Contents
Displaying 17831-17840 of 25101 results.
Content:
18204
Category: 1
Sub Category:
Heading: ഇന്തോനേഷ്യയില്‍ ബൈബിള്‍ സത്യവിരുദ്ധമെന്ന് പ്രസംഗിച്ച മുസ്ലീം പണ്ഡിതനു 5 മാസം തടവ് ശിക്ഷ
Content: ജക്കാർത്ത: ഇന്തോനേഷ്യയില്‍ തുടര്‍ച്ചയായി ക്രിസ്ത്യന്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി അറസ്റ്റിലായ മുസ്ലീം പണ്ഡിതനു അഞ്ചു മാസം തടവും 3600 ഡോളർ പിഴയും. 2006-ല്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്ത മുഹമ്മദ് യഹ്യ വലോണിയാണ് ബൈബിൾ സത്യവിരുദ്ധമാണെന്നും കെട്ടച്ചമച്ചതാണെന്നും ഉള്‍പ്പെടെ നിരവധി വിശ്വാസ അവഹേളന പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ തടങ്കലിലായിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ജനുവരി 11നാണു സൗത്ത് ജക്കാർത്ത കോടതി വിധി പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ വലോണിയേകുറിച്ചുള്ള പരാതി ഫയല്‍ ചെയ്തതെന്നു പോലീസ് ഔദ്യോഗിക വക്താവായ ബ്രിഗേഡിയര്‍ ജനറല്‍ റുസ്ദി ഹാര്‍ട്ടോണോ അറിയിച്ചു. അതേസമയം, വലോനിക്കുള്ള ശിക്ഷ കുറഞ്ഞുപോയെന്ന് കത്തോലിക്കാ നേതാവും അഭിഭാഷക സംഘടനാ ചെയർമാനുമായി പെട് സെലസ്റ്റിനസ് കുറ്റപ്പെടുത്തി. ഓഗസ്റ്റ് മുതൽ റിമാൻഡിലുള്ള വലോനിക്ക് അധികം താമസിയാതെ പുറത്തിറങ്ങാനാകുമെന്നും സൂചനയുണ്ട്. ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EKEL1WsLU48KvE27MRfLjU}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-18-09:25:13.jpg
Keywords: ഇന്തോനേഷ്യ
Category: 1
Sub Category:
Heading: ഇന്തോനേഷ്യയില്‍ ബൈബിള്‍ സത്യവിരുദ്ധമെന്ന് പ്രസംഗിച്ച മുസ്ലീം പണ്ഡിതനു 5 മാസം തടവ് ശിക്ഷ
Content: ജക്കാർത്ത: ഇന്തോനേഷ്യയില്‍ തുടര്‍ച്ചയായി ക്രിസ്ത്യന്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി അറസ്റ്റിലായ മുസ്ലീം പണ്ഡിതനു അഞ്ചു മാസം തടവും 3600 ഡോളർ പിഴയും. 2006-ല്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്ത മുഹമ്മദ് യഹ്യ വലോണിയാണ് ബൈബിൾ സത്യവിരുദ്ധമാണെന്നും കെട്ടച്ചമച്ചതാണെന്നും ഉള്‍പ്പെടെ നിരവധി വിശ്വാസ അവഹേളന പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ തടങ്കലിലായിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ജനുവരി 11നാണു സൗത്ത് ജക്കാർത്ത കോടതി വിധി പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ വലോണിയേകുറിച്ചുള്ള പരാതി ഫയല്‍ ചെയ്തതെന്നു പോലീസ് ഔദ്യോഗിക വക്താവായ ബ്രിഗേഡിയര്‍ ജനറല്‍ റുസ്ദി ഹാര്‍ട്ടോണോ അറിയിച്ചു. അതേസമയം, വലോനിക്കുള്ള ശിക്ഷ കുറഞ്ഞുപോയെന്ന് കത്തോലിക്കാ നേതാവും അഭിഭാഷക സംഘടനാ ചെയർമാനുമായി പെട് സെലസ്റ്റിനസ് കുറ്റപ്പെടുത്തി. ഓഗസ്റ്റ് മുതൽ റിമാൻഡിലുള്ള വലോനിക്ക് അധികം താമസിയാതെ പുറത്തിറങ്ങാനാകുമെന്നും സൂചനയുണ്ട്. ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EKEL1WsLU48KvE27MRfLjU}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-18-09:25:13.jpg
Keywords: ഇന്തോനേഷ്യ
Content:
18205
Category: 1
Sub Category:
Heading: ക്രൈസ്തവ ഐക്യത്തിനായുള്ള പ്രാർത്ഥനാ വാരത്തിനു ഇന്ന് ആരംഭം: പ്രാര്‍ത്ഥനയ്ക്ക് പാപ്പയുടെ ആഹ്വാനം
Content: വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ ഐക്യത്തിനായുള്ള ഈ വർഷത്തെ പ്രാർത്ഥനാ വാരത്തിന് ഇന്ന് ജനുവരി 18നു തുടക്കം. 25 വരെ നീളുന്ന പ്രാര്‍ത്ഥന വാരത്തില്‍ ക്രിസ്തീയ ഐക്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ലോകമെങ്ങുമുള്ള വിശ്വാസികളോട് പാപ്പ അഭ്യര്‍ത്ഥിച്ചു. ക്രൈസ്തവ ഐക്യത്തിന് വേണ്ടി തങ്ങളുടെ പോരാട്ടങ്ങളെയും, കഷ്ടപ്പാടുകളെയും സമർപ്പിക്കാൻ എല്ലാവരേയും ക്ഷണിക്കുന്നുവെന്ന് ഞായറാഴ്ച്ചത്തെ ത്രികാല പ്രാർത്ഥനാ മദ്ധ്യേ പാപ്പ പറഞ്ഞു. ക്രൈസ്തവ ഐക്യത്തിനായുള്ള ഈ വർഷത്തെ പ്രാർത്ഥനാവാരം മിശിഹാ രാജനെ ആരാധിക്കാൻ കിഴക്ക് നിന്ന് ബെത്‌ലഹേമിലേക്ക് വന്ന പൂജരാക്കന്മാരുടെ അനുഭവവുമായി ബന്ധപ്പെട്ട വിഷയം കേന്ദ്രീകരിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. "ഞങ്ങൾ കിഴക്ക് നക്ഷത്രം കണ്ടു, ഞങ്ങൾ അവനെ ആരാധിക്കാൻ വന്നു" എന്നതാണ് ഇത്തവണത്തെ പ്രാര്‍ത്ഥനാവാരത്തിന്റെ വിഷയം. വൈവിധ്യമാർന്ന പശ്ചാത്തലങ്ങളിലും പാരമ്പര്യങ്ങളിലുമുള്ള ക്രൈസ്തവർ 'സമ്പൂർണ്ണ ഐക്യത്തിലേക്കുള്ള വഴിയിലെ തീർത്ഥാടകരാണ്' എന്ന് പാപ്പ പറഞ്ഞു. ക്രൈസ്തവ ഐക്യത്തിനായി പ്രാർത്ഥിക്കാനും നമ്മുടെ വൈഷമ്യങ്ങളും കഷ്ടപ്പാടുകളും സമർപ്പിക്കാനും പാപ്പ ഉദ്ബോധിപ്പിച്ചു. രണ്ടാം വത്തിക്കാന്‍ സൂനഹദോസിനു ശേഷം 1966-മുതല്‍ കത്തോലിക്ക സഭയും, വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ച്സും സംയുക്തമായി എട്ട് ദിവസത്തെ പ്രാര്‍ത്ഥനാ വാരം കമ്മീഷന്‍ ചെയ്ത് സംഘടിപ്പിച്ച് വരികയാണ്. ഇക്കൊല്ലത്തെ സഭൈക്യ പ്രാര്‍ത്ഥനാ വാരത്തിന്റെ പ്രാര്‍ത്ഥനകളും, കാര്യക്രമവും ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഇറ്റാലിയന്‍, അറബിക് എന്നീ ഭാഷകളില്‍ ലഭ്യമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EKEL1WsLU48KvE27MRfLjU}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-18-14:45:38.jpg
Keywords: ഐക്യ
Category: 1
Sub Category:
Heading: ക്രൈസ്തവ ഐക്യത്തിനായുള്ള പ്രാർത്ഥനാ വാരത്തിനു ഇന്ന് ആരംഭം: പ്രാര്‍ത്ഥനയ്ക്ക് പാപ്പയുടെ ആഹ്വാനം
Content: വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ ഐക്യത്തിനായുള്ള ഈ വർഷത്തെ പ്രാർത്ഥനാ വാരത്തിന് ഇന്ന് ജനുവരി 18നു തുടക്കം. 25 വരെ നീളുന്ന പ്രാര്‍ത്ഥന വാരത്തില്‍ ക്രിസ്തീയ ഐക്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ലോകമെങ്ങുമുള്ള വിശ്വാസികളോട് പാപ്പ അഭ്യര്‍ത്ഥിച്ചു. ക്രൈസ്തവ ഐക്യത്തിന് വേണ്ടി തങ്ങളുടെ പോരാട്ടങ്ങളെയും, കഷ്ടപ്പാടുകളെയും സമർപ്പിക്കാൻ എല്ലാവരേയും ക്ഷണിക്കുന്നുവെന്ന് ഞായറാഴ്ച്ചത്തെ ത്രികാല പ്രാർത്ഥനാ മദ്ധ്യേ പാപ്പ പറഞ്ഞു. ക്രൈസ്തവ ഐക്യത്തിനായുള്ള ഈ വർഷത്തെ പ്രാർത്ഥനാവാരം മിശിഹാ രാജനെ ആരാധിക്കാൻ കിഴക്ക് നിന്ന് ബെത്‌ലഹേമിലേക്ക് വന്ന പൂജരാക്കന്മാരുടെ അനുഭവവുമായി ബന്ധപ്പെട്ട വിഷയം കേന്ദ്രീകരിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. "ഞങ്ങൾ കിഴക്ക് നക്ഷത്രം കണ്ടു, ഞങ്ങൾ അവനെ ആരാധിക്കാൻ വന്നു" എന്നതാണ് ഇത്തവണത്തെ പ്രാര്‍ത്ഥനാവാരത്തിന്റെ വിഷയം. വൈവിധ്യമാർന്ന പശ്ചാത്തലങ്ങളിലും പാരമ്പര്യങ്ങളിലുമുള്ള ക്രൈസ്തവർ 'സമ്പൂർണ്ണ ഐക്യത്തിലേക്കുള്ള വഴിയിലെ തീർത്ഥാടകരാണ്' എന്ന് പാപ്പ പറഞ്ഞു. ക്രൈസ്തവ ഐക്യത്തിനായി പ്രാർത്ഥിക്കാനും നമ്മുടെ വൈഷമ്യങ്ങളും കഷ്ടപ്പാടുകളും സമർപ്പിക്കാനും പാപ്പ ഉദ്ബോധിപ്പിച്ചു. രണ്ടാം വത്തിക്കാന്‍ സൂനഹദോസിനു ശേഷം 1966-മുതല്‍ കത്തോലിക്ക സഭയും, വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ച്സും സംയുക്തമായി എട്ട് ദിവസത്തെ പ്രാര്‍ത്ഥനാ വാരം കമ്മീഷന്‍ ചെയ്ത് സംഘടിപ്പിച്ച് വരികയാണ്. ഇക്കൊല്ലത്തെ സഭൈക്യ പ്രാര്‍ത്ഥനാ വാരത്തിന്റെ പ്രാര്‍ത്ഥനകളും, കാര്യക്രമവും ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഇറ്റാലിയന്‍, അറബിക് എന്നീ ഭാഷകളില്‍ ലഭ്യമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EKEL1WsLU48KvE27MRfLjU}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-18-14:45:38.jpg
