Contents
Displaying 10191-10200 of 25166 results.
Content:
10505
Category: 18
Sub Category:
Heading: കാരിത്താസ് ആശുപത്രിയ്ക്കു നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ അക്രമം
Content: കോട്ടയം: കോട്ടയം അതിരൂപതയുടെ കീഴിലുള്ള കാരിത്താസ് ആശുപത്രിയ്ക്കു നേരെ ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകരുടെ അക്രമം. ആശുപത്രി വളപ്പില്‍ അതിക്രമിച്ചു കടന്ന നാലംഗ സംഘം ആംബുലന്‍സ് ഉള്‍പ്പെടെ രോഗികളുമായി വന്നവരുടെ വാഹനങ്ങള്‍ തടയുകയും ആശുപത്രി സാമഗ്രികള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. മുദ്രാവാക്യം മുഴക്കി എത്തിയവര്‍ ജീവനക്കാരെയും രോഗികളെയും ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അഞ്ചു പതിറ്റാണ്ടായി ആരോഗ്യപരിപാലന രംഗത്ത് അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന കാരിത്താസ് ആശുപത്രിക്കുനേരേ നടത്തിയ അതിക്രമത്തെ ആശുപത്രി അധികൃതര്‍ അപലപിച്ചു. അതേസമയം ചികിത്സ കിട്ടാതെ രോഗി മരിച്ചതെന്ന ആരോപണത്തില്‍ സത്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കാരിത്താസ് ആശുപത്രിക്കു യാതൊരു വീഴ്ചയും വന്നിട്ടില്ലെന്നു സര്‍ക്കാര്‍ അധികാരികളെയും പോലീസിനെയും അറിയിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. കാരിത്താസിലെ അടിയന്തര ചികിത്സാ വിഭാഗം രോഗിയെ ആംബുലന്‍സിനരികില്‍ ചെന്നു കാണുകയും റഫറന്‍സ് ലെറ്റര്‍ ഉടന്‍ എമര്‍ജന്‍സി മെഡിക്കല്‍ ഓഫീസറുടെ പക്കല്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍, ഐസിയു ബെഡ്ഡും വെന്റിലേറ്ററും ഇവിടെ ലഭ്യമല്ലെന്ന് ബന്ധുക്കളെ അറിയിച്ചു. ഈ സൗകര്യമുള്ള മറ്റ് ആശുപത്രികള്‍ ഏതെന്നും അവരെ അറിയിച്ചു. ഉടന്‍തന്നെ ഇവര്‍ ആശുപത്രിയില്‍നിന്നു മടങ്ങുകയാണ് ഉണ്ടായതെന്നും അധികൃത വ്യക്തമാക്കി.
Image: /content_image/India/India-2019-06-07-04:49:53.jpg
Keywords: ആശുപത്രി
Category: 18
Sub Category:
Heading: കാരിത്താസ് ആശുപത്രിയ്ക്കു നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ അക്രമം
Content: കോട്ടയം: കോട്ടയം അതിരൂപതയുടെ കീഴിലുള്ള കാരിത്താസ് ആശുപത്രിയ്ക്കു നേരെ ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകരുടെ അക്രമം. ആശുപത്രി വളപ്പില്‍ അതിക്രമിച്ചു കടന്ന നാലംഗ സംഘം ആംബുലന്‍സ് ഉള്‍പ്പെടെ രോഗികളുമായി വന്നവരുടെ വാഹനങ്ങള്‍ തടയുകയും ആശുപത്രി സാമഗ്രികള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. മുദ്രാവാക്യം മുഴക്കി എത്തിയവര്‍ ജീവനക്കാരെയും രോഗികളെയും ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അഞ്ചു പതിറ്റാണ്ടായി ആരോഗ്യപരിപാലന രംഗത്ത് അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന കാരിത്താസ് ആശുപത്രിക്കുനേരേ നടത്തിയ അതിക്രമത്തെ ആശുപത്രി അധികൃതര്‍ അപലപിച്ചു. അതേസമയം ചികിത്സ കിട്ടാതെ രോഗി മരിച്ചതെന്ന ആരോപണത്തില്‍ സത്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കാരിത്താസ് ആശുപത്രിക്കു യാതൊരു വീഴ്ചയും വന്നിട്ടില്ലെന്നു സര്‍ക്കാര്‍ അധികാരികളെയും പോലീസിനെയും അറിയിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. കാരിത്താസിലെ അടിയന്തര ചികിത്സാ വിഭാഗം രോഗിയെ ആംബുലന്‍സിനരികില്‍ ചെന്നു കാണുകയും റഫറന്‍സ് ലെറ്റര്‍ ഉടന്‍ എമര്‍ജന്‍സി മെഡിക്കല്‍ ഓഫീസറുടെ പക്കല്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍, ഐസിയു ബെഡ്ഡും വെന്റിലേറ്ററും ഇവിടെ ലഭ്യമല്ലെന്ന് ബന്ധുക്കളെ അറിയിച്ചു. ഈ സൗകര്യമുള്ള മറ്റ് ആശുപത്രികള്‍ ഏതെന്നും അവരെ അറിയിച്ചു. ഉടന്‍തന്നെ ഇവര്‍ ആശുപത്രിയില്‍നിന്നു മടങ്ങുകയാണ് ഉണ്ടായതെന്നും അധികൃത വ്യക്തമാക്കി.
Image: /content_image/India/India-2019-06-07-04:49:53.jpg
Keywords: ആശുപത്രി
Content:
10506
Category: 18
Sub Category:
Heading: തിമോത്തിയോസ് മെത്രാപ്പോലീത്തയ്ക്ക് വിട
Content: തിരുവല്ല: കാലം ചെയ്ത ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തയ്ക്ക് ഇനി സെന്റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രല്‍ ദേവാലയത്തോടു ചേര്‍ന്ന് അന്ത്യവിശ്രമം. തിരുവല്ല രൂപതയില്‍ വൈദികനും മെത്രാപ്പോലീത്തയുമായി ശുശ്രൂഷ ചെയ്ത മാര്‍ തിമോത്തിയോസിന്റെ സ്‌നേഹവാത്സല്യങ്ങള്‍ ഏറ്റുവാങ്ങിയ വലിയൊരു സമൂഹം ശുശ്രൂഷകളില്‍ പങ്കെടുത്തു.തിങ്കളാഴ്ച പുലര്ച്ചെ കാലം ചെയ്ത മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തയുടെ ഭൗതികശരീരത്തില്‍ ജീവിതത്തിന്റെ നാനാതുറകളില്പെതട്ടവര്‍ അന്തിമോപചാരമര്‍പ്പിച്ചു. മലങ്കര സുറിയാനി കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവായുടെ പ്രധാന കാര്‍മ്മികത്വത്തിലായിരുന്നു കബറടക്ക ശുശ്രൂഷകള്‍. ഉച്ചകഴിഞ്ഞു രണ്ടിനാരംഭിച്ച കബറടക്ക ശുശ്രൂഷയുടെ അവസാനഭാഗം വൈകുന്നേരം 4.45ഓടെയാണ് പൂര്‍ത്തീകരിച്ചത്. ഉച്ചയ്ക്ക് നടന്ന ഏഴാം ശുശ്രൂഷയ്ക്ക് മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ ഡോ. ഏബ്രഹാം മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്നു ഭൗതികശരീരം പേടകത്തില്‍ നിന്നിറക്കി. ഉച്ചകഴിഞ്ഞു രണ്ടിനു നടന്ന എട്ടാമത്തെ ശുശ്രൂഷയ്ക്കും കബറടക്ക ശുശ്രൂഷയ്ക്കും കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ജോസഫ് മാര്‍ തോമസ്, ഏബ്രഹാം മാര്‍ യൂലിയോസ്, വിന്സെന്റ് മാര്‍ പൗലോസ്, ഗീവര്ഗീസസ് മാര്‍ മക്കാറിയോസ്, ഫിലിപ്പോസ് മാര്‍ സ്‌തേഫാനോസ്, തോമസ് മാര്‍ അന്തോണിയോസ്, ഗീവര്ഗീസസ് മാര്‍ തിയോഷ്യസ്, സാമുവേല്‍ മാര്‍ ഐറേനിയോസ് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. സീറോ മലബാര്‍ സഭാ അധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, ലത്തീന്‍ സഭ ആര്‍ച്ച് ബിഷപ്പ് ഡോ. സൂസൈപാക്യം എന്നിവരും പ്രസംഗിച്ചു. ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത നന്ദി അറിയിച്ചു.
Image: /content_image/India/India-2019-06-07-05:18:44.jpg
Keywords: മെത്രാപ്പോലീ
Category: 18
Sub Category:
Heading: തിമോത്തിയോസ് മെത്രാപ്പോലീത്തയ്ക്ക് വിട
Content: തിരുവല്ല: കാലം ചെയ്ത ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തയ്ക്ക് ഇനി സെന്റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രല്‍ ദേവാലയത്തോടു ചേര്‍ന്ന് അന്ത്യവിശ്രമം. തിരുവല്ല രൂപതയില്‍ വൈദികനും മെത്രാപ്പോലീത്തയുമായി ശുശ്രൂഷ ചെയ്ത മാര്‍ തിമോത്തിയോസിന്റെ സ്‌നേഹവാത്സല്യങ്ങള്‍ ഏറ്റുവാങ്ങിയ വലിയൊരു സമൂഹം ശുശ്രൂഷകളില്‍ പങ്കെടുത്തു.തിങ്കളാഴ്ച പുലര്ച്ചെ കാലം ചെയ്ത മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തയുടെ ഭൗതികശരീരത്തില്‍ ജീവിതത്തിന്റെ നാനാതുറകളില്പെതട്ടവര്‍ അന്തിമോപചാരമര്‍പ്പിച്ചു. മലങ്കര സുറിയാനി കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവായുടെ പ്രധാന കാര്‍മ്മികത്വത്തിലായിരുന്നു കബറടക്ക ശുശ്രൂഷകള്‍. ഉച്ചകഴിഞ്ഞു രണ്ടിനാരംഭിച്ച കബറടക്ക ശുശ്രൂഷയുടെ അവസാനഭാഗം വൈകുന്നേരം 4.45ഓടെയാണ് പൂര്‍ത്തീകരിച്ചത്. ഉച്ചയ്ക്ക് നടന്ന ഏഴാം ശുശ്രൂഷയ്ക്ക് മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ ഡോ. ഏബ്രഹാം മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്നു ഭൗതികശരീരം പേടകത്തില്‍ നിന്നിറക്കി. ഉച്ചകഴിഞ്ഞു രണ്ടിനു നടന്ന എട്ടാമത്തെ ശുശ്രൂഷയ്ക്കും കബറടക്ക ശുശ്രൂഷയ്ക്കും കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ജോസഫ് മാര്‍ തോമസ്, ഏബ്രഹാം മാര്‍ യൂലിയോസ്, വിന്സെന്റ് മാര്‍ പൗലോസ്, ഗീവര്ഗീസസ് മാര്‍ മക്കാറിയോസ്, ഫിലിപ്പോസ് മാര്‍ സ്‌തേഫാനോസ്, തോമസ് മാര്‍ അന്തോണിയോസ്, ഗീവര്ഗീസസ് മാര്‍ തിയോഷ്യസ്, സാമുവേല്‍ മാര്‍ ഐറേനിയോസ് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. സീറോ മലബാര്‍ സഭാ അധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, ലത്തീന്‍ സഭ ആര്‍ച്ച് ബിഷപ്പ് ഡോ. സൂസൈപാക്യം എന്നിവരും പ്രസംഗിച്ചു. ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത നന്ദി അറിയിച്ചു.
