Contents
Displaying 13141-13150 of 25145 results.
Content:
13482
Category: 1
Sub Category:
Heading: 8 വര്‍ഷത്തെ പോരാട്ടത്തിന് ഒടുവില്‍ വിജയം: ജീവന്‍ ടിവി സ്ഥാപക ഡയറക്ടറെയും ചെയര്‍മാനെയും പുനഃസ്ഥാപിച്ച് കോടതി വിധി
Content: തൃശൂര്‍: ജീവന്‍ ടിവിയുടെ ചെയര്‍മാനായി തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെയും ഡയറക്ടര്‍ ബോര്‍ഡംഗമായി സ്ഥാപക ഡയറക്ടറായിരുന്ന മാര്‍ ജേക്കബ് തൂങ്കുഴിയെയും പുനഃസ്ഥാപിച്ച് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ കൊച്ചി ബെഞ്ച് വിധി പ്രസ്താവിച്ചു. 2012 സെപ്റ്റംബറിനുശേഷം നിയമിതരായവര്‍ക്കു ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി തുടരാന്‍ സാധ്യമല്ലെന്ന് കോടതി വിധിച്ചു. ജോസഫ് ചിലമ്പിക്കുന്നേല്‍ മാത്യു, ഗോപാലപിള്ള ഹരികുമാര്‍, മണ്ണത്താഴത്ത് ജയശങ്കര്‍, ജയകുമാര്‍ മാധവന്‍പിള്ള സരസ്വതി അമ്മ, ജോസ് മൂലയില്‍ ചെറിയാന്‍, ബിജു ജോര്‍ജ്, ജോസ് ജോസഫ്, തുളസീധരന്‍ നായര്‍ ഭാസ്‌കരന്‍, അമാനുള്ള ഹിദായത്തുള്ള, പ്രഫ. തോമസ് കരുണന്‍ തമ്പി എന്നിവര്‍ക്കാണു ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം നഷ്ടമായത്. ആര്‍ച്ച്ബിഷപ്പുമാര്‍ക്കു പുറമെ, ദിനേശ് നമ്പ്യാര്‍, എന്‍.എസ്. ജോസ്, പി.ജെ. ആന്റണി എന്നിവര്‍ക്കു ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി തുടരാം. 2012 സെപ്റ്റംബര്‍ 29 വരെ ഉണ്ടായിരുന്ന കമ്പനി സെക്രട്ടറിയെയും ഓഡിറ്ററെയും കോടതി പുനഃസ്ഥാപിച്ചു. എട്ടുവര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനുശേഷമാണു വിധിയുണ്ടായത്. ജീവന്‍ ടിവിയുടെ 2012 സെപ്റ്റംബര്‍ 29 മുതലുള്ള എല്ലാ ബോര്‍ഡ് യോഗങ്ങളും റദ്ദാക്കി. 2012 മാര്‍ച്ച് 31 ലെ തത്സ്ഥിതിയനുസരിച്ചുള്ള ഓഹരിയുടമകളെ നിലനിര്‍ത്തും. അതിനുശേഷമുള്ള ക്രയവിക്രയങ്ങള്‍ റദ്ദാക്കി. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ചട്ടം ലംഘിച്ച് ബേബി മാത്യു സോമതീരം ഓഹരികള്‍ ഏറ്റെടുത്തതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കണമെന്നും ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു. 2012 ഒക്ടോബര്‍ 11, 23 തീയതികളിലെ ബോര്‍ഡ് യോഗങ്ങളും 2012 നവംബര്‍ 12ലെ അസാധാരണ പൊതുയോഗവും നിയമവിരുദ്ധവും അസാധുവും ആണെന്നു കോടതി പ്രഖ്യാപിച്ചു. ഈ യോഗങ്ങളില്‍ പാസാക്കിയ തീരുമാനങ്ങളും പ്രമേയങ്ങളും അസാധുവായി. നിലവിലുള്ള നടത്തിപ്പുകാര്‍ക്ക് ഓഹരികള്‍ വിറ്റു പുറത്തുപോകാനുള്ള അവസരം ഒരുക്കാമെന്നും കോടതി നിര്‍ദേശിച്ചു. 1999ലാണ് ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി ചെയര്‍മാനായി ജീവന്‍ ടെലികാസ്റ്റിംഗ് കോര്‍പറേഷന് രൂപംനല്‍കിയത്. പതിനായിരത്തോളം വ്യക്തികളുടെ ഓഹരികളും തൃശൂര്‍ അതിരൂപതയും മറ്റു രൂപതകളും ക്രൈസ്തവ സമൂഹങ്ങളും ശേഖരിച്ച തുകയുമായിരുന്നു മൂലധനം. പിന്നീട് ജീവന്‍ ടിവിയുടെ ലക്ഷ്യങ്ങളോടു ചേര്‍ന്നുനില്‍ക്കാമെന്ന് ഉറപ്പു നല്‍കിയ ഏതാനും പേരുടെ നിക്ഷേപവും സ്വീകരിച്ചു. അവരില്‍ ചിലര്‍ 'കുടുംബ ചാനല്‍' എന്ന ജീവന്‍ ടിവിയുടെ പ്രഖ്യാപിത ലക്ഷ്യത്തില്‍നിന്നു വ്യതിചലിച്ചു പ്രത്യേക ബോര്‍ഡ് യോഗവും അസാധാരണ ജനറല്‍ ബോഡിയും വിളിച്ചുകൂട്ടി ആര്‍ച്ച്ബിഷപ്പുമാരെ പുറത്താക്കിയിരുന്നു. ഈ നടപടികളാണ് കോടതി റദ്ദാക്കിയത്. Courtesy: Deepika #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ERtwaAgTgUWBJ6dHuiXTkc}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-13-04:31:00.jpg
Keywords: ചാനല്‍, കോടതി
Category: 1
Sub Category:
Heading: 8 വര്‍ഷത്തെ പോരാട്ടത്തിന് ഒടുവില്‍ വിജയം: ജീവന്‍ ടിവി സ്ഥാപക ഡയറക്ടറെയും ചെയര്‍മാനെയും പുനഃസ്ഥാപിച്ച് കോടതി വിധി
Content: തൃശൂര്‍: ജീവന്‍ ടിവിയുടെ ചെയര്‍മാനായി തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെയും ഡയറക്ടര്‍ ബോര്‍ഡംഗമായി സ്ഥാപക ഡയറക്ടറായിരുന്ന മാര്‍ ജേക്കബ് തൂങ്കുഴിയെയും പുനഃസ്ഥാപിച്ച് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ കൊച്ചി ബെഞ്ച് വിധി പ്രസ്താവിച്ചു. 2012 സെപ്റ്റംബറിനുശേഷം നിയമിതരായവര്‍ക്കു ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി തുടരാന്‍ സാധ്യമല്ലെന്ന് കോടതി വിധിച്ചു. ജോസഫ് ചിലമ്പിക്കുന്നേല്‍ മാത്യു, ഗോപാലപിള്ള ഹരികുമാര്‍, മണ്ണത്താഴത്ത് ജയശങ്കര്‍, ജയകുമാര്‍ മാധവന്‍പിള്ള സരസ്വതി അമ്മ, ജോസ് മൂലയില്‍ ചെറിയാന്‍, ബിജു ജോര്‍ജ്, ജോസ് ജോസഫ്, തുളസീധരന്‍ നായര്‍ ഭാസ്‌കരന്‍, അമാനുള്ള ഹിദായത്തുള്ള, പ്രഫ. തോമസ് കരുണന്‍ തമ്പി എന്നിവര്‍ക്കാണു ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം നഷ്ടമായത്. ആര്‍ച്ച്ബിഷപ്പുമാര്‍ക്കു പുറമെ, ദിനേശ് നമ്പ്യാര്‍, എന്‍.എസ്. ജോസ്, പി.ജെ. ആന്റണി എന്നിവര്‍ക്കു ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി തുടരാം. 2012 സെപ്റ്റംബര്‍ 29 വരെ ഉണ്ടായിരുന്ന കമ്പനി സെക്രട്ടറിയെയും ഓഡിറ്ററെയും കോടതി പുനഃസ്ഥാപിച്ചു. എട്ടുവര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനുശേഷമാണു വിധിയുണ്ടായത്. ജീവന്‍ ടിവിയുടെ 2012 സെപ്റ്റംബര്‍ 29 മുതലുള്ള എല്ലാ ബോര്‍ഡ് യോഗങ്ങളും റദ്ദാക്കി. 2012 മാര്‍ച്ച് 31 ലെ തത്സ്ഥിതിയനുസരിച്ചുള്ള ഓഹരിയുടമകളെ നിലനിര്‍ത്തും. അതിനുശേഷമുള്ള ക്രയവിക്രയങ്ങള്‍ റദ്ദാക്കി. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ചട്ടം ലംഘിച്ച് ബേബി മാത്യു സോമതീരം ഓഹരികള്‍ ഏറ്റെടുത്തതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കണമെന്നും ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു. 2012 ഒക്ടോബര്‍ 11, 23 തീയതികളിലെ ബോര്‍ഡ് യോഗങ്ങളും 2012 നവംബര്‍ 12ലെ അസാധാരണ പൊതുയോഗവും നിയമവിരുദ്ധവും അസാധുവും ആണെന്നു കോടതി പ്രഖ്യാപിച്ചു. ഈ യോഗങ്ങളില്‍ പാസാക്കിയ തീരുമാനങ്ങളും പ്രമേയങ്ങളും അസാധുവായി. നിലവിലുള്ള നടത്തിപ്പുകാര്‍ക്ക് ഓഹരികള്‍ വിറ്റു പുറത്തുപോകാനുള്ള അവസരം ഒരുക്കാമെന്നും കോടതി നിര്‍ദേശിച്ചു. 1999ലാണ് ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി ചെയര്‍മാനായി ജീവന്‍ ടെലികാസ്റ്റിംഗ് കോര്‍പറേഷന് രൂപംനല്‍കിയത്. പതിനായിരത്തോളം വ്യക്തികളുടെ ഓഹരികളും തൃശൂര്‍ അതിരൂപതയും മറ്റു രൂപതകളും ക്രൈസ്തവ സമൂഹങ്ങളും ശേഖരിച്ച തുകയുമായിരുന്നു മൂലധനം. പിന്നീട് ജീവന്‍ ടിവിയുടെ ലക്ഷ്യങ്ങളോടു ചേര്‍ന്നുനില്‍ക്കാമെന്ന് ഉറപ്പു നല്‍കിയ ഏതാനും പേരുടെ നിക്ഷേപവും സ്വീകരിച്ചു. അവരില്‍ ചിലര്‍ 'കുടുംബ ചാനല്‍' എന്ന ജീവന്‍ ടിവിയുടെ പ്രഖ്യാപിത ലക്ഷ്യത്തില്‍നിന്നു വ്യതിചലിച്ചു പ്രത്യേക ബോര്‍ഡ് യോഗവും അസാധാരണ ജനറല്‍ ബോഡിയും വിളിച്ചുകൂട്ടി ആര്‍ച്ച്ബിഷപ്പുമാരെ പുറത്താക്കിയിരുന്നു. ഈ നടപടികളാണ് കോടതി റദ്ദാക്കിയത്. Courtesy: Deepika #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ERtwaAgTgUWBJ6dHuiXTkc}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-13-04:31:00.jpg
Keywords: ചാനല്‍, കോടതി
Content:
13483
Category: 18
Sub Category:
Heading: മോണ്‍. പീറ്റര്‍ കൊച്ചുപുരയ്ക്കലിന്റെ മെത്രാഭിഷേകം 18ന്
Content: പാലക്കാട്: പാലക്കാട് രൂപത നിയുക്ത സഹായ മെത്രാന്‍ മോണ്‍. പീറ്റര്‍ കൊച്ചുപുരയ്ക്കലിന്റെ മെത്രാഭിഷേകം 18ന് പാലക്കാട് ചക്കാന്തറ സെന്റ് റാഫേല്‍സ് കത്തീഡ്രലില്‍. സര്‍ക്കാര്‍ പുറപ്പെടുവിച്ച കോവിഡ് നിബന്ധനകള്‍ പാലിച്ചു ലളിതമായാണു ചടങ്ങുകളെന്ന് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് അറിയിച്ചു. രാവിലെ 10.30ന് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി നൂറായി പരിമിതപ്പെടുത്തി. ക്ഷണിതാക്കളെ നേരിട്ട് വിവരം അറിയിക്കും. വൈദികര്‍ക്കും സന്യാസസമര്‍പ്പിതര്‍ക്കും അല്മായര്‍ക്കും പ്രാതിനിധ്യം ലഭിക്കത്തക്കവിധത്തിലാണ് അംഗങ്ങളെ നിശ്ചയിച്ചിരിക്കുന്നത്. മെത്രാഭിഷേകത്തിന്റെ തത്സമയ സംപ്രേഷണം ഉണ്ടാകും. മെത്രാഭിഷേക ചെലവിനായി ഉദ്ദേശിച്ച തുക വൃദ്ധസദനങ്ങള്‍ക്കും അഗതിമന്ദിരങ്ങള്‍ക്കും നല്കുമെന്നും ബിഷപ്പ് അറിയിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ERtwaAgTgUWBJ6dHuiXTkc}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-06-13-05:48:13.jpg
Keywords: പാലക്കാട്
Category: 18
Sub Category:
Heading: മോണ്‍. പീറ്റര്‍ കൊച്ചുപുരയ്ക്കലിന്റെ മെത്രാഭിഷേകം 18ന്
