Contents
Displaying 13021-13030 of 25147 results.
Content:
13355
Category: 18
Sub Category:
Heading: ഇവ ആന്റണിയുടെ കൊലപാതകിക്ക് അനായാസേന ജാമ്യം കിട്ടിയത് ദുഃസൂചന: കാസ
Content: കൊച്ചി: ഇവ ആന്റണി എന്ന പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കൊലപാതകിക്ക് അനായാസേന ജാമ്യം കിട്ടിയത്, നീതി പീഠത്തെ അവസാന ആശ്രയമായി കാണുന്ന സാധാരണക്കാരെ ഞെട്ടിച്ചിരിക്കുകയാണെന്ന് ക്രിസ്ത്യൻ സംഘടനയായ കാസ (ക്രിസ്ത്യൻ അസോസിയേഷൻ ആന്റ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ). സഫർ ഷാ എന്ന കൊലപാതകിക്ക് അനായാസേന ജാമ്യം കിട്ടിയത്, നീതി പീഠത്തെ അവസാന ആശ്രയമായി കാണുന്ന സാധാരണക്കാരെ ഞെട്ടിച്ചിരിക്കുകയാണ്. കൊലപാതക കേസിലെ പ്രതിക്ക് ജാമ്യം കിട്ടാൻ പ്രോസികൂഷ്യനും, പ്രതി ഭാഗവും കൈ കോർത്ത് മുന്നോട്ട് പോകുന്നത് നമ്മുടെ ജനാധിപത്യ സമൂഹം തെറ്റായ ദിശയിലേക്കു നീങ്ങുന്നു എന്നതിന്റെ ദുഃസൂചനയാണെന്നും സംഘടന ആശങ്ക പ്രകടിപ്പിച്ചു. മൈനർ ആയ ഒരു പെൺകുട്ടിയെ കൊലപ്പെടുത്തിയ പ്രതിക്ക് ജാമ്യം കിട്ടാൻ ഒത്തുകളിച്ചതു വാദിക്ക് നീതി ഉറപ്പാക്കേണ്ട സർക്കാർ സംവിധാനം തന്നെയാണ് എന്നത് അതീവ ഗൗരവകരമാണ്. പ്രതി ഭാഗവുമായി ചേർന്നു കോടതിയെ തെറ്റിദ്ധരിപ്പിച്ചു, പ്രതിക്ക് ജാമ്യം നേടിയെടുക്കാൻ പ്രോസികൂഷ്യനെ പ്രേരിപ്പിച്ച ഘടകം എന്താണ് എന്നുള്ളത് കേരളീയ സമൂഹത്തിൽ പരക്കെ ചർച്ച ചെയ്യപ്പെടണം. സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തു നടത്തിയ നികൃഷ്ടമായ ഈ പ്രവർത്തി തികച്ചും തെറ്റായ സന്ദേശമാണ് പൊതു സമൂഹത്തിനു നൽകുന്നത്. സാമുദായിക പ്രീണനത്തിന്റെയും, വോട്ട് ബാങ്ക് പൊളിറ്റിക്സിന്റെയും മുന്നിൽ സുശക്തമായ നിയമങ്ങൾ പോലും മാറ്റി എഴുതപ്പെടുന്ന അരാജകത്വത്തിലേക്കാണ് നമ്മുടെ സമൂഹം നീങ്ങി കൊണ്ടിരിക്കുന്നത്. നിസ്സാര വിഷയങ്ങൾ പോലും ദിവസങ്ങളോളം ചർച്ച ചെയ്യുന്ന മുഖ്യ ധാരാ മാധ്യമങ്ങൾ പോലും പണാധിപത്യത്തിനും, സാമുദായിക സ്വാധീനത്തിനും വഴങ്ങി ഇവ ആന്റണി എന്ന പെൺകുട്ടിക്ക് നീതി നിഷേധിക്കുന്നതിന് കൂട്ടു നിൽക്കുന്നു. പിണറായി വിജയൻ ഭരിക്കുന്ന പ്രബുദ്ധ കേരളത്തിൽ ആണ് ഇത്തരം നീചമായ പ്രവർത്തികൾ നടക്കുന്നത് എന്നത് അങ്ങേയറ്റം ആശങ്കാജനകമാണ്. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി നിരന്തരം വാദിക്കുന്ന രാഷ്ട്രീയക്കാരുടെയും, സാംസ്‌കാരിക നായകരുടെയും കാപട്യം ആണ് ഈ കേസിലൂടെ പുറത്തു വരുന്നത്. പ്രേമം നടിച്ചു, ചതിച്ചു, സ്വന്തം മതത്തിൽ ചേർക്കാൻ ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്നവർക്ക് തലോടലും, അതിനെതിരെ പ്രതികരിക്കുന്നവർക്കു തല്ലും ലഭിക്കുന്നു എന്നതാണ് ദുരവസ്ഥ. ഇത്തരത്തിലെ പ്രണയ കെണികളിൽ അകപ്പെടുന്ന പെൺകുട്ടികൾക്ക് നീതി നിഷേധിച്ചുകൊണ്ട് സർക്കാരിന്റെ തന്നെ നിയമ സംവിധാനങ്ങൾ ദുരുപയോഗപ്പെടുത്തി തീവ്രവാദികളെയും, കൊലപാതകികളെയും രക്ഷ പെടുത്തുന്ന കാഴ്ച്ചയിൽ സാക്ഷര കേരളം ലജ്ജിച്ചു തല താഴ്‌ത്തേണ്ടതാണ്. ക്രൈസ്തവ സമുദായത്തിലെ സാധാരണക്കാരിയായ ഒരു പെൺകുട്ടിക്ക് നീതി ഇല്ലാതാക്കുന്നതിലൂടെ സർക്കാർ സംവിധാനം ഒരു സമുദായത്തെ തന്നെ ആശങ്കയിൽ നിർത്തുകയാണ്. സാമ്പത്തിക, സാമുദായിക, രാഷ്ട്രീയ താൽപര്യങ്ങൾക്കു സത്യവും, നീതിയും കീഴ് പ്പെടുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്. നിയമ സംവിധാനങ്ങളെ നോക്കു കുത്തിയാക്കി തന്റെ പദവി ദുരുപയോഗം ചെയ്ത പ്രോസികൂഷ്യൻ അഭിഭാഷകന് എതിരെ കർശന നടപടി സ്വീകരിച്ചു, ഈ കേസിൽ ക്രൈസ്തവ സമുദായത്തിനുള്ള ആശങ്ക നീക്കാൻ സർക്കാർ മുൻകൈയെടുക്കണം. തീവ്രവാദികളുമായും, രാജ്യ വിരുദ്ധ ശക്തികളുമായും ഈ അഭിഭാഷകനുള്ള ബന്ധം അടിയന്തിരമായി അന്വേഷണ വിധേയമാക്കണം. ചിലരുടെ വിലപ്പെട്ട ജീവൻ മാത്രം നിസ്സാരവത്കരിക്കുന്നതു ജനാധിപത്യത്തിന് ഭൂഷണം അല്ലായെന്നു ബന്ധപ്പെട്ടവർ മനസ്സിലാക്കി, ഉചിതമായ നടപടികൾ എടുക്കണം. സർക്കാർ അഭിഭാഷകനും, മത തീവ്രവാദ ശക്തികളും തമ്മിലുള്ള അവിശുദ്ധ ബന്ധം തുറന്നു കാണിക്കുന്നതിനോടൊപ്പം തന്നെ, ഇവാ ആന്റണി എന്ന സഹോദരിക്ക് നീതി ലഭിക്കുന്നതിനായുള്ള പോരാട്ടത്തിലും കാസ എന്ന ക്രൈസ്തവ സംഘടന തുടർന്നും മുൻപന്തിയിലുണ്ടാകുമെന്നും സംഘടന പ്രസ്താവനയില്‍ വ്യക്തമാക്കി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/0KgK8LZHg7b6ukhMjLQrI9}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-05-31-09:42:03.jpg
Keywords: ഇവ ആന്റണി
Category: 18
Sub Category:
Heading: ഇവ ആന്റണിയുടെ കൊലപാതകിക്ക് അനായാസേന ജാമ്യം കിട്ടിയത് ദുഃസൂചന: കാസ
Content: കൊച്ചി: ഇവ ആന്റണി എന്ന പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കൊലപാതകിക്ക് അനായാസേന ജാമ്യം കിട്ടിയത്, നീതി പീഠത്തെ അവസാന ആശ്രയമായി കാണുന്ന സാധാരണക്കാരെ ഞെട്ടിച്ചിരിക്കുകയാണെന്ന് ക്രിസ്ത്യൻ സംഘടനയായ കാസ (ക്രിസ്ത്യൻ അസോസിയേഷൻ ആന്റ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ). സഫർ ഷാ എന്ന കൊലപാതകിക്ക് അനായാസേന ജാമ്യം കിട്ടിയത്, നീതി പീഠത്തെ അവസാന ആശ്രയമായി കാണുന്ന സാധാരണക്കാരെ ഞെട്ടിച്ചിരിക്കുകയാണ്. കൊലപാതക കേസിലെ പ്രതിക്ക് ജാമ്യം കിട്ടാൻ പ്രോസികൂഷ്യനും, പ്രതി ഭാഗവും കൈ കോർത്ത് മുന്നോട്ട് പോകുന്നത് നമ്മുടെ ജനാധിപത്യ സമൂഹം തെറ്റായ ദിശയിലേക്കു നീങ്ങുന്നു എന്നതിന്റെ ദുഃസൂചനയാണെന്നും സംഘടന ആശങ്ക പ്രകടിപ്പിച്ചു. മൈനർ ആയ ഒരു പെൺകുട്ടിയെ കൊലപ്പെടുത്തിയ പ്രതിക്ക് ജാമ്യം കിട്ടാൻ ഒത്തുകളിച്ചതു വാദിക്ക് നീതി ഉറപ്പാക്കേണ്ട സർക്കാർ സംവിധാനം തന്നെയാണ് എന്നത് അതീവ ഗൗരവകരമാണ്. പ്രതി ഭാഗവുമായി ചേർന്നു കോടതിയെ തെറ്റിദ്ധരിപ്പിച്ചു, പ്രതിക്ക് ജാമ്യം നേടിയെടുക്കാൻ പ്രോസികൂഷ്യനെ പ്രേരിപ്പിച്ച ഘടകം എന്താണ് എന്നുള്ളത് കേരളീയ സമൂഹത്തിൽ പരക്കെ ചർച്ച ചെയ്യപ്പെടണം. സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തു നടത്തിയ നികൃഷ്ടമായ ഈ പ്രവർത്തി തികച്ചും തെറ്റായ സന്ദേശമാണ് പൊതു സമൂഹത്തിനു നൽകുന്നത്. സാമുദായിക പ്രീണനത്തിന്റെയും, വോട്ട് ബാങ്ക് പൊളിറ്റിക്സിന്റെയും മുന്നിൽ സുശക്തമായ നിയമങ്ങൾ പോലും മാറ്റി എഴുതപ്പെടുന്ന അരാജകത്വത്തിലേക്കാണ് നമ്മുടെ സമൂഹം നീങ്ങി കൊണ്ടിരിക്കുന്നത്. നിസ്സാര വിഷയങ്ങൾ പോലും ദിവസങ്ങളോളം ചർച്ച ചെയ്യുന്ന മുഖ്യ ധാരാ മാധ്യമങ്ങൾ പോലും പണാധിപത്യത്തിനും, സാമുദായിക സ്വാധീനത്തിനും വഴങ്ങി ഇവ ആന്റണി എന്ന പെൺകുട്ടിക്ക് നീതി നിഷേധിക്കുന്നതിന് കൂട്ടു നിൽക്കുന്നു. പിണറായി വിജയൻ ഭരിക്കുന്ന പ്രബുദ്ധ കേരളത്തിൽ ആണ് ഇത്തരം നീചമായ പ്രവർത്തികൾ നടക്കുന്നത് എന്നത് അങ്ങേയറ്റം ആശങ്കാജനകമാണ്. