Contents
Displaying 13171-13180 of 25145 results.
Content:
13512
Category: 10
Sub Category:
Heading: ദിവ്യകാരുണ്യത്തോടുള്ള അവിശ്വാസ മനോഭാവത്തിനെതിരെ കല്‍ദായ വൈദികന്‍
Content: കാലിഫോര്‍ണിയ: ദിവ്യകാരുണ്യത്തിലെ വിശ്വാസമില്ലായ്മക്കെതിരെ പ്രതികരണവുമായി കല്‍ദായ വൈദികന്‍ ഫാ. സിമോണ്‍ എസ്ഷാക്കി പുറത്തിറക്കിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. അവിശ്വാസം മുന്‍കാലങ്ങളിലും സജീവമായിരിന്നുവെന്നും ദിവ്യകാരുണ്യത്തിലെ യേശുവിന്റെ സാന്നിധ്യത്തിലുള്ള അവിശ്വാസവും അജ്ഞതയും മാറേണ്ടതുണ്ടെന്നും കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പുറത്തുവന്ന പ്യൂ പഠനഫലത്തെ ചൂണ്ടിക്കാണിച്ച് അദ്ദേഹം പറയുന്നു. പഠനഫലത്തില്‍ ദിവ്യകാരുണ്യത്തിലെ യേശുവിന്റെ സജീവ സാന്നിദ്ധ്യത്തില്‍ അമേരിക്കയിലെ നിരവധി പേര്‍ക്കും വിശ്വാസമില്ലെന്നു വ്യക്തമായിരിന്നു. പഠനഫലം അടയാളമാണെന്നു പറഞ്ഞുകൊണ്ടാണ് ഫാ. എസ്ഷാക്കിയുടെ വീഡിയോ ആരംഭിക്കുന്നത്. ഈ രഹസ്യം മനസ്സിലായില്ലെങ്കിലും, വിശ്വാസത്തില്‍ തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വൈദികന്‍ ചൂണ്ടിക്കാണിക്കുന്നു. “ഇതില്‍ അതിശയപ്പെടാനൊന്നുമില്ല, യേശുവിന്റെ കാലത്തുപോലും യേശുവിന്റെ ശിഷ്യര്‍ എന്ന് അവകാശപ്പെട്ടിരുന്ന ചിലര്‍ ഇതില്‍ വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് യേശുവിനെ വിട്ടു പോയിരുന്നു” . “നിങ്ങളും എന്നെ വിട്ടു പോകുവാന്‍ ആഗ്രഹിക്കുന്നോ?” എന്ന ശിഷ്യന്‍മാരോടുള്ള യേശുവിന്റെ ചോദ്യത്തിന്, “കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്ക് പോകും” എന്നാണു 12 ശിഷ്യന്‍മാര്‍ക്കും വേണ്ടി പത്രോസ് ഉത്തരം നല്‍കിയതെന്ന കാര്യവും ഫാ. എസ്ഷാക്കി ചൂണ്ടിക്കാട്ടി. </p> <blockquote class="twitter-tweet"><p lang="en" dir="ltr">A majority of Catholics do not believe in the Eucharistic presence of Jesus, and this has to change! <a href="https://twitter.com/hashtag/CorpusChristi?src=hash&ref_src=twsrc%5Etfw">#CorpusChristi</a> <a href="https://t.co/K09W8nYSUj">pic.twitter.com/K09W8nYSUj</a></p>— Fr. Simon Esshaki (@fathersimon3) <a href="https://twitter.com/fathersimon3/status/1271153636676997120?ref_src=twsrc%5Etfw">June 11, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ദിവ്യകാരുണ്യത്തിന്റെ മഹാരഹസ്യം നിങ്ങള്‍ക്ക് പൂര്‍ണ്ണമായും മനസ്സിലാകുന്നില്ലെങ്കില്‍ നിങ്ങള്‍ ഓടിപ്പോകരുതെന്നാണ് എനിക്ക് നിങ്ങളോട് പറയുവാനുള്ളത്. അനന്ത സ്നേഹമായ ദൈവം നമ്മളോടുള്ള തന്റെ സ്നേഹം പ്രകടിപ്പിക്കുവാന്‍ ഏത് നടപടിയും സ്വീകരിക്കും. നമുക്ക് ഭക്ഷിച്ച് നിത്യ ജീവന്‍ പ്രാപിക്കുന്നതിനായി അവന്‍ കേവലം അപ്പമായി മാറി. ദിവ്യകാരുണ്യ നാഥന് നന്ദി പറയുകയും, സകലര്‍ക്കും വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ആശംസിക്കുകയും ചെയ്തുകൊണ്ടാണ് ഫാ. എസ്ഷാക്കിയുടെ വീഡിയോ അവസാനിക്കുന്നത്. നവമാധ്യമങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി അനേകരിലേക്ക് സുവിശേഷം എത്തിക്കുന്ന വൈദികനാണ് ഫാ. സിമോണ്‍ എസ്ഷാക്കി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JFQD5k3HEm5LRcGBaDFAJD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-16-11:54:48.jpg
Keywords: ദിവ്യകാരുണ്യ
Category: 10
Sub Category:
Heading: ദിവ്യകാരുണ്യത്തോടുള്ള അവിശ്വാസ മനോഭാവത്തിനെതിരെ കല്‍ദായ വൈദികന്‍
Content: കാലിഫോര്‍ണിയ: ദിവ്യകാരുണ്യത്തിലെ വിശ്വാസമില്ലായ്മക്കെതിരെ പ്രതികരണവുമായി കല്‍ദായ വൈദികന്‍ ഫാ. സിമോണ്‍ എസ്ഷാക്കി പുറത്തിറക്കിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. അവിശ്വാസം മുന്‍കാലങ്ങളിലും സജീവമായിരിന്നുവെന്നും ദിവ്യകാരുണ്യത്തിലെ യേശുവിന്റെ സാന്നിധ്യത്തിലുള്ള അവിശ്വാസവും അജ്ഞതയും മാറേണ്ടതുണ്ടെന്നും കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പുറത്തുവന്ന പ്യൂ പഠനഫലത്തെ ചൂണ്ടിക്കാണിച്ച് അദ്ദേഹം പറയുന്നു. പഠനഫലത്തില്‍ ദിവ്യകാരുണ്യത്തിലെ യേശുവിന്റെ സജീവ സാന്നിദ്ധ്യത്തില്‍ അമേരിക്കയിലെ നിരവധി പേര്‍ക്കും വിശ്വാസമില്ലെന്നു വ്യക്തമായിരിന്നു. പഠനഫലം അടയാളമാണെന്നു പറഞ്ഞുകൊണ്ടാണ് ഫാ. എസ്ഷാക്കിയുടെ വീഡിയോ ആരംഭിക്കുന്നത്. ഈ രഹസ്യം മനസ്സിലായില്ലെങ്കിലും, വിശ്വാസത്തില്‍ തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വൈദികന്‍ ചൂണ്ടിക്കാണിക്കുന്നു. “ഇതില്‍ അതിശയപ്പെടാനൊന്നുമില്ല, യേശുവിന്റെ കാലത്തുപോലും യേശുവിന്റെ ശിഷ്യര്‍ എന്ന് അവകാശപ്പെട്ടിരുന്ന ചിലര്‍ ഇതില്‍ വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് യേശുവിനെ വിട്ടു പോയിരുന്നു” . “നിങ്ങളും എന്നെ വിട്ടു പോകുവാന്‍ ആഗ്രഹിക്കുന്നോ?” എന്ന ശിഷ്യന്‍മാരോടുള്ള യേശുവിന്റെ ചോദ്യത്തിന്, “കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്ക് പോകും” എന്നാണു 12 ശിഷ്യന്‍മാര്‍ക്കും വേണ്ടി പത്രോസ് ഉത്തരം നല്‍കിയതെന്ന കാര്യവും ഫാ. എസ്ഷാക്കി ചൂണ്ടിക്കാട്ടി. </p> <blockquote class="twitter-tweet"><p lang="en" dir="ltr">A majority of Catholics do not believe in the Eucharistic presence of Jesus, and this has to change! <a href="https://twitter.com/hashtag/CorpusChristi?src=hash&ref_src=twsrc%5Etfw">#CorpusChristi</a> <a href="https://t.co/K09W8nYSUj">pic.twitter.com/K09W8nYSUj</a></p>— Fr. Simon Esshaki (@fathersimon3) <a href="https://twitter.com/fathersimon3/status/1271153636676997120?ref_src=twsrc%5Etfw">June 11, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ദിവ്യകാരുണ്യത്തിന്റെ മഹാരഹസ്യം നിങ്ങള്‍ക്ക് പൂര്‍ണ്ണമായും മനസ്സിലാകുന്നില്ലെങ്കില്‍ നിങ്ങള്‍ ഓടിപ്പോകരുതെന്നാണ് എനിക്ക് നിങ്ങളോട് പറയുവാനുള്ളത്. അനന്ത സ്നേഹമായ ദൈവം നമ്മളോടുള്ള തന്റെ സ്നേഹം പ്രകടിപ്പിക്കുവാന്‍ ഏത് നടപടിയും സ്വീകരിക്കും. നമുക്ക് ഭക്ഷിച്ച് നിത്യ ജീവന്‍ പ്രാപിക്കുന്നതിനായി അവന്‍ കേവലം അപ്പമായി മാറി. ദിവ്യകാരുണ്യ നാഥന് നന്ദി പറയുകയും, സകലര്‍ക്കും വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ആശംസിക്കുകയും ചെയ്തുകൊണ്ടാണ് ഫാ. എസ്ഷാക്കിയുടെ വീഡിയോ അവസാനിക്കുന്നത്. നവമാധ്യമങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി അനേകരിലേക്ക് സുവിശേഷം എത്തിക്കുന്ന വൈദികനാണ് ഫാ. സിമോണ്‍ എസ്ഷാക്കി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JFQD5k3HEm5LRcGBaDFAJD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-16-11:54:48.jpg
Keywords: ദിവ്യകാരുണ്യ
Content:
13513
Category: 13
Sub Category:
Heading: കൊറോണയില്‍ നിന്നുള്ള വിടുതലിനായി യേശു നാമത്തില്‍ പ്രാര്‍ത്ഥിച്ച് സിംബാബ്‌വേ പ്രസിഡന്‍റ്
Content: ഹരാരെ: കൊറോണ പകര്‍ച്ചവ്യാധിയില്‍ നിന്നുള്ള വിടുതലിനായി സ്വര്‍ഗ്ഗീയ ഇടപെടല്‍ യാചിച്ച് തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സിംബാബ്‌വേയിലെ ജനങ്ങള്‍ ഇന്നലെ ഉപവാസ പ്രാര്‍ത്ഥന ദിനമായി ആചരിച്ചു. പ്രസിഡന്റ് എമ്മേഴ്സന്‍ നാങ്ങാഗ്വായുടെ ആഹ്വാനമനുസരിച്ചാണ് ഇന്നലെ ജൂണ്‍ 15 സിംബാബ്‌വേയില്‍ പ്രാര്‍ത്ഥനാദിനമായി ആചരിച്ചത്. പ്രാര്‍ത്ഥനാചരണത്തില്‍ 'കര്‍ത്താവായ യേശു ക്രിസ്തുവിന്റെ നാമത്തില്‍' പ്രസിഡന്‍റ് പ്രാര്‍ത്ഥിക്കുന്നതിന്റെ വീഡിയോ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. പ്രാര്‍ത്ഥന കുടുംബമായോ അല്ലെങ്കില്‍ അന്‍പതു പേരില്‍ കൂടാത്ത ചെറു കൂട്ടായ്മകളായോ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കണമെന്ന് എമ്മേഴ്സണ്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തിരിന്നു. സിംബാബ്‌വേ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനിലൂടെയും, സമൂഹ മാധ്യമങ്ങളിലൂടെയും തത്സമയ സംപ്രേഷണം ചെയ്യുന്ന ഓണ്‍ലൈന്‍ പ്രാര്‍ത്ഥന ശുശ്രൂഷയില്‍ പങ്കെടുക്കുവാന്‍ ജനങ്ങളെ ക്ഷണിച്ച പ്രസിഡന്‍റ് യേശു നാമത്തില്‍ പ്രാര്‍ത്ഥിക്കുവാനും ഓര്‍മ്മിപ്പിച്ചിരിന്നു. സിംബാബ്‌വേയില്‍ ഇതുവരെ 387 കോവിഡ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 54 പേര്‍ സുഖം പ്രാപിച്ചപ്പോള്‍ നാലു പേര്‍ മരണപ്പെട്ടു. കൊറോണ പകര്‍ച്ചവ്യാധി തുടരുന്ന സാഹചര്യത്തില്‍ മെയ് 17 മുതല്‍ സിംബാബ്‌വെയില്‍ ലോക്ക്ഡൌണിലാണ്. സ്ഥിതി ഗുരുതരമല്ലെങ്കിലും മുന്‍കരുതല്‍ എടുക്കുന്നതിനോടൊപ്പം പ്രാര്‍ത്ഥനയില്‍ ആശ്രയിച്ചാണ് കോവിഡിനെതിരെ സിംബാബ്‌വേ പ്രതിരോധം സൃഷ്ട്ടിക്കുന്നതെന്നത് ശ്രദ്ധേയമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JFQD5k3HEm5LRcGBaDFAJD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-16-13:10:13.jpg
Keywords: യേശു, ക്രിസ്തു
Category: 13
Sub Category:
Heading: കൊറോണയില്‍ നിന്നുള്ള വിടുതലിനായി യേശു നാമത്തില്‍ പ്രാര്‍ത്ഥിച്ച് സിംബാബ്‌വേ പ്രസിഡന്‍റ്
