Contents
Displaying 11001-11010 of 25160 results.
Content:
11315
Category: 1
Sub Category:
Heading: ജീവനെ നെഞ്ചോട് ചേര്‍ത്ത് അമേരിക്ക: പ്രോലൈഫ് നിയമങ്ങളില്‍ 25 ശതമാനം വര്‍ദ്ധനവ്
Content: വാഷിംഗ്‌ടണ്‍ ഡിസി: അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഈ വര്‍ഷത്തെ പ്രോലൈഫ് പ്രവര്‍ത്തനങ്ങളുടെ വിജയ പരാജയങ്ങളെ അക്കമിട്ടു നിരത്തുന്ന പുതിയ റിപ്പോര്‍ട്ടു പ്രതീക്ഷയേകുന്നു. ഗര്‍ഭധാരണം മുതല്‍ സ്വാഭാവിക മരണം വരെയുള്ള ജീവന്റെ സംരക്ഷണത്തിനായി ഈ വര്‍ഷം ഇതുവരെ 58 നിയമങ്ങള്‍ അമേരിക്കയിലെ 22 സംസ്ഥാനങ്ങളിലായി ഒപ്പുവെക്കപ്പെട്ടിട്ടുണ്ടെന്ന് പ്രോലൈഫ് സംഘടനയായ അമേരിക്കന്‍സ് യുണൈറ്റഡ് ഫോര്‍ ലൈഫിന്റെ (എ.യു.എല്‍) പുതിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏതാണ്ട് 25 ശതമാനത്തിന്റെ വര്‍ദ്ധനവാണിത്. ഈ നിയമങ്ങള്‍ ഗര്‍ഭഛിദ്രം കുറയ്ക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പ്രത്യേകം സൂചിപ്പിക്കുന്നത്. കണക്കുകള്‍ പ്രകാരം അമേരിക്കയിലെ 46 സംസ്ഥാനങ്ങളില്‍ പ്രോലൈഫ് നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. മൈനെ, ന്യൂ ജേഴ്സി എന്നീ രണ്ട് സംസ്ഥാനങ്ങളില്‍ ഡോക്ടര്‍മാരുടെ സഹായത്തോടെയുള്ള ദയാവധം അനുവദനീയമായെങ്കിലും ഏഴു സംസ്ഥാനങ്ങളില്‍ ദയാവധത്തിന് അനുമതി കൊണ്ടുവരാനുള്ള നീക്കം പരാജയപ്പെട്ടു. അര്‍ക്കന്‍സാസില്‍ ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യ കുറ്റകരമാക്കിയതെന്നതും ശ്രദ്ധേയമാണ്. നിരവധി സംസ്ഥാനങ്ങളില്‍ ഭ്രൂണത്തില്‍ ഹൃദയമിടിപ്പ് പ്രത്യക്ഷപ്പെട്ടതിനു ശേഷമുള്ള (8 ആഴ്ചകള്‍) ഭ്രൂണഹത്യ വിലക്കിക്കൊണ്ടുള്ള നിയമനിര്‍മ്മാണം നടക്കുകയുണ്ടായി. സംസ്ഥാന-ഫെഡറല്‍ കോടതികളില്‍ ഈ നിയമം വെല്ലുവിളിക്കപ്പെട്ടെങ്കിലും അര്‍ക്കന്‍സാസ്, ടെന്നസ്സി, കെന്റക്കി, മിസ്സൌറി എന്നീ സംസ്ഥാനങ്ങളില്‍ ഉപാധികളോടെ അബോര്‍ഷന്‍ വിരുദ്ധ നിയമങ്ങള്‍ പാസ്സാക്കപ്പെട്ടതും പ്രോലൈഫ് പ്രവര്‍ത്തകാരുടെ വിജയമായി കണക്കാക്കപ്പെടുന്നു. ഇദാഹോ, സൗത്ത് ഡക്കോട്ട, അര്‍ക്കന്‍സാസ്, ടെന്നസി, വ്യോമിംഗ് എന്നീ സംസ്ഥാനങ്ങളില്‍ അബോര്‍ഷന്‍ റിപ്പോര്‍ട്ടിംഗ് സുതാര്യമാക്കിക്കൊണ്ടുള്ള ബില്ലുകളും, അര്‍ക്കന്‍സാസ്, കെന്റക്കി, നെര്‍ബാസ്ക, നോര്‍ത്ത് ഡക്കോട്ട, ഒക്ലാഹോമ എന്നീ സംസ്ഥാനങ്ങളില്‍ അബോര്‍ഷന്‍ ഗുളികകളുടെ പാര്‍ശ്വഫലങ്ങള്‍ വിവരിക്കുന്ന കൗണ്‍സലിംഗ് ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ബില്ലും പാസ്സാക്കപ്പെട്ടു. നാലോളം സംസ്ഥാനങ്ങളില്‍ ഡൌണ്‍ സിന്‍ഡ്രോം കണ്ടെത്തിയ ശിശുക്കളുടെ സംരക്ഷണത്തിനായുള്ള പാരെന്റല്‍ ഡിസ്ക്രിമിനേഷന്‍ ആക്റ്റ് പാസ്സാക്കിയതും ട്രംപ് ഭരണകൂടം പിന്തുടരുന്ന പ്രോലൈഫ് പ്രവര്‍ത്തനങ്ങളുടെ വിജയമായി വിലയിരുത്തപ്പെടുന്നു.