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി നിരന്തരം വാദിക്കുന്ന രാഷ്ട്രീയക്കാരുടെയും, സാംസ്‌കാരിക നായകരുടെയും കാപട്യം ആണ് ഈ കേസിലൂടെ പുറത്തു വരുന്നത്. പ്രേമം നടിച്ചു, ചതിച്ചു, സ്വന്തം മതത്തിൽ ചേർക്കാൻ ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്നവർക്ക് തലോടലും, അതിനെതിരെ പ്രതികരിക്കുന്നവർക്കു തല്ലും ലഭിക്കുന്നു എന്നതാണ് ദുരവസ്ഥ. ഇത്തരത്തിലെ പ്രണയ കെണികളിൽ അകപ്പെടുന്ന പെൺകുട്ടികൾക്ക് നീതി നിഷേധിച്ചുകൊണ്ട് സർക്കാരിന്റെ തന്നെ നിയമ സംവിധാനങ്ങൾ ദുരുപയോഗപ്പെടുത്തി തീവ്രവാദികളെയും, കൊലപാതകികളെയും രക്ഷ പെടുത്തുന്ന കാഴ്ച്ചയിൽ സാക്ഷര കേരളം ലജ്ജിച്ചു തല താഴ്‌ത്തേണ്ടതാണ്. ക്രൈസ്തവ സമുദായത്തിലെ സാധാരണക്കാരിയായ ഒരു പെൺകുട്ടിക്ക് നീതി ഇല്ലാതാക്കുന്നതിലൂടെ സർക്കാർ സംവിധാനം ഒരു സമുദായത്തെ തന്നെ ആശങ്കയിൽ നിർത്തുകയാണ്. സാമ്പത്തിക, സാമുദായിക, രാഷ്ട്രീയ താൽപര്യങ്ങൾക്കു സത്യവും, നീതിയും കീഴ് പ്പെടുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്. നിയമ സംവിധാനങ്ങളെ നോക്കു കുത്തിയാക്കി തന്റെ പദവി ദുരുപയോഗം ചെയ്ത പ്രോസികൂഷ്യൻ അഭിഭാഷകന് എതിരെ കർശന നടപടി സ്വീകരിച്ചു, ഈ കേസിൽ ക്രൈസ്തവ സമുദായത്തിനുള്ള ആശങ്ക നീക്കാൻ സർക്കാർ മുൻകൈയെടുക്കണം. തീവ്രവാദികളുമായും, രാജ്യ വിരുദ്ധ ശക്തികളുമായും ഈ അഭിഭാഷകനുള്ള ബന്ധം അടിയന്തിരമായി അന്വേഷണ വിധേയമാക്കണം. ചിലരുടെ വിലപ്പെട്ട ജീവൻ മാത്രം നിസ്സാരവത്കരിക്കുന്നതു ജനാധിപത്യത്തിന് ഭൂഷണം അല്ലായെന്നു ബന്ധപ്പെട്ടവർ മനസ്സിലാക്കി, ഉചിതമായ നടപടികൾ എടുക്കണം. സർക്കാർ അഭിഭാഷകനും, മത തീവ്രവാദ ശക്തികളും തമ്മിലുള്ള അവിശുദ്ധ ബന്ധം തുറന്നു കാണിക്കുന്നതിനോടൊപ്പം തന്നെ, ഇവാ ആന്റണി എന്ന സഹോദരിക്ക് നീതി ലഭിക്കുന്നതിനായുള്ള പോരാട്ടത്തിലും കാസ എന്ന ക്രൈസ്തവ സംഘടന തുടർന്നും മുൻപന്തിയിലുണ്ടാകുമെന്നും സംഘടന പ്രസ്താവനയില്‍ വ്യക്തമാക്കി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/0KgK8LZHg7b6ukhMjLQrI9}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-05-31-09:42:03.jpg
Keywords: ഇവ ആന്റണി
Content:
13356
Category: 10
Sub Category:
Heading: പകർച്ചവ്യാധിയില്‍ നിന്ന് വിടുതല്‍ യാചിച്ചുള്ള പാപ്പയുടെ ജപമാല സമര്‍പ്പണത്തില്‍ ലക്ഷങ്ങളുടെ പങ്കാളിത്തം
Content: വത്തിക്കാന്‍ സിറ്റി: കോവിഡ് 19 പകർച്ചവ്യാധിയില്‍ നിന്നു വിടുതല്‍ യാചിച്ചുകൊണ്ട് ദൈവമാതാവിന്റെ മാധ്യസ്ഥം തേടി ഇന്നലെ നടന്ന ആഗോള ജപമാല പ്രാർത്ഥനയില്‍ ലക്ഷകണക്കിന് വിശ്വാസികളുടെ പങ്കാളിത്തം. വത്തിക്കാൻ ഗാർഡനിലെ ലൂർദ് മാതാ ഗ്രോട്ടോയിൽ നിന്നും ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നൽകിയ ജപമാല സമര്‍പ്പണത്തില്‍ അമേരിക്കയിൽ നിന്നും, യൂറോപ്പിൽ നിന്നും, ഏഷ്യയിൽ നിന്നുമടക്കം ഏകദേശം അന്‍പതോളം തീർത്ഥാടന കേന്ദ്രങ്ങളും ഭാഗമായി മാറി. മാസ്ക്കുകൾ ധരിച്ച് ഏതാനും പേർ മാത്രമാണ് പാപ്പയോടൊപ്പം ലൂർദ് മാതാ ഗ്രോട്ടോയുടെ മുന്നിലിരുന്ന് ജപമാല സമര്‍പ്പണത്തില്‍ നേരിട്ടു പങ്കെടുത്തതെങ്കിലും ലക്ഷകണക്കിന് വിശ്വാസികള്‍ വത്തിക്കാന്‍ മീഡിയ അടക്കമുള്ള വിവിധ യൂട്യൂബ് ചാനലുകളിലൂടെയും ഫേസ്ബുക്ക് പേജുകളിലൂടെയും തത്സമയം പങ്കുചേര്‍ന്നു. പ്രവാചകശബ്ദത്തിന്റെ യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിലും തത്സമയ സംപ്രേക്ഷണം ഒരുക്കിയിരിന്നു. കൊറോണയിൽ നിന്ന് മുക്തി നേടിയവരും പാപ്പയോടൊപ്പം ജപമാലയില്‍ പ്രാര്‍ത്ഥിക്കുവാന്‍ ലൂര്‍ദ് ഗ്രോട്ടോയില്‍ എത്തിയിരിന്നു. ഫ്രാൻസിലെ ലൂർദ് തീർത്ഥാടന കേന്ദ്രത്തിൽ നിന്നും കൊണ്ടുവന്ന അതേ ബലിപീഠമാണ് വത്തിക്കാനിലെ ലൂർദ് മാതാ ഗ്രോട്ടോയിലും ഉപയോഗിച്ചത്. കാനായിലെ വിവാഹ വിരുന്നിലേതുപോലെ, കൊറോണ വൈറസ് പകർച്ചവ്യാധിയുടെ ഇരകളാക്കപ്പെട്ടവർക്കും, അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടി പരിശുദ്ധ അമ്മ മാധ്യസ്ഥം വഹിക്കണമേയെന്ന് ഫ്രാൻസിസ് മാർപാപ്പ പ്രാർത്ഥിച്ചു. ഡോക്ടർമാർക്കും, നഴ്സുമാർക്കും, ആരോഗ്യ പ്രവർത്തകർക്കും, സന്നദ്ധ പ്രവർത്തകരെയും ജപമാല സമര്‍പ്പണത്തില്‍ പ്രത്യേകം സ്മരിച്ചിട്ടുണ്ട്. നവ സുവിശേഷവത്കരണത്തിന് വേണ്ടിയുള്ള തിരുസംഘമാണ് ജപമാല പ്രാർത്ഥന സംഘടിപ്പിച്ചത്. "ഡിവോട്ടട്ട് വിത്ത് വൺ അക്കോർഡ് ടു പ്രയർ, ടുഗദർ വിത്ത് മേരി" എന്നതായിരുന്നു ആഗോള ജപമാല പ്രാർത്ഥനയുടെ പ്രമേയം. 2017 മുതൽ കത്തോലിക്കാ തീർത്ഥാടന കേന്ദ്രങ്ങളുടെ ചുമതല വഹിക്കുന്ന നവ സുവിശേഷവത്കരണത്തിന് വേണ്ടിയുള്ള തിരുസംഘമാണ് വിശേഷാൽ ജപാല സമര്‍പ്പണത്തിന് ചുക്കാന്‍ പിടിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CVLYJJpznqq1OVbqOyGCB8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-31-11:34:00.jpg
Keywords: പാപ്പ, ജപമാല
Category: 10
Sub Category:
Heading: പകർച്ചവ്യാധിയില്‍ നിന്ന് വിടുതല്‍ യാചിച്ചുള്ള പാപ്പയുടെ ജപമാല സമര്‍പ്പണത്തില്‍ ലക്ഷങ്ങളുടെ പങ്കാളിത്തം