Content: ഹരാരെ: കൊറോണ പകര്‍ച്ചവ്യാധിയില്‍ നിന്നുള്ള വിടുതലിനായി സ്വര്‍ഗ്ഗീയ ഇടപെടല്‍ യാചിച്ച് തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സിംബാബ്‌വേയിലെ ജനങ്ങള്‍ ഇന്നലെ ഉപവാസ പ്രാര്‍ത്ഥന ദിനമായി ആചരിച്ചു. പ്രസിഡന്റ് എമ്മേഴ്സന്‍ നാങ്ങാഗ്വായുടെ ആഹ്വാനമനുസരിച്ചാണ് ഇന്നലെ ജൂണ്‍ 15 സിംബാബ്‌വേയില്‍ പ്രാര്‍ത്ഥനാദിനമായി ആചരിച്ചത്. പ്രാര്‍ത്ഥനാചരണത്തില്‍ 'കര്‍ത്താവായ യേശു ക്രിസ്തുവിന്റെ നാമത്തില്‍' പ്രസിഡന്‍റ് പ്രാര്‍ത്ഥിക്കുന്നതിന്റെ വീഡിയോ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. പ്രാര്‍ത്ഥന കുടുംബമായോ അല്ലെങ്കില്‍ അന്‍പതു പേരില്‍ കൂടാത്ത ചെറു കൂട്ടായ്മകളായോ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കണമെന്ന് എമ്മേഴ്സണ്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തിരിന്നു. സിംബാബ്‌വേ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനിലൂടെയും, സമൂഹ മാധ്യമങ്ങളിലൂടെയും തത്സമയ സംപ്രേഷണം ചെയ്യുന്ന ഓണ്‍ലൈന്‍ പ്രാര്‍ത്ഥന ശുശ്രൂഷയില്‍ പങ്കെടുക്കുവാന്‍ ജനങ്ങളെ ക്ഷണിച്ച പ്രസിഡന്‍റ് യേശു നാമത്തില്‍ പ്രാര്‍ത്ഥിക്കുവാനും ഓര്‍മ്മിപ്പിച്ചിരിന്നു. സിംബാബ്‌വേയില്‍ ഇതുവരെ 387 കോവിഡ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 54 പേര്‍ സുഖം പ്രാപിച്ചപ്പോള്‍ നാലു പേര്‍ മരണപ്പെട്ടു. കൊറോണ പകര്‍ച്ചവ്യാധി തുടരുന്ന സാഹചര്യത്തില്‍ മെയ് 17 മുതല്‍ സിംബാബ്‌വെയില്‍ ലോക്ക്ഡൌണിലാണ്. സ്ഥിതി ഗുരുതരമല്ലെങ്കിലും മുന്‍കരുതല്‍ എടുക്കുന്നതിനോടൊപ്പം പ്രാര്‍ത്ഥനയില്‍ ആശ്രയിച്ചാണ് കോവിഡിനെതിരെ സിംബാബ്‌വേ പ്രതിരോധം സൃഷ്ട്ടിക്കുന്നതെന്നത് ശ്രദ്ധേയമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JFQD5k3HEm5LRcGBaDFAJD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-16-13:10:13.jpg
Keywords: യേശു, ക്രിസ്തു
Content:
13514
Category: 15
Sub Category:
Heading: Devotion to the Sacred Heart: Seventeenth Day
Content: #{black->none->b-> Sacred Heart of Jesus and real fortune}# Everybody wants to have a fortunate life. But very few have realized where real fortune and real satisfaction lies. If we ask our loving Father Jesus, where we could find lasting fortune then, our lord who is the wellspring of all virtues will reply,” My love, fortune, happiness and blissfulness is in my Father and in spreading His power and glory.” My loveless soul! Don’t you hear this? If you amass worldly riches and pleasures then that would not be enough to make you fortunate. If you rely on reputation and opulence what surety do you have about its lasting stature? Worldly pleasures are also not permanent. If you rely upon created things, they are bound to abandon you. If you had spent your time in spreading God’s glory and loving Him instead of on transient worldly glory and fame then how blessed you would have been . The real fortune should be from and in the Lord. Saint Francis Assisi who understood that the real center of fortune is the Lord, cried incessantly,” My Lord is my everything.” In the same way St. Bernard, St.Alphonsus Liguori, St. Francis Xavier, St. Sales, St. Louis, St.Catherine, St. Theresa, Little Flower ,they all envisioned their fortune and happiness in the God and in the Sacred Heart who out of love towards mankind became the sacrificial lamb and continue to renew the sacrifice daily on our altars. Their fortune was in adoring, loving and serving the Holy Eucharist. The more closely we are associated to God the more fortunate we will be. When we distance ourselves from Jesus we are doomed. Let us forgo our interest in material things and turn towards God.. #{black->none->b->INVOCATION (JAPAM) }# Sacred Heart of Jesus, the source of all blessings and happiness of the heavenly hosts! To date not knowing what real blessing is, it is true that I have pledged my love towards material things. But now I am aware of where my true blessing lies. My Lord, who is the treasure of all goodness, light of my wisdom and happiness of my heart, I adore you. I love you with all my might. Sacred Heart of Jesus, aflame with love for us! You are my treasure and fullness of all blessings. Bless me to love and serve you all throughout my life Grant to Your Church, O Lord, assurance of freedom, protect our Supreme Pontiff and make haste that all may know the haven of truth, and have unity of faith, so that there may soon be one fold and one Shepherd! Lord, be merciful to the unfortunate sinners, console the souls in Purgatory and be merciful to me, your unworthy servant. O Immaculate Heart of Mary, O Mother of all blessings, I firmly believe that through your powerful intercession, all my prayers and petitions will be granted. Amen [ 3 Our Father, 3 Hail Mary, 3 Glory be..] The Litany of the Sacred Heart Lord, have mercy on us. Christ, have mercy on us. Lord, have mercy on us. Christ, hear us.Christ, graciously hear us. God the Father of Heaven, Have mercy on us. God the Son, Redeemer of the world, Have mercy on us. God the Holy Spirit, Have mercy on us. Holy Trinity, one God, Have mercy on us. Heart of Jesus, Son of the Eternal Father, Have mercy on us. Heart of Jesus, Formed by the Holy Ghost in the womb of the Virgin Mother, Have mercy on us. Heart of Jesus, Substantially united to the Word of God, Have mercy on us. Heart of Jesus, Of Infinite Majesty, Have mercy on us. Heart of Jesus, Holy Temple of God, Have mercy on us. Heart of Jesus, Tabernacle of the Most High, Have mercy on us. Heart of Jesus, House of God and Gate of Heaven, Have mercy on us. Heart of Jesus, Burning Furnace of charity, Have mercy on us. Heart of Jesus, Vessel of Justice and love, Have mercy on us. Heart of Jesus, Full of goodness and love, Have mercy on us. Heart of Jesus, Abyss of all virtues, Have mercy on us. Heart of Jesus, Most worthy of all praises, Have mercy on us. Heart of Jesus, King and center of all hearts, Have mercy on us. Heart of Jesus, In whom are all the treasures of wisdom and knowledge, Have mercy on us. Heart of Jesus, In Whom dwelleth all the fullness of the Divinity, Have mercy on us. Heart of Jesus, in whom the Father is well pleased, Have mercy on us. Heart of Jesus, Of whose fullness we have all received, Have mercy on us. Heart of Jesus, Desire of the everlasting hills, Have mercy on us. Heart of Jesus, Patient and abounding in mercy, Have mercy on us. Heart of Jesus, Rich unto all who call upon Thee, Have mercy on us. Heart of Jesus, Fountain of life and holiness, Have mercy on us. Heart of Jesus, Atonement for our sins, Have mercy on us. Heart of Jesus, Filled with reproaches, Have mercy on us. Heart of Jesus, Bruised for our offenses, Have mercy on us. Heart of Jesus, Made obedient unto death, Have mercy on us. Heart of Jesus, Pierced with a lance, Have mercy on us. Heart of Jesus, Source of all consolation, Have mercy on us. Heart of Jesus, Our Life and Resurrection, Have mercy on us. Heart of Jesus, Our Peace and Reconciliation, Have mercy on us. Heart of Jesus, Victim for our sins, Have mercy on us. Heart of Jesus, Salvation of those who hope in Thee, Have mercy on us. Heart of Jesus, Hope of those who die in Thee, Have mercy on us. Heart of Jesus, Delight of all the Saints, Have mercy on us. Lamb of God Who takes away the sins of the world, Spare us, O Lord. Lamb of God Who takes away the sins of the world, Graciously hear us, O Lord. Lamb of God Who takes away the sins of the world, Have mercy on us. Jesus, meek and humble of heart, Make our hearts like unto Thine. Let us pray. Almighty and eternal God, look upon the Heart of Thine most-beloved Son, and upon the praises and satisfaction He offers Thee in the name of sinners; and appeased by worthy homage, pardon those who implore Thy mercy, in Thy Great Goodness in the name of the same Jesus Christ Thy Son, Who lives and reigns with Thee, in the unity of the Holy Ghost, world without end. Amen. #{black->none->b->SHORT INVOCATION}# Sacred Heart of Jesus! Bless me to find my treasure only in You #{black->none->b->GOOD DEED(SALKRIYA)}# For the glory of the Sacred Heart of Jesus read a spiritual book.
