Contents
Displaying 13131-13140 of 25145 results.
Content:
13472
Category: 10
Sub Category:
Heading: അമേരിക്കയുടെ സൗഖ്യത്തിനും സമാധാനത്തിനും വേണ്ടി ജപമാല പ്രദക്ഷിണം: പങ്കുചേര്‍ന്ന് പോലീസും
Content: ഫിലാഡല്‍ഫിയ: പകര്‍ച്ചവ്യാധിയും വംശീയ കൊലപാതകവും കാരണം അശാന്തിയും വിഭാഗീയതയും നേരിട്ടുകൊണ്ടിരിക്കുന്ന അമേരിക്കയില്‍ സമാധാനവും ശാന്തിയും പുലരുന്നതിനായി ഫിലാഡല്‍ഫിയ നഗരത്തിലെ ചരിത്രപരമായ ആഫ്രിക്കന്‍-അമേരിക്കന്‍ സ്ഥലങ്ങളിലൂടെ ജപമാല പ്രദക്ഷിണം നടന്നു. ജൂണ്‍ 7 ഞായറാഴ്ച ഉച്ചകഴിഞ്ഞ് സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ കത്തീഡ്രല്‍ ബസലിക്കയില്‍ നിന്നും ആരംഭിച്ച 'റോസറി വാക്ക് ഫോര്‍ ഹീലിംഗ് ആന്‍ഡ് പീസ്' ജപമാല പ്രദക്ഷിണത്തിനു അതിരൂപതാ ഡിവൈന്‍ വര്‍ഷിപ്പ് ഓഫീസിന്റെ ഡയറക്ടറും, സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ കത്തീഡ്രല്‍ റെക്ടറുമായ ഫാ. ഡെന്നിസ് ഗില്‍ നേതൃത്വം നല്‍കി. വൈദികര്‍, സന്യസ്ഥര്‍, അല്‍മായര്‍ ഉള്‍പ്പെടെ പ്രായഭേദമന്യേ ഏതാണ്ട് ഇരുന്നൂറോളം പേര്‍ ‘ആവേ മരിയ’ സ്തുതികളും, ജപമാലയും, ഈശോയുടെ തിരുഹൃദയത്തിന്റെ ലുത്തീനിയയും ചൊല്ലിക്കൊണ്ട് പ്രദക്ഷിണത്തില്‍ പങ്കെടുത്തു. ഫിലാഡല്‍ഫിയ പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ അകമ്പടിയോടെയായിരുന്നു പ്രദക്ഷിണം നടന്നതെന്നത് ശ്രദ്ധേയമാണ്. ആര്‍ച്ച് ബിഷപ്പ് നെല്‍സണ്‍ പെരെസ്, അമേരിക്കയിലെ യുക്രൈന്‍ കത്തോലിക്കാ സഭയുടെ മെട്രോപ്പൊളിറ്റന്‍ ആര്‍ച്ച് ബിഷപ്പ് ബോറിസ് ഗുഡ്സിയക്ക്, ഫിലാഡെല്‍ഫിയ സഹായ മെത്രാന്‍ എഡ്വാര്‍ഡ് ഡെലിമാന്‍ തുടങ്ങിയ പ്രമുഖര്‍ പ്രദക്ഷിണത്തില്‍ പങ്കെടുക്കുവാന്‍ എത്തിയിരിന്നു. പരിപാടി ആരംഭിക്കുന്നതിന് ദൈവ കരുണ യാചിച്ചുകൊണ്ട് കരുണ കൊന്തയും നടന്നിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-11-14:57:07.jpg
Keywords: ജപമാല, അമേരിക്ക
Category: 10
Sub Category:
Heading: അമേരിക്കയുടെ സൗഖ്യത്തിനും സമാധാനത്തിനും വേണ്ടി ജപമാല പ്രദക്ഷിണം: പങ്കുചേര്‍ന്ന് പോലീസും
Content: ഫിലാഡല്‍ഫിയ: പകര്‍ച്ചവ്യാധിയും വംശീയ കൊലപാതകവും കാരണം അശാന്തിയും വിഭാഗീയതയും നേരിട്ടുകൊണ്ടിരിക്കുന്ന അമേരിക്കയില്‍ സമാധാനവും ശാന്തിയും പുലരുന്നതിനായി ഫിലാഡല്‍ഫിയ നഗരത്തിലെ ചരിത്രപരമായ ആഫ്രിക്കന്‍-അമേരിക്കന്‍ സ്ഥലങ്ങളിലൂടെ ജപമാല പ്രദക്ഷിണം നടന്നു. ജൂണ്‍ 7 ഞായറാഴ്ച ഉച്ചകഴിഞ്ഞ് സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ കത്തീഡ്രല്‍ ബസലിക്കയില്‍ നിന്നും ആരംഭിച്ച 'റോസറി വാക്ക് ഫോര്‍ ഹീലിംഗ് ആന്‍ഡ് പീസ്' ജപമാല പ്രദക്ഷിണത്തിനു അതിരൂപതാ ഡിവൈന്‍ വര്‍ഷിപ്പ് ഓഫീസിന്റെ ഡയറക്ടറും, സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ കത്തീഡ്രല്‍ റെക്ടറുമായ ഫാ. ഡെന്നിസ് ഗില്‍ നേതൃത്വം നല്‍കി. വൈദികര്‍, സന്യസ്ഥര്‍, അല്‍മായര്‍ ഉള്‍പ്പെടെ പ്രായഭേദമന്യേ ഏതാണ്ട് ഇരുന്നൂറോളം പേര്‍ ‘ആവേ മരിയ’ സ്തുതികളും, ജപമാലയും, ഈശോയുടെ തിരുഹൃദയത്തിന്റെ ലുത്തീനിയയും ചൊല്ലിക്കൊണ്ട് പ്രദക്ഷിണത്തില്‍ പങ്കെടുത്തു. ഫിലാഡല്‍ഫിയ പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ അകമ്പടിയോടെയായിരുന്നു പ്രദക്ഷിണം നടന്നതെന്നത് ശ്രദ്ധേയമാണ്. ആര്‍ച്ച് ബിഷപ്പ് നെല്‍സണ്‍ പെരെസ്, അമേരിക്കയിലെ യുക്രൈന്‍ കത്തോലിക്കാ സഭയുടെ മെട്രോപ്പൊളിറ്റന്‍ ആര്‍ച്ച് ബിഷപ്പ് ബോറിസ് ഗുഡ്സിയക്ക്, ഫിലാഡെല്‍ഫിയ സഹായ മെത്രാന്‍ എഡ്വാര്‍ഡ് ഡെലിമാന്‍ തുടങ്ങിയ പ്രമുഖര്‍ പ്രദക്ഷിണത്തില്‍ പങ്കെടുക്കുവാന്‍ എത്തിയിരിന്നു. പരിപാടി ആരംഭിക്കുന്നതിന് ദൈവ കരുണ യാചിച്ചുകൊണ്ട് കരുണ കൊന്തയും നടന്നിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-11-14:57:07.jpg
Keywords: ജപമാല, അമേരിക്ക
Content:
13473
Category: 1
Sub Category:
Heading: ക്ലേശിക്കുന്നവര്‍ ലോകത്ത് നിരവധി, കാരുണ്യത്തോടെ നമുക്ക് അവരെ സഹായിക്കാം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: കരുണ തേടുന്നവര്‍ ഇന്നു ലോകത്ത് നിരവധിയാണെന്നും കാരുണ്യത്തോടെ നമുക്ക് അവരെ സഹായിക്കാമെന്നും ഫ്രാന്‍സിസ് പാപ്പ. ജൂണ്‍ മാസത്തെ പ്രാര്‍ത്ഥന നിയോഗമായി പ്രസിദ്ധപ്പെടുത്തിയ ഹ്രസ്വ വീഡിയോ സന്ദേശത്തിലാണ് ഇന്നിന്‍റെ സാമൂഹ്യപശ്ചാത്തലത്തില്‍ പാപ്പയുടെ ആഹ്വാനം. ലോകം കാരുണ്യം തേടുകയാണെന്നും ക്ലേശിക്കുന്ന ജനതകള്‍ക്കുവേണ്ടി ഈശോയുടെ തിരുഹൃദയത്തോട് പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും പാപ്പ അഭ്യര്‍ത്ഥിച്ചു. </p> <iframe width="640" height="360" src="https://www.youtube.com/embed/FIuAtb-ohNQ" frameborder="0" allow="accelerometer; autoplay; encrypted-media; gyroscope; picture-in-picture" allowfullscreen></iframe> <p> ക്ലേശിക്കുന്നവര്‍ ഇന്നു ലോകത്ത് നിരവധിയാണ്. കാരുണ്യത്തോടെ നമുക്ക് അവരെ സഹായിക്കാം. കാരുണ്യം ജീവിതക്ലേശങ്ങളെ ശമിപ്പിക്കും. അതു ക്രിസ്തുവിന്‍റെ ഹൃദയത്തോട് നമ്മെ അടുപ്പിക്കും. അവിടുത്തെ സ്നേഹത്തിന്‍റെ വിപ്ലവത്തിലേയ്ക്ക് നമ്മെ അതു നയിക്കും. വേദനിക്കുന്നവരെ ആശ്വസിപ്പിക്കണമേയെന്നു ഈ മാസം പ്രത്യേകമായി ഈശോയുടെ തിരുഹൃദയത്തോടു പ്രാര്‍ത്ഥിക്കാം. ക്രിസ്തു അവരെ തൊട്ടുസുഖപ്പെടുത്തട്ടെ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ടാണ് സ്പാനിഷ് ഭാഷയിലുള്ള വീഡിയോ സന്ദേശം ഫ്രാന്‍സിസ് പാപ്പ അവസാനിപ്പിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ERtwaAgTgUWBJ6dHuiXTkc}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-12-01:10:22.jpg
Keywords: പാപ്പ, ഫ്രാന്‍സിസ് പാപ്പ
Category: 1
Sub Category:
Heading: ക്ലേശിക്കുന്നവര്‍ ലോകത്ത് നിരവധി, കാരുണ്യത്തോടെ നമുക്ക് അവരെ സഹായിക്കാം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: കരുണ തേടുന്നവര്‍ ഇന്നു ലോകത്ത് നിരവധിയാണെന്നും കാരുണ്യത്തോടെ നമുക്ക് അവരെ സഹായിക്കാമെന്നും ഫ്രാന്‍സിസ് പാപ്പ. ജൂണ്‍ മാസത്തെ പ്രാര്‍ത്ഥന നിയോഗമായി പ്രസിദ്ധപ്പെടുത്തിയ ഹ്രസ്വ വീഡിയോ സന്ദേശത്തിലാണ് ഇന്നിന്‍റെ സാമൂഹ്യപശ്ചാത്തലത്തില്‍ പാപ്പയുടെ ആഹ്വാനം. ലോകം കാരുണ്യം തേടുകയാണെന്നും ക്ലേശിക്കുന്ന ജനതകള്‍ക്കുവേണ്ടി ഈശോയുടെ തിരുഹൃദയത്തോട് പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും പാപ്പ അഭ്യര്‍ത്ഥിച്ചു. </p> <iframe width="640" height="360" src="https://www.youtube.com/embed/FIuAtb-ohNQ" frameborder="0" allow="accelerometer; autoplay; encrypted-media; gyroscope; picture-in-picture" allowfullscreen></iframe> <p> ക്ലേശിക്കുന്നവര്‍ ഇന്നു ലോകത്ത് നിരവധിയാണ്. കാരുണ്യത്തോടെ നമുക്ക് അവരെ സഹായിക്കാം. കാരുണ്യം ജീവിതക്ലേശങ്ങളെ ശമിപ്പിക്കും. അതു ക്രിസ്തുവിന്‍റെ ഹൃദയത്തോട് നമ്മെ അടുപ്പിക്കും. അവിടുത്തെ സ്നേഹത്തിന്‍റെ വിപ്ലവത്തിലേയ്ക്ക് നമ്മെ അതു നയിക്കും. വേദനിക്കുന്നവരെ ആശ്വസിപ്പിക്കണമേയെന്നു ഈ മാസം പ്രത്യേകമായി ഈശോയുടെ തിരുഹൃദയത്തോടു പ്രാര്‍ത്ഥിക്കാം. ക്രിസ്തു അവരെ തൊട്ടുസുഖപ്പെടുത്തട്ടെ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ടാണ് സ്പാനിഷ് ഭാഷയിലുള്ള വീഡിയോ സന്ദേശം ഫ്രാന്‍സിസ് പാപ്പ അവസാനിപ്പിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ERtwaAgTgUWBJ6dHuiXTkc}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-12-01:10:22.jpg
Keywords: പാപ്പ, ഫ്രാന്‍സിസ് പാപ്പ
Content:
13474
Category: 14
Sub Category:
Heading: യേശുവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള 'ദി ചോസൺ' ടെലിവിഷൻ പരമ്പരയ്ക്കു വന്‍ സ്വീകാര്യത