Image: /content_image/India/India-2019-06-07-05:18:44.jpg
Keywords: മെത്രാപ്പോലീ
Content:
10507
Category: 9
Sub Category:
Heading: ബഥേലിൽ നാളെ പുതിയൊരു പന്തക്കുസ്താ: ഫാ.സോജി ഓലിക്കലിനൊപ്പം പൗലോസ് പാറേക്കര കോർ എപ്പിസ്‌കോപ്പയും യേശുനാമത്തിൽ സൗഖ്യവുമായി ഫിലിപ്പീൻസിൽ നിന്നും ഫാ.ഫെർണാണ്ടോ സോറസും
Content: ബർമിങ്ഹാം: പന്തക്കുസ്താനുഭവ ശുശ്രൂഷയ്ക്കൊരുങ്ങി ബഥേലിൽ നാളെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സെഹിയോൻ യുകെ ഡയറക്ടർ ഫാ.സോജി ഓലിക്കൽ കൺവെൻഷൻ നയിക്കും . ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന കൺവെൻഷൻ ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കും. പ്രകടമായ ദൈവികാനുഗ്രഹങ്ങളുടെ നേർ ശുശ്രൂഷയായിക്കൊണ്ട് നിരവധിയായ അത്ഭുതങ്ങളും അടയാളങ്ങളും സാധ്യമായിക്കൊണ്ടിരിക്കുന്ന കൺവെൻഷനിൽ ക്രിസ്തു മാർഗത്തിന്റെ പ്രായോഗിക വശങ്ങളെ തീർത്തും സാധാരണവൽക്കരിച്ചുകൊണ്ട്, സ്വതസിദ്ധമായ പ്രഭാഷണ ശൈലികൊണ്ട് ബൈബിൾ വചനങ്ങളുടെ അർത്ഥതലങ്ങൾക്ക് മാനുഷികഹൃദയങ്ങളിൽ സ്ഥായീഭാവം നൽകുന്ന പ്രശസ്ത വചന പ്രഘോഷകൻ റവ.ഫാ.പൗലോസ് പാറേക്കര കോർ എപ്പിസ്‌കോപ്പയുടെ സാന്നിധ്യം മുഖ്യ ആകർഷണമാണ് . ദൈവിക സ്നേഹത്തിന്റെ വിവിധതലങ്ങളെ മാനുഷിക ജീവിതത്തിന്റെ പ്രായോഗികവശങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട് , വചന പ്രഘോഷണരംഗത്തെ നൂതനാവിഷ്‌ക്കരണത്തിലൂടെ അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിക്കാൻ ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന സുവിശേഷപ്രവർത്തകനാണ് പൗലോസ് പാറേക്കര അച്ചൻ. നവസുവിശേഷവത്ക്കരണ രംഗത്ത് വിവിധങ്ങളായ മിനിസ്ട്രികളിലൂടെ ദൈവിക പദ്ധതികളുടെ പൂർത്തീകരണത്തിനായി നിലകൊള്ളുന്ന ഫാ.സോജി ഓലിക്കലിനൊപ്പം ഫിലിപ്പീൻസിൽ നിന്നുമുള്ള വചന പ്രഘോഷകനും പ്രമുഖ ആത്മീയ രോഗശാന്തി ശുശ്രൂഷകനുമായ ഫാ. ഫെർണാണ്ടോ സോറസ് , അഭിഷേകാഗ്നി മിനിസ്ട്രിയുടെ പ്രമുഖ ആത്മീയ ശുശ്രൂഷകരായ ഫാ.ഷൈജു നടുവത്താനി , ബ്രദർ തോമസ് ജോസഫ് , സോജി ബിജോ എന്നിവരും വിവിധ ശുശ്രൂഷകൾ നയിക്കും. പ്രകടമായ അത്ഭുത അടയാളങ്ങളിലൂടെ അനേകർക്ക് ജീവിത നവീകരണവും രോഗശാന്തിയും വിടുതലും സാധ്യമായിക്കൊണ്ടിരിക്കുന്ന കൺവെൻഷനിൽ ഏറെ പുതുമകളോടെ കുട്ടികൾക്കും ശുശ്രൂഷകൾ ഉണ്ടായിരിക്കും. ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും നാളെ 8 ന് ജൂൺ മാസ രണ്ടാം ശനിയാഴ്ച കൺവെൻഷനിലേക്ക് ഏവരെയും യേശുനാമത്തിൽ വീണ്ടും ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്: }# ബഥേൽ കൺവെൻഷൻ സെന്റർ <br> കെൽവിൻ വേ <br> വെസ്റ്റ് ബ്രോംവിച്ച് <br> ബർമിംങ്ഹാം ( Near J1 of the M5) >>>>>>>>>>>>>>>> B70 7JW. Bethel Convention Centre <br> Kelvin way <br> West Bromwich <br> Birmingham <br> B70 7 JW #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ജോൺസൺ 07506 810177 <br> അനീഷ് 07760 254700 <br> ബിജുമോൻ മാത്യു 07515 368239. #{red->n->n->Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക് }# ടോമി ചെമ്പോട്ടിക്കൽ- 07737935424 <br> ബിജു അബ്രഹാം- 07859890267
Image: /content_image/Events/Events-2019-06-07-05:28:45.jpg
Keywords: രണ്ടാം
Category: 9
Sub Category:
Heading: ബഥേലിൽ നാളെ പുതിയൊരു പന്തക്കുസ്താ: ഫാ.സോജി ഓലിക്കലിനൊപ്പം പൗലോസ് പാറേക്കര കോർ എപ്പിസ്‌കോപ്പയും യേശുനാമത്തിൽ സൗഖ്യവുമായി ഫിലിപ്പീൻസിൽ നിന്നും ഫാ.ഫെർണാണ്ടോ സോറസും
Content: ബർമിങ്ഹാം: പന്തക്കുസ്താനുഭവ ശുശ്രൂഷയ്ക്കൊരുങ്ങി ബഥേലിൽ നാളെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സെഹിയോൻ യുകെ ഡയറക്ടർ ഫാ.സോജി ഓലിക്കൽ കൺവെൻഷൻ നയിക്കും . ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന കൺവെൻഷൻ ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കും. പ്രകടമായ ദൈവികാനുഗ്രഹങ്ങളുടെ നേർ ശുശ്രൂഷയായിക്കൊണ്ട് നിരവധിയായ അത്ഭുതങ്ങളും അടയാളങ്ങളും സാധ്യമായിക്കൊണ്ടിരിക്കുന്ന കൺവെൻഷനിൽ ക്രിസ്തു മാർഗത്തിന്റെ പ്രായോഗിക വശങ്ങളെ തീർത്തും സാധാരണവൽക്കരിച്ചുകൊണ്ട്, സ്വതസിദ്ധമായ പ്രഭാഷണ ശൈലികൊണ്ട് ബൈബിൾ വചനങ്ങളുടെ അർത്ഥതലങ്ങൾക്ക് മാനുഷികഹൃദയങ്ങളിൽ സ്ഥായീഭാവം നൽകുന്ന പ്രശസ്ത വചന പ്രഘോഷകൻ റവ.ഫാ.പൗലോസ് പാറേക്കര കോർ എപ്പിസ്‌കോപ്പയുടെ സാന്നിധ്യം മുഖ്യ ആകർഷണമാണ് . ദൈവിക സ്നേഹത്തിന്റെ വിവിധതലങ്ങളെ മാനുഷിക ജീവിതത്തിന്റെ പ്രായോഗികവശങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട് , വചന പ്രഘോഷണരംഗത്തെ നൂതനാവിഷ്‌ക്കരണത്തിലൂടെ അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിക്കാൻ ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന സുവിശേഷപ്രവർത്തകനാണ് പൗലോസ് പാറേക്കര അച്ചൻ. നവസുവിശേഷവത്ക്കരണ രംഗത്ത് വിവിധങ്ങളായ മിനിസ്ട്രികളിലൂടെ ദൈവിക പദ്ധതികളുടെ പൂർത്തീകരണത്തിനായി നിലകൊള്ളുന്ന ഫാ.സോജി ഓലിക്കലിനൊപ്പം ഫിലിപ്പീൻസിൽ നിന്നുമുള്ള വചന പ്രഘോഷകനും പ്രമുഖ ആത്മീയ രോഗശാന്തി ശുശ്രൂഷകനുമായ ഫാ. ഫെർണാണ്ടോ സോറസ് , അഭിഷേകാഗ്നി മിനിസ്ട്രിയുടെ പ്രമുഖ ആത്മീയ ശുശ്രൂഷകരായ ഫാ.ഷൈജു നടുവത്താനി , ബ്രദർ തോമസ് ജോസഫ് , സോജി ബിജോ എന്നിവരും വിവിധ ശുശ്രൂഷകൾ നയിക്കും. പ്രകടമായ അത്ഭുത അടയാളങ്ങളിലൂടെ അനേകർക്ക് ജീവിത നവീകരണവും രോഗശാന്തിയും വിടുതലും സാധ്യമായിക്കൊണ്ടിരിക്കുന്ന കൺവെൻഷനിൽ ഏറെ പുതുമകളോടെ കുട്ടികൾക്കും ശുശ്രൂഷകൾ ഉണ്ടായിരിക്കും. ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും നാളെ 8 ന് ജൂൺ മാസ രണ്ടാം ശനിയാഴ്ച കൺവെൻഷനിലേക്ക് ഏവരെയും യേശുനാമത്തിൽ വീണ്ടും ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്: }# ബഥേൽ കൺവെൻഷൻ സെന്റർ <br> കെൽവിൻ വേ <br> വെസ്റ്റ് ബ്രോംവിച്ച് <br> ബർമിംങ്ഹാം ( Near J1 of the M5) >>>>>>>>>>>>>>>> B70 7JW. Bethel Convention Centre <br> Kelvin way <br> West Bromwich <br> Birmingham <br> B70 7 JW #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ജോൺസൺ 07506 810177 <br> അനീഷ് 07760 254700 <br> ബിജുമോൻ മാത്യു 07515 368239. #{red->n->n->Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക് }# ടോമി ചെമ്പോട്ടിക്കൽ- 07737935424 <br> ബിജു അബ്രഹാം- 07859890267
Image: /content_image/Events/Events-2019-06-07-05:28:45.jpg
Keywords: രണ്ടാം
Content:
10508
Category: 1
Sub Category:
Heading: 'സ്വര്‍ഗ്ഗസ്ഥനായ പിതാവേ' പ്രാര്‍ത്ഥനയില്‍ ഇനി മാറ്റം: പാപ്പ അംഗീകരിച്ചതായി സൂചന
Content: വത്തിക്കാന്‍ സിറ്റി: കർത്തൃപ്രാർത്ഥനയിലെ പുതിയ മാറ്റങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പ അംഗീകാരം നല്‍കിയതായി വിവിധ റിപ്പോര്‍ട്ടുകള്‍. പുതുക്കിയ ഇറ്റാലിയൻ മിസ്സലിന്റെ മൂന്നാം പതിപ്പിന് ഫ്രാൻസിസ് മാർപാപ്പയുടെ അംഗീകാരം ലഭിച്ചതായി 'യുകാത്തലിക്' എന്ന കത്തോലിക്ക മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പരിഷ്ക്കാരത്തോടെ കർത്തൃപ്രാർത്ഥനയുടെ പരിഭാഷയിൽ ചെറിയ മാറ്റങ്ങൾ വരും. മെയ് മാസം ഇരുപത്തിരണ്ടാം തീയതി നടന്ന ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പൊതുസമ്മേളനത്തിൽ ഇറ്റാലിയൻ മിസ്സലിന്റെ മൂന്നാം പതിപ്പിന് അംഗീകാരം ലഭിച്ചതായി സമിതി അധ്യക്ഷൻ കർദിനാൾ ഗ്വാൾറ്റിയാരോ ബസേറ്റി പ്രസ്താവിച്ചെന്ന് 'യുകാത്തലിക്' റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ "ആൻഡ് ലെഡ് അസ് നോട്ട് ഇൻറ്റു ടെമ്പ്റ്റേഷൻ," എന്ന ഭാഗം "ഡു നോട്ട് ലെറ്റ് എസ് ഫാൾ ഇൻറ്റു ടെമ്പ്റ്റേഷൻ" എന്നായി മാറും. പ്രാർത്ഥനയിലെ ‘ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ’ എന്ന ഭാഗം ദൈവമാണ് നമ്മളെ പ്രലോഭനങ്ങളിലേയ്ക്ക് നയിക്കുന്നത് എന്ന സൂചനയാണ് നൽകുന്നതെന്നു പാപ്പ നേരത്തെ ചൂണ്ടിക്കാട്ടിയിരിന്നു. പ്രാര്‍ത്ഥന പരിഷ്ക്കരിക്കുന്നതോടെ 'ഞങ്ങളെ പ്രലോഭനത്തില്‍ വീഴാന്‍ അനുവദിക്കരുതെ' എന്നതിലേക്ക് മാറും. പുതിയതായി വരുത്തിയ മാറ്റങ്ങൾ കർത്തൃപ്രാർത്ഥനയുടെ യഥാർത്ഥ അർത്ഥം വെളിപ്പെടുത്തുന്നുമെന്നും കർത്തൃപ്രാർത്ഥനയുടെ മാറ്റങ്ങൾക്കു പിന്നിൽ ചുക്കാൻ പിടിച്ചവർ പറയുന്നു. ഇതേക്കാര്യം ചൂണ്ടിക്കാണിച്ച് ഫ്രഞ്ച് സഭാ നേതൃത്വം 2017 ഡിസംബറില്‍ “സ്വര്‍ഗ്ഗസ്ഥനായ പിതാവേ” പ്രാര്‍ത്ഥനയില്‍ തിരുത്തല്‍ വരുത്തിയിരിന്നു. ലിറ്റർജി നവീകരണത്തിന്റെ ഭാഗമായാണ് 16 വർഷം നീണ്ട പഠനങ്ങൾക്ക് ഒടുവിൽ കർത്തൃപ്രാർത്ഥനയുടെ പരിഭാഷയിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതെന്ന്‍ വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മെത്രാന്മാരും ദൈവശാസ്ത്ര പണ്ഡിതരും വിവിധ വശങ്ങള്‍ പരിശോധിച്ചാണ് ഇങ്ങനെ ഒരു മാറ്റം കൊണ്ടുവന്നത്. വിശ്വാസ തിരുസംഘവും ഇറ്റാലിയൻ മെത്രാന്മാരുടെ പുതിയ പരിഭാഷയ്ക്ക് അംഗീകാരം നൽകിയിട്ടുണ്ടെന്നാണ് സൂചന. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ പുതിയ പതിപ്പ് ഇറങ്ങുമെന്നും യുകാത്തലിക് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഇതേ റിപ്പോര്‍ട്ടുമായി ന്യൂയോര്‍ക്ക് ടൈംസ്, ഡെയിലി മെയില്‍ അടക്കമുള്ള മാധ്യമങ്ങള്‍ രംഗത്ത് വന്നിട്ടുണ്ടെങ്കിലും വത്തിക്കാന്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.
