Contents
Displaying 18631-18640 of 25061 results.
Content:
19020
Category: 1
Sub Category:
Heading: പരിശുദ്ധ കന്യകാമറിയത്തെ അവഹേളിച്ച് സ്വവർഗാനുരാഗികളുടെ റാലി; പ്രതിഷേധവും പരിഹാര ജപമാലയുമായി വിശ്വാസികള്‍
Content: ക്രിമോണ: ഇറ്റലിയിലെ ക്രിമോണയിൽ നടന്ന സ്വവർഗാനുരാഗികളുടെ റാലിയിൽ പരിശുദ്ധ കന്യകാമറിയത്തെ അവഹേളിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മാറിടം പുറത്തു കാണിക്കുന്ന തരത്തിലുള്ള ഒരു രൂപം കന്യകാമറിയത്തിന്റെ പ്രതീകമായി റാലിയിൽ നഗരം ചുറ്റിച്ചതാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. ചുവന്ന ചെരിപ്പും, പാവാടയും രൂപത്തില്‍ ധരിപ്പിച്ചിരുന്നു. സംഭവത്തെ തുടര്‍ന്നു രൂക്ഷ വിമര്‍ശനവുമായി ക്രിമോണ ബിഷപ്പ് ആന്റോണിയോ നപ്പോളിയോനി രംഗത്തുവന്നു. പരിശുദ്ധ കന്യാമറിയത്തെ ഈവിധം അവഹേളിച്ചത് ഞെട്ടിക്കുകയും, വേദനിപ്പിക്കുകയും ചെയ്തുവെന്ന് ബിഷപ്പ് ആന്റോണിയോ പ്രതിഷേധക്കുറിപ്പില്‍ പ്രസ്താവിച്ചു. </p> <blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/tv/CeiqiwSgw1x/?utm_source=ig_embed&utm_campaign=loading" data-instgrm-version="14" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"><div style="padding:16px;"> <a href="https://www.instagram.com/tv/CeiqiwSgw1x/?utm_source=ig_embed&utm_campaign=loading" style=" background:#FFFFFF; line-height:0; padding:0 0; text-align:center; text-decoration:none; width:100%;" target="_blank"> <div style=" display: flex; flex-direction: row; align-items: center;"> <div style="background-color: #F4F4F4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div></div></div><div style="padding: 19% 0;"></div> <div style="display:block; height:50px; margin:0 auto 12px; width:50px;"><svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg></div><div style="padding-top: 8px;"> <div style=" color:#3897f0; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:550; line-height:18px;">View this post on Instagram</div></div><div style="padding: 12.5% 0;"></div> <div style="display: flex; flex-direction: row; margin-bottom: 14px; align-items: center;"><div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div> <div style="background-color: #F4F4F4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div></div><div style="margin-left: 8px;"> <div style=" background-color: #F4F4F4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div> <div style=" width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg)"></div></div><div style="margin-left: auto;"> <div style=" width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div> <div style=" background-color: #F4F4F4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div> <div style=" width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div></div></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div></div></a><p style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; line-height:17px; margin-bottom:0; margin-top:8px; overflow:hidden; padding:8px 0 7px; text-align:center; text-overflow:ellipsis; white-space:nowrap;"><a href="https://www.instagram.com/tv/CeiqiwSgw1x/?utm_source=ig_embed&utm_campaign=loading" style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:normal; line-height:17px; text-decoration:none;" target="_blank">A post shared by Denn Dunham (@dennd1968)</a></p></div></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="//www.instagram.com/embed.js"></script> <p> ഈ പ്രവർത്തികൾ ആർക്കും ഒരു ഉപകാരവും ഉണ്ടാക്കുകയില്ലായെന്ന് മാത്രമല്ല, പരസ്പര ബഹുമാനത്തോടെ വിവേചനമില്ലാത്ത ഒരു സമൂഹത്തിനു വേണ്ടി തങ്ങളെത്തന്നെ സമർപ്പിച്ച അനവധി ആൾക്കാരെ സംഭവം വേദനിപ്പിക്കുമെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി. പരിശുദ്ധ കന്യകാമറിയത്തിനെതിരെ നടത്തിയ അവഹേളനത്തിന് പാപ പരിഹാരമായി ക്രിമോണയിലെ കത്തോലിക്കാ വിശ്വാസികൾ പൊതു ജപമാല പ്രാർത്ഥന സംഘടിപ്പിച്ചുവെന്ന് ഇറ്റാലിയൻ മാധ്യമമായ സ്കൈ ടിജി24 റിപ്പോർട്ട് ചെയ്തു. ടൊറാസോ, കത്തീഡ്രൽ, ടൗൺ ഹാൾ എന്നിവിടങ്ങളിൽ നിന്നായി നിരവധി വിശ്വാസികളാണ് ഇതില്‍ പങ്കുചേര്‍ന്നത്. ദൈവദൂഷണം നടത്തിയ പരേഡ് പറഞ്ഞറിയിക്കാനാവാത്തതും നഗരത്തിന്റെ ചരിത്രത്തെ വെല്ലുവിളിയ്ക്കുന്നതുമാണെന്ന് മേയര്‍ ഗാലിംബെർട്ടി പറഞ്ഞു. സമാനമായ അവഹേളനങ്ങൾക്കെതിരെ 1917ൽ ഫാത്തിമയിൽ മാതാവ് പ്രത്യക്ഷപ്പെട്ടപ്പോൾ മുന്നറിയിപ്പ് നൽകിയിരുന്നു.
Image: /content_image/News/News-2022-06-09-14:25:39.jpg
Keywords: ജപമാല
Category: 1
Sub Category:
Heading: പരിശുദ്ധ കന്യകാമറിയത്തെ അവഹേളിച്ച് സ്വവർഗാനുരാഗികളുടെ റാലി; പ്രതിഷേധവും പരിഹാര ജപമാലയുമായി വിശ്വാസികള്‍
Content: ക്രിമോണ: ഇറ്റലിയിലെ ക്രിമോണയിൽ നടന്ന സ്വവർഗാനുരാഗികളുടെ റാലിയിൽ പരിശുദ്ധ കന്യകാമറിയത്തെ അവഹേളിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മാറിടം പുറത്തു കാണിക്കുന്ന തരത്തിലുള്ള ഒരു രൂപം കന്യകാമറിയത്തിന്റെ പ്രതീകമായി റാലിയിൽ നഗരം ചുറ്റിച്ചതാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. ചുവന്ന ചെരിപ്പും, പാവാടയും രൂപത്തില്‍ ധരിപ്പിച്ചിരുന്നു. സംഭവത്തെ തുടര്‍ന്നു രൂക്ഷ വിമര്‍ശനവുമായി ക്രിമോണ ബിഷപ്പ് ആന്റോണിയോ നപ്പോളിയോനി രംഗത്തുവന്നു. പരിശുദ്ധ കന്യാമറിയത്തെ ഈവിധം അവഹേളിച്ചത് ഞെട്ടിക്കുകയും, വേദനിപ്പിക്കുകയും ചെയ്തുവെന്ന് ബിഷപ്പ് ആന്റോണിയോ പ്രതിഷേധക്കുറിപ്പില്‍ പ്രസ്താവിച്ചു. </p> <blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/tv/CeiqiwSgw1x/?utm_source=ig_embed&utm_campaign=loading" data-instgrm-version="14" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"><div style="padding:16px;"> <a href="https://www.instagram.com/tv/CeiqiwSgw1x/?utm_source=ig_embed&utm_campaign=loading" style=" background:#FFFFFF; line-height:0; padding:0 0; text-align:center; text-decoration:none; width:100%;" target="_blank"> <div style=" display: flex; flex-direction: row; align-items: center;"> <div style="background-color: #F4F4F4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div></div></div><div style="padding: 19% 0;"></div> <div style="display:block; height:50px; margin:0 auto 12px; width:50px;"><svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg></div><div style="padding-top: 8px;"> <div style=" color:#3897f0; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:550; line-height:18px;">View this post on Instagram</div></div><div style="padding: 12.5% 0;"></div> <div style="display: flex; flex-direction: row; margin-bottom: 14px; align-items: center;"><div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div> <div style="background-color: #F4F4F4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div></div><div style="margin-left: 8px;"> <div style=" background-color: #F4F4F4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div> <div style=" width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg)"></div></div><div style="margin-left: auto;"> <div style=" width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div> <div style=" background-color: #F4F4F4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div> <div style=" width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div></div></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div></div></a><p style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; line-height:17px; margin-bottom:0; margin-top:8px; overflow:hidden; padding:8px 0 7px; text-align:center; text-overflow:ellipsis; white-space:nowrap;"><a href="https://www.instagram.com/tv/CeiqiwSgw1x/?utm_source=ig_embed&utm_campaign=loading" style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:normal; line-height:17px; text-decoration:none;" target="_blank">A post shared by Denn Dunham (@dennd1968)</a></p></div></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="//www.instagram.com/embed.js"></script> <p> ഈ പ്രവർത്തികൾ ആർക്കും ഒരു ഉപകാരവും ഉണ്ടാക്കുകയില്ലായെന്ന് മാത്രമല്ല, പരസ്പര ബഹുമാനത്തോടെ വിവേചനമില്ലാത്ത ഒരു സമൂഹത്തിനു വേണ്ടി തങ്ങളെത്തന്നെ സമർപ്പിച്ച അനവധി ആൾക്കാരെ സംഭവം വേദനിപ്പിക്കുമെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി. പരിശുദ്ധ കന്യകാമറിയത്തിനെതിരെ നടത്തിയ അവഹേളനത്തിന് പാപ പരിഹാരമായി ക്രിമോണയിലെ കത്തോലിക്കാ വിശ്വാസികൾ പൊതു ജപമാല പ്രാർത്ഥന സംഘടിപ്പിച്ചുവെന്ന് ഇറ്റാലിയൻ മാധ്യമമായ സ്കൈ ടിജി24 റിപ്പോർട്ട് ചെയ്തു. ടൊറാസോ, കത്തീഡ്രൽ, ടൗൺ ഹാൾ എന്നിവിടങ്ങളിൽ നിന്നായി നിരവധി വിശ്വാസികളാണ് ഇതില്‍ പങ്കുചേര്‍ന്നത്. ദൈവദൂഷണം നടത്തിയ പരേഡ് പറഞ്ഞറിയിക്കാനാവാത്തതും നഗരത്തിന്റെ ചരിത്രത്തെ വെല്ലുവിളിയ്ക്കുന്നതുമാണെന്ന് മേയര്‍ ഗാലിംബെർട്ടി പറഞ്ഞു. സമാനമായ അവഹേളനങ്ങൾക്കെതിരെ 1917ൽ ഫാത്തിമയിൽ മാതാവ് പ്രത്യക്ഷപ്പെട്ടപ്പോൾ മുന്നറിയിപ്പ് നൽകിയിരുന്നു.