Image: /content_image/News/News-2019-09-30-13:58:07.jpg
Keywords: അമേരിക്ക, ഗര്‍ഭഛി
Category: 1
Sub Category:
Heading: ജീവനെ നെഞ്ചോട് ചേര്‍ത്ത് അമേരിക്ക: പ്രോലൈഫ് നിയമങ്ങളില്‍ 25 ശതമാനം വര്‍ദ്ധനവ്
Content: വാഷിംഗ്‌ടണ്‍ ഡിസി: അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഈ വര്‍ഷത്തെ പ്രോലൈഫ് പ്രവര്‍ത്തനങ്ങളുടെ വിജയ പരാജയങ്ങളെ അക്കമിട്ടു നിരത്തുന്ന പുതിയ റിപ്പോര്‍ട്ടു പ്രതീക്ഷയേകുന്നു. ഗര്‍ഭധാരണം മുതല്‍ സ്വാഭാവിക മരണം വരെയുള്ള ജീവന്റെ സംരക്ഷണത്തിനായി ഈ വര്‍ഷം ഇതുവരെ 58 നിയമങ്ങള്‍ അമേരിക്കയിലെ 22 സംസ്ഥാനങ്ങളിലായി ഒപ്പുവെക്കപ്പെട്ടിട്ടുണ്ടെന്ന് പ്രോലൈഫ് സംഘടനയായ അമേരിക്കന്‍സ് യുണൈറ്റഡ് ഫോര്‍ ലൈഫിന്റെ (എ.യു.എല്‍) പുതിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏതാണ്ട് 25 ശതമാനത്തിന്റെ വര്‍ദ്ധനവാണിത്. ഈ നിയമങ്ങള്‍ ഗര്‍ഭഛിദ്രം കുറയ്ക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പ്രത്യേകം സൂചിപ്പിക്കുന്നത്. കണക്കുകള്‍ പ്രകാരം അമേരിക്കയിലെ 46 സംസ്ഥാനങ്ങളില്‍ പ്രോലൈഫ് നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. മൈനെ, ന്യൂ ജേഴ്സി എന്നീ രണ്ട് സംസ്ഥാനങ്ങളില്‍ ഡോക്ടര്‍മാരുടെ സഹായത്തോടെയുള്ള ദയാവധം അനുവദനീയമായെങ്കിലും ഏഴു സംസ്ഥാനങ്ങളില്‍ ദയാവധത്തിന് അനുമതി കൊണ്ടുവരാനുള്ള നീക്കം പരാജയപ്പെട്ടു. അര്‍ക്കന്‍സാസില്‍ ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യ കുറ്റകരമാക്കിയതെന്നതും ശ്രദ്ധേയമാണ്. നിരവധി സംസ്ഥാനങ്ങളില്‍ ഭ്രൂണത്തില്‍ ഹൃദയമിടിപ്പ് പ്രത്യക്ഷപ്പെട്ടതിനു ശേഷമുള്ള (8 ആഴ്ചകള്‍) ഭ്രൂണഹത്യ വിലക്കിക്കൊണ്ടുള്ള നിയമനിര്‍മ്മാണം നടക്കുകയുണ്ടായി. സംസ്ഥാന-ഫെഡറല്‍ കോടതികളില്‍ ഈ നിയമം വെല്ലുവിളിക്കപ്പെട്ടെങ്കിലും അര്‍ക്കന്‍സാസ്, ടെന്നസ്സി, കെന്റക്കി, മിസ്സൌറി എന്നീ സംസ്ഥാനങ്ങളില്‍ ഉപാധികളോടെ അബോര്‍ഷന്‍ വിരുദ്ധ നിയമങ്ങള്‍ പാസ്സാക്കപ്പെട്ടതും പ്രോലൈഫ് പ്രവര്‍ത്തകാരുടെ വിജയമായി കണക്കാക്കപ്പെടുന്നു. ഇദാഹോ, സൗത്ത് ഡക്കോട്ട, അര്‍ക്കന്‍സാസ്, ടെന്നസി, വ്യോമിംഗ് എന്നീ സംസ്ഥാനങ്ങളില്‍ അബോര്‍ഷന്‍ റിപ്പോര്‍ട്ടിംഗ് സുതാര്യമാക്കിക്കൊണ്ടുള്ള ബില്ലുകളും, അര്‍ക്കന്‍സാസ്, കെന്റക്കി, നെര്‍ബാസ്ക, നോര്‍ത്ത് ഡക്കോട്ട, ഒക്ലാഹോമ എന്നീ സംസ്ഥാനങ്ങളില്‍ അബോര്‍ഷന്‍ ഗുളികകളുടെ പാര്‍ശ്വഫലങ്ങള്‍ വിവരിക്കുന്ന കൗണ്‍സലിംഗ് ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ബില്ലും പാസ്സാക്കപ്പെട്ടു. നാലോളം സംസ്ഥാനങ്ങളില്‍ ഡൌണ്‍ സിന്‍ഡ്രോം കണ്ടെത്തിയ ശിശുക്കളുടെ സംരക്ഷണത്തിനായുള്ള പാരെന്റല്‍ ഡിസ്ക്രിമിനേഷന്‍ ആക്റ്റ് പാസ്സാക്കിയതും ട്രംപ് ഭരണകൂടം പിന്തുടരുന്ന പ്രോലൈഫ് പ്രവര്‍ത്തനങ്ങളുടെ വിജയമായി വിലയിരുത്തപ്പെടുന്നു.