Content: ന്യൂയോര്‍ക്ക്: യേശു ക്രിസ്തുവിന്റെ പരസ്യ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ദി ചോസൺ ടെലിവിഷൻ പരമ്പര വിശ്വാസികളുടെയിടയിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നു. കോവിഡ് 19 കാലത്തിറങ്ങിയ പരമ്പര നിരവധിയാളുകളാണ് ഡൗൺലോഡ് ചെയ്തും, യുട്യൂബിലും മറ്റുമായി കണ്ടത്. ഹോളിവുഡിന് പുറത്ത് നിർമ്മിച്ചിരിക്കുന്ന പരമ്പര ക്രിസ്തുവിനോടൊപ്പം നടന്നവരുടെ അനുഭവങ്ങൾ കാഴ്ചക്കാരിൽ എത്തിക്കുന്നു. ആദ്യത്തെ സീസണിൽ എട്ട് എപ്പിസോഡുകളായിരുന്നു ഉണ്ടായിരുന്നത്. അഭ്യുദയകാംക്ഷികളുടെ പണം സ്വീകരിച്ചാണ് പരമ്പര മുഴുവൻ ചിത്രീകരിച്ചിരിക്കുന്നത്. 10 മില്യൺ ഡോളറാണ് ഇതിനുവേണ്ടി ഇതുവരെ ചെലവഴിച്ചത്. വിഡ്- എയ്ഞ്ചൽ പ്രൊഡക്ഷൻസാണ് വിതരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. പരമ്പരയുടെ തിരക്കഥയും, സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഡള്ളസ് ജഗ്ഗിങ്സാണ്. ക്രിസ്തു തെരഞ്ഞെടുക്കപ്പെട്ടവനാണെന്നും അതേപോലെ യഹൂദ ജനതയും തെരഞ്ഞെടുക്കപ്പെട്ടവരാണെന്നും തന്നെ പിന്തുടരാൻ വേണ്ടി ക്രിസ്തു തെരഞ്ഞെടുത്ത ആളുകളും തെരഞ്ഞെടുക്കപ്പെട്ടവരാണെന്ന ചിന്തയാണ് പരമ്പരയ്ക്ക് ദി ചോസൺ എന്ന് പേരിടാൻ കാരണമായതെന്ന് ഡള്ളസ് ജഗ്ഗിങ്സ് പങ്കുവെച്ചു. ഡള്ളസ് ജഗ്ഗിങ്സിന്റെ പിതാവായ ജറി ജഗ്ഗിങ്സ് ക്രൈസ്തവ വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തി എഴുതപ്പെട്ട ദി ലഫ്റ്റ് ബിഹൈൻഡ് പുസ്തക പരമ്പര ശ്രദ്ധ പിടിച്ചുപറ്റിയിരിന്നു. ക്രിസ്തുവിൻറെ ജീവിതത്തെ ആസ്പദമാക്കി സിനിമകൾ എടുക്കുന്നതിൽ നിന്നും വ്യത്യസ്തമായിരുന്നു ഒരു പരമ്പര നിർമ്മിക്കുകയെന്ന ദൗത്യമെന്ന് ഡള്ളസ് പറഞ്ഞു. ജോനാഥൻ റൂമിയാണ് ക്രിസ്തുവിന്റെ വേഷം പരമ്പരയില്‍ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നത്. 'ജീവിതം മാറ്റിമറിച്ച കഥാപാത്രം' എന്നാണ് പരമ്പരയിലെ തന്റെ വേഷത്തെ ജോനാഥൻ വിശേഷിപ്പിക്കുന്നത്. ക്രിസ്തുവിന്റെ മനുഷ്യ സ്വഭാവമാണ് സ്ക്രീനിൽ കൂടുതൽ കാണിക്കാൻ ശ്രമിക്കുന്നതെന്നും വേഷം ചെയ്യാൻ പ്രാർത്ഥനയിലൂടെയും, വായനയിലൂടെയും, ദേവാലയ സന്ദർശനത്തിലൂടെയും ഒരുപാട് തയ്യാറെടുപ്പുകൾ നടത്തിയിരുന്നതായി കത്തോലിക്കാ വിശ്വാസി കൂടിയായ റൂമി കൂട്ടിച്ചേർത്തു. ബൈബിളിലെ കഥകളുടെ ആത്മാവ് നിലനിർത്തിക്കൊണ്ടുതന്നെ കഥാപാത്രങ്ങളെ സിനിമകളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ഉപയോഗിക്കാൻ സാധിച്ചുവെന്ന ആത്മവിശ്വാസത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ഇപ്പോൾ രണ്ടാം സീസണു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ദി ചോസൺ ടീം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-12-03:26:23.jpg
Keywords: സിനിമ, ചലച്ചിത്ര
Category: 14
Sub Category:
Heading: യേശുവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള 'ദി ചോസൺ' ടെലിവിഷൻ പരമ്പരയ്ക്കു വന്‍ സ്വീകാര്യത
Content: ന്യൂയോര്‍ക്ക്: യേശു ക്രിസ്തുവിന്റെ പരസ്യ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ദി ചോസൺ ടെലിവിഷൻ പരമ്പര വിശ്വാസികളുടെയിടയിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നു. കോവിഡ് 19 കാലത്തിറങ്ങിയ പരമ്പര നിരവധിയാളുകളാണ് ഡൗൺലോഡ് ചെയ്തും, യുട്യൂബിലും മറ്റുമായി കണ്ടത്. ഹോളിവുഡിന് പുറത്ത് നിർമ്മിച്ചിരിക്കുന്ന പരമ്പര ക്രിസ്തുവിനോടൊപ്പം നടന്നവരുടെ അനുഭവങ്ങൾ കാഴ്ചക്കാരിൽ എത്തിക്കുന്നു. ആദ്യത്തെ സീസണിൽ എട്ട് എപ്പിസോഡുകളായിരുന്നു ഉണ്ടായിരുന്നത്. അഭ്യുദയകാംക്ഷികളുടെ പണം സ്വീകരിച്ചാണ് പരമ്പര മുഴുവൻ ചിത്രീകരിച്ചിരിക്കുന്നത്. 10 മില്യൺ ഡോളറാണ് ഇതിനുവേണ്ടി ഇതുവരെ ചെലവഴിച്ചത്. വിഡ്- എയ്ഞ്ചൽ പ്രൊഡക്ഷൻസാണ് വിതരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. പരമ്പരയുടെ തിരക്കഥയും, സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഡള്ളസ് ജഗ്ഗിങ്സാണ്. ക്രിസ്തു തെരഞ്ഞെടുക്കപ്പെട്ടവനാണെന്നും അതേപോലെ യഹൂദ ജനതയും തെരഞ്ഞെടുക്കപ്പെട്ടവരാണെന്നും തന്നെ പിന്തുടരാൻ വേണ്ടി ക്രിസ്തു തെരഞ്ഞെടുത്ത ആളുകളും തെരഞ്ഞെടുക്കപ്പെട്ടവരാണെന്ന ചിന്തയാണ് പരമ്പരയ്ക്ക് ദി ചോസൺ എന്ന് പേരിടാൻ കാരണമായതെന്ന് ഡള്ളസ് ജഗ്ഗിങ്സ് പങ്കുവെച്ചു. ഡള്ളസ് ജഗ്ഗിങ്സിന്റെ പിതാവായ ജറി ജഗ്ഗിങ്സ് ക്രൈസ്തവ വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തി എഴുതപ്പെട്ട ദി ലഫ്റ്റ് ബിഹൈൻഡ് പുസ്തക പരമ്പര ശ്രദ്ധ പിടിച്ചുപറ്റിയിരിന്നു. ക്രിസ്തുവിൻറെ ജീവിതത്തെ ആസ്പദമാക്കി സിനിമകൾ എടുക്കുന്നതിൽ നിന്നും വ്യത്യസ്തമായിരുന്നു ഒരു പരമ്പര നിർമ്മിക്കുകയെന്ന ദൗത്യമെന്ന് ഡള്ളസ് പറഞ്ഞു. ജോനാഥൻ റൂമിയാണ് ക്രിസ്തുവിന്റെ വേഷം പരമ്പരയില്‍ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നത്. 'ജീവിതം മാറ്റിമറിച്ച കഥാപാത്രം' എന്നാണ് പരമ്പരയിലെ തന്റെ വേഷത്തെ ജോനാഥൻ വിശേഷിപ്പിക്കുന്നത്. ക്രിസ്തുവിന്റെ മനുഷ്യ സ്വഭാവമാണ് സ്ക്രീനിൽ കൂടുതൽ കാണിക്കാൻ ശ്രമിക്കുന്നതെന്നും വേഷം ചെയ്യാൻ പ്രാർത്ഥനയിലൂടെയും, വായനയിലൂടെയും, ദേവാലയ സന്ദർശനത്തിലൂടെയും ഒരുപാട് തയ്യാറെടുപ്പുകൾ നടത്തിയിരുന്നതായി കത്തോലിക്കാ വിശ്വാസി കൂടിയായ റൂമി കൂട്ടിച്ചേർത്തു. ബൈബിളിലെ കഥകളുടെ ആത്മാവ് നിലനിർത്തിക്കൊണ്ടുതന്നെ കഥാപാത്രങ്ങളെ സിനിമകളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ഉപയോഗിക്കാൻ സാധിച്ചുവെന്ന ആത്മവിശ്വാസത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ഇപ്പോൾ രണ്ടാം സീസണു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ദി ചോസൺ ടീം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-12-03:26:23.jpg
Keywords: സിനിമ, ചലച്ചിത്ര
Content:
13475
Category: 24
Sub Category:
Heading: 'ഇനി ഓൺലൈൻ കുർബാന പോരെ' എന്ന് പറയുന്നവരോട്
Content: ദൈവാലയങ്ങൾ തുറക്കുന്നതിനെക്കുറിച്ചും പരിശുദ്ധ കുർബ്ബാനയെക്കുറിച്ചുമെല്ലാം ധാരാളം ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ ഈ ദിവസങ്ങളിൽ നടക്കുന്നുണ്ട്. നല്ലതു തന്നെ. എന്നാൽ അവയിൽ ഏറ്റവും വേദനാജനകമായ കാര്യം: "ഇനിയെന്തിനാ പള്ളീൽ പോണേ, ടി.വി.യിൽ കുർബ്ബാന കണ്ടാൽ പോരെ.....ഇത്രയും ദിവസങ്ങൾ അങ്ങനെയായിട്ട് എന്തെങ്കിലും പറ്റിയോ.....?" എന്നിങ്ങനെയുള്ള ചിലരുടെ വാക്കുകളാണ്. തുറക്കാൻ അനുമതി ലഭിച്ചിട്ടും രോഗവ്യാപനം കൂടുന്നതിനാൽ മുൻകരുതലിൻ്റെ ഭാഗമായി പല ദൈവാലയങ്ങളും തുറന്നിട്ടില്ല. ഞങ്ങളുടെ ദൈവാലയവും തുറന്നിട്ടില്ല. ചിലയിടങ്ങളിൽ കരുതലുകളോടെ പള്ളികൾ തുറന്നിട്ടുമുണ്ട്. എന്നാൽ കാലാകാലം ഓൺലൈൻ കുർബാന മതി, ടി.വി.യിൽ കുർബ്ബാന കണ്ടാൽ പോരെ എന്നീ അഭിപ്രായങ്ങൾക്ക് ഒരു കത്തോലിക്കാ വിശ്വാസി എന്ന നിലയിൽ നൂറു ശതമാനവും ഞാൻ എതിരാണ്. അതിന് കാരണമുണ്ട്: പ്രിയ സുഹൃത്തേ, നിങ്ങളുടെ ജീവിത പങ്കാളിയോടും മക്കളോടുമുള്ള ബന്ധം വീഡിയോ കോൾ വഴി മാത്രം മതി എന്നു പറഞ്ഞാൽ നിങ്ങൾക്കത് എത്രമാത്രം ഉൾക്കൊള്ളാൻ കഴിയും? നിങ്ങൾ നിങ്ങളുടെ ജീവിത പങ്കാളിയെ വീഡീയോ കോൾ വഴി കാണുന്നുണ്ട് മക്കളുമായ് സംസാരിക്കുന്നുമുണ്ട്. എന്നാൽ അവരുമായി ശാരീരികമായ സാമീപ്യമില്ല. അവർ അടുത്തായിരിക്കണമെന്നും അവരുടെ അടുത്തായിരിക്കണമെന്നും നിങ്ങൾ ഏറെ താത്പര്യപെടുന്നു. അതു കൊണ്ടു തന്നെയല്ലെ എത്രയും പെട്ടന്ന് വീട്ടിൽ എത്തിച്ചേരണം എന്ന് വിദേശത്തുള്ളവരും സ്വദേശത്തുള്ളവരും ആഗ്രഹിക്കുന്നത്? ഇനി എന്നും വീഡിയോ കോൾ ചെയ്യുന്ന വ്യക്തികൾക്ക് നെറ്റ് വർക്ക് തകരാർ നേരിട്ടാലോ? അന്ന് നേരിൽ കണ്ട് വിളിക്കാൻ കഴിയില്ല. അതും ശരിയല്ലെ? കരണ്ട് പോയതിനാൽടി.വി.യിലെ കുർബാന പോലും പല ദിവസങ്ങളിലും നഷ്ടമായെന്നു പറഞ്ഞ് ദു:ഖിക്കുന്നവരെ എനിക്കറിയാം. അവരിൽ എൻ്റെ മാതാപിതാക്കളും ഉൾപ്പെടും. എൻ്റെ കാഴ്ചപ്പാടിൽ ഒരു വിശ്വാസി ദൈവാലയത്തിൽ എത്തണമെന്ന് ആഗ്രഹിക്കുന്നത് പ്രാർത്ഥിക്കാൻ വേണ്ടി മാത്രമല്ല. മറിച്ച് വി. കുർബാനയിൽ ഇന്നും ജീവിക്കുന്ന ഈശോയെ സ്വീകരിക്കാൻ വേണ്ടി കൂടിയാണ്. അങ്ങനെയൊരു നല്ല ദിനത്തിനായാണ് വിശ്വാസി കാത്തിരിക്കേണ്ടത്. എന്തെന്നാൽ ക്രിസ്തു തന്നെ പറഞ്ഞിട്ടുണ്ട്: ''എന്‍െറ ശരീരം ഭക്‌ഷിക്കുകയും എന്‍െറ രക്‌തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു '' എന്ന് (യോഹ 6 :56). അതു കൊണ്ടു തന്നെ കർത്താവ് കൂടെവസിക്കുന്ന ആ കൂദാശ കൈക്കൊള്ളണമെന്നാഗ്രഹിക്കുന്നത് തെറ്റാണോ? സത്യത്തിൽ അതിനു വേണ്ടിയല്ലെ ഓരോ വിശ്വാസിയും ആഗ്രഹിക്കേണ്ടതും? അല്ലാതെ യുക്തിസഹമായ് ചിന്തിച്ച് കൂടുതൽ ദൈവനിഷേധവും നിരീശ്വരവാദവും പ്രചരിപ്പിക്കുകയാണോ വേണ്ടത്? പരിപൂർണ്ണമായ രോഗശമനം ഉണ്ടാകും. എന്നാൽ, അതിന് മുമ്പ് ഭയരഹിതമായി ദൈവാലയത്തിൽ പോകാൻ കഴിയുന്ന ദിവസങ്ങൾ എത്തിച്ചേരുമെന്ന് ഞാൻ വിശ്വസിക്കുന്നു. വീട്ടുകാരോടൊപ്പമാകാൻ കാത്തിരിക്കുന്ന ഒരു പ്രവാസിയെ പോലെ വിശ്വാസത്തോടെയും പ്രതീക്ഷയോടെയും നമുക്ക് കാത്തിരിക്കാം. കാത്തിരിപ്പിൻ്റെ ഈ ദിനങ്ങളിൽ ഇനിയും കേട്ടിട്ടില്ലെങ്കിൽ ഷാജി തുമ്പേച്ചിറയിലച്ചൻ്റെ ആ ഗാനം ഒന്നു കേൾക്കണേ... 'എന്നാണിനി എന്നാണിനി എന്ന് നാവിൽ നേരിൽ ഞാൻ കുർബാന കൊള്ളും.....അത്രയ്ക്ക് അർത്ഥവത്താണത്'.