Image: /content_image/News/News-2019-06-07-05:58:44.jpg
Keywords: സ്വര്‍ഗ്ഗസ്ഥ
Category: 1
Sub Category:
Heading: 'സ്വര്‍ഗ്ഗസ്ഥനായ പിതാവേ' പ്രാര്‍ത്ഥനയില്‍ ഇനി മാറ്റം: പാപ്പ അംഗീകരിച്ചതായി സൂചന
Content: വത്തിക്കാന്‍ സിറ്റി: കർത്തൃപ്രാർത്ഥനയിലെ പുതിയ മാറ്റങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പ അംഗീകാരം നല്‍കിയതായി വിവിധ റിപ്പോര്‍ട്ടുകള്‍. പുതുക്കിയ ഇറ്റാലിയൻ മിസ്സലിന്റെ മൂന്നാം പതിപ്പിന് ഫ്രാൻസിസ് മാർപാപ്പയുടെ അംഗീകാരം ലഭിച്ചതായി 'യുകാത്തലിക്' എന്ന കത്തോലിക്ക മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പരിഷ്ക്കാരത്തോടെ കർത്തൃപ്രാർത്ഥനയുടെ പരിഭാഷയിൽ ചെറിയ മാറ്റങ്ങൾ വരും. മെയ് മാസം ഇരുപത്തിരണ്ടാം തീയതി നടന്ന ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പൊതുസമ്മേളനത്തിൽ ഇറ്റാലിയൻ മിസ്സലിന്റെ മൂന്നാം പതിപ്പിന് അംഗീകാരം ലഭിച്ചതായി സമിതി അധ്യക്ഷൻ കർദിനാൾ ഗ്വാൾറ്റിയാരോ ബസേറ്റി പ്രസ്താവിച്ചെന്ന് 'യുകാത്തലിക്' റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ "ആൻഡ് ലെഡ് അസ് നോട്ട് ഇൻറ്റു ടെമ്പ്റ്റേഷൻ," എന്ന ഭാഗം "ഡു നോട്ട് ലെറ്റ് എസ് ഫാൾ ഇൻറ്റു ടെമ്പ്റ്റേഷൻ" എന്നായി മാറും. പ്രാർത്ഥനയിലെ ‘ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ’ എന്ന ഭാഗം ദൈവമാണ് നമ്മളെ പ്രലോഭനങ്ങളിലേയ്ക്ക് നയിക്കുന്നത് എന്ന സൂചനയാണ് നൽകുന്നതെന്നു പാപ്പ നേരത്തെ ചൂണ്ടിക്കാട്ടിയിരിന്നു. പ്രാര്‍ത്ഥന പരിഷ്ക്കരിക്കുന്നതോടെ 'ഞങ്ങളെ പ്രലോഭനത്തില്‍ വീഴാന്‍ അനുവദിക്കരുതെ' എന്നതിലേക്ക് മാറും. പുതിയതായി വരുത്തിയ മാറ്റങ്ങൾ കർത്തൃപ്രാർത്ഥനയുടെ യഥാർത്ഥ അർത്ഥം വെളിപ്പെടുത്തുന്നുമെന്നും കർത്തൃപ്രാർത്ഥനയുടെ മാറ്റങ്ങൾക്കു പിന്നിൽ ചുക്കാൻ പിടിച്ചവർ പറയുന്നു. ഇതേക്കാര്യം ചൂണ്ടിക്കാണിച്ച് ഫ്രഞ്ച് സഭാ നേതൃത്വം 2017 ഡിസംബറില്‍ “സ്വര്‍ഗ്ഗസ്ഥനായ പിതാവേ” പ്രാര്‍ത്ഥനയില്‍ തിരുത്തല്‍ വരുത്തിയിരിന്നു. ലിറ്റർജി നവീകരണത്തിന്റെ ഭാഗമായാണ് 16 വർഷം നീണ്ട പഠനങ്ങൾക്ക് ഒടുവിൽ കർത്തൃപ്രാർത്ഥനയുടെ പരിഭാഷയിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതെന്ന്‍ വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മെത്രാന്മാരും ദൈവശാസ്ത്ര പണ്ഡിതരും വിവിധ വശങ്ങള്‍ പരിശോധിച്ചാണ് ഇങ്ങനെ ഒരു മാറ്റം കൊണ്ടുവന്നത്. വിശ്വാസ തിരുസംഘവും ഇറ്റാലിയൻ മെത്രാന്മാരുടെ പുതിയ പരിഭാഷയ്ക്ക് അംഗീകാരം നൽകിയിട്ടുണ്ടെന്നാണ് സൂചന. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ പുതിയ പതിപ്പ് ഇറങ്ങുമെന്നും യുകാത്തലിക് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഇതേ റിപ്പോര്‍ട്ടുമായി ന്യൂയോര്‍ക്ക് ടൈംസ്, ഡെയിലി മെയില്‍ അടക്കമുള്ള മാധ്യമങ്ങള്‍ രംഗത്ത് വന്നിട്ടുണ്ടെങ്കിലും വത്തിക്കാന്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.
Image: /content_image/News/News-2019-06-07-05:58:44.jpg
Keywords: സ്വര്‍ഗ്ഗസ്ഥ
Content:
10509
Category: 1
Sub Category:
Heading: എറിട്രിയയില്‍ പ്രാർത്ഥന കൂട്ടായ്മകൾക്കു വിലക്ക്
Content: അസ്മാര: കിഴക്കന്‍ ആഫ്രിക്കൻ രാജ്യമായ എറിട്രിയയില്‍ പ്രാർത്ഥനയ്ക്കായി ഒത്തുകൂടിയ മുപ്പതോളം വരുന്ന പെന്തക്കൊസ്തു വിശ്വാസികളെ സുരക്ഷ സേന അറസ്റ്റ് ചെയ്തു. തലസ്ഥാന നഗരമായ അസ്‌മാരയിലെ മൂന്ന് സ്ഥലങ്ങളില്‍ നടന്ന പ്രാര്‍ത്ഥന കൂട്ടായ്മകള്‍ തടസ്സപ്പെടുത്തിയ അധികൃതര്‍ വിശ്വാസികളെ അറസ്റ്റ് ചെയ്യുകയായിരിന്നു. രാജ്യത്തു മതസ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടെങ്കിലും നിയമങ്ങൾ രേഖകളിൽ മാത്രം ഒതുങ്ങി നില്‍ക്കുന്നതായി ഇത്തരം സംഭവങ്ങൾ സൂചിപ്പിക്കുന്നു. ഓർത്തഡോക്സ് സഭ, റോമൻ കത്തോലിക്ക സഭ, എറിട്രിയൻ ഇവാഞ്ചലിക്കൽ ലുഥറൈൻ സഭ, സുന്നി ഇസ്ലാം എന്നിങ്ങനെ നാല് വിശ്വാസ വിഭാഗങ്ങൾക്ക് രാജ്യത്തു അംഗീകാരം നല്‍കിയിട്ടുണ്ട്. വിദേശ ഭരണകൂടങ്ങളുടെ ഉപകരണങ്ങൾ എന്ന നിലയിൽ ബാക്കി മതവിഭാഗങ്ങൾ അനധികൃതമാണെന്നാണ് അധികാരികള്‍ പറയുന്നത്. സ്വകാര്യ ഭവനങ്ങളിൽ നടക്കുന്ന പ്രാർത്ഥന കൂട്ടായ്മകൾ നിയന്ത്രിക്കാന്‍ പോലീസ് നിരന്തരം റെയ്ഡ് നടത്തി വരുന്നുണ്ട്. പെന്തക്കുസ്ത സമൂഹങ്ങളുടെ ശുശ്രുഷകൾ തടയുന്നതിനോടൊപ്പം വിശ്വാസത്യാഗം ചെയ്യുന്നവരെ തടവിൽ പാർപ്പിക്കുന്ന രീതിയാണ് അധികൃതർ സ്വീകരിച്ചു പോരുന്നത്. 2007ൽ പ്രസിഡന്റ് ഐസായസ് അഫോര്‍ക്കിയെ വിമർശിച്ചുവെന്ന കാരണത്താൽ പാത്രിയർക്കിസ് അന്റോണിയോസിനെ വീട്ടുതടങ്കലിലാക്കുകയും വേറെയാളെ നിയമിക്കുകയും ചെയ്തിരിന്നു. കത്തോലിക്ക സഭയുടെ എല്ലാ സ്ഥാപനങ്ങളുടെ അവകാശവും ഭരണകൂടത്തിന് നൽകണമെന്ന നിയമം പാലിക്കേണ്ട സ്ഥിതി സഭയും നേരിടുന്നുണ്ട്. കുമ്പസാരത്തിനും നിയന്ത്രണം കൊണ്ടുവരാന്‍ വെമ്പല്‍കൊള്ളുന്ന രാജ്യമാണ് എറിട്രിയ. ‘ഓപ്പണ്‍ ഡോര്‍സ്’ തയ്യാറാക്കിയ പട്ടികയില്‍ ലോകത്ത് ഏറ്റവും അധികം മതപീഡനം നടക്കുന്ന രാജ്യങ്ങളില്‍ ഏഴാം സ്ഥാനത്താണ് എറിട്രിയയുടെ സ്ഥാനം.
Image: /content_image/News/News-2019-06-07-07:34:42.jpg
Keywords: എറിട്രിയ
Category: 1
Sub Category:
Heading: എറിട്രിയയില്‍ പ്രാർത്ഥന കൂട്ടായ്മകൾക്കു വിലക്ക്
Content: അസ്മാര: കിഴക്കന്‍ ആഫ്രിക്കൻ രാജ്യമായ എറിട്രിയയില്‍ പ്രാർത്ഥനയ്ക്കായി ഒത്തുകൂടിയ മുപ്പതോളം വരുന്ന പെന്തക്കൊസ്തു വിശ്വാസികളെ സുരക്ഷ സേന അറസ്റ്റ് ചെയ്തു. തലസ്ഥാന നഗരമായ അസ്‌മാരയിലെ മൂന്ന് സ്ഥലങ്ങളില്‍ നടന്ന പ്രാര്‍ത്ഥന കൂട്ടായ്മകള്‍ തടസ്സപ്പെടുത്തിയ അധികൃതര്‍ വിശ്വാസികളെ അറസ്റ്റ് ചെയ്യുകയായിരിന്നു. രാജ്യത്തു മതസ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടെങ്കിലും നിയമങ്ങൾ രേഖകളിൽ മാത്രം ഒതുങ്ങി നില്‍ക്കുന്നതായി ഇത്തരം സംഭവങ്ങൾ സൂചിപ്പിക്കുന്നു. ഓർത്തഡോക്സ് സഭ, റോമൻ കത്തോലിക്ക സഭ, എറിട്രിയൻ ഇവാഞ്ചലിക്കൽ ലുഥറൈൻ സഭ, സുന്നി ഇസ്ലാം എന്നിങ്ങനെ നാല് വിശ്വാസ വിഭാഗങ്ങൾക്ക് രാജ്യത്തു അംഗീകാരം നല്‍കിയിട്ടുണ്ട്. വിദേശ ഭരണകൂടങ്ങളുടെ ഉപകരണങ്ങൾ എന്ന നിലയിൽ ബാക്കി മതവിഭാഗങ്ങൾ അനധികൃതമാണെന്നാണ് അധികാരികള്‍ പറയുന്നത്. സ്വകാര്യ ഭവനങ്ങളിൽ നടക്കുന്ന പ്രാർത്ഥന കൂട്ടായ്മകൾ നിയന്ത്രിക്കാന്‍ പോലീസ് നിരന്തരം റെയ്ഡ് നടത്തി വരുന്നുണ്ട്. പെന്തക്കുസ്ത സമൂഹങ്ങളുടെ ശുശ്രുഷകൾ തടയുന്നതിനോടൊപ്പം വിശ്വാസത്യാഗം ചെയ്യുന്നവരെ തടവിൽ പാർപ്പിക്കുന്ന രീതിയാണ് അധികൃതർ സ്വീകരിച്ചു പോരുന്നത്. 2007ൽ പ്രസിഡന്റ് ഐസായസ് അഫോര്‍ക്കിയെ വിമർശിച്ചുവെന്ന കാരണത്താൽ പാത്രിയർക്കിസ് അന്റോണിയോസിനെ വീട്ടുതടങ്കലിലാക്കുകയും വേറെയാളെ നിയമിക്കുകയും ചെയ്തിരിന്നു. കത്തോലിക്ക സഭയുടെ എല്ലാ സ്ഥാപനങ്ങളുടെ അവകാശവും ഭരണകൂടത്തിന് നൽകണമെന്ന നിയമം പാലിക്കേണ്ട സ്ഥിതി സഭയും നേരിടുന്നുണ്ട്. കുമ്പസാരത്തിനും നിയന്ത്രണം കൊണ്ടുവരാന്‍ വെമ്പല്‍കൊള്ളുന്ന രാജ്യമാണ് എറിട്രിയ. ‘ഓപ്പണ്‍ ഡോര്‍സ്’ തയ്യാറാക്കിയ പട്ടികയില്‍ ലോകത്ത് ഏറ്റവും അധികം മതപീഡനം നടക്കുന്ന രാജ്യങ്ങളില്‍ ഏഴാം സ്ഥാനത്താണ് എറിട്രിയയുടെ സ്ഥാനം.