Image: /content_image/News/News-2022-06-09-14:25:39.jpg
Keywords: ജപമാല
Content:
19021
Category: 18
Sub Category:
Heading: ബഫര്‍ സോണ്‍ സുപ്രീം കോടതി വിധി ആശങ്കാജനകം; സര്‍ക്കാര്‍ സത്വര നടപടിയെടുക്കണമെന്ന് കെസിബിസി
Content: കൊച്ചി: വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ മുതല്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി ദുഃഖകരമാണെന്നും സര്‍ക്കാര്‍ സത്വരമായി ഇടപെടണമെന്നും കെസിബിസി. മലയോര കര്‍ഷകരുടെയും വനാതിര്‍ത്തികളില്‍ വസിക്കുന്നവരുടെയും ജീവിതം ദുരിത പൂര്‍ണമാക്കുന്നതാണ് ഈ വിധി. കേരളത്തിലെ 24 വന്യജീവി സങ്കേതങ്ങള്‍ക്കു ചുറ്റുമായി 4 ലക്ഷം ഏക്കര്‍ ഭൂമി ഈ വിധിയിലൂടെ ബഫര്‍ സോണായി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ഇവിടെ വസിക്കുന്ന ഒന്നര ലക്ഷത്തോളം കുടുംബങ്ങള്‍ ഈ വിധിയിലൂടെ വഴിയാധാരമാകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ബഫര്‍ സോണില്‍ നടപ്പാക്കുന്ന കര്‍ശന നിയമങ്ങളിലൂടെ ഈ കര്‍ഷകര്‍ യാതൊരു പ്രതിഫലവുമില്ലാതെ കുടിയിറങ്ങാന്‍ നിര്‍ബന്ധിതരാകുകയാണ്. ഒരു വ്യാഴവട്ടക്കാലമായി കര്‍ഷകര്‍ സര്‍ക്കാരിന്റെ മുന്നില്‍ ഉന്നയിച്ച ആവശ്യങ്ങളൊന്നും തന്നെ കോടതിയില്‍ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല എന്നാണ് ഈ വിധിയില്‍ നിന്ന് മനസ്സിലാക്കുന്നത്. പരിസ്ഥിതി സംരക്ഷണം എക്കാലവും സഭയുടെ പ്രഖ്യാപിതനയം തന്നെയാണ്. എന്നാല്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാരം മുഴുവന്‍ വനാതിര്‍ത്തികളില്‍ താമസിക്കുന്നവരുടെ മേല്‍ അടിച്ചേല്പിക്കുന്നത് നീതിയല്ല. ബഫര്‍ സോണിലെ കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സത്വരമായി ഇടപെടണം. കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും കര്‍ഷക പക്ഷത്തുനിന്നുകൊണ്ട് ഈ പ്രതിസന്ധിക്കു പരിഹാരം കാണാന്‍ സന്നദ്ധമാകണമെന്നും കെസിബിസി ആവശ്യപ്പെട്ടു. #{blue->none->b-> മാര്‍ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാര്‍ഷികം }# ഭാരതത്തിന്റെ അപ്പസ്‌തോലനായ മാര്‍ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാര്‍ഷികം ജൂലൈ 3-ന് കേരളസഭയിലെ എല്ലാ ഇടവകകളിലും സമുചിതമായി ആചരിക്കാന്‍ ആഹ്വാനം ചെയ്യുന്നു. #{blue->none->b-> ക്രൈസ്തവര്‍ക്കെതിരായ പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നത് ആശങ്കാജനകം }# ആഗോളതലത്തില്‍ ക്രൈസ്തവര്‍ക്കെതിരായി വര്‍ദ്ധിച്ചുവരുന്ന പീഡനങ്ങളില്‍ കെസിബിസി ഉത്കണ്ഠ രേഖപ്പെടുത്തുന്നു. കഴിഞ്ഞ പെന്തക്കുസ്താതിരുനാളില്‍ നൈജീരിയായിലെ ഓവോയിലെ സെന്റ് ഫ്രാന്‍സീസ് ദൈവാലയത്തില്‍ മതതീവ്രവാദികള്‍ നടത്തിയ വെടിവെയ്പില്‍ 50-ല്‍ പരം ക്രൈസ്തവര്‍ കൊല്ലപ്പെട്ട ദാരുണ സംഭവം ഇതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ്. 2021 മുതല്‍ ഇതിനോടകം 6000ല്‍ പരം ക്രൈസ്തവര്‍ നൈജീരിയായില്‍ മാത്രം നിഷ്ഠൂരമായി കൂട്ടക്കൊല ചെയ്യപ്പെട്ടിട്ടും കേരളത്തിലെ മാധ്യമങ്ങള്‍ ഇത്തരം സംഭവങ്ങളില്‍ പുലര്‍ത്തുന്ന മൗനവും നിസ്സംഗതയും ഏറെ ദു:ഖകരമാണ്. മതതീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതും മഹത്വവല്‍ക്കരിക്കുന്നതുമായ സംഭവങ്ങള്‍ കേരളത്തിലും വര്‍ദ്ധിച്ചുവരുന്നത് ആശങ്കജനകമാണെന്നും കെസിബിസി വിലയിരുത്തുന്നു. മതതീവ്രവാദ നിലപാടുകള്‍ക്കെതിരേ സര്‍ക്കാര്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
Image: /content_image/India/India-2022-06-09-16:10:27.jpg
Keywords: ബഫര്‍
Category: 18
Sub Category:
Heading: ബഫര്‍ സോണ്‍ സുപ്രീം കോടതി വിധി ആശങ്കാജനകം; സര്‍ക്കാര്‍ സത്വര നടപടിയെടുക്കണമെന്ന് കെസിബിസി
Content: കൊച്ചി: വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ മുതല്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി ദുഃഖകരമാണെന്നും സര്‍ക്കാര്‍ സത്വരമായി ഇടപെടണമെന്നും കെസിബിസി. മലയോര കര്‍ഷകരുടെയും വനാതിര്‍ത്തികളില്‍ വസിക്കുന്നവരുടെയും ജീവിതം ദുരിത പൂര്‍ണമാക്കുന്നതാണ് ഈ വിധി. കേരളത്തിലെ 24 വന്യജീവി സങ്കേതങ്ങള്‍ക്കു ചുറ്റുമായി 4 ലക്ഷം ഏക്കര്‍ ഭൂമി ഈ വിധിയിലൂടെ ബഫര്‍ സോണായി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ഇവിടെ വസിക്കുന്ന ഒന്നര ലക്ഷത്തോളം കുടുംബങ്ങള്‍ ഈ വിധിയിലൂടെ വഴിയാധാരമാകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ബഫര്‍ സോണില്‍ നടപ്പാക്കുന്ന കര്‍ശന നിയമങ്ങളിലൂടെ ഈ കര്‍ഷകര്‍ യാതൊരു പ്രതിഫലവുമില്ലാതെ കുടിയിറങ്ങാന്‍ നിര്‍ബന്ധിതരാകുകയാണ്. ഒരു വ്യാഴവട്ടക്കാലമായി കര്‍ഷകര്‍ സര്‍ക്കാരിന്റെ മുന്നില്‍ ഉന്നയിച്ച ആവശ്യങ്ങളൊന്നും തന്നെ കോടതിയില്‍ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല എന്നാണ് ഈ വിധിയില്‍ നിന്ന് മനസ്സിലാക്കുന്നത്. പരിസ്ഥിതി സംരക്ഷണം എക്കാലവും സഭയുടെ പ്രഖ്യാപിതനയം തന്നെയാണ്. എന്നാല്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാരം മുഴുവന്‍ വനാതിര്‍ത്തികളില്‍ താമസിക്കുന്നവരുടെ മേല്‍ അടിച്ചേല്പിക്കുന്നത് നീതിയല്ല. ബഫര്‍ സോണിലെ കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സത്വരമായി ഇടപെടണം. കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും കര്‍ഷക പക്ഷത്തുനിന്നുകൊണ്ട് ഈ പ്രതിസന്ധിക്കു പരിഹാരം കാണാന്‍ സന്നദ്ധമാകണമെന്നും കെസിബിസി ആവശ്യപ്പെട്ടു. #{blue->none->b-> മാര്‍ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാര്‍ഷികം }# ഭാരതത്തിന്റെ അപ്പസ്‌തോലനായ മാര്‍ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാര്‍ഷികം ജൂലൈ 3-ന് കേരളസഭയിലെ എല്ലാ ഇടവകകളിലും സമുചിതമായി ആചരിക്കാന്‍ ആഹ്വാനം ചെയ്യുന്നു. #{blue->none->b-> ക്രൈസ്തവര്‍ക്കെതിരായ പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നത് ആശങ്കാജനകം }# ആഗോളതലത്തില്‍ ക്രൈസ്തവര്‍ക്കെതിരായി വര്‍ദ്ധിച്ചുവരുന്ന പീഡനങ്ങളില്‍ കെസിബിസി ഉത്കണ്ഠ രേഖപ്പെടുത്തുന്നു. കഴിഞ്ഞ പെന്തക്കുസ്താതിരുനാളില്‍ നൈജീരിയായിലെ ഓവോയിലെ സെന്റ് ഫ്രാന്‍സീസ് ദൈവാലയത്തില്‍ മതതീവ്രവാദികള്‍ നടത്തിയ വെടിവെയ്പില്‍ 50-ല്‍ പരം ക്രൈസ്തവര്‍ കൊല്ലപ്പെട്ട ദാരുണ സംഭവം ഇതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ്. 2021 മുതല്‍ ഇതിനോടകം 6000ല്‍ പരം ക്രൈസ്തവര്‍ നൈജീരിയായില്‍ മാത്രം നിഷ്ഠൂരമായി കൂട്ടക്കൊല ചെയ്യപ്പെട്ടിട്ടും കേരളത്തിലെ മാധ്യമങ്ങള്‍ ഇത്തരം സംഭവങ്ങളില്‍ പുലര്‍ത്തുന്ന മൗനവും നിസ്സംഗതയും ഏറെ ദു:ഖകരമാണ്. മതതീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതും മഹത്വവല്‍ക്കരിക്കുന്നതുമായ സംഭവങ്ങള്‍ കേരളത്തിലും വര്‍ദ്ധിച്ചുവരുന്നത് ആശങ്കജനകമാണെന്നും കെസിബിസി വിലയിരുത്തുന്നു. മതതീവ്രവാദ നിലപാടുകള്‍ക്കെതിരേ സര്‍ക്കാര്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
Image: /content_image/India/India-2022-06-09-16:10:27.jpg
Keywords: ബഫര്‍
Content:
19022
Category: 1
Sub Category:
Heading: നൈജീരിയയിലെ ക്രൈസ്തവ കൂട്ടക്കുരുതിയെ അപലപിച്ച് അയർലണ്ട് പ്രസിഡന്റ്
Content: ഡബ്ലിന്‍: പെന്തക്കോസ്ത് ഞായറാഴ്ച നൈജീരിയയിലെ കത്തോലിക്ക ദേവാലയത്തില്‍ നടന്ന ക്രൈസ്തവ കൂട്ടക്കുരുതിയെ അപലപിച്ച് അയർലൻഡ് പ്രസിഡന്റ് മൈക്കിൾ ഡി. ഹിഗ്ഗിൻസ്. ആരാധനാലയത്തിൽ ഇത്തരമൊരു ആക്രമണം നടത്തിയത് പ്രത്യേകം അപലപനീയമാണ്. പശ്ചിമാഫ്രിക്കൻ രാജ്യത്തിലെ സുരക്ഷാ പ്രശ്‌നങ്ങളോടുള്ള അവഗണന, വളരെക്കാലമായി പ്രതിസന്ധിയിലേക്ക് കൊണ്ടുപോകുകയാണെന്നും അത് ഇപ്പോൾ പോരാട്ടങ്ങളെ അടിസ്ഥാനമാക്കി ആഭ്യന്തരവും പ്രാദേശികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും ഐറിഷ് പ്രസിഡന്‍റ് പറഞ്ഞു. അന്തര്‍ദേശീയ കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ചർച്ച് ഇൻ നീഡ് ആക്രമണത്തെ അപലപിക്കാൻ ലോക നേതാക്കളോട് അഭ്യർത്ഥിച്ചിരിന്നു. അന്‍പതോളം പേരാണ് ദേവാലയത്തില്‍ ഉണ്ടായ വെടിവെയ്പ്പില്‍ ദാരുണമായി കൊല്ലപ്പെട്ടത്. ആശുപത്രികളില്‍ നിരവധി പേരാണ് ഇപ്പോഴും ചികിത്സയില്‍ കഴിയുന്നത്. പൊട്ടാത്ത ബോംബുകളും എകെ 47 തോക്കുകളിൽ ഉപയോഗിച്ച ബുള്ളറ്റുകളും പോലീസ് കണ്ടെടുത്തിരിന്നു. ദാരുണമായ സംഭവം നടന്ന് നാലു ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ലായെന്നത് നൈജീരിയയിലെ സുരക്ഷിതത്വമില്ലായ്മ ആഴത്തില്‍ വ്യക്തമാക്കുന്നതാണ്. ലോകത്ത് ക്രൈസ്തവര്‍ ഏറ്റവും അധികം കൂട്ടക്കൊല ചെയ്യപ്പെടുന്ന രാജ്യമാണ് നൈജീരിയ. ബൊക്കോഹറാം, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിന്‍സ്, ഫുലാനി ഹെര്‍ഡ്സ്മാന്‍ തുടങ്ങീയ ഇസ്ളാമിക തീവ്രവാദ സംഘടനകളാണ് രാജ്യത്തെ ക്രൈസ്തവര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നത്.
Image: /content_image/News/News-2022-06-09-17:13:43.jpg
Keywords: നൈജീ
Category: 1
Sub Category:
Heading: നൈജീരിയയിലെ ക്രൈസ്തവ കൂട്ടക്കുരുതിയെ അപലപിച്ച് അയർലണ്ട് പ്രസിഡന്റ്
Content: ഡബ്ലിന്‍: പെന്തക്കോസ്ത് ഞായറാഴ്ച നൈജീരിയയിലെ കത്തോലിക്ക ദേവാലയത്തില്‍ നടന്ന ക്രൈസ്തവ കൂട്ടക്കുരുതിയെ അപലപിച്ച് അയർലൻഡ് പ്രസിഡന്റ് മൈക്കിൾ ഡി. ഹിഗ്ഗിൻസ്. ആരാധനാലയത്തിൽ ഇത്തരമൊരു ആക്രമണം നടത്തിയത് പ്രത്യേകം അപലപനീയമാണ്. പശ്ചിമാഫ്രിക്കൻ രാജ്യത്തിലെ സുരക്ഷാ പ്രശ്‌നങ്ങളോടുള്ള അവഗണന, വളരെക്കാലമായി പ്രതിസന്ധിയിലേക്ക് കൊണ്ടുപോകുകയാണെന്നും അത് ഇപ്പോൾ പോരാട്ടങ്ങളെ അടിസ്ഥാനമാക്കി ആഭ്യന്തരവും പ്രാദേശികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും ഐറിഷ് പ്രസിഡന്‍റ് പറഞ്ഞു. അന്തര്‍ദേശീയ കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ചർച്ച് ഇൻ നീഡ് ആക്രമണത്തെ അപലപിക്കാൻ ലോക നേതാക്കളോട് അഭ്യർത്ഥിച്ചിരിന്നു. അന്‍പതോളം പേരാണ് ദേവാലയത്തില്‍ ഉണ്ടായ വെടിവെയ്പ്പില്‍ ദാരുണമായി കൊല്ലപ്പെട്ടത്. ആശുപത്രികളില്‍ നിരവധി പേരാണ് ഇപ്പോഴും ചികിത്സയില്‍ കഴിയുന്നത്. പൊട്ടാത്ത ബോംബുകളും എകെ 47 തോക്കുകളിൽ ഉപയോഗിച്ച ബുള്ളറ്റുകളും പോലീസ് കണ്ടെടുത്തിരിന്നു. ദാരുണമായ സംഭവം നടന്ന് നാലു ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ലായെന്നത് നൈജീരിയയിലെ സുരക്ഷിതത്വമില്ലായ്മ ആഴത്തില്‍ വ്യക്തമാക്കുന്നതാണ്. ലോകത്ത് ക്രൈസ്തവര്‍ ഏറ്റവും അധികം കൂട്ടക്കൊല ചെയ്യപ്പെടുന്ന രാജ്യമാണ് നൈജീരിയ. ബൊക്കോഹറാം, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിന്‍സ്, ഫുലാനി ഹെര്‍ഡ്സ്മാന്‍ തുടങ്ങീയ ഇസ്ളാമിക തീവ്രവാദ സംഘടനകളാണ് രാജ്യത്തെ ക്രൈസ്തവര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നത്.