Image: /content_image/News/News-2020-06-12-04:06:22.jpg
Keywords: ഓണ്‍ലൈന്‍
Category: 24
Sub Category:
Heading: 'ഇനി ഓൺലൈൻ കുർബാന പോരെ' എന്ന് പറയുന്നവരോട്
Content: ദൈവാലയങ്ങൾ തുറക്കുന്നതിനെക്കുറിച്ചും പരിശുദ്ധ കുർബ്ബാനയെക്കുറിച്ചുമെല്ലാം ധാരാളം ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ ഈ ദിവസങ്ങളിൽ നടക്കുന്നുണ്ട്. നല്ലതു തന്നെ. എന്നാൽ അവയിൽ ഏറ്റവും വേദനാജനകമായ കാര്യം: "ഇനിയെന്തിനാ പള്ളീൽ പോണേ, ടി.വി.യിൽ കുർബ്ബാന കണ്ടാൽ പോരെ.....ഇത്രയും ദിവസങ്ങൾ അങ്ങനെയായിട്ട് എന്തെങ്കിലും പറ്റിയോ.....?" എന്നിങ്ങനെയുള്ള ചിലരുടെ വാക്കുകളാണ്. തുറക്കാൻ അനുമതി ലഭിച്ചിട്ടും രോഗവ്യാപനം കൂടുന്നതിനാൽ മുൻകരുതലിൻ്റെ ഭാഗമായി പല ദൈവാലയങ്ങളും തുറന്നിട്ടില്ല. ഞങ്ങളുടെ ദൈവാലയവും തുറന്നിട്ടില്ല. ചിലയിടങ്ങളിൽ കരുതലുകളോടെ പള്ളികൾ തുറന്നിട്ടുമുണ്ട്. എന്നാൽ കാലാകാലം ഓൺലൈൻ കുർബാന മതി, ടി.വി.യിൽ കുർബ്ബാന കണ്ടാൽ പോരെ എന്നീ അഭിപ്രായങ്ങൾക്ക് ഒരു കത്തോലിക്കാ വിശ്വാസി എന്ന നിലയിൽ നൂറു ശതമാനവും ഞാൻ എതിരാണ്. അതിന് കാരണമുണ്ട്: പ്രിയ സുഹൃത്തേ, നിങ്ങളുടെ ജീവിത പങ്കാളിയോടും മക്കളോടുമുള്ള ബന്ധം വീഡിയോ കോൾ വഴി മാത്രം മതി എന്നു പറഞ്ഞാൽ നിങ്ങൾക്കത് എത്രമാത്രം ഉൾക്കൊള്ളാൻ കഴിയും? നിങ്ങൾ നിങ്ങളുടെ ജീവിത പങ്കാളിയെ വീഡീയോ കോൾ വഴി കാണുന്നുണ്ട് മക്കളുമായ് സംസാരിക്കുന്നുമുണ്ട്. എന്നാൽ അവരുമായി ശാരീരികമായ സാമീപ്യമില്ല. അവർ അടുത്തായിരിക്കണമെന്നും അവരുടെ അടുത്തായിരിക്കണമെന്നും നിങ്ങൾ ഏറെ താത്പര്യപെടുന്നു. അതു കൊണ്ടു തന്നെയല്ലെ എത്രയും പെട്ടന്ന് വീട്ടിൽ എത്തിച്ചേരണം എന്ന് വിദേശത്തുള്ളവരും സ്വദേശത്തുള്ളവരും ആഗ്രഹിക്കുന്നത്? ഇനി എന്നും വീഡിയോ കോൾ ചെയ്യുന്ന വ്യക്തികൾക്ക് നെറ്റ് വർക്ക് തകരാർ നേരിട്ടാലോ? അന്ന് നേരിൽ കണ്ട് വിളിക്കാൻ കഴിയില്ല. അതും ശരിയല്ലെ? കരണ്ട് പോയതിനാൽടി.വി.യിലെ കുർബാന പോലും പല ദിവസങ്ങളിലും നഷ്ടമായെന്നു പറഞ്ഞ് ദു:ഖിക്കുന്നവരെ എനിക്കറിയാം. അവരിൽ എൻ്റെ മാതാപിതാക്കളും ഉൾപ്പെടും. എൻ്റെ കാഴ്ചപ്പാടിൽ ഒരു വിശ്വാസി ദൈവാലയത്തിൽ എത്തണമെന്ന് ആഗ്രഹിക്കുന്നത് പ്രാർത്ഥിക്കാൻ വേണ്ടി മാത്രമല്ല. മറിച്ച് വി. കുർബാനയിൽ ഇന്നും ജീവിക്കുന്ന ഈശോയെ സ്വീകരിക്കാൻ വേണ്ടി കൂടിയാണ്. അങ്ങനെയൊരു നല്ല ദിനത്തിനായാണ് വിശ്വാസി കാത്തിരിക്കേണ്ടത്. എന്തെന്നാൽ ക്രിസ്തു തന്നെ പറഞ്ഞിട്ടുണ്ട്: ''എന്‍െറ ശരീരം ഭക്‌ഷിക്കുകയും എന്‍െറ രക്‌തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു '' എന്ന് (യോഹ 6 :56). അതു കൊണ്ടു തന്നെ കർത്താവ് കൂടെവസിക്കുന്ന ആ കൂദാശ കൈക്കൊള്ളണമെന്നാഗ്രഹിക്കുന്നത് തെറ്റാണോ? സത്യത്തിൽ അതിനു വേണ്ടിയല്ലെ ഓരോ വിശ്വാസിയും ആഗ്രഹിക്കേണ്ടതും? അല്ലാതെ യുക്തിസഹമായ് ചിന്തിച്ച് കൂടുതൽ ദൈവനിഷേധവും നിരീശ്വരവാദവും പ്രചരിപ്പിക്കുകയാണോ വേണ്ടത്? പരിപൂർണ്ണമായ രോഗശമനം ഉണ്ടാകും. എന്നാൽ, അതിന് മുമ്പ് ഭയരഹിതമായി ദൈവാലയത്തിൽ പോകാൻ കഴിയുന്ന ദിവസങ്ങൾ എത്തിച്ചേരുമെന്ന് ഞാൻ വിശ്വസിക്കുന്നു. വീട്ടുകാരോടൊപ്പമാകാൻ കാത്തിരിക്കുന്ന ഒരു പ്രവാസിയെ പോലെ വിശ്വാസത്തോടെയും പ്രതീക്ഷയോടെയും നമുക്ക് കാത്തിരിക്കാം. കാത്തിരിപ്പിൻ്റെ ഈ ദിനങ്ങളിൽ ഇനിയും കേട്ടിട്ടില്ലെങ്കിൽ ഷാജി തുമ്പേച്ചിറയിലച്ചൻ്റെ ആ ഗാനം ഒന്നു കേൾക്കണേ... 'എന്നാണിനി എന്നാണിനി എന്ന് നാവിൽ നേരിൽ ഞാൻ കുർബാന കൊള്ളും.....അത്രയ്ക്ക് അർത്ഥവത്താണത്'.
Image: /content_image/News/News-2020-06-12-04:06:22.jpg
Keywords: ഓണ്‍ലൈന്‍
Content:
13476
Category: 18
Sub Category:
Heading: ബസ്‌വേ നിര്‍മ്മിക്കുന്നതിനായി മാനന്തവാടി രൂപത 20 സെന്റ് ഭൂമി സൗജന്യമായി നല്‍കി
Content: മാനന്തവാടി: സാധാരണക്കാരായ ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്താന്‍ ബസ്‌വേ നിര്‍മ്മിക്കുന്നതിനായി 20 സെന്‍റ് ഭൂമി സൗജന്യമായി നല്‍കിക്കൊണ്ട് മാനന്തവാടി രൂപതയുടെ മഹത്തായ മാതൃക. എടവക ദ്വാരകയില്‍ ബസ്സ്‌വേ നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ ദ്വാരകയുടെ മുഖഛായ തന്നെ മാറും. എടവക പഞ്ചായത്തിലെ തിരക്കേറിയതും നിരവധി കച്ചവട സ്ഥാപനങ്ങും ഉള്ള പ്രദേശമാണ്. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഉള്‍പ്പെടെ രണ്ട് സ്‌കൂള്‍, ആയൂര്‍വേദ ആശുപത്രി ബാങ്കുകള്‍ ഉള്‍പ്പെടെ ഉള്ള എടവക പഞ്ചായത്തിലെ പ്രധാന ടൗണാണ് ദ്വാരക.ദ്വാരകയില്‍ ഒരു ബസ്സ് വേ വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മാറി മാറി വന്ന ഭരണ സമിതികള്‍ ഈ ആവശ്യത്തിന്റെ പുറകില്‍ തന്നെയായിരുന്നുവെങ്കിലും മാനന്തവാടി രൂപതയുടെ ക്രിയാത്മകമായ സഹായമാണ് ഒടുവില്‍ ഇത് യാഥാര്‍ത്ഥ്യമാക്കുന്നതിലേക്ക് വഴി തെളിയിച്ചിരിക്കുന്നത്. ദ്വാരകയില്‍ രൂപതയുടെ കൈവശമുള്ള 20 സെന്റ് സ്ഥലം ബസ്സ് വേ നിര്‍മ്മാണത്തിനായി പഞ്ചായത്തിന് നല്‍കി കഴിഞ്ഞു. ബിഷപ്പ് ഹൗസില്‍ നടന്ന ചടങ്ങില്‍ എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന് രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം സ്ഥലത്തിന്റെ രേഖ കൈമാറി. ഗ്രാമ പഞ്ചാ വൈസ് പ്രസിഡന്റ് നജ്മുദ്ദീന്‍ മൂടമ്പത്ത്, സ്ഥിരം സമിതി അംഗങ്ങളായ ജില്‍സണ്‍ തൂപ്പുംങ്കര, ആമീന അവറാന്‍,മെമ്പര്‍മാരായ മനു കുഴിവേലില്‍, നജീബ് മണ്ണാര്‍, പഞ്ചായത്ത് സെക്രട്ടറി ഗോപാലകൃഷ്ണന്‍, രൂപത പ്രെക്യുറേറ്റര്‍ ഫാ. ജില്‍സണ്‍ കോക്കണ്ടത്തില്‍, കോര്‍പ്പറേറ്റ് മാനേജര്‍ ബിജു പൊന്‍പാറയ്ക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ERtwaAgTgUWBJ6dHuiXTkc}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-06-12-04:20:21.jpg
Keywords: സൗജന്യ
Category: 18
Sub Category:
Heading: ബസ്‌വേ നിര്‍മ്മിക്കുന്നതിനായി മാനന്തവാടി രൂപത 20 സെന്റ് ഭൂമി സൗജന്യമായി നല്‍കി
Content: മാനന്തവാടി: സാധാരണക്കാരായ ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്താന്‍ ബസ്‌വേ നിര്‍മ്മിക്കുന്നതിനായി 20 സെന്‍റ് ഭൂമി സൗജന്യമായി നല്‍കിക്കൊണ്ട് മാനന്തവാടി രൂപതയുടെ മഹത്തായ മാതൃക. എടവക ദ്വാരകയില്‍ ബസ്സ്‌വേ നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ ദ്വാരകയുടെ മുഖഛായ തന്നെ മാറും. എടവക പഞ്ചായത്തിലെ തിരക്കേറിയതും നിരവധി കച്ചവട സ്ഥാപനങ്ങും ഉള്ള പ്രദേശമാണ്. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഉള്‍പ്പെടെ രണ്ട് സ്‌കൂള്‍, ആയൂര്‍വേദ ആശുപത്രി ബാങ്കുകള്‍ ഉള്‍പ്പെടെ ഉള്ള എടവക പഞ്ചായത്തിലെ പ്രധാന ടൗണാണ് ദ്വാരക.ദ്വാരകയില്‍ ഒരു ബസ്സ് വേ വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മാറി മാറി വന്ന ഭരണ സമിതികള്‍ ഈ ആവശ്യത്തിന്റെ പുറകില്‍ തന്നെയായിരുന്നുവെങ്കിലും മാനന്തവാടി രൂപതയുടെ ക്രിയാത്മകമായ സഹായമാണ് ഒടുവില്‍ ഇത് യാഥാര്‍ത്ഥ്യമാക്കുന്നതിലേക്ക് വഴി തെളിയിച്ചിരിക്കുന്നത്. ദ്വാരകയില്‍ രൂപതയുടെ കൈവശമുള്ള 20 സെന്റ് സ്ഥലം ബസ്സ് വേ നിര്‍മ്മാണത്തിനായി പഞ്ചായത്തിന് നല്‍കി കഴിഞ്ഞു. ബിഷപ്പ് ഹൗസില്‍ നടന്ന ചടങ്ങില്‍ എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന് രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം സ്ഥലത്തിന്റെ രേഖ കൈമാറി. ഗ്രാമ പഞ്ചാ വൈസ് പ്രസിഡന്റ് നജ്മുദ്ദീന്‍ മൂടമ്പത്ത്, സ്ഥിരം സമിതി അംഗങ്ങളായ ജില്‍സണ്‍ തൂപ്പുംങ്കര, ആമീന അവറാന്‍,മെമ്പര്‍മാരായ മനു കുഴിവേലില്‍, നജീബ് മണ്ണാര്‍, പഞ്ചായത്ത് സെക്രട്ടറി ഗോപാലകൃഷ്ണന്‍, രൂപത പ്രെക്യുറേറ്റര്‍ ഫാ. ജില്‍സണ്‍ കോക്കണ്ടത്തില്‍, കോര്‍പ്പറേറ്റ് മാനേജര്‍ ബിജു പൊന്‍പാറയ്ക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ERtwaAgTgUWBJ6dHuiXTkc}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-06-12-04:20:21.jpg
Keywords: സൗജന്യ
Content:
13477
Category: 10
Sub Category:
Heading: പോളണ്ടിൽ നടന്ന ദിവ്യകാരുണ്യ അത്ഭുതം അനേകരെ യേശുവിലേക്ക് അടുപ്പിക്കുന്നു
