Contents
Displaying 18611-18620 of 25061 results.
Content:
19000
Category: 18
Sub Category:
Heading: ക്രൈസ്തവര്‍ക്കെതിരെ വര്‍ദ്ധിക്കുന്ന ഭീകരാക്രമണങ്ങള്‍: ലോകമനഃസാക്ഷി ഉണരണമെന്നു കെസിബിസി
Content: കൊച്ചി: ക്രൈസ്തവര്‍ക്കെതിരെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങളില്‍ ലോകമനഃസാക്ഷി ഉണരണമെന്ന്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി. നൈജീരിയയില്‍ ഇക്കഴിഞ്ഞ ദിവസം ക്രൈസ്തവര്‍ അതിക്രൂരമായി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പ്രസ്താവന. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇരുപതോളം പേരെ ഐഎസ് ഭീകരര്‍ കഴുത്തറുത്ത് കൊല്ലുന്ന കാഴ്ച ലോകം വലിയ നടുക്കത്തോടെയാണ് കണ്ടത്. കഴിഞ്ഞ മാസങ്ങളിലായി ഒട്ടേറെപ്പേര്‍ വിവിധ ഇടങ്ങളില്‍വച്ച് നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടതിന് പുറമെ, കഴിഞ്ഞ ദിവസം പെന്തക്കുസ്ത തിരുനാളിനോടനുബന്ധിച്ച് ദേവാലയത്തിലായിരുന്ന അമ്പതിലേറെപ്പേരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. നിരപരാധികളായ അനേകര്‍ ക്രൈസ്തവ വിശ്വാസികളായതിനാല്‍ മാത്രം കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന കാഴ്ച അത്യന്തം വേദനാജകമാണെന്ന്‍ കെസിബിസി പ്രസ്താവിച്ചു. അനുദിനമെന്നോണം ഇസ്ലാമിക ഭീകരാക്രമണങ്ങള്‍ ലോകമെമ്പാടും വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നത് ലോകരാജ്യങ്ങള്‍ അതീവ ഗൗരവമായെടുക്കേണ്ട വിഷയമാണ്. ഇത്തരം ഭീഷണികളില്‍നിന്ന് നമ്മുടെ നാടും വിമുക്തമല്ല എന്ന സൂചനയാണ് ചില സമീപകാല സംഭവങ്ങള്‍ നല്‍കുന്നത്. ഇത്തരം ഭീകര പ്രവര്‍ത്തനങ്ങള്‍ ഈ രാജ്യത്തെ സമാധാനകാംഷികളായ പൗരസമൂഹത്തെ ആശങ്കപ്പെടുത്തുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ വിഷയം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ചര്‍ച്ചചെയ്യാനുള്ള ആര്‍ജ്ജവം മാധ്യമങ്ങള്‍ക്ക് ഉണ്ടാകണം. പീഡിപ്പിക്കപ്പെടുന്നവരും വധിക്കപ്പെടുന്നവരുമായ ദുര്‍ബ്ബലരോട് പക്ഷം ചേരുവാനും, മതമൗലിക വാദത്തെയും ഭീകരപ്രവര്‍ത്തനങ്ങളെയും തുടച്ചുനീക്കുവാനും വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ ഭരണകര്‍ത്താക്കളെ പ്രേരിപ്പിക്കേണ്ടതിന് മാധ്യമങ്ങളുടെ ഇടപെടല്‍ അത്യന്താപേക്ഷിതമാണ്. ലോകവ്യാപകമായി നടത്തപ്പെടുന്ന ഭീകരപ്രവര്‍ത്തനങ്ങളെ നേരിടുവാന്‍ ലോക രാഷ്ട്രങ്ങള്‍ ഒരുമിക്കണമെന്നും കെസിബിസി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Image: /content_image/India/India-2022-06-06-17:43:04.jpg
Keywords: കെസിബിസി
Category: 18
Sub Category:
Heading: ക്രൈസ്തവര്‍ക്കെതിരെ വര്‍ദ്ധിക്കുന്ന ഭീകരാക്രമണങ്ങള്‍: ലോകമനഃസാക്ഷി ഉണരണമെന്നു കെസിബിസി
Content: കൊച്ചി: ക്രൈസ്തവര്‍ക്കെതിരെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങളില്‍ ലോകമനഃസാക്ഷി ഉണരണമെന്ന്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി. നൈജീരിയയില്‍ ഇക്കഴിഞ്ഞ ദിവസം ക്രൈസ്തവര്‍ അതിക്രൂരമായി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പ്രസ്താവന. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇരുപതോളം പേരെ ഐഎസ് ഭീകരര്‍ കഴുത്തറുത്ത് കൊല്ലുന്ന കാഴ്ച ലോകം വലിയ നടുക്കത്തോടെയാണ് കണ്ടത്. കഴിഞ്ഞ മാസങ്ങളിലായി ഒട്ടേറെപ്പേര്‍ വിവിധ ഇടങ്ങളില്‍വച്ച് നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടതിന് പുറമെ, കഴിഞ്ഞ ദിവസം പെന്തക്കുസ്ത തിരുനാളിനോടനുബന്ധിച്ച് ദേവാലയത്തിലായിരുന്ന അമ്പതിലേറെപ്പേരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. നിരപരാധികളായ അനേകര്‍ ക്രൈസ്തവ വിശ്വാസികളായതിനാല്‍ മാത്രം കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന കാഴ്ച അത്യന്തം വേദനാജകമാണെന്ന്‍ കെസിബിസി പ്രസ്താവിച്ചു. അനുദിനമെന്നോണം ഇസ്ലാമിക ഭീകരാക്രമണങ്ങള്‍ ലോകമെമ്പാടും വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നത് ലോകരാജ്യങ്ങള്‍ അതീവ ഗൗരവമായെടുക്കേണ്ട വിഷയമാണ്. ഇത്തരം ഭീഷണികളില്‍നിന്ന് നമ്മുടെ നാടും വിമുക്തമല്ല എന്ന സൂചനയാണ് ചില സമീപകാല സംഭവങ്ങള്‍ നല്‍കുന്നത്. ഇത്തരം ഭീകര പ്രവര്‍ത്തനങ്ങള്‍ ഈ രാജ്യത്തെ സമാധാനകാംഷികളായ പൗരസമൂഹത്തെ ആശങ്കപ്പെടുത്തുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ വിഷയം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ചര്‍ച്ചചെയ്യാനുള്ള ആര്‍ജ്ജവം മാധ്യമങ്ങള്‍ക്ക് ഉണ്ടാകണം. പീഡിപ്പിക്കപ്പെടുന്നവരും വധിക്കപ്പെടുന്നവരുമായ ദുര്‍ബ്ബലരോട് പക്ഷം ചേരുവാനും, മതമൗലിക വാദത്തെയും ഭീകരപ്രവര്‍ത്തനങ്ങളെയും തുടച്ചുനീക്കുവാനും വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ ഭരണകര്‍ത്താക്കളെ പ്രേരിപ്പിക്കേണ്ടതിന് മാധ്യമങ്ങളുടെ ഇടപെടല്‍ അത്യന്താപേക്ഷിതമാണ്. ലോകവ്യാപകമായി നടത്തപ്പെടുന്ന ഭീകരപ്രവര്‍ത്തനങ്ങളെ നേരിടുവാന്‍ ലോക രാഷ്ട്രങ്ങള്‍ ഒരുമിക്കണമെന്നും കെസിബിസി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Image: /content_image/India/India-2022-06-06-17:43:04.jpg
Keywords: കെസിബിസി
Content:
19001
Category: 10
Sub Category:
Heading: യുദ്ധത്തിന്റെ അന്ത്യത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന അവസാനിപ്പിക്കരുതേ: അഭ്യര്‍ത്ഥനയുമായി കീവ് മെത്രാന്‍
Content: കീവ്: യുക്രൈന്റെ മേലുള്ള റഷ്യന്‍ അധിനിവേശം നൂറു ദിവസങ്ങള്‍ പിന്നിട്ട സാഹചര്യത്തില്‍ സമാധാനത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന അവസാനിപ്പിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി കീവിലെ മെത്രാന്‍ വിറ്റാലി ക്രിവിറ്റ്സ്കി. നൂറു ദിവസം നീണ്ട യുദ്ധത്തിനിടയില്‍ യുക്രൈന്‍ മാത്രമല്ല മുഴുവന്‍ അന്താരാഷ്ട്ര സമൂഹവും പരസ്പര ബന്ധത്തിന്റേതായ ഒരു രൂപാന്തരീകരണത്തിലൂടെ കടന്നുപോയെന്നും ഇക്കഴിഞ്ഞ ജൂണ്‍ 1ന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലൂടെ ബിഷപ്പ് വിറ്റാലി പറഞ്ഞു. യുക്രൈന്‍ എവിടെയാണെന്ന് വരെ അറിയാത്തവര്‍ക്ക് പോലും ഇപ്പോള്‍ ബുച്ചാ, ഇര്‍പിന്‍, മരിയുപോള്‍ എന്നീ സ്ഥലങ്ങളെക്കുറിച്ച് നന്നായി അറിയാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “നമ്മള്‍ ആഗ്രഹിക്കാത്ത ഈ യുദ്ധം നമ്മളെ കുറച്ചുകൂടി പക്വതയുള്ളവരാക്കി. പല കാര്യങ്ങളേയും പുതിയ കണ്ണിലൂടെ നോക്കുവാന്‍ യുദ്ധം നമ്മെ പഠിപ്പിച്ചു. നമ്മള്‍ അറിയാതെ നമുക്ക് ചുറ്റും ജീവിച്ചിരുന്നവര്‍ ഒരു രാത്രികൊണ്ട് നമ്മുടെ സുഹൃത്തുക്കള്‍ ആയി”. വളരെക്കാലമായി ജനങ്ങള്‍ സമാധാനത്തേക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. വിജയത്തെക്കുറിച്ച് മാത്രമാണ് ആളുകള്‍ സംസാരിക്കുന്നത്. സമാധാനത്തിന്റെ പേരില്‍ യുക്രൈന്റെ ഒരു ഭാഗം വിട്ടുനല്‍കുന്നത് കൊണ്ട് പ്രശ്നത്തിന് പരിഹാരമാവില്ല. അത് യുദ്ധത്തെ നീട്ടിവെക്കുകമാത്രമാണ് ചെയ്യുകയെന്ന് ബിഷപ്പ് പറഞ്ഞു റഷ്യയുടെ സൈനീകനടപടിയെ ഫ്രാന്‍സിസ് പാപ്പയും, വത്തിക്കാനും കൂടുതല്‍ ശക്തമായ ഭാഷയില്‍ അപലപിച്ചില്ലെന്ന വിമര്‍ശനാത്മകമായ ചോദ്യത്തിന്, യുക്രൈന്‍ ജനതയോട് വത്തിക്കാന്‍ കാണിക്കുന്ന സ്നേഹം താന്‍ കണ്ടുവെന്നും, ദുരിതത്തില്‍ കഴിയുന്ന യുക്രൈന്‍ ജനതക്ക് വേണ്ടി പാപ്പ പ്രത്യേകം പ്രാര്‍ത്ഥിച്ച കാര്യവും ചൂണ്ടിക്കാട്ടി. ഫെബ്രുവരി 24-ന് ആരംഭിച്ച റഷ്യ-യുക്രൈന്‍ യുദ്ധം ഇക്കഴിഞ്ഞ ജൂണ്‍ 3-നാണ് 100 ദിവസം പിന്നിട്ടത്. യുക്രൈനിലെ പതിനായിരകണക്കിന് സാധാരണക്കാര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നു പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി ഇക്കഴിഞ്ഞ വ്യാഴാഴ്ച പറഞ്ഞിരിന്നു. നിരന്തരമായ പ്രാര്‍ത്ഥനയാണ് ഇപ്പോള്‍ ഏറ്റവും ആവശ്യമുള്ളതെന്ന്‍ പറഞ്ഞ മെത്രാന്‍, അത്, അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഒരു ഉപകരണമാണെന്നും പറഞ്ഞുകൊണ്ടാണ് തന്റെ അഭിമുഖം അവസാനിപ്പിച്ചത്.
Image: /content_image/News/News-2022-06-06-18:29:43.jpg
Keywords: യുദ്ധ
Category: 10
Sub Category:
Heading: യുദ്ധത്തിന്റെ അന്ത്യത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന അവസാനിപ്പിക്കരുതേ: അഭ്യര്‍ത്ഥനയുമായി കീവ് മെത്രാന്‍
Content: കീവ്: യുക്രൈന്റെ മേലുള്ള റഷ്യന്‍ അധിനിവേശം നൂറു ദിവസങ്ങള്‍ പിന്നിട്ട സാഹചര്യത്തില്‍ സമാധാനത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന അവസാനിപ്പിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി കീവിലെ മെത്രാന്‍ വിറ്റാലി ക്രിവിറ്റ്സ്കി. നൂറു ദിവസം നീണ്ട യുദ്ധത്തിനിടയില്‍ യുക്രൈന്‍ മാത്രമല്ല മുഴുവന്‍ അന്താരാഷ്ട്ര സമൂഹവും പരസ്പര ബന്ധത്തിന്റേതായ ഒരു രൂപാന്തരീകരണത്തിലൂടെ കടന്നുപോയെന്നും ഇക്കഴിഞ്ഞ ജൂണ്‍ 1ന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലൂടെ ബിഷപ്പ് വിറ്റാലി പറഞ്ഞു. യുക്രൈന്‍ എവിടെയാണെന്ന് വരെ അറിയാത്തവര്‍ക്ക് പോലും ഇപ്പോള്‍ ബുച്ചാ, ഇര്‍പിന്‍, മരിയുപോള്‍ എന്നീ സ്ഥലങ്ങളെക്കുറിച്ച് നന്നായി അറിയാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “നമ്മള്‍ ആഗ്രഹിക്കാത്ത ഈ യുദ്ധം നമ്മളെ കുറച്ചുകൂടി പക്വതയുള്ളവരാക്കി. പല കാര്യങ്ങളേയും പുതിയ കണ്ണിലൂടെ നോക്കുവാന്‍ യുദ്ധം നമ്മെ പഠിപ്പിച്ചു. നമ്മള്‍ അറിയാതെ നമുക്ക് ചുറ്റും ജീവിച്ചിരുന്നവര്‍ ഒരു രാത്രികൊണ്ട് നമ്മുടെ സുഹൃത്തുക്കള്‍ ആയി”. വളരെക്കാലമായി ജനങ്ങള്‍ സമാധാനത്തേക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. വിജയത്തെക്കുറിച്ച് മാത്രമാണ് ആളുകള്‍ സംസാരിക്കുന്നത്. സമാധാനത്തിന്റെ പേരില്‍ യുക്രൈന്റെ ഒരു ഭാഗം വിട്ടുനല്‍കുന്നത് കൊണ്ട് പ്രശ്നത്തിന് പരിഹാരമാവില്ല. അത് യുദ്ധത്തെ നീട്ടിവെക്കുകമാത്രമാണ് ചെയ്യുകയെന്ന് ബിഷപ്പ് പറഞ്ഞു റഷ്യയുടെ സൈനീകനടപടിയെ ഫ്രാന്‍സിസ് പാപ്പയും, വത്തിക്കാനും കൂടുതല്‍ ശക്തമായ ഭാഷയില്‍ അപലപിച്ചില്ലെന്ന വിമര്‍ശനാത്മകമായ ചോദ്യത്തിന്, യുക്രൈന്‍ ജനതയോട് വത്തിക്കാന്‍ കാണിക്കുന്ന സ്നേഹം താന്‍ കണ്ടുവെന്നും, ദുരിതത്തില്‍ കഴിയുന്ന യുക്രൈന്‍ ജനതക്ക് വേണ്ടി പാപ്പ പ്രത്യേകം പ്രാര്‍ത്ഥിച്ച കാര്യവും ചൂണ്ടിക്കാട്ടി. ഫെബ്രുവരി 24-ന് ആരംഭിച്ച റഷ്യ-യുക്രൈന്‍ യുദ്ധം ഇക്കഴിഞ്ഞ ജൂണ്‍ 3-നാണ് 100 ദിവസം പിന്നിട്ടത്. യുക്രൈനിലെ പതിനായിരകണക്കിന് സാധാരണക്കാര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നു പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി ഇക്കഴിഞ്ഞ വ്യാഴാഴ്ച പറഞ്ഞിരിന്നു. നിരന്തരമായ പ്രാര്‍ത്ഥനയാണ് ഇപ്പോള്‍ ഏറ്റവും ആവശ്യമുള്ളതെന്ന്‍ പറഞ്ഞ മെത്രാന്‍, അത്, അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഒരു ഉപകരണമാണെന്നും പറഞ്ഞുകൊണ്ടാണ് തന്റെ അഭിമുഖം അവസാനിപ്പിച്ചത്.
