Contents
Displaying 13081-13090 of 25147 results.
Content:
13419
Category: 18
Sub Category:
Heading: വിശ്വാസികള്‍ മുന്‍കരുതലുകള്‍ എടുക്കണം: കേരള കത്തോലിക്ക മെത്രാന്‍ സമിതി
Content: കൊച്ചി: ജൂണ്‍ 9 ചൊവ്വാഴ്ച മുതല്‍ ദേവാലയങ്ങള്‍ തുറക്കുവാന്‍ അനുവാദം ലഭിച്ച സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാനസര്‍ക്കാരിന്റെയും നിര്‍ദ്ദേശങ്ങള്‍ക്കനുസൃതം മുന്‍കരുതലുകള്‍ കൈക്കൊള്ളണന്നു കേരള കത്തോലിക്ക മെത്രാന്‍ സമിതി. ഇന്നു പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. വിശുദ്ധകര്‍മ്മങ്ങള്‍ നടത്തുവാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സഭയില്‍ എല്ലാവര്‍ക്കും നല്‍കിയിട്ടുണ്ട്. പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം. കോവിഡ് 19 ന്റെ സാമൂഹവ്യാപനം എല്ലാവിധത്തിലും തടയുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ കൈക്കൊള്ളണന്നു ആഹ്വാനം ചെയ്യുന്നതായി കെസിബിസി ഡെപ്യൂട്ടി സ്രെകട്ടറി ജനറല്‍ റവ. ഫാ. വര്‍ഗീസ് വള്ളിക്കാട്ട് പ്രസ്താവനയില്‍ കുറിച്ചു.
Image: /content_image/India/India-2020-06-06-10:40:30.jpg
Keywords: കെസിബിസി
Category: 18
Sub Category:
Heading: വിശ്വാസികള്‍ മുന്‍കരുതലുകള്‍ എടുക്കണം: കേരള കത്തോലിക്ക മെത്രാന്‍ സമിതി
Content: കൊച്ചി: ജൂണ്‍ 9 ചൊവ്വാഴ്ച മുതല്‍ ദേവാലയങ്ങള്‍ തുറക്കുവാന്‍ അനുവാദം ലഭിച്ച സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാനസര്‍ക്കാരിന്റെയും നിര്‍ദ്ദേശങ്ങള്‍ക്കനുസൃതം മുന്‍കരുതലുകള്‍ കൈക്കൊള്ളണന്നു കേരള കത്തോലിക്ക മെത്രാന്‍ സമിതി. ഇന്നു പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. വിശുദ്ധകര്‍മ്മങ്ങള്‍ നടത്തുവാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സഭയില്‍ എല്ലാവര്‍ക്കും നല്‍കിയിട്ടുണ്ട്. പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം. കോവിഡ് 19 ന്റെ സാമൂഹവ്യാപനം എല്ലാവിധത്തിലും തടയുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ കൈക്കൊള്ളണന്നു ആഹ്വാനം ചെയ്യുന്നതായി കെസിബിസി ഡെപ്യൂട്ടി സ്രെകട്ടറി ജനറല്‍ റവ. ഫാ. വര്‍ഗീസ് വള്ളിക്കാട്ട് പ്രസ്താവനയില്‍ കുറിച്ചു.
Image: /content_image/India/India-2020-06-06-10:40:30.jpg
Keywords: കെസിബിസി
Content:
13420
Category: 10
Sub Category:
Heading: കൊറോണ പിടിമുറുക്കിയപ്പോള്‍ വാല്‍സിംഹാം മരിയൻ തീർത്ഥാടന കേന്ദ്രത്തിലേക്ക് ഓണ്‍ലൈന്‍ സന്ദർശക പ്രവാഹം
Content: ലണ്ടന്‍: കൊറോണ വൈറസ് ഇംഗ്ലണ്ടിൽ പിടിമുറുക്കിയപ്പോൾ ബ്രിട്ടനിലെ പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ വാല്‍സിംഹാം അടച്ചിടേണ്ടി വന്നെങ്കിലും ഓണ്‍ലൈന്‍ വഴി തീര്‍ത്ഥാടനത്തില്‍ അനുദിനം പങ്കുചേരുന്നത് ആയിരങ്ങള്‍. വിശുദ്ധ കുർബാനയോടുകൂടിയാണ് എല്ലാ ദിവസത്തെയും തത്സമയ സംപ്രേക്ഷണം ആരംഭിക്കുന്നത്. തുടർന്ന് ദിവ്യകാരുണ്യം എഴുന്നള്ളിച്ചുവയ്ക്കും. ഇതേ തുടര്‍ന്നു ജപമാല പ്രാർത്ഥന, ത്രികാല പ്രാർത്ഥന, വചനസന്ദേശം തുടങ്ങിയവയാണ് നടക്കുക. കരുണക്കൊന്തയും ശുശ്രൂഷകളുടെ ഭാഗമാകുന്നു. ആയിരക്കണക്കിന് ആളുകളാണ് ദിവസവും തൽസമയ സംപ്രേഷണം കണ്ടുകൊണ്ടിരിക്കുന്നത്. നേരത്തെ ലോക്ക്ഡൗണിനെ തുടര്‍ന്നു തീർത്ഥാടന കേന്ദ്രത്തിന്റെ റെക്ടറായ മോൺസിഞ്ഞോർ ജോൺ ആർമിട്ടേജാണ് തീർത്ഥാടന കേന്ദ്രത്തിന്റെ വെബ്സൈറ്റിലൂടെ വിശുദ്ധ കുർബാനയും, അവിടെ നടക്കുന്ന മറ്റു ശുശ്രൂഷകളും തൽസമയം ജനങ്ങളിലെത്തിക്കാൻ തീരുമാനിക്കുന്നത്. കത്തോലിക്കാ മാധ്യമമായ ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ്‌വർക്ക് ഇതിനുവേണ്ടിയുള്ള വേഗതയേറിയ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കി. 135 രാജ്യങ്ങളിൽ നിന്നുള്ള വിശ്വാസികൾ തൽസമയ സംപ്രേക്ഷണം കാണാൻ വെബ്സൈറ്റ് സന്ദർശിച്ചിട്ടുണ്ടെന്ന് മോണ്‍. ജോൺ ആർമിട്ടേജ് വെളിപ്പെടുത്തി. ഓൺലൈനിലൂടെ ആണെങ്കിലും ഇങ്ങനെയുള്ള ഒരു തീർത്ഥാടക പ്രവാഹം ആദ്യമായിട്ടാണ് ഉണ്ടാകുന്നതെന്ന് അദ്ദേഹം പറയുന്നു. ഇതിനിടെ നിരവധി ആളുകൾ മോൺസിഞ്ഞോർ ആർമിട്ടേജിന് നന്ദി പ്രകാശിപ്പിച്ചു കത്തുകള്‍ അയച്ചിരിന്നു. വർഷങ്ങളായി ലോക്ക്ഡൗണിനു സമാനമായ അവസ്ഥയിൽ ഭവനങ്ങളിൽ കഴിയുന്ന പ്രായമായവരുമായി ഒരു ആത്മീയ ബന്ധം സ്ഥാപിച്ചെടുക്കാൻ സാധിച്ചത് ഒരു വലിയ നേട്ടമായാണ് അദ്ദേഹം കരുതുന്നത്. മാർച്ച് 29നു ഇംഗ്ലണ്ടിനെ മാതാവിന് സമർപ്പിക്കുന്ന ചടങ്ങ് തീര്‍ത്ഥാടനകേന്ദ്രത്തില്‍ നടത്തിയിരിന്നു. കോവിഡ് 19 നിയന്ത്രണങ്ങൾ മൂലം തീർത്ഥാടന കേന്ദ്രത്തിന്റെ വെബ്സൈറ്റിലൂടെയും, യൂട്യൂബ് പേജിലൂടെയുമാണ് ആളുകൾ ചടങ്ങ് വീക്ഷിച്ചത്. തന്നെ തീർത്ഥാടന കേന്ദ്രത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ദൗത്യം മെത്രാൻ ഏൽപ്പിച്ചപ്പോൾ കെട്ടിടങ്ങളുടെ വികസനമാണ് താൻ മനസ്സിൽ കണ്ടതെന്നും എന്നാൽ മരിയൻ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു തന്റെ ദൗത്യമെന്ന് പിന്നീടാണ് മനസ്സിലായതെന്നും മോൺസിഞ്ഞോർ ആർമിട്ടേജ് പറഞ്ഞു. 2014 റെക്ടർ പദവി ഏറ്റെടുത്ത ആർമിട്ടേജ് സെപ്റ്റംബർ മാസം സ്ഥാനമൊഴിയും. നേരത്തെ നിശ്ചയിച്ചിരുന്ന പോലെ ജൂലൈ നാലാം തീയതി തീർത്ഥാടന കേന്ദ്രം തുറന്നാലും തൽസമയ സംപ്രേഷണം തുടരുവാനാണ് അധികൃതരുടെ തീരുമാനം. 1061ൽ പരിശുദ്ധ ദൈവമാതാവ് നിരവധി തവണ പ്രത്യക്ഷപ്പെട്ട വാല്‍സിംഹാമിൽ റിച്ചൽഡിസ് ഡി ഫവർച്ചസ് എന്ന ധനികയായിരുന്ന കത്തോലിക്ക യുവതിയാണ് തീർത്ഥാടന കേന്ദ്രം പണികഴിപ്പിച്ചത്. മധ്യകാലഘട്ടത്തിൽ, ഇംഗ്ലണ്ടിലെ നസ്രത്ത് എന്ന പേരിൽ വാൽസിംഹാം അറിയപ്പെട്ടിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IWLJraW9Ng5E4IAIXedVau}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-06-11:47:29.jpg
Keywords: വാല്‍സിം, മരിയന്‍
Category: 10
Sub Category:
Heading: കൊറോണ പിടിമുറുക്കിയപ്പോള്‍ വാല്‍സിംഹാം മരിയൻ തീർത്ഥാടന കേന്ദ്രത്തിലേക്ക് ഓണ്‍ലൈന്‍ സന്ദർശക പ്രവാഹം