Image: /content_image/News/News-2022-06-09-17:13:43.jpg
Keywords: നൈജീ
Content:
19023
Category: 10
Sub Category:
Heading: ലോക സമാധാനത്തിനായി പ്രാര്‍ത്ഥന സംഘടിപ്പിച്ച് അന്താരാഷ്ട്ര കാത്തലിക്ക് ആക്‌ഷൻ ഫോറം
Content: കീവ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, സമാധാനത്തിനായി ഒരു മിനിറ്റ് എന്ന പേരിൽ, അന്താരാഷ്ട്ര കാത്തലിക്ക് ആക്‌ഷൻ ഫോറം ആഗോളതലത്തില്‍ പ്രാര്‍ത്ഥന നടത്തി. ജൂൺ 8 ബുധനാഴ്ചയാണ് പ്രാർത്ഥനായജ്ഞം നടത്തിയത്. നിലവില്‍ നടക്കുന്ന റഷ്യ - യുക്രൈൻ യുദ്ധത്തോടൊപ്പം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് വിശുദ്ധനാടുകളിലും, മ്യാന്മാർ പോലെയുള്ള രാജ്യങ്ങളിലും തുടരുന്ന സംഘർഷങ്ങൾ കണക്കിലെടുത്താണ് ലോകമെമ്പാടുമുള്ള കത്തോലിക്കരുടെയും, മറ്റു ക്രൈസ്തവ അക്രൈസ്തവ സമൂഹങ്ങളുടെയും പങ്കാളിത്തത്തോടെ സമാധാനത്തിനായുള്ള പ്രാർത്ഥന നടത്തിയത്. യുക്രൈൻ, ബുറുണ്ടി, അര്‍ജന്റീന, മധ്യഅമേരിക്കൻ രാജ്യങ്ങൾ തുടങ്ങി വിവിധയിടങ്ങളിൽ സമാധാനത്തിനായുള്ള പ്രാർത്ഥനയോടൊപ്പം വിശുദ്ധ ബലിയർപ്പണവും, മറ്റു പ്രാർത്ഥനകളും സംഘടിപ്പിച്ചിരുന്നു. 2014 ജൂൺ ആറിനാണ് ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനമനുസരിച്ച്, സമാധാനത്തിനായി ആദ്യമായി പ്രാര്‍ത്ഥന നടത്തിയത്. ഫ്രാൻസിസ് പാപ്പായുടെ ക്ഷണം സ്വീകരിച്ച്, ഇസ്രായേൽ, പാലസ്തീന്‍ പ്രസിഡന്റുമാർ, കോൺസ്റ്റാന്റിനോപ്പിൾ പാത്രിയർക്കീസ് എന്നിവരും വത്തിക്കാൻ ഗാർഡനിൽവെച്ച് നടന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ എത്തിയിരിന്നു.
Image: /content_image/News/News-2022-06-09-20:43:15.jpg
Keywords: സമാധാ
Category: 10
Sub Category:
Heading: ലോക സമാധാനത്തിനായി പ്രാര്‍ത്ഥന സംഘടിപ്പിച്ച് അന്താരാഷ്ട്ര കാത്തലിക്ക് ആക്‌ഷൻ ഫോറം
Content: കീവ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, സമാധാനത്തിനായി ഒരു മിനിറ്റ് എന്ന പേരിൽ, അന്താരാഷ്ട്ര കാത്തലിക്ക് ആക്‌ഷൻ ഫോറം ആഗോളതലത്തില്‍ പ്രാര്‍ത്ഥന നടത്തി. ജൂൺ 8 ബുധനാഴ്ചയാണ് പ്രാർത്ഥനായജ്ഞം നടത്തിയത്. നിലവില്‍ നടക്കുന്ന റഷ്യ - യുക്രൈൻ യുദ്ധത്തോടൊപ്പം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് വിശുദ്ധനാടുകളിലും, മ്യാന്മാർ പോലെയുള്ള രാജ്യങ്ങളിലും തുടരുന്ന സംഘർഷങ്ങൾ കണക്കിലെടുത്താണ് ലോകമെമ്പാടുമുള്ള കത്തോലിക്കരുടെയും, മറ്റു ക്രൈസ്തവ അക്രൈസ്തവ സമൂഹങ്ങളുടെയും പങ്കാളിത്തത്തോടെ സമാധാനത്തിനായുള്ള പ്രാർത്ഥന നടത്തിയത്. യുക്രൈൻ, ബുറുണ്ടി, അര്‍ജന്റീന, മധ്യഅമേരിക്കൻ രാജ്യങ്ങൾ തുടങ്ങി വിവിധയിടങ്ങളിൽ സമാധാനത്തിനായുള്ള പ്രാർത്ഥനയോടൊപ്പം വിശുദ്ധ ബലിയർപ്പണവും, മറ്റു പ്രാർത്ഥനകളും സംഘടിപ്പിച്ചിരുന്നു. 2014 ജൂൺ ആറിനാണ് ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനമനുസരിച്ച്, സമാധാനത്തിനായി ആദ്യമായി പ്രാര്‍ത്ഥന നടത്തിയത്. ഫ്രാൻസിസ് പാപ്പായുടെ ക്ഷണം സ്വീകരിച്ച്, ഇസ്രായേൽ, പാലസ്തീന്‍ പ്രസിഡന്റുമാർ, കോൺസ്റ്റാന്റിനോപ്പിൾ പാത്രിയർക്കീസ് എന്നിവരും വത്തിക്കാൻ ഗാർഡനിൽവെച്ച് നടന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ എത്തിയിരിന്നു.
Image: /content_image/News/News-2022-06-09-20:43:15.jpg
Keywords: സമാധാ
Content:
19024
Category: 18
Sub Category:
Heading: വികലമായ മദ്യനയത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ പ്രതിഷേധ റാലി 26ന്
Content: കൊച്ചി: വികലമായ മദ്യനയത്തിനെതിരെ ആഗോളലഹരി വിരുദ്ധദിനമായ 26ന് പ്രതിഷേധ സദസുകളും റാലികളും സംഘടിപ്പിക്കുമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. ജോൺ അരീക്കൽ, സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ എന്നിവർ അറിയിച്ചു. വിവിധ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുമായി സഹകരിച്ചാണ് പ്രതിഷേധ സദസ് നടത്തുക. കേരളത്തിലെ 35 രൂപതകളിലും ആക്ഷൻ സമിതികൾ രൂപീകരിച്ച് പ്രതിഷേധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. കെസിബിസി മദ്യവിരുദ്ധ സമിതിയുടെ 23-ാമത് സംസ്ഥാന വാർഷികവും ജനറൽ ബോഡിയും പാലാരിവട്ടം പിഒസിയിൽ 14ന് രാവിലെ 10ന് ആരംഭിക്കും. സംസ്ഥാന ചെയർമാൻ ബിഷപ്പ് യൂഹാനോൻ മാർ തെയഡോഷ്യസ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
Image: /content_image/India/India-2022-06-10-06:39:39.jpg
Keywords: മദ്യ
Category: 18
Sub Category:
Heading: വികലമായ മദ്യനയത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ പ്രതിഷേധ റാലി 26ന്
Content: കൊച്ചി: വികലമായ മദ്യനയത്തിനെതിരെ ആഗോളലഹരി വിരുദ്ധദിനമായ 26ന് പ്രതിഷേധ സദസുകളും റാലികളും സംഘടിപ്പിക്കുമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. ജോൺ അരീക്കൽ, സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ എന്നിവർ അറിയിച്ചു. വിവിധ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുമായി സഹകരിച്ചാണ് പ്രതിഷേധ സദസ് നടത്തുക. കേരളത്തിലെ 35 രൂപതകളിലും ആക്ഷൻ സമിതികൾ രൂപീകരിച്ച് പ്രതിഷേധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. കെസിബിസി മദ്യവിരുദ്ധ സമിതിയുടെ 23-ാമത് സംസ്ഥാന വാർഷികവും ജനറൽ ബോഡിയും പാലാരിവട്ടം പിഒസിയിൽ 14ന് രാവിലെ 10ന് ആരംഭിക്കും. സംസ്ഥാന ചെയർമാൻ ബിഷപ്പ് യൂഹാനോൻ മാർ തെയഡോഷ്യസ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
Image: /content_image/India/India-2022-06-10-06:39:39.jpg
Keywords: മദ്യ
Content:
19025
Category: 18
Sub Category:
Heading: കേരള കാത്തലിക് സ്റ്റുഡന്റ്സ് ലീഗ് ആനിമേറ്റേഴ്സ് കോൺഫറൻസ് നാളെ
Content: കോട്ടയം: കേരളാ കാത്തലിക് സ്റ്റുഡന്റ്സ് ലീഗ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ ആനിമേറ്റേഴ്സ് കോൺഫറൻസ് നാളെ പാലാരിവട്ടം പിഒസിയിൽ നടക്കും. കെസിബിസി പ്രസിഡന്റും സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. കെസിഎസ്എൽ സംസ്ഥാന ചെയർമാൻ കെ.എസ്. അശ്വിൻ ആന്റോ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. കെസിഎസ്എൽ രക്ഷാധികാരിയും വിദ്യാഭ്യാസ കമ്മീഷൻ ചെയർമാനുമായ ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് മുഖ്യപ്രഭാഷണം നടത്തും. കെസിഎസ്എൽ സംസ്ഥാന ഡയറക്ടർ ഫാ. കുര്യൻ തടത്തിൽ ആമുഖസന്ദേശം നൽകും. കെസിബിസി ഡോക്രൈനൽ കമ്മീഷൻ സെക്രട്ടറി റവ. ഡോ. സ്റ്റാൻലി മാതിരപ്പിള്ളി ക്ലാസ് നയിക്കും. ഉച്ചകഴിഞ്ഞ് രണ്ടിനു കെസിഎസ്എൽ സംസ്ഥാനപ്രസിഡന്റ് ബേബി തദേവൂസ് ക്രൂസിന്റെ അധ്യക്ഷതയിൽ സെൻട്രൽ കൗൺസിൽ ചേരും. പുതിയ പ്രവർത്തനവർഷത്തേക്കുള്ള കർമപദ്ധതികളും നയരേഖയും യോഗം ചർച്ച ചെയ്യും.