Content: പാലക്കാട്: പാലക്കാട് രൂപത നിയുക്ത സഹായ മെത്രാന്‍ മോണ്‍. പീറ്റര്‍ കൊച്ചുപുരയ്ക്കലിന്റെ മെത്രാഭിഷേകം 18ന് പാലക്കാട് ചക്കാന്തറ സെന്റ് റാഫേല്‍സ് കത്തീഡ്രലില്‍. സര്‍ക്കാര്‍ പുറപ്പെടുവിച്ച കോവിഡ് നിബന്ധനകള്‍ പാലിച്ചു ലളിതമായാണു ചടങ്ങുകളെന്ന് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് അറിയിച്ചു. രാവിലെ 10.30ന് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി നൂറായി പരിമിതപ്പെടുത്തി. ക്ഷണിതാക്കളെ നേരിട്ട് വിവരം അറിയിക്കും. വൈദികര്‍ക്കും സന്യാസസമര്‍പ്പിതര്‍ക്കും അല്മായര്‍ക്കും പ്രാതിനിധ്യം ലഭിക്കത്തക്കവിധത്തിലാണ് അംഗങ്ങളെ നിശ്ചയിച്ചിരിക്കുന്നത്. മെത്രാഭിഷേകത്തിന്റെ തത്സമയ സംപ്രേഷണം ഉണ്ടാകും. മെത്രാഭിഷേക ചെലവിനായി ഉദ്ദേശിച്ച തുക വൃദ്ധസദനങ്ങള്‍ക്കും അഗതിമന്ദിരങ്ങള്‍ക്കും നല്കുമെന്നും ബിഷപ്പ് അറിയിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ERtwaAgTgUWBJ6dHuiXTkc}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-06-13-05:48:13.jpg
Keywords: പാലക്കാട്
Content:
13484
Category: 1
Sub Category:
Heading: ബ്രസീലിലെ ജനതയ്ക്കു സാന്ത്വനമറിയിച്ച് ഫ്രാന്‍സിസ് പാപ്പയുടെ ടെലിഫോണ്‍ സന്ദേശം
Content: സാവോപോളോ: ആഗോള തലത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലിനു സാന്ത്വനമറിയിച്ച് ഫ്രാന്‍സിസ് പാപ്പയുടെ ടെലിഫോണ്‍ സന്ദേശം. വേദനയും രോഗക്ലേശങ്ങളും അനുഭവിക്കുന്ന ബ്രസീലിലെ ജനങ്ങളെ തന്‍റെ പ്രാര്‍ത്ഥനാ സാമീപ്യവും സാന്ത്വനവും അറിയിക്കണമെന്ന് ബ്രസീലിലെ വിഖ്യാതമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമുള്ള അപ്പരെസീദാ അതിരൂപതയുടെ മെത്രാപ്പോലീത്ത, ആര്‍ച്ച് ബിഷപ്പ് ഒര്‍ലാന്തോ ബ്രാന്തസിനോട് പാപ്പ പറഞ്ഞു. ജൂണ്‍ 10 ബുധനാഴ്ച വൈകുന്നേരം ടെലിഫോണിലൂടെയാണ് തന്‍റെ സാന്ത്വനവാക്കുകള്‍ ജനങ്ങളെ അറിയിക്കണമെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചത്. വേദനിക്കുന്ന ബ്രസീലിയന്‍ ജനതയെ തന്‍റെ ഐക്യദാര്‍ഢ്യം അറിയിക്കുന്നതോടൊപ്പം, ഈ പ്രതിസന്ധിയെ തരണംചെയ്യാന്‍ ദേശീയ മദ്ധ്യസ്ഥയായ അപ്പരെസീദായിലെ കന്യകാനാഥ ജനങ്ങളെ സഹായിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നതായി പാപ്പ പറഞ്ഞു. പരിശുദ്ധ അമ്മയുടെ പ്രത്യേക മാദ്ധ്യസ്ഥ്യം തേടാന്‍ ജനങ്ങളെ തന്‍റെ പേരില്‍ അനുസ്മരിപ്പിക്കണമെന്നും പാപ്പ അഭ്യര്‍ത്ഥിച്ചു. പാപ്പയുടെ സാന്ത്വന സന്ദേശം ലഭിച്ച അന്നു രാത്രി തന്നെ ദേശീയ ടെലിവിഷന്‍ ശൃംഖലയില്‍ നടത്തിയ അഭിമുഖത്തിലൂടെ ആര്‍ച്ച് ബിഷപ്പ് ഒര്‍ലാന്തോ ഇക്കാര്യം ബ്രസീലിയന്‍ ജനതയെ അറിയിക്കുകയായിരിന്നു. 2007-ലും ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായതിന് ശേഷം 2013-ല്‍ ബ്രസീലില്‍ നടന്ന ആഗോള യുവജന സംഗമത്തിലും അപ്പരെസീദായിലെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ പ്രാര്‍ത്ഥിച്ചിട്ടുള്ള കാര്യം പാപ്പ അനുസ്മരിച്ചതായി ആര്‍ച്ച് ബിഷപ്പ് ഒര്‍ലാന്തോ പറഞ്ഞു. ധൈര്യമായിരിക്കുവാനും, പ്രത്യാശ കൈവെടിയരുതെന്നും ജനങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ടും അപ്പസ്തോലിക ആശീര്‍വ്വാദം നല്കി കൊണ്ടുമാണ് പാപ്പ ടെലിഫോണ്‍ സംഭാഷണം ഉപസംഹരിച്ചതെന്ന് ആര്‍ച്ച് ബിഷപ്പ് ജനങ്ങളെ അറിയിച്ചു. 8,29,202 പേര്‍ക്കാണ് ബ്രസീലില്‍ കോവിഡ് 19 ബാധിച്ചിരിക്കുന്നത്. 41,901 പേര്‍ മരണമടഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ERtwaAgTgUWBJ6dHuiXTkc}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-13-06:49:30.jpg
Keywords: പാപ്പ, ബ്രസീ
Category: 1
Sub Category:
Heading: ബ്രസീലിലെ ജനതയ്ക്കു സാന്ത്വനമറിയിച്ച് ഫ്രാന്‍സിസ് പാപ്പയുടെ ടെലിഫോണ്‍ സന്ദേശം
Content: സാവോപോളോ: ആഗോള തലത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലിനു സാന്ത്വനമറിയിച്ച് ഫ്രാന്‍സിസ് പാപ്പയുടെ ടെലിഫോണ്‍ സന്ദേശം. വേദനയും രോഗക്ലേശങ്ങളും അനുഭവിക്കുന്ന ബ്രസീലിലെ ജനങ്ങളെ തന്‍റെ പ്രാര്‍ത്ഥനാ സാമീപ്യവും സാന്ത്വനവും അറിയിക്കണമെന്ന് ബ്രസീലിലെ വിഖ്യാതമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമുള്ള അപ്പരെസീദാ അതിരൂപതയുടെ മെത്രാപ്പോലീത്ത, ആര്‍ച്ച് ബിഷപ്പ് ഒര്‍ലാന്തോ ബ്രാന്തസിനോട് പാപ്പ പറഞ്ഞു. ജൂണ്‍ 10 ബുധനാഴ്ച വൈകുന്നേരം ടെലിഫോണിലൂടെയാണ് തന്‍റെ സാന്ത്വനവാക്കുകള്‍ ജനങ്ങളെ അറിയിക്കണമെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചത്. വേദനിക്കുന്ന ബ്രസീലിയന്‍ ജനതയെ തന്‍റെ ഐക്യദാര്‍ഢ്യം അറിയിക്കുന്നതോടൊപ്പം, ഈ പ്രതിസന്ധിയെ തരണംചെയ്യാന്‍ ദേശീയ മദ്ധ്യസ്ഥയായ അപ്പരെസീദായിലെ കന്യകാനാഥ ജനങ്ങളെ സഹായിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നതായി പാപ്പ പറഞ്ഞു. പരിശുദ്ധ അമ്മയുടെ പ്രത്യേക മാദ്ധ്യസ്ഥ്യം തേടാന്‍ ജനങ്ങളെ തന്‍റെ പേരില്‍ അനുസ്മരിപ്പിക്കണമെന്നും പാപ്പ അഭ്യര്‍ത്ഥിച്ചു. പാപ്പയുടെ സാന്ത്വന സന്ദേശം ലഭിച്ച അന്നു രാത്രി തന്നെ ദേശീയ ടെലിവിഷന്‍ ശൃംഖലയില്‍ നടത്തിയ അഭിമുഖത്തിലൂടെ ആര്‍ച്ച് ബിഷപ്പ് ഒര്‍ലാന്തോ ഇക്കാര്യം ബ്രസീലിയന്‍ ജനതയെ അറിയിക്കുകയായിരിന്നു. 2007-ലും ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായതിന് ശേഷം 2013-ല്‍ ബ്രസീലില്‍ നടന്ന ആഗോള യുവജന സംഗമത്തിലും അപ്പരെസീദായിലെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ പ്രാര്‍ത്ഥിച്ചിട്ടുള്ള കാര്യം പാപ്പ അനുസ്മരിച്ചതായി ആര്‍ച്ച് ബിഷപ്പ് ഒര്‍ലാന്തോ പറഞ്ഞു. ധൈര്യമായിരിക്കുവാനും, പ്രത്യാശ കൈവെടിയരുതെന്നും ജനങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ടും അപ്പസ്തോലിക ആശീര്‍വ്വാദം നല്കി കൊണ്ടുമാണ് പാപ്പ ടെലിഫോണ്‍ സംഭാഷണം ഉപസംഹരിച്ചതെന്ന് ആര്‍ച്ച് ബിഷപ്പ് ജനങ്ങളെ അറിയിച്ചു. 8,29,202 പേര്‍ക്കാണ് ബ്രസീലില്‍ കോവിഡ് 19 ബാധിച്ചിരിക്കുന്നത്. 41,901 പേര്‍ മരണമടഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ERtwaAgTgUWBJ6dHuiXTkc}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-13-06:49:30.jpg
Keywords: പാപ്പ, ബ്രസീ
Content:
13485
Category: 24
Sub Category:
Heading: ബയോകെമിക്കൽ എഞ്ചിനീയറായിരുന്ന സജിത് സോളമൻ ഇനി ക്രിസ്തുവിന്റെ പോരാളി
Content: "കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്‍െറ സാക്‌ഷികളാണ്. എന്നെ അറിഞ്ഞു വിശ്വസിക്കാനും ഞാനാണു ദൈവമെന്ന് ഗ്രഹിക്കാനും ഞാന്‍ തിരഞ്ഞെടുത്ത ദാസന്‍" (ഏശയ്യാ 43 : 10). തിരുവനന്തപുരം ലത്തീൻ അതിരൂപതക്ക് വേണ്ടി നാല് ഡീക്കൻമാർ നവവൈദികരാകുന്നതും കാത്ത് പ്രാർത്ഥനയോടെ സ്വപ്നം കണ്ടിരിക്കുമ്പോഴാണ് കൊറോണ എന്ന വില്ലൻ കടന്നുവരുന്നതും തിരുപ്പട്ട സ്വീകരണം നീണ്ടുപോകാൻ ഇടവരുത്തിയതും. എങ്കിലും പതറാതെ അവർ കാത്തിരുന്നു ആ സ്വപ്ന നിമിഷത്തിനായി അവിടത്തെ ബലിമേശയിലെ അർപ്പകരായിത്തീരുവാൻ. നാലുപേരും ഒരുമിച്ച് സ്വീകരിക്കേണ്ട തിരുപ്പട്ട കൂദാശ ഇന്നത്തെ സാഹചര്യത്തിൽ ഒറ്റയ്ക്കൊറ്റയ്ക്കായാണ് സ്വീകരിക്കുന്നത്. അതിൽ ഒന്നാമനായ വെട്ടുകാട് സ്വദേശി ബയോടെക്നോളജി ആൻഡ് ബയോകെമിക്കൽ എഞ്ചിനീയറായ ഡീക്കൺ സജിത് സോളമന്റെ തിരുപ്പട്ട സ്വീകരണ കൂദാശ ഇന്നലെ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദൈവാലയത്തിൽ വച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ മെത്രാപോലീത്ത സൂസൈപാക്യം പിതാവിന്റെ കൈ വപ്പ് ശുശ്രൂഷ വഴി പൗരോഹിത്യത്തിൽ പ്രവേശിച്ചു. ഈ കൊറോണയുടെ പശ്ചാത്തലത്തിൽ വളരെ കുറച്ചു പേർ മാത്രമാണ് തിരുപ്പട്ട കൂദാശ കർമ്മത്തിൽ പങ്കെടുത്തത്. വ്യക്തിപരമായി നവ വൈദികനായ ഫാ സജിത് സോളമനുമായി യാതൊരു ബന്ധവുമില്ലെങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള കേട്ടറിവ് വളരെ കൂടുതലാണ്. തന്റെ യൗവനകാലം തൊട്ടേ സഭയോടും ഇടവകയോടും ചേർന്നു നിൽക്കുകയും ദൈവത്തിലാശ്രയിച്ച് ചിട്ടയായ പ്രാർത്ഥന ശൈലിയിലൂടെ വളർന്നുവരികയും യുവജന കൂട്ടായ്മകളിലൂടെ സഭയോടുള്ള തന്റെ അടങ്ങാത്ത സ്നേഹവും ഐക്യവും അദ്ദേഹം എപ്പോഴും പ്രകടിപ്പിക്കുകയും ചെയ്തു. അതുകൊണ്ടാവാം ദൈവം അദ്ദേഹത്തെ യൗവ്വനകാലത്തിൽ തന്നെ കരിസ്മാറ്റിക് തിരുവനന്തപുരം സോണിന്റെ കോ-ഓർഡിനേറ്ററായി ഉയർത്തിയത്. ഒരുപക്ഷേ ചരിത്രത്തിലാദ്യമായിരിക്കാം ഒരു കൗമാരക്കാരൻ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന്റെ തിരുവനന്തപുരം സോണൽ കോർഡിനേറ്ററായി തീരുന്നത്. ജീസസ് യൂത്തിന്റെയും കരിസ്മാറ്റിക്കിന്റെയും സജീവ പ്രവർത്തനങ്ങളിൽ അദ്ദേഹം പങ്കെടുക്കുന്നതിൽ സദാ തൽപരനായിരുന്നു. ജീസസ് യൂത്തിന്റെ ജീവിതശൈലിയും കരിസ്മാറ്റിക് നവീകരണ ശൈലിയും അദ്ദേഹത്തെ ഇങ്ങനെ രൂപപ്പെടുത്തിയെടുത്തതിൽ ഒരുപാട് സഹായിച്ചിരുന്നു എന്നതിൽ ഒരു സംശയവുമില്ല. വിശുദ്ധ ബൈബിളിൽ ബാലനായ സാമുവേലിനേയും ബാലനും ആട്ടിടയനുമായ ദാവീദിനെയും ദൈവം തന്റെ നിയോഗത്തിനായി വിളിച്ച് അഭിഷേകം ചെയ്യുന്നത് കാണാം. അത്തരത്തിൽ തന്നെയാണ് ദൈവം തന്റെ ജനനത്തിനായി