Keywords: ഐക്യ
Content:
18206
Category: 11
Sub Category:
Heading: സ്കൂള്‍ കുട്ടികളെ ആകര്‍ഷിക്കുവാന്‍ കുടിലതന്ത്രവുമായി സാത്താന്‍ സേവകര്‍: സാത്താനിക് ക്ലബ്ബിനെതിരെ പ്രതിഷേധം
Content: ഇല്ലിനോയിസ്: കുരുന്നു ജീവനുകളെ ഗര്‍ഭഛിദ്രത്തിലൂടെ ഇല്ലാതാക്കുന്നതിനെ ആത്മീയ ആചാരമായി കണക്കാക്കുന്ന സാത്താനിക് ടെംപിള്‍ സ്കൂള്‍ കുട്ടികളില്‍ പൈശാചിക വിഷം കുത്തിവെക്കുവാനുള്ള പുതിയ പദ്ധതിയുമായി രംഗത്ത്. ഇല്ലിനോയിസിലെ മോളിനേയിലെ ജെയിന്‍ ആദംസ് എലിമെന്ററി സ്കൂളിലെ ഒന്നാം ഗ്രേഡ് മുതല്‍ അഞ്ചാം ഗ്രേഡ് വരെയുള്ള കുട്ടികള്‍ക്കായി സാത്താനിക് ക്ലബ് രൂപീകരിക്കുവാനുള്ള ശ്രമത്തിലാണ് സാത്താന്‍ സേവകര്‍. ‘ആഫ്റ്റര്‍ സ്കൂള്‍ സാത്താന്‍ ക്ലബ്’ എന്ന ഈ ക്ലബ്ബിനെതിരെ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞതായി ‘ദി ബെല്ലെവില്ലേ ന്യൂസ്-ഡെമോക്രാറ്റ്’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിനോദവും, കളികളും, ആര്‍ട്ട് & ക്രാഫ്റ്റും, പ്രകൃതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തികളുമാണ് ക്ലബ്ബ് വാഗ്ദാനം ചെയ്യുന്നതെന്നാണ് സാത്താനിക് ടെംപിളിന്റെ ഓണ്‍ലൈന്‍ പ്രചാരണത്തില്‍ പറയുന്നത്. എന്നാല്‍ ഇതിന്റെ മറവില്‍ പൈശാചികത കുട്ടികളില്‍ കുത്തിവെയ്ക്കുമോയെന്ന ആശങ്കയാണ് പൊതു സമൂഹത്തില്‍ നിന്നു ഉയരുന്നത്. ക്രിയാത്മക ചിന്തയിലും, അടിസ്ഥാന വിദ്യാഭ്യാസത്തിലും ശ്രദ്ധകേന്ദ്രീകരിക്കുന്ന പഠനപദ്ധതിയാണ് ഇതെന്നാണ് സാത്താനിക് ടെംപിളിന്റെ സഹ-സ്ഥാപകനായ ലൂസിയന്‍ ഗ്രീവ്സ് പറയുന്നത്. ക്ലബ്ബിനെതിരെ ജനരോഷം ശക്തമാണെങ്കിലും പൊതു സ്കൂളുകളിലെ മതസ്വാതന്ത്ര്യം സംബന്ധിച്ച് അമേരിക്കന്‍ സുപ്രീം കോടതിയുടെ ഉത്തരവുള്ളതിനാല്‍ തങ്ങള്‍ക്കിതില്‍ ഒന്നും തന്നെ ചെയ്യാന്‍ കഴിയില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpatrick.deaton.562%2Fposts%2F425285046052065&show_text=true&width=500" width="500" height="627" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> അതേസമയം സ്കൂളിനോ, സ്കൂളിലെ അദ്ധ്യാപകര്‍ക്കോ ഈ ക്ലബ്ബുമായി യാതൊരു ബന്ധമില്ലെന്നു മോളിന്‍-കോള്‍ വാലി സ്കൂളുകളുടെ മേധാവിയായ ഡോ. റേച്ചല്‍ സാവേജ് പറഞ്ഞു. പ്ലാന്‍ഡ് പാരന്റ്ഹുഡ് പോലെയുള്ള അബോര്‍ഷന്‍ അനുകൂല സംഘടനകള്‍ക്കൊപ്പം അബോര്‍ഷന്‍ പ്രചാരണത്തില്‍ സാത്താനിക് ടെംപിളും സജീവമായി രംഗത്തുണ്ട്. അതിനാല്‍ തന്നെ തങ്ങളുടെ അബോര്‍ഷന്‍ അജണ്ട സ്കൂള്‍ കുട്ടികളില്‍ കുത്തിവെക്കുവാന്‍ വളരെക്കാലമായി സാത്താനിക് ടെംപിള്‍ ശ്രമിച്ചു വരികയാണ്. ലൈംഗീക വിദ്യാഭ്യാസ പരിപാടികള്‍ ഗര്‍ഭഛിദ്ര പ്രചാരണത്തിനായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന്‍ മുന്‍പ് അബോര്‍ഷന്‍ മേഖലയില്‍ ജോലി ചെയ്തിരുന്നവര്‍ മുന്നറിപ്പ് നല്‍കിയിട്ടുള്ളതാണ്. പ്രോലൈഫ് നിയമങ്ങളെ മറികടക്കുവാന്‍ ശക്തമായ ശ്രമങ്ങളാണ് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായി സാത്താനിക് ടെംപിള്‍ നടത്തിവരുന്നതെങ്കിലും ഇതുവരെ അവരുടെ ശ്രമങ്ങള്‍ വിജയം കണ്ടിട്ടില്ല. ക്രൈസ്തവരുടെ മാമ്മോദീസ പോലെ അബോര്‍ഷന്‍ തങ്ങളുടെ ആത്മീയ ആചാരമാണെന്നാണ് സാത്താന്‍ ആരാധകര്‍ അവകാശപ്പെടുന്നത്. സമാധാനപരമായ പ്രോലൈഫ് പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുവാനും സാത്താനിക് ടെംപിള്‍ ശ്രമിച്ചിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EKEL1WsLU48KvE27MRfLjU}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-18-16:24:00.jpg
Keywords: സാത്താ, പൈശാ
Category: 11
Sub Category:
Heading: സ്കൂള്‍ കുട്ടികളെ ആകര്‍ഷിക്കുവാന്‍ കുടിലതന്ത്രവുമായി സാത്താന്‍ സേവകര്‍: സാത്താനിക് ക്ലബ്ബിനെതിരെ പ്രതിഷേധം
Content: ഇല്ലിനോയിസ്: കുരുന്നു ജീവനുകളെ ഗര്‍ഭഛിദ്രത്തിലൂടെ ഇല്ലാതാക്കുന്നതിനെ ആത്മീയ ആചാരമായി കണക്കാക്കുന്ന സാത്താനിക് ടെംപിള്‍ സ്കൂള്‍ കുട്ടികളില്‍ പൈശാചിക വിഷം കുത്തിവെക്കുവാനുള്ള പുതിയ പദ്ധതിയുമായി രംഗത്ത്. ഇല്ലിനോയിസിലെ മോളിനേയിലെ ജെയിന്‍ ആദംസ് എലിമെന്ററി സ്കൂളിലെ ഒന്നാം ഗ്രേഡ് മുതല്‍ അഞ്ചാം ഗ്രേഡ് വരെയുള്ള കുട്ടികള്‍ക്കായി സാത്താനിക് ക്ലബ് രൂപീകരിക്കുവാനുള്ള ശ്രമത്തിലാണ് സാത്താന്‍ സേവകര്‍. ‘ആഫ്റ്റര്‍ സ്കൂള്‍ സാത്താന്‍ ക്ലബ്’ എന്ന ഈ ക്ലബ്ബിനെതിരെ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞതായി ‘ദി ബെല്ലെവില്ലേ ന്യൂസ്-ഡെമോക്രാറ്റ്’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിനോദവും, കളികളും, ആര്‍ട്ട് & ക്രാഫ്റ്റും, പ്രകൃതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തികളുമാണ് ക്ലബ്ബ് വാഗ്ദാനം ചെയ്യുന്നതെന്നാണ് സാത്താനിക് ടെംപിളിന്റെ ഓണ്‍ലൈന്‍ പ്രചാരണത്തില്‍ പറയുന്നത്. എന്നാല്‍ ഇതിന്റെ മറവില്‍ പൈശാചികത കുട്ടികളില്‍ കുത്തിവെയ്ക്കുമോയെന്ന ആശങ്കയാണ് പൊതു സമൂഹത്തില്‍ നിന്നു ഉയരുന്നത്. ക്രിയാത്മക ചിന്തയിലും, അടിസ്ഥാന വിദ്യാഭ്യാസത്തിലും ശ്രദ്ധകേന്ദ്രീകരിക്കുന്ന പഠനപദ്ധതിയാണ് ഇതെന്നാണ് സാത്താനിക് ടെംപിളിന്റെ സഹ-സ്ഥാപകനായ ലൂസിയന്‍ ഗ്രീവ്സ് പറയുന്നത്. ക്ലബ്ബിനെതിരെ ജനരോഷം ശക്തമാണെങ്കിലും പൊതു സ്കൂളുകളിലെ മതസ്വാതന്ത്ര്യം സംബന്ധിച്ച് അമേരിക്കന്‍ സുപ്രീം കോടതിയുടെ ഉത്തരവുള്ളതിനാല്‍ തങ്ങള്‍ക്കിതില്‍ ഒന്നും തന്നെ ചെയ്യാന്‍ കഴിയില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpatrick.deaton.562%2Fposts%2F425285046052065&show_text=true&width=500" width="500" height="627" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> അതേസമയം സ്കൂളിനോ, സ്കൂളിലെ അദ്ധ്യാപകര്‍ക്കോ ഈ ക്ലബ്ബുമായി യാതൊരു ബന്ധമില്ലെന്നു മോളിന്‍-കോള്‍ വാലി സ്കൂളുകളുടെ മേധാവിയായ ഡോ. റേച്ചല്‍ സാവേജ് പറഞ്ഞു. പ്ലാന്‍ഡ് പാരന്റ്ഹുഡ് പോലെയുള്ള അബോര്‍ഷന്‍ അനുകൂല സംഘടനകള്‍ക്കൊപ്പം അബോര്‍ഷന്‍ പ്രചാരണത്തില്‍ സാത്താനിക് ടെംപിളും സജീവമായി രംഗത്തുണ്ട്. അതിനാല്‍ തന്നെ തങ്ങളുടെ അബോര്‍ഷന്‍ അജണ്ട സ്കൂള്‍ കുട്ടികളില്‍ കുത്തിവെക്കുവാന്‍ വളരെക്കാലമായി സാത്താനിക് ടെംപിള്‍ ശ്രമിച്ചു വരികയാണ്. ലൈംഗീക വിദ്യാഭ്യാസ പരിപാടികള്‍ ഗര്‍ഭഛിദ്ര പ്രചാരണത്തിനായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന്‍ മുന്‍പ് അബോര്‍ഷന്‍ മേഖലയില്‍ ജോലി ചെയ്തിരുന്നവര്‍ മുന്നറിപ്പ് നല്‍കിയിട്ടുള്ളതാണ്. പ്രോലൈഫ് നിയമങ്ങളെ മറികടക്കുവാന്‍ ശക്തമായ ശ്രമങ്ങളാണ് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായി സാത്താനിക് ടെംപിള്‍ നടത്തിവരുന്നതെങ്കിലും ഇതുവരെ അവരുടെ ശ്രമങ്ങള്‍ വിജയം കണ്ടിട്ടില്ല. ക്രൈസ്തവരുടെ മാമ്മോദീസ പോലെ അബോര്‍ഷന്‍ തങ്ങളുടെ ആത്മീയ ആചാരമാണെന്നാണ് സാത്താന്‍ ആരാധകര്‍ അവകാശപ്പെടുന്നത്. സമാധാനപരമായ പ്രോലൈഫ് പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുവാനും സാത്താനിക് ടെംപിള്‍ ശ്രമിച്ചിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EKEL1WsLU48KvE27MRfLjU}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-18-16:24:00.jpg
