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ, പിശാചുക്കളുടെ പരിഭ്രമമേ, തിരുസ്സഭയുടെ പാലകാ, ഭൂലോകപാപ....(3) (നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു. (സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി. #{red->n->n->പ്രാര്‍ത്ഥിക്കാം}# അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെന്നപേക്ഷിക്കുന്നു. ആമ്മേന്‍. #{red->n->n->സുകൃതജപം}# നീതിമാനായ വി. യൗസേപ്പേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/Calendar/3?type=15 }} ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/ChristianPrayer/ChristianPrayer-2016-03-01-07:22:27.jpg
Keywords: യൗസേപ്പു
Category: 15
Sub Category:
Heading: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: ഒന്നാം തീയതി
Content: "യാക്കോബ്, മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു" (മത്തായി 1:16) ഇന്ന് വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം ആരംഭിക്കുന്നു. ഓരോ ദിവസത്തെയും പ്രാർത്ഥനകൾ പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്. ദൈവത്തിന്റെ സ്വരം കേട്ട് അവിടുത്തെ പദ്ധതികൾക്കനുസരിച്ച് തിരുകുടുംബത്തെ നയിച്ച വിശുദ്ധ യൗസേപ്പുപിതാവിനോട് നമുക്ക് പ്രാർത്ഥിക്കാം. ഈ പ്രാർത്ഥനകളിലൂടെ ദൈവത്തിന്റെ സ്വരം കേൾക്കുവാനും, അവിടുത്തെ പദ്ധതിയനുസരിച്ച് ജീവിക്കുവാനും നമ്മെ ഓരോരുത്തരെയും ദൈവം അനുഗ്രഹിക്കട്ടെ. #{red->n->n->വിശുദ്ധ യൗസേപ്പുപിതാവിനോടുള്ള ഭക്തിയുടെ ആവശ്യകത}# രണ്ടാം വത്തിക്കാന്‍ സൂനഹദോസ് വിശുദ്ധരോടുള്ള ഭക്തിയെ നിരുത്സാഹപ്പെടുത്തിയതായി ചിലര്‍ക്കെല്ലാം ഒരു തോന്നലുണ്ട്. എന്നാല്‍ അത് ശരിയല്ല മറിച്ച് വിശുദ്ധരോടുള്ള ഭക്തി പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തോടും വി. യൗസേപ്പിനോടുമുള്ള ഭക്തിയില്‍ സഭാംഗങ്ങള്‍ പുരോഗമിച്ചു കാണുവാന്‍ തിരുസ്സഭ ആഗ്രഹിക്കുന്നു. ഭാഗ്യസ്മരണാര്‍ഹനായ ഇരുപത്തിമൂന്നാം യോഹന്നാന്‍ മാര്‍പാപ്പ വി. യൗസേപ്പിനെ രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ സംരക്ഷകനായി പ്രഖ്യാപിച്ചു. കൂടാതെ രണ്ടാം വത്തിക്കാന്‍ സൂനഹദോസ് നടക്കുന്ന അവസരത്തില്‍ ലത്തീന്‍ കുര്‍ബാനയില്‍ പ. കന്യകയെ അനുസ്മരിച്ചതിനുശേഷം വി.യൗസേപ്പിനെയും അനുസ്മരിക്കണമെന്നു പ. പിതാവ് ഇരുപത്തിമൂന്നാം യോഹന്നാന്‍ മാര്‍പാപ്പാ തന്നെ പ്രഖ്യാപിച്ചു. വി. യൗസേപ്പിനോടുള്ള ഭക്തി ആധുനിക യുഗത്തിലും അനുപേക്ഷണീയമാണ്. അദ്ദേഹം പ. കന്യകാമറിയം കഴിഞ്ഞാല്‍ നമ്മുടെ സവിശേഷമായ ഭക്തിവണക്കങ്ങള്‍ക്ക് അര്‍ഹനാണ്. വി. യൗസേപ്പ്, പിതാവായ ദൈവത്തിന്‍റെ സ്ഥാനക്കാരനും പുത്രനായ ദൈവത്തിന്‍റെ വളര്‍ത്തുപിതാവും പരിശുദ്ധാത്മാവിന്‍റെ മണവാട്ടിയായ പ. കന്യകയുടെ വിരക്തഭര്‍ത്താവുമായതിനാല്‍ മറ്റ് സകല