Content: വത്തിക്കാന്‍ സിറ്റി: കോവിഡ് 19 പകർച്ചവ്യാധിയില്‍ നിന്നു വിടുതല്‍ യാചിച്ചുകൊണ്ട് ദൈവമാതാവിന്റെ മാധ്യസ്ഥം തേടി ഇന്നലെ നടന്ന ആഗോള ജപമാല പ്രാർത്ഥനയില്‍ ലക്ഷകണക്കിന് വിശ്വാസികളുടെ പങ്കാളിത്തം. വത്തിക്കാൻ ഗാർഡനിലെ ലൂർദ് മാതാ ഗ്രോട്ടോയിൽ നിന്നും ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നൽകിയ ജപമാല സമര്‍പ്പണത്തില്‍ അമേരിക്കയിൽ നിന്നും, യൂറോപ്പിൽ നിന്നും, ഏഷ്യയിൽ നിന്നുമടക്കം ഏകദേശം അന്‍പതോളം തീർത്ഥാടന കേന്ദ്രങ്ങളും ഭാഗമായി മാറി. മാസ്ക്കുകൾ ധരിച്ച് ഏതാനും പേർ മാത്രമാണ് പാപ്പയോടൊപ്പം ലൂർദ് മാതാ ഗ്രോട്ടോയുടെ മുന്നിലിരുന്ന് ജപമാല സമര്‍പ്പണത്തില്‍ നേരിട്ടു പങ്കെടുത്തതെങ്കിലും ലക്ഷകണക്കിന് വിശ്വാസികള്‍ വത്തിക്കാന്‍ മീഡിയ അടക്കമുള്ള വിവിധ യൂട്യൂബ് ചാനലുകളിലൂടെയും ഫേസ്ബുക്ക് പേജുകളിലൂടെയും തത്സമയം പങ്കുചേര്‍ന്നു. പ്രവാചകശബ്ദത്തിന്റെ യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിലും തത്സമയ സംപ്രേക്ഷണം ഒരുക്കിയിരിന്നു. കൊറോണയിൽ നിന്ന് മുക്തി നേടിയവരും പാപ്പയോടൊപ്പം ജപമാലയില്‍ പ്രാര്‍ത്ഥിക്കുവാന്‍ ലൂര്‍ദ് ഗ്രോട്ടോയില്‍ എത്തിയിരിന്നു. ഫ്രാൻസിലെ ലൂർദ് തീർത്ഥാടന കേന്ദ്രത്തിൽ നിന്നും കൊണ്ടുവന്ന അതേ ബലിപീഠമാണ് വത്തിക്കാനിലെ ലൂർദ് മാതാ ഗ്രോട്ടോയിലും ഉപയോഗിച്ചത്. കാനായിലെ വിവാഹ വിരുന്നിലേതുപോലെ, കൊറോണ വൈറസ് പകർച്ചവ്യാധിയുടെ ഇരകളാക്കപ്പെട്ടവർക്കും, അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടി പരിശുദ്ധ അമ്മ മാധ്യസ്ഥം വഹിക്കണമേയെന്ന് ഫ്രാൻസിസ് മാർപാപ്പ പ്രാർത്ഥിച്ചു. ഡോക്ടർമാർക്കും, നഴ്സുമാർക്കും, ആരോഗ്യ പ്രവർത്തകർക്കും, സന്നദ്ധ പ്രവർത്തകരെയും ജപമാല സമര്‍പ്പണത്തില്‍ പ്രത്യേകം സ്മരിച്ചിട്ടുണ്ട്. നവ സുവിശേഷവത്കരണത്തിന് വേണ്ടിയുള്ള തിരുസംഘമാണ് ജപമാല പ്രാർത്ഥന സംഘടിപ്പിച്ചത്. "ഡിവോട്ടട്ട് വിത്ത് വൺ അക്കോർഡ് ടു പ്രയർ, ടുഗദർ വിത്ത് മേരി" എന്നതായിരുന്നു ആഗോള ജപമാല പ്രാർത്ഥനയുടെ പ്രമേയം. 2017 മുതൽ കത്തോലിക്കാ തീർത്ഥാടന കേന്ദ്രങ്ങളുടെ ചുമതല വഹിക്കുന്ന നവ സുവിശേഷവത്കരണത്തിന് വേണ്ടിയുള്ള തിരുസംഘമാണ് വിശേഷാൽ ജപാല സമര്‍പ്പണത്തിന് ചുക്കാന്‍ പിടിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CVLYJJpznqq1OVbqOyGCB8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-31-11:34:00.jpg
Keywords: പാപ്പ, ജപമാല
Content:
13357
Category: 18
Sub Category:
Heading: ഫാ. ബോബി വിരമിച്ചു: ഫാ. ജോര്‍ജ് കുടിലില്‍ ദീപിക ചീഫ് എഡിറ്ററായി ഇന്നു ചുമതലയേല്‍ക്കും
Content: കോട്ടയം: റവ.ഡോ. ജോര്‍ജ് കുടിലില്‍ ദീപിക ചീഫ് എഡിറ്ററായി ഇന്നു ചുമതലയേല്‍ക്കും. ദീപികയുടെയും അനുബന്ധ പ്രസിദ്ധീകരണങ്ങളുടെയും എക്‌സിക്യൂട്ടീവ് എഡിറ്റര്‍, ചീഫ് എഡിറ്റര്‍ പദവികളില്‍ എട്ടു വര്‍ഷത്തിലധികം സേവനമനുഷ്ഠിച്ചശേഷം ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാളായി ചുമതലയേറ്റതോടെയാണ് റവ.ഡോ. ജോര്‍ജ് കുടിലിലിന്റെ നിയമനം. കണ്ണൂര്‍ എടൂര്‍ കുടിലില്‍ ആഗസ്തിറോസമ്മ ദന്പതികളുടെ പുത്രനായ റവ.ഡോ. ജോര്‍ജ് കുടിലില്‍ തലശേരി സെന്റ് ജോസഫ്‌സ് മൈനര്‍ സെമിനാരി, വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി എന്നിവിടങ്ങളിലെ പരിശീലനത്തിനു ശേഷം വൈദികനായി. റോമിലെ പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നു ബിരുദാനന്തര ബിരുദവും ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് സാങ്റ്റ് ഗെയോര്‍ഗന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു ബൈബിള്‍ വിജ്ഞാനീയത്തില്‍ ഡോക്ടറേറ്റും ജറുസലേമിലെ എക്കോള്‍ ബിബ്ലിക് ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നു പോസ്റ്റ് ഡോക്ടറല്‍ ഡിപ്ലോമയും കരസ്ഥമാക്കി. ദീപിക കണ്ണൂര്‍ റസിഡന്റ് മാനേജര്‍, തലശേരി അതിരൂപത ബൈബിള്‍ അപ്പോസ്തലേറ്റ് ഡയറക്ടര്‍, അതിരൂപത ചാന്‍സലര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇന്ത്യയിലെ വിവിധ സെമിനാരികളില്‍ വിസിറ്റിംഗ് പ്രഫസറായും തലശേരി അതിരൂപതയിലും ജര്‍മനിയിലെ വ്യൂര്‍സ്ബുര്‍ഗ് രൂപതയിലും ഇടവക വികാരിയായും ശുശ്രൂഷ ചെയ്തു. ബൈബിള്‍ വിജ്ഞാനീയത്തിലും ഇതര വിഷയങ്ങളിലുമായി 10 ഗ്രന്ഥങ്ങളും, അന്തര്‍ദേശീയ ജേര്‍ണലുകളിലും ആനുകാലികങ്ങളിലും ഒട്ടേറെ ലേഖനങ്ങളും രചിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍, ഇറ്റാലിയന്‍, ഗ്രീക്ക്, ഹീബ്രു ഭാഷകളില്‍ പാണ്ഡിത്യമുണ്ട്. മധുര കാമരാജ് യൂണിവേഴ്‌സിറ്റിയില്‍നിന്നു ഫിലോസഫിയിലും ബിരുദാനന്തരബിരുദം നേടി. മധ്യപ്രദേശിലെ സത്‌ന സെന്റ് എഫ്രേംസ് തിയളോജിക്കല്‍ കോളജില്‍ പ്രഫസറായിരിക്കെയാണ് ദീപിക ചീഫ് എഡിറ്ററായി നിയമിതനായത്. ദീപികയുടെയും അനുബന്ധ പ്രസിദ്ധീകരണങ്ങളുടെയും ഉള്ളടക്കത്തില്‍ മികവും ആധുനികീകരണവും നടപ്പാക്കിയാണ് ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ വിരമിക്കുന്നത്. ദീപിക ഓണ്ലൈലന്‍ പ്ലാറ്റ്‌ഫോമിനു കാലോചിത പരിഷ്‌കരണങ്ങള്‍ നടപ്പാക്കി നവമാധ്യമരംഗത്തു പുതുമ പകര്‍ന്നു. 1887 മുതല്‍ മലയാളഭാഷയുടെയും ചരിത്രത്തിന്റെയും നേര്‍സാക്ഷ്യമായ ദീപികയുടെ താളുകള്‍ വായനക്കാര്‍ക്കും ഗവേഷകര്‍ക്കും പ്രയോജനപ്പെടുംവിധം ഡിജിറ്റൈസ് ചെയ്തതും ദീപിക ലൈബ്രറി സാങ്കേതിക മികവോടെ നവീകരിച്ചതും ഫാ. ബോബി അലക്‌സ് നല്‍കിയ ഈടുറ്റ സംഭാവനയാണ്. ദേശീയ നേതാക്കളെയും ആധ്യാത്മിക, രാഷ്ട്രീയ, സാംസ്‌കാരിക പ്രമുഖരെയും പങ്കെടുപ്പിച്ചു കേരളത്തിലും പുറത്തും ദീപിക നടത്തിയ വിവിധ സമ്മേളനങ്ങള്‍ക്കു നേതൃത്വം നല്‍കി. കൃഷി, വിദ്യാഭ്യാസം, ആതുരശുശ്രൂഷ തുടങ്ങി എല്ലാ മേഖലകളുടെയും ഉയര്‍ച്ച ലക്ഷ്യമാക്കി സമൂഹിക പ്രതിബദ്ധതയോടെ പത്രപ്രവര്‍ത്തനം നടത്തി. ഒപ്പം കത്തോലിക്കാ സഭ ഉയര്‍ത്തിപ്പിടിക്കുന്ന വിശ്വാസമൂല്യങ്ങളിലും ആത്മീയ ചിന്താധാരകളിലും അടിയുറച്ചു ദീപികയുടെയും സഹ പ്രസിദ്ധീകരണങ്ങളുടെയും ചുമതല വഹിച്ചു. അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് ലൂസിയാനയില്‍നിന്നു മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തരബിരുദം നേടി. പ്രശസ്തമായ ഫുള്‍െ്രെബറ്റ് ഹെയ്‌സ് സ്‌കോളര്‍ഷിപ്പ് നേടിയ അദ്ദേഹം ലൂസിയാന സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഉപരിഗവേഷണം നടത്തിവരവേയാണ് ദീപികയില്‍ നിയമി തനായത്. ദീപികയ്ക്കു പുതുമകളുടെ മാധ്യമതലങ്ങളെ സമ്മാനിക്കാന്‍ ഫാ. ബോബി അലക്‌സിനു കഴിഞ്ഞതില്‍ രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡും മാനേജ്‌മെന്റും നന്ദി അറിയിച്ചു. കാഞ്ഞിരപ്പള്ളി രൂപതയില്‍ അജപാലനം, സാമൂഹികക്ഷേമ ഡിപ്പാര്‍ട്ട്‌മെന്റുകള്‍, സൊസൈറ്റികള്‍, കോളജുകളും സ്‌കൂളുകളും ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ ചുമതലയുള്ള സിഞ്ചെല്ലൂസായാണ് ഫാ. ബോബി അലക്‌സ് നിയമിതനായിരിക്കുന്നത്.