Image: /content_image/News/News-2019-06-07-07:34:42.jpg
Keywords: എറിട്രിയ
Content:
10510
Category: 1
Sub Category:
Heading: പ്രോലൈഫ് അക്കൗണ്ടുകള്‍ക്ക് നിരോധനം: ഗര്‍ഭഛിദ്രത്തെ വീണ്ടും പിന്തുണച്ച് ട്വിറ്റര്‍
Content: കാലിഫോര്‍ണിയ: പ്രമുഖ നവമാധ്യമമായ ട്വിറ്ററിന്റെ നിഷ്പക്ഷത വീണ്ടും പ്രതിക്കൂട്ടില്‍. ഗര്‍ഭഛിദ്രത്തിനെതിരെയും ജീവന്റെ മഹത്വത്തെയും മാനിച്ചുള്ള ഉള്ളടക്കങ്ങളുടെ പേരില്‍ പ്രോലൈഫ് പേജുകള്‍ക്ക് ട്വിറ്റര്‍ വിലക്കേര്‍പ്പെടുത്തിയതാണ് പുതിയ വിവാദം. തന്റെ രണ്ട് അക്കൗണ്ടുകളും ട്വിറ്റര്‍ നിരോധിച്ചുവെന്ന്‍ ‘ലൈവ് ആക്ഷന്‍' പ്രോലൈഫ് സംഘടയുടെ സ്ഥാപകയായ ലിലാ റോസിന്റെ വെളിപ്പെടുത്തലാണ് ട്വിറ്ററിനെ വീണ്ടും വിവാദത്തിലാക്കിയിരിക്കുന്നത്. ഇതാദ്യമായല്ല ലില റോസിനെതിരെയുള്ള ട്വിറ്ററിന്റെ വിവേചനം വാര്‍ത്തയാകുന്നത്. </p> <blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr">Twitter banned <a href="https://twitter.com/LiveAction?ref_src=twsrc%5Etfw">@LiveAction</a> & my account from all ads. When we asked why, <a href="https://twitter.com/Twitter?ref_src=twsrc%5Etfw">@Twitter</a> said we could resume ads, only if we deleted the following content from our Twitter AND website:<br><br>-Anything about abortion procedures<br>-Investigations of Planned Parenthood<br> -All ultrasound images</p>— Lila Rose (@LilaGraceRose) <a href="https://twitter.com/LilaGraceRose/status/1135732734146428928?ref_src=twsrc%5Etfw">June 4, 2019</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ഇതിനെതിരെ പരാതിപ്പെട്ടപ്പോള്‍ അബോര്‍ഷനെക്കുറിച്ചുള്ള കാര്യങ്ങളും, പ്ലാന്‍ഡ് പാരന്റ്ഹുഡിനെക്കുറിച്ചുള്ള അന്വേഷണങ്ങളും, അള്‍ട്രാസൗണ്ട് സ്കാന്‍ ഇമേജുകളും പോസ്റ്റില്‍ നിന്നും നീക്കം ചെയ്‌താല്‍ മാത്രമേ അക്കൗണ്ട് പുനരാരംഭിക്കുകയുള്ളൂ എന്ന മറുപടിയാണ് ട്വിറ്ററില്‍ നിന്നും ലഭിച്ചതെന്നും ലില റോസ് കുറിച്ചു. ട്വിറ്ററിന്റെ ഭാഗത്ത് നിന്നും നേരിടേണ്ടി വരുന്ന വിവേചനത്തിന്റെ പേരില്‍ വര്‍ഷങ്ങളായി ‘ലൈവ് ആക്ഷന്‍’ ട്വിറ്ററുമായി പോരാട്ടത്തിലാണ്. </p> <blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr">.<a href="https://twitter.com/jack?ref_src=twsrc%5Etfw">@Jack</a> says <a href="https://twitter.com/Twitter?ref_src=twsrc%5Etfw">@Twitter</a> does not ban content based on "viewpoint or ideology."<br><br>He's wrong.<br><br>My account and <a href="https://twitter.com/LiveAction?ref_src=twsrc%5Etfw">@LiveAction</a>'s account have been banned from advertising for years. Because we’re pro-life.<br><br>Twitter told us our videos, tweets, and even our website content is "inflammatory. <a href="https://t.co/7iNKiKzYfU">pic.twitter.com/7iNKiKzYfU</a></p>— Lila Rose (@LilaGraceRose) <a href="https://twitter.com/LilaGraceRose/status/1037372900502691841?ref_src=twsrc%5Etfw">September 5, 2018</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ആശയസംഹിതയുടെ പേരിലും, കാഴ്ചപ്പാടിന്റെ പേരിലും ഒരു അക്കൗണ്ടും തങ്ങള്‍ റദ്ദാക്കില്ലെന്ന ട്വിറ്റര്‍ തലവന്‍ ജാക്ക് ഡോര്‍സിയുടെ പ്രസ്താവന പച്ചക്കള്ളമാണെന്ന് റോസ് ആരോപിച്ചു. വിദ്വേഷപരം, പ്രകോപനപരം എന്ന് പറഞ്ഞുകൊണ്ട് വര്‍ഷങ്ങളായി ട്വിറ്ററില്‍ നിന്നും തന്നെ വിലക്കിയിരിക്കുകയായിരുന്നുവെന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലും റോസ് വെളിപ്പെടുത്തിയിരുന്നു. തനിക്ക് പറയുവാനുള്ളതൊന്നും ട്വിറ്റര്‍ കേള്‍ക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. റോസിന്റെ ഈ വെളിപ്പെടുത്തലോട് കൂടി നിരവധിപേരാണ് ട്വിറ്ററിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. </p> <blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr">Is Twitter the new China?</p>— Lynda Cleveland Miles (@AnteeL) <a href="https://twitter.com/AnteeL/status/1135739308512567296?ref_src=twsrc%5Etfw">June 4, 2019</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ‘ഭീകരം’, ‘വിവേചനപരം’ ‘പുതിയ ചൈന’ എന്നൊക്കെയാണ് ട്വിറ്ററിനെ ചിലര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അതേസമയം നിരോധിക്കപ്പെടേണ്ട പല ഉള്ളടക്കങ്ങളും ട്വിറ്റര്‍ സെന്‍സര്‍ ചെയ്യാത്തതെന്തുകൊണ്ടാണെന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. ഇതിനു മുന്‍പും ഗര്‍ഭഛിദ്രത്തെയും സ്വവര്‍ഗ്ഗ വിവാഹത്തെയും പിന്തുണച്ചുകൊണ്ടുള്ള നിലപാടുമായി ട്വിറ്റര്‍ രംഗത്തുവന്നിരിന്നു.
Image: /content_image/News/News-2019-06-07-09:26:53.jpg
Keywords: ട്വിറ്റ, നവ മാധ്യമ
Category: 1
Sub Category:
Heading: പ്രോലൈഫ് അക്കൗണ്ടുകള്‍ക്ക് നിരോധനം: ഗര്‍ഭഛിദ്രത്തെ വീണ്ടും പിന്തുണച്ച് ട്വിറ്റര്‍
Content: കാലിഫോര്‍ണിയ: പ്രമുഖ നവമാധ്യമമായ ട്വിറ്ററിന്റെ നിഷ്പക്ഷത വീണ്ടും പ്രതിക്കൂട്ടില്‍. ഗര്‍ഭഛിദ്രത്തിനെതിരെയും ജീവന്റെ മഹത്വത്തെയും മാനിച്ചുള്ള ഉള്ളടക്കങ്ങളുടെ പേരില്‍ പ്രോലൈഫ് പേജുകള്‍ക്ക് ട്വിറ്റര്‍ വിലക്കേര്‍പ്പെടുത്തിയതാണ് പുതിയ വിവാദം. തന്റെ രണ്ട് അക്കൗണ്ടുകളും ട്വിറ്റര്‍ നിരോധിച്ചുവെന്ന്‍ ‘ലൈവ് ആക്ഷന്‍' പ്രോലൈഫ് സംഘടയുടെ സ്ഥാപകയായ ലിലാ റോസിന്റെ വെളിപ്പെടുത്തലാണ് ട്വിറ്ററിനെ വീണ്ടും വിവാദത്തിലാക്കിയിരിക്കുന്നത്. ഇതാദ്യമായല്ല ലില റോസിനെതിരെയുള്ള ട്വിറ്ററിന്റെ വിവേചനം വാര്‍ത്തയാകുന്നത്. </p> <blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr">Twitter banned <a href="https://twitter.com/LiveAction?ref_src=twsrc%5Etfw">@LiveAction</a> & my account from all ads. When we asked why, <a href="https://twitter.com/Twitter?ref_src=twsrc%5Etfw">@Twitter</a> said we could resume ads, only if we deleted the following content from our Twitter AND website:<br><br>-Anything about abortion procedures<br>-Investigations of Planned Parenthood<br> -All ultrasound images</p>— Lila Rose (@LilaGraceRose) <a href="https://twitter.com/LilaGraceRose/status/1135732734146428928?ref_src=twsrc%5Etfw">June 4, 2019</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ഇതിനെതിരെ പരാതിപ്പെട്ടപ്പോള്‍ അബോര്‍ഷനെക്കുറിച്ചുള്ള കാര്യങ്ങളും, പ്ലാന്‍ഡ് പാരന്റ്ഹുഡിനെക്കുറിച്ചുള്ള അന്വേഷണങ്ങളും, അള്‍ട്രാസൗണ്ട് സ്കാന്‍ ഇമേജുകളും പോസ്റ്റില്‍ നിന്നും നീക്കം ചെയ്‌താല്‍ മാത്രമേ അക്കൗണ്ട് പുനരാരംഭിക്കുകയുള്ളൂ എന്ന മറുപടിയാണ് ട്വിറ്ററില്‍ നിന്നും ലഭിച്ചതെന്നും ലില റോസ് കുറിച്ചു. ട്വിറ്ററിന്റെ ഭാഗത്ത് നിന്നും നേരിടേണ്ടി വരുന്ന വിവേചനത്തിന്റെ പേരില്‍ വര്‍ഷങ്ങളായി ‘ലൈവ് ആക്ഷന്‍’ ട്വിറ്ററുമായി പോരാട്ടത്തിലാണ്. </p> <blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr">.<a href="https://twitter.com/jack?ref_src=twsrc%5Etfw">@Jack</a> says <a href="https://twitter.com/Twitter?ref_src=twsrc%5Etfw">@Twitter</a> does not ban content based on "viewpoint or ideology."<br><br>He's wrong.<br><br>My account and <a href="https://twitter.com/LiveAction?ref_src=twsrc%5Etfw">@LiveAction</a>'s account have been banned from advertising for years. Because we’re pro-life.<br><br>Twitter told us our videos, tweets, and even our website content is "inflammatory. <a href="https://t.co/7iNKiKzYfU">pic.twitter.com/7iNKiKzYfU</a></p>— Lila Rose (@LilaGraceRose) <a href="https://twitter.com/LilaGraceRose/status/1037372900502691841?ref_src=twsrc%5Etfw">September 5, 2018</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ആശയസംഹിതയുടെ പേരിലും, കാഴ്ചപ്പാടിന്റെ പേരിലും ഒരു അക്കൗണ്ടും തങ്ങള്‍ റദ്ദാക്കില്ലെന്ന ട്വിറ്റര്‍ തലവന്‍ ജാക്ക് ഡോര്‍സിയുടെ പ്രസ്താവന പച്ചക്കള്ളമാണെന്ന് റോസ് ആരോപിച്ചു. വിദ്വേഷപരം, പ്രകോപനപരം എന്ന് പറഞ്ഞുകൊണ്ട് വര്‍ഷങ്ങളായി ട്വിറ്ററില്‍ നിന്നും തന്നെ വിലക്കിയിരിക്കുകയായിരുന്നുവെന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലും റോസ് വെളിപ്പെടുത്തിയിരുന്നു. തനിക്ക് പറയുവാനുള്ളതൊന്നും ട്വിറ്റര്‍ കേള്‍ക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. റോസിന്റെ ഈ വെളിപ്പെടുത്തലോട് കൂടി നിരവധിപേരാണ് ട്വിറ്ററിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. </p> <blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr">Is Twitter the new China?</p>— Lynda Cleveland Miles (@AnteeL) <a href="https://twitter.com/AnteeL/status/1135739308512567296?ref_src=twsrc%5Etfw">June 4, 2019</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ‘ഭീകരം’, ‘വിവേചനപരം’ ‘പുതിയ ചൈന’ എന്നൊക്കെയാണ് ട്വിറ്ററിനെ ചിലര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അതേസമയം നിരോധിക്കപ്പെടേണ്ട പല ഉള്ളടക്കങ്ങളും ട്വിറ്റര്‍ സെന്‍സര്‍ ചെയ്യാത്തതെന്തുകൊണ്ടാണെന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. ഇതിനു മുന്‍പും ഗര്‍ഭഛിദ്രത്തെയും സ്വവര്‍ഗ്ഗ വിവാഹത്തെയും പിന്തുണച്ചുകൊണ്ടുള്ള നിലപാടുമായി ട്വിറ്റര്‍ രംഗത്തുവന്നിരിന്നു.
Image: /content_image/News/News-2019-06-07-09:26:53.jpg
Keywords: ട്വിറ്റ, നവ മാധ്യമ
Content:
10511
Category: 1
Sub Category:
Heading: നാളെ ഒരു മണിക്ക് ഒരു മിനിറ്റു പ്രാര്‍ത്ഥിക്കാമോ?: ഫ്രാന്‍സിസ് പാപ്പയുടെ അഭ്യര്‍ത്ഥന
Content: വത്തിക്കാന്‍ സിറ്റി: പാലസ്തീന്‍ ഇസ്രായേല്‍ അനുരഞ്ജനത്തിനും ലോക സമാധാനത്തിനുമായി നാളെ ഒരു മിനിറ്റ് നേരം പ്രാര്‍ത്ഥിക്കുവാന്‍ അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ. വത്തിക്കാനില്‍ ബുധനാഴ്ച നടന്ന പൊതുകൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തിലാണ് പ്രാര്‍ത്ഥനയ്ക്കുള്ള അഭ്യര്‍ത്ഥന പാപ്പ നടത്തിയത്. ഇസ്രായേല്‍-പലസ്തീന്‍ ബന്ധങ്ങളില്‍ അനുരഞ്ജനം ഉണ്ടാകണമെന്നും വിശുദ്ധനാട്ടില്‍ സമാധാനം വളരണമെന്നുമുള്ള ആഗ്രഹത്തോടെ ലോക സമാധാനത്തിനായി പെന്തക്കുസ്ത തിരുനാളിന്റെ തലേന്നായ നാളെ ഉച്ചക്ക് ഒരു മണിക്ക് ഒരു മിനിറ്റ് പ്രാര്‍ത്ഥിക്കുവാനാണ് ഫ്രാന്‍സിസ് പാപ്പ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. കത്തോലിക്ക പ്രവര്‍ത്തകരുടെ രാജ്യാന്തര സംഘടനയായ കാത്തലിക് ആക്ഷനാണ് പരിപാടിക്ക് ചുക്കാന്‍ പിടിക്കുന്നത്. 2014-ലെ വിശുദ്ധനാട് അപ്പസ്തോലിക സന്ദര്‍ശനത്തിനിടെ പ്രശ്നങ്ങള്‍ തുടരുന്ന ഇസ്രായേല്‍, പലസ്തീന്‍ രാഷ്ട്രങ്ങളുടെ തലവന്മാരെ പ്രാര്‍ത്ഥിക്കാനും സംവദിക്കാനുമായി പാപ്പ വത്തിക്കാനിലേയ്ക്കു ക്ഷണിച്ചിരുന്നു. അന്നത്തെ പ്രസിഡന്‍റുമാര്‍സീമോണ്‍ പേരസും, മുഹമ്മദ് അബ്ബാസും ആ ക്ഷണം സ്വീകരിച്ച്, അതേ വര്‍ഷം ജൂണ്‍ 8ന് അനുരഞ്ജനപ്രാര്‍ത്ഥനയ്ക്കും സംവാദത്തിനുമായി വത്തിക്കാനില്‍ എത്തി. വത്തിക്കാന്‍ തോട്ടത്തില്‍വെച്ചായിരിന്നു യഹുദരും മുസ്ലീങ്ങളും ക്രൈസ്തവരും അന്ന്‍ പാലസ്തീന്‍ - ഇസ്രായേലിന്‍റെ സമാധാനത്തിനായി ഒരുമിച്ചു പ്രാര്‍ത്ഥിച്ച വേദി. അതിന്റെ അനുസ്മരണമായാണ് പ്രാര്‍ത്ഥിക്കുന്നത്. നാളെ ഉച്ചക്ക് ഒരു മണിക്ക് നാം എവിടെയാണോ, അവിടെ തന്നെ നിന്ന് പ്രാര്‍ത്ഥനയില്‍ പങ്കു ചേരുവാന്‍ സാധിക്കും. വീട്ടില്‍ ഇരുന്നും, ജോലി സ്ഥലങ്ങളില്‍ നിന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും, തെരുവില്‍ നിന്നും, യാത്രക്കിടയിലും ഏത് സാഹചര്യത്തില്‍ ആയാലും ഒരു മിനിറ്റ് ലോകസമാധാനത്തിനായി നമ്മുക്ക് പ്രാര്‍ത്ഥിക്കാം.