Image: /content_image/News/News-2022-06-06-18:29:43.jpg
Keywords: യുദ്ധ
Content:
19002
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ ക്രൂരമായി കൊല്ലപ്പെട്ടപ്പോഴും നൈജീരിയന്‍ പ്രസിഡന്‍റ് ആഘോഷ വിരുന്നില്‍: വ്യാപക പ്രതിഷേധം
Content: അബൂജ: ഇന്നലെ പെന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ നൈജീരിയയിലെ കത്തോലിക്ക ദേവാലയത്തില്‍ നടന്ന വെടിവെയ്പ്പില്‍ അന്‍പതോളം ക്രൈസ്തവര്‍ ദാരുണമായി കൊല്ലപ്പെട്ട വാര്‍ത്ത ആഗോള തലത്തില്‍ ചര്‍ച്ചയാകുമ്പോള്‍ ആഘോഷ പരിപാടികളില്‍ പങ്കെടുക്കുന്ന നൈജീരിയന്‍ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരിയ്ക്കെതിരെ വ്യാപക പ്രതിഷേധം. ആക്രമണം നടന്ന് മണിക്കൂറുകൾക്ക് ശേഷം പ്രസിഡന്റ് മുഹമ്മദ് ബുഹാരി, വൈസ് പ്രസിഡന്റ് യെമി ഒസിൻബാജോ, ഭരണകക്ഷിയായ ഓൾ പ്രോഗ്രസീവ് കോൺഗ്രസിന്റെ (എപിസി) മറ്റ് അംഗങ്ങൾ എന്നിവരോടൊപ്പം ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങളാണ് ട്വിറ്ററില്‍ പുറത്തുവന്നിരിക്കുന്നത്. </p> <blockquote class="twitter-tweet"><p lang="en" dir="ltr">President Muhammadu Buhari, Vice President Yemi Osinbajo, Senate President Ahmad Lawan and other senior government officials attended a party on Sunday night at the State House. <br><br>Pool photos: <a href="https://t.co/brzgoCB7C1">pic.twitter.com/brzgoCB7C1</a></p>— Peoples Gazette (@GazetteNGR) <a href="https://twitter.com/GazetteNGR/status/1533595779943874569?ref_src=twsrc%5Etfw">June 5, 2022</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> വർണ്ണാഭമായ വസ്ത്രം ധരിച്ച രാഷ്ട്രീയക്കാർ പുഞ്ചിരിക്കുന്നത് അടക്കമുള്ള ചിത്രങ്ങള്‍ ഇതിലുണ്ട്. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുന്നതിനുള്ള കൺവെൻഷൻ അബുജയിൽ നടക്കുകയാണ്. ലോകത്തെ നടുക്കിയ ആക്രമണത്തെ കുറിച്ചുള്ള വാര്‍ത്ത അറിഞ്ഞിട്ടും ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന പ്രസിഡന്‍റിനെതിരെ സൈബര്‍ ലോകത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. രാജ്യത്തെ സുരക്ഷിതത്വമില്ലായ്മയും അക്രമികള്‍ക്ക് ധൈര്യം പകരുന്ന പ്രസിഡന്‍റിന്റെ നിലപാടും ജനങ്ങളുടെ ഇടയില്‍ രോഷത്തിന് കാരണമായിരിക്കുകയാണ്. ബുഹാരിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക മെത്രാന്‍മാര്‍ നിരവധി തവണ രംഗത്തുവന്നിരിന്നു. ലോകത്ത് മതവിശ്വാസത്തിന്റെ പേരില്‍ ഏറ്റവും അധികം ക്രൈസ്തവര്‍ കൊല്ലപെടുന്ന രാഷ്ട്രമായി മാറിയിരിക്കുകയാണ് നൈജീരിയ. 2021 ജനുവരി മുതല്‍ 2022 മാര്‍ച്ച് വരെയുള്ള 15 മാസക്കാലയളവില്‍ 6006 ക്രൈസ്തവര്‍ കൊലചെയ്യപ്പെട്ടിട്ടുണ്ടെന്നു പ്രമുഖ മനുഷ്യാവകാശ സംഘടനയായ ‘ഇന്റര്‍നാഷണല്‍ സൊസൈറ്റീസ് ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ’യുടെ (ഇന്റര്‍സൊസൈറ്റി) പുതിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിന്നു. നൈജര്‍, കടൂണ, ടരാബ, ബെന്യു, പ്ലേറ്റോ, അഡാവാമ, കെബ്ബി, ബോര്‍ണോ എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 17,500 ക്രിസ്ത്യന്‍ ദേവാലയങ്ങളും, രണ്ടായിരത്തോളം ക്രിസ്ത്യന്‍ സ്കൂളുകളും നൈജീരിയയില്‍ ആക്രമിക്കപ്പെട്ടിരിന്നു.
Image: /content_image/News/News-2022-06-06-20:47:18.jpg
Keywords: നൈജീ
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ ക്രൂരമായി കൊല്ലപ്പെട്ടപ്പോഴും നൈജീരിയന്‍ പ്രസിഡന്‍റ് ആഘോഷ വിരുന്നില്‍: വ്യാപക പ്രതിഷേധം
Content: അബൂജ: ഇന്നലെ പെന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ നൈജീരിയയിലെ കത്തോലിക്ക ദേവാലയത്തില്‍ നടന്ന വെടിവെയ്പ്പില്‍ അന്‍പതോളം ക്രൈസ്തവര്‍ ദാരുണമായി കൊല്ലപ്പെട്ട വാര്‍ത്ത ആഗോള തലത്തില്‍ ചര്‍ച്ചയാകുമ്പോള്‍ ആഘോഷ പരിപാടികളില്‍ പങ്കെടുക്കുന്ന നൈജീരിയന്‍ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരിയ്ക്കെതിരെ വ്യാപക പ്രതിഷേധം. ആക്രമണം നടന്ന് മണിക്കൂറുകൾക്ക് ശേഷം പ്രസിഡന്റ് മുഹമ്മദ് ബുഹാരി, വൈസ് പ്രസിഡന്റ് യെമി ഒസിൻബാജോ, ഭരണകക്ഷിയായ ഓൾ പ്രോഗ്രസീവ് കോൺഗ്രസിന്റെ (എപിസി) മറ്റ് അംഗങ്ങൾ എന്നിവരോടൊപ്പം ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങളാണ് ട്വിറ്ററില്‍ പുറത്തുവന്നിരിക്കുന്നത്. </p> <blockquote class="twitter-tweet"><p lang="en" dir="ltr">President Muhammadu Buhari, Vice President Yemi Osinbajo, Senate President Ahmad Lawan and other senior government officials attended a party on Sunday night at the State House. <br><br>Pool photos: <a href="https://t.co/brzgoCB7C1">pic.twitter.com/brzgoCB7C1</a></p>— Peoples Gazette (@GazetteNGR) <a href="https://twitter.com/GazetteNGR/status/1533595779943874569?ref_src=twsrc%5Etfw">June 5, 2022</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> വർണ്ണാഭമായ വസ്ത്രം ധരിച്ച രാഷ്ട്രീയക്കാർ പുഞ്ചിരിക്കുന്നത് അടക്കമുള്ള ചിത്രങ്ങള്‍ ഇതിലുണ്ട്. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുന്നതിനുള്ള കൺവെൻഷൻ അബുജയിൽ നടക്കുകയാണ്. ലോകത്തെ നടുക്കിയ ആക്രമണത്തെ കുറിച്ചുള്ള വാര്‍ത്ത അറിഞ്ഞിട്ടും ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന പ്രസിഡന്‍റിനെതിരെ സൈബര്‍ ലോകത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. രാജ്യത്തെ സുരക്ഷിതത്വമില്ലായ്മയും അക്രമികള്‍ക്ക് ധൈര്യം പകരുന്ന പ്രസിഡന്‍റിന്റെ നിലപാടും ജനങ്ങളുടെ ഇടയില്‍ രോഷത്തിന് കാരണമായിരിക്കുകയാണ്. ബുഹാരിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക മെത്രാന്‍മാര്‍ നിരവധി തവണ രംഗത്തുവന്നിരിന്നു. ലോകത്ത് മതവിശ്വാസത്തിന്റെ പേരില്‍ ഏറ്റവും അധികം ക്രൈസ്തവര്‍ കൊല്ലപെടുന്ന രാഷ്ട്രമായി മാറിയിരിക്കുകയാണ് നൈജീരിയ. 2021 ജനുവരി മുതല്‍ 2022 മാര്‍ച്ച് വരെയുള്ള 15 മാസക്കാലയളവില്‍ 6006 ക്രൈസ്തവര്‍ കൊലചെയ്യപ്പെട്ടിട്ടുണ്ടെന്നു പ്രമുഖ മനുഷ്യാവകാശ സംഘടനയായ ‘ഇന്റര്‍നാഷണല്‍ സൊസൈറ്റീസ് ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ’യുടെ (ഇന്റര്‍സൊസൈറ്റി) പുതിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിന്നു. നൈജര്‍, കടൂണ, ടരാബ, ബെന്യു, പ്ലേറ്റോ, അഡാവാമ, കെബ്ബി, ബോര്‍ണോ എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 17,500 ക്രിസ്ത്യന്‍ ദേവാലയങ്ങളും, രണ്ടായിരത്തോളം ക്രിസ്ത്യന്‍ സ്കൂളുകളും നൈജീരിയയില്‍ ആക്രമിക്കപ്പെട്ടിരിന്നു.
Image: /content_image/News/News-2022-06-06-20:47:18.jpg
Keywords: നൈജീ
Content:
19003
Category: 18
Sub Category:
Heading: വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാൾ ആഘോഷം നാളെ കുഴിക്കാട്ടുശ്ശേരി തീർത്ഥാടന കേന്ദ്രത്തിൽ
Content: മാള: കുടുംബങ്ങളുടെ മധ്യസ്ഥയായ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാൾ ആ ഘോഷം കുഴിക്കാട്ടുശ്ശേരി വിശുദ്ധ മറിയം ത്രേസ്യ - ധന്യൻ ഫാ. ജോസഫ് വിതയ ത്തിൽ തീർത്ഥാടന കേന്ദ്രത്തിൽ നാളെ നടക്കും. തിരുനാൾ ദിനമായ നാളെ രാവിലെ 9.30നുള്ള ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികനാകും. ഉച്ചതിരിഞ്ഞ് മൂന്നിനുള്ള ദിവ്യബലിയെ തുടർന്ന് അലംകൃതമായ വീഥിയിലൂടെ വാദ്യ ഘോഷങ്ങളുടെയും പ്രാർത്ഥനാമഞ്ജരികളുടെയും അകമ്പടിയിൽ വിശുദ്ധയുടെ തിരുശേഷിപ്പും വഹിച്ചുകൊണ്ടു തിരുനാൾ പ്രദക്ഷിണം. തുടർന്നു തിരുശേഷിപ്പ് വണക്കം. തീർത്ഥാടന കേന്ദ്രത്തിൽ രാവിലെ ആറു മുതൽ രാത്രി ഏഴുവരെ വിശുദ്ധ കുർബാനകൾ ഊട്ടുനേർച്ച ഭക്ഷണത്തിന്റെ ആശീർവാദം രാവിലെ 8.30 ന് മുൻ അപ്പസ്തോലിക് നൂൺഷ്യോ ആർച്ച്ബിഷപ്പ് മാർ ജോർജ് ഹാനികുളം നിർവഹിക്കും. തുടർന്ന് രാത്രി ഏട്ടുവരെ ഊട്ട് നേർച്ച വിതരണം. എട്ടാമിട തിരുനാൾ ദിനമായ 15 ന് രാവിലെ 10 ന് തിരുനാൾ ദിവ്യബലി. തുടർന്നു പ്രദക്ഷിണം, തിരുശേഷിപ്പു വണക്കം. ഇന്നലെ നടന്ന നവനാൾ തിരുക്കർമങ്ങളിൽ തലശേരി അതിരൂപത ആർച്ച്ബിഷപ്പ് എമരിറ്റസ് മാർ ജോർജ് ഞരളക്കാട്ട് മുഖ്യകാർമികനായിരുന്നു. ഇന്നു വൈകീട്ട് അഞ്ചിനു നടക്കുന്ന നവനാൾ തിരുക്കർമങ്ങളിൽ കൊല്ലം ബിഷപ്പ് എമരിറ്റസ് ഡോ സ്റ്റാൻലി റോമൻ മുഖ്യകാർമികനാകും. തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ചെയർമാനും ഇരിങ്ങാലക്കുട രൂപത വികാരി ജനറാളുമായ മോൺ. ജോസ് മഞ്ഞളി, ഹോളി ഫാമിലി സന്യാസിനീസമൂഹത്തിന്റെ സുപ്പീരിയർ ജനറൽ മാർ ആനി കുര്യാക്കോസ്, റെക്ടർ ഫാ. ജോൺ കവലക്കാട്ട്, പ്രമോട്ടർ ഫാ. സെബാസ്റ്റ്യൻ അരിക്കാട്ട്, അഡ്മിനിസ്ട്രേറ്ററും ജനറൽ കൺവീനറുമായ സിസ്റ്റർ എൽസി സേവ്യർ, ജനറൽ കൺവീനർ പി.ടി. ജോസ്, വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ റോസ്മിൻ മാത്യു എന്നിവർ അറിയിച്ചു.
Image: /content_image/India/India-2022-06-07-08:39:18.jpg
Keywords: മറിയം ത്രേസ്യ
Category: 18
Sub Category:
Heading: വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാൾ ആഘോഷം നാളെ കുഴിക്കാട്ടുശ്ശേരി തീർത്ഥാടന കേന്ദ്രത്തിൽ
Content: മാള: കുടുംബങ്ങളുടെ മധ്യസ്ഥയായ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാൾ ആ ഘോഷം കുഴിക്കാട്ടുശ്ശേരി വിശുദ്ധ മറിയം ത്രേസ്യ - ധന്യൻ ഫാ. ജോസഫ് വിതയ ത്തിൽ തീർത്ഥാടന കേന്ദ്രത്തിൽ നാളെ നടക്കും. തിരുനാൾ ദിനമായ നാളെ രാവിലെ 9.30നുള്ള ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികനാകും. ഉച്ചതിരിഞ്ഞ് മൂന്നിനുള്ള ദിവ്യബലിയെ തുടർന്ന് അലംകൃതമായ വീഥിയിലൂടെ വാദ്യ ഘോഷങ്ങളുടെയും പ്രാർത്ഥനാമഞ്ജരികളുടെയും അകമ്പടിയിൽ വിശുദ്ധയുടെ തിരുശേഷിപ്പും വഹിച്ചുകൊണ്ടു തിരുനാൾ പ്രദക്ഷിണം. തുടർന്നു തിരുശേഷിപ്പ് വണക്കം. തീർത്ഥാടന കേന്ദ്രത്തിൽ രാവിലെ ആറു മുതൽ രാത്രി ഏഴുവരെ വിശുദ്ധ കുർബാനകൾ ഊട്ടുനേർച്ച ഭക്ഷണത്തിന്റെ ആശീർവാദം രാവിലെ 8.30 ന് മുൻ അപ്പസ്തോലിക് നൂൺഷ്യോ ആർച്ച്ബിഷപ്പ് മാർ ജോർജ് ഹാനികുളം നിർവഹിക്കും. തുടർന്ന് രാത്രി ഏട്ടുവരെ ഊട്ട് നേർച്ച വിതരണം. എട്ടാമിട തിരുനാൾ ദിനമായ 15 ന് രാവിലെ 10 ന് തിരുനാൾ ദിവ്യബലി. തുടർന്നു പ്രദക്ഷിണം, തിരുശേഷിപ്പു വണക്കം. ഇന്നലെ നടന്ന നവനാൾ തിരുക്കർമങ്ങളിൽ തലശേരി അതിരൂപത ആർച്ച്ബിഷപ്പ് എമരിറ്റസ് മാർ ജോർജ് ഞരളക്കാട്ട് മുഖ്യകാർമികനായിരുന്നു. ഇന്നു വൈകീട്ട് അഞ്ചിനു നടക്കുന്ന നവനാൾ തിരുക്കർമങ്ങളിൽ കൊല്ലം ബിഷപ്പ് എമരിറ്റസ് ഡോ സ്റ്റാൻലി റോമൻ മുഖ്യകാർമികനാകും. തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ചെയർമാനും ഇരിങ്ങാലക്കുട രൂപത വികാരി ജനറാളുമായ മോൺ. ജോസ് മഞ്ഞളി, ഹോളി ഫാമിലി സന്യാസിനീസമൂഹത്തിന്റെ സുപ്പീരിയർ ജനറൽ മാർ ആനി കുര്യാക്കോസ്, റെക്ടർ ഫാ. ജോൺ കവലക്കാട്ട്, പ്രമോട്ടർ ഫാ. സെബാസ്റ്റ്യൻ അരിക്കാട്ട്, അഡ്മിനിസ്ട്രേറ്ററും ജനറൽ കൺവീനറുമായ സിസ്റ്റർ എൽസി സേവ്യർ, ജനറൽ കൺവീനർ പി.ടി. ജോസ്, വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ റോസ്മിൻ മാത്യു എന്നിവർ അറിയിച്ചു.
Image: /content_image/India/India-2022-06-07-08:39:18.jpg
Keywords: മറിയം ത്രേസ്യ
Content:
19004
Category: 18
Sub Category:
Heading: ആശുപത്രി മാലിന്യത്തിൽ കുഞ്ഞിന്റെ മൃതദേഹം: സർക്കാർ വിശദമായ അന്വേഷണം നടത്തണമെന്ന് പ്രോലൈഫ് അപ്പോസ്തലേറ്റ്
Content: കൊച്ചി. എറണാകുളത്തെ മാലിന്യസംസ്കരണ പ്ലാന്റിലേയ്ക്ക് കൊണ്ടുപോയ പ്ലാസ്റ്റിക് മാലിന്യം നിറച്ചകൂടിനുള്ളിൽ ദിവങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തേക്കുറിച്ച് പോലീസും ആരോഗ്യവകുപ്പും വിശദമായ അന്വേഷണം നടത്തണമെന്ന് പ്രോലൈഫ് അപ്പോസ്തലേറ്റ്. മാധ്യമവാർത്തകളിൽ നിന്നും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യത്തിനിടയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും അറിയുമ്പോൾ ആശങ്ക വർദ്ധിപ്പിക്കുകയാണെന്ന് സംഘടന പ്രസ്താവിച്ചു. ജനിക്കാനും ജീവിക്കാനുമുള്ള മനുഷ്യരുടെ അവകാശം സംരക്ഷിക്കപ്പെടണം. ഉദരത്തിലെ കുഞ്ഞുങ്ങളുടെ ലിംഗനിർണയം നടത്തി ഗർഭചിദ്രം നടത്തുന്നതും, ജനിച്ച കുഞ്ഞുങ്ങളെ കൊലചെയ്യുന്നതും വർധിച്ചുവരാതെ ജാഗ്രതയോടെ പ്രവർത്തിക്കുവാൻ സർക്കാരിന്റെ വിവിധ വിഭാഗങ്ങൾ ശ്രദ്ധിക്കണം. ഗർഭധാരണത്തിന്റെ വിവിധ ഘട്ടത്തിൽ മരണം സംഭവിച്ചാലും, ഒരു മനുഷ്യവ്യക്തിക്ക് ലഭിക്കേണ്ടതായ ആദരവ് നൽകുവാൻ സമൂഹത്തിന് ഉത്തരവാദിത്വമുണ്ട്. മനുഷ്യശരീരത്തെ മാലിന്യങ്ങൾക്കിടയിൽ ഉപേക്ഷിക്കുന്ന അവസ്ഥ ഉണ്ടാകുവാൻ പാടില്ല. ഓരോ ജീവനും ജീവിതവും ദൈവത്തിന്റെ ദാനവും വിലപ്പെട്ടതും സംരക്ഷണം അർഹിക്കുന്നതുമാണെന്ന അവബോധം സമൂഹത്തിൽ വ്യാപകമാക്കണമെന്നും പ്രോലൈഫ് അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു. ആവശ്യമെങ്കിൽ ആശുപത്രികൾ, ലിംഗനിർണയ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം പോലിസ് ഇന്റലിജൻസ് സംവിധാനങ്ങളുടെ കാര്യക്ഷമമായ നിരീക്ഷണങ്ങൾ ഏർപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
Image: /content_image/India/India-2022-06-07-08:50:31.jpg
Keywords: പ്രോലൈ
Category: 18
Sub Category:
Heading: ആശുപത്രി മാലിന്യത്തിൽ കുഞ്ഞിന്റെ മൃതദേഹം: സർക്കാർ വിശദമായ അന്വേഷണം നടത്തണമെന്ന് പ്രോലൈഫ് അപ്പോസ്തലേറ്റ്
Content: കൊച്ചി. എറണാകുളത്തെ മാലിന്യസംസ്കരണ പ്ലാന്റിലേയ്ക്ക് കൊണ്ടുപോയ പ്ലാസ്റ്റിക് മാലിന്യം നിറച്ചകൂടിനുള്ളിൽ ദിവങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തേക്കുറിച്ച് പോലീസും ആരോഗ്യവകുപ്പും വിശദമായ അന്വേഷണം നടത്തണമെന്ന് പ്രോലൈഫ് അപ്പോസ്തലേറ്റ്. മാധ്യമവാർത്തകളിൽ നിന്നും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യത്തിനിടയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും അറിയുമ്പോൾ ആശങ്ക വർദ്ധിപ്പിക്കുകയാണെന്ന് സംഘടന പ്രസ്താവിച്ചു. ജനിക്കാനും ജീവിക്കാനുമുള്ള മനുഷ്യരുടെ അവകാശം സംരക്ഷിക്കപ്പെടണം. ഉദരത്തിലെ കുഞ്ഞുങ്ങളുടെ ലിംഗനിർണയം നടത്തി ഗർഭചിദ്രം നടത്തുന്നതും, ജനിച്ച കുഞ്ഞുങ്ങളെ കൊലചെയ്യുന്നതും വർധിച്ചുവരാതെ ജാഗ്രതയോടെ പ്രവർത്തിക്കുവാൻ സർക്കാരിന്റെ വിവിധ വിഭാഗങ്ങൾ ശ്രദ്ധിക്കണം. ഗർഭധാരണത്തിന്റെ വിവിധ ഘട്ടത്തിൽ മരണം സംഭവിച്ചാലും, ഒരു മനുഷ്യവ്യക്തിക്ക് ലഭിക്കേണ്ടതായ ആദരവ് നൽകുവാൻ സമൂഹത്തിന് ഉത്തരവാദിത്വമുണ്ട്. മനുഷ്യശരീരത്തെ മാലിന്യങ്ങൾക്കിടയിൽ ഉപേക്ഷിക്കുന്ന അവസ്ഥ ഉണ്ടാകുവാൻ പാടില്ല. ഓരോ ജീവനും ജീവിതവും ദൈവത്തിന്റെ ദാനവും വിലപ്പെട്ടതും സംരക്ഷണം അർഹിക്കുന്നതുമാണെന്ന അവബോധം സമൂഹത്തിൽ വ്യാപകമാക്കണമെന്നും പ്രോലൈഫ് അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു. ആവശ്യമെങ്കിൽ ആശുപത്രികൾ, ലിംഗനിർണയ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം പോലിസ് ഇന്റലിജൻസ് സംവിധാനങ്ങളുടെ കാര്യക്ഷമമായ നിരീക്ഷണങ്ങൾ ഏർപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
Image: /content_image/India/India-2022-06-07-08:50:31.jpg
Keywords: പ്രോലൈ
Content:
19005
Category: 1
Sub Category:
Heading: ക്രൈസ്തവ കൂട്ടക്കൊലയ്ക്കിടെ വൈദികരെ തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് ഓവോ രൂപത
Content: അബൂജ: പെന്തക്കുസ്താ തിരുനാള്‍ ദിനമായ ജൂണ്‍ 5-ന് ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലെ ഒണ്‍ഡോ സംസ്ഥാനത്തിലെ ഓവോയിലെ സെന്റ് ഫ്രാന്‍സിസ് ദേവാലയത്തില്‍ സ്ഫോടക വസ്തുക്കളുമായെത്തിയ ആയുധധാരികളാല്‍ നിരപരാധികളായ ക്രൈസ്തവര്‍ കൂട്ടക്കൊല ചെയ്യപ്പെട്ട സംഭവത്തെ തുടര്‍ന്നുണ്ടായ അഭ്യൂഹങ്ങളില്‍ വിശദീകരണവുമായി ഓവോ രൂപത. സംഭവത്തെ തുടര്‍ന്നു ആയുധധാരികള്‍ വൈദികരെ തട്ടിക്കൊണ്ടുപോയതായി ബിബിസി അടക്കമുള്ള അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിരിന്നു. എന്നാല്‍ വൈദികരെ ആരും തന്നെ തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന് ഒണ്‍ഡോ രൂപത അറിയിച്ചു. നിരവധി പേര്‍ ദാരുണമായി കൊല്ലപ്പെടുകയും, അനേകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് രൂപത പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റീസിന്റെ വാര്‍ത്താ മാധ്യമമായ ‘ഏജന്‍സിയ ഫിദെസ്’ന് നല്‍കിയ പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. “വൈദികരും, മെത്രാന്മാരും സുരക്ഷിതരാണ്. അവരെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ല”. വൈദികര്‍ തട്ടിക്കൊണ്ടു പോകപ്പെട്ടു എന്ന രീതിയില്‍ വ്യാപക പ്രചരണം നടക്കുന്ന പശ്ചാത്തലത്തിലാണ് ഇതില്‍ വ്യക്ത വരുത്തിക്കൊണ്ട് രൂപത രംഗത്തെത്തിയത്. “നമ്മുടെ പ്രിയപ്പെട്ട രാഷ്ട്രമായ നൈജീരിയയുടെ ചരിത്രത്തിലെ ഈ പ്രധാന നിമിഷത്തില്‍ സമാധാനവും, ശാന്തിയും പുനസ്ഥാപിക്കുന്നതിനായി നമുക്ക് ദൈവത്തിന്റെ ഇടപെടല്‍ തീര്‍ച്ചയായും ആവശ്യമാണ്”. വിശ്വാസികളോട് സംയമനം പാലിക്കുവാനും, നിയമത്തെ ബഹുമാനിക്കുവാനും, സമാധാനത്തിനായി പ്രാര്‍ത്ഥിക്കുവാനും സാധാരണ പോലെ ജീവിക്കുവാനും ആവശ്യപ്പെട്ടുകൊണ്ടാണ് രൂപതയുടെ പ്രസ്താവന അവസാനിക്കുന്നത്. ദേവാലയ കെട്ടിടത്തിനകത്തു നിന്നും പുറത്തുനിന്നും ഒരേസമയം ഉണ്ടായ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം ഏറ്റവും ചുരുങ്ങിയത് 50 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JLhxJg189IX5cMgs0mTAwx}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-07-09:47:41.jpg
Keywords: നൈജീ
Category: 1
Sub Category:
Heading: ക്രൈസ്തവ കൂട്ടക്കൊലയ്ക്കിടെ വൈദികരെ തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് ഓവോ രൂപത