Keywords: സാത്താ, പൈശാ
Content:
18207
Category: 11
Sub Category:
Heading: പാലാ രൂപതാംഗമായ മുന്‍ സോഫ്റ്റ്‌വെയർ എൻജിനീയര്‍ ഇനി കര്‍ത്താവിന്റെ പ്രിയ പുരോഹിതന്‍
Content: പാലാ : ഐഓഎസ് ഡെവലപ്പറായുള്ള ജോലി ഉപേക്ഷിച്ച് സെമിനാരിയില്‍ ചേര്‍ന്ന പാലാ രൂപതാംഗമായ ഡീക്കന്‍ തിരുപ്പട്ടം സ്വീകരിച്ചു. ജനുവരി 14നു പാലാ രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിൽ നിന്നു തിരുപ്പട്ടം സ്വീകരിച്ച ഫാ. ജോൺ പുറക്കാട്ടുപുത്തൻപുര എന്ന മുൻ സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. ഉന്നതമായ ജോലി ഉപേക്ഷിച്ചുള്ള ഫാ. ജോൺ പുറക്കാട്ടിന്റെ പൌരോഹിത്യത്തിലേക്കുള്ള യാത്ര വിവരിച്ചിരിക്കുന്നത് 'മാറ്റേഴ്സ് ഇന്ത്യ' എന്ന മാധ്യമമാണ്. ചീങ്കല്ലേൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിശുദ്ധ തോമാശ്ലീഹയുടെ നാമധേയത്തിലുള്ള ഇടവക ദേവാലയത്തിലാണ് ചടങ്ങുകൾ നടന്നത്. കുടുംബത്തിലെ പ്രാർത്ഥനയുടെ അന്തരീക്ഷം പൗരോഹിത്യ ജീവിതം തിരഞ്ഞെടുക്കാൻ വലിയ പ്രേരണാ ഘടകമായി മാറിയെന്ന് അഭിമുഖത്തിൽ ഫാ. ജോൺ പുറക്കാട്ട് പുത്തൻപുര പറഞ്ഞു. ചെറിയ പ്രായത്തിൽ തന്നെ താൻ ക്രിസ്തുവിന്റെതാണ് എന്ന ബോധ്യം ഉണ്ടായിരുന്നെങ്കിലും കുറച്ച് താമസിച്ചാണ് പൗരോഹിത്യ ജീവിതത്തിലേക്കുള്ള വിളി തെരഞ്ഞെടുക്കാൻ സാധിച്ചതെന്ന് ഈ നവവൈദികൻ പറയുന്നു. ആദ്യമൊക്കെ മാതാപിതാക്കളുടെ അടുത്ത് തന്റെ ആഗ്രഹം പ്രകടിപ്പിക്കാൻ ഫാ. ജോൺ ബുദ്ധിമുട്ടി. മൂത്ത ചേട്ടന്മാർ രണ്ടുപേരും എൻജിനീയർമാർ ആയിരുന്നതുകൊണ്ട് ഇളയ മകനെയും എൻജിനീയർ ആക്കണം എന്ന ആഗ്രഹമായിരുന്നു മാതാപിതാക്കൾക്ക് ഉണ്ടായിരുന്നത്. വൈദികനാകാനുള്ള ആഗ്രഹം ഉള്ളിൽവെച്ച് മനപ്പൂർവ്വം എൻജിനീയറിങ് എൻട്രൻസ് പരീക്ഷ ഉഴപ്പി എഴുതിയത് അഭിമുഖത്തില്‍ അദ്ദേഹം തുറന്നു പറഞ്ഞിരിന്നു. സർക്കാർ കോളേജിൽ അഡ്മിഷൻ ലഭിച്ചില്ലെങ്കിലും, പന്ത്രണ്ടാം ക്ലാസിലെ നല്ല മാർക്കിന്റെയും, എൻട്രൻസ് മാർക്കിന്റെയും അടിസ്ഥാനത്തിൽ എൻജിനീയറിങ്ങിന് തന്നെ അദ്ദേഹത്തിന് ചേരേണ്ടതായി വന്നു. ഭരണങ്ങാനത്ത് ഉള്ള സെന്റ് ജോസഫ് എൻജിനീയറിങ് കോളേജിൽ പഠിക്കുമ്പോഴും അൾത്താര ബാലനായി സേവനം തുടര്‍ന്നു. എൻജിനീയറിങ് മൂന്നാംവർഷം പഠിക്കുമ്പോൾ മുരിങ്ങൂരുളള ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ധ്യാനം കൂടാൻ സാധിച്ചത് യുവാവിന്റെ ജീവിതത്തിൽ വഴിത്തിരിവായി മാറുകയായിരിന്നു. ഒരു തീരുമാനം എടുക്കാൻ സഹായിക്കണമെന്ന് ദൈവത്തോട് പ്രാർത്ഥിച്ചാണ് ധ്യാനത്തിന് പോയതെന്നും, ധ്യാന സമയത്ത് മൂന്നുപേരെ ദൈവം പൗരോഹിത്യ ജീവിതത്തിലേക്ക് ക്ഷണിക്കുന്നു എന്ന സന്ദേശം വൈദികൻ നൽകിയത് തീരുമാനം എടുക്കാൻ സഹായിച്ചെന്നും ഫാ. ജോൺ പറയുന്നു. എന്നാൽ പഠനശേഷം ടെക്നോപാർക്കിലെ ഒരു മികച്ച സ്ഥാപനത്തിൽ ക്യാമ്പസ് പ്ലേസ്മെന്റിൽ അദ്ദേഹത്തിന് ജോലി ലഭിച്ചു. പിന്നീട് പത്ത് മാസങ്ങൾക്ക് ശേഷമാണ് ജോലിയുപേക്ഷിച്ച് ജോൺ സെമിനാരിയിൽ ചേരുന്നത്. മികച്ച ശമ്പളം അടക്കമുള്ളവ തന്നെ കാത്തിരിക്കുന്നുണ്ടെന്ന് പറഞ്ഞ് സഹപ്രവർത്തകർ അടക്കമുള്ളവർ പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും അവയ്ക്കൊന്നും തന്റെ ഉറച്ച തീരുമാനം തല്ലിക്കെടുത്താൻ സാധിച്ചില്ലെന്ന് ഈ നവവൈദികൻ പറയുന്നു. വലിയ പ്രതീക്ഷകളാണ് ജോണിന് ഭാവി ജീവിതത്തെപ്പറ്റിയുള്ളത്. ക്രിസ്തുവിലേക്ക് അനേകായിരം പേരെ നയിക്കുക എന്നതു തന്നെയാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ആളുകൾ ദൈവത്തെപ്പറ്റി അന്വേഷിക്കുന്ന കാലം വരെ കത്തോലിക്ക പൗരോഹിത്യത്തിന് പ്രസക്തി ഉണ്ടാകുമെന്ന് ഈ നവവൈദികൻ ഉറച്ചുവിശ്വസിക്കുന്നു. ഈ വർഷം 12 പേരാണ് പാലാ രൂപതയ്ക്ക് വേണ്ടി പൗരോഹിത്യം സ്വീകരിച്ചിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EKEL1WsLU48KvE27MRfLjU}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-18-19:52:47.jpg
Keywords: വൈദിക
Category: 11
Sub Category:
Heading: പാലാ രൂപതാംഗമായ മുന്‍ സോഫ്റ്റ്‌വെയർ എൻജിനീയര്‍ ഇനി കര്‍ത്താവിന്റെ പ്രിയ പുരോഹിതന്‍
Content: പാലാ : ഐഓഎസ് ഡെവലപ്പറായുള്ള ജോലി ഉപേക്ഷിച്ച് സെമിനാരിയില്‍ ചേര്‍ന്ന പാലാ രൂപതാംഗമായ ഡീക്കന്‍ തിരുപ്പട്ടം സ്വീകരിച്ചു. ജനുവരി 14നു പാലാ രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിൽ നിന്നു തിരുപ്പട്ടം സ്വീകരിച്ച ഫാ. ജോൺ പുറക്കാട്ടുപുത്തൻപുര എന്ന മുൻ സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. ഉന്നതമായ ജോലി ഉപേക്ഷിച്ചുള്ള ഫാ. ജോൺ പുറക്കാട്ടിന്റെ പൌരോഹിത്യത്തിലേക്കുള്ള യാത്ര വിവരിച്ചിരിക്കുന്നത് 'മാറ്റേഴ്സ് ഇന്ത്യ' എന്ന മാധ്യമമാണ്. ചീങ്കല്ലേൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിശുദ്ധ തോമാശ്ലീഹയുടെ നാമധേയത്തിലുള്ള ഇടവക ദേവാലയത്തിലാണ് ചടങ്ങുകൾ നടന്നത്. കുടുംബത്തിലെ പ്രാർത്ഥനയുടെ അന്തരീക്ഷം പൗരോഹിത്യ ജീവിതം തിരഞ്ഞെടുക്കാൻ വലിയ പ്രേരണാ ഘടകമായി മാറിയെന്ന് അഭിമുഖത്തിൽ ഫാ. ജോൺ പുറക്കാട്ട് പുത്തൻപുര പറഞ്ഞു. ചെറിയ പ്രായത്തിൽ തന്നെ താൻ ക്രിസ്തുവിന്റെതാണ് എന്ന ബോധ്യം ഉണ്ടായിരുന്നെങ്കിലും കുറച്ച് താമസിച്ചാണ് പൗരോഹിത്യ ജീവിതത്തിലേക്കുള്ള വിളി തെരഞ്ഞെടുക്കാൻ സാധിച്ചതെന്ന് ഈ നവവൈദികൻ പറയുന്നു. ആദ്യമൊക്കെ മാതാപിതാക്കളുടെ അടുത്ത് തന്റെ ആഗ്രഹം പ്രകടിപ്പിക്കാൻ ഫാ. ജോൺ ബുദ്ധിമുട്ടി. മൂത്ത ചേട്ടന്മാർ രണ്ടുപേരും എൻജിനീയർമാർ ആയിരുന്നതുകൊണ്ട് ഇളയ മകനെയും എൻജിനീയർ ആക്കണം എന്ന ആഗ്രഹമായിരുന്നു മാതാപിതാക്കൾക്ക് ഉണ്ടായിരുന്നത്. വൈദികനാകാനുള്ള ആഗ്രഹം ഉള്ളിൽവെച്ച് മനപ്പൂർവ്വം എൻജിനീയറിങ് എൻട്രൻസ് പരീക്ഷ ഉഴപ്പി എഴുതിയത് അഭിമുഖത്തില്‍ അദ്ദേഹം തുറന്നു പറഞ്ഞിരിന്നു. സർക്കാർ കോളേജിൽ അഡ്മിഷൻ ലഭിച്ചില്ലെങ്കിലും, പന്ത്രണ്ടാം ക്ലാസിലെ നല്ല മാർക്കിന്റെയും, എൻട്രൻസ് മാർക്കിന്റെയും അടിസ്ഥാനത്തിൽ എൻജിനീയറിങ്ങിന് തന്നെ അദ്ദേഹത്തിന് ചേരേണ്ടതായി വന്നു. ഭരണങ്ങാനത്ത് ഉള്ള സെന്റ് ജോസഫ് എൻജിനീയറിങ് കോളേജിൽ പഠിക്കുമ്പോഴും അൾത്താര ബാലനായി സേവനം തുടര്‍ന്നു. എൻജിനീയറിങ് മൂന്നാംവർഷം പഠിക്കുമ്പോൾ മുരിങ്ങൂരുളള ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ധ്യാനം കൂടാൻ സാധിച്ചത് യുവാവിന്റെ ജീവിതത്തിൽ വഴിത്തിരിവായി മാറുകയായിരിന്നു. ഒരു തീരുമാനം എടുക്കാൻ സഹായിക്കണമെന്ന് ദൈവത്തോട് പ്രാർത്ഥിച്ചാണ് ധ്യാനത്തിന് പോയതെന്നും, ധ്യാന