Image: /content_image/India/India-2020-06-01-03:27:30.jpg
Keywords: ദീപിക
Category: 18
Sub Category:
Heading: ഫാ. ബോബി വിരമിച്ചു: ഫാ. ജോര്‍ജ് കുടിലില്‍ ദീപിക ചീഫ് എഡിറ്ററായി ഇന്നു ചുമതലയേല്‍ക്കും
Content: കോട്ടയം: റവ.ഡോ. ജോര്‍ജ് കുടിലില്‍ ദീപിക ചീഫ് എഡിറ്ററായി ഇന്നു ചുമതലയേല്‍ക്കും. ദീപികയുടെയും അനുബന്ധ പ്രസിദ്ധീകരണങ്ങളുടെയും എക്‌സിക്യൂട്ടീവ് എഡിറ്റര്‍, ചീഫ് എഡിറ്റര്‍ പദവികളില്‍ എട്ടു വര്‍ഷത്തിലധികം സേവനമനുഷ്ഠിച്ചശേഷം ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാളായി ചുമതലയേറ്റതോടെയാണ് റവ.ഡോ. ജോര്‍ജ് കുടിലിലിന്റെ നിയമനം. കണ്ണൂര്‍ എടൂര്‍ കുടിലില്‍ ആഗസ്തിറോസമ്മ ദന്പതികളുടെ പുത്രനായ റവ.ഡോ. ജോര്‍ജ് കുടിലില്‍ തലശേരി സെന്റ് ജോസഫ്‌സ് മൈനര്‍ സെമിനാരി, വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി എന്നിവിടങ്ങളിലെ പരിശീലനത്തിനു ശേഷം വൈദികനായി. റോമിലെ പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നു ബിരുദാനന്തര ബിരുദവും ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് സാങ്റ്റ് ഗെയോര്‍ഗന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു ബൈബിള്‍ വിജ്ഞാനീയത്തില്‍ ഡോക്ടറേറ്റും ജറുസലേമിലെ എക്കോള്‍ ബിബ്ലിക് ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നു പോസ്റ്റ് ഡോക്ടറല്‍ ഡിപ്ലോമയും കരസ്ഥമാക്കി. ദീപിക കണ്ണൂര്‍ റസിഡന്റ് മാനേജര്‍, തലശേരി അതിരൂപത ബൈബിള്‍ അപ്പോസ്തലേറ്റ് ഡയറക്ടര്‍, അതിരൂപത ചാന്‍സലര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇന്ത്യയിലെ വിവിധ സെമിനാരികളില്‍ വിസിറ്റിംഗ് പ്രഫസറായും തലശേരി അതിരൂപതയിലും ജര്‍മനിയിലെ വ്യൂര്‍സ്ബുര്‍ഗ് രൂപതയിലും ഇടവക വികാരിയായും ശുശ്രൂഷ ചെയ്തു. ബൈബിള്‍ വിജ്ഞാനീയത്തിലും ഇതര വിഷയങ്ങളിലുമായി 10 ഗ്രന്ഥങ്ങളും, അന്തര്‍ദേശീയ ജേര്‍ണലുകളിലും ആനുകാലികങ്ങളിലും ഒട്ടേറെ ലേഖനങ്ങളും രചിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍, ഇറ്റാലിയന്‍, ഗ്രീക്ക്, ഹീബ്രു ഭാഷകളില്‍ പാണ്ഡിത്യമുണ്ട്. മധുര കാമരാജ് യൂണിവേഴ്‌സിറ്റിയില്‍നിന്നു ഫിലോസഫിയിലും ബിരുദാനന്തരബിരുദം നേടി. മധ്യപ്രദേശിലെ സത്‌ന സെന്റ് എഫ്രേംസ് തിയളോജിക്കല്‍ കോളജില്‍ പ്രഫസറായിരിക്കെയാണ് ദീപിക ചീഫ് എഡിറ്ററായി നിയമിതനായത്. ദീപികയുടെയും അനുബന്ധ പ്രസിദ്ധീകരണങ്ങളുടെയും ഉള്ളടക്കത്തില്‍ മികവും ആധുനികീകരണവും നടപ്പാക്കിയാണ് ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ വിരമിക്കുന്നത്. ദീപിക ഓണ്ലൈലന്‍ പ്ലാറ്റ്‌ഫോമിനു കാലോചിത പരിഷ്‌കരണങ്ങള്‍ നടപ്പാക്കി നവമാധ്യമരംഗത്തു പുതുമ പകര്‍ന്നു. 1887 മുതല്‍ മലയാളഭാഷയുടെയും ചരിത്രത്തിന്റെയും നേര്‍സാക്ഷ്യമായ ദീപികയുടെ താളുകള്‍ വായനക്കാര്‍ക്കും ഗവേഷകര്‍ക്കും പ്രയോജനപ്പെടുംവിധം ഡിജിറ്റൈസ് ചെയ്തതും ദീപിക ലൈബ്രറി സാങ്കേതിക മികവോടെ നവീകരിച്ചതും ഫാ. ബോബി അലക്‌സ് നല്‍കിയ ഈടുറ്റ സംഭാവനയാണ്. ദേശീയ നേതാക്കളെയും ആധ്യാത്മിക, രാഷ്ട്രീയ, സാംസ്‌കാരിക പ്രമുഖരെയും പങ്കെടുപ്പിച്ചു കേരളത്തിലും പുറത്തും ദീപിക നടത്തിയ വിവിധ സമ്മേളനങ്ങള്‍ക്കു നേതൃത്വം നല്‍കി. കൃഷി, വിദ്യാഭ്യാസം, ആതുരശുശ്രൂഷ തുടങ്ങി എല്ലാ മേഖലകളുടെയും ഉയര്‍ച്ച ലക്ഷ്യമാക്കി സമൂഹിക പ്രതിബദ്ധതയോടെ പത്രപ്രവര്‍ത്തനം നടത്തി. ഒപ്പം കത്തോലിക്കാ സഭ ഉയര്‍ത്തിപ്പിടിക്കുന്ന വിശ്വാസമൂല്യങ്ങളിലും ആത്മീയ ചിന്താധാരകളിലും അടിയുറച്ചു ദീപികയുടെയും സഹ പ്രസിദ്ധീകരണങ്ങളുടെയും ചുമതല വഹിച്ചു. അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് ലൂസിയാനയില്‍നിന്നു മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തരബിരുദം നേടി. പ്രശസ്തമായ ഫുള്‍െ്രെബറ്റ് ഹെയ്‌സ് സ്‌കോളര്‍ഷിപ്പ് നേടിയ അദ്ദേഹം ലൂസിയാന സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഉപരിഗവേഷണം നടത്തിവരവേയാണ് ദീപികയില്‍ നിയമി തനായത്. ദീപികയ്ക്കു പുതുമകളുടെ മാധ്യമതലങ്ങളെ സമ്മാനിക്കാന്‍ ഫാ. ബോബി അലക്‌സിനു കഴിഞ്ഞതില്‍ രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡും മാനേജ്‌മെന്റും നന്ദി അറിയിച്ചു. കാഞ്ഞിരപ്പള്ളി രൂപതയില്‍ അജപാലനം, സാമൂഹികക്ഷേമ ഡിപ്പാര്‍ട്ട്‌മെന്റുകള്‍, സൊസൈറ്റികള്‍, കോളജുകളും സ്‌കൂളുകളും ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ ചുമതലയുള്ള സിഞ്ചെല്ലൂസായാണ് ഫാ. ബോബി അലക്‌സ് നിയമിതനായിരിക്കുന്നത്.
Image: /content_image/India/India-2020-06-01-03:27:30.jpg
Keywords: ദീപിക
Content:
13358
Category: 1
Sub Category:
Heading: കോവിഡ് കാലത്തെ പാപ്പയുടെ സഹായം തുടരുന്നു: സാംബിയായ്ക്ക് വെന്‍റിലേറ്ററുകള്‍ അടക്കമുള്ള സഹായം
Content: റോം: കോവിഡ് 19 മഹാമാരിയെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ആഫ്രിക്കൻ രാജ്യമായ സാംബിയായ്ക്കു വെന്‍റിലേറ്ററുകള്‍ അടക്കമുള്ള സഹായവുമായി ഫ്രാന്‍സിസ് പാപ്പ. വെൻറിലേറ്ററുകൾ, മുഖാവരണങ്ങൾ, ശ്വസന സഹായി ഉൾപ്പടെയുള്ളവയാണ് പരിശുദ്ധ സിംഹാസനം എത്തിച്ചിരിക്കുന്നത്. സാംബിയായിലെയും മലാവിയിലെയും അപ്പസ്തോലിക് ന്യൂൺഷോ ആർച്ച്ബിഷപ്പ് ജാൻഫ്രാങ്കൊ ഗല്ലോണെയാണ് പാപ്പയ്ക്കു വേണ്ടി മെയ് 25ന് സാംബിയായിലെ കത്തോലിക്ക മെത്രാൻ സംഘത്തിന് ഉപകരണങ്ങൾ കൈമാറിയത്. കൊറോണ പകര്‍ച്ചവ്യാധി ബാധിച്ച മിഷന്‍ പ്രദേശങ്ങളുടെ സഹായത്തിനായി ഫ്രാന്‍സിസ് പാപ്പ അടിയന്തര കൊറോണ സഹായ നിധി തന്നെ ആരംഭിച്ചിരിന്നു. ഫണ്ടിലേക്കുള്ള ആദ്യ സംഭാവനയായി 7,50,000 ഡോളര്‍ നീക്കിവെച്ച പാപ്പ സഭാ സംഘടനകളോട് സഹായ നിധിയിലേക്ക് ഉദാരമായി സംഭാവനകള്‍ നല്‍കുവാന്‍ ആഹ്വാനം നല്‍കിയിരിന്നു. കോവിഡ് ആരംഭിച്ചതിന് ശേഷം വത്തിക്കാനിലെ പേപ്പല്‍ ചാരിറ്റീസ് ഓഫീസ് മുഖാന്തിരം ചൈനയിലേക്ക് മാസ്ക്കുകള്‍, ഇറ്റാലിയന്‍ ആശുപത്രിയിലേക്ക് മുപ്പതോളം മാസ്ക്കുകള്‍ തുടങ്ങീ നിരവധി സഹായങ്ങള്‍ പരിശുദ്ധ സിംഹാസനം ലഭ്യമാക്കിയിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CVLYJJpznqq1OVbqOyGCB8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-01-05:05:51.jpg
Keywords: പാപ്പ, സംഭാവ
Category: 1
Sub Category:
Heading: കോവിഡ് കാലത്തെ പാപ്പയുടെ സഹായം തുടരുന്നു: സാംബിയായ്ക്ക് വെന്‍റിലേറ്ററുകള്‍ അടക്കമുള്ള സഹായം
Content: റോം: കോവിഡ് 19 മഹാമാരിയെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ആഫ്രിക്കൻ രാജ്യമായ സാംബിയായ്ക്കു വെന്‍റിലേറ്ററുകള്‍ അടക്കമുള്ള സഹായവുമായി ഫ്രാന്‍സിസ് പാപ്പ. വെൻറിലേറ്ററുകൾ, മുഖാവരണങ്ങൾ, ശ്വസന സഹായി ഉൾപ്പടെയുള്ളവയാണ് പരിശുദ്ധ സിംഹാസനം എത്തിച്ചിരിക്കുന്നത്. സാംബിയായിലെയും മലാവിയിലെയും അപ്പസ്തോലിക് ന്യൂൺഷോ ആർച്ച്ബിഷപ്പ് ജാൻഫ്രാങ്കൊ ഗല്ലോണെയാണ് പാപ്പയ്ക്കു വേണ്ടി മെയ് 25ന് സാംബിയായിലെ കത്തോലിക്ക മെത്രാൻ സംഘത്തിന് ഉപകരണങ്ങൾ കൈമാറിയത്. കൊറോണ പകര്‍ച്ചവ്യാധി ബാധിച്ച മിഷന്‍ പ്രദേശങ്ങളുടെ സഹായത്തിനായി ഫ്രാന്‍സിസ് പാപ്പ അടിയന്തര കൊറോണ സഹായ നിധി തന്നെ ആരംഭിച്ചിരിന്നു. ഫണ്ടിലേക്കുള്ള ആദ്യ സംഭാവനയായി 7,50,000 ഡോളര്‍ നീക്കിവെച്ച പാപ്പ സഭാ സംഘടനകളോട് സഹായ നിധിയിലേക്ക് ഉദാരമായി സംഭാവനകള്‍ നല്‍കുവാന്‍ ആഹ്വാനം നല്‍കിയിരിന്നു. കോവിഡ് ആരംഭിച്ചതിന് ശേഷം വത്തിക്കാനിലെ പേപ്പല്‍ ചാരിറ്റീസ് ഓഫീസ് മുഖാന്തിരം ചൈനയിലേക്ക് മാസ്ക്കുകള്‍, ഇറ്റാലിയന്‍ ആശുപത്രിയിലേക്ക് മുപ്പതോളം മാസ്ക്കുകള്‍ തുടങ്ങീ നിരവധി സഹായങ്ങള്‍ പരിശുദ്ധ സിംഹാസനം ലഭ്യമാക്കിയിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CVLYJJpznqq1OVbqOyGCB8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-01-05:05:51.jpg
Keywords: പാപ്പ, സംഭാവ
Content:
13359
Category: 1
Sub Category:
Heading: കേരളത്തില്‍ ആരാധനാലയങ്ങള്‍ തുറക്കുമോ? ഇന്ന് നിര്‍ണ്ണായക ദിനം
Content: തിരുവനന്തപുരം: അഞ്ചാം ഘട്ട ലോക്ക് ഡൗണുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നത് അടക്കമുള്ള വിഷയങ്ങളില്‍ അനുമതി നല്‍കിയെങ്കിലും ഇത് സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഇന്ന്. കേന്ദ്രത്തിന്റെ ഇളവുകള്‍ അതേപടി നടപ്പില്ലാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജൂണ്‍ എട്ട് മുതല്‍ ആരാധനാലയങ്ങള്‍ തുറക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉന്നത തല യോഗത്തിലാണ് സംസ്ഥാനത്ത് തീരുമാനമാകുക. ആരാധനാലയങ്ങള്‍ വിശ്വാസികള്‍ക്കു തുറന്നു നല്കിയാലും ഒരേസമയം എത്താവുന്ന ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണം ഉണ്ടാകും. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ആഴ്ച പത്ര സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ശുഭസൂചനയല്ല നല്‍കുന്നത്. ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യം സ്ഥിതിഗതികൾ മെച്ചപ്പെട്ടതിന് ശേഷം ആലോചിക്കാം എന്നായിരിന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇന്നു മൂന്നു മണിക്ക് കരുണ കൊന്ത ചൊല്ലി പ്രത്യേകം നമ്മുക്ക് പ്രാര്‍ത്ഥിക്കാം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CVLYJJpznqq1OVbqOyGCB8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-01-05:48:54.jpg
Keywords: ആരാധനാ, ദേവാലയ
Category: 1
Sub Category:
Heading: കേരളത്തില്‍ ആരാധനാലയങ്ങള്‍ തുറക്കുമോ? ഇന്ന് നിര്‍ണ്ണായക ദിനം
Content: തിരുവനന്തപുരം: അഞ്ചാം ഘട്ട ലോക്ക് ഡൗണുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നത് അടക്കമുള്ള വിഷയങ്ങളില്‍ അനുമതി നല്‍കിയെങ്കിലും ഇത് സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഇന്ന്. കേന്ദ്രത്തിന്റെ ഇളവുകള്‍ അതേപടി നടപ്പില്ലാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജൂണ്‍ എട്ട് മുതല്‍ ആരാധനാലയങ്ങള്‍ തുറക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉന്നത തല യോഗത്തിലാണ് സംസ്ഥാനത്ത് തീരുമാനമാകുക. ആരാധനാലയങ്ങള്‍ വിശ്വാസികള്‍ക്കു തുറന്നു നല്കിയാലും ഒരേസമയം എത്താവുന്ന ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണം ഉണ്ടാകും. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ആഴ്ച പത്ര സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ശുഭസൂചനയല്ല നല്‍കുന്നത്. ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യം സ്ഥിതിഗതികൾ മെച്ചപ്പെട്ടതിന് ശേഷം ആലോചിക്കാം എന്നായിരിന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇന്നു മൂന്നു മണിക്ക് കരുണ കൊന്ത ചൊല്ലി പ്രത്യേകം നമ്മുക്ക് പ്രാര്‍ത്ഥിക്കാം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CVLYJJpznqq1OVbqOyGCB8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-01-05:48:54.jpg