ഫാദർ സജിത് സോളമനെ വിളിച്ചതും തെരഞ്ഞെടുത്തതും. യുവത്വത്തിൽ തന്നെ കരിസ്മാറ്റിക്കിന്റെ നേതൃത്വ നിരയിലേക്ക് തന്നേക്കാൾ ഇരട്ടി പ്രായമുള്ളവരുടെ നേതാവായി ഉയർത്തിയപ്പോൾ ദൈവം ഇദ്ദേഹത്തിൽ വിശ്വസ്തനായിരുന്നു. ഈ ദൈവവിളിയുടെ ആഴം മനസ്സിലാക്കിയതു കൊണ്ടും അവിടുത്തെ വിശ്വസ്തതയിൽ പൂർണ്ണനായിരുന്നതു കൊണ്ടുമാവാം ദൈവം അദ്ദേഹത്തെ അതിനേക്കാൾ വലിയൊരു ഇടയ ദൗത്യത്തിലേക്ക് നയിച്ചത്. ബയോടെക്നോളജി ആൻഡ് ബയോകെമിക്കൽ എഞ്ചിനീയറായ അദ്ദേഹത്തിന് ഉയർന്ന വരുമാനമുള്ള ജോലിയിൽ പ്രവേശിച്ചു സാമ്പത്തിക ഭദ്രത കൈവരിച്ചു ജീവിക്കാമായിരുന്നു. എന്നാൽ ദൈവത്തിന്റെ വിളിക്ക് കാതോർത്ത് അവിടുത്തെ ഇഷ്ടങ്ങൾക്ക് തന്നെത്തന്നെ സമർപ്പിക്കുകയും ചെയ്തതാണ് ഫാ. സജിത് സോളമൻ ഈശോയ്ക്ക് കൊടുത്ത ഏറ്റവും വലിയ സമ്മാനം. ഈശോ ഇങ്ങനെ പറഞ്ഞുവയ്ക്കുന്നുണ്ട്. "ചെറിയ കാര്യങ്ങളിൽ വിശ്വസ്തൻ വലിയ കാര്യങ്ങളിലും വിശ്വസ്തനായിരിക്കും. ചെറിയ കാര്യങ്ങളിൽ വിശ്വസ്തൻ വലിയ കാര്യങ്ങളിലും വിശ്വസ്തനായിരിക്കും". അദ്ദേഹത്തിന്റെ വിശ്വസ്തത ദൈവം മാനിച്ചു എന്നതിൽ യാതൊരു തർക്കവും വേണ്ട. മുമ്പത്തേക്കാളും കൂടുതലായി ദൈവ ജനത്തിനുവേണ്ടി ഫാദർ സജിത് സോളമനിലൂടെ പൗരോഹിത്യം വഴി ദൈവത്തിന് എന്തൊക്കെയോ ചെയ്യാനുണ്ട് എന്നതിന്റെ തെളിവാണ് ഈ ഉയർച്ച. മുൻപ് ഒരു ചെറിയ സമൂഹത്തെയാണ് അദ്ദേഹം നയിച്ചതെങ്കിൽ ഇന്നലെ മുതൽ ഒരു വലിയ സമൂഹത്തെ നയിക്കാനാണ് ദൈവം അദ്ദേഹത്തെ നിയോഗിച്ചത്. മാലോകരെ ഇതാ നിങ്ങളുടെ മുമ്പിൽ ഒരു വൈദികൻ കൂടി. നിങ്ങൾക്ക് പറഞ്ഞു ചിരിക്കാനും കളിയാക്കാനും വാക്കുകളിലൂടെ ആക്രമിക്കാനും ഇതാ നിങ്ങളുടെ മുമ്പിൽ ഒരു വൈദികൻ കൂടി. പൗരോഹിത്യമാകുന്ന ഈ ദൈവവിളിയിൽ ഉറച്ചുനിൽക്കുവാനും വരുന്ന വെല്ലുവിളികളെ ദൈവത്തിലാശ്രയിച്ചുകൊണ്ട് പൊരുതി ജയിക്കുവാനും തനിക്ക് ഭരമേൽപ്പിക്കപ്പെടുന്ന ദൈവ ജനതയെ ക്രിസ്തുവിലേക്ക് നയിക്കുവാനും അവിടുത്തെ മുൻപിൽ പരിപൂർണ്ണ വിശ്വസ്തനായിരിക്കുവാനും സർവ്വശക്തൻ തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്നും പരിശുദ്ധാത്മാവ് വഴി സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ജീസസ് യൂത്ത് കൂട്ടായ്മയ്ക്കും കരിസ്മാറ്റിക് നവീകരണത്തിനും ഇത് അഭിമാനത്തിന്റെയും ആഹ്ലാദത്തിന്റെയും നിമിഷങ്ങൾ. നവ വൈദികന് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും സ്നേഹത്തോടെ നേരുന്നു.
Image: /content_image/SocialMedia/SocialMedia-2020-06-13-07:47:20.jpg
Keywords: ഇനി, എഞ്ചി
Category: 24
Sub Category:
Heading: ബയോകെമിക്കൽ എഞ്ചിനീയറായിരുന്ന സജിത് സോളമൻ ഇനി ക്രിസ്തുവിന്റെ പോരാളി
Content: "കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്‍െറ സാക്‌ഷികളാണ്. എന്നെ അറിഞ്ഞു വിശ്വസിക്കാനും ഞാനാണു ദൈവമെന്ന് ഗ്രഹിക്കാനും ഞാന്‍ തിരഞ്ഞെടുത്ത ദാസന്‍" (ഏശയ്യാ 43 : 10). തിരുവനന്തപുരം ലത്തീൻ അതിരൂപതക്ക് വേണ്ടി നാല് ഡീക്കൻമാർ നവവൈദികരാകുന്നതും കാത്ത് പ്രാർത്ഥനയോടെ സ്വപ്നം കണ്ടിരിക്കുമ്പോഴാണ് കൊറോണ എന്ന വില്ലൻ കടന്നുവരുന്നതും തിരുപ്പട്ട സ്വീകരണം നീണ്ടുപോകാൻ ഇടവരുത്തിയതും. എങ്കിലും പതറാതെ അവർ കാത്തിരുന്നു ആ സ്വപ്ന നിമിഷത്തിനായി അവിടത്തെ ബലിമേശയിലെ അർപ്പകരായിത്തീരുവാൻ. നാലുപേരും ഒരുമിച്ച് സ്വീകരിക്കേണ്ട തിരുപ്പട്ട കൂദാശ ഇന്നത്തെ സാഹചര്യത്തിൽ ഒറ്റയ്ക്കൊറ്റയ്ക്കായാണ് സ്വീകരിക്കുന്നത്. അതിൽ ഒന്നാമനായ വെട്ടുകാട് സ്വദേശി ബയോടെക്നോളജി ആൻഡ് ബയോകെമിക്കൽ എഞ്ചിനീയറായ ഡീക്കൺ സജിത് സോളമന്റെ തിരുപ്പട്ട സ്വീകരണ കൂദാശ ഇന്നലെ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദൈവാലയത്തിൽ വച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ മെത്രാപോലീത്ത സൂസൈപാക്യം പിതാവിന്റെ കൈ വപ്പ് ശുശ്രൂഷ വഴി പൗരോഹിത്യത്തിൽ പ്രവേശിച്ചു. ഈ കൊറോണയുടെ പശ്ചാത്തലത്തിൽ വളരെ കുറച്ചു പേർ മാത്രമാണ് തിരുപ്പട്ട കൂദാശ കർമ്മത്തിൽ പങ്കെടുത്തത്. വ്യക്തിപരമായി നവ വൈദികനായ ഫാ സജിത് സോളമനുമായി യാതൊരു ബന്ധവുമില്ലെങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള കേട്ടറിവ് വളരെ കൂടുതലാണ്. തന്റെ യൗവനകാലം തൊട്ടേ സഭയോടും ഇടവകയോടും ചേർന്നു നിൽക്കുകയും ദൈവത്തിലാശ്രയിച്ച് ചിട്ടയായ പ്രാർത്ഥന ശൈലിയിലൂടെ വളർന്നുവരികയും യുവജന കൂട്ടായ്മകളിലൂടെ സഭയോടുള്ള തന്റെ അടങ്ങാത്ത സ്നേഹവും ഐക്യവും അദ്ദേഹം എപ്പോഴും പ്രകടിപ്പിക്കുകയും ചെയ്തു. അതുകൊണ്ടാവാം ദൈവം അദ്ദേഹത്തെ യൗവ്വനകാലത്തിൽ തന്നെ കരിസ്മാറ്റിക് തിരുവനന്തപുരം സോണിന്റെ കോ-ഓർഡിനേറ്ററായി ഉയർത്തിയത്. ഒരുപക്ഷേ ചരിത്രത്തിലാദ്യമായിരിക്കാം ഒരു കൗമാരക്കാരൻ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന്റെ തിരുവനന്തപുരം സോണൽ കോർഡിനേറ്ററായി തീരുന്നത്. ജീസസ് യൂത്തിന്റെയും കരിസ്മാറ്റിക്കിന്റെയും സജീവ പ്രവർത്തനങ്ങളിൽ അദ്ദേഹം പങ്കെടുക്കുന്നതിൽ സദാ തൽപരനായിരുന്നു. ജീസസ് യൂത്തിന്റെ ജീവിതശൈലിയും കരിസ്മാറ്റിക് നവീകരണ ശൈലിയും അദ്ദേഹത്തെ ഇങ്ങനെ രൂപപ്പെടുത്തിയെടുത്തതിൽ ഒരുപാട് സഹായിച്ചിരുന്നു എന്നതിൽ ഒരു സംശയവുമില്ല. വിശുദ്ധ ബൈബിളിൽ ബാലനായ സാമുവേലിനേയും ബാലനും ആട്ടിടയനുമായ ദാവീദിനെയും ദൈവം തന്റെ നിയോഗത്തിനായി വിളിച്ച് അഭിഷേകം ചെയ്യുന്നത് കാണാം. അത്തരത്തിൽ തന്നെയാണ് ദൈവം തന്റെ ജനനത്തിനായി ഫാദർ സജിത് സോളമനെ വിളിച്ചതും തെരഞ്ഞെടുത്തതും. യുവത്വത്തിൽ തന്നെ കരിസ്മാറ്റിക്കിന്റെ നേതൃത്വ നിരയിലേക്ക് തന്നേക്കാൾ ഇരട്ടി പ്രായമുള്ളവരുടെ നേതാവായി ഉയർത്തിയപ്പോൾ ദൈവം ഇദ്ദേഹത്തിൽ വിശ്വസ്തനായിരുന്നു. ഈ ദൈവവിളിയുടെ ആഴം മനസ്സിലാക്കിയതു കൊണ്ടും അവിടുത്തെ വിശ്വസ്തതയിൽ പൂർണ്ണനായിരുന്നതു കൊണ്ടുമാവാം ദൈവം അദ്ദേഹത്തെ അതിനേക്കാൾ വലിയൊരു ഇടയ ദൗത്യത്തിലേക്ക് നയിച്ചത്. ബയോടെക്നോളജി ആൻഡ് ബയോകെമിക്കൽ എഞ്ചിനീയറായ അദ്ദേഹത്തിന് ഉയർന്ന വരുമാനമുള്ള ജോലിയിൽ പ്രവേശിച്ചു സാമ്പത്തിക ഭദ്രത കൈവരിച്ചു ജീവിക്കാമായിരുന്നു. എന്നാൽ ദൈവത്തിന്റെ വിളിക്ക് കാതോർത്ത് അവിടുത്തെ ഇഷ്ടങ്ങൾക്ക് തന്നെത്തന്നെ സമർപ്പിക്കുകയും ചെയ്തതാണ് ഫാ. സജിത് സോളമൻ ഈശോയ്ക്ക് കൊടുത്ത ഏറ്റവും വലിയ സമ്മാനം. ഈശോ ഇങ്ങനെ പറഞ്ഞുവയ്ക്കുന്നുണ്ട്. "ചെറിയ കാര്യങ്ങളിൽ വിശ്വസ്തൻ വലിയ കാര്യങ്ങളിലും വിശ്വസ്തനായിരിക്കും. ചെറിയ കാര്യങ്ങളിൽ വിശ്വസ്തൻ വലിയ കാര്യങ്ങളിലും വിശ്വസ്തനായിരിക്കും". അദ്ദേഹത്തിന്റെ വിശ്വസ്തത ദൈവം മാനിച്ചു എന്നതിൽ യാതൊരു തർക്കവും വേണ്ട. മുമ്പത്തേക്കാളും കൂടുതലായി ദൈവ ജനത്തിനുവേണ്ടി ഫാദർ സജിത് സോളമനിലൂടെ പൗരോഹിത്യം വഴി ദൈവത്തിന് എന്തൊക്കെയോ ചെയ്യാനുണ്ട് എന്നതിന്റെ തെളിവാണ് ഈ ഉയർച്ച. മുൻപ് ഒരു ചെറിയ സമൂഹത്തെയാണ് അദ്ദേഹം നയിച്ചതെങ്കിൽ ഇന്നലെ മുതൽ ഒരു വലിയ സമൂഹത്തെ നയിക്കാനാണ് ദൈവം അദ്ദേഹത്തെ നിയോഗിച്ചത്. മാലോകരെ ഇതാ നിങ്ങളുടെ മുമ്പിൽ ഒരു വൈദികൻ കൂടി. നിങ്ങൾക്ക് പറഞ്ഞു ചിരിക്കാനും കളിയാക്കാനും വാക്കുകളിലൂടെ ആക്രമിക്കാനും ഇതാ നിങ്ങളുടെ മുമ്പിൽ ഒരു വൈദികൻ കൂടി. പൗരോഹിത്യമാകുന്ന ഈ ദൈവവിളിയിൽ ഉറച്ചുനിൽക്കുവാനും വരുന്ന വെല്ലുവിളികളെ ദൈവത്തിലാശ്രയിച്ചുകൊണ്ട് പൊരുതി ജയിക്കുവാനും തനിക്ക് ഭരമേൽപ്പിക്കപ്പെടുന്ന ദൈവ ജനതയെ ക്രിസ്തുവിലേക്ക് നയിക്കുവാനും അവിടുത്തെ മുൻപിൽ പരിപൂർണ്ണ വിശ്വസ്തനായിരിക്കുവാനും സർവ്വശക്തൻ തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്നും പരിശുദ്ധാത്മാവ് വഴി സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ജീസസ് യൂത്ത് കൂട്ടായ്മയ്ക്കും കരിസ്മാറ്റിക് നവീകരണത്തിനും ഇത് അഭിമാനത്തിന്റെയും ആഹ്ലാദത്തിന്റെയും നിമിഷങ്ങൾ. നവ വൈദികന് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും സ്നേഹത്തോടെ നേരുന്നു.
Image: /content_image/SocialMedia/SocialMedia-2020-06-13-07:47:20.jpg
Keywords: ഇനി, എഞ്ചി
Content:
13486
Category: 13
Sub Category:
Heading: ‘മാർച്ച് ഫോർ ലൈഫ്' നിര്‍ണ്ണായകമായി: ഡോക്ടര്‍ ദമ്പതികളുടെ മക്കള്‍ ഇനി വൈദികര്‍