സമയത്ത് മൂന്നുപേരെ ദൈവം പൗരോഹിത്യ ജീവിതത്തിലേക്ക് ക്ഷണിക്കുന്നു എന്ന സന്ദേശം വൈദികൻ നൽകിയത് തീരുമാനം എടുക്കാൻ സഹായിച്ചെന്നും ഫാ. ജോൺ പറയുന്നു. എന്നാൽ പഠനശേഷം ടെക്നോപാർക്കിലെ ഒരു മികച്ച സ്ഥാപനത്തിൽ ക്യാമ്പസ് പ്ലേസ്മെന്റിൽ അദ്ദേഹത്തിന് ജോലി ലഭിച്ചു. പിന്നീട് പത്ത് മാസങ്ങൾക്ക് ശേഷമാണ് ജോലിയുപേക്ഷിച്ച് ജോൺ സെമിനാരിയിൽ ചേരുന്നത്. മികച്ച ശമ്പളം അടക്കമുള്ളവ തന്നെ കാത്തിരിക്കുന്നുണ്ടെന്ന് പറഞ്ഞ് സഹപ്രവർത്തകർ അടക്കമുള്ളവർ പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും അവയ്ക്കൊന്നും തന്റെ ഉറച്ച തീരുമാനം തല്ലിക്കെടുത്താൻ സാധിച്ചില്ലെന്ന് ഈ നവവൈദികൻ പറയുന്നു. വലിയ പ്രതീക്ഷകളാണ് ജോണിന് ഭാവി ജീവിതത്തെപ്പറ്റിയുള്ളത്. ക്രിസ്തുവിലേക്ക് അനേകായിരം പേരെ നയിക്കുക എന്നതു തന്നെയാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ആളുകൾ ദൈവത്തെപ്പറ്റി അന്വേഷിക്കുന്ന കാലം വരെ കത്തോലിക്ക പൗരോഹിത്യത്തിന് പ്രസക്തി ഉണ്ടാകുമെന്ന് ഈ നവവൈദികൻ ഉറച്ചുവിശ്വസിക്കുന്നു. ഈ വർഷം 12 പേരാണ് പാലാ രൂപതയ്ക്ക് വേണ്ടി പൗരോഹിത്യം സ്വീകരിച്ചിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EKEL1WsLU48KvE27MRfLjU}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-18-19:52:47.jpg
Keywords: വൈദിക
Content:
18208
Category: 10
Sub Category:
Heading: ക്രൈസ്തവ ഐക്യത്തിനായുള്ള അജയ്യ ആയുധം പ്രാർത്ഥന: അർമേനിയൻ പാത്രിയാർക്കീസ്
Content: വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ ഐക്യത്തിനായുള്ള അജയ്യ ആയുധം പ്രാർത്ഥനയാണെന്ന് അർമേനിയൻ സിലിഷ്യ പാത്രിയാർക്കീസ് റാഫേൽ ബെദ്രോസ് ഇരുപത്തിയൊന്നാമൻ. ക്രൈസ്തവൈക്യത്തിനായുള്ള പ്രാർത്ഥനാവാരം, നൂറ്റാണ്ടുകളായുള്ള മുറിവുകൾ പേറുന്നതും അസഹനീയ വേദനയനുഭവിക്കുന്നതുമായ ഐക്യം വീണ്ടെടുക്കാനുള്ള വിലയേറിയതും അനിവാര്യവുമായ അവസരമാണെന്ന് അദ്ദേഹം പറഞ്ഞു. ക്രൈസ്തവസഭകളുടെ സമ്പൂർണ്ണ ഐക്യത്തിനായുള്ള വാർഷിക പ്രാർത്ഥനാവാരത്തോട് അനുബന്ധിച്ച് ഇക്കഴിഞ്ഞ ഞായറാഴ്‌ച (16/01/22) വിവിധ ക്രൈസ്തവസഭകളുടെ പ്രതിനിധികളുടെ പങ്കാളിത്തത്തോടെ തുടക്കം കുറിച്ച അഷ്ടദിന പ്രാർത്ഥനയുടെ ഉദ്ഘാടന ദിവ്യബലിയിൽ സുവിശേഷ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. പ്രാർത്ഥന അജയ്യ ആയുധമാണെന്ന തൻറെ ബോധ്യം ആവർത്തിച്ചു വെളിപ്പെടുത്തിയ പാത്രിയാർക്കീസ് റാഫേൽ ബെദ്രോസ് ഇരുപത്തിയൊന്നാമൻ അത് കർമ്മങ്ങളിലൂടെ പൂർത്തിയാക്കേണ്ടതാണെന്ന് ഓർമ്മിപ്പിച്ചു. കലഹങ്ങൾ മാനുഷികമാണ്. അതിനുള്ള കാരണങ്ങൾ ക്രിസ്തീയ ആത്മീയ തത്വത്തിൽ നിന്നുള്ള അകൽച്ചയും സ്വാർത്ഥതയും വിഭാഗീയതയുമാണ്. പ്രാര്‍ത്ഥനാവാരം വഴി നിബന്ധനകളും നിയന്ത്രണങ്ങളുമില്ലാതെ എല്ലാവരെയും ഒന്നിപ്പിക്കുന്നതായ ക്രൈസ്തവൈക്യത്തിലേക്കുള്ള സരണി വെട്ടിത്തുറക്കാനാകട്ടെയെന്ന് .അദ്ദേഹം ആശംസിച്ചു. 18-ന് ആരംഭിച്ച ക്രൈസ്തവൈക്യ പ്രാർത്ഥനാ വാരം വിശുദ്ധ പൗലോസ് അപ്പോസ്തലൻറെ മാനസാന്തരത്തിരുന്നാൾ ദിനമായ ജനുവരി 25-ന് സമാപിക്കും. “ഞങ്ങൾ കിഴക്ക് അവൻറെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാൻ വന്നിരിക്കയാണ്” (മത്തായി 2,2), പൂജരാജാക്കന്മാർ ഹേറൊദേസ് രാജാവിനോടു പറയുന്ന ഈ വാക്കുകളാണ് ഇക്കൊല്ലത്തെ ക്രൈസ്തവൈക്യ പ്രാർത്ഥനാ വാരത്തിൻറെ വിചിന്തന പ്രമേയം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EKEL1WsLU48KvE27MRfLjU}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-19-09:57:50.jpg
Keywords: ഐക്യ
Category: 10
Sub Category:
Heading: ക്രൈസ്തവ ഐക്യത്തിനായുള്ള അജയ്യ ആയുധം പ്രാർത്ഥന: അർമേനിയൻ പാത്രിയാർക്കീസ്
Content: വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ ഐക്യത്തിനായുള്ള അജയ്യ ആയുധം പ്രാർത്ഥനയാണെന്ന് അർമേനിയൻ സിലിഷ്യ പാത്രിയാർക്കീസ് റാഫേൽ ബെദ്രോസ് ഇരുപത്തിയൊന്നാമൻ. ക്രൈസ്തവൈക്യത്തിനായുള്ള പ്രാർത്ഥനാവാരം, നൂറ്റാണ്ടുകളായുള്ള മുറിവുകൾ പേറുന്നതും അസഹനീയ വേദനയനുഭവിക്കുന്നതുമായ ഐക്യം വീണ്ടെടുക്കാനുള്ള വിലയേറിയതും അനിവാര്യവുമായ അവസരമാണെന്ന് അദ്ദേഹം പറഞ്ഞു. ക്രൈസ്തവസഭകളുടെ സമ്പൂർണ്ണ ഐക്യത്തിനായുള്ള വാർഷിക പ്രാർത്ഥനാവാരത്തോട് അനുബന്ധിച്ച് ഇക്കഴിഞ്ഞ ഞായറാഴ്‌ച (16/01/22) വിവിധ ക്രൈസ്തവസഭകളുടെ പ്രതിനിധികളുടെ പങ്കാളിത്തത്തോടെ തുടക്കം കുറിച്ച അഷ്ടദിന പ്രാർത്ഥനയുടെ ഉദ്ഘാടന ദിവ്യബലിയിൽ സുവിശേഷ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. പ്രാർത്ഥന അജയ്യ ആയുധമാണെന്ന തൻറെ ബോധ്യം ആവർത്തിച്ചു വെളിപ്പെടുത്തിയ പാത്രിയാർക്കീസ് റാഫേൽ ബെദ്രോസ് ഇരുപത്തിയൊന്നാമൻ അത് കർമ്മങ്ങളിലൂടെ പൂർത്തിയാക്കേണ്ടതാണെന്ന് ഓർമ്മിപ്പിച്ചു. കലഹങ്ങൾ മാനുഷികമാണ്. അതിനുള്ള കാരണങ്ങൾ ക്രിസ്തീയ ആത്മീയ തത്വത്തിൽ നിന്നുള്ള അകൽച്ചയും സ്വാർത്ഥതയും വിഭാഗീയതയുമാണ്. പ്രാര്‍ത്ഥനാവാരം വഴി നിബന്ധനകളും നിയന്ത്രണങ്ങളുമില്ലാതെ എല്ലാവരെയും ഒന്നിപ്പിക്കുന്നതായ ക്രൈസ്തവൈക്യത്തിലേക്കുള്ള സരണി വെട്ടിത്തുറക്കാനാകട്ടെയെന്ന് .അദ്ദേഹം ആശംസിച്ചു. 18-ന് ആരംഭിച്ച ക്രൈസ്തവൈക്യ പ്രാർത്ഥനാ വാരം വിശുദ്ധ പൗലോസ് അപ്പോസ്തലൻറെ മാനസാന്തരത്തിരുന്നാൾ ദിനമായ ജനുവരി 25-ന് സമാപിക്കും. “ഞങ്ങൾ കിഴക്ക് അവൻറെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാൻ വന്നിരിക്കയാണ്” (മത്തായി 2,2), പൂജരാജാക്കന്മാർ ഹേറൊദേസ് രാജാവിനോടു പറയുന്ന ഈ വാക്കുകളാണ് ഇക്കൊല്ലത്തെ ക്രൈസ്തവൈക്യ പ്രാർത്ഥനാ വാരത്തിൻറെ വിചിന്തന പ്രമേയം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EKEL1WsLU48KvE27MRfLjU}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-19-09:57:50.jpg
Keywords: ഐക്യ
Content:
18209
Category: 13
Sub Category:
Heading: ടെക്സാസിൽ സിനഗോഗ് തീവ്രവാദി ആക്രമണത്തിനിടെ യഹൂദർക്ക് സംരക്ഷണമൊരുക്കിയത് ക്രൈസ്തവ ദേവാലയം