Content: വാർസോ: പോളണ്ടിലെ ലെഗ്നിക്കായിൽ സ്ഥിതിചെയ്യുന്ന സെന്റ് ഹയാസിന്ത് ദേവാലയത്തിൽ നടന്ന ദിവ്യകാരുണ്യ അത്ഭുതം അനേകരെ ക്രിസ്തുവിലേക്ക് അടുപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നിരവധി പേർക്ക് ഇവിടെയെത്തി മാനസാന്തരം പ്രാപിച്ചതായി വിവിധ മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. 2013 ലെ ക്രിസ്തുമസ് ദിനത്തില്‍ ദേവാലയത്തിൽ നടന്ന ദിവ്യകാരുണ്യ അത്ഭുതം വിശദമായ പഠനങ്ങള്‍ക്കു ശേഷം 2016-ല്‍ വത്തിക്കാന്‍ അംഗീകാരം നല്‍കിയിരിന്നു. ക്രിസ്തുമസ് ദിനത്തില്‍ വിശുദ്ധ കുര്‍ബാന മധ്യേ വൈദികൻ കൂദാശ ചെയ്ത ഒരു തിരുവോസ്തി നിലത്തുവീണിരിന്നു. കൂദാശ ചെയ്യപ്പെട്ട തിരുവോസ്തി ഭക്ഷിക്കാനാവാത്തവിധം കേടാവുകയോ നിലത്തുവീണ് അഴുക്കുപുരളുകയോ ചെയ്താൽ സഭയിലുടനീളം അനുവർത്തിക്കുന്ന ഒരു പതിവുണ്ട്- ആ തിരുവോസ്തി വെള്ളത്തിൽ ഇട്ട് ലയിപ്പിച്ചു ആ വെള്ളം ഭൂമിയിലേക്ക് നേരിട്ടു പതിക്കത്തക്കവണ്ണം വെള്ളം ഒഴുകുന്ന വിധം ഒഴുക്കി കളയുക. ഇതിന്‍ പ്രകാരം അലിയിച്ചു കളയാനായി വെള്ളത്തില്‍ നിക്ഷേപിച്ചു. ഉടനെതന്നെ തിരുവോസ്തിയില്‍നിന്നും രക്തത്തിന്റെ അംശങ്ങള്‍ പ്രത്യക്ഷപ്പെടുവാന്‍ തുടങ്ങിയിരിന്നു. രക്തത്തിൽ കുതിർന്ന മാംസ ഭാഗം കണ്ടതായി ഇടവകയുടെ ചുമതല വഹിച്ചിരുന്ന ഫാ. ആന്ധേജ് സിയോബ്ര സാക്ഷ്യപ്പെടുത്തിയതോടെ ഇത് ആഗോള തലത്തില്‍ തന്നെ ചര്‍ച്ചയ്ക്ക് വഴി തെളിയിച്ചു. ഇതിനെപ്പറ്റി പഠിക്കാനായി ലെഗ്നിക്ക ബിഷപ്പ് സ്റ്റീഫൻ സിച്ചി ഒരു കമ്മീഷനെ നിയോഗിച്ചു. 2014 ഫെബ്രുവരി മാസം രണ്ട് യൂണിവേഴ്സിറ്റി മെഡിക്കൽ ഡിപ്പാർട്ട്മെന്റുകൾ മാംസഭാഗം ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി. മാനസിക സമ്മർദ്ദം നേരിട്ട ഒരു വ്യക്തിയുടെ ഹൃദയത്തിന്റെ ഭാഗമാണ് അപ്പക്കഷണത്തിന് മേൽ കണ്ടതെന്ന് വിദഗ്ധ പരിശോധനയിൽ കണ്ടെത്തി. തിരുവോസ്തിയില്‍ 'Cross Striated Muscle' അവസ്ഥയിലുള്ള മസില്‍ ഭാഗങ്ങള്‍ കാണപ്പെട്ടു, ഇത് 'ഹൃദയത്തിന്‍റെ' ഭാഗങ്ങളാണ് തുടങ്ങി നിരവധി ഫലമാണ് പഠനത്തില്‍ നിന്നു വ്യക്തമായത്. 2016ൽ വിശ്വാസത്തിനു വേണ്ടിയുള്ള വത്തിക്കാൻ തിരുസംഘം ലെഗ്നിക്കായിലെ ദിവ്യകാരുണ്യം വണക്കത്തിന് യോഗ്യമാണെന്ന് പ്രഖ്യാപിച്ചു. എന്നാൽ കൂടുതൽ പഠനങ്ങൾ സഭ ഇന്നും തുടരുകയാണ്. അത്ഭുതത്തിന് ആത്മീയമായ ഫലങ്ങൾ നൽകാൻ സാധിക്കുന്നുണ്ടോ എന്നും സഭ പരിശോധിക്കുന്നു. ദിവ്യകാരുണ്യ അത്ഭുതം കാണാൻ തീർത്ഥാടകർ എത്തുന്നുണ്ടോ, മാനസാന്തരങ്ങൾ ഉണ്ടാകുന്നുണ്ടോ, രോഗസൗഖ്യങ്ങൾ നടക്കുന്നുണ്ടോ എന്നതിനെപ്പറ്റി വിശദമായ വിവരങ്ങൾ ശേഖരിക്കുകയാണ് തന്റെ ഇപ്പോഴത്തെ ദൗത്യമെന്ന് ഫാ. ആന്ധേജ് സിയോബ്ര വെളിപ്പെടുത്തി. ശേഖരിച്ച വിവരങ്ങളെല്ലാം ഇനി വത്തിക്കാനു കൈമാറും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഏഷ്യയിൽ നിന്നും, അമേരിക്കയിൽ നിന്ന് പോലും ആളുകൾ ദിവ്യകാരുണ്യ അത്ഭുതം കാണാൻ ജർമനി- ചെക്ക് റിപ്പബ്ലിക് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ലെഗ്നിക്കയിൽ എത്താറുണ്ടെന്ന് ഫാ. സിയോബ്ര പറഞ്ഞു. നിരവധി മാനസാന്തരങ്ങൾ ഇവിടെ ഉണ്ടാകാറുണ്ടെങ്കിലും വർഷങ്ങളായി സഭാവിരുദ്ധത പ്രകടിപ്പിച്ച ഒരാളുടെ മാനസാന്തരമാണ് അദ്ദേഹം പ്രത്യേകം ചൂണ്ടിക്കാട്ടുന്നത്. ദിവ്യകാരുണ്യ അത്ഭുതമായ തിരുവോസ്തി കണ്ടതിന് ശേഷം ആത്മീയ തലത്തിൽ ആ വ്യക്തിയുടെ വലിയ മാറ്റത്തിന് കാരണമായെന്നും 50 വർഷത്തിനുശേഷം കുമ്പസാരിച്ച്, വിശുദ്ധ കുർബാന സ്വീകരിച്ചുവെന്നും വൈദികന്‍ പറയുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-12-08:57:18.jpg
Keywords: ദിവ്യകാരുണ്യ അത്ഭു
Category: 10
Sub Category:
Heading: പോളണ്ടിൽ നടന്ന ദിവ്യകാരുണ്യ അത്ഭുതം അനേകരെ യേശുവിലേക്ക് അടുപ്പിക്കുന്നു
Content: വാർസോ: പോളണ്ടിലെ ലെഗ്നിക്കായിൽ സ്ഥിതിചെയ്യുന്ന സെന്റ് ഹയാസിന്ത് ദേവാലയത്തിൽ നടന്ന ദിവ്യകാരുണ്യ അത്ഭുതം അനേകരെ ക്രിസ്തുവിലേക്ക് അടുപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നിരവധി പേർക്ക് ഇവിടെയെത്തി മാനസാന്തരം പ്രാപിച്ചതായി വിവിധ മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. 2013 ലെ ക്രിസ്തുമസ് ദിനത്തില്‍ ദേവാലയത്തിൽ നടന്ന ദിവ്യകാരുണ്യ അത്ഭുതം വിശദമായ പഠനങ്ങള്‍ക്കു ശേഷം 2016-ല്‍ വത്തിക്കാന്‍ അംഗീകാരം നല്‍കിയിരിന്നു. ക്രിസ്തുമസ് ദിനത്തില്‍ വിശുദ്ധ കുര്‍ബാന മധ്യേ വൈദികൻ കൂദാശ ചെയ്ത ഒരു തിരുവോസ്തി നിലത്തുവീണിരിന്നു. കൂദാശ ചെയ്യപ്പെട്ട തിരുവോസ്തി ഭക്ഷിക്കാനാവാത്തവിധം കേടാവുകയോ നിലത്തുവീണ് അഴുക്കുപുരളുകയോ ചെയ്താൽ സഭയിലുടനീളം അനുവർത്തിക്കുന്ന ഒരു പതിവുണ്ട്- ആ തിരുവോസ്തി വെള്ളത്തിൽ ഇട്ട് ലയിപ്പിച്ചു ആ വെള്ളം ഭൂമിയിലേക്ക് നേരിട്ടു പതിക്കത്തക്കവണ്ണം വെള്ളം ഒഴുകുന്ന വിധം ഒഴുക്കി കളയുക. ഇതിന്‍ പ്രകാരം അലിയിച്ചു കളയാനായി വെള്ളത്തില്‍ നിക്ഷേപിച്ചു. ഉടനെതന്നെ തിരുവോസ്തിയില്‍നിന്നും രക്തത്തിന്റെ അംശങ്ങള്‍ പ്രത്യക്ഷപ്പെടുവാന്‍ തുടങ്ങിയിരിന്നു. രക്തത്തിൽ കുതിർന്ന മാംസ ഭാഗം കണ്ടതായി ഇടവകയുടെ ചുമതല വഹിച്ചിരുന്ന ഫാ. ആന്ധേജ് സിയോബ്ര സാക്ഷ്യപ്പെടുത്തിയതോടെ ഇത് ആഗോള തലത്തില്‍ തന്നെ ചര്‍ച്ചയ്ക്ക് വഴി തെളിയിച്ചു. ഇതിനെപ്പറ്റി പഠിക്കാനായി ലെഗ്നിക്ക ബിഷപ്പ് സ്റ്റീഫൻ സിച്ചി ഒരു കമ്മീഷനെ നിയോഗിച്ചു. 2014 ഫെബ്രുവരി മാസം രണ്ട് യൂണിവേഴ്സിറ്റി മെഡിക്കൽ ഡിപ്പാർട്ട്മെന്റുകൾ മാംസഭാഗം ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി. മാനസിക സമ്മർദ്ദം നേരിട്ട ഒരു വ്യക്തിയുടെ ഹൃദയത്തിന്റെ ഭാഗമാണ് അപ്പക്കഷണത്തിന് മേൽ കണ്ടതെന്ന് വിദഗ്ധ പരിശോധനയിൽ കണ്ടെത്തി. തിരുവോസ്തിയില്‍ 'Cross Striated Muscle' അവസ്ഥയിലുള്ള മസില്‍ ഭാഗങ്ങള്‍ കാണപ്പെട്ടു, ഇത് 'ഹൃദയത്തിന്‍റെ' ഭാഗങ്ങളാണ് തുടങ്ങി നിരവധി ഫലമാണ് പഠനത്തില്‍ നിന്നു വ്യക്തമായത്. 2016ൽ വിശ്വാസത്തിനു വേണ്ടിയുള്ള വത്തിക്കാൻ തിരുസംഘം ലെഗ്നിക്കായിലെ ദിവ്യകാരുണ്യം വണക്കത്തിന് യോഗ്യമാണെന്ന് പ്രഖ്യാപിച്ചു. എന്നാൽ കൂടുതൽ പഠനങ്ങൾ സഭ ഇന്നും തുടരുകയാണ്. അത്ഭുതത്തിന് ആത്മീയമായ ഫലങ്ങൾ നൽകാൻ സാധിക്കുന്നുണ്ടോ എന്നും സഭ പരിശോധിക്കുന്നു. ദിവ്യകാരുണ്യ അത്ഭുതം കാണാൻ തീർത്ഥാടകർ എത്തുന്നുണ്ടോ, മാനസാന്തരങ്ങൾ ഉണ്ടാകുന്നുണ്ടോ, രോഗസൗഖ്യങ്ങൾ നടക്കുന്നുണ്ടോ എന്നതിനെപ്പറ്റി വിശദമായ വിവരങ്ങൾ ശേഖരിക്കുകയാണ് തന്റെ ഇപ്പോഴത്തെ ദൗത്യമെന്ന് ഫാ. ആന്ധേജ് സിയോബ്ര വെളിപ്പെടുത്തി. ശേഖരിച്ച വിവരങ്ങളെല്ലാം ഇനി വത്തിക്കാനു കൈമാറും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഏഷ്യയിൽ നിന്നും, അമേരിക്കയിൽ നിന്ന് പോലും ആളുകൾ ദിവ്യകാരുണ്യ അത്ഭുതം കാണാൻ ജർമനി- ചെക്ക് റിപ്പബ്ലിക് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ലെഗ്നിക്കയിൽ എത്താറുണ്ടെന്ന് ഫാ. സിയോബ്ര പറഞ്ഞു. നിരവധി മാനസാന്തരങ്ങൾ ഇവിടെ ഉണ്ടാകാറുണ്ടെങ്കിലും വർഷങ്ങളായി സഭാവിരുദ്ധത പ്രകടിപ്പിച്ച ഒരാളുടെ മാനസാന്തരമാണ് അദ്ദേഹം പ്രത്യേകം ചൂണ്ടിക്കാട്ടുന്നത്. ദിവ്യകാരുണ്യ അത്ഭുതമായ തിരുവോസ്തി കണ്ടതിന് ശേഷം ആത്മീയ തലത്തിൽ ആ വ്യക്തിയുടെ വലിയ മാറ്റത്തിന് കാരണമായെന്നും 50 വർഷത്തിനുശേഷം കുമ്പസാരിച്ച്, വിശുദ്ധ കുർബാന സ്വീകരിച്ചുവെന്നും വൈദികന്‍ പറയുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-12-08:57:18.jpg
Keywords: ദിവ്യകാരുണ്യ അത്ഭു
Content:
13478
Category: 1
Sub Category:
Heading: മുസ്ലീം മേഖലയില്‍ വീട് വാങ്ങി: പാക്ക് ക്രിസ്ത്യന്‍ കുടുംബത്തിലെ രണ്ടംഗങ്ങള്‍ക്ക് വെടിയേറ്റു
Content: പെഷവാര്‍: മുസ്ലീം മേഖലയില്‍ വീട് വാങ്ങിച്ചതിന്റെ പേരില്‍ പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ കുടുംബത്തിലെ രണ്ടു പേര്‍ക്ക് വെടിയേറ്റു. ഖൈബര്‍ പഖ്തൂണ്‍ഖ്വാ പ്രവിശ്യയിലെ പെഷവാറിലെ ടിവി കോളനിയില്‍ മുസ്ലീങ്ങള്‍ താമസിക്കുന്ന മേഖലയില്‍ വീട് വാങ്ങിച്ചതിന്റെ പേരിലാണ് ക്രൈസ്തവ വിശ്വാസികളായ നദീം ജോസഫിനും അദ്ദേഹത്തിന്‍റെ ഭാര്യ മാതാവായ എലിസബത്ത് മാസിക്കും വെടിയേറ്റത്. ക്രിസ്ത്യന്‍ കുടുംബം തന്റെ ഭവനത്തിന് സമീപം താമസിക്കുവാന്‍ വന്നതില്‍ രോഷം പൂണ്ട അയല്‍വാസിയായ സല്‍മാന്‍ ഖാനാണ് അക്രമത്തിന്റെ പിന്നില്‍. ഒരു മാസം മുന്‍പാണ് നദീം ജോസഫ് പെഷവാറിലെ ടി.വി കോളനിയില്‍ വീട് വാങ്ങിച്ചത്. ഇക്കഴിഞ്ഞ ജൂണ്‍ നാലിന് ജോസഫ് വാങ്ങിച്ച വീടിന്റെ നേരെ എതിര്‍വശത്ത് താമസിക്കുന്ന സല്‍മാന്‍ ഖാനും മകനും തോക്കുമായെത്തുകയും 24 മണിക്കൂറിനുള്ളില്‍ വീടൊഴിഞ്ഞ് പോയിരിക്കണമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പോലീസ് ഹെല്‍പ്പ്-ലൈനിലേക്ക് ഫോണ്‍ ചെയ്തപ്പോഴേക്കും അക്രമികള്‍ വെടിയുതിര്‍ത്തു കഴിഞ്ഞിരുന്നുവെന്ന് പെഷവാറിലെ ഹോസ്പിറ്റലില്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോയിലൂടെ ജോസഫ് വെളിപ്പെടുത്തി. ജോസഫിന് വയറ്റിലും, എലിസബത്ത് മാസിക്ക് ഇടതു തോളിലുമാണ് വെടിയേറ്റിരിക്കുന്നത്. ആശുപത്രിയില്‍ കിടക്കുമ്പോഴും തന്റെ ജീവനെക്കുറിച്ചും, കുടുംബത്തിന്റെ സുരക്ഷിതത്വത്തെക്കുറിച്ചുമുള്ള ഭീതിയിലാണ് ജോസഫ്. കുറ്റവാളികള്‍ പഞ്ചാബ് പ്രവിശ്യയിലേക്ക് കടന്നിട്ടുണ്ടെന്നും, അവരെ പിടികൂടുവാന്‍ പോലീസ് സംഘത്തെ അയച്ചിട്ടുണ്ടെന്നും മൈനോറിറ്റി അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥനായ വസീര്‍സാദ അറിയിച്ചു. പാക്കിസ്ഥാന്‍ നാഷ്ണല്‍ അസംബ്ലി അംഗം ജാംഷെഡ് തോമസ്, ജോസഫിന്റെ കുടുംബത്തെ സന്ദര്‍ശിക്കുകയും ഹീനകൃത്യത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുകയും ചെയ്തിട്ടുണ്ട്. മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ പാകിസ്ഥാനില്‍ ക്രൈസ്തവരെ രണ്ടാം തരം പൗരന്‍മാരായിട്ടാണ് കണ്ടുവരുന്നത്. 40 ലക്ഷത്തോളം വരുന്ന പാക്കിസ്ഥാനി ക്രിസ്ത്യാനികളില്‍ ഭൂരിഭാഗവും ചേരിപ്രദേശങ്ങളിലാണ് താമസിക്കുന്നത്. മതന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികള്‍ക്ക് നേര്‍ക്കുള്ള അക്രമങ്ങള്‍ തടയുന്നതിനോ, ഇവരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനോ വേണ്ടി സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം നേരത്തെ മുതല്‍ ശക്തമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ERtwaAgTgUWBJ6dHuiXTkc}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-12-11:11:58.jpg