Content: ലണ്ടന്‍: കൊറോണ വൈറസ് ഇംഗ്ലണ്ടിൽ പിടിമുറുക്കിയപ്പോൾ ബ്രിട്ടനിലെ പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ വാല്‍സിംഹാം അടച്ചിടേണ്ടി വന്നെങ്കിലും ഓണ്‍ലൈന്‍ വഴി തീര്‍ത്ഥാടനത്തില്‍ അനുദിനം പങ്കുചേരുന്നത് ആയിരങ്ങള്‍. വിശുദ്ധ കുർബാനയോടുകൂടിയാണ് എല്ലാ ദിവസത്തെയും തത്സമയ സംപ്രേക്ഷണം ആരംഭിക്കുന്നത്. തുടർന്ന് ദിവ്യകാരുണ്യം എഴുന്നള്ളിച്ചുവയ്ക്കും. ഇതേ തുടര്‍ന്നു ജപമാല പ്രാർത്ഥന, ത്രികാല പ്രാർത്ഥന, വചനസന്ദേശം തുടങ്ങിയവയാണ് നടക്കുക. കരുണക്കൊന്തയും ശുശ്രൂഷകളുടെ ഭാഗമാകുന്നു. ആയിരക്കണക്കിന് ആളുകളാണ് ദിവസവും തൽസമയ സംപ്രേഷണം കണ്ടുകൊണ്ടിരിക്കുന്നത്. നേരത്തെ ലോക്ക്ഡൗണിനെ തുടര്‍ന്നു തീർത്ഥാടന കേന്ദ്രത്തിന്റെ റെക്ടറായ മോൺസിഞ്ഞോർ ജോൺ ആർമിട്ടേജാണ് തീർത്ഥാടന കേന്ദ്രത്തിന്റെ വെബ്സൈറ്റിലൂടെ വിശുദ്ധ കുർബാനയും, അവിടെ നടക്കുന്ന മറ്റു ശുശ്രൂഷകളും തൽസമയം ജനങ്ങളിലെത്തിക്കാൻ തീരുമാനിക്കുന്നത്. കത്തോലിക്കാ മാധ്യമമായ ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ്‌വർക്ക് ഇതിനുവേണ്ടിയുള്ള വേഗതയേറിയ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കി. 135 രാജ്യങ്ങളിൽ നിന്നുള്ള വിശ്വാസികൾ തൽസമയ സംപ്രേക്ഷണം കാണാൻ വെബ്സൈറ്റ് സന്ദർശിച്ചിട്ടുണ്ടെന്ന് മോണ്‍. ജോൺ ആർമിട്ടേജ് വെളിപ്പെടുത്തി. ഓൺലൈനിലൂടെ ആണെങ്കിലും ഇങ്ങനെയുള്ള ഒരു തീർത്ഥാടക പ്രവാഹം ആദ്യമായിട്ടാണ് ഉണ്ടാകുന്നതെന്ന് അദ്ദേഹം പറയുന്നു. ഇതിനിടെ നിരവധി ആളുകൾ മോൺസിഞ്ഞോർ ആർമിട്ടേജിന് നന്ദി പ്രകാശിപ്പിച്ചു കത്തുകള്‍ അയച്ചിരിന്നു. വർഷങ്ങളായി ലോക്ക്ഡൗണിനു സമാനമായ അവസ്ഥയിൽ ഭവനങ്ങളിൽ കഴിയുന്ന പ്രായമായവരുമായി ഒരു ആത്മീയ ബന്ധം സ്ഥാപിച്ചെടുക്കാൻ സാധിച്ചത് ഒരു വലിയ നേട്ടമായാണ് അദ്ദേഹം കരുതുന്നത്. മാർച്ച് 29നു ഇംഗ്ലണ്ടിനെ മാതാവിന് സമർപ്പിക്കുന്ന ചടങ്ങ് തീര്‍ത്ഥാടനകേന്ദ്രത്തില്‍ നടത്തിയിരിന്നു. കോവിഡ് 19 നിയന്ത്രണങ്ങൾ മൂലം തീർത്ഥാടന കേന്ദ്രത്തിന്റെ വെബ്സൈറ്റിലൂടെയും, യൂട്യൂബ് പേജിലൂടെയുമാണ് ആളുകൾ ചടങ്ങ് വീക്ഷിച്ചത്. തന്നെ തീർത്ഥാടന കേന്ദ്രത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ദൗത്യം മെത്രാൻ ഏൽപ്പിച്ചപ്പോൾ കെട്ടിടങ്ങളുടെ വികസനമാണ് താൻ മനസ്സിൽ കണ്ടതെന്നും എന്നാൽ മരിയൻ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു തന്റെ ദൗത്യമെന്ന് പിന്നീടാണ് മനസ്സിലായതെന്നും മോൺസിഞ്ഞോർ ആർമിട്ടേജ് പറഞ്ഞു. 2014 റെക്ടർ പദവി ഏറ്റെടുത്ത ആർമിട്ടേജ് സെപ്റ്റംബർ മാസം സ്ഥാനമൊഴിയും. നേരത്തെ നിശ്ചയിച്ചിരുന്ന പോലെ ജൂലൈ നാലാം തീയതി തീർത്ഥാടന കേന്ദ്രം തുറന്നാലും തൽസമയ സംപ്രേഷണം തുടരുവാനാണ് അധികൃതരുടെ തീരുമാനം. 1061ൽ പരിശുദ്ധ ദൈവമാതാവ് നിരവധി തവണ പ്രത്യക്ഷപ്പെട്ട വാല്‍സിംഹാമിൽ റിച്ചൽഡിസ് ഡി ഫവർച്ചസ് എന്ന ധനികയായിരുന്ന കത്തോലിക്ക യുവതിയാണ് തീർത്ഥാടന കേന്ദ്രം പണികഴിപ്പിച്ചത്. മധ്യകാലഘട്ടത്തിൽ, ഇംഗ്ലണ്ടിലെ നസ്രത്ത് എന്ന പേരിൽ വാൽസിംഹാം അറിയപ്പെട്ടിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IWLJraW9Ng5E4IAIXedVau}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-06-11:47:29.jpg
Keywords: വാല്‍സിം, മരിയന്‍
Content:
13421
Category: 18
Sub Category:
Heading: മാനന്തവാടി രൂപതയ്ക്കു പുതിയ വികാരി ജനറാള്‍, പ്രൊക്യുറേറ്റര്‍; മണിമൂളി നിലമ്പൂര്‍ റീജിയന് പുതിയ സിഞ്ചല്ലൂസ്
Content: കല്‍പ്പറ്റ: മാനന്തവാടി രൂപതയുടെ പുതിയ വികാരി ജനറാളായി റവ. ഡോ. പോള്‍ മുണ്ടോളിക്കലും പ്രൊക്യുറേറ്റര്‍ (ഫിനാന്‍സ് ഓഫീസര്‍) ആയി റവ. ഫാ. ജോണ്‍ പൊന്‍പാറക്കലും നിയമിതരായി. മാനന്തവാടി രൂപതയിലെ 2020-21 വര്‍ഷത്തെ വൈദികരുടെ സ്ഥലംമാറ്റത്തിനൊപ്പമാണ് പുതിയ നിയമനങ്ങള്‍ രൂപതാദ്ധ്യക്ഷന്‍ നടത്തിയിരിക്കുന്നത്. മാനന്തവാടി രൂപതയുടെ ഇപ്പോഴത്തെ വികാരി ജനറാളായ റവ. ഡോ. അബ്രാഹം നെല്ലിക്കല്‍, പ്രൊക്യുറേറ്റര്‍ റവ. ഫാ. ജില്‍സണ്‍ കോക്കണ്ടത്തില്‍ എന്നിവര്‍ സ്ഥലംമാറിപ്പോകുന്ന സാഹചര്യത്തില്‍ പുതിയ വികാരി ജനറാളും പ്രൊക്യുറേറ്ററും മാനന്തവാടി രൂപതയുടെ പൊതുസ്ഥലംമാറ്റ ദിവസമായ ജൂണ്‍ 27-ന് ചാര്‍ജ്ജെടുക്കും. 1951 ഒക്ടോബര്‍ 16-ന് മുണ്ടോളിക്കല്‍ ജോസഫ് - ഏലിക്കുട്ടി ദമ്പതികളുടെ എട്ടുമക്കളില്‍ മൂത്തയാളായി തൊടുപുഴ ഏഴല്ലൂരിലാണ് റവ. ഫാ. പോള്‍ മുണ്ടോളിക്കലിന്റെ ജനനം. 1978-ല്‍ മാനന്തവാടി രൂപതയ്ക്കു വേണ്ടി വൈദികനായ ശേഷം മാനന്തവാടി രൂപതയുടെ മൈനര്‍ സെമിനാരി സ്പിരിച്വല്‍ ഡയറക്ടറും നടവയല്‍ ഇടവകയുടെ അസിസ്റ്റന്‍റുമായി സേവനം ചെയ്തു. ചുണ്ടക്കര ഇടവകയില്‍ വികാരിയായി സേവനം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ റോമില്‍ ഉപരിപഠനത്തിനായി പോവുകയും ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്തു. തിരിച്ചെത്തിയ ശേഷം അഭിവന്ദ്യ തൂങ്കുഴി പിതാവിന്‍റെ സെക്രട്ടറിയായും സിയോന്‍ കരിസ്മാറ്റിക് സെന്‍ററിന്‍റെ ഡയറക്ടറായും സേവനം ചെയ്തു. കളമശ്ശേരിയിലെ എമ്മാവൂസില്‍ കരിസ്മാറ്റിക് മുന്നേറ്റത്തിന്‍റെ കേരള സര്‍വ്വീസ് ടീം ചെയര്‍മാനായും നാഷണല്‍ സര്‍വീസ് ടീമിന്‍റെ എക്സിക്യുട്ടീവ് മെമ്പറായും സേവനം ചെയ്ത ശേഷം എമ്മാനുവല്‍ പോത്തനാമുഴി പിതാവിന്‍റെ കാലത്ത് രൂപതാ ചാന്‍സലറായിരുന്നു. തുടര്‍ന്ന് ആലുവ മംഗലപ്പുഴ സെമിനാരിയില്‍ അദ്ധ്യാപകനായും സ്പിരിച്വല്‍ ഡയറക്ടറായും ദീര്‍ഘകാലം (2000-2017) സേവനം ചെയ്തു. ആലുവ മംഗലപ്പുഴ സെമിനാരിയിലെ അവസാന രണ്ടു വര്‍ഷങ്ങള്‍ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ദൈവശാസ്ത്ര ബിരുദാനന്തരബിരുദ കോഴ്സിന്‍റെ കോര്‍ഡിനേറ്ററായിരുന്നു. 2017 മുതല്‍ കണിയാരം കത്തീഡ്രല്‍ ഇടവകവികാരിയായി സേവനം ചെയ്യുന്നു. ഫാ. ജോണ്‍ പൊന്‍പാറക്കല്‍ ജോര്‍ജ്ജ് ചിന്നമ്മ ദമ്പതികളുടെ നാല് മക്കളില്‍ ഏറ്റവുമിളയാളായി പയ്യംപള്ളിയില്‍ ജനിച്ചു. ആലുവ, കോട്ടയം സെമിനാരികളില്‍ വൈദികപരിശീലനം പൂര്‍ത്തിയാക്കി 2002-ല്‍ മാനന്തവാടി രൂപതയ്ക്കുവേണ്ടി വൈദികനായി. കൊട്ടിയൂര്‍, സുല്‍ത്താന്‍ ബത്തേരി ഇടവകകളില്‍ അസിസ്റ്റന്‍റായും പൂളപ്പാടം ഇടവകയിലും കല്യാണ്‍ രൂപതയുടെ വിരാര്‍, പാല്‍ഗര്‍ ഇടവകകളിലും വികാരിയായും സേവനം ചെയ്തു. കല്യാണ്‍ രൂപതയില്‍ സേവനം ചെയ്തിരുന്ന സമയത്ത് നിയമപഠനം (LLB) പൂര്‍ത്തിയാക്കി. ദ്വാരക വിയാനി ഭവന്‍ ഡയറക്ടറായിരുന്നു. 2014 മുതല്‍ മാനന്തവാടി രൂപതയുടെ കോര്‍പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സിയുടെ മാനേജരായി സേവനം ചെയ്തു വരുന്നു. മാനന്തവാടി രൂപതയുടെ മണിമൂളി - നിലമ്പൂര്‍ റീജിയന്റെ പുതിയ സിഞ്ചല്ലൂസായി റവ. ഫാ. തോമസ് മണക്കുന്നേല്‍ നിയമിതനായി. മണക്കുന്നേല്‍ ഐസക് - സാറാമ്മ ദമ്പതികളുടെ ഏഴു മക്കളില്‍ അഞ്ചാമനായി കടല്‍മാട് ഇടവകയില്‍ ജനിച്ചു. ബാംഗ്ലൂര്‍ ധര്‍മ്മാരാം വിദ്യാക്ഷേത്രത്തില്‍ തത്വശാസ്ത്ര, ദൈവശാസ്ത്ര പരീശീലനത്തിന് ശേഷം 1993-ല്‍ മാനന്തവാടി രൂപതയ്ക്കുവേണ്ടി വൈദികനായി. ചുങ്കക്കുന്ന് ഇടവകയില്‍ അസിസ്റ്റന്‍റായും പൂളപ്പാടം, പോരൂര്‍ ഇടവകകളില്‍ വികാരിയായും സേവനം ചെയ്തു. ഒമ്പത് വര്‍ഷത്തോളം മംഗലാപുരത്തെ ജോര്‍ദ്ദാനിയ എസ്റ്റേറ്റിന്റെ മാനേജരായിരുന്നു. തുടര്‍ന്ന് ചുങ്കക്കുന്ന് വികാരിയായി. ഇപ്പോള്‍ കയ്യൂന്നി ഇടവകയുടെ വികാരിയായും നീലിഗിരി റീജിയന്റെ ഡയറക്ടറായും സേവനം ചെയ്തു വരുന്നു. മണിമൂളി - നിലമ്പൂര്‍ റീജിയന്റെ ഇപ്പോഴത്തെ സിഞ്ചല്ലൂസായ റവ. ഫാ. ജോസ് മേച്ചേരില്‍ സ്ഥലംമാറിപ്പോകുന്ന സാഹചര്യത്തില്‍ പുതിയ സിഞ്ചല്ലൂസ് മാനന്തവാടി രൂപതയുടെ പൊതുസ്ഥലം മാറ്റ ദിവസമായ ജൂണ്‍ 27-ന് ചാര്‍ജ്ജെടുക്കും.