Keywords: ആരാധനാ, ദേവാലയ
Content:
13360
Category: 15
Sub Category:
Heading: Devotion to the Sacred Heart: First day
Content: The incarnation of the Messiah, the Son of God is a mystery of faith which has to be recognized without doubt. Because of this mighty miraculous feat the Sacred Heart of Jesus has a profound association with divine nature. Jesus is divine because He is God and human because He is also man. Since Jesus is God, the people on earth are striving to adore, praise and glorify Him in a manner similar to that of the holy angels and heavenly hosts. Since Jesus has both divine and human nature in Him, He is our brother and friend and it is essential that we approach Him with hope and love. While visiting the Sacred Heart of Jesus, if we do strongly believe that we are conversing with the Divine Heart, how much fear, devotion and respect we would express! This Sacred Heart is the fullness of all divinity and all treasures. Therefore it is imperative that we adore the Sacred Heart of Jesus Christ. We can place all our necessities and all the goodness we wish for in the blessed presence of this Divine Heart. If you are afflicted by mental agony and dubiosity, then the most adorable Sacred Heart is beckoning us, “Come to me, all you who labor and are burdened”. If we are suffocated by poverty, ridiculed and scorned, then this Sacred Heart will make us understand that worldly fortunes and worldly recognition are of least importance and what really matters is attaining eternal life. If our family life is disturbed, unhappy and quarrelsome then we have to plead for the mercy of the Sacred Heart. Then our homes will be abundantly blessed. When we are in need of blessings of different dimensions, then the remembrance that Jesus’ Sacred Heart is a wellspring of all treasures and blessings will strengthen us. Therefore, you who are devoted to the Sacred Heart of Jesus, place all your spiritual and worldly needs before the Sacred Heart, through Mary Immaculate at the beginning of this month and pray and plead for its fulfillment. Also offer all the prayers and rituals you do this month for the fulfillment of these petitions. #{black->none->b->INVOCATION (JAPAM) }# Lord God Almighty, full of goodness, You have promised to Saint Margaret Mary that all the favors we ask through the Sacred Heart of Jesus will be certainly granted. I prostrate myself before Your mighty prowess. Bless me all throughout my life, to know and love Your Divine Son and specially to follow the path of St. Margaret Mary during this month. O My God! I do not desire respect and prosperity from You. My only desire is that Your Divine Voice be heard and glorified by all mankind and that Your Divine Son Jesus will rule over the hearts of all human race. Grant to Your Church, O Lord, assurance of freedom, protect our Supreme Pontiff and make haste that all may know the haven of truth, and have unity of faith, so that there may soon be one fold and one Shepherd! Lord, be merciful to the unfortunate sinners, console the souls in Purgatory and be merciful to me, your unworthy servant. O Immaculate Heart of Mary, O Mother of all blessings, I firmly believe that through your powerful intercession, all my prayers and petitions will be granted. Amen. [ 3 Our Father, 3 Hail Mary, 3 Glory be.. ] #{black->none->b-> The Litany of the Sacred Heart }# Lord, have mercy on us. Christ, have mercy on us. Lord, have mercy on us. Christ, hear us.Christ, graciously hear us. God the Father of Heaven, Have mercy on us. God the Son, Redeemer of the world, Have mercy on us. God the Holy Spirit, Have mercy on us. Holy Trinity, one God, Have mercy on us. Heart of Jesus, Son of the Eternal Father, Have mercy on us. Heart of Jesus, Formed by the Holy Ghost in the womb of the Virgin Mother, Have mercy on us. Heart of Jesus, Substantially united to the Word of God, Have mercy on us. Heart of Jesus, Of Infinite Majesty, Have mercy on us. Heart of Jesus, Holy Temple of God, Have mercy on us. Heart of Jesus, Tabernacle of the Most High, Have mercy on us. Heart of Jesus, House of God and Gate of Heaven, Have mercy on us. Heart of Jesus, Burning Furnace of charity, Have mercy on us. Heart of Jesus, Vessel of Justice and love, Have mercy on us. Heart of Jesus, Full of goodness and love, Have mercy on us. Heart of Jesus, Abyss of all virtues, Have mercy on us. Heart of Jesus, Most worthy of all praises, Have mercy on us. Heart of Jesus, King and center of all hearts, Have mercy on us. Heart of Jesus, In whom are all the treasures of wisdom and knowledge, Have mercy on us. Heart of Jesus, In Whom dwelleth all the fullness of the Divinity, Have mercy on us. Heart of Jesus, in whom the Father is well pleased, Have mercy on us. Heart of Jesus, Of whose fullness we have all received, Have mercy on us. Heart of Jesus, Desire of the everlasting hills, Have mercy on us. Heart of Jesus, Patient and abounding in mercy, Have mercy on us. Heart of Jesus, Rich unto all who call upon Thee, Have mercy on us. Heart of Jesus, Fountain of life and holiness, Have mercy on us. Heart of Jesus, Atonement for our sins, Have mercy on us. Heart of Jesus, Filled with reproaches, Have mercy on us. Heart of Jesus, Bruised for our offenses, Have mercy on us. Heart of Jesus, Made obedient unto death, Have mercy on us. Heart of Jesus, Pierced with a lance, Have mercy on us. Heart of Jesus, Source of all consolation, Have mercy on us. Heart of Jesus, Our Life and Resurrection, Have mercy on us. Heart of Jesus, Our Peace and Reconciliation, Have mercy on us. Heart of Jesus, Victim for our sins, Have mercy on us. Heart of Jesus, Salvation of those who hope in Thee, Have mercy on us. Heart of Jesus, Hope of those who die in Thee, Have mercy on us. Heart of Jesus, Delight of all the Saints, Have mercy on us. Lamb of God Who takes away the sins of the world, Spare us, O Lord. Lamb of God Who takes away the sins of the world, Graciously hear us, O Lord. Lamb of God Who takes away the sins of the world, Have mercy on us. Jesus, meek and humble of heart, Make our hearts like unto Thine. Let us pray. Almighty and eternal God, look upon the Heart of Thine most-beloved Son, and upon the praises and satisfaction He offers Thee in the name of sinners; and appeased by worthy homage, pardon those who implore Thy mercy, in Thy Great Goodness in the name of the same Jesus Christ Thy Son, Who lives and reigns with Thee, in the unity of the Holy Ghost, world without end. Amen. #{black->none->b->SHORT INVOCATION (SUKRITHA JAPAM) }# Sacred Heart of Jesus! Have mercy on us. #{black->none->b->GOOD DEED (SALKRIYA) }# Plan about the prayers and rituals you will offer this month to the Sacred Heart and observe them faithfully. ▛ {{ DONATE ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/ChristianPrayer/ChristianPrayer-2020-06-01-06:37:08.jpg
Keywords: തിരുഹൃദയ
Category: 15
Sub Category:
Heading: Devotion to the Sacred Heart: First day
Content: The incarnation of the Messiah, the Son of God is a mystery of faith which has to be recognized without doubt. Because of this mighty miraculous feat the Sacred Heart of Jesus has a profound association with divine nature. Jesus is divine because He is God and human because He is also man. Since Jesus is God, the people on earth are striving to adore, praise and glorify Him in a manner similar to that of the holy angels and heavenly hosts. Since Jesus has both divine and human nature in Him, He is our brother and friend and it is essential that we approach Him with hope and love. While visiting the Sacred Heart of Jesus, if we do strongly believe that we are conversing with the Divine Heart, how much fear, devotion and respect we would express! This Sacred Heart is the fullness of all divinity and all treasures. Therefore it is imperative that we adore the Sacred Heart of Jesus Christ. We can place all our necessities and all the goodness we wish for in the blessed presence of this Divine Heart. If you are afflicted by mental agony and dubiosity, then the most adorable Sacred Heart is beckoning us, “Come to me, all you who labor and are burdened”. If we are suffocated by poverty, ridiculed and scorned, then this Sacred Heart will make us understand that