Image: /content_image/News/News-2019-06-07-11:37:49.jpg
Keywords: സമാധാന
Category: 1
Sub Category:
Heading: നാളെ ഒരു മണിക്ക് ഒരു മിനിറ്റു പ്രാര്‍ത്ഥിക്കാമോ?: ഫ്രാന്‍സിസ് പാപ്പയുടെ അഭ്യര്‍ത്ഥന
Content: വത്തിക്കാന്‍ സിറ്റി: പാലസ്തീന്‍ ഇസ്രായേല്‍ അനുരഞ്ജനത്തിനും ലോക സമാധാനത്തിനുമായി നാളെ ഒരു മിനിറ്റ് നേരം പ്രാര്‍ത്ഥിക്കുവാന്‍ അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ. വത്തിക്കാനില്‍ ബുധനാഴ്ച നടന്ന പൊതുകൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തിലാണ് പ്രാര്‍ത്ഥനയ്ക്കുള്ള അഭ്യര്‍ത്ഥന പാപ്പ നടത്തിയത്. ഇസ്രായേല്‍-പലസ്തീന്‍ ബന്ധങ്ങളില്‍ അനുരഞ്ജനം ഉണ്ടാകണമെന്നും വിശുദ്ധനാട്ടില്‍ സമാധാനം വളരണമെന്നുമുള്ള ആഗ്രഹത്തോടെ ലോക സമാധാനത്തിനായി പെന്തക്കുസ്ത തിരുനാളിന്റെ തലേന്നായ നാളെ ഉച്ചക്ക് ഒരു മണിക്ക് ഒരു മിനിറ്റ് പ്രാര്‍ത്ഥിക്കുവാനാണ് ഫ്രാന്‍സിസ് പാപ്പ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. കത്തോലിക്ക പ്രവര്‍ത്തകരുടെ രാജ്യാന്തര സംഘടനയായ കാത്തലിക് ആക്ഷനാണ് പരിപാടിക്ക് ചുക്കാന്‍ പിടിക്കുന്നത്. 2014-ലെ വിശുദ്ധനാട് അപ്പസ്തോലിക സന്ദര്‍ശനത്തിനിടെ പ്രശ്നങ്ങള്‍ തുടരുന്ന ഇസ്രായേല്‍, പലസ്തീന്‍ രാഷ്ട്രങ്ങളുടെ തലവന്മാരെ പ്രാര്‍ത്ഥിക്കാനും സംവദിക്കാനുമായി പാപ്പ വത്തിക്കാനിലേയ്ക്കു ക്ഷണിച്ചിരുന്നു. അന്നത്തെ പ്രസിഡന്‍റുമാര്‍സീമോണ്‍ പേരസും, മുഹമ്മദ് അബ്ബാസും ആ ക്ഷണം സ്വീകരിച്ച്, അതേ വര്‍ഷം ജൂണ്‍ 8ന് അനുരഞ്ജനപ്രാര്‍ത്ഥനയ്ക്കും സംവാദത്തിനുമായി വത്തിക്കാനില്‍ എത്തി. വത്തിക്കാന്‍ തോട്ടത്തില്‍വെച്ചായിരിന്നു യഹുദരും മുസ്ലീങ്ങളും ക്രൈസ്തവരും അന്ന്‍ പാലസ്തീന്‍ - ഇസ്രായേലിന്‍റെ സമാധാനത്തിനായി ഒരുമിച്ചു പ്രാര്‍ത്ഥിച്ച വേദി. അതിന്റെ അനുസ്മരണമായാണ് പ്രാര്‍ത്ഥിക്കുന്നത്. നാളെ ഉച്ചക്ക് ഒരു മണിക്ക് നാം എവിടെയാണോ, അവിടെ തന്നെ നിന്ന് പ്രാര്‍ത്ഥനയില്‍ പങ്കു ചേരുവാന്‍ സാധിക്കും. വീട്ടില്‍ ഇരുന്നും, ജോലി സ്ഥലങ്ങളില്‍ നിന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും, തെരുവില്‍ നിന്നും, യാത്രക്കിടയിലും ഏത് സാഹചര്യത്തില്‍ ആയാലും ഒരു മിനിറ്റ് ലോകസമാധാനത്തിനായി നമ്മുക്ക് പ്രാര്‍ത്ഥിക്കാം.
Image: /content_image/News/News-2019-06-07-11:37:49.jpg
Keywords: സമാധാന
Content:
10512
Category: 1
Sub Category:
Heading: ഭ്രൂണ കോശങ്ങൾ ഉപയോഗിച്ചുള്ള ഗവേഷണങ്ങൾക്കു കടിഞ്ഞാണിട്ട് ട്രംപ്
Content: വാഷിംഗ്ടൺ ഡിസി: ഗർഭഛിദ്രത്തിനെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുന്ന ട്രംപ് ഭരണകൂടം നിർണ്ണായക ചുവടുവയ്പുമായി വീണ്ടും പ്രോലൈഫ് പ്രവർത്തകർക്ക് പ്രതീക്ഷയേകുന്നു. ഭ്രൂണ കോശങ്ങൾ ഉപയോഗിച്ചുള്ള വൈദ്യശാസ്ത്ര പഠനങ്ങൾ സർക്കാർ ഗവേഷകർ നടത്തുന്നതിന് ട്രംപ് ഭരണകൂടം വിലക്കേർപ്പെടുത്തി. ബുധനാഴ്ചയാണ് പുതിയ ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചത്. ഇതിന്റെ പേരിൽ ഏതെങ്കിലും ഒരു യൂണിവേഴ്സിറ്റിക്കെങ്കിലും ഗവേഷണത്തിന് ലഭിക്കുന്ന സർക്കാർ ധനസഹായം പുതിയ ഉത്തരവു മൂലം പൂർണമായും ഇല്ലാതാകും. ഇപ്പോൾ സർക്കാർ സാമ്പത്തിക സഹായം ലഭിക്കുന്ന മറ്റ് യൂണിവേഴ്സിറ്റികൾക്ക് ഗവേഷണം തുടരാമെങ്കിലും പുതിയ അപേക്ഷകൾ സ്വീകരിക്കുമ്പോൾ ശാസ്ത്രീയവും, ധാർമികവുമായ വശങ്ങൾ കണക്കിലെടുത്തു മാത്രമേ ഫണ്ട് അനുവദിക്കുകയുള്ളൂ. ഭ്രൂണ കോശങ്ങൾ ഉപയോഗിച്ചു നടത്തുന്ന സ്വകാര്യ ഗവേഷണങ്ങൾക്കു സർക്കാർ വിലക്കേർപ്പെടുത്തിയിട്ടില്ല. എന്നാൽ അതിനും സാധ്യതകൾ നിലനിൽക്കുന്നുണ്ട്. ഭ്രൂണ കോശങ്ങൾക്കു പകരമായി ഗവേഷണങ്ങൾക്കായി ഉപയോഗിക്കാവുന്ന വസ്തുക്കൾ ഉണ്ടെന്നാണ് പ്രോലൈഫ് സംഘടനകൾ പറയുന്നത്. ഇതിനുമുമ്പും ഭ്രൂണ കോശങ്ങൾ ഉപയോഗിച്ചുള്ള പഠനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താൻ ട്രംപ് സർക്കാർ ശ്രമിച്ചിട്ടുണ്ട്. 2008 ഡിസംബർ മാസം 20 മില്യൺ ഡോളർ ഭ്രൂണ കോശങ്ങൾക്കു പകരമായി ഉപയോഗിക്കാവുന്ന വസ്തുക്കളെ പറ്റി ഗവേഷണം നടത്താൻ അനുവദിക്കാൻ പദ്ധതിയുണ്ടെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് വ്യക്തമാക്കിയിരുന്നു. ജീവന്റെ മൂല്യം സംരക്ഷിക്കാനായി വലിയൊരു കാൽവെയ്പ്പാണ് പുതിയ ഉത്തരവിലൂടെ ട്രംപ് ഭരണകൂടം നടത്തിയിരിക്കുന്നതെന്നാണ് മിക്കവരുടെയും അഭിപ്രായം.
Image: /content_image/News/News-2019-06-07-13:17:22.jpg
Keywords: ട്രംപ, യുഎസ് പ്രസി
Category: 1
Sub Category:
Heading: ഭ്രൂണ കോശങ്ങൾ ഉപയോഗിച്ചുള്ള ഗവേഷണങ്ങൾക്കു കടിഞ്ഞാണിട്ട് ട്രംപ്
Content: വാഷിംഗ്ടൺ ഡിസി: ഗർഭഛിദ്രത്തിനെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുന്ന ട്രംപ് ഭരണകൂടം നിർണ്ണായക ചുവടുവയ്പുമായി വീണ്ടും പ്രോലൈഫ് പ്രവർത്തകർക്ക് പ്രതീക്ഷയേകുന്നു. ഭ്രൂണ കോശങ്ങൾ ഉപയോഗിച്ചുള്ള വൈദ്യശാസ്ത്ര പഠനങ്ങൾ സർക്കാർ ഗവേഷകർ നടത്തുന്നതിന് ട്രംപ് ഭരണകൂടം വിലക്കേർപ്പെടുത്തി. ബുധനാഴ്ചയാണ് പുതിയ ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചത്. ഇതിന്റെ പേരിൽ ഏതെങ്കിലും ഒരു യൂണിവേഴ്സിറ്റിക്കെങ്കിലും ഗവേഷണത്തിന് ലഭിക്കുന്ന സർക്കാർ ധനസഹായം പുതിയ ഉത്തരവു മൂലം പൂർണമായും ഇല്ലാതാകും. ഇപ്പോൾ സർക്കാർ സാമ്പത്തിക സഹായം ലഭിക്കുന്ന മറ്റ് യൂണിവേഴ്സിറ്റികൾക്ക് ഗവേഷണം തുടരാമെങ്കിലും പുതിയ അപേക്ഷകൾ സ്വീകരിക്കുമ്പോൾ ശാസ്ത്രീയവും, ധാർമികവുമായ വശങ്ങൾ കണക്കിലെടുത്തു മാത്രമേ ഫണ്ട് അനുവദിക്കുകയുള്ളൂ. ഭ്രൂണ കോശങ്ങൾ ഉപയോഗിച്ചു നടത്തുന്ന സ്വകാര്യ ഗവേഷണങ്ങൾക്കു സർക്കാർ വിലക്കേർപ്പെടുത്തിയിട്ടില്ല. എന്നാൽ അതിനും സാധ്യതകൾ നിലനിൽക്കുന്നുണ്ട്. ഭ്രൂണ കോശങ്ങൾക്കു പകരമായി ഗവേഷണങ്ങൾക്കായി ഉപയോഗിക്കാവുന്ന വസ്തുക്കൾ ഉണ്ടെന്നാണ് പ്രോലൈഫ് സംഘടനകൾ പറയുന്നത്. ഇതിനുമുമ്പും ഭ്രൂണ കോശങ്ങൾ ഉപയോഗിച്ചുള്ള പഠനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താൻ ട്രംപ് സർക്കാർ ശ്രമിച്ചിട്ടുണ്ട്. 2008 ഡിസംബർ മാസം 20 മില്യൺ ഡോളർ ഭ്രൂണ കോശങ്ങൾക്കു പകരമായി ഉപയോഗിക്കാവുന്ന വസ്തുക്കളെ പറ്റി ഗവേഷണം നടത്താൻ അനുവദിക്കാൻ പദ്ധതിയുണ്ടെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് വ്യക്തമാക്കിയിരുന്നു. ജീവന്റെ മൂല്യം സംരക്ഷിക്കാനായി വലിയൊരു കാൽവെയ്പ്പാണ് പുതിയ ഉത്തരവിലൂടെ ട്രംപ് ഭരണകൂടം നടത്തിയിരിക്കുന്നതെന്നാണ് മിക്കവരുടെയും അഭിപ്രായം.