Image: /content_image/News/News-2019-09-30-13:58:07.jpg
Keywords: അമേരിക്ക, ഗര്‍ഭഛി
Content:
11316
Category: 1
Sub Category:
Heading: ആഗോള സഭ അസാധാരണ മിഷ്ണറി മാസത്തിലേക്ക്: ലോകമെമ്പാടും വിപുലമായ ഒരുക്കങ്ങൾ
Content: ഫ്രാൻസിസ് പാപ്പ ആഗോള കത്തോലിക്ക സഭയിൽ പ്രഖ്യാപിച്ച അസാധാരണ മിഷ്ണറി മാസത്തിന് ഇന്ന് ആരംഭം. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ വെച്ച് ഇറ്റാലിയന്‍ സമയം വൈകിട്ട് 5.15ന് ( ഇന്ന് രാത്രി 8.45) ആരംഭിക്കുന്ന ചടങ്ങില്‍വെച്ചു ഫ്രാന്‍സിസ് പാപ്പ അസാധാരണ മിഷ്ണറി മാസത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കും. കോംബോണി മിഷ്ണറീസ്, സവേരിയന്‍സ്, മിഷ്ണറീസ് ഓഫ് ദി കോണ്‍സോലാറ്റാ, പി.ഐ.എം.ഇ, മിഷ്ണറീസ് ഓഫ് ദി ഇമ്മാക്കുലേറ്റ് തുടങ്ങി ഇറ്റലിയിലെ എട്ടോളം മിഷ്ണറി സ്ഥാപനങ്ങള്‍ തയ്യാറാക്കിയ പ്രാര്‍ത്ഥനകളും സാക്ഷ്യങ്ങളുമായി ആരംഭിക്കുന്ന ചടങ്ങിന്റെ അവസാനം പാപ്പ പ്രേഷിതര്‍ക്ക് കുരിശുരൂപം കൈമാറും. ബനഡിക്ട് പതിനഞ്ചാമന്‍ പാപ്പയുടെ മാക്‌സിമം ഇല്യൂഡ് എന്ന പ്രബോധന രേഖയുടെ ശതാബ്ദിയുടെ പശ്ചാത്തലത്തിലാണ് അസാധാരണ മിഷന്‍ മാസാചരണത്തിന് പാപ്പ ആഹ്വാനം ചെയ്തിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. മാമ്മോദീസയിലൂടെ അയയ്ക്കപ്പെട്ടവര്‍ എന്നതാണ് അസാധാരണ മിഷന്‍ മാസാചരണത്തിന്റെ പ്രമേയം. പ്രത്യേക മിഷന്‍ മാസാചരണം സഭയുടെ പ്രേഷിത കാഴ്ചപ്പാടുകളിലും പ്രവര്‍ത്തനങ്ങളിലും നവീനമായ ഉണര്‍വ് ആഹ്വാനം ചെയ്യുന്നതാണെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. അസാധാരണ മിഷ്ണറി മാസ ആചരണം ഭാരത സഭയിലും പ്രത്യേകമായ വിധത്തിൽ നടത്തുന്നുണ്ട്.
Image: /content_image/News/News-2019-10-01-00:12:15.jpg
Keywords: അസാധാരണ
Category: 1
Sub Category:
Heading: ആഗോള സഭ അസാധാരണ മിഷ്ണറി മാസത്തിലേക്ക്: ലോകമെമ്പാടും വിപുലമായ ഒരുക്കങ്ങൾ
Content: ഫ്രാൻസിസ് പാപ്പ ആഗോള കത്തോലിക്ക സഭയിൽ പ്രഖ്യാപിച്ച അസാധാരണ മിഷ്ണറി മാസത്തിന് ഇന്ന് ആരംഭം. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ വെച്ച് ഇറ്റാലിയന്‍ സമയം വൈകിട്ട് 5.15ന് ( ഇന്ന് രാത്രി 8.45) ആരംഭിക്കുന്ന ചടങ്ങില്‍വെച്ചു ഫ്രാന്‍സിസ് പാപ്പ അസാധാരണ മിഷ്ണറി മാസത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കും. കോംബോണി മിഷ്ണറീസ്, സവേരിയന്‍സ്, മിഷ്ണറീസ് ഓഫ് ദി കോണ്‍സോലാറ്റാ, പി.ഐ.എം.ഇ, മിഷ്ണറീസ് ഓഫ് ദി ഇമ്മാക്കുലേറ്റ് തുടങ്ങി ഇറ്റലിയിലെ എട്ടോളം മിഷ്ണറി സ്ഥാപനങ്ങള്‍ തയ്യാറാക്കിയ പ്രാര്‍ത്ഥനകളും സാക്ഷ്യങ്ങളുമായി ആരംഭിക്കുന്ന ചടങ്ങിന്റെ അവസാനം പാപ്പ പ്രേഷിതര്‍ക്ക് കുരിശുരൂപം കൈമാറും. ബനഡിക്ട് പതിനഞ്ചാമന്‍ പാപ്പയുടെ മാക്‌സിമം ഇല്യൂഡ് എന്ന പ്രബോധന രേഖയുടെ ശതാബ്ദിയുടെ പശ്ചാത്തലത്തിലാണ് അസാധാരണ മിഷന്‍ മാസാചരണത്തിന് പാപ്പ ആഹ്വാനം ചെയ്തിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. മാമ്മോദീസയിലൂടെ അയയ്ക്കപ്പെട്ടവര്‍ എന്നതാണ് അസാധാരണ മിഷന്‍ മാസാചരണത്തിന്റെ പ്രമേയം. പ്രത്യേക മിഷന്‍ മാസാചരണം സഭയുടെ പ്രേഷിത കാഴ്ചപ്പാടുകളിലും പ്രവര്‍ത്തനങ്ങളിലും നവീനമായ ഉണര്‍വ് ആഹ്വാനം ചെയ്യുന്നതാണെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. അസാധാരണ മിഷ്ണറി മാസ ആചരണം ഭാരത സഭയിലും പ്രത്യേകമായ വിധത്തിൽ നടത്തുന്നുണ്ട്.