Content: ടെക്സാസ്: ഇക്കഴിഞ്ഞ ജനുവരി 15നു അമേരിക്ക ടെക്സാസിലെ കൊള്ളിവില്ലയിലുള്ള സിനഗോഗിൽ മാലിക്ക് ഫൈസൽ അക്രം എന്ന മുസ്ലിം തീവ്രവാദി ആക്രമണം നടത്തി റബ്ബി ഉൾപ്പെടെയുള്ള ഏതാനും ചിലരെ ബന്ദികളാക്കിയപ്പോൾ അവരുടെ കുടുംബാംഗങ്ങൾക്ക് സംരക്ഷണം നൽകിയത് സമീപത്തുള്ള ഗുഡ് ഷെപ്പേർഡ് കത്തോലിക്ക ദേവാലയം. തീവ്രവാദ ആരോപണം നേരിട്ട് ടെക്സാസിലെ ജയിലിൽ വിചാരണയിൽ കഴിയുന്ന പാക്കിസ്ഥാൻ സ്വദേശിനിയായ ശാസ്ത്രജ്ഞ ഐഫാ സിദ്ദിഖിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാലിക്ക് ഫൈസൽ ആക്രമണം നടത്തിയത്. 12 മണിക്കൂറിനുശേഷം സിനഗോഗിൽ പ്രവേശിച്ച് അക്രമിയെ പോലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു. നേരത്തെ മാലിക്ക് ഫൈസൽ സിനഗോഗിൽ എത്തിയപ്പോൾ സൗഹൃദപൂർവം ചായ നൽകിയാണ് സിനഗോഗിലെ പ്രധാന റബ്ബി ആയ ചാർലി സിട്രോൺ വാക്കർ അദ്ദേഹത്തെ വരവേറ്റത്. പ്രാർത്ഥന ആരംഭിച്ച സമയത്ത് തോക്ക് കയ്യിലെടുത്ത് ഭീഷണിപ്പെടുത്തി മാലിക്ക് നാലുപേരെ ബന്ദികളാക്കുകയായിരുന്നു. ഈ സമയത്ത് ഗുഡ് ഷെപ്പേർഡ് ദേവാലയത്തിന്റെ ചുമതലയുളള ഫാ. മൈക്കിൾ ഹിഗ്ഗിൻസ് വിശുദ്ധ കുർബാനയിൽ പങ്കുവെയ്ക്കാനുള്ള സന്ദേശം തയ്യാറാക്കുന്നതിന്റെ തിരക്കിലായിരുന്നു. സംഭവം അറിഞ്ഞപ്പോൾ തന്നെ ബന്ധികളാക്കപെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സംരക്ഷണം നൽകാനുള്ള എല്ലാ ക്രമീകരണങ്ങളും അദ്ദേഹം ചെയ്തു. ഇതിനിടയിൽ പ്രദേശത്തെ മറ്റ് ചില മത നേതാക്കളും ഇവിടേക്ക് എത്തി. വൈകുന്നേരം അഞ്ചുമണിക്കാണ് ആദ്യ ബന്ധി മോചിതനാവുന്നത്. ഇതിനിടയിൽ മറ്റുള്ളവർ തീവ്രവാദി അക്രമാസക്തനാകുന്നത് കണ്ട് ഓടിരക്ഷപ്പെട്ടു. യഹൂദരായ സഹോദരി, സഹോദരന്മാർ വേദനിച്ചപ്പോൾ അവരോടൊപ്പം തങ്ങളും വേദനിച്ചുവെന്നു സംഭവത്തെപ്പറ്റി ഫാ. ഹിഗ്ഗിൻസ് പറഞ്ഞു. ഇത്തരമൊരു പ്രതിസന്ധിയിലൂടെ യഹൂദർ കടന്നുപോകേണ്ടി വന്നതിൽ അദ്ദേഹം ദുഃഖം രേഖപ്പെടുത്തി. സംഭവത്തെപ്പറ്റി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EKEL1WsLU48KvE27MRfLjU}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-19-14:08:14.jpg
Keywords: യഹൂദ
Category: 13
Sub Category:
Heading: ടെക്സാസിൽ സിനഗോഗ് തീവ്രവാദി ആക്രമണത്തിനിടെ യഹൂദർക്ക് സംരക്ഷണമൊരുക്കിയത് ക്രൈസ്തവ ദേവാലയം
Content: ടെക്സാസ്: ഇക്കഴിഞ്ഞ ജനുവരി 15നു അമേരിക്ക ടെക്സാസിലെ കൊള്ളിവില്ലയിലുള്ള സിനഗോഗിൽ മാലിക്ക് ഫൈസൽ അക്രം എന്ന മുസ്ലിം തീവ്രവാദി ആക്രമണം നടത്തി റബ്ബി ഉൾപ്പെടെയുള്ള ഏതാനും ചിലരെ ബന്ദികളാക്കിയപ്പോൾ അവരുടെ കുടുംബാംഗങ്ങൾക്ക് സംരക്ഷണം നൽകിയത് സമീപത്തുള്ള ഗുഡ് ഷെപ്പേർഡ് കത്തോലിക്ക ദേവാലയം. തീവ്രവാദ ആരോപണം നേരിട്ട് ടെക്സാസിലെ ജയിലിൽ വിചാരണയിൽ കഴിയുന്ന പാക്കിസ്ഥാൻ സ്വദേശിനിയായ ശാസ്ത്രജ്ഞ ഐഫാ സിദ്ദിഖിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാലിക്ക് ഫൈസൽ ആക്രമണം നടത്തിയത്. 12 മണിക്കൂറിനുശേഷം സിനഗോഗിൽ പ്രവേശിച്ച് അക്രമിയെ പോലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു. നേരത്തെ മാലിക്ക് ഫൈസൽ സിനഗോഗിൽ എത്തിയപ്പോൾ സൗഹൃദപൂർവം ചായ നൽകിയാണ് സിനഗോഗിലെ പ്രധാന റബ്ബി ആയ ചാർലി സിട്രോൺ വാക്കർ അദ്ദേഹത്തെ വരവേറ്റത്. പ്രാർത്ഥന ആരംഭിച്ച സമയത്ത് തോക്ക് കയ്യിലെടുത്ത് ഭീഷണിപ്പെടുത്തി മാലിക്ക് നാലുപേരെ ബന്ദികളാക്കുകയായിരുന്നു. ഈ സമയത്ത് ഗുഡ് ഷെപ്പേർഡ് ദേവാലയത്തിന്റെ ചുമതലയുളള ഫാ. മൈക്കിൾ ഹിഗ്ഗിൻസ് വിശുദ്ധ കുർബാനയിൽ പങ്കുവെയ്ക്കാനുള്ള സന്ദേശം തയ്യാറാക്കുന്നതിന്റെ തിരക്കിലായിരുന്നു. സംഭവം അറിഞ്ഞപ്പോൾ തന്നെ ബന്ധികളാക്കപെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സംരക്ഷണം നൽകാനുള്ള എല്ലാ ക്രമീകരണങ്ങളും അദ്ദേഹം ചെയ്തു. ഇതിനിടയിൽ പ്രദേശത്തെ മറ്റ് ചില മത നേതാക്കളും ഇവിടേക്ക് എത്തി. വൈകുന്നേരം അഞ്ചുമണിക്കാണ് ആദ്യ ബന്ധി മോചിതനാവുന്നത്. ഇതിനിടയിൽ മറ്റുള്ളവർ തീവ്രവാദി അക്രമാസക്തനാകുന്നത് കണ്ട് ഓടിരക്ഷപ്പെട്ടു. യഹൂദരായ സഹോദരി, സഹോദരന്മാർ വേദനിച്ചപ്പോൾ അവരോടൊപ്പം തങ്ങളും വേദനിച്ചുവെന്നു സംഭവത്തെപ്പറ്റി ഫാ. ഹിഗ്ഗിൻസ് പറഞ്ഞു. ഇത്തരമൊരു പ്രതിസന്ധിയിലൂടെ യഹൂദർ കടന്നുപോകേണ്ടി വന്നതിൽ അദ്ദേഹം ദുഃഖം രേഖപ്പെടുത്തി. സംഭവത്തെപ്പറ്റി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EKEL1WsLU48KvE27MRfLjU}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-19-14:08:14.jpg
Keywords: യഹൂദ
Content:
18210
Category: 13
Sub Category:
Heading: മതം മാറിയാല്‍ രക്ഷപ്പെടാമായിരിന്നു, വഴങ്ങിയില്ല: ഒടുവില്‍ വ്യാജ മതനിന്ദ കേസില്‍ പാക്ക് ക്രൈസ്തവന് വധശിക്ഷ
Content: ലാഹോര്‍: പാക്കിസ്ഥാനില്‍ വ്യാജ മതനിന്ദയുടെ പേരില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിലധികമായി തടവില്‍ കഴിയുന്ന സഫര്‍ ഭട്ടി എന്ന അന്‍പത്തിയേഴുകാരനായ ക്രൈസ്തവ വിശ്വാസിയുടെ ജീവപര്യന്തം വധശിക്ഷയായി ഉയര്‍ത്തിക്കൊണ്ട് കോടതി വിധി. ഇക്കഴിഞ്ഞ ജനുവരി മൂന്നിനാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഷാഹിബ്സാദ നക്വീബ് ഷെഹസാദ് സഫര്‍ ഭട്ടിയുടെ ജീവപര്യന്തം വധശിക്ഷയാക്കി മാറ്റിയത്. നിലവില്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ കഴിഞ്ഞുവരുന്ന സഫര്‍ ഭട്ടി പാക്കിസ്ഥാനില്‍ മതനിന്ദയുടെ പേരില്‍ ഏറ്റവുമധികം കാലം ജയിലില്‍ കഴിയുന്ന വ്യക്തികൂടിയാണ്. 2012 ജൂലൈ 22 മുതല്‍ ജയിലില്‍ കഴിഞ്ഞുവരികയാണ് അദ്ദേഹം. ഇദ്ദേഹത്തെ മതപരിവര്‍ത്തനം ചെയ്ത് ജയിലില്‍ നിന്നും മോചിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ പല തവണ നടന്നുവെങ്കിലും അദ്ദേഹം തന്റെ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. പാവപ്പെട്ടവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ‘ജീസസ് വേള്‍ഡ് മിഷന്‍’ എന്ന ചെറിയ പ്രാദേശിക സന്നദ്ധ സംഘടനയുടെ സ്ഥാപകനാണ് സഫര്‍ ഭട്ടി. ഒരു മൊബൈല്‍ വഴി മതനിന്ദാപരമായ സന്ദേശങ്ങള്‍ അയച്ചുവെന്ന ആരോപണമാണ് അദ്ദേഹത്തെ തടവിലാക്കിയത്. എന്നാല്‍ മൊബൈലിന്റെ സിം കാര്‍ഡ് പോലും അദ്ദേഹത്തിന്റെ പേരിലല്ല എന്നതാണ് വാസ്തവം. പാക്കിസ്ഥാനി പീനല്‍ കോഡിലെ കുപ്രസിദ്ധമായ 295 C ആര്‍ട്ടിക്കിള്‍ അനുസരിച്ച് 2017-ലാണ് സഫറിനെ ജീവപര്യന്തം തടവിന് വിധിക്കുന്നത്. പ്രവാചകനേയും, പ്രവാചകന്റെ മാതാവിനേയും അപകീര്‍ത്തിപ്പെടുത്തി എന്നതാണ് അദ്ദേഹത്തിന്റെ മേല്‍ ചുമത്തപ്പെട്ട കുറ്റം. ജെയിലില്‍ വെച്ച് ഇദ്ദേഹം ആക്രമിക്കപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. സഫര്‍ നിരപരാധിയാണെന്നും അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ വ്യാജമാണെന്നും അദ്ദേഹത്തിന്റെ പത്നി നവാബ് ബീബി ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥ കുറ്റവാളികള്‍ക്ക് ജാമ്യം നേടുവാനുള്ള അവസരം കിട്ടിയെങ്കിലും കോടതിയുടെ പക്ഷപാതം കാരണം തന്റെ ഭര്‍ത്താവ് ഇപ്പോഴും ജയിലില്‍ കഴിയുകയാണെന്ന്‍ നവാബ് ബീബി ചൂണ്ടിക്കാട്ടി. ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് മതപരിവര്‍ത്തനം ചെയ്യുകയാണെങ്കില്‍ ജയിലില്‍ നിന്നും മോചിപ്പിക്കപ്പെടുമെന്ന് പലവട്ടം ആളുകള്‍ പറഞ്ഞുവെങ്കിലും അദ്ദേഹം തന്റെ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നെന്നും നവാബ് ബീബി പറഞ്ഞു. പ്രമേഹവും, ഹൃദയ സംബന്ധിയായ പ്രശ്നങ്ങളും, തുടര്‍ച്ചയായ തലവേദനയും ഉള്ള ഒരു രോഗിയാണ് സഫര്‍ ഭട്ടിയെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EKEL1WsLU48KvE27MRfLjU}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-19-17:08:57.jpg
Keywords: പാക്ക, ക്രൈസ്തവ
Category: 13
Sub Category:
Heading: മതം മാറിയാല്‍ രക്ഷപ്പെടാമായിരിന്നു, വഴങ്ങിയില്ല: ഒടുവില്‍ വ്യാജ മതനിന്ദ കേസില്‍ പാക്ക് ക്രൈസ്തവന് വധശിക്ഷ