Image: /content_image/News/News-2019-06-07-13:17:22.jpg
Keywords: ട്രംപ, യുഎസ് പ്രസി
Content:
10513
Category: 1
Sub Category:
Heading: ഫാ. ഡൊമിനിക്ക് വളന്മനാലിനെതിരെ വിദ്വേഷ പ്രചരണവുമായി നിരീശ്വരകൂട്ടായ്മകള്‍: ഇതിനെതിരെ പ്രതികരിക്കേണ്ടത് ഓരോ വിശ്വാസിയുടെയും കടമ
Content: അനേകായിരങ്ങളെ ക്രിസ്തുവിന്റെ പാതയിലേക്ക് നയിക്കുവാന്‍ സ്വര്‍ഗ്ഗം കാലഘട്ടത്തിന്റെ ഉപകരണമാക്കി തെരഞ്ഞെടുത്ത ഫാ. ഡൊമിനിക്ക് വളന്മനാലിനെതിരെ വിദ്വേഷ പ്രചരണവുമായി അയര്‍ലണ്ടിലെ നിരീശ്വരകൂട്ടായ്മകള്‍. ഒക്ടോബര്‍ മാസത്തില്‍ 26, 27, 28 തീയതികളില്‍ അയര്‍ലണ്ടിലെ വിവിധ ദേവാലയങ്ങളില്‍ നടക്കുന്ന ശുശ്രൂഷ തടയണമെന്നും ഫാ. ഡൊമിനിക്കിന്റെ ഐറിഷ് സന്ദര്‍ശനത്തിനുള്ള അനുമതി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് നിരീശ്വരവാദികള്‍ നവമാധ്യമങ്ങളിലും സര്‍ക്കാര്‍ തലത്തിലും വിദ്വേഷ പ്രചരണവുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം വിശ്വാസികളും അവിശ്വാസികളുമായ ആയിരകണക്കിന് ആളുകള്‍ക്കു ക്രിസ്തുവില്‍ പുതിയ ജീവിതം സമ്മാനിച്ച ഫാ. ഡൊമിനിക്ക് വളന്മനാല്‍ അച്ചന്റെ ശുശ്രൂഷകള്‍ നിരീശ്വരവാദികളെ ചൊടിപ്പിക്കുന്നുണ്ടെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. വിശുദ്ധ പാട്രിക്കിന്റെ സാന്നിധ്യം കൊണ്ട് സുവിശേഷത്തിന്റെ വേര് പിടിച്ച അയര്‍ലണ്ട് നൂറ്റാണ്ടുകള്‍ക്ക് ഇപ്പുറം ക്രിസ്തീയ വിശ്വാസത്തില്‍ നിന്നു തെന്നി മാറുമ്പോള്‍ ശ്രമകരമായ ശുശ്രൂഷയുമായാണ് ഫാ. ഡൊമിനിക്ക് അയര്‍ലണ്ടില്‍ എത്തുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ വൈദികനിലൂടെ കര്‍ത്താവ് ആയിരകണക്കിന് കുടുംബങ്ങള്‍ക്ക് നല്കിയ വിടുതല്‍ സൗഖ്യവും മാനസാന്തര അനുഭവങ്ങളും കണ്ടില്ലെന്ന്‍ നടിച്ചുകൊണ്ടാണ് അസ്വസ്ഥത പൂണ്ട യൂറോപ്പിലും കേരളത്തിലും ഉള്ള നിരീശ്വരവാദികള്‍ വൈദികന്റെ ഐറിഷ് ശുശ്രൂഷകളെ തടസ്സപ്പെടുത്താന്‍ മുന്നോട്ടുവന്നിരിക്കുന്നത്. എന്നാല്‍, അച്ചനെതിരെയുള്ള വിദ്വേഷ പ്രചരണം മനസ്സിലാക്കണമെന്നും ക്രിസ്തീയ പാരമ്പര്യമുള്ള അയര്‍ലണ്ടിലെ മണ്ണില്‍ സുവിശേഷം പ്രഘോഷിക്കുവാനുള്ള സാഹചര്യങ്ങളെ ഇല്ലാതാക്കുവാനുള്ള കുത്സിത ശ്രമങ്ങളെ തിരിച്ചറിയണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ട് വിശ്വാസികള്‍ ഓണ്‍ലൈന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തിട്ടുണ്ട്. അയര്‍ലണ്ട് എംബസിക്കും നീതിക്കും സമത്വത്തിനും വേണ്ടിയുള്ള വകുപ്പുതല ചുമതലയുള്ള മന്ത്രിക്കും ഐറിഷ് മെത്രാന്‍ സമിതിക്കും സമര്‍പ്പിക്കുന്ന നിവേദനത്തില്‍ നിരവധി പേരാണ് ഒപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. ജീവിക്കൂന്ന ദൈവത്തിന്റെ വചനം എല്ലാവരിലേക്കും എത്തിക്കുവാന്‍ രാപ്പകലില്ലാതെ അദ്ധ്വാനിക്കുന്ന പ്രിയപ്പെട്ട ഡൊമിനിക്ക് അച്ചന്റെ അയര്‍ലണ്ട് ശുശ്രൂഷകളെ നമ്മുക്കും പിന്തുണയ്ക്കാം, അതിനായി ചുവടെ കാണുന്ന ലിങ്കില്‍ പെറ്റീഷന്‍ സൈന്‍ ചെയ്യാം; ഒപ്പം അച്ചന്റെ ശുശ്രൂഷകള്‍ക്കായി നമ്മുക്കും പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യാം. ➤➤ {{ പെറ്റീഷനില്‍ ഒപ്പുവെക്കാന്‍ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക -> https://www.change.org/p/embassy-of-ireland-stop-spreading-hate-against-fr-dominic-valamnal-a-gifted-charismatic-preacher-from-kerala }} ➤➤ #{blue->none->b->#WeSupportFrDominicValanmanal }#
Image: /content_image/News/News-2019-06-07-17:10:32.jpg
Keywords: നിരീശ്വര
Category: 1
Sub Category:
Heading: ഫാ. ഡൊമിനിക്ക് വളന്മനാലിനെതിരെ വിദ്വേഷ പ്രചരണവുമായി നിരീശ്വരകൂട്ടായ്മകള്‍: ഇതിനെതിരെ പ്രതികരിക്കേണ്ടത് ഓരോ വിശ്വാസിയുടെയും കടമ
Content: അനേകായിരങ്ങളെ ക്രിസ്തുവിന്റെ പാതയിലേക്ക് നയിക്കുവാന്‍ സ്വര്‍ഗ്ഗം കാലഘട്ടത്തിന്റെ ഉപകരണമാക്കി തെരഞ്ഞെടുത്ത ഫാ. ഡൊമിനിക്ക് വളന്മനാലിനെതിരെ വിദ്വേഷ പ്രചരണവുമായി അയര്‍ലണ്ടിലെ നിരീശ്വരകൂട്ടായ്മകള്‍. ഒക്ടോബര്‍ മാസത്തില്‍ 26, 27, 28 തീയതികളില്‍ അയര്‍ലണ്ടിലെ വിവിധ ദേവാലയങ്ങളില്‍ നടക്കുന്ന ശുശ്രൂഷ തടയണമെന്നും ഫാ. ഡൊമിനിക്കിന്റെ ഐറിഷ് സന്ദര്‍ശനത്തിനുള്ള അനുമതി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് നിരീശ്വരവാദികള്‍ നവമാധ്യമങ്ങളിലും സര്‍ക്കാര്‍ തലത്തിലും വിദ്വേഷ പ്രചരണവുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം വിശ്വാസികളും അവിശ്വാസികളുമായ ആയിരകണക്കിന് ആളുകള്‍ക്കു ക്രിസ്തുവില്‍ പുതിയ ജീവിതം സമ്മാനിച്ച ഫാ. ഡൊമിനിക്ക് വളന്മനാല്‍ അച്ചന്റെ ശുശ്രൂഷകള്‍ നിരീശ്വരവാദികളെ ചൊടിപ്പിക്കുന്നുണ്ടെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. വിശുദ്ധ പാട്രിക്കിന്റെ സാന്നിധ്യം കൊണ്ട് സുവിശേഷത്തിന്റെ വേര് പിടിച്ച അയര്‍ലണ്ട് നൂറ്റാണ്ടുകള്‍ക്ക് ഇപ്പുറം ക്രിസ്തീയ വിശ്വാസത്തില്‍ നിന്നു തെന്നി മാറുമ്പോള്‍ ശ്രമകരമായ ശുശ്രൂഷയുമായാണ് ഫാ. ഡൊമിനിക്ക് അയര്‍ലണ്ടില്‍ എത്തുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ വൈദികനിലൂടെ കര്‍ത്താവ് ആയിരകണക്കിന് കുടുംബങ്ങള്‍ക്ക് നല്കിയ വിടുതല്‍ സൗഖ്യവും മാനസാന്തര അനുഭവങ്ങളും കണ്ടില്ലെന്ന്‍ നടിച്ചുകൊണ്ടാണ് അസ്വസ്ഥത പൂണ്ട യൂറോപ്പിലും കേരളത്തിലും ഉള്ള നിരീശ്വരവാദികള്‍ വൈദികന്റെ ഐറിഷ് ശുശ്രൂഷകളെ തടസ്സപ്പെടുത്താന്‍ മുന്നോട്ടുവന്നിരിക്കുന്നത്. എന്നാല്‍, അച്ചനെതിരെയുള്ള വിദ്വേഷ പ്രചരണം മനസ്സിലാക്കണമെന്നും ക്രിസ്തീയ പാരമ്പര്യമുള്ള അയര്‍ലണ്ടിലെ മണ്ണില്‍ സുവിശേഷം പ്രഘോഷിക്കുവാനുള്ള സാഹചര്യങ്ങളെ ഇല്ലാതാക്കുവാനുള്ള കുത്സിത ശ്രമങ്ങളെ തിരിച്ചറിയണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ട് വിശ്വാസികള്‍ ഓണ്‍ലൈന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തിട്ടുണ്ട്. അയര്‍ലണ്ട് എംബസിക്കും നീതിക്കും സമത്വത്തിനും വേണ്ടിയുള്ള വകുപ്പുതല ചുമതലയുള്ള മന്ത്രിക്കും ഐറിഷ് മെത്രാന്‍ സമിതിക്കും സമര്‍പ്പിക്കുന്ന നിവേദനത്തില്‍ നിരവധി പേരാണ് ഒപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. ജീവിക്കൂന്ന ദൈവത്തിന്റെ വചനം എല്ലാവരിലേക്കും എത്തിക്കുവാന്‍ രാപ്പകലില്ലാതെ അദ്ധ്വാനിക്കുന്ന പ്രിയപ്പെട്ട ഡൊമിനിക്ക് അച്ചന്റെ അയര്‍ലണ്ട് ശുശ്രൂഷകളെ നമ്മുക്കും പിന്തുണയ്ക്കാം, അതിനായി ചുവടെ കാണുന്ന ലിങ്കില്‍ പെറ്റീഷന്‍ സൈന്‍ ചെയ്യാം; ഒപ്പം അച്ചന്റെ ശുശ്രൂഷകള്‍ക്കായി നമ്മുക്കും പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യാം. ➤➤ {{ പെറ്റീഷനില്‍ ഒപ്പുവെക്കാന്‍ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക -> https://www.change.org/p/embassy-of-ireland-stop-spreading-hate-against-fr-dominic-valamnal-a-gifted-charismatic-preacher-from-kerala }} ➤➤ #{blue->none->b->#WeSupportFrDominicValanmanal }#
Image: /content_image/News/News-2019-06-07-17:10:32.jpg
Keywords: നിരീശ്വര
Content:
10514
Category: 19
Sub Category:
Heading: കരുണയുടെ ഈ പ്രവാചകനെ കല്ലെറിയുന്നതിന്റെ പിന്നിൽ ആര്?