worldly fortunes and worldly recognition are of least importance and what really matters is attaining eternal life. If our family life is disturbed, unhappy and quarrelsome then we have to plead for the mercy of the Sacred Heart. Then our homes will be abundantly blessed. When we are in need of blessings of different dimensions, then the remembrance that Jesus’ Sacred Heart is a wellspring of all treasures and blessings will strengthen us. Therefore, you who are devoted to the Sacred Heart of Jesus, place all your spiritual and worldly needs before the Sacred Heart, through Mary Immaculate at the beginning of this month and pray and plead for its fulfillment. Also offer all the prayers and rituals you do this month for the fulfillment of these petitions. #{black->none->b->INVOCATION (JAPAM) }# Lord God Almighty, full of goodness, You have promised to Saint Margaret Mary that all the favors we ask through the Sacred Heart of Jesus will be certainly granted. I prostrate myself before Your mighty prowess. Bless me all throughout my life, to know and love Your Divine Son and specially to follow the path of St. Margaret Mary during this month. O My God! I do not desire respect and prosperity from You. My only desire is that Your Divine Voice be heard and glorified by all mankind and that Your Divine Son Jesus will rule over the hearts of all human race. Grant to Your Church, O Lord, assurance of freedom, protect our Supreme Pontiff and make haste that all may know the haven of truth, and have unity of faith, so that there may soon be one fold and one Shepherd! Lord, be merciful to the unfortunate sinners, console the souls in Purgatory and be merciful to me, your unworthy servant. O Immaculate Heart of Mary, O Mother of all blessings, I firmly believe that through your powerful intercession, all my prayers and petitions will be granted. Amen. [ 3 Our Father, 3 Hail Mary, 3 Glory be.. ] #{black->none->b-> The Litany of the Sacred Heart }# Lord, have mercy on us. Christ, have mercy on us. Lord, have mercy on us. Christ, hear us.Christ, graciously hear us. God the Father of Heaven, Have mercy on us. God the Son, Redeemer of the world, Have mercy on us. God the Holy Spirit, Have mercy on us. Holy Trinity, one God, Have mercy on us. Heart of Jesus, Son of the Eternal Father, Have mercy on us. Heart of Jesus, Formed by the Holy Ghost in the womb of the Virgin Mother, Have mercy on us. Heart of Jesus, Substantially united to the Word of God, Have mercy on us. Heart of Jesus, Of Infinite Majesty, Have mercy on us. Heart of Jesus, Holy Temple of God, Have mercy on us. Heart of Jesus, Tabernacle of the Most High, Have mercy on us. Heart of Jesus, House of God and Gate of Heaven, Have mercy on us. Heart of Jesus, Burning Furnace of charity, Have mercy on us. Heart of Jesus, Vessel of Justice and love, Have mercy on us. Heart of Jesus, Full of goodness and love, Have mercy on us. Heart of Jesus, Abyss of all virtues, Have mercy on us. Heart of Jesus, Most worthy of all praises, Have mercy on us. Heart of Jesus, King and center of all hearts, Have mercy on us. Heart of Jesus, In whom are all the treasures of wisdom and knowledge, Have mercy on us. Heart of Jesus, In Whom dwelleth all the fullness of the Divinity, Have mercy on us. Heart of Jesus, in whom the Father is well pleased, Have mercy on us. Heart of Jesus, Of whose fullness we have all received, Have mercy on us. Heart of Jesus, Desire of the everlasting hills, Have mercy on us. Heart of Jesus, Patient and abounding in mercy, Have mercy on us. Heart of Jesus, Rich unto all who call upon Thee, Have mercy on us. Heart of Jesus, Fountain of life and holiness, Have mercy on us. Heart of Jesus, Atonement for our sins, Have mercy on us. Heart of Jesus, Filled with reproaches, Have mercy on us. Heart of Jesus, Bruised for our offenses, Have mercy on us. Heart of Jesus, Made obedient unto death, Have mercy on us. Heart of Jesus, Pierced with a lance, Have mercy on us. Heart of Jesus, Source of all consolation, Have mercy on us. Heart of Jesus, Our Life and Resurrection, Have mercy on us. Heart of Jesus, Our Peace and Reconciliation, Have mercy on us. Heart of Jesus, Victim for our sins, Have mercy on us. Heart of Jesus, Salvation of those who hope in Thee, Have mercy on us. Heart of Jesus, Hope of those who die in Thee, Have mercy on us. Heart of Jesus, Delight of all the Saints, Have mercy on us. Lamb of God Who takes away the sins of the world, Spare us, O Lord. Lamb of God Who takes away the sins of the world, Graciously hear us, O Lord. Lamb of God Who takes away the sins of the world, Have mercy on us. Jesus, meek and humble of heart, Make our hearts like unto Thine. Let us pray. Almighty and eternal God, look upon the Heart of Thine most-beloved Son, and upon the praises and satisfaction He offers Thee in the name of sinners; and appeased by worthy homage, pardon those who implore Thy mercy, in Thy Great Goodness in the name of the same Jesus Christ Thy Son, Who lives and reigns with Thee, in the unity of the Holy Ghost, world without end. Amen. #{black->none->b->SHORT INVOCATION (SUKRITHA JAPAM) }# Sacred Heart of Jesus! Have mercy on us. #{black->none->b->GOOD DEED (SALKRIYA) }# Plan about the prayers and rituals you will offer this month to the Sacred Heart and observe them faithfully. ▛ {{ DONATE ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/ChristianPrayer/ChristianPrayer-2020-06-01-06:37:08.jpg
Keywords: തിരുഹൃദയ
Content:
13361
Category: 1
Sub Category:
Heading: ദേവാലയങ്ങൾ തുറക്കാൻ അനുവദിക്കാത്ത ഭരണകൂട നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി കർദ്ദിനാൾ നിക്കോൾസ്
Content: ലണ്ടന്‍: ലോക്ക്ഡൗണില്‍ വ്യാപക ഇളവുകൾ പ്രഖ്യാപിച്ചിട്ടും ദേവാലയങ്ങൾ തുറക്കാൻ അനുവദിക്കാത്ത ബ്രിട്ടീഷ് ഭരണകൂട നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇംഗ്ലണ്ടിലെയും വെയിൽസിലെയും സഭയുടെ തലവനും വെസ്റ്റ്മിന്‍സ്റ്റർ അതിരൂപതയുടെ അധ്യക്ഷനുമായ കർദ്ദിനാൾ വിൻസന്റ് നിക്കോൾസ്. വാഹന ഷോറൂമുകള്‍ തുറക്കാന്‍ അനുവാദം നല്‍കുകയും ദേവാലയങ്ങള്‍ അടച്ചിടുകയും ചെയ്യുന്ന നിലപാടിനെതിരെ അദ്ദേഹം ചോദ്യം ഉയര്‍ത്തി. അനേകം ഇളവുകള്‍ നല്‍കിയുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ പള്ളികൾ അടച്ചിട്ടിരിക്കുന്നതിന്റെ കാരണങ്ങളെ നേരിട്ട് ചോദ്യം ചെയ്യുകയാണെന്നു മെയ് 30നു പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മാർച്ച് ഇരുപതോടെ ദേവാലയങ്ങൾ അടച്ചതാണ്. ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ വിശ്വാസികൾ ദേവാലയ ശുശ്രൂഷകൾ പുനരാരംഭിക്കാൻ ആവശ്യപ്പെടുന്നുണ്ട്. ദേവാലയങ്ങൾ തുറന്നു പ്രവർത്തിക്കുമ്പോൾ മുൻകരുതല്‍ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നതാണ്. എന്നിട്ടും എന്തുകൊണ്ട് ആരാധനാലയങ്ങളെ ഒഴിവാക്കുന്നു എന്നത് മനസിലാകുന്നില്ലായെന്നും കര്‍ദ്ദിനാള്‍ പ്രസ്താവനയില്‍ കുറിച്ചു. മറ്റുള്ള മതങ്ങളിൽ നിന്ന് വ്യത്യസ്തമായി ദേവാലയങ്ങൾ പിന്തുടരുന്ന ആരാധന രീതി വ്യത്യസ്ഥമായതിനാല്‍ പ്രൊട്ടസ്റ്റന്റ്, ഇസ്ലാം ആരാധനാലയങ്ങൾ തുറക്കുന്നതിനു മുമ്പേ തന്നെ, കത്തോലിക്കാ ദേവാലയങ്ങൾ തുറക്കാൻ അനുമതി നൽകണമെന്ന് അദ്ദേഹം നേരത്തെയും ആവശ്യപ്പെട്ടിരിന്നു.
Image: /content_image/News/News-2020-06-01-08:04:43.jpg
Keywords: ബ്രിട്ടനി, ബ്രിട്ടീ
Category: 1
Sub Category:
Heading: ദേവാലയങ്ങൾ തുറക്കാൻ അനുവദിക്കാത്ത ഭരണകൂട നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി കർദ്ദിനാൾ നിക്കോൾസ്
Content: ലണ്ടന്‍: ലോക്ക്ഡൗണില്‍ വ്യാപക ഇളവുകൾ പ്രഖ്യാപിച്ചിട്ടും ദേവാലയങ്ങൾ തുറക്കാൻ അനുവദിക്കാത്ത ബ്രിട്ടീഷ് ഭരണകൂട നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇംഗ്ലണ്ടിലെയും വെയിൽസിലെയും സഭയുടെ തലവനും വെസ്റ്റ്മിന്‍സ്റ്റർ അതിരൂപതയുടെ അധ്യക്ഷനുമായ കർദ്ദിനാൾ വിൻസന്റ് നിക്കോൾസ്. വാഹന ഷോറൂമുകള്‍ തുറക്കാന്‍ അനുവാദം നല്‍കുകയും ദേവാലയങ്ങള്‍ അടച്ചിടുകയും ചെയ്യുന്ന നിലപാടിനെതിരെ അദ്ദേഹം ചോദ്യം ഉയര്‍ത്തി. അനേകം ഇളവുകള്‍ നല്‍കിയുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ പള്ളികൾ അടച്ചിട്ടിരിക്കുന്നതിന്റെ കാരണങ്ങളെ നേരിട്ട് ചോദ്യം ചെയ്യുകയാണെന്നു മെയ് 30നു പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മാർച്ച് ഇരുപതോടെ ദേവാലയങ്ങൾ അടച്ചതാണ്. ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ വിശ്വാസികൾ ദേവാലയ ശുശ്രൂഷകൾ പുനരാരംഭിക്കാൻ ആവശ്യപ്പെടുന്നുണ്ട്. ദേവാലയങ്ങൾ തുറന്നു പ്രവർത്തിക്കുമ്പോൾ മുൻകരുതല്‍ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നതാണ്. എന്നിട്ടും എന്തുകൊണ്ട് ആരാധനാലയങ്ങളെ ഒഴിവാക്കുന്നു എന്നത് മനസിലാകുന്നില്ലായെന്നും കര്‍ദ്ദിനാള്‍ പ്രസ്താവനയില്‍ കുറിച്ചു. മറ്റുള്ള മതങ്ങളിൽ നിന്ന് വ്യത്യസ്തമായി ദേവാലയങ്ങൾ പിന്തുടരുന്ന ആരാധന രീതി വ്യത്യസ്ഥമായതിനാല്‍ പ്രൊട്ടസ്റ്റന്റ്, ഇസ്ലാം ആരാധനാലയങ്ങൾ തുറക്കുന്നതിനു മുമ്പേ തന്നെ, കത്തോലിക്കാ ദേവാലയങ്ങൾ തുറക്കാൻ അനുമതി നൽകണമെന്ന് അദ്ദേഹം നേരത്തെയും ആവശ്യപ്പെട്ടിരിന്നു.