Image: /content_image/India/India-2022-06-10-06:45:18.jpg
Keywords: സ്റ്റുഡന്റ്സ്
Category: 18
Sub Category:
Heading: കേരള കാത്തലിക് സ്റ്റുഡന്റ്സ് ലീഗ് ആനിമേറ്റേഴ്സ് കോൺഫറൻസ് നാളെ
Content: കോട്ടയം: കേരളാ കാത്തലിക് സ്റ്റുഡന്റ്സ് ലീഗ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ ആനിമേറ്റേഴ്സ് കോൺഫറൻസ് നാളെ പാലാരിവട്ടം പിഒസിയിൽ നടക്കും. കെസിബിസി പ്രസിഡന്റും സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. കെസിഎസ്എൽ സംസ്ഥാന ചെയർമാൻ കെ.എസ്. അശ്വിൻ ആന്റോ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. കെസിഎസ്എൽ രക്ഷാധികാരിയും വിദ്യാഭ്യാസ കമ്മീഷൻ ചെയർമാനുമായ ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് മുഖ്യപ്രഭാഷണം നടത്തും. കെസിഎസ്എൽ സംസ്ഥാന ഡയറക്ടർ ഫാ. കുര്യൻ തടത്തിൽ ആമുഖസന്ദേശം നൽകും. കെസിബിസി ഡോക്രൈനൽ കമ്മീഷൻ സെക്രട്ടറി റവ. ഡോ. സ്റ്റാൻലി മാതിരപ്പിള്ളി ക്ലാസ് നയിക്കും. ഉച്ചകഴിഞ്ഞ് രണ്ടിനു കെസിഎസ്എൽ സംസ്ഥാനപ്രസിഡന്റ് ബേബി തദേവൂസ് ക്രൂസിന്റെ അധ്യക്ഷതയിൽ സെൻട്രൽ കൗൺസിൽ ചേരും. പുതിയ പ്രവർത്തനവർഷത്തേക്കുള്ള കർമപദ്ധതികളും നയരേഖയും യോഗം ചർച്ച ചെയ്യും.
Image: /content_image/India/India-2022-06-10-06:45:18.jpg
Keywords: സ്റ്റുഡന്റ്സ്
Content:
19026
Category: 9
Sub Category:
Heading: തിരുഹൃദയ ഭക്തിയിൽ ജൂൺ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ ബർമിങ്ഹാം ബെഥേൽ സെന്ററിൽ
Content: തിരുഹൃദയ ഭക്തിയിൽ സെഹിയോൻ യുകെയുടെ നേതൃത്വത്തിലുള്ള ജൂൺ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ ബർമിങ്ഹാം ബെഥേൽ സെന്ററിൽ നടക്കും. സെഹിയോൻ യുകെയുടെ അത്മീയ നേതൃത്വം റവ. ഫാ ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ചാൻസലർ റവ. ഫാ. മാത്യു പിണക്കാട്ട്, പ്രശസ്‌ത സംഗീതജ്ഞനും ഗാനരചയിതാവും സീറോ മലബാർ സഭ യുവജനകൂട്ടായ്മയുടെ യൂറോപ്പ് ഡയറക്ടറുമായ റവ ഫാ ബിനോജ് മുളവരിക്കൽ നോർത്താംപ്ടൺ രൂപതയിലെ ഡീക്കൻ ബ്രിൻ ഡെൻസിയർ എന്നിവരും വിവിധ ശുശ്രൂഷകളിൽ പങ്കുചേരും. ലോക പ്രശസ്ത സുവിശേഷകൻ റവ ഫാ. സേവ്യർ ഖാൻ വട്ടായിൽ രൂപം കൊടുത്ത സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന, സെഹിയോൻ യുകെ സ്ഥാപക ഡയറക്ടർ റവ. ഫാ. സോജി ഓലിക്കൽ തുടക്കമിട്ട, പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക് താങ്ങായി നിലകൊള്ളുകയാണ്. വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും. വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെയുടെ കിഡ്സ് ഫോർ കിങ്‌ഡം, ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട്, ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു . > #{blue->none->b->കൂടുതൽ വിവരങ്ങൾക്ക്: }# > ജോൺസൺ +44 7506 810177 >> അനീഷ് 07760 254700 > ബിജുമോൻ മാത്യു 07515 368239 > #{blue->none->b-> യുകെയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ; }# > ബിജു എബ്രഹാം 07859 890267 >ജോബി ഫ്രാൻസിസ് 07588 809478
Image: /content_image/Events/Events-2022-06-10-06:51:07.jpg
Keywords: സെഹിയോ
Category: 9
Sub Category:
Heading: തിരുഹൃദയ ഭക്തിയിൽ ജൂൺ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ ബർമിങ്ഹാം ബെഥേൽ സെന്ററിൽ
Content: തിരുഹൃദയ ഭക്തിയിൽ സെഹിയോൻ യുകെയുടെ നേതൃത്വത്തിലുള്ള ജൂൺ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ ബർമിങ്ഹാം ബെഥേൽ സെന്ററിൽ നടക്കും. സെഹിയോൻ യുകെയുടെ അത്മീയ നേതൃത്വം റവ. ഫാ ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ചാൻസലർ റവ. ഫാ. മാത്യു പിണക്കാട്ട്, പ്രശസ്‌ത സംഗീതജ്ഞനും ഗാനരചയിതാവും സീറോ മലബാർ സഭ യുവജനകൂട്ടായ്മയുടെ യൂറോപ്പ് ഡയറക്ടറുമായ റവ ഫാ ബിനോജ് മുളവരിക്കൽ നോർത്താംപ്ടൺ രൂപതയിലെ ഡീക്കൻ ബ്രിൻ ഡെൻസിയർ എന്നിവരും വിവിധ ശുശ്രൂഷകളിൽ പങ്കുചേരും. ലോക പ്രശസ്ത സുവിശേഷകൻ റവ ഫാ. സേവ്യർ ഖാൻ വട്ടായിൽ രൂപം കൊടുത്ത സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന, സെഹിയോൻ യുകെ സ്ഥാപക ഡയറക്ടർ റവ. ഫാ. സോജി ഓലിക്കൽ തുടക്കമിട്ട, പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക് താങ്ങായി നിലകൊള്ളുകയാണ്. വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും. വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെയുടെ കിഡ്സ് ഫോർ കിങ്‌ഡം, ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട്, ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു . > #{blue->none->b->കൂടുതൽ വിവരങ്ങൾക്ക്: }# > ജോൺസൺ +44 7506 810177 >> അനീഷ് 07760 254700 > ബിജുമോൻ മാത്യു 07515 368239 > #{blue->none->b-> യുകെയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ; }# > ബിജു എബ്രഹാം 07859 890267 >ജോബി ഫ്രാൻസിസ് 07588 809478
Image: /content_image/Events/Events-2022-06-10-06:51:07.jpg
Keywords: സെഹിയോ
Content:
19027
Category: 1
Sub Category:
Heading: നൈജീരിയയിലെ ക്രൈസ്തവ കൂട്ടക്കുരുതി: മൃതദേഹം ഒരുമിച്ച് അടക്കം ചെയ്യും, സ്മാരകമായി നിലനിര്‍ത്തുമെന്നു സര്‍ക്കാര്‍