Content: ദൈവത്തിന്റെ കരുണയെപ്പറ്റി ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ പ്രഘോഷിച്ച വൈദികരിൽ ഒരാളാണ് ഭാരതസഭയുടെ അഭിമാനമായ ഫാ. ഡൊമിനിക് വളന്മനാൽ. പാപത്തിന്റെ വലിപ്പം നോക്കാതെ ദൈവം ഓരോ മനുഷ്യന്റെ മേലും ചൊരിയുന്ന അനന്തമായ കരുണയെപ്പറ്റി നിരന്തരം പ്രഘോഷിക്കുന്ന അദ്ദേഹത്തിന്റെ ശുശ്രൂഷകളിലുടനീളം ധാരാളം മാനസാന്തരങ്ങളും, പ്രകടമായ അത്ഭുതങ്ങളും, അടയാളങ്ങളുമാണ് നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നത്. പിശാച് അലറിവിളിച്ചുകൊണ്ട് ചില വ്യക്തികളെ വിട്ടുപോകുന്നത് അദ്ദേഹത്തിന്റെ ശുശ്രൂഷകളിൽ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇത് കുറേക്കാലമായി ചില വ്യക്തികളെയും നിരീശ്വരവാദ ഗ്രൂപ്പുകളെയും അസ്വസ്ഥപ്പെടുത്തിയിരുന്നു. ജന്മനാ വൈകല്യങ്ങളും ന്യൂനതകളുള്ള നിരവധി കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും ആശ്വാസമാണ് ഡൊമിനിക് അച്ചൻ നയിക്കുന്ന വചനപ്രഘോഷണങ്ങൾ. നിരവധി രോഗസൗഖ്യങ്ങളാണ് യേശുക്രിസ്തുവിന്റെ നാമത്തിൽ അദ്ദേഹത്തിന്റെ ശുശ്രൂഷകളിൽ സംഭവിക്കുന്നത്. എന്നാൽ ലോകത്തിന്റെ പലഭാഗത്തും അദ്ദേഹം നടത്തുന്ന ശുശ്രൂഷകളിൽ പതിനായിരങ്ങൾ തിങ്ങിനിറഞ്ഞ് ദൈവത്തെ ആരാധിക്കുന്നത് ചിലരെയൊക്കെ അസ്വസ്ഥപ്പെടുത്തിയിരുന്നു. അങ്ങനെ അദ്ദേഹത്തെ ആക്രമിക്കാൻ കാത്തിരുന്ന വ്യക്തികൾക്കു ലഭിച്ച ഒരു ആയുധമാണ് ഈ അടുത്ത നാളുകളായി ഇക്കൂട്ടർ പ്രചരിപ്പിക്കുന്ന ഒരു വീഡിയോ. മാതാപിതാക്കളുടെ തിന്മനിറഞ്ഞ ജീവിതം അവരുടെ മക്കളുടെ ജീവിതത്തിലേക്ക് ചില തകർച്ചകൾ കടന്നുവരുന്നതിന് കാരണമാകും എന്ന് അദ്ദേഹം തന്റെ പ്രഭാഷണത്തിൽ പറഞ്ഞതായി പ്രചരിപ്പിക്കുന്ന ഈ വീഡിയോ കത്തോലിക്കാ സഭയുടെ പ്രബോധനങ്ങൾക്ക് എതിരാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഒരുകൂട്ടർ ആദ്ദേഹത്തിനെതിരെ പ്രചാരണം നടത്തുന്നത്? #{red->none->b->ഇക്കൂട്ടർ യഥാർത്ഥത്തിൽ സഭാപ്രബോധനങ്ങളുടെ സംരക്ഷകരോ? }# അച്ചന്റെ പ്രഘോഷണം കത്തോലിക്കാ സഭയുടെ പ്രബോധനങ്ങൾക്ക് എതിരാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് യൂറോപ്പിൽ നിന്നുള്ള ചില വ്യക്തികൾ അച്ചനെ എതിർക്കുന്നത്. കത്തോലിക്കാ സഭയുടെ പ്രബോധനങ്ങൾ മാത്രമല്ല ക്രൈസ്തവ വിശ്വാസത്തിന്റെ തന്നെ അടിസ്ഥാനപരമായ പ്രബോധനങ്ങൾക്ക് എതിരായി സ്വവർഗ്ഗ വിവാഹവും, ഭ്രൂണഹത്യയും, ദയാവധവും നിയമവിധേയമാക്കിയപ്പോൾ അതിനെതിരെ ഒരു വാക്കുപോലും പറയാത്തവരും, അതിൽ ചിലതിനെ പിന്താങ്ങിയവരുമാണ് ഇപ്പോൾ "പ്രബോധന സംരക്ഷകരായി" രംഗത്തു വന്നിരിക്കുന്നത് എന്ന വിരോധാഭാസം, ഇക്കൂട്ടർ ആരുടെ കൈയിലെ ഉപകരണങ്ങളാണ് എന്ന സത്യം വെളിപ്പെടുത്തുന്നു. സോഷ്യൽ മീഡിയയിലൂടെ ക്രൈസ്തവ വിശ്വാസത്തിനെതിരെ നിരന്തരം പ്രവർത്തിക്കുകയും, നിരീശ്വരവാദം പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട് ജീവിതം "ആസ്വദിക്കാൻ" വേണ്ടി മാത്രമുള്ളതാണെന്ന് കരുതുന്ന ഇക്കൂട്ടരുടെ യഥാർത്ഥ മുഖം അവരുടെ 'മുഖപുസ്തക'ത്തിൽ നിന്നും വായിച്ചെടുക്കാവുന്നതാണ്. #{red->none->b->ഇത് സഭാപ്രബോധനങ്ങൾക്ക് എതിരായ പ്രഘോഷണമോ? }# മാതാപിതാക്കളുടെ പാപങ്ങളുടെ ഫലം അവരുടെ മക്കൾ അനുഭവിക്കേണ്ടി വരും എന്ന് സഭ പഠിപ്പിക്കുന്നില്ല. എന്നാൽ ഓരോ പാപത്തിനും കാലിക ശിക്ഷയുണ്ടന്നും, ഇത് ദൈവത്തിന്റെ പ്രതികാരമല്ലന്നും; പിന്നെയോ, പാപത്തിന്റെ സ്വാഭാവത്തിൽ നിന്നു തന്നെ ഉണ്ടാകുന്നതാണെന്നും സഭ പഠിപ്പിക്കുന്നു (CCC 1472). ഇപ്രകാരം, മാതാപിതാക്കളുടെ പാപത്തിന്റെ ഫലമായി അവരുടെ കുടുംബത്തിലേക്ക് തകർച്ചകൾ കടന്നുവരികയും പിന്നീട് അവർ മാനസാന്തരപ്പെട്ട് പാപം ഉപേക്ഷിക്കുകയും ചെയ്യുമ്പോൾ അവരുടെ കുടുംബത്തിൽ നിന്നും ഇത്തരം തകർച്ചകൾ വിട്ടുമാറുകയും ചെയ്യുന്നു എന്നതിന് രണ്ടായിരം വർഷത്തെ സഭയുടെ ചരിത്രത്തിലെ നിരവധി ജീവിത സാക്ഷ്യങ്ങൾ തെളിവാണ്. അതിനാൽ മാതാപിതാക്കളെ വിശുദ്ധമായ ജീവിതത്തിന്റെ പ്രാധാന്യം മാത്രമാണ് അച്ചൻ പ്രഭാഷണത്തിലൂടെ ഉദ്ദേശിച്ചത് എന്നത് ആ പ്രഭാഷണത്തിന്റെ പൂർണ്ണരൂപം ശ്രവിക്കുന്നവർക്ക് ബോധ്യപ്പെടുന്ന കാര്യമാണ്. ഓരോ മാതാപിതാക്കൾക്കും രണ്ടു രീതിയിൽ മക്കള്‍ക്ക് ജന്മം നല്കാം. നന്നായി പ്രാർത്ഥിച്ച് ഒരുങ്ങി വിശുദ്ധമായ ആത്മീയ ജീവിതം നയിച്ചുകൊണ്ട് ദൈവത്തിന്റെ സൃഷ്ടികർമ്മത്തിൽ പങ്കാളിയായി കുഞ്ഞുങ്ങള്‍ക്ക് ജന്മം നൽകാം. രണ്ടാമതായി ദൈവഭയമില്ലാതെ പാപത്തിൽ മുഴുകി ജഡികമായി ജീവിച്ചുകൊണ്ടും മക്കൾക്കു ജന്മം നൽകാം. എന്നാൽ ഈ രണ്ടു രീതിയിലും ജനിക്കുന്ന കുഞ്ഞുങ്ങൾക്കു തമ്മിൽ വലിയ വ്യത്യാസമുണ്ട് എന്നത് സ്വന്തം അനുഭവത്തിലൂടെ തിരിച്ചറിഞ്ഞ ധാരാളം മാതാപിതാക്കളുണ്ട് എന്ന സത്യം നാം ഒരിക്കലും വിസ്മരിച്ചുകൂടാ. കാരണം "മാംസത്തിൽ നിന്നു ജനിക്കുന്നത് മാംസമാണ്, ആത്മാവിൽ നിന്നു ജനിക്കുന്നത് ആത്മാവും". (യോഹ 3:6) #{red->none->b->പിശാച് ഒരുക്കുന്ന വലിയെ കെണി തിരിച്ചറിയാതെ പോകരുത് }# ന്യൂനതകളുള്ള കുട്ടികൾ ഒരിക്കലും ഒരു ശാപമല്ല. അവരിലൂടെയും ഉന്നതമായ പ്രവർത്തികൾ ചെയ്യുന്നവനാണ് നമ്മുടെ ദൈവം. അവരിലൂടെ അവരുടെ കുടുംബങ്ങളെ മാത്രമല്ല ഒരു ദേശത്തെ തന്നെ അനുഗ്രഹിക്കാനും അങ്ങനെ അവരെ ഒരു അനുഗ്രഹമാക്കി മാറ്റാനും ദൈവത്തിനു കഴിയും. എന്നാൽ ഡൊമിനിക് അച്ചന്റെ വീഡിയോയിലെ ഏതാനും വരികൾ മാത്രം മുറിച്ചുമാറ്റി പ്രചരിപ്പിച്ചുകൊണ്ട് അച്ചനെതിരെ പ്രചാരണം നടത്തി ആത്മീയ ശുശ്രൂഷയെ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നവരിൽ നിരീശ്വരവാദികൾ മുതൽ കരിസ്മാറ്റിക് വിരോധികൾ വരെയുള്ള ക്രിസ്ത്യൻ നാമധാരികൾ കണ്ടേക്കാം. എന്നാൽ ഇതിലൂടെ പിശാച് ഒരുക്കുന്ന വലിയെ കെണികൾ നാം ഒരിക്കലും തിരിച്ചറിയാതെ പോകരുത്. ന്യൂനതകളുള്ള കുട്ടികളോടുള്ള സമൂഹത്തിന്റെ സഹതാപത്തെ ഉപകരണമാക്കി ആത്മീയ ശുശ്രൂഷകളോട് പ്രത്യേകിച്ച് കരിസ്മാറ്റിക് ശുശ്രൂഷകളോട് വിശ്വാസികൾക്കിടയിൽ നീരസം ഉളവാക്കുക എന്നതാണ് പിശാച് ഇതിലൂടെ ലക്‌ഷ്യം വക്കുന്നത്. ഐറിഷ് ടൈംസിനേയും ഡബ്ലിൻ ആർച്ച് ബിഷപ്പിനെയും ഈ സഹതാപതരംഗത്തിലൂടെ തെറ്റിദ്ധരിപ്പിക്കുവാൻ ചില മലയാളികൾക്ക് സാധിച്ചു എന്നത് യൂറോപ്പിന്റെ വിശ്വാസതകർച്ചയിൽ ചില മലയാളികളും പങ്കുവഹിക്കുന്നു എന്നതിന്റെ തെളിവാണ്. മനുഷ്യനിൽ പാപബോധം ഇല്ലാതാക്കാൻ പിശാച് ഇതിലൂടെ ശ്രമിക്കുന്നു എന്ന അപകടകരമായ വസ്തുത നാം വിസ്മരിച്ചുകൂടാ. മാതാപിതാക്കൾക്ക് എന്തുപാപം ചെയ്തും, ജഡികമോഹങ്ങളിൽ മുഴുകി ജീവിക്കാമെന്നും, അതൊന്നും തങ്ങളുടെ മക്കൾക്ക് യാതൊരു ദൂഷ്യവും വരുത്തുകയില്ലന്നും ഒരു ബോധ്യം വിശ്വാസികൾക്കിടയിൽ വളർത്താൻ ഇത്തരം പ്രചാരങ്ങൾ കൊണ്ടു സാധിക്കും. അതിലൂടെ നിരവധി കുടുംബങ്ങളെ തകർക്കാം എന്ന് പിശാച് സ്വപ്നം കാണുന്നു. പാപം എന്നത് എക്കാലത്തും ലോകത്തുണ്ടായിരുന്നു. എന്നാൽ ഈ നൂറ്റാണ്ടിന്റെ ഏറ്റവും വലിയ ശാപം, മനുഷ്യനിൽ പാപബോധം നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതാണ് എന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ നൽകിയ മുന്നറിയിപ്പ് നാം ഒരിക്കലും വിസ്മരിച്ചുകൂടാ. യൂറോപ്പിലേക്ക് കുടിയേറിയ മലയാളി സമൂഹത്തിൽ, യൂറോപ്യൻ ജനത ഉന്നതമായി കാണുന്നത് അവരുടെ കുടുംബ മൂല്യങ്ങളാണ്. കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഇവിടെ നിലനിന്നിരുന്നതും എന്നാൽ ഇന്ന് യൂറോപ്പിൽ നഷ്ടമായി കൊണ്ടിരിക്കുന്നതുമായ കുടുംബമൂല്യങ്ങൾ മലയാളികൾ കാത്തുസൂക്ഷിക്കുന്നു എന്നത് യൂറോപ്യൻ ജനത അസൂയയോടെ നോക്കിക്കാണുന്ന ഒന്നാണ്. എന്നാൽ കുടിയേറ്റത്തിന്റെ പതിറ്റാണ്ടുകൾ പിന്നിട്ടു കഴിഞ്ഞപ്പോൾ ഇവിടുത്തെ മലയാളി സമൂഹത്തിലെ നിരവധി കുടുംബങ്ങൾ തകർച്ചയുടെ വക്കിലാണ്. ഈ തകർച്ചയുടെ അടിസ്ഥാന കാരണം പലപ്പോഴും, ജീവിതത്തിലെ സുഖസകാര്യങ്ങൾ വർദ്ധിച്ചപ്പോൾ അവർ ദൈവത്തെ ഉപേക്ഷിക്കുകയോ അവരുടെ ജീവിതത്തിൽ പാപം വർദ്ധിക്കുകയോ ചെയ്തു എന്നതാണ്. ഇതുപോലെ തകർന്നടിഞ്ഞ നിരവധി കുടുംബങ്ങളാണ് കരിസ്മാറ്റിക് ശുശ്രൂഷകളിലൂടെ സ്നേഹത്തിലേക്കും ഐക്യത്തിലേക്കും കടന്നുവരുന്നത്. അതിനാൽ ഡൊമിനിക് അച്ചനെപ്പോലുള്ള പ്രമുഖരായ വിടുതൽ ശുശ്രൂഷകരെ തടഞ്ഞാൽ കുടുംബങ്ങളെ തകർച്ചയുടെ പടുകുഴിയിലേക്ക് തള്ളിയിടാം എന്ന് പിശാച് വ്യാമോഹിക്കുന്നു. യൂറോപ്പിലേക്ക് ദൈവം കൊണ്ടുവന്ന ഓരോ മലയാളിയെക്കുറിച്ചും അവിടുത്തേക്ക് ഉന്നതമായ ഒരു പദ്ധതിയുണ്ട്. നമ്മുടെ കഴിവോ സാമർത്ഥ്യമോ നോക്കിയല്ല ദൈവം നമ്മെ ഇവിടേക്കു കൂട്ടിക്കൊണ്ടു കൊണ്ടുവന്നത്. നമ്മെക്കാൾ കഴിവും സാമർത്ഥ്യവുമുള്ള നിരവധിപേർ കേരളത്തിൽ ഉണ്ടായിരുന്നിട്ടും, ദൈവം നമ്മെ ഇവിടേക്കു കൂട്ടിക്കൊണ്ടു വന്നുവെങ്കിൽ അതു ദൈവത്തിന്റെ കരുണയാണ്. ആ കരുണയ്ക്കു പ്രത്യുപകാരമായി അവിടുത്തെ കരുണയുടെ പ്രവാചകനെതന്നെ കല്ലെറിയുന്നവരേ... നിങ്ങളോട് ദൈവം കരുണ കാണിക്കട്ടെ.
Image: /content_image/Editor'sPick/Editor'sPick-2019-06-08-04:38:14.jpg
Keywords: നിരീശ്വര
Category: 19
Sub Category:
Heading: കരുണയുടെ ഈ പ്രവാചകനെ കല്ലെറിയുന്നതിന്റെ പിന്നിൽ ആര്?