Image: /content_image/ChristianPrayer/ChristianPrayer-2020-06-16-14:12:44.jpg
Keywords: Devotion to the Sacred Heart
Category: 15
Sub Category:
Heading: Devotion to the Sacred Heart: Seventeenth Day
Content: #{black->none->b-> Sacred Heart of Jesus and real fortune}# Everybody wants to have a fortunate life. But very few have realized where real fortune and real satisfaction lies. If we ask our loving Father Jesus, where we could find lasting fortune then, our lord who is the wellspring of all virtues will reply,” My love, fortune, happiness and blissfulness is in my Father and in spreading His power and glory.” My loveless soul! Don’t you hear this? If you amass worldly riches and pleasures then that would not be enough to make you fortunate. If you rely on reputation and opulence what surety do you have about its lasting stature? Worldly pleasures are also not permanent. If you rely upon created things, they are bound to abandon you. If you had spent your time in spreading God’s glory and loving Him instead of on transient worldly glory and fame then how blessed you would have been . The real fortune should be from and in the Lord. Saint Francis Assisi who understood that the real center of fortune is the Lord, cried incessantly,” My Lord is my everything.” In the same way St. Bernard, St.Alphonsus Liguori, St. Francis Xavier, St. Sales, St. Louis, St.Catherine, St. Theresa, Little Flower ,they all envisioned their fortune and happiness in the God and in the Sacred Heart who out of love towards mankind became the sacrificial lamb and continue to renew the sacrifice daily on our altars. Their fortune was in adoring, loving and serving the Holy Eucharist. The more closely we are associated to God the more fortunate we will be. When we distance ourselves from Jesus we are doomed. Let us forgo our interest in material things and turn towards God.. #{black->none->b->INVOCATION (JAPAM) }# Sacred Heart of Jesus, the source of all blessings and happiness of the heavenly hosts! To date not knowing what real blessing is, it is true that I have pledged my love towards material things. But now I am aware of where my true blessing lies. My Lord, who is the treasure of all goodness, light of my wisdom and happiness of my heart, I adore you. I love you with all my might. Sacred Heart of Jesus, aflame with love for us! You are my treasure and fullness of all blessings. Bless me to love and serve you all throughout my life Grant to Your Church, O Lord, assurance of freedom, protect our Supreme Pontiff and make haste that all may know the haven of truth, and have unity of faith, so that there may soon be one fold and one Shepherd! Lord, be merciful to the unfortunate sinners, console the souls in Purgatory and be merciful to me, your unworthy servant. O Immaculate Heart of Mary, O Mother of all blessings, I firmly believe that through your powerful intercession, all my prayers and petitions will be granted. Amen [ 3 Our Father, 3 Hail Mary, 3 Glory be..] The Litany of the Sacred Heart Lord, have mercy on us. Christ, have mercy on us. Lord, have mercy on us. Christ, hear us.Christ, graciously hear us. God the Father of Heaven, Have mercy on us. God the Son, Redeemer of the world, Have mercy on us. God the Holy Spirit, Have mercy on us. Holy Trinity, one God, Have mercy on us. Heart of Jesus, Son of the Eternal Father, Have mercy on us. Heart of Jesus, Formed by the Holy Ghost in the womb of the Virgin Mother, Have mercy on us. Heart of Jesus, Substantially united to the Word of God, Have mercy on us. Heart of Jesus, Of Infinite Majesty, Have mercy on us. Heart of Jesus, Holy Temple of God, Have mercy on us. Heart of Jesus, Tabernacle of the Most High, Have mercy on us. Heart of Jesus, House of God and Gate of Heaven, Have mercy on us. Heart of Jesus, Burning Furnace of charity, Have mercy on us. Heart of Jesus, Vessel of Justice and love, Have mercy on us. Heart of Jesus, Full of goodness and love, Have mercy on us. Heart of Jesus, Abyss of all virtues, Have mercy on us. Heart of Jesus, Most worthy of all praises, Have mercy on us. Heart of Jesus, King and center of all hearts, Have mercy on us. Heart of Jesus, In whom are all the treasures of wisdom and knowledge, Have mercy on us. Heart of Jesus, In Whom dwelleth all the fullness of the Divinity, Have mercy on us. Heart of Jesus, in whom the Father is well pleased, Have mercy on us. Heart of Jesus, Of whose fullness we have all received, Have mercy on us. Heart of Jesus, Desire of the everlasting hills, Have mercy on us. Heart of Jesus, Patient and abounding in mercy, Have mercy on us. Heart of Jesus, Rich unto all who call upon Thee, Have mercy on us. Heart of Jesus, Fountain of life and holiness, Have mercy on us. Heart of Jesus, Atonement for our sins, Have mercy on us. Heart of Jesus, Filled with reproaches, Have mercy on us. Heart of Jesus, Bruised for our offenses, Have mercy on us. Heart of Jesus, Made obedient unto death, Have mercy on us. Heart of Jesus, Pierced with a lance, Have mercy on us. Heart of Jesus, Source of all consolation, Have mercy on us. Heart of Jesus, Our Life and Resurrection, Have mercy on us. Heart of Jesus, Our Peace and Reconciliation, Have mercy on us. Heart of Jesus, Victim for our sins, Have mercy on us. Heart of Jesus, Salvation of those who hope in Thee, Have mercy on us. Heart of Jesus, Hope of those who die in Thee, Have mercy on us. Heart of Jesus, Delight of all the Saints, Have mercy on us. Lamb of God Who takes away the sins of the world, Spare us, O Lord. Lamb of God Who takes away the sins of the world, Graciously hear us, O Lord. Lamb of God Who takes away the sins of the world, Have mercy on us. Jesus, meek and humble of heart, Make our hearts like unto Thine. Let us pray. Almighty and eternal God, look upon the Heart of Thine most-beloved Son, and upon the praises and satisfaction He offers Thee in the name of sinners; and appeased by worthy homage, pardon those who implore Thy mercy, in Thy Great Goodness in the name of the same Jesus Christ Thy Son, Who lives and reigns with Thee, in the unity of the Holy Ghost, world without end. Amen. #{black->none->b->SHORT INVOCATION}# Sacred Heart of Jesus! Bless me to find my treasure only in You #{black->none->b->GOOD DEED(SALKRIYA)}# For the glory of the Sacred Heart of Jesus read a spiritual book.
Image: /content_image/ChristianPrayer/ChristianPrayer-2020-06-16-14:12:44.jpg
Keywords: Devotion to the Sacred Heart
Content:
13515
Category: 18
Sub Category:
Heading: ഡല്‍ഹി മുന്‍ ആര്‍ച്ച് ബിഷപ്പിന് കോവിഡ് 19 സ്ഥിരീകരിച്ചു
Content: ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. വിന്‍സന്റ് എം. കോണ്‍സസാവോയ്ക്കു കോവിഡ് സ്ഥിരീകരിച്ചു. നേരിയ പനിയും ശ്വാസതടസവും ഉണ്ടായതിനെത്തുടര്‍ന്ന് അതിരൂപതയുടെ കീഴിലുള്ള ഹോളി ഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച എമിരിറ്റസ് ആര്‍ച്ച് ബിഷപ്പിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആര്‍ച്ച് ബിഷപ്പ് വിന്‍സന്റ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതരും വിശദീകരിച്ചു.ലോക്ക്ഡൗണ്‍ കാലത്തു പാവങ്ങള്‍ക്ക് ആശ്വാസമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കൊറോണ വൈറസ് പടര്‍ന്നതാകാമെന്നാണു കരുതുന്നത്.
Image: /content_image/India/India-2020-06-17-01:38:03.jpg
Keywords: കോവിഡ്
Category: 18
Sub Category:
Heading: ഡല്‍ഹി മുന്‍ ആര്‍ച്ച് ബിഷപ്പിന് കോവിഡ് 19 സ്ഥിരീകരിച്ചു
Content: ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. വിന്‍സന്റ് എം. കോണ്‍സസാവോയ്ക്കു കോവിഡ് സ്ഥിരീകരിച്ചു. നേരിയ പനിയും ശ്വാസതടസവും ഉണ്ടായതിനെത്തുടര്‍ന്ന് അതിരൂപതയുടെ കീഴിലുള്ള ഹോളി ഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച എമിരിറ്റസ് ആര്‍ച്ച് ബിഷപ്പിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആര്‍ച്ച് ബിഷപ്പ് വിന്‍സന്റ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതരും വിശദീകരിച്ചു.ലോക്ക്ഡൗണ്‍ കാലത്തു പാവങ്ങള്‍ക്ക് ആശ്വാസമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കൊറോണ വൈറസ് പടര്‍ന്നതാകാമെന്നാണു കരുതുന്നത്.
Image: /content_image/India/India-2020-06-17-01:38:03.jpg
Keywords: കോവിഡ്
Content:
13516
Category: 18
Sub Category:
Heading: ഭിന്നശേഷിയുള്ള കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി കര്‍മ പദ്ധതിയുമായി ചാരിറ്റി വേള്‍ഡ് ട്രസ്റ്റ്
Content: ചങ്ങനാശേരി: കോവിഡ് പ്രതിസന്ധിയില്‍ വിഷമതകള്‍ അനുഭവിക്കുന്ന ഭിന്നശേഷിയുള്ള കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി മൂന്നുവര്‍ഷത്തെ (2020-2023) പ്രത്യേക കര്‍മ പദ്ധതിയുമായി ചാരിറ്റി വേള്‍ഡ് ട്രസ്റ്റിന്റെ ജിമ്മി പടനിലം സെന്റര്‍ ഫോര്‍ സ്‌പെഷല്‍ നീഡ്‌സ്. ഇത്തരം കുടുംബങ്ങളുടെ സാമൂഹിക സാന്പത്തിക വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലെ സുസ്ഥിര വികസനം ലക്ഷ്യമാക്കി 20 ഇന കര്‍മ പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ചീരഞ്ചിറ ജിമ്മി പടനിലം സെന്റര്‍ കേന്ദ്രമാക്കി നടപ്പാക്കുന്ന പദ്ധതി അന്താരാഷ്ട്ര ഓട്ടിസ്റ്റിക് പ്രൈഡ് ദിനമായ നാളെ ആരംഭിച്ച് അന്തരാഷ്ട്ര ഭിന്നശേഷി ദിനമായ 2023 ഡിസംബര്‍ മൂന്നിനു പൂര്‍ത്തിയാകും. പദ്ധതിയുടെ ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വഹിക്കും. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഭിന്നശേഷിക്കാരുടെ 1000 കുടുംബങ്ങളെ ഉള്‍പ്പെടുത്തി 'റെയിന്‍ബോ കെയര്‍' എന്ന പദ്ധതി ഇതിനകം തുടങ്ങി. റെയിന്‍ബോ കെയറില്‍ ഉള്‍പ്പെടുന്ന കുടുംബങ്ങളെയാണ് ആദ്യഘട്ടത്തില്‍ വിവിധ ക്ഷേമപദ്ധതികളില്‍ ഉള്‍പ്പെടുത്തുന്നത്. മുഴുവന്‍ കുടുംബങ്ങള്‍ക്കുമുള്ള ന്യുട്രീഷന്‍ കിറ്റുകളുടെ വിതരണം നാളെ ആരംഭിക്കും. റെയിന്‍ബോ കെയറിലുള്ള കുടുംബങ്ങളില്പ്പെംട്ടവര്‍ക്ക് ഡയാലിസിസ് കിറ്റു നല്കുന്ന കരുതല്‍, കാന്‍സര്‍ രോഗികള്‍ക്ക് ഒറ്റത്തവണ ധനസഹായം നല്കുന്ന കാരുണ്യസ്പര്‍ശം, കിടപ്പുരോഗികള്‍ക്ക് പ്രതിമാസ സഹായ പദ്ധതിയായ തണല്‍, ഭിന്നശേഷിയുള്ളവരുടെ കുടുംബങ്ങളില്‍ പട്ടിണി ഒഴിവാക്കുക എന്ന ലക്ഷ്യവുമായി പട്ടിണിരഹിത ഭവനം തുടങ്ങിയ പദ്ധതികള്‍ ഓഗസ്റ്റ് ഒന്നിനു തുടങ്ങും. ഭിന്നശേഷിക്കാരുടെ വീട്ടുപടിക്കല്‍ തെറാപ്പി സൗകര്യം എത്തിക്കുക എന്ന ലക്ഷ്യവുമായി മൊബൈല്‍ തെറാപ്പി യൂണിറ്റും ജിമ്മി പടനിലം സെന്ററില്‍ വിവിധ തെറാപ്പികളെ സമന്വയിപ്പിച്ച് ആധുനിക സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഇന്റഗ്രേറ്റഡ് തെറാപ്പി സെന്ററും ശനിയാഴ്ചകളിലും അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കുന്ന ബ്രെയിന്‍ ഡെവലപ്‌മെന്റ് സെന്ററും തുടര്‍ന്നും പ്രവര്‍ത്തിക്കും. വീട്ടില്‍ ഭിന്നശേഷിക്കാരെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യവുമായി എല്ലാ കുടുംബങ്ങളില്‍ നിന്നും ഒരാള്‍ക്ക് സമഗ്ര പരിശീലനം നല്കുന്ന 'വീട്ടില്‍ ഒരു ടീച്ചര്‍' എന്ന പദ്ധതി രണ്ടു വര്‍ഷം കൊണ്ടു മുഴുവന്‍ കുടുംബങ്ങളിലും നടപ്പാക്കും. ഇത്തരം കുടുംബങ്ങള്‍ക്കു വേണ്ടിയുള്ള ഭവന നിര്‍മാണ പദ്ധതിയായ നന്മവീട്, ജീവനംജൈവപച്ചക്കറി പ്രോത്സാഹന പദ്ധതി, ജെപിസി ഹെല്‍പ് ഡെസ്‌ക്, സര്‍ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ജെപിസി കലാകേന്ദ്ര, വൊക്കേഷണല്‍ ട്രെയിനിംഗ് സെന്റര്‍, കൗണ്സിസലിംഗ് സെന്റര്‍, പാലിയേറ്റീവ് കെയര്‍, വരുമാനദായക കാര്‍ഷികചെറുകിട പ്രോത്സാഹന പദ്ധതി തുടങ്ങിയവ 2020 ഡിസംബറിന് മുന്പായി പൂര്‍ണ പ്രവര്‍ത്തന സജ്ജമാവും. ഭിന്നശേഷി മേഖലയില്‍ ആദ്യമായി സന്പൂര്‍ണ യൂട്യൂബ് ചാനല്‍, ഓണ്‍ലൈന്‍ റേഡിയോ തുടങ്ങിയവയുടെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പ്രവര്‍ത്തന സജ്ജമാവും. മാനസിക ഭിന്നശേഷി മേഖലയിലെ അധ്യാപകര്‍, സാമൂഹികപ്രവര്‍ത്തകര്‍, ഗവേഷകര്‍, ഇതര വിദഗ്ധര്‍, തുടങ്ങിയവര്‍ക്ക് സഹായകമായി ജെപിസി സ്‌പെഷല്‍ നീഡ്‌സ് റിസേര്‍ച്ച് സെന്റര്‍, പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം തന്നെ തുടക്കം കുറിക്കും. പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് ഭിന്നശേഷി മേഖലയിലെ വിദഗ്ധര്‍, സ്‌പെഷല്‍ സ്‌കൂളുകളുടെ പ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, സഹകാരികള്‍, ഭിന്നശേഷിക്കുടുംബങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി കോര്‍കമ്മിറ്റി, സ്റ്റിയറിംഗ് കമ്മിറ്റി, അഡ്വൈസറി കൗണ്സില്‍, ജനറല്‍ ബോഡി തുടങ്ങിയവ രൂപീകരിച്ചിട്ടുണ്ട്. ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി, ഫാ. ജോസ് നിലവന്തറ, ഡോ. ജോര്‍ജ് പടനിലം തുടങ്ങിയര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു. വിശദ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും, ഫോണ്‍: 9495587400, 9650524144.