Content: അബൂജ: ഇക്കഴിഞ്ഞ ഞായറാഴ്ച പെന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലെ ഒണ്‍ഡോ സംസ്ഥാനത്തിലെ ഓവോയിലെ സെന്റ് ഫ്രാന്‍സിസ് ദേവാലയത്തില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മൃതദേഹങ്ങള്‍ യോഗ്യമാം വിധം അടക്കം ചെയ്യുവാന്‍ ആവശ്യമായ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ വിട്ടുനല്‍കുമെന്ന് ഒണ്‍ഡോ ഗവര്‍ണര്‍ ഒലുവാരോടിമി അകേരെഡോലു. തെക്ക് - പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുള്ള ഒരു സംഘം കത്തോലിക്ക മെത്രാന്മാരുമായുള്ള കൂടിക്കാഴ്ചക്കിടയിലാണ് ഗവര്‍ണര്‍ ഇതുസംബന്ധിച്ച ഉറപ്പ് നല്‍കിയത്. ദൗര്‍ഭാഗ്യകരമായ സംഭവത്തിനു പിന്നാലെ ഗവര്‍ണറെ കാണുകയായിരിന്നു കത്തോലിക്ക മെത്രാന്‍ സംഘം. അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ അന്ത്യകര്‍മ്മങ്ങള്‍ ഏറെ പ്രാധാന്യത്തോടെ നടത്തുമെന്ന് ഒണ്‍ഡോ രൂപതാധ്യക്ഷന്‍ ബിഷപ്പ് ജൂഡ് അരോഗുണ്ടഡെ അറിയിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെ അടക്കം ചെയ്തിരിക്കുന്ന സ്ഥലം ഒരു സ്മാരകമായി നിലനിര്‍ത്തുമെന്ന് ഗവര്‍ണര്‍ അകേരെഡോലു ഉറപ്പ് നല്‍കി. ആക്രമണത്തിന് ഇരയായവരുടെ എണ്ണത്തേക്കുറിച്ച് ഹെല്‍ത്ത് കമ്മീഷണറിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം നല്‍കിയ കണക്കും, താന്‍ പറഞ്ഞ കണക്കും തമ്മില്‍ നേരിയ വ്യത്യാസമുണ്ടെന്ന്‍ സമ്മതിച്ച ഗവര്‍ണര്‍, ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും, പരിക്കേറ്റ 61 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചുവെന്നും അറിയിച്ചു. ആക്രമണത്തിനിരയായവരുടെ കുടുംബങ്ങളെയും, ആക്രമണത്തെ അതിജീവിച്ചവരേയും സാമ്പത്തികമായി സഹായിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി ഒരു ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ട്. ഇതുവഴി ലഭിക്കുന്ന പണം അര്‍ഹരായവരുടെ കൈകളില്‍ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ദൈവത്തിന് നേര്‍ക്കുള്ള ആക്രമണമാണെന്നു ബിഷപ്പ് അബെഗുണ്‍റിന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ കൈകൊണ്ട നടപടികള്‍ക്ക് ബിഷപ്പ് നന്ദി അറിയിച്ചു. ഇതിനിടെ കൊല്ലപ്പെട്ടവരുടെ മൃതദേഹം അടക്കം ചെയ്യുന്നത് എന്ന രീതിയിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ഇത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫുലാനി ഹെര്‍ഡ്സ്മാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മറ്റൊരു മൃതസംസ്കാരത്തിന്റെ ചിത്രങ്ങളാണ്.
Image: /content_image/News/News-2022-06-10-07:16:50.jpg
Keywords: ക്രൈസ്തവ
Category: 1
Sub Category:
Heading: നൈജീരിയയിലെ ക്രൈസ്തവ കൂട്ടക്കുരുതി: മൃതദേഹം ഒരുമിച്ച് അടക്കം ചെയ്യും, സ്മാരകമായി നിലനിര്‍ത്തുമെന്നു സര്‍ക്കാര്‍
Content: അബൂജ: ഇക്കഴിഞ്ഞ ഞായറാഴ്ച പെന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലെ ഒണ്‍ഡോ സംസ്ഥാനത്തിലെ ഓവോയിലെ സെന്റ് ഫ്രാന്‍സിസ് ദേവാലയത്തില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മൃതദേഹങ്ങള്‍ യോഗ്യമാം വിധം അടക്കം ചെയ്യുവാന്‍ ആവശ്യമായ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ വിട്ടുനല്‍കുമെന്ന് ഒണ്‍ഡോ ഗവര്‍ണര്‍ ഒലുവാരോടിമി അകേരെഡോലു. തെക്ക് - പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുള്ള ഒരു സംഘം കത്തോലിക്ക മെത്രാന്മാരുമായുള്ള കൂടിക്കാഴ്ചക്കിടയിലാണ് ഗവര്‍ണര്‍ ഇതുസംബന്ധിച്ച ഉറപ്പ് നല്‍കിയത്. ദൗര്‍ഭാഗ്യകരമായ സംഭവത്തിനു പിന്നാലെ ഗവര്‍ണറെ കാണുകയായിരിന്നു കത്തോലിക്ക മെത്രാന്‍ സംഘം. അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ അന്ത്യകര്‍മ്മങ്ങള്‍ ഏറെ പ്രാധാന്യത്തോടെ നടത്തുമെന്ന് ഒണ്‍ഡോ രൂപതാധ്യക്ഷന്‍ ബിഷപ്പ് ജൂഡ് അരോഗുണ്ടഡെ അറിയിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെ അടക്കം ചെയ്തിരിക്കുന്ന സ്ഥലം ഒരു സ്മാരകമായി നിലനിര്‍ത്തുമെന്ന് ഗവര്‍ണര്‍ അകേരെഡോലു ഉറപ്പ് നല്‍കി. ആക്രമണത്തിന് ഇരയായവരുടെ എണ്ണത്തേക്കുറിച്ച് ഹെല്‍ത്ത് കമ്മീഷണറിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം നല്‍കിയ കണക്കും, താന്‍ പറഞ്ഞ കണക്കും തമ്മില്‍ നേരിയ വ്യത്യാസമുണ്ടെന്ന്‍ സമ്മതിച്ച ഗവര്‍ണര്‍, ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും, പരിക്കേറ്റ 61 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചുവെന്നും അറിയിച്ചു. ആക്രമണത്തിനിരയായവരുടെ കുടുംബങ്ങളെയും, ആക്രമണത്തെ അതിജീവിച്ചവരേയും സാമ്പത്തികമായി സഹായിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി ഒരു ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ട്. ഇതുവഴി ലഭിക്കുന്ന പണം അര്‍ഹരായവരുടെ കൈകളില്‍ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ദൈവത്തിന് നേര്‍ക്കുള്ള ആക്രമണമാണെന്നു ബിഷപ്പ് അബെഗുണ്‍റിന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ കൈകൊണ്ട നടപടികള്‍ക്ക് ബിഷപ്പ് നന്ദി അറിയിച്ചു. ഇതിനിടെ കൊല്ലപ്പെട്ടവരുടെ മൃതദേഹം അടക്കം ചെയ്യുന്നത് എന്ന രീതിയിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ഇത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫുലാനി ഹെര്‍ഡ്സ്മാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മറ്റൊരു മൃതസംസ്കാരത്തിന്റെ ചിത്രങ്ങളാണ്.