Image: /content_image/India/India-2020-06-06-14:45:59.jpg
Keywords: മാനന്തവാടി രൂപത
Category: 18
Sub Category:
Heading: മാനന്തവാടി രൂപതയ്ക്കു പുതിയ വികാരി ജനറാള്‍, പ്രൊക്യുറേറ്റര്‍; മണിമൂളി നിലമ്പൂര്‍ റീജിയന് പുതിയ സിഞ്ചല്ലൂസ്
Content: കല്‍പ്പറ്റ: മാനന്തവാടി രൂപതയുടെ പുതിയ വികാരി ജനറാളായി റവ. ഡോ. പോള്‍ മുണ്ടോളിക്കലും പ്രൊക്യുറേറ്റര്‍ (ഫിനാന്‍സ് ഓഫീസര്‍) ആയി റവ. ഫാ. ജോണ്‍ പൊന്‍പാറക്കലും നിയമിതരായി. മാനന്തവാടി രൂപതയിലെ 2020-21 വര്‍ഷത്തെ വൈദികരുടെ സ്ഥലംമാറ്റത്തിനൊപ്പമാണ് പുതിയ നിയമനങ്ങള്‍ രൂപതാദ്ധ്യക്ഷന്‍ നടത്തിയിരിക്കുന്നത്. മാനന്തവാടി രൂപതയുടെ ഇപ്പോഴത്തെ വികാരി ജനറാളായ റവ. ഡോ. അബ്രാഹം നെല്ലിക്കല്‍, പ്രൊക്യുറേറ്റര്‍ റവ. ഫാ. ജില്‍സണ്‍ കോക്കണ്ടത്തില്‍ എന്നിവര്‍ സ്ഥലംമാറിപ്പോകുന്ന സാഹചര്യത്തില്‍ പുതിയ വികാരി ജനറാളും പ്രൊക്യുറേറ്ററും മാനന്തവാടി രൂപതയുടെ പൊതുസ്ഥലംമാറ്റ ദിവസമായ ജൂണ്‍ 27-ന് ചാര്‍ജ്ജെടുക്കും. 1951 ഒക്ടോബര്‍ 16-ന് മുണ്ടോളിക്കല്‍ ജോസഫ് - ഏലിക്കുട്ടി ദമ്പതികളുടെ എട്ടുമക്കളില്‍ മൂത്തയാളായി തൊടുപുഴ ഏഴല്ലൂരിലാണ് റവ. ഫാ. പോള്‍ മുണ്ടോളിക്കലിന്റെ ജനനം. 1978-ല്‍ മാനന്തവാടി രൂപതയ്ക്കു വേണ്ടി വൈദികനായ ശേഷം മാനന്തവാടി രൂപതയുടെ മൈനര്‍ സെമിനാരി സ്പിരിച്വല്‍ ഡയറക്ടറും നടവയല്‍ ഇടവകയുടെ അസിസ്റ്റന്‍റുമായി സേവനം ചെയ്തു. ചുണ്ടക്കര ഇടവകയില്‍ വികാരിയായി സേവനം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ റോമില്‍ ഉപരിപഠനത്തിനായി പോവുകയും ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്തു. തിരിച്ചെത്തിയ ശേഷം അഭിവന്ദ്യ തൂങ്കുഴി പിതാവിന്‍റെ സെക്രട്ടറിയായും സിയോന്‍ കരിസ്മാറ്റിക് സെന്‍ററിന്‍റെ ഡയറക്ടറായും സേവനം ചെയ്തു. കളമശ്ശേരിയിലെ എമ്മാവൂസില്‍ കരിസ്മാറ്റിക് മുന്നേറ്റത്തിന്‍റെ കേരള സര്‍വ്വീസ് ടീം ചെയര്‍മാനായും നാഷണല്‍ സര്‍വീസ് ടീമിന്‍റെ എക്സിക്യുട്ടീവ് മെമ്പറായും സേവനം ചെയ്ത ശേഷം എമ്മാനുവല്‍ പോത്തനാമുഴി പിതാവിന്‍റെ കാലത്ത് രൂപതാ ചാന്‍സലറായിരുന്നു. തുടര്‍ന്ന് ആലുവ മംഗലപ്പുഴ സെമിനാരിയില്‍ അദ്ധ്യാപകനായും സ്പിരിച്വല്‍ ഡയറക്ടറായും ദീര്‍ഘകാലം (2000-2017) സേവനം ചെയ്തു. ആലുവ മംഗലപ്പുഴ സെമിനാരിയിലെ അവസാന രണ്ടു വര്‍ഷങ്ങള്‍ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ദൈവശാസ്ത്ര ബിരുദാനന്തരബിരുദ കോഴ്സിന്‍റെ കോര്‍ഡിനേറ്ററായിരുന്നു. 2017 മുതല്‍ കണിയാരം കത്തീഡ്രല്‍ ഇടവകവികാരിയായി സേവനം ചെയ്യുന്നു. ഫാ. ജോണ്‍ പൊന്‍പാറക്കല്‍ ജോര്‍ജ്ജ് ചിന്നമ്മ ദമ്പതികളുടെ നാല് മക്കളില്‍ ഏറ്റവുമിളയാളായി പയ്യംപള്ളിയില്‍ ജനിച്ചു. ആലുവ, കോട്ടയം സെമിനാരികളില്‍ വൈദികപരിശീലനം പൂര്‍ത്തിയാക്കി 2002-ല്‍ മാനന്തവാടി രൂപതയ്ക്കുവേണ്ടി വൈദികനായി. കൊട്ടിയൂര്‍, സുല്‍ത്താന്‍ ബത്തേരി ഇടവകകളില്‍ അസിസ്റ്റന്‍റായും പൂളപ്പാടം ഇടവകയിലും കല്യാണ്‍ രൂപതയുടെ വിരാര്‍, പാല്‍ഗര്‍ ഇടവകകളിലും വികാരിയായും സേവനം ചെയ്തു. കല്യാണ്‍ രൂപതയില്‍ സേവനം ചെയ്തിരുന്ന സമയത്ത് നിയമപഠനം (LLB) പൂര്‍ത്തിയാക്കി. ദ്വാരക വിയാനി ഭവന്‍ ഡയറക്ടറായിരുന്നു. 2014 മുതല്‍ മാനന്തവാടി രൂപതയുടെ കോര്‍പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സിയുടെ മാനേജരായി സേവനം ചെയ്തു വരുന്നു. മാനന്തവാടി രൂപതയുടെ മണിമൂളി - നിലമ്പൂര്‍ റീജിയന്റെ പുതിയ സിഞ്ചല്ലൂസായി റവ. ഫാ. തോമസ് മണക്കുന്നേല്‍ നിയമിതനായി. മണക്കുന്നേല്‍ ഐസക് - സാറാമ്മ ദമ്പതികളുടെ ഏഴു മക്കളില്‍ അഞ്ചാമനായി കടല്‍മാട് ഇടവകയില്‍ ജനിച്ചു. ബാംഗ്ലൂര്‍ ധര്‍മ്മാരാം വിദ്യാക്ഷേത്രത്തില്‍ തത്വശാസ്ത്ര, ദൈവശാസ്ത്ര പരീശീലനത്തിന് ശേഷം 1993-ല്‍ മാനന്തവാടി രൂപതയ്ക്കുവേണ്ടി വൈദികനായി. ചുങ്കക്കുന്ന് ഇടവകയില്‍ അസിസ്റ്റന്‍റായും പൂളപ്പാടം, പോരൂര്‍ ഇടവകകളില്‍ വികാരിയായും സേവനം ചെയ്തു. ഒമ്പത് വര്‍ഷത്തോളം മംഗലാപുരത്തെ ജോര്‍ദ്ദാനിയ എസ്റ്റേറ്റിന്റെ മാനേജരായിരുന്നു. തുടര്‍ന്ന് ചുങ്കക്കുന്ന് വികാരിയായി. ഇപ്പോള്‍ കയ്യൂന്നി ഇടവകയുടെ വികാരിയായും നീലിഗിരി റീജിയന്റെ ഡയറക്ടറായും സേവനം ചെയ്തു വരുന്നു. മണിമൂളി - നിലമ്പൂര്‍ റീജിയന്റെ ഇപ്പോഴത്തെ സിഞ്ചല്ലൂസായ റവ. ഫാ. ജോസ് മേച്ചേരില്‍ സ്ഥലംമാറിപ്പോകുന്ന സാഹചര്യത്തില്‍ പുതിയ സിഞ്ചല്ലൂസ് മാനന്തവാടി രൂപതയുടെ പൊതുസ്ഥലം മാറ്റ ദിവസമായ ജൂണ്‍ 27-ന് ചാര്‍ജ്ജെടുക്കും.
Image: /content_image/India/India-2020-06-06-14:45:59.jpg
Keywords: മാനന്തവാടി രൂപത
Content:
13422
Category: 19
Sub Category:
Heading: ക്രിസ്തുവിന്റെ അപ്പസ്തോലന്മാരുടെ മരണം എപ്രകാരമായിരുന്നു?
Content: ക്രിസ്തുവിന്റെ അപ്പസ്തോലന്മാരുടെ മരണം എപ്രകാരമായിരുന്നു? ക്രിസ്തുവിന്റെ കൂടെ നടന്ന, അവിടുത്തെ അത്ഭുതപ്രവർത്തികൾക്ക് സാക്ഷ്യം വഹിച്ച, അവിടുത്തെ മരണവും ഉത്ഥാനവും സ്വർഗ്ഗാരോഹണവും നേരിൽകണ്ട അവിടുത്തെ അപ്പസ്തോലന്മാർ എങ്ങനെയാണ് മരിച്ചത്? എല്ലാവരും കണ്ടിരിക്കേണ്ട വീഡിയോ.
Image:
Keywords: അപ്പസ്തോ
Category: 19
Sub Category:
Heading: ക്രിസ്തുവിന്റെ അപ്പസ്തോലന്മാരുടെ മരണം എപ്രകാരമായിരുന്നു?
Content: ക്രിസ്തുവിന്റെ അപ്പസ്തോലന്മാരുടെ മരണം എപ്രകാരമായിരുന്നു? ക്രിസ്തുവിന്റെ കൂടെ നടന്ന, അവിടുത്തെ അത്ഭുതപ്രവർത്തികൾക്ക് സാക്ഷ്യം വഹിച്ച, അവിടുത്തെ മരണവും ഉത്ഥാനവും സ്വർഗ്ഗാരോഹണവും നേരിൽകണ്ട അവിടുത്തെ അപ്പസ്തോലന്മാർ എങ്ങനെയാണ് മരിച്ചത്? എല്ലാവരും കണ്ടിരിക്കേണ്ട വീഡിയോ.
Image:
Keywords: അപ്പസ്തോ
Content:
13423
Category: 1
Sub Category:
Heading: ഇവരും മനുഷ്യരാണ്, 'കറുത്തവര്‍ഗ്ഗക്കാരാണ്': നൈജീരിയയില്‍ ഇസ്ലാമിക തീവ്രവാദികള്‍ കഴിഞ്ഞ ദിവസം കൊന്നൊടുക്കിയത് 9 ക്രൈസ്തവരെ
Content: കടൂണ: അമേരിക്കയില്‍ കൊല്ലപ്പെട്ട കറുത്ത വര്‍ഗ്ഗക്കാരനായ ജോര്‍ജ്ജ് ഫ്ലോയിഡിനെ കുറിച്ചുള്ള വാര്‍ത്തകള്‍ മാത്രം മാധ്യമങ്ങളില്‍ നിറയുമ്പോള്‍ നീതി ലഭിക്കാതെയുള്ള നൈജീരിയന്‍ ക്രൈസ്തവരുടെ തീരായാതന തുടരുന്നു. ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നു കഴിഞ്ഞ ദിവസം നൈജീരിയായിലെ കടൂണ സംസ്ഥാനത്ത് ഒന്‍പത് ക്രൈസ്തവര്‍ക്കാണ് അതിദാരുണമായ വിധത്തില്‍ ജീവന്‍ നഷ്ട്ടമായത്. കജുരു ജില്ലയിലെ ടൂഡൂണ്‍ വാടന്‍ ഡോകയ്ക്കു സമീപം അഗ്വാലയില്‍ പുലര്‍ച്ചെ നടന്ന ആക്രമണത്തിലാണ് മൂന്നു കുട്ടികളും രണ്ട് സ്ത്രീകളും ഉള്‍പ്പെടെയുള്ള ഒന്‍പത് ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ട്ടമായത്. തീവ്രവാദ നിലപാടുള്ള ഇസ്ളാമിക ഗോത്ര സംഘടനയായ ഫുലാനി ഹെര്‍ഡ്സ്മാനാണ് ക്രൂരമായ ആക്രമണം നടത്തിയത്. ജൂണ്‍ 3 ബുധനാഴ്ച പുലര്‍ച്ചെ രാവിലെ 5:30 നോട് കൂടി ഫുലാനി തീവ്രവാദികള്‍ ഗ്രാമത്തില്‍ ഇരച്ചുകയറി കത്തിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ക്രൂരമായ നരഹത്യ നടത്തുകയായിരിന്നു. ക്രൂര ആക്രമണത്തിന് ഇരയായി വികൃതമാക്കപ്പെട്ട മൃതശരീരങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ കണ്ണീരായി മാറുകയാണ്. അക്രമത്തിന് ഇരയായവരില്‍ ഭൂരിഭാഗം പേരുടെയും ശിരസിനാണ് മുറിവേറ്റതെന്നും ചിലരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും അഗ്വാലയിലെ പ്രാദേശിക ഭരണകൂടത്തിലെ ഒരാള്‍ നൈജീരിയന്‍ മാധ്യമമായ ഡെയിലി ട്രസ്റ്റിനോട് വെളിപ്പെടുത്തി. ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തെ തുടര്‍ന്നു കഴിഞ്ഞ അഞ്ചു മാസത്തിനിടെ 620 ക്രൈസ്തവ വിശ്വാസികള്‍ കൊല്ലപ്പെട്ടെന്ന് ഇന്റർനാഷ്ണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ എന്ന നൈജീരിയൻ സംഘടനയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത് കഴിഞ്ഞ മാസമാണ്. നൈജീരിയയിൽ നടക്കുന്ന കൂട്ടക്കുരുതിയിൽ ഇടപെടണമെന്ന് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയോട്, ഈ വർഷം തുടക്കത്തിൽതന്നെ ക്രിസ്ത്യൻ സോളിഡാരിറ്റി ഇന്റർനാഷ്ണൽ എന്ന ക്രൈസ്തവ സംഘടന ആവശ്യപ്പെട്ടിരുന്നു. എന്നാൽ നൈജീരിയയിൽ നടക്കുന്ന വംശഹത്യയെകുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും തികഞ്ഞ മൗനത്തിലാണ്. ക്രൈസ്തവ നരഹത്യയെ അപലപിച്ചു നൈജീരിയന്‍ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരി രംഗത്ത് വരാറുണ്ടെങ്കിലും ആയുധധാരികളായ ഫുലാനി തീവ്രവാദികളെ ഉപയോഗിച്ച് നൈജീരിയയെ ഇസ്ലാമികവത്കരിക്കുകയാണോ എന്ന സംശയം ഉയര്‍ത്തുന്നവര്‍ നിരവധിയാണ്. അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് വേണ്ടി ഉയരുന്ന പ്രതിഷേധ പ്രകടനങ്ങള്‍ ലോകം ചര്‍ച്ച ചെയ്യുമ്പോള്‍ നൈജീരിയന്‍ ക്രൈസ്തവര്‍ അനുഭവിക്കുന്ന കടുത്ത പീഡകള്‍ അതിഭീകരമായി തുടരുകയാണ്.