Content: വാഷിംഗ്ടൺ ഡി.സി: ഗര്‍ഭഛിദ്രത്തിനെതിരെ ശബ്ദമുയര്‍ത്തിയും ജീവന്റെ മൂല്യം പ്രഘോഷിച്ചും വാഷിംഗ്ടൺ ഡി.സിയിൽ നടക്കുന്ന ‘മാർച്ച് ഫോർ ലൈഫ്' റാലിയിലെ പങ്കാളിത്തം വഴിത്തിരിവായപ്പോൾ അലബാമയില്‍ സഹോദരങ്ങള്‍ വൈദികരായി. ഇക്കഴിഞ്ഞ മേയ് 30ന് അലബാമ കത്തീഡ്രലില്‍വെച്ചാണ് ഫാ. പെയ്റ്റൺ പ്ലെസാല, ഫാ. കോണ്ണർ പ്ലെസാല എന്നീ സഹോദരങ്ങള്‍ മൊബീൽ അതിരൂപതയ്ക്കു വേണ്ടി തിരുപ്പട്ടം സ്വീകരിച്ചത്. 2011ൽ ‘മാർച്ച് ഫോർ ലൈഫി’ൽ പങ്കെടുക്കാൻ സഹപാഠികൾക്കൊപ്പം നടത്തിയ യാത്രയാണ് ഇവരുടെയും ജീവിതത്തിൽ വഴിത്തിരിവായത്. ആ യാത്രയ്ക്ക് മേൽനോട്ടം വഹിച്ച മക്ഗില്‍ ടൂലെന്‍ കാത്തലിക് ഹൈസ്കൂളിലെ വൈദികന്റെ ആഹ്ലാദം നിറഞ്ഞ ശുശ്രൂഷ ജീവിതം അവരില്‍ പൗരോഹിത്യ വിളിയെക്കുറിച്ചുള്ള ചിന്തകൾ ഉണർത്തുകയായിരുന്നു. തങ്ങളുടെ നാലു മക്കളില്‍ രണ്ടു പേരും പൗരോഹിത്യ വിളിക്ക് പ്രത്യുത്തരം നല്‍കിയപ്പോള്‍ ഡോക്ടർമാരായ കിർബെ- ഡിനീൻ ദമ്പതികള്‍ എതിര്‍ത്തില്ല. പരിശുദ്ധാത്മാവിന്റെ തിരഞ്ഞെടുപ്പിന് തന്റെ മക്കളെ വിട്ടുനൽകുന്നു എന്നാണ്, മക്കളുടെ പൗരോഹിത്യ വിളിയെക്കുറിച്ച് ചോദിക്കുന്നവരോട് ഈ മാതാപിതാക്കൾ പറഞ്ഞത്. 2012ൽ ലൂസിയാന സെന്റ് ജോസഫ് സെമിനാരിയിൽ വൈദികപഠനം ആരംഭം കുറിച്ചത് കോണ്ണർ പ്ലെസാലയാണ്. 2014ൽ പെയ്റ്റണും സെമിനാരിയിൽ ചേർന്നു. സാധാരണയായി ജേഷ്ഠനായ പെയ്റ്റനാണ് അനുജൻ കോണ്ണർക്ക് മാർഗനിർദേശങ്ങൾ നൽകിയിരുന്നതെങ്കിലും സെമിനാരി അനുഭവം കാര്യങ്ങള്‍ തിരിച്ചാക്കി. കോണ്ണറിന്റെ രണ്ടു വർഷത്തെ സെമിനാരി അനുഭവം പെയ്റ്റണിന് ഏറെ സഹായമായി. കോവിഡ് പശ്ചാത്തലത്തില്‍ ചുരുക്കം പേരുടെ സാന്നിധ്യത്തിലാണ് 27 വയസുള്ള പെയ്റ്റണും 25 വയസുള്ള കോണ്ണറും തിരുപ്പട്ടം സ്വീകരിച്ചത്. കുഞ്ഞു നാള്‍ മുതല്‍ തങ്ങള്‍ അനുഭവിച്ചറിഞ്ഞ ദൈവ സ്നേഹം വരും നാളുകളില്‍ ആയിരങ്ങളിലേക്ക് പകര്‍ന്നുകൊടുക്കുവാനുള്ള ഒരുക്കത്തിലാണ് ഈ നവവൈദികര്‍. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IWLJraW9Ng5E4IAIXedVau}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-13-09:43:24.jpg
Keywords: മാർച്ച് ഫോർ
Category: 13
Sub Category:
Heading: ‘മാർച്ച് ഫോർ ലൈഫ്' നിര്‍ണ്ണായകമായി: ഡോക്ടര്‍ ദമ്പതികളുടെ മക്കള്‍ ഇനി വൈദികര്‍
Content: വാഷിംഗ്ടൺ ഡി.സി: ഗര്‍ഭഛിദ്രത്തിനെതിരെ ശബ്ദമുയര്‍ത്തിയും ജീവന്റെ മൂല്യം പ്രഘോഷിച്ചും വാഷിംഗ്ടൺ ഡി.സിയിൽ നടക്കുന്ന ‘മാർച്ച് ഫോർ ലൈഫ്' റാലിയിലെ പങ്കാളിത്തം വഴിത്തിരിവായപ്പോൾ അലബാമയില്‍ സഹോദരങ്ങള്‍ വൈദികരായി. ഇക്കഴിഞ്ഞ മേയ് 30ന് അലബാമ കത്തീഡ്രലില്‍വെച്ചാണ് ഫാ. പെയ്റ്റൺ പ്ലെസാല, ഫാ. കോണ്ണർ പ്ലെസാല എന്നീ സഹോദരങ്ങള്‍ മൊബീൽ അതിരൂപതയ്ക്കു വേണ്ടി തിരുപ്പട്ടം സ്വീകരിച്ചത്. 2011ൽ ‘മാർച്ച് ഫോർ ലൈഫി’ൽ പങ്കെടുക്കാൻ സഹപാഠികൾക്കൊപ്പം നടത്തിയ യാത്രയാണ് ഇവരുടെയും ജീവിതത്തിൽ വഴിത്തിരിവായത്. ആ യാത്രയ്ക്ക് മേൽനോട്ടം വഹിച്ച മക്ഗില്‍ ടൂലെന്‍ കാത്തലിക് ഹൈസ്കൂളിലെ വൈദികന്റെ ആഹ്ലാദം നിറഞ്ഞ ശുശ്രൂഷ ജീവിതം അവരില്‍ പൗരോഹിത്യ വിളിയെക്കുറിച്ചുള്ള ചിന്തകൾ ഉണർത്തുകയായിരുന്നു. തങ്ങളുടെ നാലു മക്കളില്‍ രണ്ടു പേരും പൗരോഹിത്യ വിളിക്ക് പ്രത്യുത്തരം നല്‍കിയപ്പോള്‍ ഡോക്ടർമാരായ കിർബെ- ഡിനീൻ ദമ്പതികള്‍ എതിര്‍ത്തില്ല. പരിശുദ്ധാത്മാവിന്റെ തിരഞ്ഞെടുപ്പിന് തന്റെ മക്കളെ വിട്ടുനൽകുന്നു എന്നാണ്, മക്കളുടെ പൗരോഹിത്യ വിളിയെക്കുറിച്ച് ചോദിക്കുന്നവരോട് ഈ മാതാപിതാക്കൾ പറഞ്ഞത്. 2012ൽ ലൂസിയാന സെന്റ് ജോസഫ് സെമിനാരിയിൽ വൈദികപഠനം ആരംഭം കുറിച്ചത് കോണ്ണർ പ്ലെസാലയാണ്. 2014ൽ പെയ്റ്റണും സെമിനാരിയിൽ ചേർന്നു. സാധാരണയായി ജേഷ്ഠനായ പെയ്റ്റനാണ് അനുജൻ കോണ്ണർക്ക് മാർഗനിർദേശങ്ങൾ നൽകിയിരുന്നതെങ്കിലും സെമിനാരി അനുഭവം കാര്യങ്ങള്‍ തിരിച്ചാക്കി. കോണ്ണറിന്റെ രണ്ടു വർഷത്തെ സെമിനാരി അനുഭവം പെയ്റ്റണിന് ഏറെ സഹായമായി. കോവിഡ് പശ്ചാത്തലത്തില്‍ ചുരുക്കം പേരുടെ സാന്നിധ്യത്തിലാണ് 27 വയസുള്ള പെയ്റ്റണും 25 വയസുള്ള കോണ്ണറും തിരുപ്പട്ടം സ്വീകരിച്ചത്. കുഞ്ഞു നാള്‍ മുതല്‍ തങ്ങള്‍ അനുഭവിച്ചറിഞ്ഞ ദൈവ സ്നേഹം വരും നാളുകളില്‍ ആയിരങ്ങളിലേക്ക് പകര്‍ന്നുകൊടുക്കുവാനുള്ള ഒരുക്കത്തിലാണ് ഈ നവവൈദികര്‍. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IWLJraW9Ng5E4IAIXedVau}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-13-09:43:24.jpg
Keywords: മാർച്ച് ഫോർ
Content:
13487
Category: 1
Sub Category:
Heading: മതസ്വാതന്ത്ര്യ ഉത്തരവിൽ ഒപ്പുവെച്ച അമേരിക്കയ്ക്കു അഭിനന്ദനവുമായി ആഫ്രിക്കന്‍ പശ്ചിമേഷ്യന്‍ മെത്രാന്മാര്‍
Content: മൊസൂള്‍/ അബൂജ: ആഗോള തലത്തില്‍ മതസ്വാതന്ത്ര്യം സംരക്ഷിക്കാൻ വേണ്ടിയുളള ഉത്തരവിൽ ഒപ്പുവെച്ചതിന് അമേരിക്കൻ ഭരണകൂടത്തെ അഭിനന്ദിച്ചു ആഫ്രിക്കയിലെയും പശ്ചിമേഷ്യയിലെയും സഭാനേതൃത്വം രംഗത്ത്. ജൂൺ രണ്ടാം തീയതി പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും, മെലാനിയ ട്രംപും വാഷിംഗ്ടണിലെ വിശുദ്ധ ജോൺ പോൾ മാർപാപ്പയുടെ നാമധേയത്തിലുള്ള തീർത്ഥാടന കേന്ദ്രം സന്ദർശിച്ചു വൈറ്റ് ഹൗസിലെത്തിയതിനു ശേഷമാണ്, ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവ സമൂഹത്തിന് ഏറെ പ്രതീക്ഷ നല്‍കുന്ന നിർണായകമായ ഉത്തരവിൽ ഒപ്പുവെച്ചത്. പുതിയ എക്സിക്യൂട്ടീവ് ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി ഇറാഖിലെ ഇര്‍ബില്‍ കൽദായ അതിരൂപതയുടെ ആർച്ച് ബിഷപ്പ് ബാഷർ വർദ പറഞ്ഞു. കടുത്ത മതപീഡനത്തിന് ഇരയായവർ എന്ന നിലയിൽ മതസ്വാതന്ത്ര്യ വിഷയത്തിൽ ഇടപെടാൻ ട്രംപ് ഭരണകൂടം നടത്തുന്ന ശ്രമങ്ങൾക്ക് തങ്ങൾ നന്ദിയുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തരവിൽ ഒപ്പിടാൻ പ്രസിഡന്‍റ് കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നതായി സിറിയൻ സഭയുടെ പാത്രിയാർക്കീസായ ഇഗ്നേഷ്യസ് യൂസഫ് യൂനാനും പറഞ്ഞു. ഇതിന്റെ തുടർ നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. ഉത്തരവിൽ പറഞ്ഞിരിക്കുന്ന പദ്ധതികൾ തന്റെ സമൂഹത്തിന്റെ അതിജീവനത്തിന് ഉപകാരപ്രദമാകുമെന്നും പാത്രിയാർക്കീസ് ജോസഫ് യൂനാൻ കൂട്ടിചേര്‍ത്തു. കടുത്ത മതേതര ചിന്താഗതി മൂലം മതവിശ്വാസങ്ങളെ പലരാജ്യങ്ങളും തള്ളി കളയുമ്പോൾ, ക്രൈസ്തവർക്കും മറ്റ് വിഭാഗങ്ങള്‍ക്കും വേണ്ടി അമേരിക്കൻ ഭരണകൂടം ഇങ്ങനെയൊരു നിലപാട് സ്വീകരിക്കുന്നത് പ്രശംസ അർഹിക്കുന്ന കാര്യമാണെന്ന് നൈജീരിയയിലെ സൊകോട്ടോ രൂപത ബിഷപ്പ് മാത്യു ഹസൻ കുക്ക പറഞ്ഞു. എല്ലാ മത വിഭാഗങ്ങളില്‍ ഉള്ളവരും പീഡിപ്പിക്കപ്പെടുന്നുവെന്ന് നിരവധി നേതാക്കന്മാർ പറയുമെങ്കിലും ക്രൈസ്തവരാണ് ഏറ്റവുമധികം പീഡനം ഏൽക്കുന്നതെന്നും ബിഷപ്പ് കുക്ക ചൂണ്ടിക്കാട്ടി. തങ്ങളുടെ വ്യക്തിത്വത്തെക്കാൾ തങ്ങൾക്ക് വലുത് വിശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദൈവത്തിന് കീഴിലുള്ള ഒരു ജനതയാണ് തങ്ങളെന്ന് അമേരിക്ക ഇപ്പോഴും വിശ്വസിക്കുന്നുവെന്നും അതിനാലാണ് തിന്മയുടെ ശക്തികൾ അമേരിക്കക്കെതിരെ പോരാട്ടം അഴിച്ചുവിട്ടിരിക്കുന്നതെന്നും സിറിയൻ മെത്രാനായ യൂസഫ് ഹാബാഷ് അഭിപ്രായപ്പെട്ടു. അമേരിക്ക ഇല്ലെങ്കിൽ ലോകം നരകതുല്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ ഉത്തരവ് പ്രകാരം ഓരോ വർഷവും മതസ്വാതന്ത്ര്യം സംരക്ഷിക്കാനായി 50 മില്യൻ ഡോളർ അമേരിക്കൻ സർക്കാർ ചെലവഴിക്കും. നയതന്ത്ര തീരുമാനങ്ങളെടുക്കുമ്പോൾ മതസ്വാതന്ത്ര്യം പ്രഥമ പരിഗണനയ്ക്ക് എടുക്കണമെന്ന നിർദ്ദേശവും ഉത്തരവിലുണ്ട്. കൂടാതെ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥർക്ക് മതസ്വാതന്ത്ര്യ വിഷയത്തിൽ പരിശീലനം നൽകാനും ഭരണകൂടം തീരുമാനിച്ചു. വിവിധ രാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കുന്ന വിഷയമായതിനാൽ നേരത്തെ അമേരിക്കൻ നയതന്ത്രജ്ഞർ വിഷയത്തെ ചർച്ചകളിൽ നിന്ന് ഒഴിവാക്കുകയായിരുന്നു ചെയ്തിരുന്നതെന്നും എന്നാൽ പുതിയ ഉത്തരവ് യാഥാർത്ഥ്യമായതോടെ ഇനി അതിനു സാധിക്കില്ലെന്നും അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അമേരിക്കൻ കമ്മീഷന്റെ മുൻ ഉപാധ്യക്ഷ ആയിരുന്ന ക്രിസ്റ്റീന അരിയാഗ പ്രതികരിച്ചു. കടുത്ത അടിച്ചമര്‍ത്തലിലൂടെ കടന്നു പോകുമ്പോള്‍ പുതിയ ഉത്തരവിനെ ആഗോള ക്രൈസ്തവ സമൂഹം ഏറെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ERtwaAgTgUWBJ6dHuiXTkc}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-13-12:51:32.jpg
Keywords: പശ്ചിമേ, ട്രംപ
Category: 1
Sub Category:
Heading: മതസ്വാതന്ത്ര്യ ഉത്തരവിൽ ഒപ്പുവെച്ച അമേരിക്കയ്ക്കു അഭിനന്ദനവുമായി ആഫ്രിക്കന്‍ പശ്ചിമേഷ്യന്‍ മെത്രാന്മാര്‍