Image: /content_image/India/India-2020-06-17-01:58:38.jpg
Keywords: വൈകല്യ
Category: 18
Sub Category:
Heading: ഭിന്നശേഷിയുള്ള കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി കര്‍മ പദ്ധതിയുമായി ചാരിറ്റി വേള്‍ഡ് ട്രസ്റ്റ്
Content: ചങ്ങനാശേരി: കോവിഡ് പ്രതിസന്ധിയില്‍ വിഷമതകള്‍ അനുഭവിക്കുന്ന ഭിന്നശേഷിയുള്ള കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി മൂന്നുവര്‍ഷത്തെ (2020-2023) പ്രത്യേക കര്‍മ പദ്ധതിയുമായി ചാരിറ്റി വേള്‍ഡ് ട്രസ്റ്റിന്റെ ജിമ്മി പടനിലം സെന്റര്‍ ഫോര്‍ സ്‌പെഷല്‍ നീഡ്‌സ്. ഇത്തരം കുടുംബങ്ങളുടെ സാമൂഹിക സാന്പത്തിക വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലെ സുസ്ഥിര വികസനം ലക്ഷ്യമാക്കി 20 ഇന കര്‍മ പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ചീരഞ്ചിറ ജിമ്മി പടനിലം സെന്റര്‍ കേന്ദ്രമാക്കി നടപ്പാക്കുന്ന പദ്ധതി അന്താരാഷ്ട്ര ഓട്ടിസ്റ്റിക് പ്രൈഡ് ദിനമായ നാളെ ആരംഭിച്ച് അന്തരാഷ്ട്ര ഭിന്നശേഷി ദിനമായ 2023 ഡിസംബര്‍ മൂന്നിനു പൂര്‍ത്തിയാകും. പദ്ധതിയുടെ ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വഹിക്കും. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഭിന്നശേഷിക്കാരുടെ 1000 കുടുംബങ്ങളെ ഉള്‍പ്പെടുത്തി 'റെയിന്‍ബോ കെയര്‍' എന്ന പദ്ധതി ഇതിനകം തുടങ്ങി. റെയിന്‍ബോ കെയറില്‍ ഉള്‍പ്പെടുന്ന കുടുംബങ്ങളെയാണ് ആദ്യഘട്ടത്തില്‍ വിവിധ ക്ഷേമപദ്ധതികളില്‍ ഉള്‍പ്പെടുത്തുന്നത്. മുഴുവന്‍ കുടുംബങ്ങള്‍ക്കുമുള്ള ന്യുട്രീഷന്‍ കിറ്റുകളുടെ വിതരണം നാളെ ആരംഭിക്കും. റെയിന്‍ബോ കെയറിലുള്ള കുടുംബങ്ങളില്പ്പെംട്ടവര്‍ക്ക് ഡയാലിസിസ് കിറ്റു നല്കുന്ന കരുതല്‍, കാന്‍സര്‍ രോഗികള്‍ക്ക് ഒറ്റത്തവണ ധനസഹായം നല്കുന്ന കാരുണ്യസ്പര്‍ശം, കിടപ്പുരോഗികള്‍ക്ക് പ്രതിമാസ സഹായ പദ്ധതിയായ തണല്‍, ഭിന്നശേഷിയുള്ളവരുടെ കുടുംബങ്ങളില്‍ പട്ടിണി ഒഴിവാക്കുക എന്ന ലക്ഷ്യവുമായി പട്ടിണിരഹിത ഭവനം തുടങ്ങിയ പദ്ധതികള്‍ ഓഗസ്റ്റ് ഒന്നിനു തുടങ്ങും. ഭിന്നശേഷിക്കാരുടെ വീട്ടുപടിക്കല്‍ തെറാപ്പി സൗകര്യം എത്തിക്കുക എന്ന ലക്ഷ്യവുമായി മൊബൈല്‍ തെറാപ്പി യൂണിറ്റും ജിമ്മി പടനിലം സെന്ററില്‍ വിവിധ തെറാപ്പികളെ സമന്വയിപ്പിച്ച് ആധുനിക സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഇന്റഗ്രേറ്റഡ് തെറാപ്പി സെന്ററും ശനിയാഴ്ചകളിലും അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കുന്ന ബ്രെയിന്‍ ഡെവലപ്‌മെന്റ് സെന്ററും തുടര്‍ന്നും പ്രവര്‍ത്തിക്കും. വീട്ടില്‍ ഭിന്നശേഷിക്കാരെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യവുമായി എല്ലാ കുടുംബങ്ങളില്‍ നിന്നും ഒരാള്‍ക്ക് സമഗ്ര പരിശീലനം നല്കുന്ന 'വീട്ടില്‍ ഒരു ടീച്ചര്‍' എന്ന പദ്ധതി രണ്ടു വര്‍ഷം കൊണ്ടു മുഴുവന്‍ കുടുംബങ്ങളിലും നടപ്പാക്കും. ഇത്തരം കുടുംബങ്ങള്‍ക്കു വേണ്ടിയുള്ള ഭവന നിര്‍മാണ പദ്ധതിയായ നന്മവീട്, ജീവനംജൈവപച്ചക്കറി പ്രോത്സാഹന പദ്ധതി, ജെപിസി ഹെല്‍പ് ഡെസ്‌ക്, സര്‍ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ജെപിസി കലാകേന്ദ്ര, വൊക്കേഷണല്‍ ട്രെയിനിംഗ് സെന്റര്‍, കൗണ്സിസലിംഗ് സെന്റര്‍, പാലിയേറ്റീവ് കെയര്‍, വരുമാനദായക കാര്‍ഷികചെറുകിട പ്രോത്സാഹന പദ്ധതി തുടങ്ങിയവ 2020 ഡിസംബറിന് മുന്പായി പൂര്‍ണ പ്രവര്‍ത്തന സജ്ജമാവും. ഭിന്നശേഷി മേഖലയില്‍ ആദ്യമായി സന്പൂര്‍ണ യൂട്യൂബ് ചാനല്‍, ഓണ്‍ലൈന്‍ റേഡിയോ തുടങ്ങിയവയുടെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പ്രവര്‍ത്തന സജ്ജമാവും. മാനസിക ഭിന്നശേഷി മേഖലയിലെ അധ്യാപകര്‍, സാമൂഹികപ്രവര്‍ത്തകര്‍, ഗവേഷകര്‍, ഇതര വിദഗ്ധര്‍, തുടങ്ങിയവര്‍ക്ക് സഹായകമായി ജെപിസി സ്‌പെഷല്‍ നീഡ്‌സ് റിസേര്‍ച്ച് സെന്റര്‍, പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം തന്നെ തുടക്കം കുറിക്കും. പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് ഭിന്നശേഷി മേഖലയിലെ വിദഗ്ധര്‍, സ്‌പെഷല്‍ സ്‌കൂളുകളുടെ പ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, സഹകാരികള്‍, ഭിന്നശേഷിക്കുടുംബങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി കോര്‍കമ്മിറ്റി, സ്റ്റിയറിംഗ് കമ്മിറ്റി, അഡ്വൈസറി കൗണ്സില്‍, ജനറല്‍ ബോഡി തുടങ്ങിയവ രൂപീകരിച്ചിട്ടുണ്ട്. ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി, ഫാ. ജോസ് നിലവന്തറ, ഡോ. ജോര്‍ജ് പടനിലം തുടങ്ങിയര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു. വിശദ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും, ഫോണ്‍: 9495587400, 9650524144.
Image: /content_image/India/India-2020-06-17-01:58:38.jpg
Keywords: വൈകല്യ
Content:
13517
Category: 18
Sub Category:
Heading: ഉത്തരവ് പിന്‍വലിക്കണമെന്നു കെസിബിസി ജസ്റ്റീസ് പീസ് ആന്‍ഡ് ഡവലപ്മെന്റ് കമ്മീഷന്‍
Content: കൊച്ചി: കുട്ടികള്‍ അനാഥമന്ദിരങ്ങളിലേക്കു തിരിച്ചുവരണമെങ്കില്‍ അതതു ജില്ലയിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ (സിഡബ്ല്യുസി) വീണ്ടും അപേക്ഷിക്കണമെന്ന സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് പിന്‍വലിക്കണമെന്നു കെസിബിസിയുടെ ജസ്റ്റീസ്, പീസ് ആന്‍ഡ് ഡവലപ്മെന്റ് കമ്മീഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് അനാഥാലയങ്ങളിലുള്ള 20,000 കുട്ടികളുടെ ഭാവിയെ ബാധിക്കുന്നതാണ് പുതിയ ചട്ടങ്ങള്‍. ചട്ടങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയെയും കമ്മീഷന്‍ സമീപിച്ചിട്ടുണ്ട്. ജെജെ ആക്ട്പ്രകാരം സ്ഥിരം അഭയകേന്ദ്രമായി ഒരു അനാഥമന്ദിരം നിശ്ചയിക്കപ്പെട്ട കുട്ടികളെയും കുടുംബങ്ങളെയും വീണ്ടും ദീര്‍ഘവും കഠിനവുമായ നടപടിക്രമങ്ങളിലൂടെ ബുദ്ധിമുട്ടിക്കുന്നത് അനുവദിക്കാനാവില്ല. ലഹരിക്കടിമകളായും ജീവിക്കാന്‍ മാര്‍ഗമില്ലാതെയും വിവാഹബന്ധം വേര്‍പെട്ടുമൊക്കെ ജീവിക്കുന്ന മാതാപിതാക്കളുടെ കുട്ടികളാണ് പ്രധാനമായും അനാഥാലയങ്ങളിലുള്ളത്. ഇത്തരം മക്കള്‍ക്ക് മികച്ച പഠനസൗകര്യവും സമാധാനപരമായ ജീവിതവും സുരക്ഷിതത്വവും പോഷകാഹാരവും മറ്റും സാധ്യമാകുന്നതില്‍ അനാഥാലയങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, ജെപിഡി കമ്മീഷന്റെ കെയര്‍ ഹോംസ് ആന്‍ഡ് സ്പെഷല്‍ സ്കൂള്‍സ് ഡയറക്ടര്‍ ഫാ. ലിജോ ചിറ്റിലപ്പിള്ളി എന്നിവര്‍ ചൂണ്ടിക്കാട്ടി.