Content: ലാഹോര്‍: പാക്കിസ്ഥാനില്‍ വ്യാജ മതനിന്ദയുടെ പേരില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിലധികമായി തടവില്‍ കഴിയുന്ന സഫര്‍ ഭട്ടി എന്ന അന്‍പത്തിയേഴുകാരനായ ക്രൈസ്തവ വിശ്വാസിയുടെ ജീവപര്യന്തം വധശിക്ഷയായി ഉയര്‍ത്തിക്കൊണ്ട് കോടതി വിധി. ഇക്കഴിഞ്ഞ ജനുവരി മൂന്നിനാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഷാഹിബ്സാദ നക്വീബ് ഷെഹസാദ് സഫര്‍ ഭട്ടിയുടെ ജീവപര്യന്തം വധശിക്ഷയാക്കി മാറ്റിയത്. നിലവില്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ കഴിഞ്ഞുവരുന്ന സഫര്‍ ഭട്ടി പാക്കിസ്ഥാനില്‍ മതനിന്ദയുടെ പേരില്‍ ഏറ്റവുമധികം കാലം ജയിലില്‍ കഴിയുന്ന വ്യക്തികൂടിയാണ്. 2012 ജൂലൈ 22 മുതല്‍ ജയിലില്‍ കഴിഞ്ഞുവരികയാണ് അദ്ദേഹം. ഇദ്ദേഹത്തെ മതപരിവര്‍ത്തനം ചെയ്ത് ജയിലില്‍ നിന്നും മോചിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ പല തവണ നടന്നുവെങ്കിലും അദ്ദേഹം തന്റെ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. പാവപ്പെട്ടവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ‘ജീസസ് വേള്‍ഡ് മിഷന്‍’ എന്ന ചെറിയ പ്രാദേശിക സന്നദ്ധ സംഘടനയുടെ സ്ഥാപകനാണ് സഫര്‍ ഭട്ടി. ഒരു മൊബൈല്‍ വഴി മതനിന്ദാപരമായ സന്ദേശങ്ങള്‍ അയച്ചുവെന്ന ആരോപണമാണ് അദ്ദേഹത്തെ തടവിലാക്കിയത്. എന്നാല്‍ മൊബൈലിന്റെ സിം കാര്‍ഡ് പോലും അദ്ദേഹത്തിന്റെ പേരിലല്ല എന്നതാണ് വാസ്തവം. പാക്കിസ്ഥാനി പീനല്‍ കോഡിലെ കുപ്രസിദ്ധമായ 295 C ആര്‍ട്ടിക്കിള്‍ അനുസരിച്ച് 2017-ലാണ് സഫറിനെ ജീവപര്യന്തം തടവിന് വിധിക്കുന്നത്. പ്രവാചകനേയും, പ്രവാചകന്റെ മാതാവിനേയും അപകീര്‍ത്തിപ്പെടുത്തി എന്നതാണ് അദ്ദേഹത്തിന്റെ മേല്‍ ചുമത്തപ്പെട്ട കുറ്റം. ജെയിലില്‍ വെച്ച് ഇദ്ദേഹം ആക്രമിക്കപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. സഫര്‍ നിരപരാധിയാണെന്നും അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ വ്യാജമാണെന്നും അദ്ദേഹത്തിന്റെ പത്നി നവാബ് ബീബി ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥ കുറ്റവാളികള്‍ക്ക് ജാമ്യം നേടുവാനുള്ള അവസരം കിട്ടിയെങ്കിലും കോടതിയുടെ പക്ഷപാതം കാരണം തന്റെ ഭര്‍ത്താവ് ഇപ്പോഴും ജയിലില്‍ കഴിയുകയാണെന്ന്‍ നവാബ് ബീബി ചൂണ്ടിക്കാട്ടി. ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് മതപരിവര്‍ത്തനം ചെയ്യുകയാണെങ്കില്‍ ജയിലില്‍ നിന്നും മോചിപ്പിക്കപ്പെടുമെന്ന് പലവട്ടം ആളുകള്‍ പറഞ്ഞുവെങ്കിലും അദ്ദേഹം തന്റെ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നെന്നും നവാബ് ബീബി പറഞ്ഞു. പ്രമേഹവും, ഹൃദയ സംബന്ധിയായ പ്രശ്നങ്ങളും, തുടര്‍ച്ചയായ തലവേദനയും ഉള്ള ഒരു രോഗിയാണ് സഫര്‍ ഭട്ടിയെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EKEL1WsLU48KvE27MRfLjU}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-19-17:08:57.jpg
Keywords: പാക്ക, ക്രൈസ്തവ
Content:
18211
Category: 24
Sub Category:
Heading: കന്യാസ്ത്രീകള്‍ അടിമകളോ? കന്യാസ്ത്രീകളായ ഞങ്ങൾക്ക് പറയാനുളളത്
Content: കുറച്ചു നാളുകളായി ക്രൈസ്തവ സന്യാസം അടിമത്തമാണെന്നും സന്യാസിനികൾ എല്ലാം ആരുടെയൊക്കെയോ അടിമകളാണെന്നും വരുത്തി തീർക്കുന്ന പ്രസ്താവനകളും വിലയിരുത്തലുകളും, ചാനൽ ചർച്ചകളും കേരളത്തിൽ സജീവമാണ്. ജീവിതത്തോടും, പ്രതികൂല സാഹചര്യങ്ങളോടും, തോൽപ്പിക്കാൻ നോക്കിയവരോടും ഒക്കെ പൊരുതി ജയിച്ച അനേകം വനിതകളുടെ ചരിത്രമുള്ള നാടാണ് കേരളം. ആകാശത്തോളം പറന്നുയരാനും, ആഴക്കടലോളം നീന്തിയിറങ്ങാനും യഥേഷ്ടം ജീവിക്കാനും അവകാശമുള്ളൊരു സാക്ഷര സമൂഹത്തിൽ ഇന്ന് അറിഞ്ഞു കൊണ്ട് ആര് ആർക്കാണ് അടിമയായിരിക്കുന്നത്? അത്ര ബലഹീനരായി ആരാണ് ഉള്ളത്?? സുബോധമുള്ളവരാരും ഇങ്ങനെ ഒരു മസ്തിഷ്ക പ്രക്ഷാളനത്തിന് സ്വയം വിധേയരാകരുത് എന്ന് സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു. മനുഷ്യന് സങ്കൽപ്പിക്കാൻ സാധിക്കാത്തതിനെയും അവനു വിവരിക്കാൻ പറ്റാത്തതിനെയും ആണ് സാധാരണയായി അവൻ അത്ഭുതം എന്ന് വിശേഷിപ്പിക്കുന്നത്. അനേകം കുരിശു മരണങ്ങൾ കണ്ടിട്ടുള്ള ശതാധിപൻ, അന്ന് ആദ്യമായാണ് വ്യത്യസ്തമായ ഒരു കുരിശു മരണം കണ്ടത്! കുരിശിൽ തറച്ചവരെ ശപിക്കാതെയും ചീത്ത വിളിക്കാതെയും ക്രൂശിതൻ നടത്തിയ മരണം.. മാത്രമല്ല ഇത് ചെയ്തവരോട് പൊറുക്കണേ എന്നൊരു പ്രാർത്ഥനയും കൂടി. അത് കണ്ടിട്ടാണ് ആ ശതാധിപൻ അന്ന് വിളിച്ചു പറഞ്ഞത്: ഈ മനുഷ്യൻ യഥാർത്ഥത്തിൽ നീതിമാനായിരുന്നു എന്ന്. സന്യാസം മനുഷ്യ ബുദ്ധിയ്ക്ക് നിരക്കാൻ അല്പം പ്രയാസമാണ്. കാരണം പലതുണ്ട്: 1. മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് കേവലം മണ്ണ് കൊണ്ടു മാത്രമാണെന്നും അവൻ മണ്ണിനോട് ചേരുന്നത്തോടെ എല്ലാം അവസാനിക്കും എന്നും ഉള്ള ചിന്ത. 2. ജീവിതം ആസ്വദിക്കുക എന്നാൽ തിന്നുക, കുടിക്കുക, സന്തോഷിക്കുക എന്നതാണെന്ന മിഥ്യ ധാരണ. 3. പുരുഷൻ / സ്ത്രീ, വിവാഹം കഴിച്ചാൽ മാത്രമേ പൂർണ്ണത ഉള്ളവരാകൂ എന്ന കാഴ്ചപ്പാട്. 4. തനിക്ക് പറ്റാത്ത ഒന്ന് മറ്റൊരാൾ ചെയ്യുന്നത് കാണുമ്പോൾ മനുഷ്യന്റെ ഉള്ളിൽ രൂപപ്പെടുന്ന അസൂയയും അതിനെ എങ്ങനെയും മറ്റുള്ളവരുടെ മുൻപിൽ വിലകുറച്ചു കാണിക്കാനും ഉള്ള പൊതുവായുള്ള സഹജവാസന. 5. സമൂഹ മാധ്യമങ്ങളുടെ അമിത ഉപയോഗവും ചിന്താശക്തിയുടെ അടിയറ വയ്ക്കലും. ഇത്തരമൊരു അന്തരീക്ഷമാണ് ഇന്ന് കേരളത്തിൽ നിറഞ്ഞു നിൽക്കുന്നത്. വളരെ പ്രമാദമായ പീഡന കേസും അതിന്റെ വിധി പറച്ചിലും കഴിഞ്ഞെങ്കിലും അതുണ്ടാക്കുന്ന അലയൊലികൾ കാരണം സന്യാസിനികൾക്ക് ജീവിതം ദുസ്സഹമായിരിക്കുന്നു. #{blue->none->b->പീഡനം സഹിച്ചും അടിമത്തം അനുഭവിച്ചും അവർ നരകിക്കുകയാണെന്ന് പറഞ്ഞു വിലപിക്കുന്നവരോട് ഒരു വാക്ക് }# ആർക്കും ആരുടെയും ചിന്താശക്തിയെ ചങ്ങലയ്ക്ക് ഇടാൻ ആവില്ല. സ്വാതന്ത്ര്യമില്ലാത്ത ഒരു ലോകത്തല്ല ആരും ജീവിക്കുന്നതും. സ്വമനസ്സാ ക്രിസ്തുവിന്റെ പിന്നാലെ ഇറങ്ങിയവർ ആണെങ്കിൽ ഈ അവഹേളനങ്ങളെയും ഞങ്ങൾ അതിജീവിക്കും. ഞങ്ങളുടെ ആത്മാഭിമാനത്തെ ഞങ്ങൾ ആരുടെ മുന്നിലും അടിയറവച്ചിട്ടില്ല, വയ്ക്കുകയുമില്ല... ഞങ്ങളെ വിളിച്ച ഈശോയുടെ മുൻപിൽ മാത്രമാണ് ഞങ്ങളുടെ ജീവിതം സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ഓൺലൈൻ ആങ്ങളമാരും സദാചാര പോലീസും മാധ്യമ മാന്യന്മാരും പിന്നെ ചില മതാനുഷ്ടാനത്തിലും രാഷ്ട്രീയ അടിസ്ഥാനത്തിലുമുള്ള സ്ത്രീ വിമോചന പ്രസ്ഥാനക്കാരും ഒന്നുചേർന്ന് വിചാരിച്ചാലും സന്യാസത്തെ തകർക്കാം എന്ന് വിചാരിക്കേണ്ട... നിങ്ങളാരും അല്ല അതിന്റെ ആകർഷകത്വം... അത് ദൈവികമാണ്.. മനുഷ്യ ബുദ്ധിക്ക് അതീതവും ആണ്. "സഹോദരരേ, സ്വാതന്ത്ര്യത്തിലേക്കാണ് നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്." എന്ന ദൈവ വചനത്തോടെ. #{blue->none->b->വോയ്സ് ഓഫ് നൺസ് }#
Image: /content_image/SocialMedia/SocialMedia-2022-01-19-20:15:09.jpg
Keywords: കന്യാസ്ത്രീ, സന്യാസ
Category: 24
Sub Category:
Heading: കന്യാസ്ത്രീകള്‍ അടിമകളോ? കന്യാസ്ത്രീകളായ ഞങ്ങൾക്ക് പറയാനുളളത്