Content: മൊസൂള്‍/ അബൂജ: ആഗോള തലത്തില്‍ മതസ്വാതന്ത്ര്യം സംരക്ഷിക്കാൻ വേണ്ടിയുളള ഉത്തരവിൽ ഒപ്പുവെച്ചതിന് അമേരിക്കൻ ഭരണകൂടത്തെ അഭിനന്ദിച്ചു ആഫ്രിക്കയിലെയും പശ്ചിമേഷ്യയിലെയും സഭാനേതൃത്വം രംഗത്ത്. ജൂൺ രണ്ടാം തീയതി പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും, മെലാനിയ ട്രംപും വാഷിംഗ്ടണിലെ വിശുദ്ധ ജോൺ പോൾ മാർപാപ്പയുടെ നാമധേയത്തിലുള്ള തീർത്ഥാടന കേന്ദ്രം സന്ദർശിച്ചു വൈറ്റ് ഹൗസിലെത്തിയതിനു ശേഷമാണ്, ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവ സമൂഹത്തിന് ഏറെ പ്രതീക്ഷ നല്‍കുന്ന നിർണായകമായ ഉത്തരവിൽ ഒപ്പുവെച്ചത്. പുതിയ എക്സിക്യൂട്ടീവ് ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി ഇറാഖിലെ ഇര്‍ബില്‍ കൽദായ അതിരൂപതയുടെ ആർച്ച് ബിഷപ്പ് ബാഷർ വർദ പറഞ്ഞു. കടുത്ത മതപീഡനത്തിന് ഇരയായവർ എന്ന നിലയിൽ മതസ്വാതന്ത്ര്യ വിഷയത്തിൽ ഇടപെടാൻ ട്രംപ് ഭരണകൂടം നടത്തുന്ന ശ്രമങ്ങൾക്ക് തങ്ങൾ നന്ദിയുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തരവിൽ ഒപ്പിടാൻ പ്രസിഡന്‍റ് കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നതായി സിറിയൻ സഭയുടെ പാത്രിയാർക്കീസായ ഇഗ്നേഷ്യസ് യൂസഫ് യൂനാനും പറഞ്ഞു. ഇതിന്റെ തുടർ നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. ഉത്തരവിൽ പറഞ്ഞിരിക്കുന്ന പദ്ധതികൾ തന്റെ സമൂഹത്തിന്റെ അതിജീവനത്തിന് ഉപകാരപ്രദമാകുമെന്നും പാത്രിയാർക്കീസ് ജോസഫ് യൂനാൻ കൂട്ടിചേര്‍ത്തു. കടുത്ത മതേതര ചിന്താഗതി മൂലം മതവിശ്വാസങ്ങളെ പലരാജ്യങ്ങളും തള്ളി കളയുമ്പോൾ, ക്രൈസ്തവർക്കും മറ്റ് വിഭാഗങ്ങള്‍ക്കും വേണ്ടി അമേരിക്കൻ ഭരണകൂടം ഇങ്ങനെയൊരു നിലപാട് സ്വീകരിക്കുന്നത് പ്രശംസ അർഹിക്കുന്ന കാര്യമാണെന്ന് നൈജീരിയയിലെ സൊകോട്ടോ രൂപത ബിഷപ്പ് മാത്യു ഹസൻ കുക്ക പറഞ്ഞു. എല്ലാ മത വിഭാഗങ്ങളില്‍ ഉള്ളവരും പീഡിപ്പിക്കപ്പെടുന്നുവെന്ന് നിരവധി നേതാക്കന്മാർ പറയുമെങ്കിലും ക്രൈസ്തവരാണ് ഏറ്റവുമധികം പീഡനം ഏൽക്കുന്നതെന്നും ബിഷപ്പ് കുക്ക ചൂണ്ടിക്കാട്ടി. തങ്ങളുടെ വ്യക്തിത്വത്തെക്കാൾ തങ്ങൾക്ക് വലുത് വിശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദൈവത്തിന് കീഴിലുള്ള ഒരു ജനതയാണ് തങ്ങളെന്ന് അമേരിക്ക ഇപ്പോഴും വിശ്വസിക്കുന്നുവെന്നും അതിനാലാണ് തിന്മയുടെ ശക്തികൾ അമേരിക്കക്കെതിരെ പോരാട്ടം അഴിച്ചുവിട്ടിരിക്കുന്നതെന്നും സിറിയൻ മെത്രാനായ യൂസഫ് ഹാബാഷ് അഭിപ്രായപ്പെട്ടു. അമേരിക്ക ഇല്ലെങ്കിൽ ലോകം നരകതുല്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ ഉത്തരവ് പ്രകാരം ഓരോ വർഷവും മതസ്വാതന്ത്ര്യം സംരക്ഷിക്കാനായി 50 മില്യൻ ഡോളർ അമേരിക്കൻ സർക്കാർ ചെലവഴിക്കും. നയതന്ത്ര തീരുമാനങ്ങളെടുക്കുമ്പോൾ മതസ്വാതന്ത്ര്യം പ്രഥമ പരിഗണനയ്ക്ക് എടുക്കണമെന്ന നിർദ്ദേശവും ഉത്തരവിലുണ്ട്. കൂടാതെ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥർക്ക് മതസ്വാതന്ത്ര്യ വിഷയത്തിൽ പരിശീലനം നൽകാനും ഭരണകൂടം തീരുമാനിച്ചു. വിവിധ രാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കുന്ന വിഷയമായതിനാൽ നേരത്തെ അമേരിക്കൻ നയതന്ത്രജ്ഞർ വിഷയത്തെ ചർച്ചകളിൽ നിന്ന് ഒഴിവാക്കുകയായിരുന്നു ചെയ്തിരുന്നതെന്നും എന്നാൽ പുതിയ ഉത്തരവ് യാഥാർത്ഥ്യമായതോടെ ഇനി അതിനു സാധിക്കില്ലെന്നും അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അമേരിക്കൻ കമ്മീഷന്റെ മുൻ ഉപാധ്യക്ഷ ആയിരുന്ന ക്രിസ്റ്റീന അരിയാഗ പ്രതികരിച്ചു. കടുത്ത അടിച്ചമര്‍ത്തലിലൂടെ കടന്നു പോകുമ്പോള്‍ പുതിയ ഉത്തരവിനെ ആഗോള ക്രൈസ്തവ സമൂഹം ഏറെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ERtwaAgTgUWBJ6dHuiXTkc}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-13-12:51:32.jpg
Keywords: പശ്ചിമേ, ട്രംപ
Content:
13488
Category: 1
Sub Category:
Heading: ഞായറാഴ്ച ആരാധനാലയങ്ങളില്‍ പോകാം: സമ്പൂര്‍ണ്ണ ലോക്ഡൗണിൽ ഇളവുമായി സംസ്ഥാന സര്‍ക്കാര്‍
Content: തിരുവനന്തപുരം: ക്രൈസ്തവ വിശ്വാസികള്‍ക്ക് ഏറെ പ്രതീക്ഷ പകര്‍ന്നുകൊണ്ട് ഞായറാഴ്ചത്തെ സമ്പൂർണ ലോക്ഡൗണിൽ നിയന്ത്രിത ഇളവുകൾ. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ഇതോടെ രണ്ടര മാസത്തെ കാത്തിരിപ്പിന് ശേഷം ഞായറാഴ്ച വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് പങ്കുചേരാന്‍ വിശ്വാസികള്‍ക്കു ഉപാധികളോടെ അനുമതി ലഭിച്ചിരിക്കുകയാണ്. ആരാധനാലയങ്ങൾ തുറന്ന പശ്ചാത്തലത്തില്‍ ഞായറാഴ്ച ലോക്ഡൗൺ നടപ്പാക്കിയാൽ വിശ്വാസികൾക്ക് ദേവാലയങ്ങളില്‍ എത്താൻ സാധിക്കില്ലെന്ന പരാതി നേരത്തെ ഉയര്‍ന്നിരിന്നു. ഈ സാഹചര്യത്തിലാണ് ഉപാധികളോടെ അനുമതി ലഭിച്ചിരിക്കുന്നത്. ഞായറാഴ്ച ആരാധനാലയങ്ങളിൽ പോകുന്നവര്‍ക്കും പരീക്ഷാ ചുമതലയുള്ളവർക്കും സമ്പൂർണ ലോക്ഡൗൺ ബാധകമല്ലെന്നാണ് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ERtwaAgTgUWBJ6dHuiXTkc}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-13-11:13:53.jpg
Keywords: സംസ്ഥാന, സര്‍ക്കാ
Category: 1
Sub Category:
Heading: ഞായറാഴ്ച ആരാധനാലയങ്ങളില്‍ പോകാം: സമ്പൂര്‍ണ്ണ ലോക്ഡൗണിൽ ഇളവുമായി സംസ്ഥാന സര്‍ക്കാര്‍
Content: തിരുവനന്തപുരം: ക്രൈസ്തവ വിശ്വാസികള്‍ക്ക് ഏറെ പ്രതീക്ഷ പകര്‍ന്നുകൊണ്ട് ഞായറാഴ്ചത്തെ സമ്പൂർണ ലോക്ഡൗണിൽ നിയന്ത്രിത ഇളവുകൾ. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ഇതോടെ രണ്ടര മാസത്തെ കാത്തിരിപ്പിന് ശേഷം ഞായറാഴ്ച വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് പങ്കുചേരാന്‍ വിശ്വാസികള്‍ക്കു ഉപാധികളോടെ അനുമതി ലഭിച്ചിരിക്കുകയാണ്. ആരാധനാലയങ്ങൾ തുറന്ന പശ്ചാത്തലത്തില്‍ ഞായറാഴ്ച ലോക്ഡൗൺ നടപ്പാക്കിയാൽ വിശ്വാസികൾക്ക് ദേവാലയങ്ങളില്‍ എത്താൻ സാധിക്കില്ലെന്ന പരാതി നേരത്തെ ഉയര്‍ന്നിരിന്നു. ഈ സാഹചര്യത്തിലാണ് ഉപാധികളോടെ അനുമതി ലഭിച്ചിരിക്കുന്നത്. ഞായറാഴ്ച ആരാധനാലയങ്ങളിൽ പോകുന്നവര്‍ക്കും പരീക്ഷാ ചുമതലയുള്ളവർക്കും സമ്പൂർണ ലോക്ഡൗൺ ബാധകമല്ലെന്നാണ് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ERtwaAgTgUWBJ6dHuiXTkc}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-13-11:13:53.jpg
Keywords: സംസ്ഥാന, സര്‍ക്കാ
Content:
13489
Category: 10
Sub Category:
Heading: 'രാജാധിരാജന് ആരാധന': ദിവ്യകാരുണ്യ നാഥന് മുന്നില്‍ തെരുവില്‍ മുട്ടുകുത്തി നിക്കരാഗ്വയിലെ ഡോക്ടര്‍മാര്‍
Content: മനാഗ്വേ: ഈശോയുടെ തിരുശരീര രക്തങ്ങളുടെ തിരുനാള്‍ ദിനത്തില്‍ നിക്കരാഗ്വയിലെ തെരുവോരത്ത് മുട്ടിന്മേല്‍ നിന്നുകൊണ്ട് ദിവ്യകാരുണ്യ നാഥനെ വരവേല്‍ക്കുന്ന ഡോക്ടര്‍മാരുടെയും നേഴ്സുമാരുടെയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി ദേവാലയങ്ങളില്‍ പോകുവാന്‍ കഴിയാത്തതിനാല്‍ നിക്കരാഗ്വയിലെ ചില ഇടവകകള്‍ പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ദിനത്തില്‍ ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തുവാന്‍ തീരുമാനിക്കുകയായിരുന്നു. ഇതാണ് ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും പ്രയോജനപ്പെടുത്തിയത്. ലിയോണിലെ ദുള്‍സ് നോംബ്രെ ഡെ ജീസസ് ഇടവക വികാരിയുടെ നേതൃത്വത്തില്‍ ദിവ്യകാരുണ്യ പ്രദക്ഷിണമായി പോകുമ്പോള്‍ ‘ഡെ ലാ അസിസ്റ്റെന്‍സിയാ മെഡിക്ക ഡെ ഓക്സിഡെന്റെ’ (എ.എം.ഒ.സി.എസ്.എ) ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി ദിവ്യകാരുണ്യ വണക്കം നടത്തുകയായിരിന്നു. “ഇന്നു കോര്‍പ്പസ് ക്രിസ്റ്റി ദിനത്തില്‍ ഡോക്ടര്‍മാര്‍ രാജാക്കന്‍മാരുടെ രാജാവിന്റെ മുന്നില്‍ മുട്ടുകുത്തി” എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങളും ദൃശ്യങ്ങളും നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. </p> <blockquote class="twitter-tweet"><p lang="es" dir="ltr">Personal médico del hospital Monte España recibe procesión del santísimo. <a href="https://t.co/mpsdjyDpQ8">pic.twitter.com/mpsdjyDpQ8</a></p>— Juana Guaidó López (@JuanaLaChama) <a href="https://twitter.com/JuanaLaChama/status/1271220382503243776?ref_src=twsrc%5Etfw">June 11, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> “പകര്‍ച്ചവ്യാധിയില്‍ നിന്നും രക്ഷിക്കുവാന്‍ ദൈവത്തിന് മാത്രമേ കഴിയൂ എന്നതാണ് വിശ്വാസത്തിന്റേയും ആത്മവിശ്വാസത്തിന്റേയും ഈ പ്രകടനം. മുഴുവന്‍ രോഗികളേയും പരിപാലിക്കുവാനും ശുശ്രൂഷിക്കുവാനുമുള്ള വിവേകവും ശക്തിയും യേശു അവര്‍ക്ക് നല്‍കട്ടെ” എന്ന ആശംസ മറ്റൊരു പോസ്റ്റിനു ഒപ്പമുണ്ട്. ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാലയുടെ കണക്കനുസരിച്ച് നിക്കരാഗ്വയില്‍ ആയിരത്തിലധികം പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും 55 പേര്‍ മരണമടയുകയും ചെയ്തിട്ടുണ്ട്. നിക്കരാഗ്വ മെഡിക്കല്‍ യൂണിറ്റിന്റെ കണക്കനുസരിച്ച് മരിച്ചവരില്‍ നാല്‍പ്പതോളം ഡോക്ടറുമാരും ഉള്‍പ്പെടുന്നു. ഇത്തരത്തില്‍ ആശങ്കാവഹമായ ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴാണ് ദിവ്യകാരുണ്യ നാഥനെ വണങ്ങുവാന്‍ ഡോക്ടര്‍മാര്‍ തെരുവിലേക്ക് ഇറങ്ങിയതെന്നതും ശ്രദ്ധേയമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IWLJraW9Ng5E4IAIXedVau}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-13-13:52:36.jpg
Keywords: നിക്കരാ
Category: 10
Sub Category:
Heading: 'രാജാധിരാജന് ആരാധന': ദിവ്യകാരുണ്യ നാഥന് മുന്നില്‍ തെരുവില്‍ മുട്ടുകുത്തി നിക്കരാഗ്വയിലെ ഡോക്ടര്‍മാര്‍
Content: മനാഗ്വേ: ഈശോയുടെ തിരുശരീര രക്തങ്ങളുടെ തിരുനാള്‍ ദിനത്തില്‍ നിക്കരാഗ്വയിലെ തെരുവോരത്ത് മുട്ടിന്മേല്‍ നിന്നുകൊണ്ട് ദിവ്യകാരുണ്യ നാഥനെ വരവേല്‍ക്കുന്ന ഡോക്ടര്‍മാരുടെയും നേഴ്സുമാരുടെയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി ദേവാലയങ്ങളില്‍ പോകുവാന്‍ കഴിയാത്തതിനാല്‍ നിക്കരാഗ്വയിലെ ചില ഇടവകകള്‍ പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ദിനത്തില്‍ ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തുവാന്‍ തീരുമാനിക്കുകയായിരുന്നു. ഇതാണ് ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും പ്രയോജനപ്പെടുത്തിയത്. ലിയോണിലെ ദുള്‍സ് നോംബ്രെ ഡെ ജീസസ് ഇടവക വികാരിയുടെ നേതൃത്വത്തില്‍ ദിവ്യകാരുണ്യ പ്രദക്ഷിണമായി പോകുമ്പോള്‍ ‘ഡെ ലാ അസിസ്റ്റെന്‍സിയാ മെഡിക്ക ഡെ ഓക്സിഡെന്റെ’ (എ.എം.ഒ.സി.എസ്.എ) ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി ദിവ്യകാരുണ്യ വണക്കം നടത്തുകയായിരിന്നു. “ഇന്നു കോര്‍പ്പസ് ക്രിസ്റ്റി ദിനത്തില്‍ ഡോക്ടര്‍മാര്‍ രാജാക്കന്‍മാരുടെ രാജാവിന്റെ മുന്നില്‍ മുട്ടുകുത്തി” എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങളും ദൃശ്യങ്ങളും നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. </p> <blockquote class="twitter-tweet"><p lang="es" dir="ltr">Personal médico del hospital Monte España recibe procesión del santísimo. <a href="https://t.co/mpsdjyDpQ8">pic.twitter.com/mpsdjyDpQ8</a></p>— Juana Guaidó López (@JuanaLaChama) <a href="https://twitter.com/JuanaLaChama/status/1271220382503243776?ref_src=twsrc%5Etfw">June 11, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> “പകര്‍ച്ചവ്യാധിയില്‍ നിന്നും രക്ഷിക്കുവാന്‍ ദൈവത്തിന് മാത്രമേ കഴിയൂ എന്നതാണ് വിശ്വാസത്തിന്റേയും ആത്മവിശ്വാസത്തിന്റേയും ഈ പ്രകടനം. മുഴുവന്‍ രോഗികളേയും പരിപാലിക്കുവാനും ശുശ്രൂഷിക്കുവാനുമുള്ള വിവേകവും ശക്തിയും യേശു അവര്‍ക്ക് നല്‍കട്ടെ” എന്ന ആശംസ മറ്റൊരു പോസ്റ്റിനു ഒപ്പമുണ്ട്. ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാലയുടെ കണക്കനുസരിച്ച് നിക്കരാഗ്വയില്‍ ആയിരത്തിലധികം പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും 55 പേര്‍ മരണമടയുകയും ചെയ്തിട്ടുണ്ട്. നിക്കരാഗ്വ മെഡിക്കല്‍ യൂണിറ്റിന്റെ കണക്കനുസരിച്ച് മരിച്ചവരില്‍ നാല്‍പ്പതോളം ഡോക്ടറുമാരും ഉള്‍പ്പെടുന്നു. ഇത്തരത്തില്‍ ആശങ്കാവഹമായ ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴാണ് ദിവ്യകാരുണ്യ നാഥനെ വണങ്ങുവാന്‍ ഡോക്ടര്‍മാര്‍ തെരുവിലേക്ക് ഇറങ്ങിയതെന്നതും ശ്രദ്ധേയമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IWLJraW9Ng5E4IAIXedVau}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-13-13:52:36.jpg
Keywords: നിക്കരാ
Content:
13490
Category: 15
Sub Category:
Heading: Devotion to the Sacred Heart: Fourteenth Day
Content: #{black->none->b-> Sacred Heart of Jesus, a model of purity}# When a person visits a garden in full bloom, he will be certainly attracted by the prettiest flower there. The virtue of purity is similar to a pretty flower. It is natural that everybody will be attracted to such a person enlightened with this divine virtue. Since Jesus was God, he glowed with all virtues in its fullness. He exercises the virtue of purity and draws towards Him those who are pure in heart. At the time of His incarnation He chose a virgin, who was imbued with purity to be His mother. His foster father St. Joseph was in no way surpassed in purity and equity and he disciplined Jesus in His childhood. Of His twelve disciples, St. John who gleamed in the power of abstinence was loved most by Jesus and he was the only one who was allowed to recline on His bosom. During His lifetime, Jesus was accused of varied evil deeds and was scorned and belittled. But His enemies could never portray Him doing anything against the virtue of purity. According to the doctors of the Church, those souls who stay steadfast in the virtue of purity and constantly wage war for preserving it are considered equivalent to the heavenly angels. Only those souls who sparkle in the virtue of purity can follow the Lamb of God and sing heavenly hymns with the heavenly choir. Therefore all you devotees of the Sacred Heart, let us strive to forgo all the temporal worldly pleasures and lead a life of purity. One who lengthens himself away from impure sins is both intelligent and lucky. The proud and the presumptuous will certainly fall into traps and perish. While waging a war with the body constantly, one should be careful enough to adorn himself with the required accessories and weapons. Instead of relying on self-power and knowledge, seek divine intervention and submit oneself to the Sacred Heart of Jesus. To safeguard this virtue, distance yourselves from all evil that will hinder it. Pray every day to the Holy Virgin and to St. Joseph, who is the guardian of all abstainers to prevail in this virtue. Those who take these precaution have little chance of falling into sin #{black->none->b->INVOCATION (JAPAM) }# O most pure Sacred Heart of Jesus! Even the heavenly hosts amazed by the glimmer of your purity adore you. Divine Lord, take away all ungodly desires from my heart, so that I will adorn purity like the celestial beings and lead a virtuous life and gain the eternal reward promised to all those who are pure in heart. Grant to Your Church, O Lord, assurance of freedom, protect our Supreme Pontiff and make haste that all may know the haven of truth, and have unity of faith, so that there may soon be one fold and one Shepherd! Lord, be merciful to the unfortunate sinners, console the souls in Purgatory and be merciful to me, your unworthy servant. O Immaculate Heart of Mary, O Mother of all blessings, I firmly believe that through your powerful intercession, all my prayers and petitions will be granted. Amen [ 3 Our Father, 3 Hail Mary, 3 Glory be..] The Litany of the Sacred Heart Lord, have mercy on us. Christ, have mercy on us. Lord, have mercy on us. Christ, hear us.Christ, graciously hear us. God the Father of Heaven, Have mercy on us. God the Son, Redeemer of the world, Have mercy on us. God the Holy Spirit, Have mercy on us. Holy Trinity, one God, Have mercy on us. Heart of Jesus, Son of the Eternal Father, Have mercy on us. Heart of Jesus, Formed by the Holy Ghost in the womb of the Virgin Mother, Have mercy on us. Heart of Jesus, Substantially united to the Word of God, Have mercy on us. Heart of Jesus, Of Infinite Majesty, Have mercy on us. Heart of Jesus, Holy Temple of God, Have mercy on us. Heart of Jesus, Tabernacle of the Most High, Have mercy on us. Heart of Jesus, House of God and Gate of Heaven, Have mercy on us. Heart of Jesus, Burning Furnace of charity, Have mercy on us. Heart of Jesus, Vessel of Justice and love, Have mercy on us. Heart of Jesus, Full of goodness and love, Have mercy on us. Heart of Jesus, Abyss of all virtues, Have mercy on us. Heart of Jesus, Most worthy of all praises, Have mercy on us. Heart of Jesus, King and center of all hearts, Have mercy on us. Heart of Jesus, In whom are all the treasures of wisdom and knowledge, Have mercy on us. Heart of Jesus, In Whom dwelleth all the fullness of the