Image: /content_image/News/News-2020-06-07-11:50:11.jpg
Keywords:
Category: 1
Sub Category:
Heading: ഇവരും മനുഷ്യരാണ്, 'കറുത്തവര്‍ഗ്ഗക്കാരാണ്': നൈജീരിയയില്‍ ഇസ്ലാമിക തീവ്രവാദികള്‍ കഴിഞ്ഞ ദിവസം കൊന്നൊടുക്കിയത് 9 ക്രൈസ്തവരെ
Content: കടൂണ: അമേരിക്കയില്‍ കൊല്ലപ്പെട്ട കറുത്ത വര്‍ഗ്ഗക്കാരനായ ജോര്‍ജ്ജ് ഫ്ലോയിഡിനെ കുറിച്ചുള്ള വാര്‍ത്തകള്‍ മാത്രം മാധ്യമങ്ങളില്‍ നിറയുമ്പോള്‍ നീതി ലഭിക്കാതെയുള്ള നൈജീരിയന്‍ ക്രൈസ്തവരുടെ തീരായാതന തുടരുന്നു. ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നു കഴിഞ്ഞ ദിവസം നൈജീരിയായിലെ കടൂണ സംസ്ഥാനത്ത് ഒന്‍പത് ക്രൈസ്തവര്‍ക്കാണ് അതിദാരുണമായ വിധത്തില്‍ ജീവന്‍ നഷ്ട്ടമായത്. കജുരു ജില്ലയിലെ ടൂഡൂണ്‍ വാടന്‍ ഡോകയ്ക്കു സമീപം അഗ്വാലയില്‍ പുലര്‍ച്ചെ നടന്ന ആക്രമണത്തിലാണ് മൂന്നു കുട്ടികളും രണ്ട് സ്ത്രീകളും ഉള്‍പ്പെടെയുള്ള ഒന്‍പത് ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ട്ടമായത്. തീവ്രവാദ നിലപാടുള്ള ഇസ്ളാമിക ഗോത്ര സംഘടനയായ ഫുലാനി ഹെര്‍ഡ്സ്മാനാണ് ക്രൂരമായ ആക്രമണം നടത്തിയത്. ജൂണ്‍ 3 ബുധനാഴ്ച പുലര്‍ച്ചെ രാവിലെ 5:30 നോട് കൂടി ഫുലാനി തീവ്രവാദികള്‍ ഗ്രാമത്തില്‍ ഇരച്ചുകയറി കത്തിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ക്രൂരമായ നരഹത്യ നടത്തുകയായിരിന്നു. ക്രൂര ആക്രമണത്തിന് ഇരയായി വികൃതമാക്കപ്പെട്ട മൃതശരീരങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ കണ്ണീരായി മാറുകയാണ്. അക്രമത്തിന് ഇരയായവരില്‍ ഭൂരിഭാഗം പേരുടെയും ശിരസിനാണ് മുറിവേറ്റതെന്നും ചിലരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും അഗ്വാലയിലെ പ്രാദേശിക ഭരണകൂടത്തിലെ ഒരാള്‍ നൈജീരിയന്‍ മാധ്യമമായ ഡെയിലി ട്രസ്റ്റിനോട് വെളിപ്പെടുത്തി. ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തെ തുടര്‍ന്നു കഴിഞ്ഞ അഞ്ചു മാസത്തിനിടെ 620 ക്രൈസ്തവ വിശ്വാസികള്‍ കൊല്ലപ്പെട്ടെന്ന് ഇന്റർനാഷ്ണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ എന്ന നൈജീരിയൻ സംഘടനയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത് കഴിഞ്ഞ മാസമാണ്. നൈജീരിയയിൽ നടക്കുന്ന കൂട്ടക്കുരുതിയിൽ ഇടപെടണമെന്ന് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയോട്, ഈ വർഷം തുടക്കത്തിൽതന്നെ ക്രിസ്ത്യൻ സോളിഡാരിറ്റി ഇന്റർനാഷ്ണൽ എന്ന ക്രൈസ്തവ സംഘടന ആവശ്യപ്പെട്ടിരുന്നു. എന്നാൽ നൈജീരിയയിൽ നടക്കുന്ന വംശഹത്യയെകുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും തികഞ്ഞ മൗനത്തിലാണ്. ക്രൈസ്തവ നരഹത്യയെ അപലപിച്ചു നൈജീരിയന്‍ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരി രംഗത്ത് വരാറുണ്ടെങ്കിലും ആയുധധാരികളായ ഫുലാനി തീവ്രവാദികളെ ഉപയോഗിച്ച് നൈജീരിയയെ ഇസ്ലാമികവത്കരിക്കുകയാണോ എന്ന സംശയം ഉയര്‍ത്തുന്നവര്‍ നിരവധിയാണ്. അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് വേണ്ടി ഉയരുന്ന പ്രതിഷേധ പ്രകടനങ്ങള്‍ ലോകം ചര്‍ച്ച ചെയ്യുമ്പോള്‍ നൈജീരിയന്‍ ക്രൈസ്തവര്‍ അനുഭവിക്കുന്ന കടുത്ത പീഡകള്‍ അതിഭീകരമായി തുടരുകയാണ്.
Image: /content_image/News/News-2020-06-07-11:50:11.jpg
Keywords:
Content:
13425
Category: 10
Sub Category:
Heading: ഗുരുതരമായ രോഗത്തിന് നടുവില്‍ പ്രാര്‍ത്ഥന വിപ്ലവം സൃഷ്ട്ടിച്ച് 13 വയസുള്ള അമേരിക്കന്‍ ബാലന്‍
Content: ഒഹിയോ: കഠിനമായ സഹനങ്ങളിലൂടെ കടന്നുപോകുമ്പോഴും യാതൊരു പരാതിയും കൂടാതെ തന്റെ വേദന ആത്മാക്കളുടെ രക്ഷക്ക് വേണ്ടി സമര്‍പ്പിച്ച് അമേരിക്കയില്‍ നിന്നും ഒരു ബാലന്‍. ചർമം ദുർബലമാകുകയും കുമിളകൾ രൂപപ്പെടുകയും ചെയ്യുന്ന ‘എപ്പിഡർമോളിസിസ് ബുള്ളോസ്’ എന്ന ഗുരുതരമായ ത്വക്ക് രോഗം ബാധിച്ച 13 വയസുള്ള കാർസൺ കിസെല്‍ എന്ന ബാലനാണ് സോഷ്യല്‍ മീഡിയയിലെ തന്റെ പ്രാർത്ഥനാശുശ്രൂഷയിലൂടെ അനേകര്‍ക്ക് പ്രചോദനമായി മാറുന്നത്. അമേരിക്കന്‍ സംസ്ഥാനമായ ഒഹിയോയില്‍ താമസിക്കുന്ന ഡേവിഡ്- ക്രിസ്റ്റി ദമ്പതികളുടെ മൂന്ന് മക്കളിൽ ഒരാളായ കാർസണിന്റെ പ്രചോദനത്തിന് പിന്നില്‍ ക്രിസ്തീയമൂല്യങ്ങൾക്ക് പരമപ്രാധാന്യം നൽകുന്ന മാതാപിതാക്കൾ തന്നെയാണ്. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FPrayingWithCarson%2Fvideos%2F179851100108891%2F&show_text=true&width=552&height=422&appId" width="552" height="422" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe> <p> കൊറോണയെ പ്രതിരോധിക്കാൻ 'പ്രേയിംഗ് വിത്ത് കാര്‍സണ്‍' എന്ന ഫേസ്ബുക്ക് പേജിലൂടെ കാർസൺ നടത്തുന്ന തത്സമയ കരുണകൊന്തയില്‍ നൂറുകണക്കിനു ആളുകളാണ് ഓരോ ദിവസവും പങ്കെടുക്കുന്നത്. വളരെ ചെറിയ ആഘാതമോ മുറിവോ പോലും ചർമ്മത്തെ ദുർബലമാക്കി രോഗാവസ്ഥ വഷളാക്കുന്ന ജനിതക രോഗത്തിന്റെ അസഹനീയമായ വേദനയെ പൂര്‍ണ്ണമായും മറന്നുകൊണ്ടാണ് ഈ ബാലന്‍ പ്രാര്‍ത്ഥന കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്നത്. കോവിഡ് കാലത്ത് കാര്‍സണ്‍ സൃഷ്ട്ടിക്കുന്ന പ്രാര്‍ത്ഥന വിപ്ലവത്തില്‍ അമ്മ ക്രിസ്റ്റിയും പങ്കുചേരുന്നത് വീഡിയോയില്‍ കാണുവാന്‍ കഴിയുന്നു. കാര്‍സണിനു പ്രാര്‍ത്ഥനകള്‍ അറിയിച്ചും പ്രാര്‍ത്ഥന സഹായം യാചിച്ചും ശരാശരി മുന്നൂറോളം പേരാണ് ഓരോ പ്രാര്‍ത്ഥന ശുശ്രൂഷയിലും വീഡിയോക്ക് താഴെ കമന്‍റ് ഇടുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-06-16:54:55.jpg
Keywords: ബാല
Category: 10
Sub Category:
Heading: ഗുരുതരമായ രോഗത്തിന് നടുവില്‍ പ്രാര്‍ത്ഥന വിപ്ലവം സൃഷ്ട്ടിച്ച് 13 വയസുള്ള അമേരിക്കന്‍ ബാലന്‍
Content: ഒഹിയോ: കഠിനമായ സഹനങ്ങളിലൂടെ കടന്നുപോകുമ്പോഴും യാതൊരു പരാതിയും കൂടാതെ തന്റെ വേദന ആത്മാക്കളുടെ രക്ഷക്ക് വേണ്ടി സമര്‍പ്പിച്ച് അമേരിക്കയില്‍ നിന്നും ഒരു ബാലന്‍. ചർമം ദുർബലമാകുകയും കുമിളകൾ രൂപപ്പെടുകയും ചെയ്യുന്ന ‘എപ്പിഡർമോളിസിസ് ബുള്ളോസ്’ എന്ന ഗുരുതരമായ ത്വക്ക് രോഗം ബാധിച്ച 13 വയസുള്ള കാർസൺ കിസെല്‍ എന്ന ബാലനാണ് സോഷ്യല്‍ മീഡിയയിലെ തന്റെ പ്രാർത്ഥനാശുശ്രൂഷയിലൂടെ അനേകര്‍ക്ക് പ്രചോദനമായി മാറുന്നത്. അമേരിക്കന്‍ സംസ്ഥാനമായ ഒഹിയോയില്‍ താമസിക്കുന്ന ഡേവിഡ്- ക്രിസ്റ്റി ദമ്പതികളുടെ മൂന്ന് മക്കളിൽ ഒരാളായ കാർസണിന്റെ പ്രചോദനത്തിന് പിന്നില്‍ ക്രിസ്തീയമൂല്യങ്ങൾക്ക് പരമപ്രാധാന്യം നൽകുന്ന മാതാപിതാക്കൾ തന്നെയാണ്. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FPrayingWithCarson%2Fvideos%2F179851100108891%2F&show_text=true&width=552&height=422&appId" width="552" height="422" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe> <p> കൊറോണയെ പ്രതിരോധിക്കാൻ 'പ്രേയിംഗ് വിത്ത് കാര്‍സണ്‍' എന്ന ഫേസ്ബുക്ക് പേജിലൂടെ കാർസൺ നടത്തുന്ന തത്സമയ കരുണകൊന്തയില്‍ നൂറുകണക്കിനു ആളുകളാണ് ഓരോ ദിവസവും പങ്കെടുക്കുന്നത്. വളരെ ചെറിയ ആഘാതമോ മുറിവോ പോലും ചർമ്മത്തെ ദുർബലമാക്കി രോഗാവസ്ഥ വഷളാക്കുന്ന ജനിതക രോഗത്തിന്റെ അസഹനീയമായ വേദനയെ പൂര്‍ണ്ണമായും മറന്നുകൊണ്ടാണ് ഈ ബാലന്‍ പ്രാര്‍ത്ഥന കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്നത്. കോവിഡ് കാലത്ത് കാര്‍സണ്‍ സൃഷ്ട്ടിക്കുന്ന പ്രാര്‍ത്ഥന വിപ്ലവത്തില്‍ അമ്മ ക്രിസ്റ്റിയും പങ്കുചേരുന്നത് വീഡിയോയില്‍ കാണുവാന്‍ കഴിയുന്നു. കാര്‍സണിനു പ്രാര്‍ത്ഥനകള്‍ അറിയിച്ചും പ്രാര്‍ത്ഥന സഹായം യാചിച്ചും ശരാശരി മുന്നൂറോളം പേരാണ് ഓരോ പ്രാര്‍ത്ഥന ശുശ്രൂഷയിലും വീഡിയോക്ക് താഴെ കമന്‍റ് ഇടുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-06-16:54:55.jpg
Keywords: ബാല
Content:
13426
Category: 15
Sub Category:
Heading: Devotion to the Sacred Heart: Seventh day
Content: #{black->none->b->Sacred Heart of Jesus and tepid souls}# Some people do not have any interest or enthusiasm in leading a holy life. Because of this the Sacred Heart of Jesus suffers indescribable pain and injury. Sacred Heart is a furnace burning with the fire of charity and wishes that this fire should burn with vehemence all throughout the world. Jesus himself has proclaimed, “I have come to set the earth on fire, and how I wish it were already blazing! Just think about the fate of tepid souls. These lost souls have no love for God left in them and they cannot understand what God’s love is. The condition of these souls are perilous and pitiful. They are inattentive and lethargic while praying and receive sacraments without proper preparation. They never pursue God’s love or grace in any of their actions. They are always seeking honor and vainglory. My soul, full of darkness and frozen like snow! When compared to Jesus’ Heart, how different your heart is? It is easier for snow and fire to come together than for a tepid soul and a soul burning with God’s love to coexist. My soul full of sin! If you do not mend your old ways and become passionate, then remember that you are in the path of perpetual damnation. Thus, try to spend the rest of your life serving God and save your soul. #{black->none->b->INVOCATION (JAPAM) }# O Heart of Jesus, burning with love for God the Father! Please see the perilous state of my frozen heart. Be merciful upon me. Remove the darkness and vacuum in me. Thaw and inflame my heart with love for You. Grant to Your Church, O Lord, assurance of freedom, protect our Supreme Pontiff and make haste that all may know the haven of truth, and have unity of faith, so that there may soon be one fold and one Shepherd! Lord, be merciful to the unfortunate sinners, console the souls in Purgatory and be merciful to me, your unworthy servant. O Immaculate Heart of Mary, O Mother of all blessings, I firmly believe that through your powerful intercession, all my prayers and petitions will be granted. Amen. [ 3 Our Father, 3 Hail Mary, 3 Glory be..] #{black->none->b-> The Litany of the Sacred Heart }# Lord, have mercy on us. Christ, have mercy on us. Lord, have mercy on us. Christ, hear us.Christ, graciously hear us. God the Father of Heaven, Have mercy on us. God the Son, Redeemer of the world, Have mercy on us. God the Holy Spirit, Have mercy on us. Holy Trinity, one God, Have mercy on us. Heart of Jesus, Son of the Eternal Father, Have