Image: /content_image/News/News-2019-10-01-00:12:15.jpg
Keywords: അസാധാരണ
Content:
11317
Category: 13
Sub Category:
Heading: ദൈവവചന ഞായര്‍ ആചരണത്തിന് ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ലത്തീന്‍ ആരാധന ക്രമപ്രകാരമുള്ള ആണ്ടുവട്ടത്തിലെ മൂന്നാം ഞായര്‍ ദൈവവചന ഞായറായി ആചരിക്കണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. 'അപ്പെര്യൂത് ഇല്ലിസ്' എന്ന പേരില്‍ ഇന്നലെ പുറപ്പെടുവിച്ച മോട്ടു പ്രോപിയൊ അഥവാ സ്വയാധികാര പ്രബോധനത്തിലാണ് മാര്‍പാപ്പ ഇക്കാര്യം അറിയിച്ചത്. ബൈബിള്‍ പഠനത്തിനും വിചിന്തനത്തിനുമായി വര്‍ഷത്തിലെ ഒരു പ്രത്യേക ദിവസം എന്ന രീതിയില്‍ മാത്രം ഇതിനെ കാണരുതെന്നും വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കേണ്ട പ്രക്രിയയാണിതെന്നും മാര്‍പാപ്പ ഓര്‍മിപ്പിച്ചു. വിശുദ്ധ ലിഖിതങ്ങളെക്കുറിച്ചുള്ള അറിവും സ്‌നേഹവും െ്രെകസ്തവ ജീവിതത്തിന് അത്യാവശ്യമാണ്. ദൈവവചനവുമായി അടുത്തബന്ധം പുലര്‍ത്താത്ത പക്ഷം നമ്മുടെ ഹൃദയം തണുത്തുപോകും. ഉത്ഥിതനായ കര്‍ത്താവുമായും വിശ്വാസികളുടെ സമൂഹവുമായും തിരുലിഖിതവുമായുള്ള ബന്ധം ക്രൈസ്തവ അസ്തിത്വത്തിന്റെ സത്തയാണ്. തിരുലിഖിതങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ ക്രിസ്തുവിനെക്കുറിച്ചുള്ള അജ്ഞത തന്നെയാണെന്നും പാപ്പ പറഞ്ഞു.
Image: /content_image/News/News-2019-10-01-00:04:24.jpg
Keywords: പാപ്പ, വചന
Category: 13
Sub Category:
Heading: ദൈവവചന ഞായര്‍ ആചരണത്തിന് ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ലത്തീന്‍ ആരാധന ക്രമപ്രകാരമുള്ള ആണ്ടുവട്ടത്തിലെ മൂന്നാം ഞായര്‍ ദൈവവചന ഞായറായി ആചരിക്കണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. 'അപ്പെര്യൂത് ഇല്ലിസ്' എന്ന പേരില്‍ ഇന്നലെ പുറപ്പെടുവിച്ച മോട്ടു പ്രോപിയൊ അഥവാ സ്വയാധികാര പ്രബോധനത്തിലാണ് മാര്‍പാപ്പ ഇക്കാര്യം അറിയിച്ചത്. ബൈബിള്‍ പഠനത്തിനും വിചിന്തനത്തിനുമായി വര്‍ഷത്തിലെ ഒരു പ്രത്യേക ദിവസം എന്ന രീതിയില്‍ മാത്രം ഇതിനെ കാണരുതെന്നും വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കേണ്ട പ്രക്രിയയാണിതെന്നും മാര്‍പാപ്പ ഓര്‍മിപ്പിച്ചു. വിശുദ്ധ ലിഖിതങ്ങളെക്കുറിച്ചുള്ള അറിവും സ്‌നേഹവും െ്രെകസ്തവ ജീവിതത്തിന് അത്യാവശ്യമാണ്. ദൈവവചനവുമായി അടുത്തബന്ധം പുലര്‍ത്താത്ത പക്ഷം നമ്മുടെ ഹൃദയം തണുത്തുപോകും. ഉത്ഥിതനായ കര്‍ത്താവുമായും വിശ്വാസികളുടെ സമൂഹവുമായും തിരുലിഖിതവുമായുള്ള ബന്ധം ക്രൈസ്തവ അസ്തിത്വത്തിന്റെ സത്തയാണ്. തിരുലിഖിതങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ ക്രിസ്തുവിനെക്കുറിച്ചുള്ള അജ്ഞത തന്നെയാണെന്നും പാപ്പ പറഞ്ഞു.