Keywords: പാക്കി
Category: 1
Sub Category:
Heading: മുസ്ലീം മേഖലയില്‍ വീട് വാങ്ങി: പാക്ക് ക്രിസ്ത്യന്‍ കുടുംബത്തിലെ രണ്ടംഗങ്ങള്‍ക്ക് വെടിയേറ്റു
Content: പെഷവാര്‍: മുസ്ലീം മേഖലയില്‍ വീട് വാങ്ങിച്ചതിന്റെ പേരില്‍ പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ കുടുംബത്തിലെ രണ്ടു പേര്‍ക്ക് വെടിയേറ്റു. ഖൈബര്‍ പഖ്തൂണ്‍ഖ്വാ പ്രവിശ്യയിലെ പെഷവാറിലെ ടിവി കോളനിയില്‍ മുസ്ലീങ്ങള്‍ താമസിക്കുന്ന മേഖലയില്‍ വീട് വാങ്ങിച്ചതിന്റെ പേരിലാണ് ക്രൈസ്തവ വിശ്വാസികളായ നദീം ജോസഫിനും അദ്ദേഹത്തിന്‍റെ ഭാര്യ മാതാവായ എലിസബത്ത് മാസിക്കും വെടിയേറ്റത്. ക്രിസ്ത്യന്‍ കുടുംബം തന്റെ ഭവനത്തിന് സമീപം താമസിക്കുവാന്‍ വന്നതില്‍ രോഷം പൂണ്ട അയല്‍വാസിയായ സല്‍മാന്‍ ഖാനാണ് അക്രമത്തിന്റെ പിന്നില്‍. ഒരു മാസം മുന്‍പാണ് നദീം ജോസഫ് പെഷവാറിലെ ടി.വി കോളനിയില്‍ വീട് വാങ്ങിച്ചത്. ഇക്കഴിഞ്ഞ ജൂണ്‍ നാലിന് ജോസഫ് വാങ്ങിച്ച വീടിന്റെ നേരെ എതിര്‍വശത്ത് താമസിക്കുന്ന സല്‍മാന്‍ ഖാനും മകനും തോക്കുമായെത്തുകയും 24 മണിക്കൂറിനുള്ളില്‍ വീടൊഴിഞ്ഞ് പോയിരിക്കണമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പോലീസ് ഹെല്‍പ്പ്-ലൈനിലേക്ക് ഫോണ്‍ ചെയ്തപ്പോഴേക്കും അക്രമികള്‍ വെടിയുതിര്‍ത്തു കഴിഞ്ഞിരുന്നുവെന്ന് പെഷവാറിലെ ഹോസ്പിറ്റലില്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോയിലൂടെ ജോസഫ് വെളിപ്പെടുത്തി. ജോസഫിന് വയറ്റിലും, എലിസബത്ത് മാസിക്ക് ഇടതു തോളിലുമാണ് വെടിയേറ്റിരിക്കുന്നത്. ആശുപത്രിയില്‍ കിടക്കുമ്പോഴും തന്റെ ജീവനെക്കുറിച്ചും, കുടുംബത്തിന്റെ സുരക്ഷിതത്വത്തെക്കുറിച്ചുമുള്ള ഭീതിയിലാണ് ജോസഫ്. കുറ്റവാളികള്‍ പഞ്ചാബ് പ്രവിശ്യയിലേക്ക് കടന്നിട്ടുണ്ടെന്നും, അവരെ പിടികൂടുവാന്‍ പോലീസ് സംഘത്തെ അയച്ചിട്ടുണ്ടെന്നും മൈനോറിറ്റി അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥനായ വസീര്‍സാദ അറിയിച്ചു. പാക്കിസ്ഥാന്‍ നാഷ്ണല്‍ അസംബ്ലി അംഗം ജാംഷെഡ് തോമസ്, ജോസഫിന്റെ കുടുംബത്തെ സന്ദര്‍ശിക്കുകയും ഹീനകൃത്യത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുകയും ചെയ്തിട്ടുണ്ട്. മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ പാകിസ്ഥാനില്‍ ക്രൈസ്തവരെ രണ്ടാം തരം പൗരന്‍മാരായിട്ടാണ് കണ്ടുവരുന്നത്. 40 ലക്ഷത്തോളം വരുന്ന പാക്കിസ്ഥാനി ക്രിസ്ത്യാനികളില്‍ ഭൂരിഭാഗവും ചേരിപ്രദേശങ്ങളിലാണ് താമസിക്കുന്നത്. മതന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികള്‍ക്ക് നേര്‍ക്കുള്ള അക്രമങ്ങള്‍ തടയുന്നതിനോ, ഇവരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനോ വേണ്ടി സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം നേരത്തെ മുതല്‍ ശക്തമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ERtwaAgTgUWBJ6dHuiXTkc}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-12-11:11:58.jpg
Keywords: പാക്കി
Content:
13479
Category: 1
Sub Category:
Heading: ക്രൈസ്തവ വംശഹത്യ നടക്കുന്നില്ലെന്നു നൈജീരിയന്‍ സര്‍ക്കാര്‍: കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത് 81 ക്രൈസ്തവർ
Content: അബൂജ: രാജ്യത്തുടനീളം ക്രൈസ്തവ വംശഹത്യ നടക്കുന്നുവെന്ന പ്രചാരണം ഊതിപ്പെരുപ്പിച്ചതാണെന്ന യുക്തിരഹിത ആരോപണവുമായി നൈജീരിയന്‍ സര്‍ക്കാര്‍. അമേരിക്കയിലേയും യൂറോപ്പിലേയും മാധ്യമങ്ങളേയും സര്‍ക്കാരേതര സന്നദ്ധ സംഘടനകളേയും ഉപയോഗിച്ച് അന്താരാഷ്ട്ര തലത്തില്‍ വ്യാജപ്രചാരണം നടത്തുന്നതിന് ബിയാഫ്രയിലെ (ഐ.പി.ഒ.ബി) തദ്ദേശീയര്‍ വൻതുകയാണ് ഓരോ മാസവും ചിലവഴിക്കുന്നതെന്നു പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ വക്താവായ ഗര്‍ബാ ഷേഹു ആരോപിച്ചു. അതേസമയം ബോർണോ സംസ്ഥാനത്തെ ഫഡുമാ കൊളോംഡി ഗ്രാമത്തിൽ ബൊക്കോ ഹറാം തീവ്രവാദികളുടെ ആക്രമണത്തിൽ 81 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. 13 പേർക്ക് ഗുരുതരമായ പരിക്കുകൾ സംഭവിച്ചു എന്നാണ് പ്രാഥമിക വിവരം. ഏതാണ്ട് ആറ് മണിക്കൂറോളം ആക്രമികൾ ഗ്രാമത്തിൽ ആക്രമം അഴിച്ചുവിട്ടു. ഇത്തരത്തില്‍ സാഹചര്യം ദയനീയമാകുമ്പോഴും ക്രൈസ്തവ നരഹത്യയെ രാഷ്ട്രീയത്തിനായി നൈജീരിയന്‍ സര്‍ക്കാര്‍ ഉപയോഗിക്കുകയാണ്. നിരപരാധികളായ ക്രൈസ്തവര്‍ കൊല്ലപ്പെടുമ്പോള്‍ അതിനെ മറ്റ് പലരുടേയും മേല്‍ ആരോപിച്ച് കൈകഴുകാനാണ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനുള്ള തെളിവാണ് മുഹമ്മദ് ബുഹാരിയുടെ വക്താവായ ഗര്‍ബാ ഷേഹുവിന്റെ പ്രസ്താവന. സ്വന്തം രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായും, അന്താരാഷ്ട്ര തലത്തില്‍ നൈജീരിയയുടെ പ്രതിച്ഛായ ഇല്ലാതാക്കുന്നതിനുമായി ക്രിസ്ത്യാനികളുടെ പ്രശ്നം ബിയാഫ്ര ഉപയോഗിക്കുകയാണെന്നാണ് ഷേഹു ആരോപിക്കുന്നത്. എന്നാല്‍, ബോക്കോ ഹറാം പോലെയുള്ള ഇസ്ലാമിക തീവ്രവാദി സംഘടനകള്‍ സമീപ വര്‍ഷങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍, സര്‍ക്കാര്‍ വാദം തെറ്റാണെന്ന് തെളിയിക്കുകയാണ്. 2020-ല്‍ മാത്രം ഫുലാനി ഗോത്രവര്‍ഗ്ഗക്കാരും, ബൊക്കോ ഹറാമും, ഇസ്ലാമിക് സ്റ്റേറ്റിന്റെ ആഫ്രിക്കന്‍ വിഭാഗവും ചേര്‍ന്ന് അറുന്നൂറോളം ക്രിസ്ത്യാനികളെയാണ് കൊലപ്പെടുത്തിയിരിക്കുന്നത്. 2015 ജൂണിനും 2020 മാര്‍ച്ചിനും ഇടയില്‍ ഏതാണ്ട് ആയിരത്തിഅഞ്ഞൂറോളം ക്രിസ്ത്യാനികള്‍ നൈജീരിയയില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ‘ഇന്റര്‍നാഷ്ണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ’ എന്ന പൗരാവകാശ സംഘടന ചൂണ്ടിക്കാട്ടുന്നത്. ഇതിനിടെ നൈജീരിയയില്‍ ക്രൈസ്തവര്‍ നേരിടുന്ന അക്രമങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ തങ്ങള്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന് നല്‍കിയതിന് ശേഷമാണ് നൈജീരിയന്‍ സര്‍ക്കാര്‍ ഇത്തരമൊരു പ്രസ്താവന പുറത്തുവിട്ടിരിക്കുന്നതെന്ന്‍ വ്യക്തമാക്കിക്കൊണ്ട് ഐ.പി.ഒ.ബിയും രംഗത്തെത്തി. ക്രിസ്ത്യന്‍ വംശഹത്യ തടയുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ കഴിവുകേടില്‍ നിന്നും ശ്രദ്ധ മാറ്റുന്നതിനാണ് ഇത്തരമൊരു പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നതെന്നു ‘ജൂബിലി കാമ്പയിന്‍ യു.എസ്’ന്റെ പ്രസിഡന്റ് ആന്‍ ബുവാള്‍ഡ വ്യക്തമാക്കി. നൈജീരിയയിൽ നടക്കുന്ന ക്രൈസ്തവ നരഹത്യയിൽ സർക്കാർ നിശബ്ദത പാലിക്കുകയാണെന്ന ആരോപണം ആഗോളതലത്തിൽ തന്നെ ശക്തമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ERtwaAgTgUWBJ6dHuiXTkc}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-12-13:03:23.jpg
Keywords: നൈജീ
Category: 1
Sub Category:
Heading: ക്രൈസ്തവ വംശഹത്യ നടക്കുന്നില്ലെന്നു നൈജീരിയന്‍ സര്‍ക്കാര്‍: കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത് 81 ക്രൈസ്തവർ
Content: അബൂജ: രാജ്യത്തുടനീളം ക്രൈസ്തവ വംശഹത്യ നടക്കുന്നുവെന്ന പ്രചാരണം ഊതിപ്പെരുപ്പിച്ചതാണെന്ന യുക്തിരഹിത ആരോപണവുമായി നൈജീരിയന്‍ സര്‍ക്കാര്‍. അമേരിക്കയിലേയും യൂറോപ്പിലേയും മാധ്യമങ്ങളേയും സര്‍ക്കാരേതര സന്നദ്ധ സംഘടനകളേയും ഉപയോഗിച്ച് അന്താരാഷ്ട്ര തലത്തില്‍ വ്യാജപ്രചാരണം നടത്തുന്നതിന് ബിയാഫ്രയിലെ (ഐ.പി.ഒ.ബി) തദ്ദേശീയര്‍ വൻതുകയാണ് ഓരോ മാസവും ചിലവഴിക്കുന്നതെന്നു പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ വക്താവായ ഗര്‍ബാ ഷേഹു ആരോപിച്ചു. അതേസമയം ബോർണോ സംസ്ഥാനത്തെ ഫഡുമാ കൊളോംഡി ഗ്രാമത്തിൽ ബൊക്കോ ഹറാം തീവ്രവാദികളുടെ ആക്രമണത്തിൽ 81 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. 13 പേർക്ക് ഗുരുതരമായ പരിക്കുകൾ സംഭവിച്ചു എന്നാണ് പ്രാഥമിക വിവരം. ഏതാണ്ട് ആറ് മണിക്കൂറോളം ആക്രമികൾ ഗ്രാമത്തിൽ ആക്രമം അഴിച്ചുവിട്ടു. ഇത്തരത്തില്‍ സാഹചര്യം ദയനീയമാകുമ്പോഴും ക്രൈസ്തവ നരഹത്യയെ രാഷ്ട്രീയത്തിനായി നൈജീരിയന്‍ സര്‍ക്കാര്‍ ഉപയോഗിക്കുകയാണ്. നിരപരാധികളായ ക്രൈസ്തവര്‍ കൊല്ലപ്പെടുമ്പോള്‍ അതിനെ മറ്റ് പലരുടേയും മേല്‍ ആരോപിച്ച് കൈകഴുകാനാണ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനുള്ള തെളിവാണ് മുഹമ്മദ് ബുഹാരിയുടെ വക്താവായ ഗര്‍ബാ ഷേഹുവിന്റെ പ്രസ്താവന. സ്വന്തം രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായും, അന്താരാഷ്ട്ര തലത്തില്‍ നൈജീരിയയുടെ പ്രതിച്ഛായ ഇല്ലാതാക്കുന്നതിനുമായി ക്രിസ്ത്യാനികളുടെ പ്രശ്നം ബിയാഫ്ര ഉപയോഗിക്കുകയാണെന്നാണ് ഷേഹു ആരോപിക്കുന്നത്. എന്നാല്‍, ബോക്കോ ഹറാം പോലെയുള്ള ഇസ്ലാമിക തീവ്രവാദി സംഘടനകള്‍ സമീപ വര്‍ഷങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍, സര്‍ക്കാര്‍ വാദം തെറ്റാണെന്ന് തെളിയിക്കുകയാണ്. 