Image: /content_image/News/News-2022-06-10-07:16:50.jpg
Keywords: ക്രൈസ്തവ
Content:
19028
Category: 1
Sub Category:
Heading: ജൂൺ 24നു ഭാരതത്തിലെ കുടുംബങ്ങളെ യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിക്കും
Content: കോട്ടാര്‍ (തമിഴ്നാട്): ഭാരതത്തിന്റെ പ്രഥമ അല്‍മായ രക്തസാക്ഷി ദേവസഹായം പിള്ളയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയതിന്റെ നന്ദി സൂചകമായി ഭാരതത്തിലെ ലത്തീൻ കത്തോലിക്ക മെത്രാൻ സംഘത്തിന്റെ (CCBI) ആഭിമുഖ്യത്തിൽ, ജൂൺ 24 വെള്ളിയാഴ്ച കൃതജ്ഞത ദിനമായി ആചരിക്കും. യേശുവിന്റെ തിരുഹൃദയ തിരുനാൾ ദിനം കൂടിയായ 24-നു രാത്രി 8.30 മുതൽ 9.30 വരെ, വിശുദ്ധ ദേവസഹായത്തെ ഓർത്ത് ദൈവത്തിന് നന്ദിയർപ്പിക്കുമെന്നും, എല്ലാ കുടുംബങ്ങളെയും യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിക്കുമെന്നും മെത്രാന്മാര്‍ അറിയിച്ചു. തമിഴ്‌നാട്ടിലെ കോട്ടാറിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ നാമത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിൽവച്ച് നടക്കുന്ന പ്രാർത്ഥനാസമ്മേളനവും, ചടങ്ങുകളും കത്തോലിക്ക ടെലിവിഷൻ ചാനലുകളായ മാധ ടിവി, ശാലോം ടിവി, ഗുഡ്‌നെസ് ടിവി, ഷെക്കെയ്ന ടിവി, ദിവ്യവാണി ടിവി, ആത്മദർശൻ ടിവി, ഇഷ്വാണി ടിവി, സിസിആർ ടിവി, പ്രാർത്ഥന ഭവൻ ടിവി വഴിയും സാമൂഹ്യമാധ്യമങ്ങൾ വഴിയും തത്സമയം സംപ്രേക്ഷണം ചെയ്യും. മെത്രാൻ സംഘത്തിന്റെ വൈസ് പ്രസിഡന്റും മദ്രാസ്-മൈലാപ്പൂർ അതിരൂപതാധ്യക്ഷനുമായ ആർച്ച് ബിഷപ്പ് ജോർജ് ആന്റണിസ്വാമി പ്രാർത്ഥന ശുശ്രൂഷകള്‍ക്ക് ആരംഭം കുറിക്കും. സിസിബിഐയുടെ സെക്രട്ടറി ജനറലും, ഡൽഹി അതിരൂപതാധ്യക്ഷനുമായ ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ, കോട്ടാർ ബിഷപ്പ് നാസറെൻ സൂസൈ, നാമകരണച്ചടങ്ങുകളുടെ വൈസ് പോസ്റുലേറ്റർ റവ. ഡോ. ജോൺ കുലാണ്ടയി, സിസ്റ്റർ ആനി കുറ്റിക്കാട് എന്നിവർ പ്രാർത്ഥനകൾ നയിക്കും. ബോംബെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് വചനസന്ദേശം നൽകും. പ്രാർത്ഥനാചടങ്ങുകളുടെ മധ്യേ, ഗോവ ദാമൻ അതിരൂപതാധ്യക്ഷൻ, നിയുക്ത കർദ്ദിനാൾ ഫിലിപ്പ് നേരി ഫെറാവോ ഭാരതത്തിലെ എല്ലാ കുടുംബങ്ങളെയും യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിക്കും. മധുരൈ ആർച്ച് ബിഷപ്പ് ആന്റണി പപ്പുസാമി നടത്തുന്ന സമാപന പ്രാർത്ഥനയ്ക്ക് ശേഷം, ഇന്ത്യയിലെ അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ലെയോപോൾദോ ജിറെല്ലി ദിവ്യകാരുണ്യ ആശീർവാദം നൽകും. ഭാരത കത്തോലിക്കാസഭയിലെ എല്ലാ കുടുംബങ്ങളോടും പ്രാർത്ഥനകളിൽ പങ്കെടുക്കുവാൻ മെത്രാൻസംഘം ആഹ്വാനം ചെയ്തു.
Image: /content_image/News/News-2022-06-10-07:51:34.jpg
Keywords: ദേവസഹായം പിള്ള
Category: 1
Sub Category:
Heading: ജൂൺ 24നു ഭാരതത്തിലെ കുടുംബങ്ങളെ യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിക്കും
Content: കോട്ടാര്‍ (തമിഴ്നാട്): ഭാരതത്തിന്റെ പ്രഥമ അല്‍മായ രക്തസാക്ഷി ദേവസഹായം പിള്ളയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയതിന്റെ നന്ദി സൂചകമായി ഭാരതത്തിലെ ലത്തീൻ കത്തോലിക്ക മെത്രാൻ സംഘത്തിന്റെ (CCBI) ആഭിമുഖ്യത്തിൽ, ജൂൺ 24 വെള്ളിയാഴ്ച കൃതജ്ഞത ദിനമായി ആചരിക്കും. യേശുവിന്റെ തിരുഹൃദയ തിരുനാൾ ദിനം കൂടിയായ 24-നു രാത്രി 8.30 മുതൽ 9.30 വരെ, വിശുദ്ധ ദേവസഹായത്തെ ഓർത്ത് ദൈവത്തിന് നന്ദിയർപ്പിക്കുമെന്നും, എല്ലാ കുടുംബങ്ങളെയും യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിക്കുമെന്നും മെത്രാന്മാര്‍ അറിയിച്ചു. തമിഴ്‌നാട്ടിലെ കോട്ടാറിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ നാമത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിൽവച്ച് നടക്കുന്ന പ്രാർത്ഥനാസമ്മേളനവും, ചടങ്ങുകളും കത്തോലിക്ക ടെലിവിഷൻ ചാനലുകളായ മാധ ടിവി, ശാലോം ടിവി, ഗുഡ്‌നെസ് ടിവി, ഷെക്കെയ്ന ടിവി, ദിവ്യവാണി ടിവി, ആത്മദർശൻ ടിവി, ഇഷ്വാണി ടിവി, സിസിആർ ടിവി, പ്രാർത്ഥന ഭവൻ ടിവി വഴിയും സാമൂഹ്യമാധ്യമങ്ങൾ വഴിയും തത്സമയം സംപ്രേക്ഷണം ചെയ്യും. മെത്രാൻ സംഘത്തിന്റെ വൈസ് പ്രസിഡന്റും മദ്രാസ്-മൈലാപ്പൂർ അതിരൂപതാധ്യക്ഷനുമായ ആർച്ച് ബിഷപ്പ് ജോർജ് ആന്റണിസ്വാമി പ്രാർത്ഥന ശുശ്രൂഷകള്‍ക്ക് ആരംഭം കുറിക്കും. സിസിബിഐയുടെ സെക്രട്ടറി ജനറലും, ഡൽഹി അതിരൂപതാധ്യക്ഷനുമായ ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ, കോട്ടാർ ബിഷപ്പ് നാസറെൻ സൂസൈ, നാമകരണച്ചടങ്ങുകളുടെ വൈസ് പോസ്റുലേറ്റർ റവ. ഡോ. ജോൺ കുലാണ്ടയി, സിസ്റ്റർ ആനി കുറ്റിക്കാട് എന്നിവർ പ്രാർത്ഥനകൾ നയിക്കും. ബോംബെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് വചനസന്ദേശം നൽകും. പ്രാർത്ഥനാചടങ്ങുകളുടെ മധ്യേ, ഗോവ ദാമൻ അതിരൂപതാധ്യക്ഷൻ, നിയുക്ത കർദ്ദിനാൾ ഫിലിപ്പ് നേരി ഫെറാവോ ഭാരതത്തിലെ എല്ലാ കുടുംബങ്ങളെയും യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിക്കും. മധുരൈ ആർച്ച് ബിഷപ്പ് ആന്റണി പപ്പുസാമി നടത്തുന്ന സമാപന പ്രാർത്ഥനയ്ക്ക് ശേഷം, ഇന്ത്യയിലെ അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ലെയോപോൾദോ ജിറെല്ലി ദിവ്യകാരുണ്യ ആശീർവാദം നൽകും. ഭാരത കത്തോലിക്കാസഭയിലെ എല്ലാ കുടുംബങ്ങളോടും പ്രാർത്ഥനകളിൽ പങ്കെടുക്കുവാൻ മെത്രാൻസംഘം ആഹ്വാനം ചെയ്തു.