വിശുദ്ധരേക്കാള്‍ നമ്മുടെ വണക്കത്തിന് അര്‍ഹനാണല്ലോ. അദ്ദേഹം തിരുസ്സഭയുടെ സാര്‍വ്വത്രികമദ്ധ്യസ്ഥനാണ്. കുടുംബജീവിതക്കാരുടെയും സന്യാസിനീ സന്യാസികളുടെയും വൈദികരുടേയും ആദര്‍ശപുരുഷനുമത്രേ. ഒരു മാതൃകാ തൊഴിലാളിയുമാണ്. ഇന്നത്തെ സാഹചര്യത്തില്‍ തൊഴിലാളികളുടെ ഏറ്റവും ആദര്‍ശയോഗ്യനായ മാതൃകയായി വി. യൗസേപ്പിനെ നമുക്ക് കാണിച്ചു കൊടുക്കുവാന്‍ സാധിക്കും. വി. യൗസേപ്പ് പരിത്രാണപരിപാടിയില്‍ വഹിച്ച സമുന്നതമായ സ്ഥാനം നാം പരിഗണിക്കുമ്പോഴും നമ്മുടെ ഭക്ത്യാദരങ്ങള്‍ക്കര്‍ഹനാണ്. വി. യൗസപ്പിനോടുള്ള ഭക്തി ആദ്ധ്യാത്മികവും, ഭൗമികവുമായ അനേകം അനുഗ്രഹങ്ങള്‍ സിദ്ധിക്കുന്നതിന് പര്യാപ്തമത്രേ. പൗരാണിക കാലം മുതല്‍ കേരള കത്തോലിക്കരുടെ ഇടയില്‍ മാര്‍ യൗസേപ്പിനോടുള്ള ഭക്തി നിലനിന്നിരുന്നു. ജോസഫ് എന്ന് പേരുള്ള ഒരു വ്യക്തിയെങ്കിലും ഇല്ലാത്ത കുടുംബങ്ങള്‍ വിരളമാണല്ലോ. കേരള കര്‍മ്മലീത്താസഭയുടെ സ്ഥാപനത്തോടെ ആ ഭക്തി പൂര്‍വ്വാധികം ശക്തി പ്രാപിച്ചു. #{red->n->n->സംഭവം}# ആസ്സാമിലെ ഗിരിവര്‍ഗ്ഗക്കാരുടെയിടയില്‍ ഒരന്ധവിശ്വാസമുണ്ട്. വീടുകളും പാലങ്ങളും പണിയുമ്പോള്‍ കുട്ടികളെ കുരുതി കഴിച്ച് അവരുടെ രക്തം ഒഴിക്കുകയാണെങ്കില്‍ പാലത്തിനും വീടിനും വളരെ ഉറപ്പുണ്ടാകും. ഇതാണവരുടെ വിശ്വാസം. വനത്തില്‍ ഒരു പാലം പണിയണം. അതുറപ്പുള്ളതാക്കാന്‍ ഏതെങ്കിലും കുട്ടിയുടെ രക്തം വേണം. നിംബാലു എന്ന ഗോത്രത്തലവന്‍റെ നിര്‍ദ്ദേശം അനുചരന്മാര്‍ നിറവേറ്റി. ഗ്രാമത്തില്‍ കടന്ന്‍ ഏഴു വയസ്സുള്ള ഒരു പൈതലിനെ പാട്ടിലാക്കി അവര്‍ അവരുടെ നേതാവിന്‍റെ മുമ്പില്‍ കൊണ്ടുവന്നു. ഗ്രാമത്തില്‍ ക്രൈസ്തവാന്തരീക്ഷത്തില്‍ വളര്‍ന്ന ആ കുട്ടി കാടന്‍മാരുടെ വസതിയില്‍ വന്നപ്പോള്‍ പേടിച്ചുവിറച്ചു പോയി. നിരപരാധിയായ ആ പിഞ്ചുകുഞ്ഞിന്‍റെ കഴുത്തറുത്തു രക്തം ചിന്തുവാന്‍ ആ കശ്മലന്‍മാര്‍ കത്തിയുമായി നിന്നു. നിസ്സഹായനായ പൈതല്‍ വാവിട്ട് കരയുക മാത്രം ചെയ്തു. അത്ഭുതം എന്നു പറയട്ടെ ഗോത്രത്തലവന്‍ മരണനിമിഷങ്ങള്‍ എണ്ണിക്കഴിയുന്ന കുട്ടിയുടെ കഴുത്തില്‍ സൂക്ഷിച്ചുനോക്കി തീപ്പന്തത്തിന്‍റെ അരുണപ്രഭയില്‍, വിശുദ്ധ യൗസേപ്പും ഉണ്ണീയീശോയും നില്‍ക്കുന്ന മെഡല്‍ മിന്നിത്തിളങ്ങുന്നു. കണ്ണുകളില്‍ കാരുണ്യവും മുഖത്ത് മാധുര്യവും വഴിയുന്ന ഒരു താപസന്‍ ഓമനപ്പൈതലിനെ മാറോടുചേര്‍ത്ത് നിറുത്തിയിട്ടുള്ള ചിത്രം. ആരാണത് എന്നു ഗോത്രത്തലവന് മനസ്സിലായില്ല. എങ്കിലും അയാള്‍ക്ക് മരണമടഞ്ഞ സ്വന്തം പിതാവിന്‍റെ രൂപമാണ് അതു കണ്ടപ്പോള്‍ മനസ്സിലുണ്ടായത്. കുട്ടിയെ വധിക്കുവാന്‍ അയാള്‍ക്ക് മനസ്സുണ്ടായില്ല. അയാള്‍ പറഞ്ഞു: "ഈ കുട്ടിയെ നമുക്ക് വധിക്കേണ്ട. നിങ്ങള്‍ ഇവന് യാതൊരു അപകടവും സംഭവിക്കാതെ പൂര്‍വ്വസ്ഥലത്തേക്ക് കൊണ്ടുപോയി വിടുക." ഗോത്രനേതാവിന്‍റെ ഈ വാക്കുകള്‍ മൂലം ബാലന്‍ രക്തച്ചൊരിച്ചില്‍ കൂടാതെ രക്ഷപെട്ടു. #{red->n->n->ജപം}# ഞങ്ങളുടെ പിതാവായ വി. യൗസേപ്പേ, അങ്ങില്‍ ആശ്രയിക്കുന്നവരെ അങ്ങ് ഒരിക്കലും ഉപേക്ഷിക്കുകയില്ലല്ലോ. ആദ്ധ്യാത്മികവും ഭൗതികവുമായ അനുഗ്രഹങ്ങളാല്‍ അവരെ അങ്ങ്, സമ്പന്നരാക്കുന്നു. ഭക്തവത്സലനായ പിതാവേ, അങ്ങ് ദൈവത്തില്‍നിന്നും പ്രാപിച്ചിരിക്കുന്ന മഹത്വം അന്യാദൃശ്യമാണ്. ഞങ്ങള്‍ പ്രത്യാശപൂര്‍വ്വം ആദ്ധ്യാത്മികവും ശാരീരികവുമായ എല്ലാ അനുഗ്രഹങ്ങളും ലഭിക്കുന്നതിനായി അങ്ങേ സവിധത്തിലണയുന്നു. ഞങ്ങളെ സഹായിക്കണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രി. #{red->n->n->വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ (കര്‍ത്താവേ...) മിശിഹായെ, അനുഗ്രഹിക്കണമേ. (മിശിഹായെ...) കര്‍ത്താവേ, അനുഗ്രഹിക്കണമേ. (കര്‍ത്താവേ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ, (മിശിഹായെ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. (മിശിഹായെ...) സ്വര്‍ഗ്ഗസ്ഥനായ പിതാവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) ലോകരക്ഷകനായ ക്രിസ്തുവേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ, . പരിശുദ്ധ മറിയമേ, (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) വിശുദ്ധ യൗസേപ്പേ, ദാവീദിന്‍റെ വിശിഷ്ട സന്താനമേ, ഗോത്രപിതാക്കളുടെ പ്രകാശമേ, ദൈവജനനിയുടെ ഭര്‍ത്താവേ, പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ, ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ, മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ, തിരുക്കുടുംബത്തിന്‍റെ നാഥനേ, എത്രയും നീതിമാനായ വി. യൗസേപ്പേ, മഹാ വിരക്തനായ വി.യൗസേപ്പേ, മഹാ വിവേകിയായ വി. യൗസേപ്പേ, മഹാ ധീരനായ വി. യൗസേപ്പേ, അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ, മഹാ വിശ്വസ്തനായ വി. യൗസേപ്പേ, ക്ഷമയുടെ ദര്‍പ്പണമേ, ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ, തൊഴിലാളികളുടെ മാതൃകയേ, കുടുംബജീവിതത്തിന്‍റെ അലങ്കാരമേ, കന്യകകളുടെ സംരക്ഷകാ, കുടുംബങ്ങളുടെ ആധാരമേ, നിര്‍ഭാഗ്യരുടെ ആശ്വാസമേ, രോഗികളുടെ ആശ്രയമേ, മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ, പിശാചുക്കളുടെ പരിഭ്രമമേ, തിരുസ്സഭയുടെ പാലകാ, ഭൂലോകപാപ....(3) (നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു. (സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി. #{red->n->n->പ്രാര്‍ത്ഥിക്കാം}# അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെന്നപേക്ഷിക്കുന്നു. ആമ്മേന്‍. #{red->n->n->സുകൃതജപം}# നീതിമാനായ വി. യൗസേപ്പേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/Calendar/3?type=15 }} ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/ChristianPrayer/ChristianPrayer-2016-03-01-07:22:27.jpg
Keywords: യൗസേപ്പു