Image: /content_image/India/India-2020-06-17-02:04:07.jpg
Keywords: കെസിബിസി
Category: 18
Sub Category:
Heading: ഉത്തരവ് പിന്‍വലിക്കണമെന്നു കെസിബിസി ജസ്റ്റീസ് പീസ് ആന്‍ഡ് ഡവലപ്മെന്റ് കമ്മീഷന്‍
Content: കൊച്ചി: കുട്ടികള്‍ അനാഥമന്ദിരങ്ങളിലേക്കു തിരിച്ചുവരണമെങ്കില്‍ അതതു ജില്ലയിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ (സിഡബ്ല്യുസി) വീണ്ടും അപേക്ഷിക്കണമെന്ന സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് പിന്‍വലിക്കണമെന്നു കെസിബിസിയുടെ ജസ്റ്റീസ്, പീസ് ആന്‍ഡ് ഡവലപ്മെന്റ് കമ്മീഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് അനാഥാലയങ്ങളിലുള്ള 20,000 കുട്ടികളുടെ ഭാവിയെ ബാധിക്കുന്നതാണ് പുതിയ ചട്ടങ്ങള്‍. ചട്ടങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയെയും കമ്മീഷന്‍ സമീപിച്ചിട്ടുണ്ട്. ജെജെ ആക്ട്പ്രകാരം സ്ഥിരം അഭയകേന്ദ്രമായി ഒരു അനാഥമന്ദിരം നിശ്ചയിക്കപ്പെട്ട കുട്ടികളെയും കുടുംബങ്ങളെയും വീണ്ടും ദീര്‍ഘവും കഠിനവുമായ നടപടിക്രമങ്ങളിലൂടെ ബുദ്ധിമുട്ടിക്കുന്നത് അനുവദിക്കാനാവില്ല. ലഹരിക്കടിമകളായും ജീവിക്കാന്‍ മാര്‍ഗമില്ലാതെയും വിവാഹബന്ധം വേര്‍പെട്ടുമൊക്കെ ജീവിക്കുന്ന മാതാപിതാക്കളുടെ കുട്ടികളാണ് പ്രധാനമായും അനാഥാലയങ്ങളിലുള്ളത്. ഇത്തരം മക്കള്‍ക്ക് മികച്ച പഠനസൗകര്യവും സമാധാനപരമായ ജീവിതവും സുരക്ഷിതത്വവും പോഷകാഹാരവും മറ്റും സാധ്യമാകുന്നതില്‍ അനാഥാലയങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, ജെപിഡി കമ്മീഷന്റെ കെയര്‍ ഹോംസ് ആന്‍ഡ് സ്പെഷല്‍ സ്കൂള്‍സ് ഡയറക്ടര്‍ ഫാ. ലിജോ ചിറ്റിലപ്പിള്ളി എന്നിവര്‍ ചൂണ്ടിക്കാട്ടി.
Image: /content_image/India/India-2020-06-17-02:04:07.jpg
Keywords: കെസിബിസി
Content:
13518
Category: 24
Sub Category:
Heading: പ്രിയ സുഹൃത്തേ, നിന്റെ ജീവൻ വിലപ്പെട്ടതാണ്..!
Content: മനുഷ്യജീവിതം സുഖദുഃഖങ്ങൾ ഇടകലർന്നതാണ്. ഒരുവൻ കനൽ നിറഞ്ഞ തന്റെ ജീവിതവഴിയിൽ തളർന്നു "വീണു പോയാലും", ചങ്കൂറ്റത്തോടെ, ആർജ്ജവത്തോടെ, എഴുന്നേറ്റുനിന്ന് പറയണം "ഭാഗ്യം ആരും കണ്ടില്ല" എന്ന്. അതേ സുഹൃത്തേ, പാഴാക്കി കളയാനുള്ളതല്ല നിന്റെ ജന്മം! മനുഷ്യജന്മം എത്രയോ വിലപ്പെട്ടത്. അതു നശിപ്പിക്കാൻ ആർക്കും അർഹതയില്ല. പിന്നെ എന്തുകൊണ്ടാണ് പലരും തന്റെ ജീവന് അധികം വിലകൽപ്പിക്കാതെ, ആത്മഹത്യ ചെയ്യുന്നത്? "ഒരുവന്റെ ആത്മാവ് ദുഃഖപൂർണമായാൽ, അവന്റെ ജീവൻ പാതാളത്തിന്റെ വക്കിൽ എത്തും"(സങ്കീ 88:3). ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ് പുതിന്റെ അപ്രതീക്ഷിത വിയോഗം നാടിനെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്. 2019 സെപ്റ്റംബറിൽ സുശാന്ത് ഇൻസ്റ്റഗ്രാമിൽ ഇട്ട പോസ്റ്റ് ഇപ്പോൾ ചർച്ചയാവുകയാണ്. ആ പോസ്റ്റിന്റെ ഉള്ളടക്കം അവന്റെ സ്വപ്നങ്ങളെക്കുറിച്ച് ആയിരുന്നു. ഒരു ചാമ്പ്യന്റെ ഒപ്പം ചെസ്സ് കളിക്കുക, ആദ്യ പുസ്തകം എഴുതുക, യൂറോപ്പിലൂടെ ട്രെയിൻ യാത്ര നടത്തുക, ആയിരം വൃക്ഷത്തൈകൾ നടുക, ലംബോർഗിനി കാർ വാങ്ങുക എന്നിങ്ങനെ 50 സ്വപ്നങ്ങളായിരുന്നു അവൻ പങ്കുവെച്ചത്. അതായത് ഒത്തിരി സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ടായിരുന്ന ഒരുവൻ, നൃത്തത്തെ ആത്മാർത്ഥമായി പ്രണയിച്ചവൻ, സിനിമയിൽ തന്റേതായ കൈയൊപ്പ് ചാർത്തിയവൻ, ഭാവിവാഗ്ദാനം എന്ന് ചലച്ചിത്ര നിരൂപകന്മാർ വാഴ്ത്തിയവൻ, ഒത്തിരി ആരാധകരെ സമ്പാദിച്ചവൻ..! എന്നിട്ടും, എന്തിനാണ് മുപ്പത്തിനാലാമത്തെ വയസ്സിൽ, മുംബൈയിലെ സ്വവസതിയിൽ സുശാന്ത് തൂങ്ങിമരിച്ചത്? 2019-ൽ സുശാന്ത് അഭിനയിക്കാൻ തീരുമാനിച്ചിരുന്ന അഞ്ചോളം പ്രോജക്ടുകൾ മുടങ്ങി പോയതോ, പ്രണയനൈരാശ്യമോ? അല്ല, നാളുകളായി വിഷാദരോഗത്തിന് മരുന്നു കഴിച്ചിരുന്നു എന്ന് കണ്ടെത്തിയതോടെ, കടുത്ത വിഷാദം ആണ് അവനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക റിപ്പോർട്ട്. ഡിപ്രഷൻ അഥവാ വിഷാദരോഗം ഇന്ന് പുതുതലമുറയെ ഒത്തിരി ബാധിക്കുന്ന യാഥാർത്ഥ്യമാണ്. വിഷാദരോഗവും ആത്മഹത്യാപ്രവണതയും തമ്മിൽ ശക്തമായ ബന്ധമുണ്ട്. ഇനിയുള്ള കാലത്ത് ലോകത്തിന് ബാദ്ധ്യതയാകുന്ന 'ഏറ്റവും വലിയ രണ്ടാമത്തെ ആരോഗ്യ ഭീഷണിയായി' കണക്കാക്കപ്പെടുന്നത് വിഷാദരോഗം ആണ്. ജീവിതത്തിൽ മുന്നോട്ട് പ്രതീക്ഷയില്ല, എല്ലാം അസ്തമിച്ചു, തന്നെ മനസ്സിലാക്കാനോ സഹായിക്കാനോ ആരും ഇല്ല, ഇനി ജീവിച്ചിട്ടു കാര്യമില്ല, തുടങ്ങിയ ചിന്തകൾ ആണ്. ഒരു വ്യക്തിയെ വിഷാദത്തിലേക്ക് തള്ളിവിടുന്നത്. "നാല്പതു സെക്കൻഡിൽ ഒരു ആത്മഹത്യ" നടക്കുന്നു എന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകൾ വിവരിക്കുന്നത്! ദൈവമേ എന്തൊരു ഭയാനകം.!! ഈ കൊറോണ കാലത്ത് ജീവൻ നിലനിർത്താനായി കുറേ മനുഷ്യർ പാടുപെടുമ്പോൾ, ചിലർ ക്യാൻസർ ബാധിച്ചിട്ടും പിന്നെയും വേദനാജനകമായ കീമോതെറാപ്പി ചെയ്തു ജീവിക്കാൻ കൊതിക്കുമ്പോൾ, മറ്റുചിലർ അംഗവൈകല്യം ബാധിച്ചിട്ടും തളരാതെ നടക്കാൻ പരിശ്രമിക്കുമ്പോൾ, ചുരുക്കം ചിലർ സകല സമൃദ്ധിയും, സമ്പത്തും, ഐശ്വര്യവും ഉണ്ടായിട്ടും നിരാശപ്പെട്ട് ആത്മഹത്യചെയ്യാൻ തീരുമാനിക്കുന്നു..! സത്യത്തിൽ, ഒരു മനുഷ്യന്റെ നിരാശയ്ക്ക്, ഡിപ്രഷന്, വിഷാദരോഗത്തിന്,.. ഒക്കെ കാരണം അവനു മനസ്സ് തുറന്നു സംസാരിക്കാനായിട്ട് കൂടെ ഒരു "നല്ല സുഹൃത്ത്" ഇല്ലാതെ പോയി എന്നതാണ്! ഒരുപക്ഷേ അത് മാതാപിതാക്കളാവാം, കൂടെപ്പിറപ്പുകളാവാം, കൂട്ടുകാരാവാം, ആത്‌മീയഗുരുക്കളാവാം. നമ്മളെ മനസ്സിലാക്കുന്ന, ആശ്വസിപ്പിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന, വ്യക്തികൾ കൂടെയുള്ളത് ഒരു ബലമാണ്. ആരാണ് പ്രോത്സാഹനം ആഗ്രഹിക്കാത്തത്!! "നീ എന്റെ പ്രിയ പുത്രൻ ആകുന്നു, നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു" എന്ന ദൈവ പിതാവിന്റെ ബലപ്പെടുത്തുന്ന വാക്കുകളായിരുന്നു യേശുക്രിസ്തുവിനു പോലും തന്റെ "പരസ്യ ജീവിതം തുടങ്ങുവാൻ" ആയിട്ട് കരുത്തു നൽകിയത്! ഈ ആധുനിക കാലത്ത്, കുട്ടികളും മുതിർന്നവരും, സമ്പന്നനും പാവപ്പെട്ടവനും, വിദ്യാഭ്യാസം ഉള്ളവനും ഇല്ലാത്തവനും, ഒരുപോലെ നേരിടുന്ന ഒരു പ്രതിസന്ധിയാണ് 'പ്രതീക്ഷകൾ നഷ്ടപ്പെട്ട്, നിരാശയ്ക്ക് അടിമപ്പെടുക' എന്നത്. തന്റെ ജീവിതം വിലയില്ലാത്തതാണ് എന്ന് ഒരു വ്യക്തി ചിന്തിച്ചു തുടങ്ങുന്നതാണ് അവന്റെ നാശത്തിനു കാരണം. എന്നാൽ വിശുദ്ധഗ്രന്ഥം ഓർമപ്പെടുത്തുന്നു "കർത്താവിന് ഒരിക്കലും തെറ്റു പറ്റുകയില്ല", "മാതാവിന്റെ ഉദരത്തിൽ നിനക്കു രൂപം നൽകുന്നതിനു മുൻപേ, നിന്നെ ഞാൻ അറിഞ്ഞു."(ജറെമിയ 1:5) "ദൈവത്തിന് എന്നെക്കുറിച്ച് ഒരു പദ്ധതിയുണ്ട്, നാശത്തിനല്ല, ക്ഷേമത്തിനുള്ളതാണ്"(ജെറമിയ 29:11) "ദൈവമറിയാതെ എന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല" എന്നാ അടിയുറച്ച വിശ്വാസമായിരുന്നു വിശുദ്ധ ഗ്രന്ഥത്തിൽ നാം കാണുന്ന പൂർവ്വപിതാവ് ജോസഫിന്റെ ജീവിതവിജയത്തിന്റെ കാരണം. ഒരുമിച്ച് കളിച്ചു ജീവിച്ച കൂടപ്പിറപ്പുകളാൽ പൊട്ട കിണറ്റിലേക്ക് വലിച്ചെറിയപ്പെടുന്ന ദുരവസ്ഥ, തുച്ഛമായ വെള്ളി നാണയത്തിന്റെ വിലയിൽ അടിമത്തത്തിലേക്ക് എത്തിപ്പെടുന്ന അവസ്ഥ, ചെയ്യാത്ത തെറ്റിന് ജയിൽശിക്ഷ..അങ്ങനെ സഹനങ്ങളുടെ, കണ്ണുനീരിന്റെ, തകർച്ചകളുടെ ഒരു നീണ്ട നിര തന്നെയുണ്ടായിരുന്നു അവനു പറയാൻ. ഒരുപക്ഷേ ജോസഫിന്റെ സ്ഥാനത്തു, വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ പലയാവർത്തി ആത്മഹത്യ ചെയ്തേനെ..! "ഹൃദയംഹൃദയം നുറുങ്ങിയവർക്ക് കർത്താവ് സമീപസ്ഥനാണ്."(സങ്കീ 34:18)എന്ന് അവൻ തിരിച്ചറിഞ്ഞു ദൈവത്തിൽ വിശ്വസിച്ചു, അത് അവന് നീതിയായി ഭവിച്ചു. സത്യത്തിൽ, ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളിലും അതിൽ തന്നെ പരിഹാരവുമുണ്ട്, അതു തിരിച്ചറിഞ്ഞ് മനോധൈര്യവും, ആത്മവിശ്വാസവും വീണ്ടെടുക്കണം, ഒപ്പം ഏതു പ്രതികൂല സാഹചര്യങ്ങളിലും ദൈവാശ്രയവും, ദൈവവിശ്വാസവും ചേർത്തു വയ്ക്കണം. തെറ്റു പറ്റിയതിൽ മനോനില തെറ്റി ആത്മഹത്യചെയ്ത യൂദാസിനെ വിസ്മരിക്കരുത്! പലയാവർത്തി തള്ളിപ്പറഞ്ഞിട്ടും, കാലുപിടിച്ച് ക്ഷമ ചോദിച്ചപ്പോൾ, പത്രോസിനെ ക്രിസ്തു തന്റെ സഭയുടെ തലവൻ ആക്കിയത് മറക്കരുത്! അല്ലയോ സുഹൃത്തേ, "ഒരിക്കൽ നീ മരിക്കും പിന്നെ എന്തിനാണ് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച്, "നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കുന്നത്?" "വീട്ടുകാർക്ക് വേദനയായി മാറുന്നത്?" പ്രതിസന്ധികളിൽ പതറാതെ ജീവിക്കുന്നവരുടെ നാടാണിത്.!! മരിക്കാൻ എളുപ്പമാണ്, ജീവിക്കാനാണ് ബുദ്ധിമുട്ട്. അതുകൊണ്ട് ചങ്കൂറ്റത്തോടെ ജീവിച്ചു കാണിക്കുക, നിന്റെ ജീവൻ വിലപ്പെട്ടതാണ്! #{black->none->b-> ഫാ. ഫിലിപ്പ് നടുതോട്ടത്തില്‍ ഒസിഡി }# #Repost
Image: /content_image/SocialMedia/SocialMedia-2020-06-17-02:20:57.jpg
Keywords: ജീവന്
Category: 24
Sub Category:
Heading: പ്രിയ സുഹൃത്തേ, നിന്റെ ജീവൻ വിലപ്പെട്ടതാണ്..!
Content: മനുഷ്യജീവിതം സുഖദുഃഖങ്ങൾ ഇടകലർന്നതാണ്. ഒരുവൻ കനൽ നിറഞ്ഞ തന്റെ ജീവിതവഴിയിൽ തളർന്നു "വീണു പോയാലും", ചങ്കൂറ്റത്തോടെ, ആർജ്ജവത്തോടെ, എഴുന്നേറ്റുനിന്ന് പറയണം "ഭാഗ്യം ആരും കണ്ടില്ല" എന്ന്. അതേ സുഹൃത്തേ, പാഴാക്കി കളയാനുള്ളതല്ല നിന്റെ ജന്മം! മനുഷ്യജന്മം എത്രയോ വിലപ്പെട്ടത്. അതു നശിപ്പിക്കാൻ ആർക്കും അർഹതയില്ല. പിന്നെ എന്തുകൊണ്ടാണ് പലരും തന്റെ ജീവന് അധികം വിലകൽപ്പിക്കാതെ, ആത്മഹത്യ ചെയ്യുന്നത്? "ഒരുവന്റെ ആത്മാവ് ദുഃഖപൂർണമായാൽ, അവന്റെ ജീവൻ പാതാളത്തിന്റെ വക്കിൽ എത്തും"(സങ്കീ 88:3). ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ് പുതിന്റെ അപ്രതീക്ഷിത വിയോഗം നാടിനെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്. 2019 സെപ്റ്റംബറിൽ സുശാന്ത് ഇൻസ്റ്റഗ്രാമിൽ ഇട്ട പോസ്റ്റ് ഇപ്പോൾ ചർച്ചയാവുകയാണ്. ആ പോസ്റ്റിന്റെ ഉള്ളടക്കം അവന്റെ സ്വപ്നങ്ങളെക്കുറിച്ച് ആയിരുന്നു. ഒരു ചാമ്പ്യന്റെ ഒപ്പം ചെസ്സ് കളിക്കുക, ആദ്യ പുസ്തകം എഴുതുക, യൂറോപ്പിലൂടെ ട്രെയിൻ യാത്ര നടത്തുക, ആയിരം വൃക്ഷത്തൈകൾ നടുക, ലംബോർഗിനി കാർ വാങ്ങുക എന്നിങ്ങനെ 50 സ്വപ്നങ്ങളായിരുന്നു അവൻ പങ്കുവെച്ചത്. അതായത് ഒത്തിരി സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ടായിരുന്ന ഒരുവൻ, നൃത്തത്തെ ആത്മാർത്ഥമായി പ്രണയിച്ചവൻ, സിനിമയിൽ തന്റേതായ കൈയൊപ്പ് ചാർത്തിയവൻ, ഭാവിവാഗ്ദാനം എന്ന് ചലച്ചിത്ര നിരൂപകന്മാർ വാഴ്ത്തിയവൻ, ഒത്തിരി ആരാധകരെ സമ്പാദിച്ചവൻ..! എന്നിട്ടും, എന്തിനാണ് മുപ്പത്തിനാലാമത്തെ വയസ്സിൽ, മുംബൈയിലെ സ്വവസതിയിൽ സുശാന്ത് തൂങ്ങിമരിച്ചത്? 2019-ൽ സുശാന്ത് അഭിനയിക്കാൻ തീരുമാനിച്ചിരുന്ന അഞ്ചോളം പ്രോജക്ടുകൾ മുടങ്ങി പോയതോ, പ്രണയനൈരാശ്യമോ? അല്ല, നാളുകളായി വിഷാദരോഗത്തിന് മരുന്നു കഴിച്ചിരുന്നു എന്ന് കണ്ടെത്തിയതോടെ, കടുത്ത വിഷാദം ആണ് അവനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക റിപ്പോർട്ട്. ഡിപ്രഷൻ അഥവാ വിഷാദരോഗം ഇന്ന് പുതുതലമുറയെ ഒത്തിരി ബാധിക്കുന്ന യാഥാർത്ഥ്യമാണ്. വിഷാദരോഗവും ആത്മഹത്യാപ്രവണതയും തമ്മിൽ ശക്തമായ ബന്ധമുണ്ട്. ഇനിയുള്ള കാലത്ത് ലോകത്തിന് ബാദ്ധ്യതയാകുന്ന 'ഏറ്റവും വലിയ രണ്ടാമത്തെ ആരോഗ്യ ഭീഷണിയായി' കണക്കാക്കപ്പെടുന്നത് വിഷാദരോഗം ആണ്. ജീവിതത്തിൽ മുന്നോട്ട് പ്രതീക്ഷയില്ല, എല്ലാം അസ്തമിച്ചു, തന്നെ മനസ്സിലാക്കാനോ സഹായിക്കാനോ ആരും ഇല്ല, ഇനി ജീവിച്ചിട്ടു കാര്യമില്ല, തുടങ്ങിയ ചിന്തകൾ ആണ്. ഒരു വ്യക്തിയെ വിഷാദത്തിലേക്ക് തള്ളിവിടുന്നത്. "നാല്പതു സെക്കൻഡിൽ ഒരു ആത്മഹത്യ" നടക്കുന്നു എന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകൾ വിവരിക്കുന്നത്! ദൈവമേ എന്തൊരു ഭയാനകം.!! ഈ കൊറോണ കാലത്ത് ജീവൻ നിലനിർത്താനായി കുറേ മനുഷ്യർ പാടുപെടുമ്പോൾ, ചിലർ ക്യാൻസർ ബാധിച്ചിട്ടും പിന്നെയും വേദനാജനകമായ കീമോതെറാപ്പി ചെയ്തു ജീവിക്കാൻ കൊതിക്കുമ്പോൾ, മറ്റുചിലർ അംഗവൈകല്യം ബാധിച്ചിട്ടും തളരാതെ നടക്കാൻ പരിശ്രമിക്കുമ്പോൾ, ചുരുക്കം ചിലർ സകല സമൃദ്ധിയും, സമ്പത്തും, ഐശ്വര്യവും ഉണ്ടായിട്ടും നിരാശപ്പെട്ട് ആത്മഹത്യചെയ്യാൻ തീരുമാനിക്കുന്നു..! സത്യത്തിൽ, ഒരു മനുഷ്യന്റെ നിരാശയ്ക്ക്, ഡിപ്രഷന്, വിഷാദരോഗത്തിന്,.. ഒക്കെ കാരണം അവനു മനസ്സ് തുറന്നു സംസാരിക്കാനായിട്ട് കൂടെ ഒരു "നല്ല സുഹൃത്ത്" ഇല്ലാതെ പോയി എന്നതാണ്! ഒരുപക്ഷേ അത് മാതാപിതാക്കളാവാം, കൂടെപ്പിറപ്പുകളാവാം, കൂട്ടുകാരാവാം, ആത്‌മീയഗുരുക്കളാവാം. നമ്മളെ മനസ്സിലാക്കുന്ന, ആശ്വസിപ്പിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന, വ്യക്തികൾ കൂടെയുള്ളത് ഒരു ബലമാണ്. ആരാണ് പ്രോത്സാഹനം ആഗ്രഹിക്കാത്തത്!! "നീ എന്റെ പ്രിയ പുത്രൻ ആകുന്നു, നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു" എന്ന ദൈവ പിതാവിന്റെ ബലപ്പെടുത്തുന്ന വാക്കുകളായിരുന്നു യേശുക്രിസ്തുവിനു പോലും തന്റെ "പരസ്യ ജീവിതം തുടങ്ങുവാൻ" ആയിട്ട് കരുത്തു നൽകിയത്! ഈ ആധുനിക കാലത്ത്, കുട്ടികളും മുതിർന്നവരും, സമ്പന്നനും പാവപ്പെട്ടവനും, വിദ്യാഭ്യാസം ഉള്ളവനും ഇല്ലാത്തവനും, ഒരുപോലെ നേരിടുന്ന ഒരു പ്രതിസന്ധിയാണ് 'പ്രതീക്ഷകൾ നഷ്ടപ്പെട്ട്, നിരാശയ്ക്ക് അടിമപ്പെടുക' എന്നത്. തന്റെ ജീവിതം വിലയില്ലാത്തതാണ് എന്ന് ഒരു വ്യക്തി ചിന്തിച്ചു തുടങ്ങുന്നതാണ് അവന്റെ നാശത്തിനു കാരണം. എന്നാൽ വിശുദ്ധഗ്രന്ഥം ഓർമപ്പെടുത്തുന്നു "കർത്താവിന് ഒരിക്കലും തെറ്റു പറ്റുകയില്ല", "മാതാവിന്റെ ഉദരത്തിൽ നിനക്കു രൂപം നൽകുന്നതിനു മുൻപേ, നിന്നെ ഞാൻ അറിഞ്ഞു."