mercy on us. Heart of Jesus, Formed by the Holy Ghost in the womb of the Virgin Mother, Have mercy on us. Heart of Jesus, Substantially united to the Word of God, Have mercy on us. Heart of Jesus, Of Infinite Majesty, Have mercy on us. Heart of Jesus, Holy Temple of God, Have mercy on us. Heart of Jesus, Tabernacle of the Most High, Have mercy on us. Heart of Jesus, House of God and Gate of Heaven, Have mercy on us. Heart of Jesus, Burning Furnace of charity, Have mercy on us. Heart of Jesus, Vessel of Justice and love, Have mercy on us. Heart of Jesus, Full of goodness and love, Have mercy on us. Heart of Jesus, Abyss of all virtues, Have mercy on us. Heart of Jesus, Most worthy of all praises, Have mercy on us. Heart of Jesus, King and center of all hearts, Have mercy on us. Heart of Jesus, In whom are all the treasures of wisdom and knowledge, Have mercy on us. Heart of Jesus, In Whom dwelleth all the fullness of the Divinity, Have mercy on us. Heart of Jesus, in whom the Father is well pleased, Have mercy on us. Heart of Jesus, Of whose fullness we have all received, Have mercy on us. Heart of Jesus, Desire of the everlasting hills, Have mercy on us. Heart of Jesus, Patient and abounding in mercy, Have mercy on us. Heart of Jesus, Rich unto all who call upon Thee, Have mercy on us. Heart of Jesus, Fountain of life and holiness, Have mercy on us. Heart of Jesus, Atonement for our sins, Have mercy on us. Heart of Jesus, Filled with reproaches, Have mercy on us. Heart of Jesus, Bruised for our offenses, Have mercy on us. Heart of Jesus, Made obedient unto death, Have mercy on us. Heart of Jesus, Pierced with a lance, Have mercy on us. Heart of Jesus, Source of all consolation, Have mercy on us. Heart of Jesus, Our Life and Resurrection, Have mercy on us. Heart of Jesus, Our Peace and Reconciliation, Have mercy on us. Heart of Jesus, Victim for our sins, Have mercy on us. Heart of Jesus, Salvation of those who hope in Thee, Have mercy on us. Heart of Jesus, Hope of those who die in Thee, Have mercy on us. Heart of Jesus, Delight of all the Saints, Have mercy on us. Lamb of God Who takes away the sins of the world, Spare us, O Lord. Lamb of God Who takes away the sins of the world, Graciously hear us, O Lord. Lamb of God Who takes away the sins of the world, Have mercy on us. Jesus, meek and humble of heart, Make our hearts like unto Thine. Let us pray. Almighty and eternal God, look upon the Heart of Thine most-beloved Son, and upon the praises and satisfaction He offers Thee in the name of sinners; and appeased by worthy homage, pardon those who implore Thy mercy, in Thy Great Goodness in the name of the same Jesus Christ Thy Son, Who lives and reigns with Thee, in the unity of the Holy Ghost, world without end. Amen. #{black->none->b-> SHORT INVOCATION }# O Heart of Jesus, burning with love for us, inflame our hearts with love for You. #{black->none->b->GOOD DEED (SALKRIYA) }# Pray for the tepid souls.
Image: /content_image/ChristianPrayer/ChristianPrayer-2020-06-07-03:37:02.jpg
Keywords: Sacred Heart
Category: 15
Sub Category:
Heading: Devotion to the Sacred Heart: Seventh day
Content: #{black->none->b->Sacred Heart of Jesus and tepid souls}# Some people do not have any interest or enthusiasm in leading a holy life. Because of this the Sacred Heart of Jesus suffers indescribable pain and injury. Sacred Heart is a furnace burning with the fire of charity and wishes that this fire should burn with vehemence all throughout the world. Jesus himself has proclaimed, “I have come to set the earth on fire, and how I wish it were already blazing! Just think about the fate of tepid souls. These lost souls have no love for God left in them and they cannot understand what God’s love is. The condition of these souls are perilous and pitiful. They are inattentive and lethargic while praying and receive sacraments without proper preparation. They never pursue God’s love or grace in any of their actions. They are always seeking honor and vainglory. My soul, full of darkness and frozen like snow! When compared to Jesus’ Heart, how different your heart is? It is easier for snow and fire to come together than for a tepid soul and a soul burning with God’s love to coexist. My soul full of sin! If you do not mend your old ways and become passionate, then remember that you are in the path of perpetual damnation. Thus, try to spend the rest of your life serving God and save your soul. #{black->none->b->INVOCATION (JAPAM) }# O Heart of Jesus, burning with love for God the Father! Please see the perilous state of my frozen heart. Be merciful upon me. Remove the darkness and vacuum in me. Thaw and inflame my heart with love for You. Grant to Your Church, O Lord, assurance of freedom, protect our Supreme Pontiff and make haste that all may know the haven of truth, and have unity of faith, so that there may soon be one fold and one Shepherd! Lord, be merciful to the unfortunate sinners, console the souls in Purgatory and be merciful to me, your unworthy servant. O Immaculate Heart of Mary, O Mother of all blessings, I firmly believe that through your powerful intercession, all my prayers and petitions will be granted. Amen. [ 3 Our Father, 3 Hail Mary, 3 Glory be..] #{black->none->b-> The Litany of the Sacred Heart }# Lord, have mercy on us. Christ, have mercy on us. Lord, have mercy on us. Christ, hear us.Christ, graciously hear us. God the Father of Heaven, Have mercy on us. God the Son, Redeemer of the world, Have mercy on us. God the Holy Spirit, Have mercy on us. Holy Trinity, one God, Have mercy on us. Heart of Jesus, Son of the Eternal Father, Have mercy on us. Heart of Jesus, Formed by the Holy Ghost in the womb of the Virgin Mother, Have mercy on us. Heart of Jesus, Substantially united to the Word of God, Have mercy on us. Heart of Jesus, Of Infinite Majesty, Have mercy on us. Heart of Jesus, Holy Temple of God, Have mercy on us. Heart of Jesus, Tabernacle of the Most High, Have mercy on us. Heart of Jesus, House of God and Gate of Heaven, Have mercy on us. Heart of Jesus, Burning Furnace of charity, Have mercy on us. Heart of Jesus, Vessel of Justice and love, Have mercy on us. Heart of Jesus, Full of goodness and love, Have mercy on us. Heart of Jesus, Abyss of all virtues, Have mercy on us. Heart of Jesus, Most worthy of all praises, Have mercy on us. Heart of Jesus, King and center of all hearts, Have mercy on us. Heart of Jesus, In whom are all the treasures of wisdom and knowledge, Have mercy on us. Heart of Jesus, In Whom dwelleth all the fullness of the Divinity, Have mercy on us. Heart of Jesus, in whom the Father is well pleased, Have mercy on us. Heart of Jesus, Of whose fullness we have all received, Have mercy on us. Heart of Jesus, Desire of the everlasting hills, Have mercy on us. Heart of Jesus, Patient and abounding in mercy, Have mercy on us. Heart of Jesus, Rich unto all who call upon Thee, Have mercy on us. Heart of Jesus, Fountain of life and holiness, Have mercy on us. Heart of Jesus, Atonement for our sins, Have mercy on us. Heart of Jesus, Filled with reproaches, Have mercy on us. Heart of Jesus, Bruised for our offenses, Have mercy on us. Heart of Jesus, Made obedient unto death, Have mercy on us. Heart of Jesus, Pierced with a lance, Have mercy on us. Heart of Jesus, Source of all consolation, Have mercy on us. Heart of Jesus, Our Life and Resurrection, Have mercy on us. Heart of Jesus, Our Peace and Reconciliation, Have mercy on us. Heart of Jesus, Victim for our sins, Have mercy on us. Heart of Jesus, Salvation of those who hope in Thee, Have mercy on us. Heart of Jesus, Hope of those who die in Thee, Have mercy on us. Heart of Jesus, Delight of all the Saints, Have mercy on us. Lamb of God Who takes away the sins of the world, Spare us, O Lord. Lamb of God Who takes away the sins of the world, Graciously hear us, O Lord. Lamb of God Who takes away the sins of the world, Have mercy on us. Jesus, meek and humble of heart, Make our hearts like unto Thine. Let us pray. Almighty and eternal God, look upon the Heart of Thine most-beloved Son, and upon the praises and satisfaction He offers Thee in the name of sinners; and appeased by worthy homage, pardon those who implore Thy mercy, in Thy Great Goodness in the name of the same Jesus Christ Thy Son, Who lives and reigns with Thee, in the unity of the Holy Ghost, world without end. Amen. #{black->none->b-> SHORT INVOCATION }# O Heart of Jesus, burning with love for us, inflame our hearts with love for You. #{black->none->b->GOOD DEED (SALKRIYA) }# Pray for the tepid souls.