Image: /content_image/News/News-2019-10-01-00:04:24.jpg
Keywords: പാപ്പ, വചന
Content:
11318
Category: 1
Sub Category:
Heading: കത്തോലിക്ക കോണ്‍ഗ്രസ് പ്രഥമ ആഗോള സമ്മേളനത്തിന് തിരി തെളിഞ്ഞു
Content: ദുബായ്: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ ദുബായില്‍ സംഘടിപ്പിച്ച പ്രഥമ ആഗോള സമ്മേളനത്തില്‍ തിരിതെളിഞ്ഞു. ഓരോ മനുഷ്യനും അപരനുവേണ്ടി സൃഷ്ടിക്കപ്പെട്ടവനാണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദേശത്തില്‍ പറഞ്ഞു. കത്തോലിക്ക കോണ്‍ഗ്രസ് സഭയിലും സമൂഹത്തിലും ജനങ്ങളുടെ എല്ലാ ജീവിത മേഖലകളിലും സമര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കത്തോലിക്ക കോണ്‍ഗ്രസിലൂടെ സമൂഹത്തിന്റെ പൂര്‍ണ സംരക്ഷണത്തിനായി പദ്ധതികള്‍ ആരംഭിക്കുക എന്നതാണ് ഗ്ലോബല്‍ മീറ്റിന്റെ മുഖ്യ ലക്ഷ്യമെന്ന് അധ്യക്ഷത വഹിച്ച ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു. ക്രിസ്തുവില്‍ എല്ലാ വിശ്വാസികളും ഒരേ സാഹോദര്യമാണ് അനുഭവിക്കുന്നതെന്ന് ഉദ്ഘാടന സന്ദേശം നല്‍കിയ യുഎഇ ബിഷപ്പ് പോള്‍ ഹിന്‍ഡര്‍ പ്രസ്താവിച്ചു. സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ബിഷപ്പ് ലെഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ആമുഖ പ്രഭാഷണം നടത്തി. രാമനാഥപുരം ബിഷപ്പ് മാര്‍ പോള്‍ ആലപ്പാട്ട്, ബെന്നി പുളിക്കക്കര, അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, സോണി മനോജ് എന്നിവര്‍ സംസാരിച്ചു. സമൂഹത്തിന്റെ ശാക്തീകരണം എന്ന വിഷയത്തില്‍ ഇസാഫ് ചെയര്‍മാന്‍ പോള്‍ തോമസ് മുഖ്യപ്രഭാഷണം നടത്തി. പി.ജെ. ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗം തലശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്തു. തോമസ് ചാഴികാടന്‍ എംപി, രാഷ്ട്ര ദീപിക ലിമിറ്റഡ് എംഡി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ജോണിക്കുട്ടി തോമസ്, സിജില്‍ പാലക്കലോടി, മുന്‍ എംപി പി.സി. തോമസ്, ബെന്നി ആന്റണി, റോയി വര്‍ഗീസ് ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/News/News-2019-10-01-00:10:29.jpg
Keywords: കോണ്‍ഗ്ര
Category: 1
Sub Category:
Heading: കത്തോലിക്ക കോണ്‍ഗ്രസ് പ്രഥമ ആഗോള സമ്മേളനത്തിന് തിരി തെളിഞ്ഞു
Content: ദുബായ്: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ ദുബായില്‍ സംഘടിപ്പിച്ച പ്രഥമ ആഗോള സമ്മേളനത്തില്‍ തിരിതെളിഞ്ഞു. ഓരോ മനുഷ്യനും അപരനുവേണ്ടി സൃഷ്ടിക്കപ്പെട്ടവനാണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദേശത്തില്‍ പറഞ്ഞു. കത്തോലിക്ക കോണ്‍ഗ്രസ് സഭയിലും സമൂഹത്തിലും ജനങ്ങളുടെ എല്ലാ ജീവിത മേഖലകളിലും സമര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കത്തോലിക്ക കോണ്‍ഗ്രസിലൂടെ സമൂഹത്തിന്റെ പൂര്‍ണ സംരക്ഷണത്തിനായി പദ്ധതികള്‍ ആരംഭിക്കുക എന്നതാണ് ഗ്ലോബല്‍ മീറ്റിന്റെ മുഖ്യ ലക്ഷ്യമെന്ന് അധ്യക്ഷത വഹിച്ച ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു. ക്രിസ്തുവില്‍ എല്ലാ വിശ്വാസികളും ഒരേ സാഹോദര്യമാണ് അനുഭവിക്കുന്നതെന്ന് ഉദ്ഘാടന സന്ദേശം നല്‍കിയ യുഎഇ ബിഷപ്പ് പോള്‍ ഹിന്‍ഡര്‍ പ്രസ്താവിച്ചു. സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ബിഷപ്പ് ലെഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ആമുഖ പ്രഭാഷണം നടത്തി. രാമനാഥപുരം ബിഷപ്പ് മാര്‍ പോള്‍ ആലപ്പാട്ട്, ബെന്നി പുളിക്കക്കര, അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, സോണി മനോജ് എന്നിവര്‍ സംസാരിച്ചു. സമൂഹത്തിന്റെ ശാക്തീകരണം എന്ന വിഷയത്തില്‍ ഇസാഫ് ചെയര്‍മാന്‍ പോള്‍ തോമസ് മുഖ്യപ്രഭാഷണം നടത്തി. പി.