Content: അബൂജ: പെന്തക്കുസ്താ തിരുനാള്‍ ദിനമായ ജൂണ്‍ 5-ന് ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലെ ഒണ്‍ഡോ സംസ്ഥാനത്തിലെ ഓവോയിലെ സെന്റ് ഫ്രാന്‍സിസ് ദേവാലയത്തില്‍ സ്ഫോടക വസ്തുക്കളുമായെത്തിയ ആയുധധാരികളാല്‍ നിരപരാധികളായ ക്രൈസ്തവര്‍ കൂട്ടക്കൊല ചെയ്യപ്പെട്ട സംഭവത്തെ തുടര്‍ന്നുണ്ടായ അഭ്യൂഹങ്ങളില്‍ വിശദീകരണവുമായി ഓവോ രൂപത. സംഭവത്തെ തുടര്‍ന്നു ആയുധധാരികള്‍ വൈദികരെ തട്ടിക്കൊണ്ടുപോയതായി ബിബിസി അടക്കമുള്ള അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിരിന്നു. എന്നാല്‍ വൈദികരെ ആരും തന്നെ തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന് ഒണ്‍ഡോ രൂപത അറിയിച്ചു. നിരവധി പേര്‍ ദാരുണമായി കൊല്ലപ്പെടുകയും, അനേകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് രൂപത പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റീസിന്റെ വാര്‍ത്താ മാധ്യമമായ ‘ഏജന്‍സിയ ഫിദെസ്’ന് നല്‍കിയ പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. “വൈദികരും, മെത്രാന്മാരും സുരക്ഷിതരാണ്. അവരെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ല”. വൈദികര്‍ തട്ടിക്കൊണ്ടു പോകപ്പെട്ടു എന്ന രീതിയില്‍ വ്യാപക പ്രചരണം നടക്കുന്ന പശ്ചാത്തലത്തിലാണ് ഇതില്‍ വ്യക്ത വരുത്തിക്കൊണ്ട് രൂപത രംഗത്തെത്തിയത്. “നമ്മുടെ പ്രിയപ്പെട്ട രാഷ്ട്രമായ നൈജീരിയയുടെ ചരിത്രത്തിലെ ഈ പ്രധാന നിമിഷത്തില്‍ സമാധാനവും, ശാന്തിയും പുനസ്ഥാപിക്കുന്നതിനായി നമുക്ക് ദൈവത്തിന്റെ ഇടപെടല്‍ തീര്‍ച്ചയായും ആവശ്യമാണ്”. വിശ്വാസികളോട് സംയമനം പാലിക്കുവാനും, നിയമത്തെ ബഹുമാനിക്കുവാനും, സമാധാനത്തിനായി പ്രാര്‍ത്ഥിക്കുവാനും സാധാരണ പോലെ ജീവിക്കുവാനും ആവശ്യപ്പെട്ടുകൊണ്ടാണ് രൂപതയുടെ പ്രസ്താവന അവസാനിക്കുന്നത്. ദേവാലയ കെട്ടിടത്തിനകത്തു നിന്നും പുറത്തുനിന്നും ഒരേസമയം ഉണ്ടായ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം ഏറ്റവും ചുരുങ്ങിയത് 50 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JLhxJg189IX5cMgs0mTAwx}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-07-09:47:41.jpg
Keywords: നൈജീ
Content:
19006
Category: 13
Sub Category:
Heading: ഓട്ടോമൻ തുർക്കികളുടെ കാലത്ത് ലെബനോനിൽ രക്തസാക്ഷിത്വം വരിച്ച വൈദികർ വാഴ്ത്തപ്പെട്ട പദവിയിൽ
Content: ബെയ്റൂട്ട്: ഓട്ടോമൻ തുർക്കികളുടെ ഭരണകാലയളവിൽ രക്തസാക്ഷിത്വം വരിച്ച രണ്ടു വൈദികരെ ലെബനോനിൽ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ടു. മിഷ്ണറിമാരായി തുർക്കിയിൽ സേവനം ചെയ്തിരുന്ന ഫ്രാൻസിസ്കൻ സന്യാസി വൈദികരായ ഫാ. ലിയോണാർഡ് മെൽക്കിയേയും, ഫാ. തോമസ് സാലേയുമാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തിയിരിക്കുന്നത്. 1915നും 1917നും ഇടയിലുള്ള കാലയളവിലാണ് ഓട്ടോമൻ സൈന്യം ഇരുവരെയും വധിച്ചത്. ഫാ. മെൽക്കിയോട് ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കാന്‍ സമ്മര്‍ദ്ധം നടത്തിയിരിന്നു. ഒന്നെങ്കിൽ ഇസ്ലാംമതം പുൽകുക, അല്ലെങ്കിൽ ക്രിസ്തു വിശ്വാസിയായി മരിക്കുകയെന്ന് ഓട്ടോമൻ തുർക്കികൾ പറഞ്ഞപ്പോൾ, ക്രിസ്തുവിശ്വാസം ത്യജിക്കാൻ തയ്യാറാകാത്തത് മൂലം, അദ്ദേഹത്തെ മറ്റ് 400 ക്രൈസ്തവ വിശ്വാസികൾക്കൊപ്പം മരുഭൂമിയിലേക്ക് കൊണ്ടുപോവുകയും അവിടെവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു. 1915, ജൂൺ പതിനൊന്നാം തീയതിയാണ് ഫാ. ലിയോണാർഡ് മെൽക്കി രക്തസാക്ഷിത്വം വരിച്ചത്. അർമേനിയൻ കൂട്ടക്കൊലയുടെ സമയത്ത് ആ സമൂഹത്തിലെ ഒരു വൈദികന് അഭയം നൽകിയതാണ് ഫാ. തോമസ് സാലേയുടെ കൊലപാതകത്തിലേക്ക് നയിച്ചത്. "എനിക്ക് ദൈവത്തിൽ പൂർണ ആശ്രയം ഉണ്ട്. എനിക്ക് മരണത്തെ ഭയമില്ല" - ഇതായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ വാക്കുകൾ. രാജ്യതലസ്ഥാനമായ ബെയ്റൂട്ടിന് പുറത്തുള്ള ജാൽ അൽ ദിബിലെ ദേവാലയത്തിൽവെച്ച് ജൂൺ നാലാം തീയതി നടന്ന വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ചടങ്ങുകൾക്ക് വിശുദ്ധരുടെ നാമകരണത്തിനുവേണ്ടിയുള്ള തിരുസംഘം തലവൻ കർദ്ദിനാൾ മാർസലോ സെമറാറോ മുഖ്യകാര്‍മ്മികത്വം വഹിച്ചു. മാനുഷികമായി പറയുമ്പോൾ രക്തസാക്ഷികളാക്കപ്പെട്ട വൈദികർ ഇരകളാണെന്നും, എന്നാൽ ക്രൈസ്തവ വിശ്വാസത്തിന്റെ പക്ഷത്തുനിന്ന് പറയുമ്പോൾ അവർ വിജയികൾ ആണെന്നും കർദ്ദിനാൾ തന്റെ സന്ദേശത്തിൽ പറഞ്ഞു. മാരോണൈറ്റ് സഭയുടെ പാത്രിയാർക്ക് കർദ്ദിനാൾ ബെച്ചാരെ ബൌട്രോസ് റായിയും, സിറിയൻ കത്തോലിക്കാ സഭയുടെ പാത്രിയാർക്കീസ് ഇഗ്നേസ് ജോസഫ് യൂനാനും മൂന്നാമനും, ലെബനോൻ സന്ദർശനം തുടരുന്ന കർദ്ദിനാൾ മാരിയോ ഗ്രച്ചും തിരുകര്‍മ്മങ്ങളില്‍ സന്നിഹിതരായിരുന്നു. 2020 ഒക്ടോബർ മാസം പുറത്തിറക്കിയ ഒരു ഡിക്രിയിലൂടെയാണ് ഇരു വൈദികരുടെയും രക്തസാക്ഷിത്വം ഫ്രാൻസിസ് മാർപാപ്പ ഔദ്യോഗികമായി അംഗീകരിച്ചത്. ജൂൺ പത്താം തീയതി രാജ്യത്ത് അർപ്പിക്കപ്പെടുന്ന ദിവ്യബലികളിൽ ഇരുവരെയും വിശ്വാസികൾ പ്രത്യേകം അനുസ്മരിക്കും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JLhxJg189IX5cMgs0mTAwx}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-07-15:14:41.jpg
Keywords: ലെബനോ
Category: 13
Sub Category:
Heading: ഓട്ടോമൻ തുർക്കികളുടെ കാലത്ത് ലെബനോനിൽ രക്തസാക്ഷിത്വം വരിച്ച വൈദികർ വാഴ്ത്തപ്പെട്ട പദവിയിൽ
Content: ബെയ്റൂട്ട്: ഓട്ടോമൻ തുർക്കികളുടെ ഭരണകാലയളവിൽ രക്തസാക്ഷിത്വം വരിച്ച രണ്ടു വൈദികരെ ലെബനോനിൽ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ടു. മിഷ്ണറിമാരായി തുർക്കിയിൽ സേവനം ചെയ്തിരുന്ന ഫ്രാൻസിസ്കൻ സന്യാസി വൈദികരായ ഫാ. ലിയോണാർഡ് മെൽക്കിയേയും, ഫാ. തോമസ് സാലേയുമാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തിയിരിക്കുന്നത്. 1915നും 1917നും ഇടയിലുള്ള കാലയളവിലാണ് ഓട്ടോമൻ സൈന്യം ഇരുവരെയും വധിച്ചത്. ഫാ. മെൽക്കിയോട് ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കാന്‍ സമ്മര്‍ദ്ധം നടത്തിയിരിന്നു. ഒന്നെങ്കിൽ ഇസ്ലാംമതം പുൽകുക, അല്ലെങ്കിൽ ക്രിസ്തു വിശ്വാസിയായി മരിക്കുകയെന്ന് ഓട്ടോമൻ തുർക്കികൾ പറഞ്ഞപ്പോൾ, ക്രിസ്തുവിശ്വാസം ത്യജിക്കാൻ തയ്യാറാകാത്തത് മൂലം, അദ്ദേഹത്തെ മറ്റ് 400 ക്രൈസ്തവ വിശ്വാസികൾക്കൊപ്പം മരുഭൂമിയിലേക്ക് കൊണ്ടുപോവുകയും അവിടെവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു. 1915, ജൂൺ പതിനൊന്നാം തീയതിയാണ് ഫാ. ലിയോണാർഡ് മെൽക്കി രക്തസാക്ഷിത്വം വരിച്ചത്. അർമേനിയൻ കൂട്ടക്കൊലയുടെ സമയത്ത് ആ സമൂഹത്തിലെ ഒരു വൈദികന് അഭയം നൽകിയതാണ് ഫാ. തോമസ് സാലേയുടെ കൊലപാതകത്തിലേക്ക് നയിച്ചത്. "എനിക്ക് ദൈവത്തിൽ പൂർണ ആശ്രയം ഉണ്ട്. എനിക്ക് മരണത്തെ ഭയമില്ല" - ഇതായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ വാക്കുകൾ. രാജ്യതലസ്ഥാനമായ ബെയ്റൂട്ടിന് പുറത്തുള്ള ജാൽ അൽ ദിബിലെ ദേവാലയത്തിൽവെച്ച് ജൂൺ നാലാം തീയതി നടന്ന വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ചടങ്ങുകൾക്ക് വിശുദ്ധരുടെ നാമകരണത്തിനുവേണ്ടിയുള്ള തിരുസംഘം തലവൻ കർദ്ദിനാൾ മാർസലോ സെമറാറോ മുഖ്യകാര്‍മ്മികത്വം വഹിച്ചു. മാനുഷികമായി പറയുമ്പോൾ രക്തസാക്ഷികളാക്കപ്പെട്ട വൈദികർ ഇരകളാണെന്നും, എന്നാൽ ക്രൈസ്തവ വിശ്വാസത്തിന്റെ പക്ഷത്തുനിന്ന് പറയുമ്പോൾ അവർ വിജയികൾ ആണെന്നും കർദ്ദിനാൾ തന്റെ സന്ദേശത്തിൽ പറഞ്ഞു. മാരോണൈറ്റ് സഭയുടെ പാത്രിയാർക്ക് കർദ്ദിനാൾ ബെച്ചാരെ ബൌട്രോസ് റായിയും, സിറിയൻ കത്തോലിക്കാ സഭയുടെ പാത്രിയാർക്കീസ് ഇഗ്നേസ് ജോസഫ് യൂനാനും മൂന്നാമനും, ലെബനോൻ സന്ദർശനം തുടരുന്ന കർദ്ദിനാൾ മാരിയോ ഗ്രച്ചും തിരുകര്‍മ്മങ്ങളില്‍ സന്നിഹിതരായിരുന്നു. 2020 ഒക്ടോബർ മാസം പുറത്തിറക്കിയ ഒരു ഡിക്രിയിലൂടെയാണ് ഇരു വൈദികരുടെയും രക്തസാക്ഷിത്വം ഫ്രാൻസിസ് മാർപാപ്പ ഔദ്യോഗികമായി അംഗീകരിച്ചത്. ജൂൺ പത്താം തീയതി രാജ്യത്ത് അർപ്പിക്കപ്പെടുന്ന ദിവ്യബലികളിൽ ഇരുവരെയും വിശ്വാസികൾ പ്രത്യേകം അനുസ്മരിക്കും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JLhxJg189IX5cMgs0mTAwx}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-07-15:14:41.jpg
Keywords: ലെബനോ
Content:
19007
Category: 10
Sub Category:
Heading: പെന്തക്കുസ്ത തിരുനാള്‍ തലേന്ന് ക്രൊയേഷ്യയില്‍ പ്രാര്‍ത്ഥന സംഗീത നിശ: ആത്മാവിന്റെ നിറവിനായി ഒരുമിച്ച് പാടിയത് പതിനായിരങ്ങള്‍
Content: സഗ്രെബ്: ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക പ്രാര്‍ത്ഥന - സംഗീത നിശകളില്‍ ഒന്നെന്ന് വിശേഷിപ്പിക്കാവുന്ന ജാഗരണ പ്രാര്‍ത്ഥനയ്ക്കു ഇക്കഴിഞ്ഞ പെന്തക്കുസ്ത തിരുനാളിന്റെ തലേന്ന് രാത്രി ക്രൊയേഷ്യയുടെ തലസ്ഥാന നഗരമായ സഗ്രെബിലെ മാക്സിമിര്‍ ഫുട്ബോള്‍ സ്റ്റേഡിയം വേദിയായി. ഏതാണ്ട് 55,000-ത്തോളം വിശ്വാസികളാണ് ഇ.ഡബ്ല്യു.ടി.എന്നിന്റെ ക്രൊയേഷ്യന്‍ പങ്കാളിയായ ‘ലൌദാറ്റോ ടി.വി’യും അപ്പസ്തോലിക കാര്യാലയവും സംയുക്തമായി സംഘടിപ്പിച്ച ആറാമത് 'Look through the Heart' (ഹൃദയത്തിലൂടെ നോക്കൂ) പ്രാര്‍ത്ഥനാസംഗീത നിശയില്‍ പങ്കെടുത്തത്. പങ്കെടുത്തവരില്‍ ഭൂരിഭാഗവും യുവജനങ്ങളായിരുന്നു. ഏതാണ്ട് പതിനേഴോളം സംഗീത പരിപാടികളായിരുന്നു അരങ്ങേറിയത്. 24 സംഗീത ഉപകരണ വിദഗ്ദരുടെ സഹായത്തോടെ നൂറോളം സംഗീതജ്ഞര്‍ പരിശുദ്ധാത്മാവിന്റെ നിറവിനായി സ്തുതിഗീതങ്ങള്‍ ആലപിച്ചു. ജാഗരണ പ്രാര്‍ത്ഥനക്കിടെ ദിവ്യകാരുണ്യത്തിന്റെ വാഴ്വും നടന്നു. പരിപാടിയ്ക്ക് വത്തിക്കാന്‍ നേരത്തെ തന്നെ ആശംസകള്‍ അറിയിച്ചിരിന്നു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയത്രോ പരോളിന്‍ ഫ്രാന്‍സിസ് പാപ്പയുടെ ആശംസകള്‍ അറിയിച്ചുകൊണ്ട് കത്തയച്ചിരുന്നു. </p> <blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/tv/CedQAK6D3zf/?utm_source=ig_embed&utm_campaign=loading" data-instgrm-version="14" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"><div style="padding:16px;"> <a href="https://www.instagram.com/tv/CedQAK6D3zf/?utm_source=ig_embed&utm_campaign=loading" style=" background:#FFFFFF; line-height:0; padding:0 0; text-align:center; text-decoration:none; width:100%;" target="_blank"> <div style=" display: flex; flex-direction: row; align-items: center;"> <div style="background-color: #F4F4F4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div></div></div><div style="padding: 19% 0;"></div> <div style="display:block; height:50px; margin:0 auto 12px; width:50px;"><svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg></div><div style="padding-top: 8px;"> <div style=" color:#3897f0; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:550; line-height:18px;">View this post on Instagram</div></div><div style="padding: 12.5% 0;"></div> <div style="display: flex; flex-direction: row; margin-bottom: 14px; align-items: center;"><div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div> <div style="background-color: #F4F4F4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div></div><div style="margin-left: 8px;"> <div style=" background-color: #F4F4F4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div> <div style=" width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg)"></div></div><div style="margin-left: auto;"> <div style=" width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div> <div style=" background-color: #F4F4F4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div> <div style=" width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div></div></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div></div></a><p style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; line-height:17px; margin-bottom:0; margin-top:8px; overflow:hidden; padding:8px 0 7px; text-align:center; text-overflow:ellipsis; white-space:nowrap;"><a href="https://www.instagram.com/tv/CedQAK6D3zf/?utm_source=ig_embed&utm_campaign=loading" style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:normal; line-height:17px; text-decoration:none;" target="_blank">A post shared by Laudato TV (@laudatotv)</a></p></div></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="//www.instagram.com/embed.js"></script> <p> “യുവജനങ്ങളേ, ആര്‍ദ്രതയിലേക്കും സാഹോദര്യത്തിലേക്കും ക്ഷണിക്കുന്ന അവന്റെ സ്നേഹ കടാക്ഷം നിങ്ങളെ കീഴടക്കട്ടെ. വിശ്വാസത്തിലും ദൈവാനുഗ്രഹങ്ങളോടുള്ള നന്ദിയില്‍, പ്രത്യേകിച്ച് പരിശുദ്ധാത്മാവിന്റെ വരദാനത്തില്‍ ഒരുമിച്ച് കൂടിയിരിക്കുന്ന നിങ്ങളെ പ്രത്യാശയാല്‍ തുറക്കപ്പെട്ട ഹൃദയത്തോടെ ലോകത്തേക്കും, നമ്മുടെ സഹോദരീ സഹോദരന്മാരിലേക്കും ഉറ്റുനോക്കുവാന്‍ കര്‍ത്താവായ ക്രിസ്തു ക്ഷണിക്കുന്നു”. ആത്മാവിനാല്‍ നവീകരിക്കപ്പെട്ട് ദൈവകരുണയുടെ വാഹകരായി മാറുവാനും കര്‍ദ്ദിനാള്‍ പാപ്പയ്ക്ക് വേണ്ടി തന്റെ കത്തിലൂടെ ആഹ്വാനം ചെയ്തു. കമെനിറ്റ വ്രാതാ മാതാവിന്റേയും, വാഴ്ത്തപ്പെട്ട അലോജ്സിജെ സ്റ്റെപിനാക്കിന്റേയും സംരക്ഷണത്തിലേക്ക് പരിശുദ്ധ പിതാവ് നിങ്ങളെ ഏല്‍പ്പിച്ചിരിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് കര്‍ദ്ദിനാളിന്റെ കത്തവസാനിക്കുന്നത്. യൂറോപ്പിലെ കത്തോലിക്ക സഭയുടെ ഭാവിയുടെയും, ദശാബ്ദങ്ങള്‍ നീണ്ട കമ്മ്യൂണിസ്റ്റ് അടിച്ചമര്‍ത്തലിനെ ക്രൊയേഷ്യ അതിജീവിക്കുകയും, കത്തോലിക്കാ വ്യക്തിത്വം ഭാവി തലമുറക്ക് കൈമാറിയതിന്റേയും ഉദാഹരണമാണ് ഈ പരിപാടിയെന്ന്‍ ഇ.ഡബ്ല്യു.ടി.എന്നിന്റെ മധ്യ-കിഴക്കന്‍ യൂറോപ്പിലെ റീജിയണല്‍ മാനേജരായ ഇവോ ബെന്‍ഡര്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ മതപീഡനത്തിനിരയായിക്കൊണ്ടിരിക്കുകയും, സ്വന്തം അഭിപ്രായം പോലും പ്രകടിപ്പിക്കുവാന്‍ പോലും വെല്ലുവിളി നേരിടുന്ന ഇക്കാലഘട്ടത്തില്‍ ശുഭകരമായ മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ പരിപാടിക്ക് കഴിഞ്ഞുവെന്ന്ണ് ‘ലൌഡാറ്റോ ടി.വി’ഉദ്യോഗസ്ഥനായ ലൂക്കാ റാഡോക്കാജ് പറഞ്ഞു. പരിപാടിയ്ക്കിടെ കുമ്പസാരിക്കുവാന്‍ നില്‍ക്കുന്നവരുടെ നീണ്ട നിരയുമുണ്ടായിരിന്നുവെന്ന് എസിഐ പ്രെന്‍സ റിപ്പോര്‍ട്ട് ചെയ്തു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JLhxJg189IX5cMgs0mTAwx}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-07-16:33:03.jpg
Keywords: സംഗീത
Category: 10
Sub Category:
Heading: പെന്തക്കുസ്ത തിരുനാള്‍ തലേന്ന് ക്രൊയേഷ്യയില്‍ പ്രാര്‍ത്ഥന സംഗീത നിശ: ആത്മാവിന്റെ നിറവിനായി ഒരുമിച്ച് പാടിയത് പതിനായിരങ്ങള്‍
Content: സഗ്രെബ്: ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക പ്രാര്‍ത്ഥന - സംഗീത നിശകളില്‍ ഒന്നെന്ന് വിശേഷിപ്പിക്കാവുന്ന ജാഗരണ പ്രാര്‍ത്ഥനയ്ക്കു ഇക്കഴിഞ്ഞ പെന്തക്കുസ്ത തിരുനാളിന്റെ തലേന്ന് രാത്രി ക്രൊയേഷ്യയുടെ തലസ്ഥാന നഗരമായ സഗ്രെബിലെ മാക്സിമിര്‍ ഫുട്ബോള്‍ സ്റ്റേഡിയം വേദിയായി. ഏതാണ്ട് 55,000-ത്തോളം വിശ്വാസികളാണ് ഇ.ഡബ്ല്യു.ടി.എന്നിന്റെ ക്രൊയേഷ്യന്‍ പങ്കാളിയായ ‘ലൌദാറ്റോ ടി.വി’യും അപ്പസ്തോലിക കാര്യാലയവും സംയുക്തമായി സംഘടിപ്പിച്ച ആറാമത് 'Look through the Heart' (ഹൃദയത്തിലൂടെ നോക്കൂ) പ്രാര്‍ത്ഥനാസംഗീത നിശയില്‍ പങ്കെടുത്തത്. പങ്കെടുത്തവരില്‍ ഭൂരിഭാഗവും യുവജനങ്ങളായിരുന്നു. ഏതാണ്ട് പതിനേഴോളം സംഗീത പരിപാടികളായിരുന്നു അരങ്ങേറിയത്. 24 സംഗീത ഉപകരണ വിദഗ്ദരുടെ സഹായത്തോടെ നൂറോളം സംഗീതജ്ഞര്‍ പരിശുദ്ധാത്മാവിന്റെ നിറവിനായി സ്തുതിഗീതങ്ങള്‍ ആലപിച്ചു. ജാഗരണ പ്രാര്‍ത്ഥനക്കിടെ ദിവ്യകാരുണ്യത്തിന്റെ വാഴ്വും നടന്നു. പരിപാടിയ്ക്ക് വത്തിക്കാന്‍ നേരത്തെ തന്നെ ആശംസകള്‍ അറിയിച്ചിരിന്നു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയത്രോ പരോളിന്‍ ഫ്രാന്‍സിസ് പാപ്പയുടെ ആശംസകള്‍ അറിയിച്ചുകൊണ്ട് കത്തയച്ചിരുന്നു. </p> <blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/tv/CedQAK6D3zf/?utm_source=ig_embed&utm_campaign=loading" data-instgrm-version="14" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"><div style="padding:16px;"> <a href="https://www.instagram.com/tv/CedQAK6D3zf/?utm_source=ig_embed&utm_campaign=loading" style=" background:#FFFFFF; line-height:0; padding:0 0; text-align:center; text-decoration:none; width:100%;" target="_blank"> <div style=" display: flex; flex-direction: row; align-items: center;"> <div style="background-color: #F4F4F4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div></div></div><div style="padding: 19% 0;"></div> <div style="display:block; height:50px; margin:0 auto 12px; width:50px;"><svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg></div><div style="padding-top: 8px;"> <div style=" color:#3897f0; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:550; line-height:18px;">View this post on Instagram</div></div><div style="padding: 12.5% 0;"></div> <div style="display: flex; flex-direction: row; margin-bottom: 14px; align-items: center;"><div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div> <div style="background-color: #F4F4F4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div></div><div style="margin-left: 8px;"> <div style=" background-color: #F4F4F4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div> <div style=" width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg)"></div></div><div style="margin-left: auto;"> <div style=" width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div> <div style=" background-color: #F4F4F4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div> <div style=" width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div></div></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div></div></a><p style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; line-height:17px; margin-bottom:0; margin-top:8px; overflow:hidden; padding:8px 0 7px; text-align:center; text-overflow:ellipsis; white-space:nowrap;"><a href="https://www.instagram.com/tv/CedQAK6D3zf/?utm_source=ig_embed&utm_campaign=loading" style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:normal; line-height:17px; text-decoration:none;" target="_blank">A post shared by Laudato TV (@laudatotv)</a></p></div></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="//www.instagram.com/embed.js"></script> <p> “യുവജനങ്ങളേ, ആര്‍ദ്രതയിലേക്കും സാഹോദര്യത്തിലേക്കും ക്ഷണിക്കുന്ന അവന്റെ സ്നേഹ കടാക്ഷം നിങ്ങളെ കീഴടക്കട്ടെ. വിശ്വാസത്തിലും ദൈവാനുഗ്രഹങ്ങളോടുള്ള നന്ദിയില്‍, പ്രത്യേകിച്ച് പരിശുദ്ധാത്മാവിന്റെ വരദാനത്തില്‍ ഒരുമിച്ച് കൂടിയിരിക്കുന്ന നിങ്ങളെ പ്രത്യാശയാല്‍ തുറക്കപ്പെട്ട ഹൃദയത്തോടെ ലോകത്തേക്കും, നമ്മുടെ സഹോദരീ സഹോദരന്മാരിലേക്കും ഉറ്റുനോക്കുവാന്‍ കര്‍ത്താവായ ക്രിസ്തു ക്ഷണിക്കുന്നു”. ആത്മാവിനാല്‍ നവീകരിക്കപ്പെട്ട് ദൈവകരുണയുടെ വാഹകരായി മാറുവാനും കര്‍ദ്ദിനാള്‍ പാപ്പയ്ക്ക് വേണ്ടി തന്റെ കത്തിലൂടെ ആഹ്വാനം ചെയ്തു. കമെനിറ്റ വ്രാതാ മാതാവിന്റേയും, വാഴ്ത്തപ്പെട്ട അലോജ്സിജെ സ്റ്റെപിനാക്കിന്റേയും സംരക്ഷണത്തിലേക്ക് പരിശുദ്ധ പിതാവ് നിങ്ങളെ ഏല്‍പ്പിച്ചിരിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് കര്‍ദ്ദിനാളിന്റെ കത്തവസാനിക്കുന്നത്. യൂറോപ്പിലെ കത്തോലിക്ക സഭയുടെ ഭാവിയുടെയും, ദശാബ്ദങ്ങള്‍ നീണ്ട കമ്മ്യൂണിസ്റ്റ് അടിച്ചമര്‍ത്തലിനെ ക്രൊയേഷ്യ അതിജീവിക്കുകയും, കത്തോലിക്കാ വ്യക്തിത്വം ഭാവി തലമുറക്ക് കൈമാറിയതിന്റേയും ഉദാഹരണമാണ് ഈ പരിപാടിയെന്ന്‍ ഇ.