Image: /content_image/News/News-2020-06-01-08:04:43.jpg
Keywords: ബ്രിട്ടനി, ബ്രിട്ടീ
Content:
13362
Category: 1
Sub Category:
Heading: കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിന്റെ പഠനപരമ്പരക്കായി പ്രത്യേക വാട്സാപ്പ് ഗ്രൂപ്പ്
Content: ഇന്നു മുതൽ സംപ്രേക്ഷണം ആരംഭിച്ച കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിന്റെ പഠനപരമ്പരക്കായി പ്രവാചകശബ്ദം പ്രത്യേക വാട്സാപ്പ് ഗ്രൂപ്പ് രൂപികരിച്ചു. ബ്രദർ തോമസ് പോൾ നയിക്കുന്ന പഠനപരമ്പരയുടെ വീഡിയോ ക്ലാസ്സുകളും ഇവയുടെ ലിഖിത രൂപത്തിലുള്ള പഠനങ്ങളും ലഭ്യമാകുന്ന രീതിയിലാണ് ഈ വാട്സാപ്പ് ഗ്രൂപ്പ് ക്രമീകരിച്ചിരിക്കുന്നത്. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിന്റെ ഗൗരവമായ പഠനം ആഗ്രഹിക്കുന്നവർക്കു വേണ്ടി മാത്രമുള്ളതായിരിക്കും ഈ ഗ്രൂപ്പ്. ഇന്ന് പലരും നിരവധി വാട്സാപ്പ് ഗ്രൂപ്പുകളിൽ അംഗമായിരിക്കുന്നതിനാൽ പലവിധത്തിലുള്ള പോസ്റ്റുകൾ കൊണ്ടു ഗൗരവമായ പഠനങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. അതിനാൽ കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിന്റെ പഠനപരമ്പരയുടെ വിഡിയോകളും ലിഖിത രൂപങ്ങളും മാത്രമായിരിക്കും ഈ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുക. യാത്രക്കിടയിൽ ശ്രവിക്കുന്നതിനും പഴയക്ലാസ്സുകൾ വീണ്ടും പഠിക്കുന്നതിനും ഈ വാട്സാപ്പ് ഗ്രൂപ്പ് സഹായകമായിരിക്കും. താല്പര്യമുള്ളവർ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഈ ഗ്രൂപ്പിൽ അംഗമാകുക. {{ ഗ്രൂപ്പ് ലിങ്ക്->https://chat.whatsapp.com/FE1GnO4CFitHtRpJY5ZZos}}
Image: /content_image/News/News-2020-06-01-09:16:17.jpg
Keywords: മതബോധന ഗ്രന്ഥ
Category: 1
Sub Category:
Heading: കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിന്റെ പഠനപരമ്പരക്കായി പ്രത്യേക വാട്സാപ്പ് ഗ്രൂപ്പ്
Content: ഇന്നു മുതൽ സംപ്രേക്ഷണം ആരംഭിച്ച കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിന്റെ പഠനപരമ്പരക്കായി പ്രവാചകശബ്ദം പ്രത്യേക വാട്സാപ്പ് ഗ്രൂപ്പ് രൂപികരിച്ചു. ബ്രദർ തോമസ് പോൾ നയിക്കുന്ന പഠനപരമ്പരയുടെ വീഡിയോ ക്ലാസ്സുകളും ഇവയുടെ ലിഖിത രൂപത്തിലുള്ള പഠനങ്ങളും ലഭ്യമാകുന്ന രീതിയിലാണ് ഈ വാട്സാപ്പ് ഗ്രൂപ്പ് ക്രമീകരിച്ചിരിക്കുന്നത്. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിന്റെ ഗൗരവമായ പഠനം ആഗ്രഹിക്കുന്നവർക്കു വേണ്ടി മാത്രമുള്ളതായിരിക്കും ഈ ഗ്രൂപ്പ്. ഇന്ന് പലരും നിരവധി വാട്സാപ്പ് ഗ്രൂപ്പുകളിൽ അംഗമായിരിക്കുന്നതിനാൽ പലവിധത്തിലുള്ള പോസ്റ്റുകൾ കൊണ്ടു ഗൗരവമായ പഠനങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. അതിനാൽ കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിന്റെ പഠനപരമ്പരയുടെ വിഡിയോകളും ലിഖിത രൂപങ്ങളും മാത്രമായിരിക്കും ഈ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുക. യാത്രക്കിടയിൽ ശ്രവിക്കുന്നതിനും പഴയക്ലാസ്സുകൾ വീണ്ടും പഠിക്കുന്നതിനും ഈ വാട്സാപ്പ് ഗ്രൂപ്പ് സഹായകമായിരിക്കും. താല്പര്യമുള്ളവർ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഈ ഗ്രൂപ്പിൽ അംഗമാകുക. {{ ഗ്രൂപ്പ് ലിങ്ക്->https://chat.whatsapp.com/FE1GnO4CFitHtRpJY5ZZos}}
Image: /content_image/News/News-2020-06-01-09:16:17.jpg
Keywords: മതബോധന ഗ്രന്ഥ
Content:
13363
Category: 24
Sub Category:
Heading: പാന്തയോൺ: വിജാതീയരുടെ അമ്പലം കത്തോലിക്ക ദേവാലയമായി മാറിയ കഥ
Content: റോമൻ സാമ്രാജ്യത്തിന്റെ ശേഷിപ്പായി വാസ്തുവിദ്യയും ശിൽപകലയും സമ്മേളിക്കുന്ന പാന്തയോൺ ഇറ്റാലിയൻ തലസ്ഥാനനഗരിയിൽ തലയുയർത്തി നിൽക്കാൻ തുടങ്ങിയിട്ട് ഏകദേശം 1900 വർഷങ്ങളായി (113–125 AD). ഗ്രീക്കു അമ്പലങ്ങളോട് ശിൽപകലയിൽ സാമ്യമുളള പോർട്ടിക്കോയും റോമൻ വാസ്തുവിദ്യയുടെ മാസ്മരികത തുടിക്കുന്ന പ്രധാന കെട്ടിടവും ഡോമും ഒന്നുചേരുന്ന ഈ വിസ്മയാവഹമായ അമ്പലം പണികഴിപ്പിച്ചത് ലൂസിയൂസിന്റെ പുത്രനായ, മൂന്നു പ്രാവശ്യം റോമിന്റെ കോൺസലായിരുന്ന മാർക്കുസ് അഗ്രിപ്പായാണെന്ന് പാന്തയോണിന്റെ പ്രവേശനഭാഗത്ത് മുകളിലായി ലത്തീൻ ഭാഷയിൽ എഴുതി വച്ചിരിക്കുന്നു. എന്നാൽ റോമൻ സാമ്രാജ്യത്തിലെ ആദ്യ ചക്രവർത്തിയായിരുന്ന അഗസ്തസിന്റെ നിർദ്ദേശപ്രകാരം മാർക്കുസ് അഗ്രിപ്പ (45–12 BC) പണികഴിച്ച പാന്തയോൺ അഗ്നിബാധയിൽ നശിപ്പിക്കപ്പെട്ടതിനെ തുടർന്ന് അതേസ്ഥലത്ത് ഹാഡ്രിയൻ ചക്രവർത്തി 125 AD യിൽ പണികഴിച്ച അമ്പലമാണ് ഇന്ന് കാണുന്ന പാന്തയോണെന്നും, മാർക്കൂസ് അഗ്രിപ്പയുടെ പേര് അദ്ദേഹം നിലനിർത്തുകയായിരുന്നെന്നും ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നു. #{black->none->b-> പാന്തയോൺ എന്ന വാക്കിന്റെ അർത്ഥം }# എല്ലാ ദൈവങ്ങൾക്കും വേണ്ടി- എന്നാണ്. അതുകൊണ്ട് തന്നെ റോമിലെ എല്ലാ വിജാതീയ ദൈവങ്ങൾക്കും സമർപ്പിച്ച അമ്പലമായി ചരിത്രകാരന്മാർ പാന്തയോണിനെ കാണുന്നു. ഒരു താങ്ങുമില്ലാതെ നിൽക്കുന്ന 142 അടി (43 മീറ്റർ) വ്യാസവും അതിന്റെ അടിത്തട്ടിൽ നിന്ന് 71 അടി (22 മീറ്റർ) ഉയരവുമുളള പാന്തയോണിന്റെ താഴികക്കുടം(ഡോം) ലോകത്തിലെത്തന്നെ വലിയ ഡോമുകളിലൊന്നായി കണക്കാക്കപ്പെടുന്നു. ഇതിന്റെ മുകൾഭാഗം തുറന്നുകിടക്കുകയാണ് എന്നത് ശിൽപികളെയും വിനോദസഞ്ചാരികളെയും ഒരേപോലെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ‘ഓക്കുളസ്’ അഥവാ കണ്ണ് എന്ന് വിളിക്കുന്ന ഈ വലിയ ദ്വാരമാണ് താഴികക്കുടത്തിന്റെ ഭാരം സമാനമായി വീതിച്ച് നല്കുന്നത്. പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പാന്തയോൺ സന്ദർശിച്ച വിശ്വപ്രസിദ്ധ ശിൽപിയായ മൈക്കൾ ആഞ്ചലോ അഭിപ്രായപ്പെട്ടത് "ഇത് മാനുഷികരൂപകൽപനയല്ല മറിച്ച് മാലാഖയുടേതാണ്" എന്നാണ്. മൈക്കൾ ആഞ്ചലോ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ നാമത്തിലുളള ബസിലിക്കയിലെ താഴികക്കുടം രൂപകൽപനചെയ്തത് പാന്തയോണിന്റെ താഴികകുടത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ്. </p> <iframe class="responsive-iframe" src="https://www.youtube.com/embed/-yB3h3GNiQQ" scrolling="no" frameborder="0" allowTransparency="true" allow="accelerometer; autoplay; encrypted-media; gyroscope; picture-in-picture" allowFullScreen="true"></iframe> <p> #{black->none->b-> ദേവാലയമായി മാറിയ അമ്പലം }# പാന്തയോൺ അമ്പലം കത്തോലിക്കാ ദേവാലയമായി മാറുന്നത് ഏഴാം നൂറ്റാണ്ടിലാണ്. ബൈസന്റൈൻ ചക്രവർത്തിയായിരുന്ന ഫോക്കാസ് 609 AD യിൽ ബോണിഫേസ് നാലാമൻ മാർപാപ്പക്ക് പാന്തയോൺ നല്കുകയും, അതേവർഷം മെയ് പതിമൂന്നിന് മാർപാപ്പയുടെ നിർദ്ദേശപ്രകാരം അത് കൂദാശചെയ്യുകയും, മാതാവിന്റെയും രക്തസാക്ഷികളുടെയും പേരിലുളള കത്തോലിക്കാദേവാലയമായി അറിയപ്പെടാൻ തുടങ്ങുകയും ചെയ്തു. മാതാവിൻറെ ഐക്കൺ ചിത്രവും റോമിലെ ഭൂഗർഭ സെമിത്തേരികളായിരുന്ന കാറ്റെക്കോമ്പുകളിൽ നിന്നും കണ്ടെടുത്ത രക്തസാക്ഷികളുടെ തിരുശേഷിപ്പും ഈ ദൈവാലയത്തിൽ വണക്കത്തിനായി മാർപാപ്പ പ്രതിഷ്ഠിച്ചു. #{black->none->b->പാന്തയോണിലെ പന്തകുസ്താചരണം }# സെഹിയോൻ ഊട്ടുശാലയിൽ സമ്മേളിച്ചിരുന്ന മാതാവിന്റെയും ശ്ലീഹന്മാരുടെയുംമേൽ സഹായകനായ പരിശുദ്ധാത്മാവ് തീനാവുകളുടെ രൂപത്തിൽ ഇറങ്ങിവന്നതിനെയാണ് പെന്തകുസ്താത്തിരുന്നാളിൽ നാം അനുസ്മരിക്കുന്നത്. ഈ അനുസ്മരണം റോമിലെ എല്ലാ ദൈവാലയങ്ങളിലും നടത്താറുണ്ടെങ്കിലും പാന്തയോണിലെ ആഘോഷം വളരെ പ്രത്യേകത നിറഞ്ഞതാണ്. പന്തകുസ്താദിവസം അർപ്പിക്കുന്ന ആഘോഷപൂർവ്വമായ വി.കുർബാനയുടെ അവസാനഭാഗത്തായി തീനാവുകളുടെ രൂപത്തിലുളള പരിശുദ്ധാത്മാവിന്റെ ആഗമനത്തെ അനുസ്മരിപ്പിക്കത്തക്കവിധം ചുവന്ന റോസാപ്പൂവിന്റെ ഇതളുകൾ പാന്തയോണിന്റെ ഡോമിനു മുകളിലുളള ഓക്കുളസിലൂടെ വിശ്വാസികളുടെമേൽ വർഷിക്കുന്നു. റോമിലെ അഗ്നിശമനസേനയാണ് ഇതിനായുളള ഒരുക്കങ്ങൾ നടത്തുന്നത്. പ്രസ്തുത കർമ്മത്തിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് വിശ്വാസികൾ എല്ലാവർഷവും എത്താറുണ്ടെങ്കിലും ഇതിൽ നാലിലൊന്നു പേർക്ക് മാത്രമാണ് പാന്തയോണിന്റെ ഉളളിൽ പ്രവേശിക്കാൻ സാധിക്കാറുളളു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CVLYJJpznqq1OVbqOyGCB8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} #repost