(ജറെമിയ 1:5) "ദൈവത്തിന് എന്നെക്കുറിച്ച് ഒരു പദ്ധതിയുണ്ട്, നാശത്തിനല്ല, ക്ഷേമത്തിനുള്ളതാണ്"(ജെറമിയ 29:11) "ദൈവമറിയാതെ എന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല" എന്നാ അടിയുറച്ച വിശ്വാസമായിരുന്നു വിശുദ്ധ ഗ്രന്ഥത്തിൽ നാം കാണുന്ന പൂർവ്വപിതാവ് ജോസഫിന്റെ ജീവിതവിജയത്തിന്റെ കാരണം. ഒരുമിച്ച് കളിച്ചു ജീവിച്ച കൂടപ്പിറപ്പുകളാൽ പൊട്ട കിണറ്റിലേക്ക് വലിച്ചെറിയപ്പെടുന്ന ദുരവസ്ഥ, തുച്ഛമായ വെള്ളി നാണയത്തിന്റെ വിലയിൽ അടിമത്തത്തിലേക്ക് എത്തിപ്പെടുന്ന അവസ്ഥ, ചെയ്യാത്ത തെറ്റിന് ജയിൽശിക്ഷ..അങ്ങനെ സഹനങ്ങളുടെ, കണ്ണുനീരിന്റെ, തകർച്ചകളുടെ ഒരു നീണ്ട നിര തന്നെയുണ്ടായിരുന്നു അവനു പറയാൻ. ഒരുപക്ഷേ ജോസഫിന്റെ സ്ഥാനത്തു, വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ പലയാവർത്തി ആത്മഹത്യ ചെയ്തേനെ..! "ഹൃദയംഹൃദയം നുറുങ്ങിയവർക്ക് കർത്താവ് സമീപസ്ഥനാണ്."(സങ്കീ 34:18)എന്ന് അവൻ തിരിച്ചറിഞ്ഞു ദൈവത്തിൽ വിശ്വസിച്ചു, അത് അവന് നീതിയായി ഭവിച്ചു. സത്യത്തിൽ, ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളിലും അതിൽ തന്നെ പരിഹാരവുമുണ്ട്, അതു തിരിച്ചറിഞ്ഞ് മനോധൈര്യവും, ആത്മവിശ്വാസവും വീണ്ടെടുക്കണം, ഒപ്പം ഏതു പ്രതികൂല സാഹചര്യങ്ങളിലും ദൈവാശ്രയവും, ദൈവവിശ്വാസവും ചേർത്തു വയ്ക്കണം. തെറ്റു പറ്റിയതിൽ മനോനില തെറ്റി ആത്മഹത്യചെയ്ത യൂദാസിനെ വിസ്മരിക്കരുത്! പലയാവർത്തി തള്ളിപ്പറഞ്ഞിട്ടും, കാലുപിടിച്ച് ക്ഷമ ചോദിച്ചപ്പോൾ, പത്രോസിനെ ക്രിസ്തു തന്റെ സഭയുടെ തലവൻ ആക്കിയത് മറക്കരുത്! അല്ലയോ സുഹൃത്തേ, "ഒരിക്കൽ നീ മരിക്കും പിന്നെ എന്തിനാണ് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച്, "നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കുന്നത്?" "വീട്ടുകാർക്ക് വേദനയായി മാറുന്നത്?" പ്രതിസന്ധികളിൽ പതറാതെ ജീവിക്കുന്നവരുടെ നാടാണിത്.!! മരിക്കാൻ എളുപ്പമാണ്, ജീവിക്കാനാണ് ബുദ്ധിമുട്ട്. അതുകൊണ്ട് ചങ്കൂറ്റത്തോടെ ജീവിച്ചു കാണിക്കുക, നിന്റെ ജീവൻ വിലപ്പെട്ടതാണ്! #{black->none->b-> ഫാ. ഫിലിപ്പ് നടുതോട്ടത്തില്‍ ഒസിഡി }# #Repost
Image: /content_image/SocialMedia/SocialMedia-2020-06-17-02:20:57.jpg
Keywords: ജീവന്‍
Content:
13519
Category: 1
Sub Category:
Heading: ചരിത്രത്തിലാദ്യമായി വത്തിക്കാന്‍ സെന്‍ട്രല്‍ ബാങ്കിന്റെ സെക്രട്ടറിയായി അല്‍മായന്‍
Content: വത്തിക്കാന്‍ സിറ്റി: പരിശുദ്ധ സിംഹാസനത്തിന്‍റെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന സെന്‍ട്രല്‍ ബാങ്കിന്റെ ഭരണനിർവ്വാഹക സെക്രട്ടറിയായി അല്‍മായനായ ഡോ. ഫാബിയോ ഗാസ്പരീനിയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു അല്‍മായന്‍ ഈ പദവിയിലേക്ക് എത്തുന്നത്. തിങ്കളാഴ്ചയാണ് ഇതു സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പാപ്പ പുറപ്പെടുവിച്ചത്. ഏപ്രില്‍ മാസം മോണ്‍. മോറോ റിവെല്ല വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം പാപ്പ നടത്തിയിരിക്കുന്നത്. ധനതത്വശാസ്ത്രത്തിലും വാണിജ്യത്തിലും സർവ്വകലാശാലാ ബിരുദങ്ങളുള്ള ഡോ. ഫാബിയോ ഓഡിറ്ററും ചാർട്ടേർസ് അക്കൗണ്ടന്‍റുമാണ്. 25 വർഷത്തോളം വൻകിട സ്ഥാപനങ്ങളുടേയും ഓഡിറ്റിംഗ്, ഉപദേശക അനുഭവവും അദ്ദേഹത്തിനുണ്ട്. ഇവൈ അഡ്വൈസര്‍ സ്പാ ഡയറക്ടര്‍ ബോർഡിന്‍റെ ചെയർമാൻ, എഎംഇഐഅ എക്സിക്യൂട്ടീവ് ഉപദേശക സേവനം കമ്മിറ്റിയിലും യൂറോപ്യൻ ഹെഡ് മൂലധന വിപണി മേഖലയിലും ഇറ്റാലിയൻ അഡ്വൈസറി സര്‍വീസിലും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. അഞ്ചു വര്‍ഷമാണ് കാലയളവ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JFQD5k3HEm5LRcGBaDFAJD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-17-02:48:25.jpg
Keywords: ആദ്യ, അല്‍മാ
Category: 1
Sub Category:
Heading: ചരിത്രത്തിലാദ്യമായി വത്തിക്കാന്‍ സെന്‍ട്രല്‍ ബാങ്കിന്റെ സെക്രട്ടറിയായി അല്‍മായന്‍
Content: വത്തിക്കാന്‍ സിറ്റി: പരിശുദ്ധ സിംഹാസനത്തിന്‍റെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന സെന്‍ട്രല്‍ ബാങ്കിന്റെ ഭരണനിർവ്വാഹക സെക്രട്ടറിയായി അല്‍മായനായ ഡോ. ഫാബിയോ ഗാസ്പരീനിയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു അല്‍മായന്‍ ഈ പദവിയിലേക്ക് എത്തുന്നത്. തിങ്കളാഴ്ചയാണ് ഇതു സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പാപ്പ പുറപ്പെടുവിച്ചത്. ഏപ്രില്‍ മാസം മോണ്‍. മോറോ റിവെല്ല വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം പാപ്പ നടത്തിയിരിക്കുന്നത്. ധനതത്വശാസ്ത്രത്തിലും വാണിജ്യത്തിലും സർവ്വകലാശാലാ ബിരുദങ്ങളുള്ള ഡോ. ഫാബിയോ ഓഡിറ്ററും ചാർട്ടേർസ് അക്കൗണ്ടന്‍റുമാണ്. 25 വർഷത്തോളം വൻകിട സ്ഥാപനങ്ങളുടേയും ഓഡിറ്റിംഗ്, ഉപദേശക അനുഭവവും അദ്ദേഹത്തിനുണ്ട്. ഇവൈ അഡ്വൈസര്‍ സ്പാ ഡയറക്ടര്‍ ബോർഡിന്‍റെ ചെയർമാൻ, എഎംഇഐഅ എക്സിക്യൂട്ടീവ് ഉപദേശക സേവനം കമ്മിറ്റിയിലും യൂറോപ്യൻ ഹെഡ് മൂലധന വിപണി മേഖലയിലും ഇറ്റാലിയൻ അഡ്വൈസറി സര്‍വീസിലും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. അഞ്ചു വര്‍ഷമാണ് കാലയളവ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JFQD5k3HEm5LRcGBaDFAJD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-17-02:48:25.jpg
Keywords: ആദ്യ, അല്‍മാ
Content:
13520
Category: 14
Sub Category:
Heading: കൊറോണ രൂക്ഷമായപ്പോള്‍ റൊമാനിയയിൽ ആദ്യ കത്തോലിക്കാ ടെലിവിഷന്‍ ചാനലിന് പിറവി
Content: ബുച്ചറെസ്റ്റ്: കൊറോണയെ തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും മറ്റു ശുശ്രൂഷകളും വിശ്വാസികള്‍ക്ക് അന്യമായപ്പോള്‍ റൊമാനിയയിൽ ആദ്യ കത്തോലിക്ക ടെലിവിഷന്‍ ചാനലിന് പിറവി. പ്രത്യേക പശ്ചാത്തലത്തില്‍ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങളുടെ നിർവ്വഹണം, ക്രിസ്തീയ സമൂഹത്തിന്‍റെ ഐക്യം, സജീവമായ നിലനിലനിൽപ്പ് എന്നീ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് റൊമാനിയന്‍ സഭ 'മരിയ ടിവി' എന്ന ടെലിവിഷൻ ചാനല്‍ ആരംഭിച്ചിരിക്കുന്നത്. നേരത്തെ ലോക്ക്ഡൗൺ കാലത്ത് ഞായറാഴ്ചത്തെ ദിവ്യബലി ദേശീയ ടെലിവിഷനാണ് പ്രക്ഷേപണം ചെയ്തിരിന്നത്. ഇക്കാലയളവില്‍ വൈദികർ നവ മാധ്യമങ്ങൾ കൈകാര്യം ചെയ്യാൻ ആഴത്തില്‍ അവബോധം നേടി. മതബോധനവും കൂടിക്കാഴ്ച്ചകളും, രൂപീകരണ ക്ലാസ്സുകളും ഇന്‍റർനെറ്റ് വഴി നൽകാനാരംഭിച്ചു. റൊമാനിയിൽ 70% വീടുകളിലും ഇന്‍റർനെറ്റ് സൗകര്യമുണ്ടെങ്കിലും 55 വയസിന് മേലുള്ള 50% പേർ മാത്രമെ ഇന്‍റർനെറ്റ് ഉപയോഗിക്കാറുള്ളു. ഈ വസ്തുതയും കൂടി കണക്കിലെടുത്താണ് നീണ്ട തയാറെടുപ്പുകള്‍ക്ക് ഒടുവില്‍ സ്വന്തമായ ഒരു ചാനലിലൂടെ റൊമാനിയന്‍ സഭ എല്ലാ വിശ്വാസികളിലേക്കും എത്തിയിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലാറ്റിന്‍, ബൈസന്‍ന്‍റൈന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണവും ഇതര ശുശ്രൂഷകളും ഇപ്പോള്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മാര്‍പാപ്പയുടെ വിവിധ ശുശ്രൂഷകളും ചാനല്‍ വിശ്വാസികളിലേക്ക് എത്തിക്കുന്നുണ്ട്.