ഡബ്ല്യു.ടി.എന്നിന്റെ മധ്യ-കിഴക്കന്‍ യൂറോപ്പിലെ റീജിയണല്‍ മാനേജരായ ഇവോ ബെന്‍ഡര്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ മതപീഡനത്തിനിരയായിക്കൊണ്ടിരിക്കുകയും, സ്വന്തം അഭിപ്രായം പോലും പ്രകടിപ്പിക്കുവാന്‍ പോലും വെല്ലുവിളി നേരിടുന്ന ഇക്കാലഘട്ടത്തില്‍ ശുഭകരമായ മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ പരിപാടിക്ക് കഴിഞ്ഞുവെന്ന്ണ് ‘ലൌഡാറ്റോ ടി.വി’ഉദ്യോഗസ്ഥനായ ലൂക്കാ റാഡോക്കാജ് പറഞ്ഞു. പരിപാടിയ്ക്കിടെ കുമ്പസാരിക്കുവാന്‍ നില്‍ക്കുന്നവരുടെ നീണ്ട നിരയുമുണ്ടായിരിന്നുവെന്ന് എസിഐ പ്രെന്‍സ റിപ്പോര്‍ട്ട് ചെയ്തു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JLhxJg189IX5cMgs0mTAwx}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-07-16:33:03.jpg
Keywords: സംഗീത
Content:
19008
Category: 1
Sub Category:
Heading: നൈജീരിയയിലെ ക്രൈസ്തവ നരഹത്യ: സ്‌ഫോടക വസ്തുക്കളും വെടിയുണ്ടകളും കണ്ടെടുത്തു
Content: ഓവോ, നൈജീരിയ: ആയുധധാരികള്‍ അന്‍പതോളം ക്രൈസ്തവരെ വെടിവെച്ച് കൊലപ്പെടുത്തിയ നൈജീരിയയിലെ ഓവോ പട്ടണത്തിലെ സെന്റ് ഫ്രാന്‍സിസ് ദേവാലയത്തില്‍നിന്നും സ്ഫോടക വസ്തുക്കളും, എ.കെ 47 തോക്കിന്റെ വെടിയുണ്ടകളും പോലീസ് കണ്ടെടുത്തു. വിശ്വാസികളായി നടിച്ച് അക്രമികളില്‍ ചിലര്‍ ദേവാലയത്തിനുള്ളില്‍ പ്രവേശിക്കുകയും ആയുധധാരികളായ മറ്റ് അക്രമികള്‍ ദേവാലയത്തിനു ചുറ്റുമായി നിലയുറപ്പിച്ചുകൊണ്ട് വിശ്വാസികള്‍ക്കെതിരെ വെടി ഉതിര്‍ക്കുകയുമായിരുന്നുവെന്ന് ദേശീയ പോലീസിന്റെ ഔദ്യോഗിക വക്താവായ ഒലുമുയിവ അഡെജോബി പറഞ്ഞു. അക്രമികള്‍ രക്ഷപ്പെടുവാന്‍ ഉപയോഗിച്ച വാഹനങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ആക്രമണം നടത്തിയവരെ കുറിച്ചോ അവരുടെ ലക്ഷ്യത്തെ കുറിച്ചോ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനിടെ സംസ്ഥാനത്തെ പതാകകള്‍ ഒരാഴ്ചത്തേക്ക് പകുതി താഴ്ത്തിക്കെട്ടുവാന്‍ ഗവര്‍ണ്ണര്‍ അകേരെഡോലു ഉത്തരവിട്ടു. വൈസ് പ്രസിഡന്റ്, ലാഗോസ് സംസ്ഥാനത്തിലെ മുന്‍ ഗവര്‍ണര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ദേവാലയം സന്ദര്‍ശിച്ചു. പട്ടണത്തിലെ നിരവധി കടകള്‍ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. നൈജീരിയയിലെ മറ്റ് മേഖലകളില്‍ നിന്നും വിഭിന്നമായി മുസ്ലീങ്ങളും-ക്രിസ്ത്യാനികളും തുല്യ അനുപാതത്തിലുള്ള തെക്ക്-പടിഞ്ഞാറന്‍ നൈജീരിയയില്‍ ഇരുവിഭാഗങ്ങളും വളരെ സമാധാനപൂര്‍വ്വമാണ് കഴിഞ്ഞിരുന്നത്. ഇതിനിടെ നടന്ന ക്രൂരമായ നരഹത്യയുടെ ഞെട്ടലിലാണ് ക്രൈസ്തവ സമൂഹം. : #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JLhxJg189IX5cMgs0mTAwx}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-07-18:36:20.jpg
Keywords: നൈജീ
Category: 1
Sub Category:
Heading: നൈജീരിയയിലെ ക്രൈസ്തവ നരഹത്യ: സ്‌ഫോടക വസ്തുക്കളും വെടിയുണ്ടകളും കണ്ടെടുത്തു
Content: ഓവോ, നൈജീരിയ: ആയുധധാരികള്‍ അന്‍പതോളം ക്രൈസ്തവരെ വെടിവെച്ച് കൊലപ്പെടുത്തിയ നൈജീരിയയിലെ ഓവോ പട്ടണത്തിലെ സെന്റ് ഫ്രാന്‍സിസ് ദേവാലയത്തില്‍നിന്നും സ്ഫോടക വസ്തുക്കളും, എ.കെ 47 തോക്കിന്റെ വെടിയുണ്ടകളും പോലീസ് കണ്ടെടുത്തു. വിശ്വാസികളായി നടിച്ച് അക്രമികളില്‍ ചിലര്‍ ദേവാലയത്തിനുള്ളില്‍ പ്രവേശിക്കുകയും ആയുധധാരികളായ മറ്റ് അക്രമികള്‍ ദേവാലയത്തിനു ചുറ്റുമായി നിലയുറപ്പിച്ചുകൊണ്ട് വിശ്വാസികള്‍ക്കെതിരെ വെടി ഉതിര്‍ക്കുകയുമായിരുന്നുവെന്ന് ദേശീയ പോലീസിന്റെ ഔദ്യോഗിക വക്താവായ ഒലുമുയിവ അഡെജോബി പറഞ്ഞു. അക്രമികള്‍ രക്ഷപ്പെടുവാന്‍ ഉപയോഗിച്ച വാഹനങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ആക്രമണം നടത്തിയവരെ കുറിച്ചോ അവരുടെ ലക്ഷ്യത്തെ കുറിച്ചോ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനിടെ സംസ്ഥാനത്തെ പതാകകള്‍ ഒരാഴ്ചത്തേക്ക് പകുതി താഴ്ത്തിക്കെട്ടുവാന്‍ ഗവര്‍ണ്ണര്‍ അകേരെഡോലു ഉത്തരവിട്ടു. വൈസ് പ്രസിഡന്റ്, ലാഗോസ് സംസ്ഥാനത്തിലെ മുന്‍ ഗവര്‍ണര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ദേവാലയം സന്ദര്‍ശിച്ചു. പട്ടണത്തിലെ നിരവധി കടകള്‍ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. നൈജീരിയയിലെ മറ്റ് മേഖലകളില്‍ നിന്നും വിഭിന്നമായി മുസ്ലീങ്ങളും-ക്രിസ്ത്യാനികളും തുല്യ അനുപാതത്തിലുള്ള തെക്ക്-പടിഞ്ഞാറന്‍ നൈജീരിയയില്‍ ഇരുവിഭാഗങ്ങളും വളരെ സമാധാനപൂര്‍വ്വമാണ് കഴിഞ്ഞിരുന്നത്. ഇതിനിടെ നടന്ന ക്രൂരമായ നരഹത്യയുടെ ഞെട്ടലിലാണ് ക്രൈസ്തവ സമൂഹം. : #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JLhxJg189IX5cMgs0mTAwx}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-07-18:36:20.jpg
Keywords: നൈജീ
Content:
19009
Category: 1
Sub Category:
Heading: സന്യാസിനിയുടെ വൈറല്‍ വീഡിയോയ്ക്കു പിന്നിലെ യാഥാര്‍ത്ഥ്യം വിവരിച്ച് എഫ്ഡിഎം സമൂഹം
Content: മൈസൂര്‍: ജീവനുമേല്‍ ഭീഷണിയുണ്ട് എന്ന പേരില്‍ കന്യാസ്ത്രീ കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയ്ക്കു പിന്നാലെ വ്യക്തമായ വിശദീകരണ കുറിപ്പുമായി ഡോട്ടേഴ്സ് ഓഫ് ഔര്‍ ലേഡി ഓഫ് മേഴ്സി സന്യാസ സമൂഹം. സിസ്റ്റര്‍ എല്‍സീന (സുധ കെ.വി) എന്ന സന്യാസിനിയാണ് വിവിധങ്ങളായ ആരോപണങ്ങളുമായി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ രംഗത്തുവന്നത്. ഇതിന് പിന്നാലെ മാധ്യമങ്ങളിലും വ്യാപകമായ കുപ്രചരണം നടന്നിരിന്നു. .ഈ പശ്ചാത്തലത്തിലാണ് വ്യക്തമായ മറുപടിയുമായി എഫ്. ഡി. എം സുപ്പീരിയര്‍ സിസ്റ്റര്‍ മാര്‍ഗ്ഗരറ്റ് പ്രസ്താവന പുറത്തുവിട്ടിരിക്കുന്നത്. #{blue->none->b->വിശദീകരണ കുറിപ്പിന്റെ പൂര്‍ണ്ണരൂപം: }# 2002 ല്‍ ആദ്യവ്രത വാഗ്ദാനം നടത്തി സന്യാസവസ്ത്രം സ്വീകരിച്ച്, 2008 ല്‍ നിത്യവ്രതം ചെയ്ത് ഞങ്ങളുടെ സന്യാസസഭയുടെ അംഗമായി മാറിയ സിസ്റ്റര്‍ എല്‍സീന ഡിഗ്രി പഠനത്തിന് ശേഷം ഞങ്ങളുടെ വിവിധ സന്യാസ ഭവനങ്ങളില്‍ സേവനം അനുഷ്ഠിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കര്‍ണ്ണാടകയിലെ ഗോണികൊപ്പ, ദേവരപുര എന്ന സ്ഥലത്തിനടുത്ത് ഐ. എം. എസ് ഫാദേഴ്സിന്‍റെ മടിക്കേരി സ്പെഷ്യല്‍ സ്കൂളില്‍ ടീച്ചറായി സേവനം അനുഷ്ഠിച്ചു വരുകയായിരുന്നു. അതേ സമയം 2020 ല്‍ കൊറോണ വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ആ പ്രദേശത്ത് ഹോം സ്റ്റേ നടത്തിയിരുന്ന ഒരു മലയാളി യുവാവ് ജോലി ഇല്ലാതെ ബുദ്ധിമുട്ടുകയും ഐ. എം. എസ് ഫാദേഴ്സിനെ സമീപിച്ച് സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ കനിവ് തോന്നിയ സുപ്പീരിയറച്ചന്‍ ആശ്രമത്തിന്‍റെ കുളം മീന്‍ വളര്‍ത്താനായി ഈ യുവാവിന് പാട്ടത്തിന് കൊടുക്കുകയും ചെയ്തു. ബെഞ്ചമിന്‍ എന്ന ഈ യുവാവ് കേരളത്തില്‍ മാധ്യമരംഗത്ത് ജോലി ചെയ്തിരുന്ന വ്യക്തിയും ജോലിസംബന്ധമായി ചിലരുടെ ഭീഷണി മൂലം നാട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടതായും വന്ന സാഹര്യത്തില്‍ ആണ് കര്‍ണ്ണാടകത്തില്‍ എത്തപ്പെടുന്നത്. സിസ്റ്റര്‍ എല്‍സീനയും ഈ യുവാവും വളരെപ്പെട്ടെന്ന് തന്നെ സൗഹൃദത്തില്‍ ആവുകയും സിസ്റ്റര്‍ എല്‍സീനയുടെ സഹോദരന്‍റെ പുത്രനെ ഈ യുവാവിന് ഒപ്പം കൊണ്ടുവന്ന് നിര്‍ത്തുകയും ഇവര്‍ ഒരുമിച്ച് തോട്ടം ഏറ്റെടുത്ത് ജോലി ചെയ്തുവരുകയും ആയിരുന്നു. അങ്ങനെയിരിക്കെ ആശ്രമത്തിലെ പഴയ എസ്റ്റേറ്റ് മാനേജര്‍ മാറി പുതിയ എസ്റ്റേറ്റ് മാനേജര്‍ ചുമതല ഏറ്റെടുത്തു. ബെഞ്ചമിന്‍ എന്ന യുവാവിന് പാട്ടത്തിന് കൊടുത്തിരുന്ന എഗ്രിമെന്‍റ് പുതുക്കാന്‍ പുതിയ മാനേജരച്ചന്‍ വിസമ്മതിച്ചതോടെ ഈ യുവാവിന് ഐ. എം. എസ് വൈദികരോട് വല്ലാത്ത വൈരാഗ്യമായി. ആ വ്യക്തിയുടെ ഭൂതകാലത്തെക്കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചും ചില സംശയങ്ങള്‍ പലര്‍ക്കും ഉയര്‍ന്നിരുന്നതിനാലാണ് അയാളുമായുള്ള കരാര്‍ പുതുക്കാന്‍ പുതിയ മാനേജര്‍ വിസമ്മതിച്ചത് എന്നുള്ളതായിരുന്നു വാസ്തവം. സിസ്റ്റര്‍ എല്‍സീനയോടും ഇവരുടെ സഹോദര പുത്രനോടും അടുപ്പത്തിലായ ആ യുവാവ് സിസ്റ്റര്‍ എല്‍സീനയുടെ അപ്പച്ചനോടും സഹോദരനോടും വളരെ വേഗം സൗഹൃദം സ്ഥാപിക്കുകയും അവരുടെ ഭവനത്തിലെ നിത്യ സന്ദര്‍ശകന്‍ ആകുകയും ചെയ്തതിനാല്‍ സിസ്റ്റര്‍ എല്‍സീനയുടെ അമ്മയും സന്യാസിനിയായ മൂത്ത സഹോദരിയും ഒഴിച്ച് ആ കുടുംബത്തിലെ ബാക്കിയെല്ലാവരും ഈ യുവാവിന്‍റെ നിയന്ത്രണത്തിലായി. തുടര്‍ന്നുള്ള നാളുകളില്‍ തനിക്ക് വൈദികരോടുള്ള വിരോധം തീര്‍ക്കാന്‍ ബെഞ്ചമിന്‍ സി. എല്‍സീനയെ കരുവാക്കുകയായിരുന്നു എന്നാണ് മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. 