Divinity, Have mercy on us. Heart of Jesus, in whom the Father is well pleased, Have mercy on us. Heart of Jesus, Of whose fullness we have all received, Have mercy on us. Heart of Jesus, Desire of the everlasting hills, Have mercy on us. Heart of Jesus, Patient and abounding in mercy, Have mercy on us. Heart of Jesus, Rich unto all who call upon Thee, Have mercy on us. Heart of Jesus, Fountain of life and holiness, Have mercy on us. Heart of Jesus, Atonement for our sins, Have mercy on us. Heart of Jesus, Filled with reproaches, Have mercy on us. Heart of Jesus, Bruised for our offenses, Have mercy on us. Heart of Jesus, Made obedient unto death, Have mercy on us. Heart of Jesus, Pierced with a lance, Have mercy on us. Heart of Jesus, Source of all consolation, Have mercy on us. Heart of Jesus, Our Life and Resurrection, Have mercy on us. Heart of Jesus, Our Peace and Reconciliation, Have mercy on us. Heart of Jesus, Victim for our sins, Have mercy on us. Heart of Jesus, Salvation of those who hope in Thee, Have mercy on us. Heart of Jesus, Hope of those who die in Thee, Have mercy on us. Heart of Jesus, Delight of all the Saints, Have mercy on us. Lamb of God Who takes away the sins of the world, Spare us, O Lord. Lamb of God Who takes away the sins of the world, Graciously hear us, O Lord. Lamb of God Who takes away the sins of the world, Have mercy on us. Jesus, meek and humble of heart, Make our hearts like unto Thine. Let us pray. Almighty and eternal God, look upon the Heart of Thine most-beloved Son, and upon the praises and satisfaction He offers Thee in the name of sinners; and appeased by worthy homage, pardon those who implore Thy mercy, in Thy Great Goodness in the name of the same Jesus Christ Thy Son, Who lives and reigns with Thee, in the unity of the Holy Ghost, world without end. Amen. #{black->none->b->SHORT INVOCATION}# Sacred Heart of Jesus, fullness of all purity, bless us to lead a pure life. #{black->none->b->GOOD DEED(SALKRIYA)}# Remove anything that pose as an obstacle in your life to pursue the virtue of purity. ▛ {{ CONTRIBUTE ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/ChristianPrayer/ChristianPrayer-2020-06-13-17:48:54.jpg
Keywords: Devotion to the Sacred Heart
Category: 15
Sub Category:
Heading: Devotion to the Sacred Heart: Fourteenth Day
Content: #{black->none->b-> Sacred Heart of Jesus, a model of purity}# When a person visits a garden in full bloom, he will be certainly attracted by the prettiest flower there. The virtue of purity is similar to a pretty flower. It is natural that everybody will be attracted to such a person enlightened with this divine virtue. Since Jesus was God, he glowed with all virtues in its fullness. He exercises the virtue of purity and draws towards Him those who are pure in heart. At the time of His incarnation He chose a virgin, who was imbued with purity to be His mother. His foster father St. Joseph was in no way surpassed in purity and equity and he disciplined Jesus in His childhood. Of His twelve disciples, St. John who gleamed in the power of abstinence was loved most by Jesus and he was the only one who was allowed to recline on His bosom. During His lifetime, Jesus was accused of varied evil deeds and was scorned and belittled. But His enemies could never portray Him doing anything against the virtue of purity. According to the doctors of the Church, those souls who stay steadfast in the virtue of purity and constantly wage war for preserving it are considered equivalent to the heavenly angels. Only those souls who sparkle in the virtue of purity can follow the Lamb of God and sing heavenly hymns with the heavenly choir. Therefore all you devotees of the Sacred Heart, let us strive to forgo all the temporal worldly pleasures and lead a life of purity. One who lengthens himself away from impure sins is both intelligent and lucky. The proud and the presumptuous will certainly fall into traps and perish. While waging a war with the body constantly, one should be careful enough to adorn himself with the required accessories and weapons. Instead of relying on self-power and knowledge, seek divine intervention and submit oneself to the Sacred Heart of Jesus. To safeguard this virtue, distance yourselves from all evil that will hinder it. Pray every day to the Holy Virgin and to St. Joseph, who is the guardian of all abstainers to prevail in this virtue. Those who take these precaution have little chance of falling into sin #{black->none->b->INVOCATION (JAPAM) }# O most pure Sacred Heart of Jesus! Even the heavenly hosts amazed by the glimmer of your purity adore you. Divine Lord, take away all ungodly desires from my heart, so that I will adorn purity like the celestial beings and lead a virtuous life and gain the eternal reward promised to all those who are pure in heart. Grant to Your Church, O Lord, assurance of freedom, protect our Supreme Pontiff and make haste that all may know the haven of truth, and have unity of faith, so that there may soon be one fold and one Shepherd! Lord, be merciful to the unfortunate sinners, console the souls in Purgatory and be merciful to me, your unworthy servant. O Immaculate Heart of Mary, O Mother of all blessings, I firmly believe that through your powerful intercession, all my prayers and petitions will be granted. Amen [ 3 Our Father, 3 Hail Mary, 3 Glory be..] The Litany of the Sacred Heart Lord, have mercy on us. Christ, have mercy on us. Lord, have mercy on us. Christ, hear us.Christ, graciously hear us. God the Father of Heaven, Have mercy on us. God the Son, Redeemer of the world, Have mercy on us. God the Holy Spirit, Have mercy on us. Holy Trinity, one God, Have mercy on us. Heart of Jesus, Son of the Eternal Father, Have mercy on us. Heart of Jesus, Formed by the Holy Ghost in the womb of the Virgin Mother, Have mercy on us. Heart of Jesus, Substantially united to the Word of God, Have mercy on us. Heart of Jesus, Of Infinite Majesty, Have mercy on us. Heart of Jesus, Holy Temple of God, Have mercy on us. Heart of Jesus, Tabernacle of the Most High, Have mercy on us. Heart of Jesus, House of God and Gate of Heaven, Have mercy on us. Heart of Jesus, Burning Furnace of charity, Have mercy on us. Heart of Jesus, Vessel of Justice and love, Have mercy on us. Heart of Jesus, Full of goodness and love, Have mercy on us. Heart of Jesus, Abyss of all virtues, Have mercy on us. Heart of Jesus, Most worthy of all praises, Have mercy on us. Heart of Jesus, King and center of all hearts, Have mercy on us. Heart of Jesus, In whom are all the treasures of wisdom and knowledge, Have mercy on us. Heart of Jesus, In Whom dwelleth all the fullness of the Divinity, Have mercy on us. Heart of Jesus, in whom the Father is well pleased, Have mercy on us. Heart of Jesus, Of whose fullness we have all received, Have mercy on us. Heart of Jesus, Desire