ജെ. ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗം തലശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്തു. തോമസ് ചാഴികാടന്‍ എംപി, രാഷ്ട്ര ദീപിക ലിമിറ്റഡ് എംഡി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ജോണിക്കുട്ടി തോമസ്, സിജില്‍ പാലക്കലോടി, മുന്‍ എംപി പി.സി. തോമസ്, ബെന്നി ആന്റണി, റോയി വര്‍ഗീസ് ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/News/News-2019-10-01-00:10:29.jpg
Keywords: കോണ്‍ഗ്ര
Content:
11319
Category: 13
Sub Category:
Heading: അസാധാരണ മിഷന്‍ മാസാചരണം മിഷ്ണറിമാര്‍ക്ക് കരുത്ത് പകരുമെന്ന് സീറോ മലബാര്‍ സഭ
Content: കൊച്ചി: മിഷന്‍ ചൈതന്യം സഭയില്‍ ഉജ്വലിക്കാനും മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരാനും വേണ്ടി അസാധാരണ മിഷന്‍ മാസാചരണം സഹായകമാകുമെന്നു പ്രത്യാശിക്കുന്നതായി സുവിശേഷവല്‍കരണത്തിനും പ്രവാസികളുടെ അജപാലന ശുശ്രൂഷയ്ക്കും വേണ്ടിയുള്ള സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. സെബാസ്റ്റൃന്‍ മുട്ടംതൊട്ടില്‍. ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനംചെയ്ത അസാധാരണ മിഷന്‍ മാസാചരണത്തിന്റെ (ഒക്ടോബര്‍) ഭാഗമായി സീറോ മലബാര്‍ സഭയില്‍ വിപുലമായ കര്‍മ പരിപാടികള്‍ക്കു രൂപം നല്‍കിയിട്ടുണ്ട്. സുവിശേഷവത്കരണത്തിനും പ്രവാസികളുടെ അജപാലന ശുശ്രൂഷയ്ക്കും വേണ്ടിയുള്ള സഭയുടെ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ കമ്മീഷനും സീറോ മലബാര്‍ മിഷനും സംയുക്തമായി തയാറാക്കിയ കര്‍മപദ്ധതികള്‍ എല്ലാ ഇടവകകളിലും സമര്‍പ്പിത സമൂഹങ്ങളിലും കുടുംബങ്ങളിലും പ്രാവര്‍ത്തികമാക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് കര്‍മപരിപാടികളിലുള്ളത്. ഒക്ടോബര്‍ മാസം മുഴുവന്‍ എല്ലാ കുടുംബങ്ങളിലും സമര്‍പ്പിത സമൂഹങ്ങളിലും ഇടവകകളിലും മാര്‍പാപ്പ നിര്‍ദേശിച്ചിരിക്കുന്ന പ്രാര്‍ഥന ചൊല്ലണം. ഈ പ്രാര്‍ഥനയുടെ മലയാള പരിഭാഷ കമ്മീഷന്റെ വെബ്‌സൈറ്റിലും രൂപതകളുടെയും സമര്‍പ്പിത സമൂഹങ്ങളുടെയും വെബ്‌സൈറ്റുകളിലുമുണ്ട്. ചെറുപുഷ്പ മിഷന്‍ ലീഗിന്റെ സഹായം ഇതിനു ലഭിക്കും. മാസത്തിലെ എല്ലാ ദിവസങ്ങളിലും മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളിലും വെബ്‌സൈറ്റുകളിലും ഫിയാത്ത് മിഷന്റെ സഹകരണത്തോടെ ലഭ്യമാക്കും. ജനതകളുടെ സുവിശേഷവത്കരണത്തിനുവേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയം നിര്‍ദേശിച്ചിരിക്കുന്ന വിശുദ്ധ ഗ്രന്ഥവായനകള്‍ അടിസ്ഥാനമാക്കി ഒക്ടോബര്‍ മാസത്തിലെ എല്ലാ ദിവസങ്ങളിലും വചനവ്യാഖ്യാനവും അനുബന്ധ വിചിന്തനങ്ങളും ദിവ്യകാരുണ്യ മിഷനറി സഭയുടെ ലൈഫ്‌ഡേ എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്റെ സഹായത്തോടെ ലഭ്യമാക്കും. ജപമാല മാസമായി ആചരിക്കുന്ന ഒക്ടോബറില്‍ ദേവാലയങ്ങളിലെ ഒരുദിവസത്തെ ദിവ്യബലിയും ആരാധനയും ജപമാലയും മിഷനുവേണ്ടി സമര്‍പ്പിക്കും. രൂപതകളും സമര്‍പ്പിത സമൂഹങ്ങളും അല്മായ പ്രേഷിതരും നടത്തുന്ന ധ്യാനകേന്ദ്രങ്ങളില്‍ മിഷനെക്കുറിച്ചുള്ള അവബോധം നല്‍കുന്ന ഒരു മിഷന്‍ ധ്യാനമെങ്കിലും സംഘടിപ്പിക്കണം. ഫിയാത്ത് മിഷന്റെയും ക്രിസ്റ്റീന്‍ ടീമിന്റെയും സഹകരണം ഇക്കാര്യത്തിലുണ്ടാകും. സാധാരണ നടത്തപ്പെടുന്ന ധ്യാനങ്ങളില്‍ ഒരു പ്രഭാഷണം എങ്കിലും മിഷനെക്കുറിച്ചുള്ളതാവണം. മിഷന്‍ ഞായര്‍ കൂടുതല്‍ തീക്ഷ്ണതയോടെ ആഘോഷിക്കണം. ആ ദിവസമോ, അല്ലെങ്കില്‍ ഒക്ടോബര്‍ മാസത്തിലെ മറ്റേതെങ്കിലും ഞായറാഴ്ചയോ, ഒരു മിഷനറി വൈദികന്റെ അനുഭവം ജനങ്ങളുമായി പങ്കുവയ്ക്കാനുള്ള അവസരമൊരുക്കും.