2022 ജനുവരി മുതല്‍ സിസ്റ്റര്‍ എല്‍സീനയുടെ സ്വഭാവത്തില്‍ ചില മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതിനാല്‍ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നിന്ന് അധികാരികള്‍ നേരിട്ട് അവരുടെ മഠത്തില്‍ എത്തി പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ പരിശ്രമിച്ചു. പക്ഷെ പലപ്പോഴും സിസ്റ്റര്‍ എല്‍സീന വികാര വിക്ഷോഭത്തോടെ പ്രവര്‍ത്തിക്കുകയും ആക്രമണോത്സുകയായി പെരുമാറുകയും ചെയ്തു. സഹസന്യാസിനിമാരെ അധിക്ഷേപിച്ച് സംസാരിക്കുകയും താന്‍ ആത്മഹത്യ ചെയ്യുമെന്നും കുറ്റം മുഴുവന്‍ സന്യാസ സഭയിലെ അംഗങ്ങളുടെ തലയില്‍ പഴിചാരും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മദര്‍ പ്രൊവിന്‍ഷ്യാളും കൗണ്‍സിലേഴ്സും പല പ്രാവശ്യം സിസ്റ്റര്‍ എല്‍സീനയുടെ മഠത്തില്‍ നേരിട്ട് എത്തി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പരിശ്രമിച്ചപ്പോഴും എല്ലാം സിസ്റ്റര്‍ എല്‍സീന സുഹൃത്തായ യുവാവുമായി ഫോണ്‍ വഴി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ആ യുവാവ് പറയുന്നതുപോലെ എല്ലാം എഫ്. ഡി. എം സിസ്റ്റേഴ്സും ഐ. എം. എസ് ഫാദേഴ്സും ചെയ്യണം എന്ന് ശാഠ്യം പിടിക്കുകയും ചെയ്തു. പുറത്തുനിന്നുള്ള ഒരു വ്യക്തിയുടെ നിര്‍ദ്ദേശം അനുസരിച്ച് പെരുമാറുന്ന സിസ്റ്റര്‍ എല്‍സീന അനുദിനവും വല്ലാതെ അഗ്രസീവ് ആകാന്‍ തുടങ്ങിയതോടെ, മറ്റൊരു സന്യാസസഭയിലെ കന്യാസ്ത്രീ കൂടിയായ സിസ്റ്റര്‍ എല്‍സീനയുടെ മൂത്ത സഹോദരിയെ പ്രശ്നങ്ങളുടെ ഗൗരവം പറഞ്ഞ് മനസ്സിലാക്കാന്‍ ഞങ്ങള്‍ അധികാരികള്‍ തീരുമാനിച്ചു. അതനുസരിച്ച് സിസ്റ്റര്‍ എല്‍സീനയുടെ മൂത്ത സഹോദരിയായ കന്യാസ്ത്രീയെ വിളിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയപ്പോള്‍ കാര്യത്തിന്‍റെ ഗൗരവം മനസിലായ സഹോദരി സ്വന്തം അമ്മയോട് ഈ വിഷയം സംസാരിച്ച് സമ്മതം വാങ്ങിയതിന് ശേഷം സിസ്റ്റര്‍ എല്‍സീനയെ എത്രയും വേഗം ചികിത്സയ്ക്കായി കൊണ്ടുപോകാന്‍ മുന്‍കൈയെടുത്തു. ചികിത്സയ്ക്ക് പോകാന്‍ സഹോദരിയായ സന്യാസിനി പല പ്രാവശ്യം സിസ്റ്റര്‍ എല്‍സീനയെ ഉപദേശിച്ചുവെങ്കിലും അവള്‍ ആ ഉപദേശങ്ങള്‍ ഒന്നും മുഖവിലയ്ക്ക് എടുത്തില്ല. മാര്‍ച്ച് മാസം പകുതിയോടെ 10 ദിവസത്തെ അവധിക്ക് വീട്ടില്‍ പോവുകയാണ് എന്ന് പറഞ്ഞ് മഠത്തില്‍ നിന്നും ഇറങ്ങിയ സിസ്റ്റര്‍ എല്‍സീന മാതാപിതാക്കളെ കാണാന്‍ സ്വന്തം ഭവനത്തില്‍ പോലും പോകാതെ ആ യുവാവിന്‍റെ കൂടെ തങ്ങുകയാണ് ചെയ്തത് എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ തെളിഞ്ഞു. ഞങ്ങളുടെ സഭയില്‍ തുടര്‍ന്ന് താമസിച്ചാല്‍ തന്‍റെ ജീവന്‍ അപകടത്തിലാകുമെന്നും തന്‍റെ മരണത്തിന് കാരണം എഫ്. ഡി. എം സന്യാസ സഭയിലെ അംഗങ്ങള്‍ ആയിരിക്കും എന്നീ ആരോപണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വീഡിയോ ക്ലിപ്പ് സിസ്റ്റര്‍ എല്‍സീന മുന്‍കൂട്ടി തയ്യാറാക്കി സുഹൃത്തായ യുവാവിനും സഹോദര പുത്രനും ഏതാനും ദിവസങ്ങള്‍ മുമ്പ് അയച്ച് കൊടുത്തിരുന്നു. ആദ്യം കന്നഡയില്‍ പറയുന്ന വീഡിയോ വാട്ട്സ്ആപ്പ് വഴിയും ഫെയ്സ്ബുക്ക് വഴിയും കര്‍ണ്ണാടകത്തില്‍ പടര്‍ന്നപ്പോള്‍ സിസ്റ്റര്‍ എല്‍സീനയുടെ സ്വന്തം സഹോദരി തന്നെ രംഗത്ത് വന്ന് സത്യാവസ്ഥ വ്യക്തമാക്കുകയും സത്യം മനസ്സിലാക്കിയ കര്‍ണ്ണാടകത്തിലെ മാധ്യമങ്ങള്‍ നിശബ്ദത പാലിച്ചപ്പോള്‍, ബെഞ്ചമിന്‍റെ നേതൃത്വത്തില്‍ സിസ്റ്റര്‍ എല്‍സീനയെ കൊണ്ട് സത്യവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് പുതിയ ഒരു വീഡിയോ ക്ലിപ്പ് മലയാളത്തില്‍ ജൂണ്‍ 6 ആം തീയതി ഇറക്കി. ആ വീഡിയോ ക്ലിപ്പ് കേരളത്തിലെ മാധ്യമങ്ങള്‍ വഴിയും സോഷ്യല്‍ മീഡിയവഴിയും പരസ്യപ്പെടുത്തി ഞങ്ങളുടെ സന്യാസസഭയുടെ സല്‍പ്പേര് നശിപ്പിക്കാന്‍ ഇവര്‍ പരിശ്രമിക്കുകയും ചെയ്യുന്നത് തീര്‍ത്തും വേദനാജനകമാണ്. സഭയോട് എന്നതിനേക്കാള്‍, സി എല്‍സീനയോട് തന്നെയാണ് വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവര്‍ കൂടുതല്‍ വലിയ പാതകം ചെയ്തുകൊണ്ടിരിക്കുന്നത്. ചികിത്സ ആവശ്യമായിരിക്കുന്ന ഈ സാഹചര്യത്തില്‍ അവര്‍ക്ക് അത് ലഭ്യമാക്കി തിരികെ വരാനുള്ള സാഹചര്യം ഒരുക്കി നല്‍കുകയാണ് ആവശ്യം. ഇക്കാര്യം കര്‍ണാടക പൊലീസിന് വ്യക്തമായിട്ടുള്ളതാണ്. ജൂണ്‍ ആദ്യ ദിനങ്ങളില്‍ സിസ്റ്റര്‍ എല്‍സീനയുടെ സ്വന്തം സഹോദരിയുടെ നേതൃത്വത്തില്‍ മൈസൂര്‍ സൗത്തിലെ സെന്‍റ് മേരീസ് ഹോസ്പിറ്റലില്‍ അവളെ കൗണ്‍സിലിങ്ങിനായി അഡ്മിറ്റ് ചെയ്തിരുന്നു. എന്നാല്‍ സിസ്റ്റര്‍ എല്‍സീനയെ കാണ്‍മാനില്ല എന്നു പറഞ്ഞ് സുഹൃത്തായ യുവാവിന്‍റെ കൂടെ താമസിക്കുന്ന സഹോദര പുത്രന്‍ പോലീസില്‍ പരാതി കൊടുത്തു. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുകയും സ്വന്തം സഹോദരി തന്നെ ആണ് ചികിത്സയ്ക്കു വേണ്ടി സിസ്റ്റര്‍ എല്‍സീനയെ കൊണ്ടു പോയിരിക്കുന്നത് എന്ന് പോലീസിന് വ്യക്തമാകുകയും ചെയ്തു. സിസ്റ്റര്‍ എല്‍സീന ഹോസ്പ്പിറ്റലില്‍ ഉണ്ടെന്നറിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്ക് ഉള്ളില്‍ അച്ഛനും രണ്ട് സഹോദര പുത്രന്‍മാരും സുഹൃത്തായ യുവാവിന്‍റെ കൂടെ വന്ന് ഡോക്ടറുടെ ഉപദേശത്തിന് വിരുദ്ധമായി അവളെ ഡിസ്ചാര്‍ജ് ചെയ്തു കൊണ്ട് പോകാന്‍ പരിശ്രമിച്ചപ്പോള്‍ ആശുപത്രിയിയില്‍ ഉണ്ടായിരുന്ന പോലീസ് ഓഫീസര്‍ സിസ്റ്റര്‍ എല്‍സീനയോട് സ്വന്തം ഇഷ്ടപ്രകാരമാണ് ഡിസ്ചാര്‍ജ് വാങ്ങുന്നതെന്ന് രേഖാമൂലം എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു വിഫലശ്രമം നടത്തിയെങ്കിലും അവര്‍ സിസ്റ്റര്‍ എല്‍സീനയെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ ഡിസ്ചാര്‍ജ് വാങ്ങുന്നതെന്ന് എഴുതി വാങ്ങിച്ചതിന് ശേഷം പിതാവിനും കൂട്ടര്‍ക്കും ഒപ്പം പറഞ്ഞ് അയയ്ക്കുകയും ചെയ്തു. ചുരിദാര്‍ ധരിച്ച് പിതാവിനോടും കൂട്ടരോടും ഒപ്പം പോയ സിസ്റ്റര്‍ എല്‍സീന ബാഹ്യശക്തികളുടെ പ്രേരണയാല്‍ വീണ്ടും ഇന്നലെ (ജൂണ്‍ ആറാം തീയതി) സന്യാസ വസ്ത്രം തിരികെ വേണമെന്ന് പറഞ്ഞ് മഠത്തിലേയ്ക്ക് തിരികെ വന്നു. എങ്കിലും ഞങ്ങളുടെ സന്യാസ സഭയുടെ നിയമം അനുസരിച്ച് അധികാരികളുടെ അനുവാദം കൂടാതെ സിസ്റ്റര്‍ എല്‍സീന സന്യാസ സമൂഹത്തിന് പുറത്ത് പോയതിനാല്‍ സമൂഹത്തിലേയ്ക്ക് തിരികെ വരാത്തിടത്തോളം കാലം ഞങ്ങളുടെ സഭാവസ്ത്രം നല്‍കാന്‍ സാധിക്കില്ല. പ്രത്യേകിച്ച് ക്രൈസ്തവ സന്യാസത്തെയും കത്തോലിക്കാ സഭയെയും താറടിച്ചു കാണിക്കാന്‍ പലരും സന്യാസവസ്ത്രം ഒരു അലങ്കാരമായി ഉപയോഗിക്കുന്ന പ്രവണത കൂടി വരുന്ന ഒരു സാഹചര്യമാണ് ഇന്ന് നമ്മുടെ ചുറ്റിലും ഉള്ളത്. ഈ ദിവസങ്ങളില്‍ നടന്ന സംഭവങ്ങളെല്ലാം ഇറ്റലിയിലുള്ള ഞങ്ങളുടെ സന്യാസ സഭയുടെ ഉന്നതാധികാരികളെ ഞങ്ങള്‍ അറിയിച്ചിട്ടുണ്ട്. സിസ്റ്റര്‍ എല്‍സീന മാതാപിതാക്കളോടൊപ്പം താമസിക്കുന്നുവെന്നാണ് ഇപ്പോള്‍ ഞങ്ങളോട് പറഞ്ഞിരിക്കുന്നത്. ഈ സംഭവവികാസങ്ങള്‍ ഗൗരവ സ്വഭാവമുള്ളതാകയാല്‍, ഞങ്ങളുടെ ഉന്നതാധികാരികളില്‍ നിന്ന് ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്. അതിനുശേഷം തുടര്‍നടപടികളുമായി മുന്നോട്ട് പോകുന്ന കാര്യത്തില്‍ ഞങ്ങള്‍ തീരുമാനം എടുക്കുന്നതാണ്. ഈ ദിവസങ്ങളില്‍ സത്യാവസ്ഥ അറിയുവാനും പ്രതിസന്ധി ഘട്ടങ്ങളില്‍ തളരാതെ ദൈവത്തില്‍ ആശ്രയിച്ച് പിടിച്ചു നില്‍ക്കുവാന്‍ ഞങ്ങളെ ശക്തിപ്പെടുത്തുകയും ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുകയും ഞങ്ങളെ പലതരത്തില്‍ സഹായിക്കുകയും ചെയ്ത ഓരോരുത്തരോടും നന്ദി നിറഞ്ഞ ഹൃദയത്തോടെ... #{black->none->b->Sr. Margaret , Mother Provincial }# #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JLhxJg189IX5cMgs0mTAwx}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-07-20:01:59.jpg
Keywords: വൈറ
Category: 1
Sub Category:
Heading: സന്യാസിനിയുടെ വൈറല്‍ വീഡിയോയ്ക്കു പിന്നിലെ യാഥാര്‍ത്ഥ്യം വിവരിച്ച് എഫ്ഡിഎം സമൂഹം
Content: മൈസൂര്‍: ജീവനുമേല്‍ ഭീഷണിയുണ്ട് എന്ന പേരില്‍ കന്യാസ്ത്രീ കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയ്ക്കു പിന്നാലെ വ്യക്തമായ വിശദീകരണ കുറിപ്പുമായി ഡോട്ടേഴ്സ് ഓഫ് ഔര്‍ ലേഡി ഓഫ് മേഴ്സി സന്യാസ സമൂഹം. സിസ്റ്റര്‍ എല്‍സീന (സുധ കെ.വി) എന്ന സന്യാസിനിയാണ് വിവിധങ്ങളായ ആരോപണങ്ങളുമായി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ രംഗത്തുവന്നത്. ഇതിന് പിന്നാലെ മാധ്യമങ്ങളിലും വ്യാപകമായ കുപ്രചരണം നടന്നിരിന്നു. .