Image: /content_image/ChristianPrayer/ChristianPrayer-2020-06-07-03:37:02.jpg
Keywords: Sacred Heart
Content:
13427
Category: 18
Sub Category:
Heading: വിശുദ്ധ മറിയം ത്രേസ്യയുടെ പ്രഥമ തിരുനാള്‍ ആഘോഷം നാളെ
Content: കുഴിക്കാട്ടുശേരി (മാള): കുടുംബങ്ങളുടെ മധ്യസ്ഥയായ വിശുദ്ധ മറിയം ത്രേസ്യയുടെ പ്രഥമ തിരുനാള്‍ ആഘോഷം നാളെ നടക്കും. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ചടങ്ങുകള്‍ മാത്രമായാണ് ആഘോഷം. വിശുദ്ധയുടെ കബറിടം സ്ഥിതിചെയ്യുന്ന കുഴിക്കാട്ടുശേരിയിലെ തീര്‍ത്ഥ കേന്ദ്രത്തില്‍ നടക്കുന്ന ആഘോഷങ്ങള്‍ തത്സമയം ഓണ്‍ലൈനായി കാണുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഷെക്കെയ്‌ന ടെലിവിഷനിലുംSt.Mariam Thresia Youtube Channelലും തത്സമയം ടെലികാസ്റ്റിംഗ് ഉണ്ട്. നാളെ രാവിലെ ഒമ്പതിനു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സന്ദേശത്തോടെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്റെ മുഖ്യകാര്‍മികത്വത്തില്‍ തിരുനാള്‍ കുര്‍ബാന, നൊവേന എന്നിവ നടക്കും. ഹോളിഫാമിലി സന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ മദര്‍ സിസ്റ്റര്‍ ഉദയ, വികാര്‍ ജനറല്‍ സിസ്റ്റര്‍ പുഷ്പ, ജനറല്‍ കൗണ്‍സിലര്‍മാരായ സിസ്റ്റര്‍ ആനി കുര്യാക്കോസ്, സിസ്റ്റര്‍ ഭവ്യ, സിസ്റ്റര്‍ മാരിസ് സ്‌റ്റെല്ല എന്നിവരുടെ നേതൃത്വത്തില്‍ തിരുനാള്‍ ഒരുക്കങ്ങള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.
Image: /content_image/India/India-2020-06-07-03:49:33.jpg
Keywords: മറിയം ത്രേസ്യ
Category: 18
Sub Category:
Heading: വിശുദ്ധ മറിയം ത്രേസ്യയുടെ പ്രഥമ തിരുനാള്‍ ആഘോഷം നാളെ
Content: കുഴിക്കാട്ടുശേരി (മാള): കുടുംബങ്ങളുടെ മധ്യസ്ഥയായ വിശുദ്ധ മറിയം ത്രേസ്യയുടെ പ്രഥമ തിരുനാള്‍ ആഘോഷം നാളെ നടക്കും. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ചടങ്ങുകള്‍ മാത്രമായാണ് ആഘോഷം. വിശുദ്ധയുടെ കബറിടം സ്ഥിതിചെയ്യുന്ന കുഴിക്കാട്ടുശേരിയിലെ തീര്‍ത്ഥ കേന്ദ്രത്തില്‍ നടക്കുന്ന ആഘോഷങ്ങള്‍ തത്സമയം ഓണ്‍ലൈനായി കാണുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഷെക്കെയ്‌ന ടെലിവിഷനിലുംSt.Mariam Thresia Youtube Channelലും തത്സമയം ടെലികാസ്റ്റിംഗ് ഉണ്ട്. നാളെ രാവിലെ ഒമ്പതിനു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സന്ദേശത്തോടെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്റെ മുഖ്യകാര്‍മികത്വത്തില്‍ തിരുനാള്‍ കുര്‍ബാന, നൊവേന എന്നിവ നടക്കും. ഹോളിഫാമിലി സന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ മദര്‍ സിസ്റ്റര്‍ ഉദയ, വികാര്‍ ജനറല്‍ സിസ്റ്റര്‍ പുഷ്പ, ജനറല്‍ കൗണ്‍സിലര്‍മാരായ സിസ്റ്റര്‍ ആനി കുര്യാക്കോസ്, സിസ്റ്റര്‍ ഭവ്യ, സിസ്റ്റര്‍ മാരിസ് സ്‌റ്റെല്ല എന്നിവരുടെ നേതൃത്വത്തില്‍ തിരുനാള്‍ ഒരുക്കങ്ങള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.
Image: /content_image/India/India-2020-06-07-03:49:33.jpg
Keywords: മറിയം ത്രേസ്യ
Content:
13428
Category: 4
Sub Category:
Heading: ഇന്ന് പരിശുദ്ധ ത്രീത്വത്തിന്റെ തിരുനാള്‍: ത്രീത്വമെന്ന നിഗൂഢ രഹസ്യം
Content: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി എന്ന പ്രാർത്ഥന ഉരുവിട്ടുകൊണ്ടാണ് ഒരു ക്രൈസ്തവന്‍, അവന്റെ ദിവസം ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും. ഇത് ത്രിയേക ദൈവത്തിലുള്ള വിശ്വാസ പ്രഖ്യാപനം മാത്രമല്ല, സ്വയം വെളിപ്പെടുത്തുകയും തങ്ങളുടെ കൂട്ടായ്മയില്‍ പങ്കു ചേരുവാന്‍ ക്ഷണിക്കുകയും ചെയ്ത മൂന്നു ദൈവിക വ്യക്തികൾക്കുള്ള മഹത്വപ്പെടുത്തല്‍ കൂടിയാണ്. പരിശുദ്ധ ത്രിത്വത്തിന്റെ വെളിപ്പെടുത്തലിന് മാനുഷികമായി നല്കാവുന്ന ബഹുമാനമെന്നത് അവിടുത്തെ മഹത്വപ്പെടുത്തുകയും നന്ദി പറയുകയും ചെയ്യുക എന്നതാണ്. എന്തെന്നാല്‍ മൂന്നു ദൈവിക വ്യക്തിത്വങ്ങളുടെ സാന്നിധ്യത്താല്‍ നമ്മിൽ ദൈവസ്നേഹാനുഭവും അഭിഷേകവും നിറയുന്നു. എന്തെല്ലാം സ്വഭാവ സവിശേഷതകള്‍ ത്രീത്വത്തിന് സ്വന്തമായുള്ളതെന്നും, എങ്ങനെ അവര്‍ സൃഷ്ട പ്രപഞ്ചവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും നാം തീർച്ചയായും വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു. ഒരു പ്രാർത്ഥനമദ്ധ്യേയാണ് യേശു പരിശുദ്ധാത്മാവാല്‍ പ്രചോദിതനായി താന്‍ പുത്രനാണെന്ന രഹസ്യവും പിതാവുമായുള്ള ആത്മബന്ധവും നമുക്ക് വെളിപ്പെടുത്തിത്തന്നത്. "സ്വർഗ്ഗത്തിന്റേയും ഭൂമിയുടെയും കർത്താവായ പിതാവേ, അവിടുത്തെ ഞാന്‍ സ്തുതിക്കുന്നു… പുത്രനാരെന്ന് പിതാവല്ലാതെ ആരും ഗ്രഹിക്കുന്നില്ല. പിതാവാരെന്ന് പുത്രനും, പുത്രന്‍ ആർക്ക് വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നുവോ അവനും അല്ലാതെ മറ്റാരും ഗ്രഹിക്കുന്നില്ല" (ലൂക്കാ 10:21-22). പിതാവിനും പുത്രനും പരിശുധാത്മാവിനും സ്തുതിയുണ്ടായിരിക്കട്ടെ, അല്ലങ്കിൽ മഹത്വമുണ്ടായിരിക്കട്ടെ എന്നു പറയുമ്പോൾ നാം എന്താണു ഉദ്ദേശിക്കുന്നത്? ദൈവം നമ്മുക്ക് നല്കുുന്ന പരിഗണനക്ക് പകരമായി അവിടുത്തേക്ക് മഹത്വം പ്രകാശിപ്പിക്കുകയാണ് ചെയ്യുക. പരിശുദ്ധ ത്രിത്വം സ്വയം വെളിപ്പെടുത്തിയതിനും നമ്മോടൊപ്പം വന്നു വസിക്കുവാന്‍ കരുണ കാണിച്ചതിനും നാം നന്ദി പറയുകയാണ് ഇതിലൂടെ ചെയ്യുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ തന്റെ ഏകജാതനായ പുത്രന്‍ വഴി പരിശുദ്ധാത്മാവിന്റെ സ്നേഹശക്തിയാല്‍ നമ്മെ പുത്രിപുത്രന്മാരുമായി സൃഷ്ടിച്ചതിനു പിതാവിനു നാം നന്ദി പ്രകാശിപ്പിക്കുന്നു. ദൈവം തന്റെ പുത്രനെത്തന്നെ നമ്മുടെ സഹോദരനും രക്ഷകനുമായി അയച്ചതില്‍ നാം ആനന്ദഭരിതരായിരിക്കുന്നു. പിതാവും പുത്രനും നമ്മുടെമേല്‍ പരിശുദ്ധാത്മാവിനെ വർഷിച്ചതില്‍ നാം സന്തോഷിക്കേണ്ടത് വളരെ അത്യന്താപേഷിതമായ ഒരു കാര്യമാണ്. പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയത്തെ അവിടുത്തെ ആലയമാക്കി മാറ്റുകയും നമ്മെ വിശുദ്ധീകരിച്ച് ത്രിത്വൈക കൂട്ടായ്മയിലേക്ക് ആകർഷിക്കുകയും ചെയ്യുന്നത് നാം പലപ്പോഴും മറന്നുപോകുന്നു. മൂന്നു വ്യക്തിത്വങ്ങളുടെ കൂട്ടായ്മയായ ത്രിത്വത്തിന്റെ കൂടിചേരലിലാണ് നാം മഹത്വം പ്രകാശിപ്പിക്കേണ്ടത്. ത്രിയേക ദൈവത്തിന്റെ സാന്നിധ്യം എപ്പോഴും സന്തോഷവും സമാധാനവും കൊണ്ടുവരുന്നു. നിത്യമായും പരസ്പരം സ്നേഹിക്കുന്ന മൂന്നു വ്യക്തികളുടെ കൂട്ടായ്മയാണ് ത്രീത്വത്തില്‍ കൂടി നാമനുഭവിക്കുന്നത്. ഇത് വഴി അവർണിനീയമായ ദൈവസ്നേഹം കണ്ടെത്തുകയാണ് നാം ചെയ്യുന്നത്. അങ്ങനെ നമ്മളും ആരാധന-കൃതജ്ഞതസ്തോത്രത്തിലൂടെയുമാണ് പരിശുദ്ധ ത്രിത്വത്തെ സമീപിക്കേണ്ടത്. ദൈവത്തിന്റെ അസ്തിത്വം എപ്പോഴും പ്രകടമാകുന്നത് സന്തോഷ രഹിതമായ അവസ്ഥയായിരിക്കും. അതുകൊണ്ടാണ് സഹനങ്ങള്‍ യേശുവിന്റെ സമ്മാനമാണെന്ന് വിശുദ്ധര്‍ അഭിപ്രായപ്പെട്ടത്. മൂന്നു വ്യക്തിത്വങ്ങളുടെ പൂർണമായ ഇടപെടല്‍ നമ്മുടെ ഹൃദയങ്ങളെ വിസ്മയിപ്പിക്കുകയും ജീവിതത്തെ സന്തോഷഭരിതമാക്കുകയും ചെയ്യുന്നു. "രാത്രിയില്‍ എന്റെ ശയ്യയില്‍ കിടന്നുകൊണ്ട് എത്രയോ തവണ ഞാന്‍ ചോദിച്ചിട്ടുണ്ട്. ദൈവം എങ്ങനെയായിരിക്കും? ദൈവിക വ്യക്തിത്വങ്ങളുടെ കൂട്ടായ്മയായി പ്രകാശിപ്പിക്കുന്ന നാമമെന്താണ്? ഒരു വാക്കും ഞാന്‍ കണ്ടെത്തിയിട്ടില്ല. ഒരു പ്രകാശവും കടന്നു വന്നിട്ടില്ല. അപ്പോള്‍ ഞാന്‍ സ്തുതിക്കുവാനും മഹത്വപ്പെടുത്തുവനും തുടങ്ങി. അപ്പോള്‍ എന്റെ ഹൃദയം പ്രകാശം കൊണ്ടു നിറഞ്ഞു. ഞാന്‍ പിന്നെ ഒരു ചോദ്യവുമുയർത്തിയില്ല. ഞാന്‍ ദൈവിക കൂട്ടായ്മയില്ത്തന്നെയായിരുന്നു എന്ന് മനസിലാക്കാൻ വൈകി പോയി എന്ന് പിന്നീട് എനിക്ക് മനസ്സില്ലായി". ഈ വാക്കുകൾ 'വിശുദ്ധ ഹിലാരി'യുടേതാണ്. മനുഷ്യന്റെ യുക്തിയുടെ തലം ഇങ്ങനെയാണെന്ന് അദ്ദേഹം നമ്മെ ഓർമ്മപെടുത്തുന്നു. ഏറ്റവും മഹത്തായ വിശ്വാസ രഹസ്യമാണ് പരിശുദ്ധ ത്രിത്വം. എങ്ങനെയാണ് മൂന്നു വ്യക്തികള്‍ ഏക ദൈവമായിരിക്കുക? തീർച്ചയായും പരിശുദ്ധ ത്രിത്വം നിഗൂഡമായ ഒരു രഹസ്യമാണ്. ഈ രഹസ്യത്തെ സംബന്ധിച്ചിടത്തോളം നിശബ്ദതയാണു വാക്കുകളെക്കാള്‍ ഉത്തമം. എന്തെന്നാല്‍ ‘രഹസ്യം’ എന്നു പറയുമ്പോള്‍ എന്താണ് അർത്ഥമാക്കുന്നത് എന്നു നാം മനസ്സിലാക്കണം. മനുഷ്യബുദ്ധിക്കു മനസ്സിലാക്കാന്‍ പറ്റാത്തതും ദൈവത്തില്‍ വെളിപ്പെട്ടതുമായ ഒരു സത്യം-അതാണ് രഹസ്യം എന്നതുകൊണ്ട് നാം മനസ്സിലാക്കേണ്ടത്. നമ്മിലെ ബുദ്ധിയുടെ കഴിവുകള്‍ പരാജയപ്പെടുന്നിടത്ത് യുക്തിചിന്ത അവസാനിക്കുകയും ദൈവിക ജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ വെളിപ്പെടുത്തപ്പെട്ട സത്യത്തെ അനേകർ സ്വീകരിക്കുകയും ചെയ്യുന്നു. . "ത്രീയേക രഹസ്യത്തെക്കുറിച്ചുള്ള ഈ ദർശനം നമ്മില്‍ ആശങ്ക ഉളവാക്കുകയല്ല നമ്മുടെ ഹൃദയത്തെ വിശാലമാക്കുകയാണ് ചെയ്യുന്നത്. പരിശുദ്ധ ത്രിത്വം ഇപ്പോഴും നിത്യകാലത്തേക്കും രഹസ്യമായിത്തന്നെ തുടരും. ക്രമാനുഗതമായി നേടുന്ന അറിവ് നമ്മെ സന്തോഷഭരിതരാക്കുകയും ചെയ്യുന്നു. അറിവ് നമ്മെ ക്രിസ്തുവിന്റെ സ്നേഹാനുഭാവത്തിലേക്കും അത് പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവിക വ്യക്തിത്വങ്ങളുടെ കൂട്ടായ്മയിലേക്കും നയിക്കുകയും ചെയ്യുന്നു". വി. ഹിലാരി വീണ്ടും നമ്മെ ഓർമ്മപെടുത്തുന്നു. പന്തക്കുസ്താ ദിവസം, (ഉയിര്‍പ്പിന്റെ ഏഴു ആഴ്ചകള്‍ അവസാനിച്ചപ്പോള്‍), പരിശുദ്ധാത്മാവിനെ വര്‍ഷിക്കുന്നതോടെ ക്രിസ്തുവിന്റെ പെസഹ പൂര്‍ത്തിയായി. പരിശുദ്ധാത്മാവിനെ ഒരു ദൈവീക വ്യക്തി എന്ന നിലയില്‍ വെളിപ്പെടുത്തുകയും നല്കുകയും പകര്‍ന്നുകൊടുക്കുകയും ചെയ്തു. തന്റെ പൂര്‍ണ്ണതയില്‍ നിന്നും കര്‍ത്താവായ ക്രിസ്തു, ആത്മാവിനെ സമൃദ്ധമായി ചൊരിയുന്നു. ആ ദിവസം പരിശുദ്ധ ത്രീത്വം പൂര്‍ണ്ണമായി വെളിപ്പെടുത്തപ്പെട്ടു. ക്രിസ്തു അറിയിച്ചിരിന്ന രാജ്യം അവിടുന്നില്‍ വിശ്വസിക്കുന്നവര്‍ക്കായി അന്നുമുതല്‍ തുറന്നിരിക്കുന്നു. മാനുഷികതയുടെ താഴ്മയിലും വിശ്വാസത്തിലും അവര്‍ പരിശുദ്ധ ത്രീത്വത്തിന്റെ ഐക്യത്തില്‍ പങ്കുചേരുന്നു. പരിശുദ്ധാത്മാവ് തന്റെ അവിരാമമായ ആഗമനത്താല്‍ "അന്ത്യനാളുകളിലേക്ക്" ലോകത്തെ പ്രവേശിപ്പിക്കുന്നു. സഭയുടെ കാലമാണത്, അവകാശമായി ലഭിച്ചതെങ്കിലും ഇനിയും പരിപൂര്‍ത്തിയിലെത്താത്ത രാജ്യമാണത്: (CCC 731,732). "നാം സത്യപ്രകാശം കണ്ടു, സ്വര്‍ഗീയ ആത്മാവിനെ സ്വീകരിച്ചു, യഥാര്‍ത്ഥ വിശ്വാസം കണ്ടെത്തി, അവിഭാജ്യമായ ത്രീത്വത്തെ നാം ആരാധിക്കുന്നു. എന്തെന്നാല്‍ അവിടുന്നു നമ്മെ രക്ഷിച്ചിരിക്കുന്നു" (ബൈസന്‍ന്‍റൈന്‍ ലിറ്റര്‍ജി)
Image: /content_image/Editor'sPick/Editor'sPick-2020-06-07-04:06:40.jpg
Keywords: ത്രീത്വ
Category: 4
Sub Category:
Heading: ഇന്ന് പരിശുദ്ധ ത്രീത്വത്തിന്റെ തിരുനാള്‍: ത്രീത്വമെന്ന നിഗൂഢ രഹസ്യം
Content: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി എന്ന പ്രാർത്ഥന ഉരുവിട്ടുകൊണ്ടാണ് ഒരു ക്രൈസ്തവന്‍, അവന്റെ ദിവസം ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും. ഇത് ത്രിയേക ദൈവത്തിലുള്ള വിശ്വാസ പ്രഖ്യാപനം മാത്രമല്ല, സ്വയം വെളിപ്പെടുത്തുകയും തങ്ങളുടെ കൂട്ടായ്മയില്‍ പങ്കു ചേരുവാന്‍ ക്ഷണിക്കുകയും ചെയ്ത മൂന്നു ദൈവിക വ്യക്തികൾക്കുള്ള മഹത്വപ്പെടുത്തല്‍ കൂടിയാണ്. പരിശുദ്ധ ത്രിത്വത്തിന്റെ വെളിപ്പെടുത്തലിന് മാനുഷികമായി നല്കാവുന്ന ബഹുമാനമെന്നത് അവിടുത്തെ മഹത്വപ്പെടുത്തുകയും നന്ദി പറയുകയും ചെയ്യുക എന്നതാണ്. എന്തെന്നാല്‍ മൂന്നു ദൈവിക വ്യക്തിത്വങ്ങളുടെ സാന്നിധ്യത്താല്‍ നമ്മിൽ ദൈവസ്നേഹാനുഭവും അഭിഷേകവും നിറയുന്നു. എന്തെല്ലാം സ്വഭാവ സവിശേഷതകള്‍ ത്രീത്വത്തിന് സ്വന്തമായുള്ളതെന്നും, എങ്ങനെ അവര്‍ സൃഷ്ട പ്രപഞ്ചവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും നാം തീർച്ചയായും വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു. ഒരു പ്രാർത്ഥനമദ്ധ്യേയാണ് യേശു പരിശുദ്ധാത്മാവാല്‍ പ്രചോദിതനായി താന്‍ പുത്രനാണെന്ന രഹസ്യവും പിതാവുമായുള്ള ആത്മബന്ധവും നമുക്ക് വെളിപ്പെടുത്തിത്തന്നത്. "സ്വർഗ്ഗത്തിന്റേയും ഭൂമിയുടെയും കർത്താവായ പിതാവേ, അവിടുത്തെ ഞാന്‍ സ്തുതിക്കുന്നു… പുത്രനാരെന്ന് പിതാവല്ലാതെ ആരും ഗ്രഹിക്കുന്നില്ല. പിതാവാരെന്ന് പുത്രനും, പുത്രന്‍ ആർക്ക് വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നുവോ അവനും അല്ലാതെ മറ്റാരും ഗ്രഹിക്കുന്നില്ല" (ലൂക്കാ 10:21-22). പിതാവിനും പുത്രനും പരിശുധാത്മാവിനും സ്തുതിയുണ്ടായിരിക്കട്ടെ, അല്ലങ്കിൽ മഹത്വമുണ്ടായിരിക്കട്ടെ എന്നു പറയുമ്പോൾ നാം എന്താണു ഉദ്ദേശിക്കുന്നത്? ദൈവം നമ്മുക്ക് നല്കുുന്ന പരിഗണനക്ക് പകരമായി അവിടുത്തേക്ക് മഹത്വം പ്രകാശിപ്പിക്കുകയാണ് ചെയ്യുക. പരിശുദ്ധ ത്രിത്വം സ്വയം വെളിപ്പെടുത്തിയതിനും നമ്മോടൊപ്പം വന്നു വസിക്കുവാന്‍ കരുണ കാണിച്ചതിനും നാം നന്ദി പറയുകയാണ് ഇതിലൂടെ ചെയ്യുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ തന്റെ ഏകജാതനായ പുത്രന്‍ വഴി പരിശുദ്ധാത്മാവിന്റെ സ്നേഹശക്തിയാല്‍ നമ്മെ പുത്രിപുത്രന്മാരുമായി സൃഷ്ടിച്ചതിനു പിതാവിനു നാം നന്ദി പ്രകാശിപ്പിക്കുന്നു. ദൈവം തന്റെ പുത്രനെത്തന്നെ നമ്മുടെ സഹോദരനും രക്ഷകനുമായി അയച്ചതില്‍ നാം ആനന്ദഭരിതരായിരിക്കുന്നു. പിതാവും പുത്രനും നമ്മുടെമേല്‍ പരിശുദ്ധാത്മാവിനെ വർഷിച്ചതില്‍ നാം സന്തോഷിക്കേണ്ടത് വളരെ അത്യന്താപേഷിതമായ ഒരു കാര്യമാണ്. പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയത്തെ അവിടുത്തെ ആലയമാക്കി മാറ്റുകയും നമ്മെ വിശുദ്ധീകരിച്ച് ത്രിത്വൈക കൂട്ടായ്മയിലേക്ക് ആകർഷിക്കുകയും ചെയ്യുന്നത് നാം പലപ്പോഴും മറന്നുപോകുന്നു. മൂന്നു വ്യക്തിത്വങ്ങളുടെ കൂട്ടായ്മയായ ത്രിത്വത്തിന്റെ കൂടിചേരലിലാണ് നാം മഹത്വം പ്രകാശിപ്പിക്കേണ്ടത്. ത്രിയേക ദൈവത്തിന്റെ സാന്നിധ്യം എപ്പോഴും സന്തോഷവും സമാധാനവും കൊണ്ടുവരുന്നു. നിത്യമായും പരസ്പരം സ്നേഹിക്കുന്ന മൂന്നു വ്യക്തികളുടെ കൂട്ടായ്മയാണ് ത്രീത്വത്തില്‍ കൂടി നാമനുഭവിക്കുന്നത്. ഇത് വഴി അവർണിനീയമായ ദൈവസ്നേഹം കണ്ടെത്തുകയാണ് നാം ചെയ്യുന്നത്. അങ്ങനെ നമ്മളും ആരാധന-കൃതജ്ഞതസ്തോത്രത്തിലൂടെയുമാണ് പരിശുദ്ധ ത്രിത്വത്തെ സമീപിക്കേണ്ടത്. ദൈവത്തിന്റെ അസ്തിത്വം എപ്പോഴും പ്രകടമാകുന്നത് സന്തോഷ രഹിതമായ അവസ്ഥയായിരിക്കും. അതുകൊണ്ടാണ് സഹനങ്ങള്‍ യേശുവിന്റെ സമ്മാനമാണെന്ന് വിശുദ്ധര്‍ അഭിപ്രായപ്പെട്ടത്. മൂന്നു വ്യക്തിത്വങ്ങളുടെ പൂർണമായ ഇടപെടല്‍ നമ്മുടെ ഹൃദയങ്ങളെ വിസ്മയിപ്പിക്കുകയും ജീവിതത്തെ സന്തോഷഭരിതമാക്കുകയും ചെയ്യുന്നു. "രാത്രിയില്‍ എന്റെ ശയ്യയില്‍ കിടന്നുകൊണ്ട് എത്രയോ തവണ ഞാന്‍ ചോദിച്ചിട്ടുണ്ട്. ദൈവം എങ്ങനെയായിരിക്കും? ദൈവിക വ്യക്തിത്വങ്ങളുടെ കൂട്ടായ്മയായി പ്രകാശിപ്പിക്കുന്ന നാമമെന്താണ്? ഒരു വാക്കും ഞാന്‍ കണ്ടെത്തിയിട്ടില്ല. ഒരു പ്രകാശവും കടന്നു വന്നിട്ടില്ല. അപ്പോള്‍ ഞാന്‍ സ്തുതിക്കുവാനും മഹത്വപ്പെടുത്തുവനും തുടങ്ങി. അപ്പോള്‍ എന്റെ ഹൃദയം പ്രകാശം കൊണ്ടു നിറഞ്ഞു. ഞാന്‍ പിന്നെ ഒരു ചോദ്യവുമുയർത്തിയില്ല. ഞാന്‍ ദൈവിക കൂട്ടായ്മയില്ത്തന്നെയായിരുന്നു എന്ന് മനസിലാക്കാൻ വൈകി പോയി എന്ന് പിന്നീട് എനിക്ക് മനസ്സില്ലായി". ഈ വാക്കുകൾ 'വിശുദ്ധ ഹിലാരി'യുടേതാണ്. മനുഷ്യന്റെ യുക്തിയുടെ തലം ഇങ്ങനെയാണെന്ന് അദ്ദേഹം നമ്മെ ഓർമ്മപെടുത്തുന്നു. ഏറ്റവും മഹത്തായ വിശ്വാസ രഹസ്യമാണ് പരിശുദ്ധ ത്രിത്വം. എങ്ങനെയാണ് മൂന്നു വ്യക്തികള്‍ ഏക ദൈവമായിരിക്കുക? തീർച്ചയായും പരിശുദ്ധ ത്രിത്വം നിഗൂഡമായ ഒരു രഹസ്യമാണ്. ഈ രഹസ്യത്തെ സംബന്ധിച്ചിടത്തോളം നിശബ്ദതയാണു വാക്കുകളെക്കാള്‍ ഉത്തമം. എന്തെന്നാല്‍ ‘രഹസ്യം’ എന്നു പറയുമ്പോള്‍ എന്താണ് അർത്ഥമാക്കുന്നത് എന്നു നാം മനസ്സിലാക്കണം. മനുഷ്യബുദ്ധിക്കു മനസ്സിലാക്കാന്‍ പറ്റാത്തതും ദൈവത്തില്‍ വെളിപ്പെട്ടതുമായ ഒരു സത്യം-അതാണ് രഹസ്യം എന്നതുകൊണ്ട് നാം മനസ്സിലാക്കേണ്ടത്. നമ്മിലെ ബുദ്ധിയുടെ കഴിവുകള്‍ പരാജയപ്പെടുന്നിടത്ത് യുക്തിചിന്ത അവസാനിക്കുകയും ദൈവിക ജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ വെളിപ്പെടുത്തപ്പെട്ട സത്യത്തെ അനേകർ സ്വീകരിക്കുകയും ചെയ്യുന്നു. . "ത്രീയേക രഹസ്യത്തെക്കുറിച്ചുള്ള ഈ ദർശനം നമ്മില്‍ ആശങ്ക ഉളവാക്കുകയല്ല നമ്മുടെ ഹൃദയത്തെ വിശാലമാക്കുകയാണ് ചെയ്യുന്നത്. പരിശുദ്ധ ത്രിത്വം ഇപ്പോഴും നിത്യകാലത്തേക്കും രഹസ്യമായിത്തന്നെ തുടരും. ക്രമാനുഗതമായി നേടുന്ന അറിവ് നമ്മെ സന്തോഷഭരിതരാക്കുകയും ചെയ്യുന്നു. അറിവ് നമ്മെ ക്രിസ്തുവിന്റെ സ്നേഹാനുഭാവത്തിലേക്കും അത് പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവിക വ്യക്തിത്വങ്ങളുടെ കൂട്ടായ്മയിലേക്കും നയിക്കുകയും ചെയ്യുന്നു". വി. ഹിലാരി വീണ്ടും നമ്മെ ഓർമ്മപെടുത്തുന്നു. പന്തക്കുസ്താ ദിവസം, (ഉയിര്‍പ്പിന്റെ ഏഴു ആഴ്ചകള്‍ അവസാനിച്ചപ്പോള്‍), പരിശുദ്ധാത്മാവിനെ വര്‍ഷിക്കുന്നതോടെ ക്രിസ്തുവിന്റെ പെസഹ പൂര്‍ത്തിയായി. പരിശുദ്ധാത്മാവിനെ ഒരു ദൈവീക വ്യക്തി എന്ന നിലയില്‍ വെളിപ്പെടുത്തുകയും നല്കുകയും പകര്‍ന്നുകൊടുക്കുകയും ചെയ്തു. തന്റെ പൂര്‍ണ്ണതയില്‍ നിന്നും കര്‍ത്താവായ ക്രിസ്തു, ആത്മാവിനെ സമൃദ്ധമായി ചൊരിയുന്നു. ആ ദിവസം പരിശുദ്ധ ത്രീത്വം പൂര്‍ണ്ണമായി വെളിപ്പെടുത്തപ്പെട്ടു. ക്രിസ്തു അറിയിച്ചിരിന്ന രാജ്യം അവിടുന്നില്‍ വിശ്വസിക്കുന്നവര്‍ക്കായി അന്നുമുതല്‍ തുറന്നിരിക്കുന്നു. മാനുഷികതയുടെ താഴ്മയിലും വിശ്വാസത്തിലും അവര്‍ പരിശുദ്ധ ത്രീത്വത്തിന്റെ ഐക്യത്തില്‍ പങ്കുചേരുന്നു. പരിശുദ്ധാത്മാവ് തന്റെ അവിരാമമായ ആഗമനത്താല്‍ "അന്ത്യനാളുകളിലേക്ക്" ലോകത്തെ പ്രവേശിപ്പിക്കുന്നു. സഭയുടെ കാലമാണത്, അവകാശമായി ലഭിച്ചതെങ്കിലും ഇനിയും പരിപൂര്‍ത്തിയിലെത്താത്ത രാജ്യമാണത്: (CCC 731,732). "നാം സത്യപ്രകാശം കണ്ടു, സ്വര്‍ഗീയ ആത്മാവിനെ സ്വീകരിച്ചു, യഥാര്‍ത്ഥ വിശ്വാസം കണ്ടെത്തി, അവിഭാജ്യമായ ത്രീത്വത്തെ നാം ആരാധിക്കുന്നു. എന്തെന്നാല്‍ അവിടുന്നു നമ്മെ രക്ഷിച്ചിരിക്കുന്നു" (ബൈസന്‍ന്‍റൈന്‍ ലിറ്റര്‍ജി)
Image: /content_image/Editor'sPick/Editor'sPick-2020-06-07-04:06:40.jpg
Keywords: ത്രീത്വ
Content:
13429
Category: 1
Sub Category:
Heading: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൈത്താങ്ങാകുവാനുള്ള ലേലത്തിലേക്ക് പാപ്പ തനിക്ക് ലഭിച്ച സമ്മാനങ്ങള്‍ കൈമാറി
Content: വത്തിക്കാൻ സിറ്റി: കോവിഡ് കാലത്ത് വടക്കന്‍ ഇറ്റലിയിലെ ആരോഗ്യ പ്രവർത്തകരെ സഹായിക്കാൻ സംഘടിപ്പിക്കുന്ന ഓൺലൈൻ ലേലത്തിലേക്ക് തനിക്ക് ലഭിച്ച സമ്മാനങ്ങള്‍ കൈമാറിക്കൊണ്ട് ഫ്രാന്‍സിസ് പാപ്പ. ലോക സൈക്ലിംഗ് ചാംപ്യന്‍ഷിപ്പില്‍ മൂന്നു തവണ ചാംപ്യനായ പീറ്റർ സെഗൻ സമ്മാനിച്ച സൈക്കിൾ ഉൾപ്പെടെയുള്ള സമ്മാനങ്ങളാണ് പാപ്പ സംഭാവന നല്‍കിയത്. പദ്ധതിയിൽനിന്ന് ലഭിക്കുന്ന തുക കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്നആശുപത്രികളിലെ നഴ്‌സുമാരും ഡോക്ടർമാരും ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ ക്ഷേമത്തിനുവേണ്ടി മാത്രമായിരിക്കും വിനിയോഗിക്കുക. ജൂൺ എട്ടു മുതൽ ഓഗസ്റ്റ് എട്ടുവരെ സംഘടിപ്പിച്ചിരിക്കുന്ന ലേലത്തിന് ‘ചാരിറ്റി സ്റ്റാർസ് ഡോട്ട് കോം’ വെബ്‌സൈറ്റാണ് ചുക്കാന്‍ പിടിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-07-07:07:40.jpg
Keywords: പാപ്പ, സംഭാവ
Category: 1
Sub Category:
Heading: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൈത്താങ്ങാകുവാനുള്ള ലേലത്തിലേക്ക് പാപ്പ തനിക്ക് ലഭിച്ച സമ്മാനങ്ങള്‍ കൈമാറി
Content: വത്തിക്കാൻ സിറ്റി: കോവിഡ് കാലത്ത് വടക്കന്‍ ഇറ്റലിയിലെ ആരോഗ്യ പ്രവർത്തകരെ സഹായിക്കാൻ സംഘടിപ്പിക്കുന്ന ഓൺലൈൻ ലേലത്തിലേക്ക് തനിക്ക് ലഭിച്ച സമ്മാനങ്ങള്‍ കൈമാറിക്കൊണ്ട് ഫ്രാന്‍സിസ് പാപ്പ. ലോക സൈക്ലിംഗ് ചാംപ്യന്‍ഷിപ്പില്‍ മൂന്നു തവണ ചാംപ്യനായ പീറ്റർ സെഗൻ സമ്മാനിച്ച സൈക്കിൾ ഉൾപ്പെടെയുള്ള സമ്മാനങ്ങളാണ് പാപ്പ സംഭാവന നല്‍കിയത്. പദ്ധതിയിൽനിന്ന് ലഭിക്കുന്ന തുക കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്നആശുപത്രികളിലെ നഴ്‌സുമാരും ഡോക്ടർമാരും ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ ക്ഷേമത്തിനുവേണ്ടി മാത്രമായിരിക്കും വിനിയോഗിക്കുക. ജൂൺ എട്ടു മുതൽ ഓഗസ്റ്റ് എട്ടുവരെ സംഘടിപ്പിച്ചിരിക്കുന്ന ലേലത്തിന് ‘ചാരിറ്റി സ്റ്റാർസ് ഡോട്ട് കോം’ വെബ്‌സൈറ്റാണ് ചുക്കാന്‍ പിടിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-07-07:07:40.jpg
Keywords: പാപ്പ, സംഭാവ