Image: /content_image/India/India-2019-10-01-00:22:55.jpg
Keywords: അസാധാ
Category: 13
Sub Category:
Heading: അസാധാരണ മിഷന്‍ മാസാചരണം മിഷ്ണറിമാര്‍ക്ക് കരുത്ത് പകരുമെന്ന് സീറോ മലബാര്‍ സഭ
Content: കൊച്ചി: മിഷന്‍ ചൈതന്യം സഭയില്‍ ഉജ്വലിക്കാനും മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരാനും വേണ്ടി അസാധാരണ മിഷന്‍ മാസാചരണം സഹായകമാകുമെന്നു പ്രത്യാശിക്കുന്നതായി സുവിശേഷവല്‍കരണത്തിനും പ്രവാസികളുടെ അജപാലന ശുശ്രൂഷയ്ക്കും വേണ്ടിയുള്ള സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. സെബാസ്റ്റൃന്‍ മുട്ടംതൊട്ടില്‍. ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനംചെയ്ത അസാധാരണ മിഷന്‍ മാസാചരണത്തിന്റെ (ഒക്ടോബര്‍) ഭാഗമായി സീറോ മലബാര്‍ സഭയില്‍ വിപുലമായ കര്‍മ പരിപാടികള്‍ക്കു രൂപം നല്‍കിയിട്ടുണ്ട്. സുവിശേഷവത്കരണത്തിനും പ്രവാസികളുടെ അജപാലന ശുശ്രൂഷയ്ക്കും വേണ്ടിയുള്ള സഭയുടെ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ കമ്മീഷനും സീറോ മലബാര്‍ മിഷനും സംയുക്തമായി തയാറാക്കിയ കര്‍മപദ്ധതികള്‍ എല്ലാ ഇടവകകളിലും സമര്‍പ്പിത സമൂഹങ്ങളിലും കുടുംബങ്ങളിലും പ്രാവര്‍ത്തികമാക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് കര്‍മപരിപാടികളിലുള്ളത്. ഒക്ടോബര്‍ മാസം മുഴുവന്‍ എല്ലാ കുടുംബങ്ങളിലും സമര്‍പ്പിത സമൂഹങ്ങളിലും ഇടവകകളിലും മാര്‍പാപ്പ നിര്‍ദേശിച്ചിരിക്കുന്ന പ്രാര്‍ഥന ചൊല്ലണം. ഈ പ്രാര്‍ഥനയുടെ മലയാള പരിഭാഷ കമ്മീഷന്റെ വെബ്‌സൈറ്റിലും രൂപതകളുടെയും സമര്‍പ്പിത സമൂഹങ്ങളുടെയും വെബ്‌സൈറ്റുകളിലുമുണ്ട്. ചെറുപുഷ്പ മിഷന്‍ ലീഗിന്റെ സഹായം ഇതിനു ലഭിക്കും. മാസത്തിലെ എല്ലാ ദിവസങ്ങളിലും മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളിലും വെബ്‌സൈറ്റുകളിലും ഫിയാത്ത് മിഷന്റെ സഹകരണത്തോടെ ലഭ്യമാക്കും. ജനതകളുടെ സുവിശേഷവത്കരണത്തിനുവേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയം നിര്‍ദേശിച്ചിരിക്കുന്ന വിശുദ്ധ ഗ്രന്ഥവായനകള്‍ അടിസ്ഥാനമാക്കി ഒക്ടോബര്‍ മാസത്തിലെ എല്ലാ ദിവസങ്ങളിലും വചനവ്യാഖ്യാനവും അനുബന്ധ വിചിന്തനങ്ങളും ദിവ്യകാരുണ്യ മിഷനറി സഭയുടെ ലൈഫ്‌ഡേ എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്റെ സഹായത്തോടെ ലഭ്യമാക്കും. ജപമാല മാസമായി ആചരിക്കുന്ന ഒക്ടോബറില്‍ ദേവാലയങ്ങളിലെ ഒരുദിവസത്തെ ദിവ്യബലിയും ആരാധനയും ജപമാലയും മിഷനുവേണ്ടി സമര്‍പ്പിക്കും. രൂപതകളും സമര്‍പ്പിത സമൂഹങ്ങളും അല്മായ പ്രേഷിതരും നടത്തുന്ന ധ്യാനകേന്ദ്രങ്ങളില്‍ മിഷനെക്കുറിച്ചുള്ള അവബോധം നല്‍കുന്ന ഒരു മിഷന്‍ ധ്യാനമെങ്കിലും സംഘടിപ്പിക്കണം. ഫിയാത്ത് മിഷന്റെയും ക്രിസ്റ്റീന്‍ ടീമിന്റെയും സഹകരണം ഇക്കാര്യത്തിലുണ്ടാകും. സാധാരണ നടത്തപ്പെടുന്ന ധ്യാനങ്ങളില്‍ ഒരു പ്രഭാഷണം എങ്കിലും മിഷനെക്കുറിച്ചുള്ളതാവണം. മിഷന്‍ ഞായര്‍ കൂടുതല്‍ തീക്ഷ്ണതയോടെ ആഘോഷിക്കണം. ആ ദിവസമോ, അല്ലെങ്കില്‍ ഒക്ടോബര്‍ മാസത്തിലെ മറ്റേതെങ്കിലും ഞായറാഴ്ചയോ, ഒരു മിഷനറി വൈദികന്റെ അനുഭവം ജനങ്ങളുമായി പങ്കുവയ്ക്കാനുള്ള അവസരമൊരുക്കും.