ഈ പശ്ചാത്തലത്തിലാണ് വ്യക്തമായ മറുപടിയുമായി എഫ്. ഡി. എം സുപ്പീരിയര്‍ സിസ്റ്റര്‍ മാര്‍ഗ്ഗരറ്റ് പ്രസ്താവന പുറത്തുവിട്ടിരിക്കുന്നത്. #{blue->none->b->വിശദീകരണ കുറിപ്പിന്റെ പൂര്‍ണ്ണരൂപം: }# 2002 ല്‍ ആദ്യവ്രത വാഗ്ദാനം നടത്തി സന്യാസവസ്ത്രം സ്വീകരിച്ച്, 2008 ല്‍ നിത്യവ്രതം ചെയ്ത് ഞങ്ങളുടെ സന്യാസസഭയുടെ അംഗമായി മാറിയ സിസ്റ്റര്‍ എല്‍സീന ഡിഗ്രി പഠനത്തിന് ശേഷം ഞങ്ങളുടെ വിവിധ സന്യാസ ഭവനങ്ങളില്‍ സേവനം അനുഷ്ഠിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കര്‍ണ്ണാടകയിലെ ഗോണികൊപ്പ, ദേവരപുര എന്ന സ്ഥലത്തിനടുത്ത് ഐ. എം. എസ് ഫാദേഴ്സിന്‍റെ മടിക്കേരി സ്പെഷ്യല്‍ സ്കൂളില്‍ ടീച്ചറായി സേവനം അനുഷ്ഠിച്ചു വരുകയായിരുന്നു. അതേ സമയം 2020 ല്‍ കൊറോണ വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ആ പ്രദേശത്ത് ഹോം സ്റ്റേ നടത്തിയിരുന്ന ഒരു മലയാളി യുവാവ് ജോലി ഇല്ലാതെ ബുദ്ധിമുട്ടുകയും ഐ. എം. എസ് ഫാദേഴ്സിനെ സമീപിച്ച് സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ കനിവ് തോന്നിയ സുപ്പീരിയറച്ചന്‍ ആശ്രമത്തിന്‍റെ കുളം മീന്‍ വളര്‍ത്താനായി ഈ യുവാവിന് പാട്ടത്തിന് കൊടുക്കുകയും ചെയ്തു. ബെഞ്ചമിന്‍ എന്ന ഈ യുവാവ് കേരളത്തില്‍ മാധ്യമരംഗത്ത് ജോലി ചെയ്തിരുന്ന വ്യക്തിയും ജോലിസംബന്ധമായി ചിലരുടെ ഭീഷണി മൂലം നാട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടതായും വന്ന സാഹര്യത്തില്‍ ആണ് കര്‍ണ്ണാടകത്തില്‍ എത്തപ്പെടുന്നത്. സിസ്റ്റര്‍ എല്‍സീനയും ഈ യുവാവും വളരെപ്പെട്ടെന്ന് തന്നെ സൗഹൃദത്തില്‍ ആവുകയും സിസ്റ്റര്‍ എല്‍സീനയുടെ സഹോദരന്‍റെ പുത്രനെ ഈ യുവാവിന് ഒപ്പം കൊണ്ടുവന്ന് നിര്‍ത്തുകയും ഇവര്‍ ഒരുമിച്ച് തോട്ടം ഏറ്റെടുത്ത് ജോലി ചെയ്തുവരുകയും ആയിരുന്നു. അങ്ങനെയിരിക്കെ ആശ്രമത്തിലെ പഴയ എസ്റ്റേറ്റ് മാനേജര്‍ മാറി പുതിയ എസ്റ്റേറ്റ് മാനേജര്‍ ചുമതല ഏറ്റെടുത്തു. ബെഞ്ചമിന്‍ എന്ന യുവാവിന് പാട്ടത്തിന് കൊടുത്തിരുന്ന എഗ്രിമെന്‍റ് പുതുക്കാന്‍ പുതിയ മാനേജരച്ചന്‍ വിസമ്മതിച്ചതോടെ ഈ യുവാവിന് ഐ. എം. എസ് വൈദികരോട് വല്ലാത്ത വൈരാഗ്യമായി. ആ വ്യക്തിയുടെ ഭൂതകാലത്തെക്കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചും ചില സംശയങ്ങള്‍ പലര്‍ക്കും ഉയര്‍ന്നിരുന്നതിനാലാണ് അയാളുമായുള്ള കരാര്‍ പുതുക്കാന്‍ പുതിയ മാനേജര്‍ വിസമ്മതിച്ചത് എന്നുള്ളതായിരുന്നു വാസ്തവം. സിസ്റ്റര്‍ എല്‍സീനയോടും ഇവരുടെ സഹോദര പുത്രനോടും അടുപ്പത്തിലായ ആ യുവാവ് സിസ്റ്റര്‍ എല്‍സീനയുടെ അപ്പച്ചനോടും സഹോദരനോടും വളരെ വേഗം സൗഹൃദം സ്ഥാപിക്കുകയും അവരുടെ ഭവനത്തിലെ നിത്യ സന്ദര്‍ശകന്‍ ആകുകയും ചെയ്തതിനാല്‍ സിസ്റ്റര്‍ എല്‍സീനയുടെ അമ്മയും സന്യാസിനിയായ മൂത്ത സഹോദരിയും ഒഴിച്ച് ആ കുടുംബത്തിലെ ബാക്കിയെല്ലാവരും ഈ യുവാവിന്‍റെ നിയന്ത്രണത്തിലായി. തുടര്‍ന്നുള്ള നാളുകളില്‍ തനിക്ക് വൈദികരോടുള്ള വിരോധം തീര്‍ക്കാന്‍ ബെഞ്ചമിന്‍ സി. എല്‍സീനയെ കരുവാക്കുകയായിരുന്നു എന്നാണ് മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. 2022 ജനുവരി മുതല്‍ സിസ്റ്റര്‍ എല്‍സീനയുടെ സ്വഭാവത്തില്‍ ചില മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതിനാല്‍ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നിന്ന് അധികാരികള്‍ നേരിട്ട് അവരുടെ മഠത്തില്‍ എത്തി പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ പരിശ്രമിച്ചു. പക്ഷെ പലപ്പോഴും സിസ്റ്റര്‍ എല്‍സീന വികാര വിക്ഷോഭത്തോടെ പ്രവര്‍ത്തിക്കുകയും ആക്രമണോത്സുകയായി പെരുമാറുകയും ചെയ്തു. സഹസന്യാസിനിമാരെ അധിക്ഷേപിച്ച് സംസാരിക്കുകയും താന്‍ ആത്മഹത്യ ചെയ്യുമെന്നും കുറ്റം മുഴുവന്‍ സന്യാസ സഭയിലെ അംഗങ്ങളുടെ തലയില്‍ പഴിചാരും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മദര്‍ പ്രൊവിന്‍ഷ്യാളും കൗണ്‍സിലേഴ്സും പല പ്രാവശ്യം സിസ്റ്റര്‍ എല്‍സീനയുടെ മഠത്തില്‍ നേരിട്ട് എത്തി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പരിശ്രമിച്ചപ്പോഴും എല്ലാം സിസ്റ്റര്‍ എല്‍സീന സുഹൃത്തായ യുവാവുമായി ഫോണ്‍ വഴി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ആ യുവാവ് പറയുന്നതുപോലെ എല്ലാം എഫ്. ഡി. എം സിസ്റ്റേഴ്സും ഐ. എം. എസ് ഫാദേഴ്സും ചെയ്യണം എന്ന് ശാഠ്യം പിടിക്കുകയും ചെയ്തു. പുറത്തുനിന്നുള്ള ഒരു വ്യക്തിയുടെ നിര്‍ദ്ദേശം അനുസരിച്ച് പെരുമാറുന്ന സിസ്റ്റര്‍ എല്‍സീന അനുദിനവും വല്ലാതെ അഗ്രസീവ് ആകാന്‍ തുടങ്ങിയതോടെ, മറ്റൊരു സന്യാസസഭയിലെ കന്യാസ്ത്രീ കൂടിയായ സിസ്റ്റര്‍ എല്‍സീനയുടെ മൂത്ത സഹോദരിയെ പ്രശ്നങ്ങളുടെ ഗൗരവം പറഞ്ഞ് മനസ്സിലാക്കാന്‍ ഞങ്ങള്‍ അധികാരികള്‍ തീരുമാനിച്ചു. അതനുസരിച്ച് സിസ്റ്റര്‍ എല്‍സീനയുടെ മൂത്ത സഹോദരിയായ കന്യാസ്ത്രീയെ വിളിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയപ്പോള്‍ കാര്യത്തിന്‍റെ ഗൗരവം മനസിലായ സഹോദരി സ്വന്തം അമ്മയോട് ഈ വിഷയം സംസാരിച്ച് സമ്മതം വാങ്ങിയതിന് ശേഷം സിസ്റ്റര്‍ എല്‍സീനയെ എത്രയും വേഗം ചികിത്സയ്ക്കായി കൊണ്ടുപോകാന്‍ മുന്‍കൈയെടുത്തു. ചികിത്സയ്ക്ക് പോകാന്‍ സഹോദരിയായ സന്യാസിനി പല പ്രാവശ്യം സിസ്റ്റര്‍ എല്‍സീനയെ ഉപദേശിച്ചുവെങ്കിലും അവള്‍ ആ ഉപദേശങ്ങള്‍ ഒന്നും മുഖവിലയ്ക്ക് എടുത്തില്ല. മാര്‍ച്ച് മാസം പകുതിയോടെ 10 ദിവസത്തെ അവധിക്ക് വീട്ടില്‍ പോവുകയാണ് എന്ന് പറഞ്ഞ് മഠത്തില്‍ നിന്നും ഇറങ്ങിയ സിസ്റ്റര്‍ എല്‍സീന മാതാപിതാക്കളെ കാണാന്‍ സ്വന്തം ഭവനത്തില്‍ പോലും പോകാതെ ആ യുവാവിന്‍റെ കൂടെ തങ്ങുകയാണ് ചെയ്തത് എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ തെളിഞ്ഞു. ഞങ്ങളുടെ സഭയില്‍ തുടര്‍ന്ന് താമസിച്ചാല്‍ തന്‍റെ ജീവന്‍ അപകടത്തിലാകുമെന്നും തന്‍റെ മരണത്തിന് കാരണം എഫ്. ഡി. എം സന്യാസ സഭയിലെ അംഗങ്ങള്‍ ആയിരിക്കും എന്നീ ആരോപണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വീഡിയോ ക്ലിപ്പ് സിസ്റ്റര്‍ എല്‍സീന മുന്‍കൂട്ടി തയ്യാറാക്കി സുഹൃത്തായ യുവാവിനും സഹോദര പുത്രനും ഏതാനും ദിവസങ്ങള്‍ മുമ്പ് അയച്ച് കൊടുത്തിരുന്നു. ആദ്യം കന്നഡയില്‍ പറയുന്ന വീഡിയോ വാട്ട്സ്ആപ്പ് വഴിയും ഫെയ്സ്ബുക്ക് വഴിയും കര്‍ണ്ണാടകത്തില്‍ പടര്‍ന്നപ്പോള്‍ സിസ്റ്റര്‍ എല്‍സീനയുടെ സ്വന്തം സഹോദരി തന്നെ രംഗത്ത് വന്ന് സത്യാവസ്ഥ വ്യക്തമാക്കുകയും സത്യം മനസ്സിലാക്കിയ കര്‍ണ്ണാടകത്തിലെ മാധ്യമങ്ങള്‍ നിശബ്ദത പാലിച്ചപ്പോള്‍, ബെഞ്ചമിന്‍റെ നേതൃത്വത്തില്‍ സിസ്റ്റര്‍ എല്‍സീനയെ കൊണ്ട് സത്യവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് പുതിയ ഒരു വീഡിയോ ക്ലിപ്പ് മലയാളത്തില്‍ ജൂണ്‍ 6 ആം തീയതി ഇറക്കി. ആ വീഡിയോ ക്ലിപ്പ് കേരളത്തിലെ മാധ്യമങ്ങള്‍ വഴിയും സോഷ്യല്‍ മീഡിയവഴിയും പരസ്യപ്പെടുത്തി ഞങ്ങളുടെ സന്യാസസഭയുടെ സല്‍പ്പേര് നശിപ്പിക്കാന്‍ ഇവര്‍ പരിശ്രമിക്കുകയും ചെയ്യുന്നത് തീര്‍ത്തും വേദനാജനകമാണ്. സഭയോട് എന്നതിനേക്കാള്‍, സി എല്‍സീനയോട് തന്നെയാണ് വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവര്‍ കൂടുതല്‍ വലിയ പാതകം ചെയ്തുകൊണ്ടിരിക്കുന്നത്. ചികിത്സ ആവശ്യമായിരിക്കുന്ന ഈ സാഹചര്യത്തില്‍ അവര്‍ക്ക് അത് ലഭ്യമാക്കി തിരികെ വരാനുള്ള സാഹചര്യം ഒരുക്കി നല്‍കുകയാണ് ആവശ്യം. ഇക്കാര്യം കര്‍ണാടക പൊലീസിന് വ്യക്തമായിട്ടുള്ളതാണ്. ജൂണ്‍ ആദ്യ ദിനങ്ങളില്‍ സിസ്റ്റര്‍ എല്‍സീനയുടെ സ്വന്തം സഹോദരിയുടെ നേതൃത്വത്തില്‍ മൈസൂര്‍ സൗത്തിലെ സെന്‍റ് മേരീസ് ഹോസ്പിറ്റലില്‍ അവളെ കൗണ്‍സിലിങ്ങിനായി അഡ്മിറ്റ് ചെയ്തിരുന്നു. എന്നാല്‍ സിസ്റ്റര്‍ എല്‍സീനയെ കാണ്‍മാനില്ല എന്നു പറഞ്ഞ് സുഹൃത്തായ യുവാവിന്‍റെ കൂടെ താമസിക്കുന്ന സഹോദര പുത്രന്‍ പോലീസില്‍ പരാതി കൊടുത്തു. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുകയും സ്വന്തം സഹോദരി തന്നെ ആണ് ചികിത്സയ്ക്കു വേണ്ടി സിസ്റ്റര്‍ എല്‍സീനയെ കൊണ്ടു പോയിരിക്കുന്നത് എന്ന് പോലീസിന് വ്യക്തമാകുകയും ചെയ്തു. സിസ്റ്റര്‍ എല്‍സീന ഹോസ്പ്പിറ്റലില്‍ ഉണ്ടെന്നറിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്ക് ഉള്ളില്‍ അച്ഛനും രണ്ട് സഹോദര പുത്രന്‍മാരും സുഹൃത്തായ യുവാവിന്‍റെ കൂടെ വന്ന് ഡോക്ടറുടെ ഉപദേശത്തിന് വിരുദ്ധമായി അവളെ ഡിസ്ചാര്‍ജ് ചെയ്തു കൊണ്ട് പോകാന്‍ പരിശ്രമിച്ചപ്പോള്‍ ആശുപത്രിയിയില്‍ ഉണ്ടായിരുന്ന പോലീസ് ഓഫീസര്‍ സിസ്റ്റര്‍ എല്‍സീനയോട് സ്വന്തം ഇഷ്ടപ്രകാരമാണ് ഡിസ്ചാര്‍ജ് വാങ്ങുന്നതെന്ന് രേഖാമൂലം എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു വിഫലശ്രമം നടത്തിയെങ്കിലും അവര്‍ സിസ്റ്റര്‍ എല്‍സീനയെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ ഡിസ്ചാര്‍ജ് വാങ്ങുന്നതെന്ന് എഴുതി വാങ്ങിച്ചതിന് ശേഷം പിതാവിനും കൂട്ടര്‍ക്കും ഒപ്പം പറഞ്ഞ് അയയ്ക്കുകയും ചെയ്തു. ചുരിദാര്‍ ധരിച്ച് പിതാവിനോടും കൂട്ടരോടും ഒപ്പം പോയ സിസ്റ്റര്‍ എല്‍സീന ബാഹ്യശക്തികളുടെ പ്രേരണയാല്‍ വീണ്ടും ഇന്നലെ (ജൂണ്‍ ആറാം തീയതി) സന്യാസ വസ്ത്രം തിരികെ വേണമെന്ന് പറഞ്ഞ് മഠത്തിലേയ്ക്ക് തിരികെ വന്നു. എങ്കിലും ഞങ്ങളുടെ സന്യാസ സഭയുടെ നിയമം അനുസരിച്ച് അധികാരികളുടെ അനുവാദം കൂടാതെ സിസ്റ്റര്‍ എല്‍സീന സന്യാസ സമൂഹത്തിന് പുറത്ത് പോയതിനാല്‍ സമൂഹത്തിലേയ്ക്ക് തിരികെ വരാത്തിടത്തോളം കാലം ഞങ്ങളുടെ സഭാവസ്ത്രം നല്‍കാന്‍ സാധിക്കില്ല. പ്രത്യേകിച്ച് ക്രൈസ്തവ സന്യാസത്തെയും കത്തോലിക്കാ സഭയെയും താറടിച്ചു കാണിക്കാന്‍ പലരും സന്യാസവസ്ത്രം ഒരു അലങ്കാരമായി ഉപയോഗിക്കുന്ന പ്രവണത കൂടി വരുന്ന ഒരു സാഹചര്യമാണ് ഇന്ന് നമ്മുടെ ചുറ്റിലും ഉള്ളത്. ഈ ദിവസങ്ങളില്‍ നടന്ന സംഭവങ്ങളെല്ലാം ഇറ്റലിയിലുള്ള ഞങ്ങളുടെ സന്യാസ സഭയുടെ ഉന്നതാധികാരികളെ ഞങ്ങള്‍ അറിയിച്ചിട്ടുണ്ട്. സിസ്റ്റര്‍ എല്‍സീന മാതാപിതാക്കളോടൊപ്പം താമസിക്കുന്നുവെന്നാണ് ഇപ്പോള്‍ ഞങ്ങളോട് പറഞ്ഞിരിക്കുന്നത്. ഈ സംഭവവികാസങ്ങള്‍ ഗൗരവ സ്വഭാവമുള്ളതാകയാല്‍, ഞങ്ങളുടെ ഉന്നതാധികാരികളില്‍ നിന്ന് ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്. അതിനുശേഷം തുടര്‍നടപടികളുമായി മുന്നോട്ട് പോകുന്ന കാര്യത്തില്‍ ഞങ്ങള്‍ തീരുമാനം എടുക്കുന്നതാണ്. ഈ ദിവസങ്ങളില്‍ സത്യാവസ്ഥ അറിയുവാനും പ്രതിസന്ധി ഘട്ടങ്ങളില്‍ തളരാതെ ദൈവത്തില്‍ ആശ്രയിച്ച് പിടിച്ചു നില്‍ക്കുവാന്‍ ഞങ്ങളെ ശക്തിപ്പെടുത്തുകയും ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുകയും ഞങ്ങളെ പലതരത്തില്‍ സഹായിക്കുകയും ചെയ്ത ഓരോരുത്തരോടും നന്ദി നിറഞ്ഞ ഹൃദയത്തോടെ... #{black->none->b->Sr. Margaret , Mother Provincial }# #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JLhxJg189IX5cMgs0mTAwx}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-07-20:01:59.jpg
Keywords: വൈറ