Content: കുറച്ചു നാളുകളായി ക്രൈസ്തവ സന്യാസം അടിമത്തമാണെന്നും സന്യാസിനികൾ എല്ലാം ആരുടെയൊക്കെയോ അടിമകളാണെന്നും വരുത്തി തീർക്കുന്ന പ്രസ്താവനകളും വിലയിരുത്തലുകളും, ചാനൽ ചർച്ചകളും കേരളത്തിൽ സജീവമാണ്. ജീവിതത്തോടും, പ്രതികൂല സാഹചര്യങ്ങളോടും, തോൽപ്പിക്കാൻ നോക്കിയവരോടും ഒക്കെ പൊരുതി ജയിച്ച അനേകം വനിതകളുടെ ചരിത്രമുള്ള നാടാണ് കേരളം. ആകാശത്തോളം പറന്നുയരാനും, ആഴക്കടലോളം നീന്തിയിറങ്ങാനും യഥേഷ്ടം ജീവിക്കാനും അവകാശമുള്ളൊരു സാക്ഷര സമൂഹത്തിൽ ഇന്ന് അറിഞ്ഞു കൊണ്ട് ആര് ആർക്കാണ് അടിമയായിരിക്കുന്നത്? അത്ര ബലഹീനരായി ആരാണ് ഉള്ളത്?? സുബോധമുള്ളവരാരും ഇങ്ങനെ ഒരു മസ്തിഷ്ക പ്രക്ഷാളനത്തിന് സ്വയം വിധേയരാകരുത് എന്ന് സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു. മനുഷ്യന് സങ്കൽപ്പിക്കാൻ സാധിക്കാത്തതിനെയും അവനു വിവരിക്കാൻ പറ്റാത്തതിനെയും ആണ് സാധാരണയായി അവൻ അത്ഭുതം എന്ന് വിശേഷിപ്പിക്കുന്നത്. അനേകം കുരിശു മരണങ്ങൾ കണ്ടിട്ടുള്ള ശതാധിപൻ, അന്ന് ആദ്യമായാണ് വ്യത്യസ്തമായ ഒരു കുരിശു മരണം കണ്ടത്! കുരിശിൽ തറച്ചവരെ ശപിക്കാതെയും ചീത്ത വിളിക്കാതെയും ക്രൂശിതൻ നടത്തിയ മരണം.. മാത്രമല്ല ഇത് ചെയ്തവരോട് പൊറുക്കണേ എന്നൊരു പ്രാർത്ഥനയും കൂടി. അത് കണ്ടിട്ടാണ് ആ ശതാധിപൻ അന്ന് വിളിച്ചു പറഞ്ഞത്: ഈ മനുഷ്യൻ യഥാർത്ഥത്തിൽ നീതിമാനായിരുന്നു എന്ന്. സന്യാസം മനുഷ്യ ബുദ്ധിയ്ക്ക് നിരക്കാൻ അല്പം പ്രയാസമാണ്. കാരണം പലതുണ്ട്: 1. മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് കേവലം മണ്ണ് കൊണ്ടു മാത്രമാണെന്നും അവൻ മണ്ണിനോട് ചേരുന്നത്തോടെ എല്ലാം അവസാനിക്കും എന്നും ഉള്ള ചിന്ത. 2. ജീവിതം ആസ്വദിക്കുക എന്നാൽ തിന്നുക, കുടിക്കുക, സന്തോഷിക്കുക എന്നതാണെന്ന മിഥ്യ ധാരണ. 3. പുരുഷൻ / സ്ത്രീ, വിവാഹം കഴിച്ചാൽ മാത്രമേ പൂർണ്ണത ഉള്ളവരാകൂ എന്ന കാഴ്ചപ്പാട്. 4. തനിക്ക് പറ്റാത്ത ഒന്ന് മറ്റൊരാൾ ചെയ്യുന്നത് കാണുമ്പോൾ മനുഷ്യന്റെ ഉള്ളിൽ രൂപപ്പെടുന്ന അസൂയയും അതിനെ എങ്ങനെയും മറ്റുള്ളവരുടെ മുൻപിൽ വിലകുറച്ചു കാണിക്കാനും ഉള്ള പൊതുവായുള്ള സഹജവാസന. 5. സമൂഹ മാധ്യമങ്ങളുടെ അമിത ഉപയോഗവും ചിന്താശക്തിയുടെ അടിയറ വയ്ക്കലും. ഇത്തരമൊരു അന്തരീക്ഷമാണ് ഇന്ന് കേരളത്തിൽ നിറഞ്ഞു നിൽക്കുന്നത്. വളരെ പ്രമാദമായ പീഡന കേസും അതിന്റെ വിധി പറച്ചിലും കഴിഞ്ഞെങ്കിലും അതുണ്ടാക്കുന്ന അലയൊലികൾ കാരണം സന്യാസിനികൾക്ക് ജീവിതം ദുസ്സഹമായിരിക്കുന്നു. #{blue->none->b->പീഡനം സഹിച്ചും അടിമത്തം അനുഭവിച്ചും അവർ നരകിക്കുകയാണെന്ന് പറഞ്ഞു വിലപിക്കുന്നവരോട് ഒരു വാക്ക് }# ആർക്കും ആരുടെയും ചിന്താശക്തിയെ ചങ്ങലയ്ക്ക് ഇടാൻ ആവില്ല. സ്വാതന്ത്ര്യമില്ലാത്ത ഒരു ലോകത്തല്ല ആരും ജീവിക്കുന്നതും. സ്വമനസ്സാ ക്രിസ്തുവിന്റെ പിന്നാലെ ഇറങ്ങിയവർ ആണെങ്കിൽ ഈ അവഹേളനങ്ങളെയും ഞങ്ങൾ അതിജീവിക്കും. ഞങ്ങളുടെ ആത്മാഭിമാനത്തെ ഞങ്ങൾ ആരുടെ മുന്നിലും അടിയറവച്ചിട്ടില്ല, വയ്ക്കുകയുമില്ല... ഞങ്ങളെ വിളിച്ച ഈശോയുടെ മുൻപിൽ മാത്രമാണ് ഞങ്ങളുടെ ജീവിതം സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ഓൺലൈൻ ആങ്ങളമാരും സദാചാര പോലീസും മാധ്യമ മാന്യന്മാരും പിന്നെ ചില മതാനുഷ്ടാനത്തിലും രാഷ്ട്രീയ അടിസ്ഥാനത്തിലുമുള്ള സ്ത്രീ വിമോചന പ്രസ്ഥാനക്കാരും ഒന്നുചേർന്ന് വിചാരിച്ചാലും സന്യാസത്തെ തകർക്കാം എന്ന് വിചാരിക്കേണ്ട... നിങ്ങളാരും അല്ല അതിന്റെ ആകർഷകത്വം... അത് ദൈവികമാണ്.. മനുഷ്യ ബുദ്ധിക്ക് അതീതവും ആണ്. "സഹോദരരേ, സ്വാതന്ത്ര്യത്തിലേക്കാണ് നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്." എന്ന ദൈവ വചനത്തോടെ. #{blue->none->b->വോയ്സ് ഓഫ് നൺസ് }#
Image: /content_image/SocialMedia/SocialMedia-2022-01-19-20:15:09.jpg
Keywords: കന്യാസ്ത്രീ, സന്യാസ
Content:
18212
Category: 1
Sub Category:
Heading: ചരിത്രത്തില്‍ ആദ്യമായി സ്കോട്ടിഷ് സര്‍ക്കാരിന് ആത്മീയ ഉപദേശകന്‍
Content: യൂറോപ്യന്‍ രാജ്യമായ സ്‌കോട്ട്‌ലാന്റിന്റെ ചരിത്രത്തില്‍ ആദ്യമായി സ്കോട്ടിഷ് സര്‍ക്കാര്‍ തങ്ങളുടെ ആത്മീയ പരിപാലന സേവനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി ദേശീയ അഡ്വൈസറെ നിയമിച്ചു. സ്കോട്ടിഷ് സഭയുടെ ഡയക്കനേറ്റ് കൗണ്‍സില്‍ തലവന്‍ മാര്‍ക്ക് ഇവാന്‍സ് ആയിരിക്കും സ്കോട്ടിഷ് സര്‍ക്കാരിനും, നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍.എച്ച്.എസ്) ബോര്‍ഡുകള്‍ക്കും ആത്മീയ സേവനങ്ങള്‍ സംബന്ധിച്ച ഉപദേശങ്ങള്‍ നല്‍കുക. എല്ലാ നാഷണല്‍ ഹെല്‍ത്ത് ബോര്‍ഡുകളിലും ഒരേ രീതിയിലുള്ള ആത്മീയ സേവനങ്ങള്‍ ലഭ്യമാണെന്ന്‍ ഉറപ്പ് വരുത്തേണ്ടതു ഇദ്ദേഹത്തിന്റെ ചുമതലയാണ്. എന്‍.എച്ച്.എസ് ഫിഫെയുടെ ആത്മീയ പരിപാലനത്തിനും നേതൃത്വം നല്‍കി വരവേയാണ് മാര്‍ക്ക് ഇവാന്‍സിന് പുതിയ ചുമതല ലഭിക്കുന്നത്. പുതിയ ചുമതലയില്‍ തനിക്ക് സന്തോഷമുണ്ടെങ്കിലും തന്റെ മുന്നിലുള്ള ദൗത്യത്തിന്റെ വലുപ്പമോര്‍ക്കുമ്പോള്‍ അല്‍പ്പം ആശങ്കയുണ്ടെന്നു മാര്‍ക്ക് ഇവാന്‍സ് പ്രീമിയര്‍ ന്യൂസിനോട് പറഞ്ഞു. തനിക്ക് താല്‍പ്പര്യമുള്ള ഒരു വിഷയമാണിതെന്നും, പുതിയ ദൗത്യം സംബന്ധിച്ച് ഒരുപാട് പ്രതീക്ഷകള്‍ ഉണ്ടെന്നും, അതിനൊത്ത് ഉയരുവാന്‍ താന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍.എച്ച്.എസ് സ്കോട്ട്ലാന്‍റിലെ ആത്മീയ പരിപാലനവും, ആരോഗ്യ പരിപാലന ചാപ്ലൈന്‍സിയും സംബന്ധിച്ച ഒരു ദേശീയ കര്‍മ്മ പദ്ധതിയും നയവും രൂപീകരിക്കുവാനാണ് താന്‍ പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. മുന്‍ കാലങ്ങളില്‍ ഇതുസംബന്ധിച്ച ഒരു രൂപരേഖയും, മാര്‍ഗ്ഗനിര്‍ദ്ദേശക രേഖകളും ലഭ്യമായിരുന്നു. നിയമനം മുതല്‍, വിദ്യാഭ്യാസം, പരിശീലനം സര്‍വീസ് ഡെലിവറി എന്നിവ ഉള്‍പ്പെടുന്ന കര്‍മ്മപദ്ധതിയും, നയവും രൂപപ്പെടുത്തുക ഇതാദ്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍.എച്ച്.എസ് സ്കോട്ട്ലാന്‍ഡിലെ ആത്മീയ പരിപാലന സേവനങ്ങള്‍ വികസിപ്പിക്കുന്നതിനും, മേല്‍നോട്ടം നല്‍കുന്നതിനുമായി ബന്ധപ്പെട്ട വിദഗ്ദരെ ഉള്‍പ്പെടുത്തിക്കൊണ്ട് നാഷണല്‍ പ്രോഗ്രാം ബോര്‍ഡ് രൂപീകരിക്കുവാനും അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
Image: /content_image/News/News-2022-01-19-20:56:43.jpg
Keywords: സ്കോട്ട
Category: 1
Sub Category:
Heading: ചരിത്രത്തില്‍ ആദ്യമായി സ്കോട്ടിഷ് സര്‍ക്കാരിന് ആത്മീയ ഉപദേശകന്‍