2020-ല്‍ മാത്രം ഫുലാനി ഗോത്രവര്‍ഗ്ഗക്കാരും, ബൊക്കോ ഹറാമും, ഇസ്ലാമിക് സ്റ്റേറ്റിന്റെ ആഫ്രിക്കന്‍ വിഭാഗവും ചേര്‍ന്ന് അറുന്നൂറോളം ക്രിസ്ത്യാനികളെയാണ് കൊലപ്പെടുത്തിയിരിക്കുന്നത്. 2015 ജൂണിനും 2020 മാര്‍ച്ചിനും ഇടയില്‍ ഏതാണ്ട് ആയിരത്തിഅഞ്ഞൂറോളം ക്രിസ്ത്യാനികള്‍ നൈജീരിയയില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ‘ഇന്റര്‍നാഷ്ണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ’ എന്ന പൗരാവകാശ സംഘടന ചൂണ്ടിക്കാട്ടുന്നത്. ഇതിനിടെ നൈജീരിയയില്‍ ക്രൈസ്തവര്‍ നേരിടുന്ന അക്രമങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ തങ്ങള്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന് നല്‍കിയതിന് ശേഷമാണ് നൈജീരിയന്‍ സര്‍ക്കാര്‍ ഇത്തരമൊരു പ്രസ്താവന പുറത്തുവിട്ടിരിക്കുന്നതെന്ന്‍ വ്യക്തമാക്കിക്കൊണ്ട് ഐ.പി.ഒ.ബിയും രംഗത്തെത്തി. ക്രിസ്ത്യന്‍ വംശഹത്യ തടയുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ കഴിവുകേടില്‍ നിന്നും ശ്രദ്ധ മാറ്റുന്നതിനാണ് ഇത്തരമൊരു പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നതെന്നു ‘ജൂബിലി കാമ്പയിന്‍ യു.എസ്’ന്റെ പ്രസിഡന്റ് ആന്‍ ബുവാള്‍ഡ വ്യക്തമാക്കി. നൈജീരിയയിൽ നടക്കുന്ന ക്രൈസ്തവ നരഹത്യയിൽ സർക്കാർ നിശബ്ദത പാലിക്കുകയാണെന്ന ആരോപണം ആഗോളതലത്തിൽ തന്നെ ശക്തമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ERtwaAgTgUWBJ6dHuiXTkc}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-12-13:03:23.jpg
Keywords: നൈജീ
Content:
13480
Category: 15
Sub Category:
Heading: Devotion to the Sacred Heart:Thirteenth Day
Content: #{black->none->b-> Sacred Heart of Jesus as a model of gentleness}# Gentleness is a necessary virtue. It is proven without doubt that gentleness is an essential quality to lead a blessed and peaceful earthly life. Sacred Heart of Jesus is a model of this priceless virtue. All throughout His life, especially during passion Jesus has shown amazing gentleness. He bore all afflictions silently like a lamb. The one who created the stars in the sky, fish in the deep ocean and all creatures in the world, patiently suffered all iniquities and injuries thrusted upon Him by the Jews. At the end of Jesus’ three years of public ministry when Judas betrays Him, He does not reproach him. Instead He lovingly said to him, “Friend, do what you have come for. “When Peter thrice denied knowing Jesus, our Lord did not show even a bit of aversion but by his graceful glance beckoned Peter to repentance. When St. Thomas was doubtful about the resurrection of Jesus, He appeared before him and allowed him to touch His Sacred Heart. All throughout His life, up until His painful death Jesus behaved in a very gentle manner. Let us follow this model of our lord and leader. Being the disciple of one who treated even His enemies with love and tenderness, is it proper for us to hate our brothers? Do we fervently try to imitate Jesus by praying for our enemies? Let us try to follow the gentleness of our Lord. #{black->none->b->INVOCATION (JAPAM) }# Sacred Heart of Jesus, worthy of all adoration! Source of all consolation! When I contemplate Your gentleness and patience I understand the penury of my spirituality. Sacred Heart of my sweet Savior! I pray to You, remembering Your patience and gentleness to replace my vicious heart with the gentleness of Your heart. Grant to Your Church, O Lord, assurance of freedom, protect our Supreme Pontiff and make haste that all may know the haven of truth, and have unity of faith, so that there may soon be one fold and one Shepherd! Lord, be merciful to the unfortunate sinners, console the souls in Purgatory and be merciful to me, your unworthy servant. O Immaculate Heart of Mary, O Mother of all blessings, I firmly believe that through your powerful intercession, all my prayers and petitions will be granted. Amen [ 3 Our Father, 3 Hail Mary, 3 Glory be..] The Litany of the Sacred Heart Lord, have mercy on us. Christ, have mercy on us. Lord, have mercy on us. Christ, hear us.Christ, graciously hear us. God the Father of Heaven, Have mercy on us. God the Son, Redeemer of the world, Have mercy on us. God the Holy Spirit, Have mercy on us. Holy Trinity, one God, Have mercy on us. Heart of Jesus, Son of the Eternal Father, Have mercy on us. Heart of Jesus, Formed by the Holy Ghost in the womb of the Virgin Mother, Have mercy on us. Heart of Jesus, Substantially united to the Word of God, Have mercy on us. Heart of Jesus, Of Infinite Majesty, Have mercy on us. Heart of Jesus, Holy Temple of God, Have mercy on us. Heart of Jesus, Tabernacle of the Most High, Have mercy on us. Heart of Jesus, House of God and Gate of Heaven, Have mercy on us. Heart of Jesus, Burning Furnace of charity, Have mercy on us. Heart of Jesus, Vessel of Justice and love, Have mercy on us. Heart of Jesus, Full of goodness and love, Have mercy on us. Heart of Jesus, Abyss of all virtues, Have mercy on us. Heart of Jesus, Most worthy of all praises, Have mercy on us. Heart of Jesus, King and center of all hearts, Have mercy on us. Heart of Jesus, In whom are all the treasures of wisdom and knowledge, Have mercy on us. Heart of Jesus, In Whom dwelleth all the fullness of the Divinity, Have mercy on us. Heart of Jesus, in whom the Father is well pleased, Have mercy on us. Heart of Jesus, Of whose fullness we have all received, Have mercy on us. Heart of Jesus, Desire of the everlasting hills, Have mercy on us. Heart of Jesus, Patient and abounding in mercy, Have mercy on us. Heart of Jesus, Rich unto all who call upon Thee, Have mercy on us. Heart of Jesus, Fountain of life and holiness, Have mercy on us. Heart of Jesus, Atonement for our sins, Have mercy on us. Heart of Jesus, Filled with reproaches, Have mercy on us. Heart of Jesus, Bruised for our offenses, Have mercy on us. Heart of Jesus, Made obedient unto death, Have mercy on us. Heart of Jesus, Pierced with a lance, Have mercy on us. Heart of Jesus, Source of all consolation, Have mercy on us. Heart of Jesus, Our Life and Resurrection, Have mercy on us. Heart of Jesus, Our Peace and Reconciliation, Have mercy on us. Heart of Jesus, Victim for our sins, Have mercy on us. Heart of Jesus, Salvation of those who hope in Thee, Have mercy on us. Heart of Jesus, Hope of those who die in Thee, Have mercy on us. Heart of Jesus, Delight of all the Saints, Have mercy on us. Lamb of God Who takes away the sins of the world, Spare us, O Lord. Lamb of God Who takes away the sins of the world, Graciously hear us, O Lord. Lamb of God Who takes away the sins of the world, Have mercy on us. Jesus, meek and humble of heart, Make our hearts like unto Thine. Let us pray. Almighty and eternal God, look upon the Heart of Thine most-beloved Son, and upon the praises and satisfaction He offers Thee in the name of sinners; and appeased by worthy homage, pardon those who implore Thy mercy, in Thy Great Goodness in the name of the same Jesus Christ Thy Son, Who lives and reigns with Thee, in the unity of the Holy Ghost, world without end. Amen. #{black->none->b->SHORT INVOCATION}# Sacred Heart of Jesus, model of gentleness, grant me the virtue of gentleness. #{black->none->b->GOOD DEED(SALKRIYA)}# Bear patiently all unpleasant things that happen to you today.