Content: ദൈവത്തിന്റെ കരുണയെപ്പറ്റി ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ പ്രഘോഷിച്ച വൈദികരിൽ ഒരാളാണ് ഭാരതസഭയുടെ അഭിമാനമായ ഫാ. ഡൊമിനിക് വളന്മനാൽ. പാപത്തിന്റെ വലിപ്പം നോക്കാതെ ദൈവം ഓരോ മനുഷ്യന്റെ മേലും ചൊരിയുന്ന അനന്തമായ കരുണയെപ്പറ്റി നിരന്തരം പ്രഘോഷിക്കുന്ന അദ്ദേഹത്തിന്റെ ശുശ്രൂഷകളിലുടനീളം ധാരാളം മാനസാന്തരങ്ങളും, പ്രകടമായ അത്ഭുതങ്ങളും, അടയാളങ്ങളുമാണ് നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നത്. പിശാച് അലറിവിളിച്ചുകൊണ്ട് ചില വ്യക്തികളെ വിട്ടുപോകുന്നത് അദ്ദേഹത്തിന്റെ ശുശ്രൂഷകളിൽ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇത് കുറേക്കാലമായി ചില വ്യക്തികളെയും നിരീശ്വരവാദ ഗ്രൂപ്പുകളെയും അസ്വസ്ഥപ്പെടുത്തിയിരുന്നു. ജന്മനാ വൈകല്യങ്ങളും ന്യൂനതകളുള്ള നിരവധി കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും ആശ്വാസമാണ് ഡൊമിനിക് അച്ചൻ നയിക്കുന്ന വചനപ്രഘോഷണങ്ങൾ. നിരവധി രോഗസൗഖ്യങ്ങളാണ് യേശുക്രിസ്തുവിന്റെ നാമത്തിൽ അദ്ദേഹത്തിന്റെ ശുശ്രൂഷകളിൽ സംഭവിക്കുന്നത്. എന്നാൽ ലോകത്തിന്റെ പലഭാഗത്തും അദ്ദേഹം നടത്തുന്ന ശുശ്രൂഷകളിൽ പതിനായിരങ്ങൾ തിങ്ങിനിറഞ്ഞ് ദൈവത്തെ ആരാധിക്കുന്നത് ചിലരെയൊക്കെ അസ്വസ്ഥപ്പെടുത്തിയിരുന്നു. അങ്ങനെ അദ്ദേഹത്തെ ആക്രമിക്കാൻ കാത്തിരുന്ന വ്യക്തികൾക്കു ലഭിച്ച ഒരു ആയുധമാണ് ഈ അടുത്ത നാളുകളായി ഇക്കൂട്ടർ പ്രചരിപ്പിക്കുന്ന ഒരു വീഡിയോ. മാതാപിതാക്കളുടെ തിന്മനിറഞ്ഞ ജീവിതം അവരുടെ മക്കളുടെ ജീവിതത്തിലേക്ക് ചില തകർച്ചകൾ കടന്നുവരുന്നതിന് കാരണമാകും എന്ന് അദ്ദേഹം തന്റെ പ്രഭാഷണത്തിൽ പറഞ്ഞതായി പ്രചരിപ്പിക്കുന്ന ഈ വീഡിയോ കത്തോലിക്കാ സഭയുടെ പ്രബോധനങ്ങൾക്ക് എതിരാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഒരുകൂട്ടർ ആദ്ദേഹത്തിനെതിരെ പ്രചാരണം നടത്തുന്നത്? #{red->none->b->ഇക്കൂട്ടർ യഥാർത്ഥത്തിൽ സഭാപ്രബോധനങ്ങളുടെ സംരക്ഷകരോ? }# അച്ചന്റെ പ്രഘോഷണം കത്തോലിക്കാ സഭയുടെ പ്രബോധനങ്ങൾക്ക് എതിരാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് യൂറോപ്പിൽ നിന്നുള്ള ചില വ്യക്തികൾ അച്ചനെ എതിർക്കുന്നത്. കത്തോലിക്കാ സഭയുടെ പ്രബോധനങ്ങൾ മാത്രമല്ല ക്രൈസ്തവ വിശ്വാസത്തിന്റെ തന്നെ അടിസ്ഥാനപരമായ പ്രബോധനങ്ങൾക്ക് എതിരായി സ്വവർഗ്ഗ വിവാഹവും, ഭ്രൂണഹത്യയും, ദയാവധവും നിയമവിധേയമാക്കിയപ്പോൾ അതിനെതിരെ ഒരു വാക്കുപോലും പറയാത്തവരും, അതിൽ ചിലതിനെ പിന്താങ്ങിയവരുമാണ് ഇപ്പോൾ "പ്രബോധന സംരക്ഷകരായി" രംഗത്തു വന്നിരിക്കുന്നത് എന്ന വിരോധാഭാസം, ഇക്കൂട്ടർ ആരുടെ കൈയിലെ ഉപകരണങ്ങളാണ് എന്ന സത്യം വെളിപ്പെടുത്തുന്നു. സോഷ്യൽ മീഡിയയിലൂടെ ക്രൈസ്തവ വിശ്വാസത്തിനെതിരെ നിരന്തരം പ്രവർത്തിക്കുകയും, നിരീശ്വരവാദം പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട് ജീവിതം "ആസ്വദിക്കാൻ" വേണ്ടി മാത്രമുള്ളതാണെന്ന് കരുതുന്ന ഇക്കൂട്ടരുടെ യഥാർത്ഥ മുഖം അവരുടെ 'മുഖപുസ്തക'ത്തിൽ നിന്നും വായിച്ചെടുക്കാവുന്നതാണ്. #{red->none->b->ഇത് സഭാപ്രബോധനങ്ങൾക്ക് എതിരായ പ്രഘോഷണമോ? }# മാതാപിതാക്കളുടെ പാപങ്ങളുടെ ഫലം അവരുടെ മക്കൾ അനുഭവിക്കേണ്ടി വരും എന്ന് സഭ പഠിപ്പിക്കുന്നില്ല. എന്നാൽ ഓരോ പാപത്തിനും കാലിക ശിക്ഷയുണ്ടന്നും, ഇത് ദൈവത്തിന്റെ പ്രതികാരമല്ലന്നും; പിന്നെയോ, പാപത്തിന്റെ സ്വാഭാവത്തിൽ നിന്നു തന്നെ ഉണ്ടാകുന്നതാണെന്നും സഭ പഠിപ്പിക്കുന്നു (CCC 1472). ഇപ്രകാരം, മാതാപിതാക്കളുടെ പാപത്തിന്റെ ഫലമായി അവരുടെ കുടുംബത്തിലേക്ക് തകർച്ചകൾ കടന്നുവരികയും പിന്നീട് അവർ മാനസാന്തരപ്പെട്ട് പാപം ഉപേക്ഷിക്കുകയും ചെയ്യുമ്പോൾ അവരുടെ കുടുംബത്തിൽ നിന്നും ഇത്തരം തകർച്ചകൾ വിട്ടുമാറുകയും ചെയ്യുന്നു എന്നതിന് രണ്ടായിരം വർഷത്തെ സഭയുടെ ചരിത്രത്തിലെ നിരവധി ജീവിത സാക്ഷ്യങ്ങൾ തെളിവാണ്. അതിനാൽ മാതാപിതാക്കളെ വിശുദ്ധമായ ജീവിതത്തിന്റെ പ്രാധാന്യം മാത്രമാണ് അച്ചൻ പ്രഭാഷണത്തിലൂടെ ഉദ്ദേശിച്ചത് എന്നത് ആ പ്രഭാഷണത്തിന്റെ പൂർണ്ണരൂപം ശ്രവിക്കുന്നവർക്ക് ബോധ്യപ്പെടുന്ന കാര്യമാണ്. ഓരോ മാതാപിതാക്കൾക്കും രണ്ടു രീതിയിൽ മക്കള്‍ക്ക് ജന്മം നല്കാം. നന്നായി പ്രാർത്ഥിച്ച് ഒരുങ്ങി വിശുദ്ധമായ ആത്മീയ ജീവിതം നയിച്ചുകൊണ്ട് ദൈവത്തിന്റെ സൃഷ്ടികർമ്മത്തിൽ പങ്കാളിയായി കുഞ്ഞുങ്ങള്‍ക്ക് ജന്മം നൽകാം. രണ്ടാമതായി ദൈവഭയമില്ലാതെ പാപത്തിൽ മുഴുകി ജഡികമായി ജീവിച്ചുകൊണ്ടും മക്കൾക്കു ജന്മം നൽകാം. എന്നാൽ ഈ രണ്ടു രീതിയിലും ജനിക്കുന്ന കുഞ്ഞുങ്ങൾക്കു തമ്മിൽ വലിയ വ്യത്യാസമുണ്ട് എന്നത് സ്വന്തം അനുഭവത്തിലൂടെ തിരിച്ചറിഞ്ഞ ധാരാളം മാതാപിതാക്കളുണ്ട് എന്ന സത്യം നാം ഒരിക്കലും വിസ്മരിച്ചുകൂടാ. കാരണം "മാംസത്തിൽ നിന്നു ജനിക്കുന്നത് മാംസമാണ്, ആത്മാവിൽ നിന്നു ജനിക്കുന്നത് ആത്മാവും". (യോഹ 3:6) #{red->none->b->പിശാച് ഒരുക്കുന്ന വലിയെ കെണി തിരിച്ചറിയാതെ പോകരുത് }# ന്യൂനതകളുള്ള കുട്ടികൾ ഒരിക്കലും ഒരു ശാപമല്ല. അവരിലൂടെയും ഉന്നതമായ പ്രവർത്തികൾ ചെയ്യുന്നവനാണ് നമ്മുടെ ദൈവം. അവരിലൂടെ അവരുടെ കുടുംബങ്ങളെ മാത്രമല്ല ഒരു ദേശത്തെ തന്നെ അനുഗ്രഹിക്കാനും അങ്ങനെ അവരെ ഒരു അനുഗ്രഹമാക്കി മാറ്റാനും ദൈവത്തിനു കഴിയും. എന്നാൽ ഡൊമിനിക് അച്ചന്റെ വീഡിയോയിലെ ഏതാനും വരികൾ മാത്രം മുറിച്ചുമാറ്റി പ്രചരിപ്പിച്ചുകൊണ്ട് അച്ചനെതിരെ പ്രചാരണം നടത്തി ആത്മീയ ശുശ്രൂഷയെ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നവരിൽ നിരീശ്വരവാദികൾ മുതൽ കരിസ്മാറ്റിക് വിരോധികൾ വരെയുള്ള ക്രിസ്ത്യൻ നാമധാരികൾ കണ്ടേക്കാം. എന്നാൽ ഇതിലൂടെ പിശാച് ഒരുക്കുന്ന വലിയെ കെണികൾ നാം ഒരിക്കലും തിരിച്ചറിയാതെ പോകരുത്. ന്യൂനതകളുള്ള കുട്ടികളോടുള്ള സമൂഹത്തിന്റെ സഹതാപത്തെ ഉപകരണമാക്കി ആത്മീയ ശുശ്രൂഷകളോട് പ്രത്യേകിച്ച് കരിസ്മാറ്റിക് ശുശ്രൂഷകളോട് വിശ്വാസികൾക്കിടയിൽ നീരസം ഉളവാക്കുക എന്നതാണ് പിശാച് ഇതിലൂടെ ലക്‌ഷ്യം വക്കുന്നത്. ഐറിഷ് ടൈംസിനേയും ഡബ്ലിൻ ആർച്ച് ബിഷപ്പിനെയും ഈ സഹതാപതരംഗത്തിലൂടെ തെറ്റിദ്ധരിപ്പിക്കുവാൻ ചില മലയാളികൾക്ക് സാധിച്ചു എന്നത് യൂറോപ്പിന്റെ വിശ്വാസതകർച്ചയിൽ ചില മലയാളികളും പങ്കുവഹിക്കുന്നു എന്നതിന്റെ തെളിവാണ്. മനുഷ്യനിൽ പാപബോധം ഇല്ലാതാക്കാൻ പിശാച് ഇതിലൂടെ ശ്രമിക്കുന്നു എന്ന അപകടകരമായ വസ്തുത നാം വിസ്മരിച്ചുകൂടാ. മാതാപിതാക്കൾക്ക് എന്തുപാപം ചെയ്തും, ജഡികമോഹങ്ങളിൽ മുഴുകി ജീവിക്കാമെന്നും, അതൊന്നും തങ്ങളുടെ മക്കൾക്ക് യാതൊരു ദൂഷ്യവും വരുത്തുകയില്ലന്നും ഒരു ബോധ്യം വിശ്വാസികൾക്കിടയിൽ വളർത്താൻ ഇത്തരം പ്രചാരങ്ങൾ കൊണ്ടു സാധിക്കും. അതിലൂടെ നിരവധി കുടുംബങ്ങളെ തകർക്കാം എന്ന് പിശാച് സ്വപ്നം കാണുന്നു. പാപം എന്നത് എക്കാലത്തും ലോകത്തുണ്ടായിരുന്നു. എന്നാൽ ഈ നൂറ്റാണ്ടിന്റെ ഏറ്റവും വലിയ ശാപം, മനുഷ്യനിൽ പാപബോധം നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതാണ് എന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ നൽകിയ മുന്നറിയിപ്പ് നാം ഒരിക്കലും വിസ്മരിച്ചുകൂടാ. യൂറോപ്പിലേക്ക് കുടിയേറിയ മലയാളി സമൂഹത്തിൽ, യൂറോപ്യൻ ജനത ഉന്നതമായി കാണുന്നത് അവരുടെ കുടുംബ മൂല്യങ്ങളാണ്. കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഇവിടെ നിലനിന്നിരുന്നതും എന്നാൽ ഇന്ന് യൂറോപ്പിൽ നഷ്ടമായി കൊണ്ടിരിക്കുന്നതുമായ കുടുംബമൂല്യങ്ങൾ മലയാളികൾ കാത്തുസൂക്ഷിക്കുന്നു എന്നത് യൂറോപ്യൻ ജനത അസൂയയോടെ നോക്കിക്കാണുന്ന ഒന്നാണ്. എന്നാൽ കുടിയേറ്റത്തിന്റെ പതിറ്റാണ്ടുകൾ പിന്നിട്ടു കഴിഞ്ഞപ്പോൾ ഇവിടുത്തെ മലയാളി സമൂഹത്തിലെ നിരവധി കുടുംബങ്ങൾ തകർച്ചയുടെ വക്കിലാണ്. ഈ തകർച്ചയുടെ അടിസ്ഥാന കാരണം പലപ്പോഴും, ജീവിതത്തിലെ സുഖസകാര്യങ്ങൾ വർദ്ധിച്ചപ്പോൾ അവർ ദൈവത്തെ ഉപേക്ഷിക്കുകയോ അവരുടെ ജീവിതത്തിൽ പാപം വർദ്ധിക്കുകയോ ചെയ്തു എന്നതാണ്. ഇതുപോലെ തകർന്നടിഞ്ഞ നിരവധി കുടുംബങ്ങളാണ് കരിസ്മാറ്റിക് ശുശ്രൂഷകളിലൂടെ സ്നേഹത്തിലേക്കും ഐക്യത്തിലേക്കും കടന്നുവരുന്നത്. അതിനാൽ ഡൊമിനിക് അച്ചനെപ്പോലുള്ള പ്രമുഖരായ വിടുതൽ ശുശ്രൂഷകരെ തടഞ്ഞാൽ കുടുംബങ്ങളെ തകർച്ചയുടെ പടുകുഴിയിലേക്ക് തള്ളിയിടാം എന്ന് പിശാച് വ്യാമോഹിക്കുന്നു. യൂറോപ്പിലേക്ക് ദൈവം കൊണ്ടുവന്ന ഓരോ മലയാളിയെക്കുറിച്ചും അവിടുത്തേക്ക് ഉന്നതമായ ഒരു പദ്ധതിയുണ്ട്. നമ്മുടെ കഴിവോ സാമർത്ഥ്യമോ നോക്കിയല്ല ദൈവം നമ്മെ ഇവിടേക്കു കൂട്ടിക്കൊണ്ടു കൊണ്ടുവന്നത്. നമ്മെക്കാൾ കഴിവും സാമർത്ഥ്യവുമുള്ള നിരവധിപേർ കേരളത്തിൽ ഉണ്ടായിരുന്നിട്ടും, ദൈവം നമ്മെ ഇവിടേക്കു കൂട്ടിക്കൊണ്ടു വന്നുവെങ്കിൽ അതു ദൈവത്തിന്റെ കരുണയാണ്. ആ കരുണയ്ക്കു പ്രത്യുപകാരമായി അവിടുത്തെ കരുണയുടെ പ്രവാചകനെതന്നെ കല്ലെറിയുന്നവരേ... നിങ്ങളോട് ദൈവം കരുണ കാണിക്കട്ടെ.
Image: /content_image/Editor'sPick/Editor'sPick-2019-06-08-04:38:14.jpg
Keywords: നിരീശ്വര