Image: /content_image/News/News-2022-06-10-07:51:34.jpg
Keywords: ദേവസഹായം പിള്ള
Content:
19029
Category: 13
Sub Category:
Heading: അനുദിനം രണ്ടു ജപമാല നിര്‍ബന്ധം: ലോകത്തെ ഏറ്റവും പ്രായമേറിയ പുരുഷന്‍ അടിയുറച്ച കത്തോലിക്ക വിശ്വാസി
Content: കാരക്കാസ്: ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും പ്രായമേറിയ പുരുഷനെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ കുറിക്കപ്പെട്ട വെനിസ്വേലന്‍ സ്വദേശിയും 113 വയസ്സുമുള്ള ജുവാന്‍ വിന്‍സെന്റെ പെരെസ് മോറ ആഴമേറിയ ക്രൈസ്തവ വിശ്വാസത്തിന്റെ ഉടമ. ഈ പ്രായത്തിലും ദിവസവും രണ്ടു പ്രാവശ്യം ജപമാല ചൊല്ലുന്ന കാര്യത്തില്‍ മോറ യാതൊരു വീഴ്ചയും വരുത്താറില്ല. 1909 മെയ് 27-ന് ജനിച്ച മോറക്ക് ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് 113 വയസ്സ് തികഞ്ഞത്. മെയ് 17ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തിലൂടെ മോറ തന്റെ ദീര്‍ഘായുസ്സിന്റെ രഹസ്യങ്ങളുടെ നിരയില്‍ ദൈവത്തോടുള്ള സ്നേഹം, ദൈവത്തെ സദാ ഹൃദയത്തില്‍ കൊണ്ടുനടക്കല്‍ ആണെന്ന് പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. അനുദിനം രണ്ട് ജപമാല ചൊല്ലുന്നത് പതിവാണെന്ന് അദ്ദേഹം ആവര്‍ത്തിക്കുന്നു. തന്റെ കുടുംബവും സുഹൃത്തുക്കളുമാണ് തന്റെ സന്തത സഹചാരികളെന്ന് പറഞ്ഞ മോറ “ദൈവ സ്നേഹം, കുടുംബത്തിന്റെ സ്നേഹം, ജോലിക്കായി നേരത്തേ എഴുന്നേക്കല്‍” തുടങ്ങിയവയാണ് ഈ ജീവിതത്തില്‍ നിന്നും താന്‍ പഠിച്ച ഏറ്റവും വലിയ കാര്യങ്ങളെന്നു കൂട്ടിച്ചേര്‍ത്തു. 2022 ഫെബ്രുവരി നാലിനാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് മോറയെ ലോകത്തെ ഏറ്റവും പ്രായമുള്ള പുരുഷനെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ചു അടുത്തിടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് അധികൃതര്‍ പുറത്തിറക്കിയ വീഡിയോയുടെ തമ്പ്നെയില്‍ ചിത്രത്തില്‍ മോറ ജപമാല പിടിച്ചിരിക്കുന്ന ദൃശ്യമാണ് ഉള്ളത്. യൂട്ടിക്കുയോ ഡെല്‍ റൊസാരിയോ പെരെസ് മോറ-എഡെല്‍മിര മോറ ദമ്പതികളുടെ 10 മക്കളിലെ ഒൻപതാമനായിരിന്നു മോറ. 60 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോറ എഡിയോഫിന ഡെല്‍ റൊസാരിയോ ഗാര്‍ഷ്യയെ വിവാഹം ചെയ്തു. 1997-ല്‍ അവര്‍ മരണപ്പെടുകയും ചെയ്തു. 6 ആണ്‍മക്കളും, 5 പെണ്‍മക്കളും ഉണ്ടായിരുന്ന മോറയുടെ കുടുംബം ഇന്ന്‍ 41 പേരമക്കളും, അവരുടെ 18 മക്കളും, അവരുടെ 12 മക്കളും ഉള്ള വലിയൊരു വൃക്ഷമായി വളര്‍ന്നുകഴിഞ്ഞു. ദൈവവിശ്വാസത്തിന്റെ കാര്യത്തിലാണ് കുടുംബത്തില്‍ മോറ ഏറ്റവും കൂടുതലായി അറിയപ്പെടുന്നത്. തന്റെ വാർദ്ധക്യത്തിന്റെ ബുദ്ധിമുട്ടുകൾക്കിടയിലും വിശ്വാസത്തിന്റെ പരിച ധരിച്ച് ജീവിതം സന്തോഷകരമായി മുന്നോട്ട് കൊണ്ടുപോകുകയാണ് ഈ അപ്പൂപ്പൻ. ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും പ്രായമേറിയ വ്യക്തി, ഏറ്റവും പ്രായമേറിയ സ്ത്രീ എന്നീ പദവികള്‍ക്കര്‍ഹയായിരിക്കുന്നത് ഒരു കത്തോലിക്ക കന്യാസ്ത്രീയാണ്. ഫ്രഞ്ച് സ്വദേശിനിയായ സിസ്റ്റര്‍ ആന്‍ഡ്രെ റാണ്ടോന് ഇപ്പോള്‍ 118 വയസ്സുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JLhxJg189IX5cMgs0mTAwx}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-10-16:40:54.jpg
Keywords: ജപമാല, പ്രായ
Category: 13
Sub Category:
Heading: അനുദിനം രണ്ടു ജപമാല നിര്‍ബന്ധം: ലോകത്തെ ഏറ്റവും പ്രായമേറിയ പുരുഷന്‍ അടിയുറച്ച കത്തോലിക്ക വിശ്വാസി
Content: കാരക്കാസ്: ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും പ്രായമേറിയ പുരുഷനെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ കുറിക്കപ്പെട്ട വെനിസ്വേലന്‍ സ്വദേശിയും 113 വയസ്സുമുള്ള ജുവാന്‍ വിന്‍സെന്റെ പെരെസ് മോറ ആഴമേറിയ ക്രൈസ്തവ വിശ്വാസത്തിന്റെ ഉടമ. ഈ പ്രായത്തിലും ദിവസവും രണ്ടു പ്രാവശ്യം ജപമാല ചൊല്ലുന്ന കാര്യത്തില്‍ മോറ യാതൊരു വീഴ്ചയും വരുത്താറില്ല. 1909 മെയ് 27-ന് ജനിച്ച മോറക്ക് ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് 113 വയസ്സ് തികഞ്ഞത്. മെയ് 17ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തിലൂടെ മോറ തന്റെ ദീര്‍ഘായുസ്സിന്റെ രഹസ്യങ്ങളുടെ നിരയില്‍ ദൈവത്തോടുള്ള സ്നേഹം, ദൈവത്തെ സദാ ഹൃദയത്തില്‍ കൊണ്ടുനടക്കല്‍ ആണെന്ന് പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. അനുദിനം രണ്ട് ജപമാല ചൊല്ലുന്നത് പതിവാണെന്ന് അദ്ദേഹം ആവര്‍ത്തിക്കുന്നു. തന്റെ കുടുംബവും സുഹൃത്തുക്കളുമാണ് തന്റെ സന്തത സഹചാരികളെന്ന് പറഞ്ഞ മോറ “ദൈവ സ്നേഹം, കുടുംബത്തിന്റെ സ്നേഹം, ജോലിക്കായി നേരത്തേ എഴുന്നേക്കല്‍” തുടങ്ങിയവയാണ് ഈ ജീവിതത്തില്‍ നിന്നും താന്‍ പഠിച്ച ഏറ്റവും വലിയ കാര്യങ്ങളെന്നു കൂട്ടിച്ചേര്‍ത്തു. 2022 ഫെബ്രുവരി നാലിനാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് മോറയെ ലോകത്തെ ഏറ്റവും പ്രായമുള്ള പുരുഷനെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ചു അടുത്തിടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് അധികൃതര്‍ പുറത്തിറക്കിയ വീഡിയോയുടെ തമ്പ്നെയില്‍ ചിത്രത്തില്‍ മോറ ജപമാല പിടിച്ചിരിക്കുന്ന ദൃശ്യമാണ് ഉള്ളത്. യൂട്ടിക്കുയോ ഡെല്‍ റൊസാരിയോ പെരെസ് മോറ-എഡെല്‍മിര മോറ ദമ്പതികളുടെ 10 മക്കളിലെ ഒൻപതാമനായിരിന്നു മോറ. 60 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോറ എഡിയോഫിന ഡെല്‍ റൊസാരിയോ ഗാര്‍ഷ്യയെ വിവാഹം ചെയ്തു. 1997-ല്‍ അവര്‍ മരണപ്പെടുകയും ചെയ്തു. 6 ആണ്‍മക്കളും, 5 പെണ്‍മക്കളും ഉണ്ടായിരുന്ന മോറയുടെ കുടുംബം ഇന്ന്‍ 41 പേരമക്കളും, അവരുടെ 18 മക്കളും, അവരുടെ 12 മക്കളും ഉള്ള വലിയൊരു വൃക്ഷമായി വളര്‍ന്നുകഴിഞ്ഞു. ദൈവവിശ്വാസത്തിന്റെ കാര്യത്തിലാണ് കുടുംബത്തില്‍ മോറ ഏറ്റവും കൂടുതലായി അറിയപ്പെടുന്നത്. തന്റെ വാർദ്ധക്യത്തിന്റെ ബുദ്ധിമുട്ടുകൾക്കിടയിലും വിശ്വാസത്തിന്റെ പരിച ധരിച്ച് ജീവിതം സന്തോഷകരമായി മുന്നോട്ട് കൊണ്ടുപോകുകയാണ് ഈ അപ്പൂപ്പൻ. ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും പ്രായമേറിയ വ്യക്തി, ഏറ്റവും പ്രായമേറിയ സ്ത്രീ എന്നീ പദവികള്‍ക്കര്‍ഹയായിരിക്കുന്നത് ഒരു കത്തോലിക്ക കന്യാസ്ത്രീയാണ്. ഫ്രഞ്ച് സ്വദേശിനിയായ സിസ്റ്റര്‍ ആന്‍ഡ്രെ റാണ്ടോന് ഇപ്പോള്‍ 118 വയസ്സുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JLhxJg189IX5cMgs0mTAwx}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-10-16:40:54.jpg
Keywords: ജപമാല, പ്രായ