Image: /content_image/ChristianPrayer/ChristianPrayer-2020-06-12-16:44:17.jpg
Keywords: Devotion to the Sacred Heart
Category: 15
Sub Category:
Heading: Devotion to the Sacred Heart:Thirteenth Day
Content: #{black->none->b-> Sacred Heart of Jesus as a model of gentleness}# Gentleness is a necessary virtue. It is proven without doubt that gentleness is an essential quality to lead a blessed and peaceful earthly life. Sacred Heart of Jesus is a model of this priceless virtue. All throughout His life, especially during passion Jesus has shown amazing gentleness. He bore all afflictions silently like a lamb. The one who created the stars in the sky, fish in the deep ocean and all creatures in the world, patiently suffered all iniquities and injuries thrusted upon Him by the Jews. At the end of Jesus’ three years of public ministry when Judas betrays Him, He does not reproach him. Instead He lovingly said to him, “Friend, do what you have come for. “When Peter thrice denied knowing Jesus, our Lord did not show even a bit of aversion but by his graceful glance beckoned Peter to repentance. When St. Thomas was doubtful about the resurrection of Jesus, He appeared before him and allowed him to touch His Sacred Heart. All throughout His life, up until His painful death Jesus behaved in a very gentle manner. Let us follow this model of our lord and leader. Being the disciple of one who treated even His enemies with love and tenderness, is it proper for us to hate our brothers? Do we fervently try to imitate Jesus by praying for our enemies? Let us try to follow the gentleness of our Lord. #{black->none->b->INVOCATION (JAPAM) }# Sacred Heart of Jesus, worthy of all adoration! Source of all consolation! When I contemplate Your gentleness and patience I understand the penury of my spirituality. Sacred Heart of my sweet Savior! I pray to You, remembering Your patience and gentleness to replace my vicious heart with the gentleness of Your heart. Grant to Your Church, O Lord, assurance of freedom, protect our Supreme Pontiff and make haste that all may know the haven of truth, and have unity of faith, so that there may soon be one fold and one Shepherd! Lord, be merciful to the unfortunate sinners, console the souls in Purgatory and be merciful to me, your unworthy servant. O Immaculate Heart of Mary, O Mother of all blessings, I firmly believe that through your powerful intercession, all my prayers and petitions will be granted. Amen [ 3 Our Father, 3 Hail Mary, 3 Glory be..] The Litany of the Sacred Heart Lord, have mercy on us. Christ, have mercy on us. Lord, have mercy on us. Christ, hear us.Christ, graciously hear us. God the Father of Heaven, Have mercy on us. God the Son, Redeemer of the world, Have mercy on us. God the Holy Spirit, Have mercy on us. Holy Trinity, one God, Have mercy on us. Heart of Jesus, Son of the Eternal Father, Have mercy on us. Heart of Jesus, Formed by the Holy Ghost in the womb of the Virgin Mother, Have mercy on us. Heart of Jesus, Substantially united to the Word of God, Have mercy on us. Heart of Jesus, Of Infinite Majesty, Have mercy on us. Heart of Jesus, Holy Temple of God, Have mercy on us. Heart of Jesus, Tabernacle of the Most High, Have mercy on us. Heart of Jesus, House of God and Gate of Heaven, Have mercy on us. Heart of Jesus, Burning Furnace of charity, Have mercy on us. Heart of Jesus, Vessel of Justice and love, Have mercy on us. Heart of Jesus, Full of goodness and love, Have mercy on us. Heart of Jesus, Abyss of all virtues, Have mercy on us. Heart of Jesus, Most worthy of all praises, Have mercy on us. Heart of Jesus, King and center of all hearts, Have mercy on us. Heart of Jesus, In whom are all the treasures of wisdom and knowledge, Have mercy on us. Heart of Jesus, In Whom dwelleth all the fullness of the Divinity, Have mercy on us. Heart of Jesus, in whom the Father is well pleased, Have mercy on us. Heart of Jesus, Of whose fullness we have all received, Have mercy on us. Heart of Jesus, Desire of the everlasting hills, Have mercy on us. Heart of Jesus, Patient and abounding in mercy, Have mercy on us. Heart of Jesus, Rich unto all who call upon Thee, Have mercy on us. Heart of Jesus, Fountain of life and holiness, Have mercy on us. Heart of Jesus, Atonement for our sins, Have mercy on us. Heart of Jesus, Filled with reproaches, Have mercy on us. Heart of Jesus, Bruised for our offenses, Have mercy on us. Heart of Jesus, Made obedient unto death, Have mercy on us. Heart of Jesus, Pierced with a lance, Have mercy on us. Heart of Jesus, Source of all consolation, Have mercy on us. Heart of Jesus, Our Life and Resurrection, Have mercy on us. Heart of Jesus, Our Peace and Reconciliation, Have mercy on us. Heart of Jesus, Victim for our sins, Have mercy on us. Heart of Jesus, Salvation of those who hope in Thee, Have mercy on us. Heart of Jesus, Hope of those who die in Thee, Have mercy on us. Heart of Jesus, Delight of all the Saints, Have mercy on us. Lamb of God Who takes away the sins of the world, Spare us, O Lord. Lamb of God Who takes away the sins of the world, Graciously hear us, O Lord. Lamb of God Who takes away the sins of the world, Have mercy on us. Jesus, meek and humble of heart, Make our hearts like unto Thine. Let us pray. Almighty and eternal God, look upon the Heart of Thine most-beloved Son, and upon the praises and satisfaction He offers Thee in the name of sinners; and appeased by worthy homage, pardon those who implore Thy mercy, in Thy Great Goodness in the name of the same Jesus Christ Thy Son, Who lives and reigns with Thee, in the unity of the Holy Ghost, world without end. Amen. #{black->none->b->SHORT INVOCATION}# Sacred Heart of Jesus, model of gentleness, grant me the virtue of gentleness. #{black->none->b->GOOD DEED(SALKRIYA)}# Bear patiently all unpleasant things that happen to you today.
Image: /content_image/ChristianPrayer/ChristianPrayer-2020-06-12-16:44:17.jpg
Keywords: Devotion to the Sacred Heart
Content:
13481
Category: 18
Sub Category:
Heading: വൈസ് ചാന്‍സലറുടെ പ്രസ്താവന അപക്വവും വസ്തുതാവിരുദ്ധവും: പാലാ രൂപത
Content: പാലാ: ചേര്‍പ്പുങ്കല്‍ ബിവിഎം കോളജിന് എതിരേയുള്ള വൈസ്ചാന്‍സലറുടെ പ്രസ്താവന അപക്വവും വസ്തുതാവിരുദ്ധവുമാണെന്നു പാലാ രൂപത. വിദ്യാഭ്യാസത്തിന്റെ പ്രാഥമിക പാഠങ്ങള്‍ അറിയാവുന്നവര്‍ക്കും എംജി യൂണിവേഴ്‌സിറ്റിയുടെ സ്റ്റാറ്റിയൂട്ടുകള്‍ അല്പമെങ്കിലും പരിചയമുള്ളവര്‍ക്കും പ്രിന്‍സിപ്പലിന്റെ പ്രവര്‍ത്തനത്തെ ശ്ലാഘിക്കാനല്ലാതെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നു ചേര്‍പ്പുങ്കല്‍ കോളജില്‍ പരീക്ഷയെഴുതിയ പ്രൈവറ്റ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തിലെ യൂണിവേഴ്‌സിറ്റി അന്വേഷണവുമായി ബന്ധപ്പെട്ടു രൂപത പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു. എംജി യൂണിവേഴ്‌സിറ്റിയുടെ സ്റ്റാറ്റിയൂട്ടിലെ ഏതു നിയമമനുസരിച്ചാണ് സിസിടിവി ദൃശ്യങ്ങള്‍ കോളജ് മാനേജ്‌മെന്റ് പുറത്തുവിടരുതെന്നു വാദിക്കുന്നത് മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ളതാണു സിസി ടിവി. സ്ഥാപനത്തിന്റെ മുഖ്യനടത്തിപ്പുകാരനായ പ്രിന്‍സിപ്പല്‍ വേദനാജനകമായവിധം തെറ്റിദ്ധരിപ്പിക്കപ്പെടുകയും ക്രൂരമായവിധം വിമര്‍ശിക്കപ്പെടുകയും ചെയ്യുന്‌പോള്‍ വസ്തുതകളുടെ യാഥാര്‍ഥ്യം അന്വേഷിക്കുന്നവര്‍ക്കു വെളിവാക്കാന്‍ ദൃശ്യങ്ങള്‍ പ്രയോജനപ്പെടുത്തരുതെന്നാണോ സര്‍വകലാശാല ഉദ്ദേശിക്കുന്നത് കോപ്പിയടിച്ചതു തെളിവുസഹിതം പിടികൂടിയശേഷം ആ കുട്ടിയെ അപമാനിതയാക്കാന്‍ പാടില്ല എന്നുള്ളതുകൊണ്ടാണ് ഇന്‍വിജിലേറ്ററും പ്രിന്‍സിപ്പലും കുട്ടിയെ എഴുന്നേല്‍പിക്കുകപോലും ചെയ്യാതെ ശാന്തവും സൗമ്യവുമായ രീതിയില്‍ സംസാരിച്ചത്. ആ കുട്ടിയെ ഉടന്‍ വിളിച്ച് ഓഫീസില്‍ കൊണ്ടുപോയി അടുത്ത നടപടിക്രമങ്ങള്‍ സ്വീകരിക്കണമായിരുന്നു എന്ന വാദഗതിയും ഉന്നയിച്ചുകണ്ടു. ആ കുട്ടിക്ക് യാതൊരു മനോവിഷമവും ഉണ്ടാകാതിരിക്കാനാണ് ഏതാനും മിനിറ്റ് നേരം, ഇപ്പോള്‍ വൈസ്ചാന്‍സലര്‍ നടപ്പാക്കാന്‍പോകുന്ന കൗണ്‍സലിംഗ്, സാന്ത്വനരൂപത്തില്‍ ആ കുട്ടിക്ക് കോളജിലെ പ്രമുഖയായ അധ്യാപികവഴി നല്‍കിയത്. ഇതും സിസി ടിവിയില്‍ വ്യക്തമാണ്. അധ്യാപിക ആ ദൗത്യം കാര്യക്ഷമമായി നിര്‍വഹിക്കുകയും ചെയ്തു. അതിനാണു കുട്ടിയെ കൂടുതല്‍ സമയം ഹാളിലിരുത്തിയെന്ന പഴി കേള്‍ക്കേണ്ടിവന്നത്. കേരളത്തിലെ ഉന്നത ശ്രേണിയിലുള്ള പാലാ സെന്റ് തോമസ് കോളജ് അധ്യാപകനായും പ്രിന്‍സിപ്പലായും വലിയ അനുഭവജ്ഞാനമുള്ള ചേര്‍പ്പുങ്കല്‍ കോളജ് പ്രിന്‍സിപ്പല്‍ മാന്യനല്ലായെന്ന് നാളിതുവരെയും മനഃസാക്ഷിയുള്ള ഒരാള്‍പോലും പറഞ്ഞിട്ടില്ല. യൂണിവേഴ്‌സിറ്റി നിയമം അതിന്റെ ചൈതന്യത്തില്‍ പൂര്‍ണമായി പാലിക്കുകയും മാനുഷികപരിഗണന ഉദാത്തമായി പ്രകടിപ്പിക്കുകയും ചെയ്തതാണോ അദ്ദേഹം ചെയ്ത തെറ്റ് കോളജ് കത്തോലിക്കാ സ്ഥാപനം ആയതുകൊണ്ടും പ്രിന്‍സിപ്പല്‍ കത്തോലിക്കാ പുരോഹിതനായതുകൊണ്ടും അദ്ദേഹം ചെയ്ത നന്മകള്‍ തിന്മകളായി വ്യാഖ്യാനിച്ചാല്‍ തനിക്കു സ്വീകാര്യത വര്‍ധിക്കുമെന്ന് വൈസ് ചാന്‍സലര്‍ കരുതുന്നുണ്ടാവാം. കുട്ടിയുടെ ഹാള്‍ടിക്കറ്റ് പരസ്യമായി പ്രദര്‍ശിപ്പിച്ചു എന്നുള്ളത് കടുത്ത നിയമലംഘനമാണെന്നും വ്യാഖ്യാനിച്ചു കണ്ടു. ഹാള്‍ടിക്കറ്റ് പ്രദര്‍ശിപ്പിക്കരുത് എന്നു നിയമമുള്ളതായി മുന്‍ വൈസ് ചാന്‍സലര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അറിയില്ല. ഇവിടെ പ്രദര്‍ശിപ്പിക്കപ്പെട്ടതാകട്ടെ ഹാള്‍ടിക്കറ്റിന്റെ കോപ്പിയും കോപ്പിയടിച്ച ഭാഗവുമാണ്. അങ്ങനെ ചെയ്തിരുന്നില്ലെങ്കില്‍ ഹാള്‍ടിക്കറ്റിന്റെ മറുഭാഗത്ത് മാനേജ്‌മെന്റ്തന്നെ എഴുതിച്ചേര്‍ത്തതാണ് എന്ന പച്ചനുണ വിശ്വസിക്കാന്‍ സത്യസന്ധരായവര്‍പോലും നിര്‍ബന്ധിക്കപ്പെട്ടേനെ. ഹാള്‍ ടിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ പരിശോധിക്കാതെയും സാക്ഷിമൊഴികള്‍ എടുക്കാതെയും തയാറാക്കിയ സിന്‍ഡിക്കറ്റ് ഉപസമിതിയുടെ താത്കാലിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പത്രസമ്മേളനം നടത്തിയ വൈസ്ചാന്‍സലര്‍, പ്രിന്‍സിപ്പലിനെ മാറ്റുകയാണോ സ്വയം മാറുകയാണോ ചെയ്യേണ്ടതെന്ന ചോദ്യത്തിന് സ്വയം ഉത്തരം പറയട്ടെ. ഉപസമിതിയുടെ പൂര്‍ണറിപ്പോര്‍ട്ട് തയാറായി സിന്‍ഡിക്കറ്റ് അംഗീകരിച്ചാല്‍ മാത്രമേ അത് യൂണിവേഴ്‌സിറ്റിയുടേതാകൂ എന്നിരിക്കെ വിസിയുടെ തിടുക്കം മറ്റെന്തിനോ വേണ്ടിയാണെന്ന് ന്യായമായും ആരും സംശയിച്ചേക്കാം. ഇത്തരം കാര്യങ്ങളില്‍ ഏതെങ്കിലും വിസി ഇതുപോലൊരു പത്രസമ്മേളനം നടത്തിയിട്ടില്ല. കുട്ടിയുടെ മരണം അതീവ ദുഃഖകരമാണ്. അതുപോലെതന്നെ പ്രിന്‍സിപ്പലിനെ തേജോവധം ചെയ്യുന്നത് അത്യന്തം ഖേദകരമാണ്. വൈസ് ചാന്‍സലറുടേതുപോലുള്ള സ്വന്തമായ വ്യക്തിത്വം പ്രിന്‍സിപ്പലിനുമുണ്ട്. യഥാര്‍ഥത്തില്‍ വൈസ്ചാന്‍സലര്‍ അപമാനിച്ചത് അധ്യാപകസമൂഹത്തെ മുഴുവനുമാണ്. ഒരു സര്‍വകലാശാലയിലെ മുഴുവന്‍ അധ്യാപകരുടെയും സംരക്ഷകനും നീതിനിര്‍വാഹകനും ആകേണ്ട അദ്ദേഹം ഇതുവഴി അധ്യാപക സമൂഹത്തിനു നല്‍കുന്ന സന്ദേശമെന്താണെന്ന് അറിയാന്‍ സമൂഹത്തിനു താത്പര്യമുണ്ട്. കോപ്പിയടിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്നാണോ അതോ അത്തരം അവസരങ്ങളില്‍ നിസംഗനായി കടന്നുപോകണമെന്നാണോ അദ്ദേഹം അര്‍ഥമാക്കുക. ഇക്കാര്യങ്ങളിലുള്ള അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കാന്‍ ഒരു പരസ്യസംവാദത്തിനുതന്നെ തയാറാകണമെന്നാണ് അദ്ദേഹത്തോടുള്ള അഭ്യര്‍ഥനയെന്നു പ്രസ്താവനയില്‍ പറയുന്നു.