Image: /content_image/SocialMedia/SocialMedia-2020-06-01-09:57:52.jpg
Keywords: റോസ
Category: 24
Sub Category:
Heading: പാന്തയോൺ: വിജാതീയരുടെ അമ്പലം കത്തോലിക്ക ദേവാലയമായി മാറിയ കഥ
Content: റോമൻ സാമ്രാജ്യത്തിന്റെ ശേഷിപ്പായി വാസ്തുവിദ്യയും ശിൽപകലയും സമ്മേളിക്കുന്ന പാന്തയോൺ ഇറ്റാലിയൻ തലസ്ഥാനനഗരിയിൽ തലയുയർത്തി നിൽക്കാൻ തുടങ്ങിയിട്ട് ഏകദേശം 1900 വർഷങ്ങളായി (113–125 AD). ഗ്രീക്കു അമ്പലങ്ങളോട് ശിൽപകലയിൽ സാമ്യമുളള പോർട്ടിക്കോയും റോമൻ വാസ്തുവിദ്യയുടെ മാസ്മരികത തുടിക്കുന്ന പ്രധാന കെട്ടിടവും ഡോമും ഒന്നുചേരുന്ന ഈ വിസ്മയാവഹമായ അമ്പലം പണികഴിപ്പിച്ചത് ലൂസിയൂസിന്റെ പുത്രനായ, മൂന്നു പ്രാവശ്യം റോമിന്റെ കോൺസലായിരുന്ന മാർക്കുസ് അഗ്രിപ്പായാണെന്ന് പാന്തയോണിന്റെ പ്രവേശനഭാഗത്ത് മുകളിലായി ലത്തീൻ ഭാഷയിൽ എഴുതി വച്ചിരിക്കുന്നു. എന്നാൽ റോമൻ സാമ്രാജ്യത്തിലെ ആദ്യ ചക്രവർത്തിയായിരുന്ന അഗസ്തസിന്റെ നിർദ്ദേശപ്രകാരം മാർക്കുസ് അഗ്രിപ്പ (45–12 BC) പണികഴിച്ച പാന്തയോൺ അഗ്നിബാധയിൽ നശിപ്പിക്കപ്പെട്ടതിനെ തുടർന്ന് അതേസ്ഥലത്ത് ഹാഡ്രിയൻ ചക്രവർത്തി 125 AD യിൽ പണികഴിച്ച അമ്പലമാണ് ഇന്ന് കാണുന്ന പാന്തയോണെന്നും, മാർക്കൂസ് അഗ്രിപ്പയുടെ പേര് അദ്ദേഹം നിലനിർത്തുകയായിരുന്നെന്നും ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നു. #{black->none->b-> പാന്തയോൺ എന്ന വാക്കിന്റെ അർത്ഥം }# എല്ലാ ദൈവങ്ങൾക്കും വേണ്ടി- എന്നാണ്. അതുകൊണ്ട് തന്നെ റോമിലെ എല്ലാ വിജാതീയ ദൈവങ്ങൾക്കും സമർപ്പിച്ച അമ്പലമായി ചരിത്രകാരന്മാർ പാന്തയോണിനെ കാണുന്നു. ഒരു താങ്ങുമില്ലാതെ നിൽക്കുന്ന 142 അടി (43 മീറ്റർ) വ്യാസവും അതിന്റെ അടിത്തട്ടിൽ നിന്ന് 71 അടി (22 മീറ്റർ) ഉയരവുമുളള പാന്തയോണിന്റെ താഴികക്കുടം(ഡോം) ലോകത്തിലെത്തന്നെ വലിയ ഡോമുകളിലൊന്നായി കണക്കാക്കപ്പെടുന്നു. ഇതിന്റെ മുകൾഭാഗം തുറന്നുകിടക്കുകയാണ് എന്നത് ശിൽപികളെയും വിനോദസഞ്ചാരികളെയും ഒരേപോലെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ‘ഓക്കുളസ്’ അഥവാ കണ്ണ് എന്ന് വിളിക്കുന്ന ഈ വലിയ ദ്വാരമാണ് താഴികക്കുടത്തിന്റെ ഭാരം സമാനമായി വീതിച്ച് നല്കുന്നത്. പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പാന്തയോൺ സന്ദർശിച്ച വിശ്വപ്രസിദ്ധ ശിൽപിയായ മൈക്കൾ ആഞ്ചലോ അഭിപ്രായപ്പെട്ടത് "ഇത് മാനുഷികരൂപകൽപനയല്ല മറിച്ച് മാലാഖയുടേതാണ്" എന്നാണ്. മൈക്കൾ ആഞ്ചലോ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ നാമത്തിലുളള ബസിലിക്കയിലെ താഴികക്കുടം രൂപകൽപനചെയ്തത് പാന്തയോണിന്റെ താഴികകുടത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ്. </p> <iframe class="responsive-iframe" src="https://www.youtube.com/embed/-yB3h3GNiQQ" scrolling="no" frameborder="0" allowTransparency="true" allow="accelerometer; autoplay; encrypted-media; gyroscope; picture-in-picture" allowFullScreen="true"></iframe> <p> #{black->none->b-> ദേവാലയമായി മാറിയ അമ്പലം }# പാന്തയോൺ അമ്പലം കത്തോലിക്കാ ദേവാലയമായി മാറുന്നത് ഏഴാം നൂറ്റാണ്ടിലാണ്. ബൈസന്റൈൻ ചക്രവർത്തിയായിരുന്ന ഫോക്കാസ് 609 AD യിൽ ബോണിഫേസ് നാലാമൻ മാർപാപ്പക്ക് പാന്തയോൺ നല്കുകയും, അതേവർഷം മെയ് പതിമൂന്നിന് മാർപാപ്പയുടെ നിർദ്ദേശപ്രകാരം അത് കൂദാശചെയ്യുകയും, മാതാവിന്റെയും രക്തസാക്ഷികളുടെയും പേരിലുളള കത്തോലിക്കാദേവാലയമായി അറിയപ്പെടാൻ തുടങ്ങുകയും ചെയ്തു. മാതാവിൻറെ ഐക്കൺ ചിത്രവും റോമിലെ ഭൂഗർഭ സെമിത്തേരികളായിരുന്ന കാറ്റെക്കോമ്പുകളിൽ നിന്നും കണ്ടെടുത്ത രക്തസാക്ഷികളുടെ തിരുശേഷിപ്പും ഈ ദൈവാലയത്തിൽ വണക്കത്തിനായി മാർപാപ്പ പ്രതിഷ്ഠിച്ചു. #{black->none->b->പാന്തയോണിലെ പന്തകുസ്താചരണം }# സെഹിയോൻ ഊട്ടുശാലയിൽ സമ്മേളിച്ചിരുന്ന മാതാവിന്റെയും ശ്ലീഹന്മാരുടെയുംമേൽ സഹായകനായ പരിശുദ്ധാത്മാവ് തീനാവുകളുടെ രൂപത്തിൽ ഇറങ്ങിവന്നതിനെയാണ് പെന്തകുസ്താത്തിരുന്നാളിൽ നാം അനുസ്മരിക്കുന്നത്. ഈ അനുസ്മരണം റോമിലെ എല്ലാ ദൈവാലയങ്ങളിലും നടത്താറുണ്ടെങ്കിലും പാന്തയോണിലെ ആഘോഷം വളരെ പ്രത്യേകത നിറഞ്ഞതാണ്. പന്തകുസ്താദിവസം അർപ്പിക്കുന്ന ആഘോഷപൂർവ്വമായ വി.കുർബാനയുടെ അവസാനഭാഗത്തായി തീനാവുകളുടെ രൂപത്തിലുളള പരിശുദ്ധാത്മാവിന്റെ ആഗമനത്തെ അനുസ്മരിപ്പിക്കത്തക്കവിധം ചുവന്ന റോസാപ്പൂവിന്റെ ഇതളുകൾ പാന്തയോണിന്റെ ഡോമിനു മുകളിലുളള ഓക്കുളസിലൂടെ വിശ്വാസികളുടെമേൽ വർഷിക്കുന്നു. റോമിലെ അഗ്നിശമനസേനയാണ് ഇതിനായുളള ഒരുക്കങ്ങൾ നടത്തുന്നത്. പ്രസ്തുത കർമ്മത്തിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് വിശ്വാസികൾ എല്ലാവർഷവും എത്താറുണ്ടെങ്കിലും ഇതിൽ നാലിലൊന്നു പേർക്ക് മാത്രമാണ് പാന്തയോണിന്റെ ഉളളിൽ പ്രവേശിക്കാൻ സാധിക്കാറുളളു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CVLYJJpznqq1OVbqOyGCB8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} #repost
Image: /content_image/SocialMedia/SocialMedia-2020-06-01-09:57:52.jpg
Keywords: റോസ
Content:
13364
Category: 18
Sub Category:
Heading: ഇവ ആന്റണി കൊലപാതകം: നീതി ലഭിക്കാന്‍ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് കെഎല്‍സിഎ
Content: കൊച്ചി: പ്രേമം നടിച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപാതകം നടത്തിയ കേസിൽ സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു വിചാരണ ഉടൻ നടത്തി പെൺകുട്ടിയുടെ കുടുംബത്തിനും സമൂഹത്തിനും നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ആൻറണി നൊറോണ, ജനറൽ സെക്രട്ടറി ഷെറി ജെ തോമസ് എന്നിവർ മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും പരാതി നൽകി. ഇതുസംബന്ധിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷ നിലവിലുണ്ട്. സമയബന്ധിതമായി കുറ്റപത്രം നൽകിയിട്ടും അക്കാര്യം കോടതി രേഖകളിൽ വരാതെ ജാമ്യം ലഭിച്ചതും പിന്നീട് അത് റദ്ദാക്കിയ സാഹചര്യവും അതീവഗൗരവത്തോടെ കൂടിയാണ് പൊതു സമൂഹം വീക്ഷിക്കുന്നത്. ഇത്തരം സംഭവങ്ങൾ സമൂഹത്തിന് പാഠം ആകുന്ന തരത്തിൽ കുറ്റവാളികൾക്കെതിരെ കർശന നടപടികൾ ഉണ്ടാവുകയും ഇരയുടെ കുടുംബത്തിന് ആവശ്യമായ സാന്ത്വന നടപടികൾ ഫലപ്രദമായി ചെയ്യാനും ആഭ്യന്തരവകുപ്പ് തയ്യാറാകണം എന്നും കെ എൽ സി എ ഭാരവാഹികൾ ആവശ്യപ്പെട്ടു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CVLYJJpznqq1OVbqOyGCB8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-06-01-10:36:38.jpg
Keywords: ഇവ ആന്റണി
Category: 18
Sub Category:
Heading: ഇവ ആന്റണി കൊലപാതകം: നീതി ലഭിക്കാന്‍ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് കെഎല്‍സിഎ
Content: കൊച്ചി: പ്രേമം നടിച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപാതകം നടത്തിയ കേസിൽ സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു വിചാരണ ഉടൻ നടത്തി പെൺകുട്ടിയുടെ കുടുംബത്തിനും സമൂഹത്തിനും നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ആൻറണി നൊറോണ, ജനറൽ സെക്രട്ടറി ഷെറി ജെ തോമസ് എന്നിവർ മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും പരാതി നൽകി. ഇതുസംബന്ധിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷ നിലവിലുണ്ട്. സമയബന്ധിതമായി കുറ്റപത്രം നൽകിയിട്ടും അക്കാര്യം കോടതി രേഖകളിൽ വരാതെ ജാമ്യം ലഭിച്ചതും പിന്നീട് അത് റദ്ദാക്കിയ സാഹചര്യവും അതീവഗൗരവത്തോടെ കൂടിയാണ് പൊതു സമൂഹം വീക്ഷിക്കുന്നത്. ഇത്തരം സംഭവങ്ങൾ സമൂഹത്തിന് പാഠം ആകുന്ന തരത്തിൽ കുറ്റവാളികൾക്കെതിരെ കർശന നടപടികൾ ഉണ്ടാവുകയും ഇരയുടെ കുടുംബത്തിന് ആവശ്യമായ സാന്ത്വന നടപടികൾ ഫലപ്രദമായി ചെയ്യാനും ആഭ്യന്തരവകുപ്പ് തയ്യാറാകണം എന്നും കെ എൽ സി എ ഭാരവാഹികൾ ആവശ്യപ്പെട്ടു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CVLYJJpznqq1OVbqOyGCB8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-06-01-10:36:38.jpg
Keywords: ഇവ ആന്റണി