Content: യൂറോപ്യന്‍ രാജ്യമായ സ്‌കോട്ട്‌ലാന്റിന്റെ ചരിത്രത്തില്‍ ആദ്യമായി സ്കോട്ടിഷ് സര്‍ക്കാര്‍ തങ്ങളുടെ ആത്മീയ പരിപാലന സേവനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി ദേശീയ അഡ്വൈസറെ നിയമിച്ചു. സ്കോട്ടിഷ് സഭയുടെ ഡയക്കനേറ്റ് കൗണ്‍സില്‍ തലവന്‍ മാര്‍ക്ക് ഇവാന്‍സ് ആയിരിക്കും സ്കോട്ടിഷ് സര്‍ക്കാരിനും, നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍.എച്ച്.എസ്) ബോര്‍ഡുകള്‍ക്കും ആത്മീയ സേവനങ്ങള്‍ സംബന്ധിച്ച ഉപദേശങ്ങള്‍ നല്‍കുക. എല്ലാ നാഷണല്‍ ഹെല്‍ത്ത് ബോര്‍ഡുകളിലും ഒരേ രീതിയിലുള്ള ആത്മീയ സേവനങ്ങള്‍ ലഭ്യമാണെന്ന്‍ ഉറപ്പ് വരുത്തേണ്ടതു ഇദ്ദേഹത്തിന്റെ ചുമതലയാണ്. എന്‍.എച്ച്.എസ് ഫിഫെയുടെ ആത്മീയ പരിപാലനത്തിനും നേതൃത്വം നല്‍കി വരവേയാണ് മാര്‍ക്ക് ഇവാന്‍സിന് പുതിയ ചുമതല ലഭിക്കുന്നത്. പുതിയ ചുമതലയില്‍ തനിക്ക് സന്തോഷമുണ്ടെങ്കിലും തന്റെ മുന്നിലുള്ള ദൗത്യത്തിന്റെ വലുപ്പമോര്‍ക്കുമ്പോള്‍ അല്‍പ്പം ആശങ്കയുണ്ടെന്നു മാര്‍ക്ക് ഇവാന്‍സ് പ്രീമിയര്‍ ന്യൂസിനോട് പറഞ്ഞു. തനിക്ക് താല്‍പ്പര്യമുള്ള ഒരു വിഷയമാണിതെന്നും, പുതിയ ദൗത്യം സംബന്ധിച്ച് ഒരുപാട് പ്രതീക്ഷകള്‍ ഉണ്ടെന്നും, അതിനൊത്ത് ഉയരുവാന്‍ താന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍.എച്ച്.എസ് സ്കോട്ട്ലാന്‍റിലെ ആത്മീയ പരിപാലനവും, ആരോഗ്യ പരിപാലന ചാപ്ലൈന്‍സിയും സംബന്ധിച്ച ഒരു ദേശീയ കര്‍മ്മ പദ്ധതിയും നയവും രൂപീകരിക്കുവാനാണ് താന്‍ പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. മുന്‍ കാലങ്ങളില്‍ ഇതുസംബന്ധിച്ച ഒരു രൂപരേഖയും, മാര്‍ഗ്ഗനിര്‍ദ്ദേശക രേഖകളും ലഭ്യമായിരുന്നു. നിയമനം മുതല്‍, വിദ്യാഭ്യാസം, പരിശീലനം സര്‍വീസ് ഡെലിവറി എന്നിവ ഉള്‍പ്പെടുന്ന കര്‍മ്മപദ്ധതിയും, നയവും രൂപപ്പെടുത്തുക ഇതാദ്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍.എച്ച്.എസ് സ്കോട്ട്ലാന്‍ഡിലെ ആത്മീയ പരിപാലന സേവനങ്ങള്‍ വികസിപ്പിക്കുന്നതിനും, മേല്‍നോട്ടം നല്‍കുന്നതിനുമായി ബന്ധപ്പെട്ട വിദഗ്ദരെ ഉള്‍പ്പെടുത്തിക്കൊണ്ട് നാഷണല്‍ പ്രോഗ്രാം ബോര്‍ഡ് രൂപീകരിക്കുവാനും അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
Image: /content_image/News/News-2022-01-19-20:56:43.jpg
Keywords: സ്കോട്ട
Content:
18213
Category: 11
Sub Category:
Heading: രാജ്യത്തെ പുരാതന കത്തോലിക്ക സര്‍വ്വകലാശാലയുടെ സേവനങ്ങള്‍ക്ക് നന്ദിയര്‍പ്പിച്ച് ഇന്തോനേഷ്യന്‍ പ്രസിഡന്റ്
Content: ജാവ: മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയുടെ പുരോഗതിക്കായി നല്‍കിയ സംഭാവനകളുടെ പേരില്‍ രാജ്യത്തെ ഏറ്റവും പഴക്കമുള്ള കത്തോലിക്കാ സര്‍വ്വകലാശാലക്ക് അഭിനന്ദനവുമായി ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ. ഇന്തോനേഷ്യ സ്വാതന്ത്ര്യം നേടി ഒരു ദശകത്തിന് ശേഷം 1955-ല്‍ പടിഞ്ഞാറന്‍ ജാവയിലെ ബാന്‍ഡുങ്ങില്‍ യൂറോപ്യന്‍ മിഷ്ണറിമാരാല്‍ സ്ഥാപിതമായ പരാഹ്യാങ്ങന്‍ കത്തോലിക്കാ സര്‍വ്വകലാശാലയുടെ 67-മത് വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കഴിഞ്ഞ ജനുവരി 17-നായിരുന്നു സര്‍വ്വകലാശാലയുടെ വാര്‍ഷികാഘോഷം. വിദ്യാഭ്യാസത്തിന്റേയും, മാനവ വിഭവശേഷിയുടേയും, രാഷ്ട്രപുരോഗതിക്കായുള്ള പ്രവര്‍ത്തനങ്ങളുടേയും രൂപത്തില്‍ രാജ്യത്തെ ഏറ്റവും പ്രശസ്തമായ സര്‍വ്വകലാശാലകളില്‍ ഒന്നായ പരാഹ്യാങ്ങന്‍ കത്തോലിക്കാ സര്‍വ്വകലാശാല ഇന്തോനേഷ്യയുടെ ചരിത്രത്തില്‍ വഹിച്ച നിര്‍ണ്ണായക പങ്കിന് നന്ദി അര്‍പ്പിക്കുകയാണെന്ന് വിഡോഡോ പറഞ്ഞു. മികച്ച മാനവ വിഭവശേഷിയും, ശാസ്ത്ര സാങ്കേതിക വിദ്യകളിലെ നവീകരണവും വഴി സര്‍വ്വകലാശാല ഇന്തോനേഷ്യയുടെ പരിവര്‍ത്തനത്തിന് ഇനിയും മികച്ച സംഭാവനകള്‍ നല്‍കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റിന് പുറമേ വിദ്യാഭ്യാസ മന്ത്രി നാദിയം അന്‍വര്‍ മകരിമും പരിപാടിയില്‍ പങ്കെടുത്തു. ബിഷപ്പ് പിയറി മാരിന്‍ അരന്റസ് ഒ.എസ്.സി, ബിഷപ്പ് പാടെര്‍നസ് നിക്കോളാസ് ജോവന്നസ് കോര്‍ണേലിയൂസ് ഗെയിസെ ഒ.എഫ്.എം യൂറോപ്യന്‍ മിഷ്ണറിമാരുടെ സ്മരണാര്‍ത്ഥം സര്‍വ്വകലാശാല ക്യാമ്പസില്‍ നിര്‍മ്മിച്ചിട്ടുള്ള അരന്റസ്-ഗെയിസെ കെട്ടിടത്തിന്റെ ഉദ്ഘാടനവും വിഡോഡോ നിര്‍വഹിച്ചു. പരിപാടിയില്‍ സംബന്ധിച്ചതിന് സര്‍വ്വകലാശാലയുടെ റെക്ടറായ മാങ്ങാദാര്‍ സിതുമോരാങ്ങ് ഇന്തോനേഷ്യന്‍ പ്രസിഡന്റിന് നന്ദി അറിയിച്ചു. ഇന്തോനേഷ്യയുടെ ആദ്യ പ്രസിഡന്റ് സുകാര്‍ണോയും ആദ്യ വൈസ് പ്രസിഡന്റ് മഹമ്മദ് ഹട്ടായും ക്യാമ്പസ് സന്ദര്‍ശിച്ചിട്ടുള്ള കാര്യവും റെക്ടര്‍ പരാമര്‍ശിച്ചു. തത്വശാസ്ത്രമുള്‍പ്പെടെ 7 ഫാക്കല്‍റ്റികളാണ് പരാഹ്യാങ്ങന്‍ കത്തോലിക്കാ സര്‍വ്വകലാശാലക്ക് ഉള്ളത്. ബാന്‍ഡുങ്ങ് മെത്രാന്‍ അന്റോണിയൂസ് സുബിയാന്റോ ബുന്യാമിനാണ് സര്‍വ്വകലാശാലയുടെ ചെയര്‍മാന്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EKEL1WsLU48KvE27MRfLjU}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-20-00:05:46.jpg
Keywords: ഇന്തോനേ
Category: 11
Sub Category:
Heading: രാജ്യത്തെ പുരാതന കത്തോലിക്ക സര്‍വ്വകലാശാലയുടെ സേവനങ്ങള്‍ക്ക് നന്ദിയര്‍പ്പിച്ച് ഇന്തോനേഷ്യന്‍ പ്രസിഡന്റ്
Content: ജാവ: മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയുടെ പുരോഗതിക്കായി നല്‍കിയ സംഭാവനകളുടെ പേരില്‍ രാജ്യത്തെ ഏറ്റവും പഴക്കമുള്ള കത്തോലിക്കാ സര്‍വ്വകലാശാലക്ക് അഭിനന്ദനവുമായി ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ. ഇന്തോനേഷ്യ സ്വാതന്ത്ര്യം നേടി ഒരു ദശകത്തിന് ശേഷം 1955-ല്‍ പടിഞ്ഞാറന്‍ ജാവയിലെ ബാന്‍ഡുങ്ങില്‍ യൂറോപ്യന്‍ മിഷ്ണറിമാരാല്‍ സ്ഥാപിതമായ പരാഹ്യാങ്ങന്‍ കത്തോലിക്കാ സര്‍വ്വകലാശാലയുടെ 67-മത് വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കഴിഞ്ഞ ജനുവരി 17-നായിരുന്നു സര്‍വ്വകലാശാലയുടെ വാര്‍ഷികാഘോഷം. വിദ്യാഭ്യാസത്തിന്റേയും, മാനവ വിഭവശേഷിയുടേയും, രാഷ്ട്രപുരോഗതിക്കായുള്ള പ്രവര്‍ത്തനങ്ങളുടേയും രൂപത്തില്‍ രാജ്യത്തെ ഏറ്റവും പ്രശസ്തമായ സര്‍വ്വകലാശാലകളില്‍ ഒന്നായ പരാഹ്യാങ്ങന്‍ കത്തോലിക്കാ സര്‍വ്വകലാശാല ഇന്തോനേഷ്യയുടെ ചരിത്രത്തില്‍ വഹിച്ച നിര്‍ണ്ണായക പങ്കിന് നന്ദി അര്‍പ്പിക്കുകയാണെന്ന് വിഡോഡോ പറഞ്ഞു. മികച്ച മാനവ വിഭവശേഷിയും, ശാസ്ത്ര സാങ്കേതിക വിദ്യകളിലെ നവീകരണവും വഴി സര്‍വ്വകലാശാല ഇന്തോനേഷ്യയുടെ പരിവര്‍ത്തനത്തിന് ഇനിയും മികച്ച സംഭാവനകള്‍ നല്‍കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റിന് പുറമേ വിദ്യാഭ്യാസ മന്ത്രി നാദിയം അന്‍വര്‍ മകരിമും പരിപാടിയില്‍ പങ്കെടുത്തു. ബിഷപ്പ് പിയറി മാരിന്‍ അരന്റസ് ഒ.എസ്.സി, ബിഷപ്പ് പാടെര്‍നസ് നിക്കോളാസ് ജോവന്നസ് കോര്‍ണേലിയൂസ് ഗെയിസെ ഒ.എഫ്.എം യൂറോപ്യന്‍ മിഷ്ണറിമാരുടെ സ്മരണാര്‍ത്ഥം സര്‍വ്വകലാശാല ക്യാമ്പസില്‍ നിര്‍മ്മിച്ചിട്ടുള്ള അരന്റസ്-ഗെയിസെ കെട്ടിടത്തിന്റെ ഉദ്ഘാടനവും വിഡോഡോ നിര്‍വഹിച്ചു. പരിപാടിയില്‍ സംബന്ധിച്ചതിന് സര്‍വ്വകലാശാലയുടെ റെക്ടറായ മാങ്ങാദാര്‍ സിതുമോരാങ്ങ് ഇന്തോനേഷ്യന്‍ പ്രസിഡന്റിന് നന്ദി അറിയിച്ചു. ഇന്തോനേഷ്യയുടെ ആദ്യ പ്രസിഡന്റ് സുകാര്‍ണോയും ആദ്യ വൈസ് പ്രസിഡന്റ് മഹമ്മദ് ഹട്ടായും ക്യാമ്പസ് സന്ദര്‍ശിച്ചിട്ടുള്ള കാര്യവും റെക്ടര്‍ പരാമര്‍ശിച്ചു. തത്വശാസ്ത്രമുള്‍പ്പെടെ 7 ഫാക്കല്‍റ്റികളാണ് പരാഹ്യാങ്ങന്‍ കത്തോലിക്കാ സര്‍വ്വകലാശാലക്ക് ഉള്ളത്. ബാന്‍ഡുങ്ങ് മെത്രാന്‍ അന്റോണിയൂസ് സുബിയാന്റോ ബുന്യാമിനാണ് സര്‍വ്വകലാശാലയുടെ ചെയര്‍മാന്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EKEL1WsLU48KvE27MRfLjU}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-20-00:05:46.jpg
Keywords: ഇന്തോനേ