Image: /content_image/India/India-2020-06-13-04:04:15.jpg
Keywords: പാലാ
Category: 18
Sub Category:
Heading: വൈസ് ചാന്‍സലറുടെ പ്രസ്താവന അപക്വവും വസ്തുതാവിരുദ്ധവും: പാലാ രൂപത
Content: പാലാ: ചേര്‍പ്പുങ്കല്‍ ബിവിഎം കോളജിന് എതിരേയുള്ള വൈസ്ചാന്‍സലറുടെ പ്രസ്താവന അപക്വവും വസ്തുതാവിരുദ്ധവുമാണെന്നു പാലാ രൂപത. വിദ്യാഭ്യാസത്തിന്റെ പ്രാഥമിക പാഠങ്ങള്‍ അറിയാവുന്നവര്‍ക്കും എംജി യൂണിവേഴ്‌സിറ്റിയുടെ സ്റ്റാറ്റിയൂട്ടുകള്‍ അല്പമെങ്കിലും പരിചയമുള്ളവര്‍ക്കും പ്രിന്‍സിപ്പലിന്റെ പ്രവര്‍ത്തനത്തെ ശ്ലാഘിക്കാനല്ലാതെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നു ചേര്‍പ്പുങ്കല്‍ കോളജില്‍ പരീക്ഷയെഴുതിയ പ്രൈവറ്റ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തിലെ യൂണിവേഴ്‌സിറ്റി അന്വേഷണവുമായി ബന്ധപ്പെട്ടു രൂപത പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു. എംജി യൂണിവേഴ്‌സിറ്റിയുടെ സ്റ്റാറ്റിയൂട്ടിലെ ഏതു നിയമമനുസരിച്ചാണ് സിസിടിവി ദൃശ്യങ്ങള്‍ കോളജ് മാനേജ്‌മെന്റ് പുറത്തുവിടരുതെന്നു വാദിക്കുന്നത് മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ളതാണു സിസി ടിവി. സ്ഥാപനത്തിന്റെ മുഖ്യനടത്തിപ്പുകാരനായ പ്രിന്‍സിപ്പല്‍ വേദനാജനകമായവിധം തെറ്റിദ്ധരിപ്പിക്കപ്പെടുകയും ക്രൂരമായവിധം വിമര്‍ശിക്കപ്പെടുകയും ചെയ്യുന്‌പോള്‍ വസ്തുതകളുടെ യാഥാര്‍ഥ്യം അന്വേഷിക്കുന്നവര്‍ക്കു വെളിവാക്കാന്‍ ദൃശ്യങ്ങള്‍ പ്രയോജനപ്പെടുത്തരുതെന്നാണോ സര്‍വകലാശാല ഉദ്ദേശിക്കുന്നത് കോപ്പിയടിച്ചതു തെളിവുസഹിതം പിടികൂടിയശേഷം ആ കുട്ടിയെ അപമാനിതയാക്കാന്‍ പാടില്ല എന്നുള്ളതുകൊണ്ടാണ് ഇന്‍വിജിലേറ്ററും പ്രിന്‍സിപ്പലും കുട്ടിയെ എഴുന്നേല്‍പിക്കുകപോലും ചെയ്യാതെ ശാന്തവും സൗമ്യവുമായ രീതിയില്‍ സംസാരിച്ചത്. ആ കുട്ടിയെ ഉടന്‍ വിളിച്ച് ഓഫീസില്‍ കൊണ്ടുപോയി അടുത്ത നടപടിക്രമങ്ങള്‍ സ്വീകരിക്കണമായിരുന്നു എന്ന വാദഗതിയും ഉന്നയിച്ചുകണ്ടു. ആ കുട്ടിക്ക് യാതൊരു മനോവിഷമവും ഉണ്ടാകാതിരിക്കാനാണ് ഏതാനും മിനിറ്റ് നേരം, ഇപ്പോള്‍ വൈസ്ചാന്‍സലര്‍ നടപ്പാക്കാന്‍പോകുന്ന കൗണ്‍സലിംഗ്, സാന്ത്വനരൂപത്തില്‍ ആ കുട്ടിക്ക് കോളജിലെ പ്രമുഖയായ അധ്യാപികവഴി നല്‍കിയത്. ഇതും സിസി ടിവിയില്‍ വ്യക്തമാണ്. അധ്യാപിക ആ ദൗത്യം കാര്യക്ഷമമായി നിര്‍വഹിക്കുകയും ചെയ്തു. അതിനാണു കുട്ടിയെ കൂടുതല്‍ സമയം ഹാളിലിരുത്തിയെന്ന പഴി കേള്‍ക്കേണ്ടിവന്നത്. കേരളത്തിലെ ഉന്നത ശ്രേണിയിലുള്ള പാലാ സെന്റ് തോമസ് കോളജ് അധ്യാപകനായും പ്രിന്‍സിപ്പലായും വലിയ അനുഭവജ്ഞാനമുള്ള ചേര്‍പ്പുങ്കല്‍ കോളജ് പ്രിന്‍സിപ്പല്‍ മാന്യനല്ലായെന്ന് നാളിതുവരെയും മനഃസാക്ഷിയുള്ള ഒരാള്‍പോലും പറഞ്ഞിട്ടില്ല. യൂണിവേഴ്‌സിറ്റി നിയമം അതിന്റെ ചൈതന്യത്തില്‍ പൂര്‍ണമായി പാലിക്കുകയും മാനുഷികപരിഗണന ഉദാത്തമായി പ്രകടിപ്പിക്കുകയും ചെയ്തതാണോ അദ്ദേഹം ചെയ്ത തെറ്റ് കോളജ് കത്തോലിക്കാ സ്ഥാപനം ആയതുകൊണ്ടും പ്രിന്‍സിപ്പല്‍ കത്തോലിക്കാ പുരോഹിതനായതുകൊണ്ടും അദ്ദേഹം ചെയ്ത നന്മകള്‍ തിന്മകളായി വ്യാഖ്യാനിച്ചാല്‍ തനിക്കു സ്വീകാര്യത വര്‍ധിക്കുമെന്ന് വൈസ് ചാന്‍സലര്‍ കരുതുന്നുണ്ടാവാം. കുട്ടിയുടെ ഹാള്‍ടിക്കറ്റ് പരസ്യമായി പ്രദര്‍ശിപ്പിച്ചു എന്നുള്ളത് കടുത്ത നിയമലംഘനമാണെന്നും വ്യാഖ്യാനിച്ചു കണ്ടു. ഹാള്‍ടിക്കറ്റ് പ്രദര്‍ശിപ്പിക്കരുത് എന്നു നിയമമുള്ളതായി മുന്‍ വൈസ് ചാന്‍സലര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അറിയില്ല. ഇവിടെ പ്രദര്‍ശിപ്പിക്കപ്പെട്ടതാകട്ടെ ഹാള്‍ടിക്കറ്റിന്റെ കോപ്പിയും കോപ്പിയടിച്ച ഭാഗവുമാണ്. അങ്ങനെ ചെയ്തിരുന്നില്ലെങ്കില്‍ ഹാള്‍ടിക്കറ്റിന്റെ മറുഭാഗത്ത് മാനേജ്‌മെന്റ്തന്നെ എഴുതിച്ചേര്‍ത്തതാണ് എന്ന പച്ചനുണ വിശ്വസിക്കാന്‍ സത്യസന്ധരായവര്‍പോലും നിര്‍ബന്ധിക്കപ്പെട്ടേനെ. ഹാള്‍ ടിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ പരിശോധിക്കാതെയും സാക്ഷിമൊഴികള്‍ എടുക്കാതെയും തയാറാക്കിയ സിന്‍ഡിക്കറ്റ് ഉപസമിതിയുടെ താത്കാലിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പത്രസമ്മേളനം നടത്തിയ വൈസ്ചാന്‍സലര്‍, പ്രിന്‍സിപ്പലിനെ മാറ്റുകയാണോ സ്വയം മാറുകയാണോ ചെയ്യേണ്ടതെന്ന ചോദ്യത്തിന് സ്വയം ഉത്തരം പറയട്ടെ. ഉപസമിതിയുടെ പൂര്‍ണറിപ്പോര്‍ട്ട് തയാറായി സിന്‍ഡിക്കറ്റ് അംഗീകരിച്ചാല്‍ മാത്രമേ അത് യൂണിവേഴ്‌സിറ്റിയുടേതാകൂ എന്നിരിക്കെ വിസിയുടെ തിടുക്കം മറ്റെന്തിനോ വേണ്ടിയാണെന്ന് ന്യായമായും ആരും സംശയിച്ചേക്കാം. ഇത്തരം കാര്യങ്ങളില്‍ ഏതെങ്കിലും വിസി ഇതുപോലൊരു പത്രസമ്മേളനം നടത്തിയിട്ടില്ല. കുട്ടിയുടെ മരണം അതീവ ദുഃഖകരമാണ്. അതുപോലെതന്നെ പ്രിന്‍സിപ്പലിനെ തേജോവധം ചെയ്യുന്നത് അത്യന്തം ഖേദകരമാണ്. വൈസ് ചാന്‍സലറുടേതുപോലുള്ള സ്വന്തമായ വ്യക്തിത്വം പ്രിന്‍സിപ്പലിനുമുണ്ട്. യഥാര്‍ഥത്തില്‍ വൈസ്ചാന്‍സലര്‍ അപമാനിച്ചത് അധ്യാപകസമൂഹത്തെ മുഴുവനുമാണ്. ഒരു സര്‍വകലാശാലയിലെ മുഴുവന്‍ അധ്യാപകരുടെയും സംരക്ഷകനും നീതിനിര്‍വാഹകനും ആകേണ്ട അദ്ദേഹം ഇതുവഴി അധ്യാപക സമൂഹത്തിനു നല്‍കുന്ന സന്ദേശമെന്താണെന്ന് അറിയാന്‍ സമൂഹത്തിനു താത്പര്യമുണ്ട്. കോപ്പിയടിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്നാണോ അതോ അത്തരം അവസരങ്ങളില്‍ നിസംഗനായി കടന്നുപോകണമെന്നാണോ അദ്ദേഹം അര്‍ഥമാക്കുക. ഇക്കാര്യങ്ങളിലുള്ള അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കാന്‍ ഒരു പരസ്യസംവാദത്തിനുതന്നെ തയാറാകണമെന്നാണ് അദ്ദേഹത്തോടുള്ള അഭ്യര്‍ഥനയെന്നു പ്രസ്താവനയില്‍ പറയുന്നു.
Image: /content_image/India/India-2020-06-13-04:04:15.jpg
Keywords: പാലാ