Image: /content_image/News/News-2020-06-17-03:42:23.jpg
Keywords: ചാനല്‍
Category: 14
Sub Category:
Heading: കൊറോണ രൂക്ഷമായപ്പോള്‍ റൊമാനിയയിൽ ആദ്യ കത്തോലിക്കാ ടെലിവിഷന്‍ ചാനലിന് പിറവി
Content: ബുച്ചറെസ്റ്റ്: കൊറോണയെ തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും മറ്റു ശുശ്രൂഷകളും വിശ്വാസികള്‍ക്ക് അന്യമായപ്പോള്‍ റൊമാനിയയിൽ ആദ്യ കത്തോലിക്ക ടെലിവിഷന്‍ ചാനലിന് പിറവി. പ്രത്യേക പശ്ചാത്തലത്തില്‍ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങളുടെ നിർവ്വഹണം, ക്രിസ്തീയ സമൂഹത്തിന്‍റെ ഐക്യം, സജീവമായ നിലനിലനിൽപ്പ് എന്നീ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് റൊമാനിയന്‍ സഭ 'മരിയ ടിവി' എന്ന ടെലിവിഷൻ ചാനല്‍ ആരംഭിച്ചിരിക്കുന്നത്. നേരത്തെ ലോക്ക്ഡൗൺ കാലത്ത് ഞായറാഴ്ചത്തെ ദിവ്യബലി ദേശീയ ടെലിവിഷനാണ് പ്രക്ഷേപണം ചെയ്തിരിന്നത്. ഇക്കാലയളവില്‍ വൈദികർ നവ മാധ്യമങ്ങൾ കൈകാര്യം ചെയ്യാൻ ആഴത്തില്‍ അവബോധം നേടി. മതബോധനവും കൂടിക്കാഴ്ച്ചകളും, രൂപീകരണ ക്ലാസ്സുകളും ഇന്‍റർനെറ്റ് വഴി നൽകാനാരംഭിച്ചു. റൊമാനിയിൽ 70% വീടുകളിലും ഇന്‍റർനെറ്റ് സൗകര്യമുണ്ടെങ്കിലും 55 വയസിന് മേലുള്ള 50% പേർ മാത്രമെ ഇന്‍റർനെറ്റ് ഉപയോഗിക്കാറുള്ളു. ഈ വസ്തുതയും കൂടി കണക്കിലെടുത്താണ് നീണ്ട തയാറെടുപ്പുകള്‍ക്ക് ഒടുവില്‍ സ്വന്തമായ ഒരു ചാനലിലൂടെ റൊമാനിയന്‍ സഭ എല്ലാ വിശ്വാസികളിലേക്കും എത്തിയിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലാറ്റിന്‍, ബൈസന്‍ന്‍റൈന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണവും ഇതര ശുശ്രൂഷകളും ഇപ്പോള്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മാര്‍പാപ്പയുടെ വിവിധ ശുശ്രൂഷകളും ചാനല്‍ വിശ്വാസികളിലേക്ക് എത്തിക്കുന്നുണ്ട്.
Image: /content_image/News/News-2020-06-17-03:42:23.jpg
Keywords: ചാനല്‍
Content:
13521
Category: 10
Sub Category:
Heading: തടവിനിടെ ധൈര്യം പകര്‍ന്നത് ക്രിസ്തുവിലുള്ള വിശ്വാസവും ദൈവവചനവും: കർദ്ദിനാൾ ജോര്‍ജ്ജ് പെൽ
Content: മെല്‍ബണ്‍: ക്രിസ്തുവിലുള്ള വിശ്വാസവും ദൈവവചനവുമാണ് ജയിൽ ദിനങ്ങൾ അതിജീവിക്കാൻ തനിക്ക് ശക്തിപകർന്നതെന്ന് ലൈംഗീകാരോപണത്തിന്റെ പേരില്‍ 14 മാസങ്ങളോളം ജയിലില്‍ കഴിഞ്ഞതിനു ശേഷം നിരപരാധിയായി കണ്ട് ഓസ്ട്രേലിയന്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയ കർദ്ദിനാൾ ജോര്‍ജ്ജ് പെൽ. 'പ്രതിസന്ധിഘട്ടങ്ങളിൽ വിശ്വാസത്തിൽ എങ്ങനെ ഉറച്ചുനിൽക്കാം' എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ‘ഓസ്‌ട്രേലിയൻ കാത്തലിക്ക് സ്റ്റുഡന്റ്‌സ് അസോസിയേഷൻ’ സംഘടിപ്പിച്ച ഓൺലൈൻ ധ്യാനത്തിൽ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. തന്റെ പതിമൂന്നു മാസത്തെ തടവുജീവിതം ദുരിതം നിറഞ്ഞതായിരിന്നു. എങ്കിലും സഹനത്തിന്റെ ഏറ്റവും മോശമായ അവസ്ഥയെന്ന് പറയാനാവില്ല. എന്തെന്നാൽ, ജയിലിലെ നാളുകൾ സഹനത്തെക്കുറിച്ചുള്ള ക്രിസ്തീയ വീക്ഷണത്തിന്റെ യഥാർത്ഥമായ ബോധ്യങ്ങൾ പകരുന്നതായിരുന്നു. അതേ ക്രിസ്തീയ സന്ദേശമാണ് തനിക്ക് ഇപ്പോഴും പറയാനുള്ളത്. താൻ കുറ്റവിമുക്തനാക്കപ്പെട്ടതിന്റെ പേരിലല്ല, മറിച്ച് ഈ ക്രിസ്തീയ ബോധ്യമായിരുന്നു അതിജീവിക്കാനുള്ള തന്റെ വലിയ കരുത്തും ശ്രോതസും. കര്‍ദ്ദിനാള്‍ കൂട്ടിച്ചേർത്തു. 1996-ല്‍ ഓസ്ട്രേലിയയിലെ മെല്‍ബണിലെ സെന്റ് പാട്രിക്ക് കത്തീഡ്രലില്‍ വച്ച് രണ്ടു ആണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന ആരോപണത്തിന്റെ പേരിലാണ് കര്‍ദ്ദിനാള്‍ ജയിലിലായത്. കുറ്റാരോപണത്തെ തുടര്‍ന്നു വത്തിക്കാനിലെ സാമ്പത്തിക കാര്യാലയത്തിന്റെ ചുമതലയില്‍ നിന്നു അദ്ദേഹത്തെ നീക്കം ചെയ്തിരുന്നു. എന്നാല്‍ കുറ്റാരോപണത്തില്‍ വസ്തുതയില്ലെന്ന് ഏഴു പേരടങ്ങുന്ന ഹൈക്കോടതി ഫുള്‍ ബഞ്ച് ഏപ്രില്‍ മാസത്തില്‍ പ്രഖ്യാപിക്കുകയായിരിന്നു. തനിക്കെതിരെ പരാതി നല്‍കിയവരോട് തനിക്ക് യാതൊരു വിദ്വേഷവുമില്ലെന്നായിരിന്നു മോചിതനായ സമയത്ത് അദ്ദേഹത്തിന്റെ പ്രസ്താവന. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JFQD5k3HEm5LRcGBaDFAJD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-17-09:31:28.jpg
Keywords: പെല്‍, ഓസ്ട്രേ
Category: 10
Sub Category:
Heading: തടവിനിടെ ധൈര്യം പകര്‍ന്നത് ക്രിസ്തുവിലുള്ള വിശ്വാസവും ദൈവവചനവും: കർദ്ദിനാൾ ജോര്‍ജ്ജ് പെൽ
Content: മെല്‍ബണ്‍: ക്രിസ്തുവിലുള്ള വിശ്വാസവും ദൈവവചനവുമാണ് ജയിൽ ദിനങ്ങൾ അതിജീവിക്കാൻ തനിക്ക് ശക്തിപകർന്നതെന്ന് ലൈംഗീകാരോപണത്തിന്റെ പേരില്‍ 14 മാസങ്ങളോളം ജയിലില്‍ കഴിഞ്ഞതിനു ശേഷം നിരപരാധിയായി കണ്ട് ഓസ്ട്രേലിയന്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയ കർദ്ദിനാൾ ജോര്‍ജ്ജ് പെൽ. 'പ്രതിസന്ധിഘട്ടങ്ങളിൽ വിശ്വാസത്തിൽ എങ്ങനെ ഉറച്ചുനിൽക്കാം' എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ‘ഓസ്‌ട്രേലിയൻ കാത്തലിക്ക് സ്റ്റുഡന്റ്‌സ് അസോസിയേഷൻ’ സംഘടിപ്പിച്ച ഓൺലൈൻ ധ്യാനത്തിൽ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. തന്റെ പതിമൂന്നു മാസത്തെ തടവുജീവിതം ദുരിതം നിറഞ്ഞതായിരിന്നു. എങ്കിലും സഹനത്തിന്റെ ഏറ്റവും മോശമായ അവസ്ഥയെന്ന് പറയാനാവില്ല. എന്തെന്നാൽ, ജയിലിലെ നാളുകൾ സഹനത്തെക്കുറിച്ചുള്ള ക്രിസ്തീയ വീക്ഷണത്തിന്റെ യഥാർത്ഥമായ ബോധ്യങ്ങൾ പകരുന്നതായിരുന്നു. അതേ ക്രിസ്തീയ സന്ദേശമാണ് തനിക്ക് ഇപ്പോഴും പറയാനുള്ളത്. താൻ കുറ്റവിമുക്തനാക്കപ്പെട്ടതിന്റെ പേരിലല്ല, മറിച്ച് ഈ ക്രിസ്തീയ ബോധ്യമായിരുന്നു അതിജീവിക്കാനുള്ള തന്റെ വലിയ കരുത്തും ശ്രോതസും. കര്‍ദ്ദിനാള്‍ കൂട്ടിച്ചേർത്തു. 1996-ല്‍ ഓസ്ട്രേലിയയിലെ മെല്‍ബണിലെ സെന്റ് പാട്രിക്ക് കത്തീഡ്രലില്‍ വച്ച് രണ്ടു ആണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന ആരോപണത്തിന്റെ പേരിലാണ് കര്‍ദ്ദിനാള്‍ ജയിലിലായത്. കുറ്റാരോപണത്തെ തുടര്‍ന്നു വത്തിക്കാനിലെ സാമ്പത്തിക കാര്യാലയത്തിന്റെ ചുമതലയില്‍ നിന്നു അദ്ദേഹത്തെ നീക്കം ചെയ്തിരുന്നു. എന്നാല്‍ കുറ്റാരോപണത്തില്‍ വസ്തുതയില്ലെന്ന് ഏഴു പേരടങ്ങുന്ന ഹൈക്കോടതി ഫുള്‍ ബഞ്ച് ഏപ്രില്‍ മാസത്തില്‍ പ്രഖ്യാപിക്കുകയായിരിന്നു. തനിക്കെതിരെ പരാതി നല്‍കിയവരോട് തനിക്ക് യാതൊരു വിദ്വേഷവുമില്ലെന്നായിരിന്നു മോചിതനായ സമയത്ത് അദ്ദേഹത്തിന്റെ പ്രസ്താവന. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JFQD5k3HEm5LRcGBaDFAJD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-17-09:31:28.jpg
Keywords: പെല്‍, ഓസ്ട്രേ