of the everlasting hills, Have mercy on us. Heart of Jesus, Patient and abounding in mercy, Have mercy on us. Heart of Jesus, Rich unto all who call upon Thee, Have mercy on us. Heart of Jesus, Fountain of life and holiness, Have mercy on us. Heart of Jesus, Atonement for our sins, Have mercy on us. Heart of Jesus, Filled with reproaches, Have mercy on us. Heart of Jesus, Bruised for our offenses, Have mercy on us. Heart of Jesus, Made obedient unto death, Have mercy on us. Heart of Jesus, Pierced with a lance, Have mercy on us. Heart of Jesus, Source of all consolation, Have mercy on us. Heart of Jesus, Our Life and Resurrection, Have mercy on us. Heart of Jesus, Our Peace and Reconciliation, Have mercy on us. Heart of Jesus, Victim for our sins, Have mercy on us. Heart of Jesus, Salvation of those who hope in Thee, Have mercy on us. Heart of Jesus, Hope of those who die in Thee, Have mercy on us. Heart of Jesus, Delight of all the Saints, Have mercy on us. Lamb of God Who takes away the sins of the world, Spare us, O Lord. Lamb of God Who takes away the sins of the world, Graciously hear us, O Lord. Lamb of God Who takes away the sins of the world, Have mercy on us. Jesus, meek and humble of heart, Make our hearts like unto Thine. Let us pray. Almighty and eternal God, look upon the Heart of Thine most-beloved Son, and upon the praises and satisfaction He offers Thee in the name of sinners; and appeased by worthy homage, pardon those who implore Thy mercy, in Thy Great Goodness in the name of the same Jesus Christ Thy Son, Who lives and reigns with Thee, in the unity of the Holy Ghost, world without end. Amen. #{black->none->b->SHORT INVOCATION}# Sacred Heart of Jesus, fullness of all purity, bless us to lead a pure life. #{black->none->b->GOOD DEED(SALKRIYA)}# Remove anything that pose as an obstacle in your life to pursue the virtue of purity. ▛ {{ CONTRIBUTE ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/ChristianPrayer/ChristianPrayer-2020-06-13-17:48:54.jpg
Keywords: Devotion to the Sacred Heart
Content:
13491
Category: 1
Sub Category:
Heading: 'ദിവ്യകാരുണ്യത്തിന്റെ സൈബർ അപ്പസ്തോല ബാലൻ' കാർളോയെ ഒക്ടോബർ 10നു വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും
Content: വത്തിക്കാന്‍ സിറ്റി: ദിവ്യകാരുണ്യ ഈശോയോടുള്ള അഗാധമായ ഭക്തിയില്‍ ജീവിച്ച് പതിനഞ്ചാം വയസില്‍ മരണമടഞ്ഞ കാര്‍ളോ അക്യൂറ്റിസിനെ ഒക്ടോബർ 10നു വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. ദിവ്യകാരുണ്യഭക്തി പ്രചരിപ്പിക്കാൻ ആധുനിക വിവര സാങ്കേതിക വിദ്യകൾ സമർത്ഥമായി ഉപയോഗിച്ച ഈ കൗമാരക്കാരന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം അസീസിയിൽവെച്ചാകും നടത്തപ്പെടുക. നാമകരണത്തിനുവേണ്ടിയുള്ള വത്തിക്കാൻ തിരുസംഘം അധ്യക്ഷൻ കർദ്ദിനാൾ ആഞ്ചലോ ബെച്യു തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിക്കും. ജന്മനാ പാന്‍ക്രിയാസിന് തകരാറുള്ള ബ്രസീല്‍ സ്വദേശിയായ കുട്ടിയുടെ രോഗം കാര്‍ളോയുടെ മധ്യസ്ഥതയില്‍ നടന്ന പ്രാര്‍ത്ഥനയെ തുടര്‍ന്നു അത്ഭുത സൌഖ്യം പ്രാപിച്ചതു ഫ്രാൻസിസ് പാപ്പ അംഗീകരിച്ചതോടെയാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഈ വിശുദ്ധ ബാലൻ ഉയർത്തപ്പെടുന്നത്. കഴിഞ്ഞ വർഷം നവംബറില്‍ മെഡിക്കല്‍ ബോര്‍ഡ് അത്ഭുത സൌഖ്യം സ്ഥിരീകരിച്ചിരുന്നു. 1991 മേയ് മൂന്നിന് ലണ്ടനിലായിരുന്നു കാര്‍ലോയുടെ ജനനം. ഇറ്റലിക്കാരായ മാതാപിതാക്കള്‍ താമസിയാതെ മിലാനിലേക്കു മടങ്ങി. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അതീവ തൽപരനായിരുന്നു കാര്‍ളോ. ലോകത്തിലെ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ബൃഹത്തായ ഓൺലൈൻ ശേഖരം തന്നെ നന്നേ ചെറിയ പ്രായത്തിനുള്ളിൽ കാർളോ സജ്ജീകരിച്ചിരുന്നു. പതിനൊന്ന് വയസ്സുള്ളപ്പോള്‍ ആരംഭിച്ച ഈ ഉദ്യമം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിന്നു. നമ്മൾ ദിവ്യകാരുണ്യം എത്രയധികമായി സ്വീകരിക്കുന്നുവോ, അത്രമാത്രം നാം യേശുവിനെ പോലെയാകുമെന്നും അങ്ങനെ ഈ ഭൂമിയിൽ നമുക്ക് സ്വർഗ്ഗത്തിന്റെ ഒരു മുന്നാസ്വാദനം ഉണ്ടാകുമെന്നും കാര്‍ളോ പതിനൊന്നാമത്തെ വയസ്സിൽ കുറിച്ചു. കാര്‍ളോ ഒരുക്കിയ ദിവ്യകാരുണ്യ വിര്‍ച്വല്‍ ലൈബ്രറിയുടെ പ്രദര്‍ശനം അഞ്ചു ഭൂഖണ്ഡങ്ങളിലാണ് നടന്നിരിക്കുന്നത്. ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിനും വിശ്വാസ നവീകരണത്തിനും ഇത് സഹായകരമായിട്ടുണ്ടെന്ന് നൂറുകണക്കിനാളുകള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അനേകരെ ദിവ്യകാരുണ്യത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നതിനു ശേഷമാണ് 2006 ഒക്ടോബര്‍ 12നു തന്റെ പതിനഞ്ചാം വയസ്സില്‍ അവന്‍ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായത്. കഴിഞ്ഞ വർഷം കാര്‍ളോ അക്യൂറ്റിസിന്റെ ശരീരം അഴുകാത്ത നിലയിൽ കണ്ടെത്തിയെന്ന്‍ നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്റര്‍ ഫാ. മാര്‍സെലോ ടെനോറിയോ സാക്ഷ്യപ്പെടുത്തിയിരിന്നു.
Image: /content_image/News/News-2020-06-14-00:55:32.jpg
Keywords: ബാല
Category: 1
Sub Category:
Heading: 'ദിവ്യകാരുണ്യത്തിന്റെ സൈബർ അപ്പസ്തോല ബാലൻ' കാർളോയെ ഒക്ടോബർ 10നു വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും
Content: വത്തിക്കാന്‍ സിറ്റി: ദിവ്യകാരുണ്യ ഈശോയോടുള്ള അഗാധമായ ഭക്തിയില്‍ ജീവിച്ച് പതിനഞ്ചാം വയസില്‍ മരണമടഞ്ഞ കാര്‍ളോ അക്യൂറ്റിസിനെ ഒക്ടോബർ 10നു വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. ദിവ്യകാരുണ്യഭക്തി പ്രചരിപ്പിക്കാൻ ആധുനിക വിവര സാങ്കേതിക വിദ്യകൾ സമർത്ഥമായി ഉപയോഗിച്ച ഈ കൗമാരക്കാരന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം അസീസിയിൽവെച്ചാകും നടത്തപ്പെടുക. നാമകരണത്തിനുവേണ്ടിയുള്ള വത്തിക്കാൻ തിരുസംഘം അധ്യക്ഷൻ കർദ്ദിനാൾ ആഞ്ചലോ ബെച്യു തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിക്കും. ജന്മനാ പാന്‍ക്രിയാസിന് തകരാറുള്ള ബ്രസീല്‍ സ്വദേശിയായ കുട്ടിയുടെ രോഗം കാര്‍ളോയുടെ മധ്യസ്ഥതയില്‍ നടന്ന പ്രാര്‍ത്ഥനയെ തുടര്‍ന്നു അത്ഭുത സൌഖ്യം പ്രാപിച്ചതു ഫ്രാൻസിസ് പാപ്പ അംഗീകരിച്ചതോടെയാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഈ വിശുദ്ധ ബാലൻ ഉയർത്തപ്പെടുന്നത്. കഴിഞ്ഞ വർഷം നവംബറില്‍ മെഡിക്കല്‍ ബോര്‍ഡ് അത്ഭുത സൌഖ്യം സ്ഥിരീകരിച്ചിരുന്നു. 1991 മേയ് മൂന്നിന് ലണ്ടനിലായിരുന്നു കാര്‍ലോയുടെ ജനനം. ഇറ്റലിക്കാരായ മാതാപിതാക്കള്‍ താമസിയാതെ മിലാനിലേക്കു മടങ്ങി. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അതീവ തൽപരനായിരുന്നു കാര്‍ളോ. ലോകത്തിലെ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ബൃഹത്തായ ഓൺലൈൻ ശേഖരം തന്നെ നന്നേ ചെറിയ പ്രായത്തിനുള്ളിൽ കാർളോ സജ്ജീകരിച്ചിരുന്നു. പതിനൊന്ന് വയസ്സുള്ളപ്പോള്‍ ആരംഭിച്ച ഈ ഉദ്യമം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിന്നു. നമ്മൾ ദിവ്യകാരുണ്യം എത്രയധികമായി സ്വീകരിക്കുന്നുവോ, അത്രമാത്രം നാം യേശുവിനെ പോലെയാകുമെന്നും അങ്ങനെ ഈ ഭൂമിയിൽ നമുക്ക് സ്വർഗ്ഗത്തിന്റെ ഒരു മുന്നാസ്വാദനം ഉണ്ടാകുമെന്നും കാര്‍ളോ പതിനൊന്നാമത്തെ വയസ്സിൽ കുറിച്ചു. കാര്‍ളോ ഒരുക്കിയ ദിവ്യകാരുണ്യ വിര്‍ച്വല്‍ ലൈബ്രറിയുടെ പ്രദര്‍ശനം അഞ്ചു ഭൂഖണ്ഡങ്ങളിലാണ് നടന്നിരിക്കുന്നത്. ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിനും വിശ്വാസ നവീകരണത്തിനും ഇത് സഹായകരമായിട്ടുണ്ടെന്ന് നൂറുകണക്കിനാളുകള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അനേകരെ ദിവ്യകാരുണ്യത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നതിനു ശേഷമാണ് 2006 ഒക്ടോബര്‍ 12നു തന്റെ പതിനഞ്ചാം വയസ്സില്‍ അവന്‍ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായത്. കഴിഞ്ഞ വർഷം കാര്‍ളോ അക്യൂറ്റിസിന്റെ ശരീരം അഴുകാത്ത നിലയിൽ കണ്ടെത്തിയെന്ന്‍ നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്റര്‍ ഫാ. മാര്‍സെലോ ടെനോറിയോ സാക്ഷ്യപ്പെടുത്തിയിരിന്നു.
Image: /content_image/News/News-2020-06-14-00:55:32.jpg
Keywords: ബാല