Image: /content_image/India/India-2019-10-01-00:22:55.jpg
Keywords: അസാധാ
Content:
11320
Category: 18
Sub Category:
Heading: 'മത തീവ്രവാദശക്തികളുടെ അപരിഷ്കൃത സംസ്കാരത്തെ ചെറുക്കാന്‍ ഭരണകൂടം ജാഗ്രത കാട്ടണം'
Content: കൊച്ചി: പ്രണയം നടിച്ചു പെണ്‍കുട്ടികളെ ചതിക്കുകയും പിന്നീടു ഭീഷണിപ്പെടുത്തിയും ബ്ലാക്ക് മെയില്‍ ചെയ്തും നിര്‍ബന്ധ മതപരിവര്‍ത്തനം നടത്തുന്ന മത തീവ്രവാദശക്തികളുടെ അപരിഷ്കൃത സംസ്കാരത്തെ ചെറുക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ജാഗ്രത കാട്ടണമെന്നു പാലാരിവട്ടം പിഒസിയില്‍ കൂടിയ കേരള കാത്തലിക് ഫെഡറേഷന്‍ (കെസിഎഫ്) നേതൃയോഗം ആവശ്യപ്പെട്ടു. ഈ അപരിഷ്കൃത സംസ്കാരത്തെ ചെറുക്കാന്‍ സാമൂഹ്യസംസ്കാരിക കൂട്ടായ്മകള്‍ മുന്നിട്ടിറങ്ങണം. താമരശേരിയില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയും കുടുംബവും വ്യക്തമായ തെളിവുകള്‍ നിരത്തി പരാതി നല്‍കിയിട്ടും ഇതുവരെ പോലീസിന്റെ ഭാഗത്തുനിന്നു ശക്തമായ നടപടികള്‍ ഉണ്ടായിട്ടില്ല. ഒരു സ്ത്രീയുടെയും മാനത്തിനു വിലപറയാന്‍ ആരെയും അനുവദിക്കില്ലെന്നു പറഞ്ഞ് അധികാരത്തിലേറിയ മുഖ്യമന്ത്രി എന്തുകൊണ്ട് ഈ കാര്യത്തില്‍ മൗനം പാലിക്കുന്നു. നിര്‍ബന്ധിത മതംമാറ്റം ഭരണഘടനാവിരുദ്ധമാണെന്നിരിക്കേ ഇതു നടത്തുന്നവരെ ചൂണ്ടിക്കാട്ടിയിട്ടും ഒരു ചെറുവിരല്‍ പോലും അനക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തയാറാകാത്തതു െ്രെകസ്തവരെ ഭയപ്പെടുത്തുന്നു. മലബാര്‍ മേഖലയില്‍ മാത്രം അറുപതോളം പെണ്‍കുട്ടികളെ പീഡനങ്ങള്‍ക്ക് ഇരയാക്കി മതംമാറ്റത്തിനു ശ്രമം നടത്തിയതും സംസ്ഥാനത്തു മതതീവ്രവാദികളുടെ വലിയ ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരവും സമൂഹത്തിനു വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. സംസ്ഥാനത്തെ സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന തരത്തിലുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും നേതൃയോഗം സര്‍ക്കാരുകളോട് അഭ്യര്‍ഥിച്ചു. കെസിഎഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അഡ്വ. വര്‍ഗീസ് കോയിക്കര, അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട്, ഡേവീസ് തുളുവത്ത്, രാജു ഇരേശേരില്‍, പ്രഷീല ബാബു, മേരി കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-10-01-00:26:01.jpg
Keywords: ലവ് ജിഹാദ
Category: 18
Sub Category:
Heading: 'മത തീവ്രവാദശക്തികളുടെ അപരിഷ്കൃത സംസ്കാരത്തെ ചെറുക്കാന്‍ ഭരണകൂടം ജാഗ്രത കാട്ടണം'
Content: കൊച്ചി: പ്രണയം നടിച്ചു പെണ്‍കുട്ടികളെ ചതിക്കുകയും പിന്നീടു ഭീഷണിപ്പെടുത്തിയും ബ്ലാക്ക് മെയില്‍ ചെയ്തും നിര്‍ബന്ധ മതപരിവര്‍ത്തനം നടത്തുന്ന മത തീവ്രവാദശക്തികളുടെ അപരിഷ്കൃത സംസ്കാരത്തെ ചെറുക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ജാഗ്രത കാട്ടണമെന്നു പാലാരിവട്ടം പിഒസിയില്‍ കൂടിയ കേരള കാത്തലിക് ഫെഡറേഷന്‍ (കെസിഎഫ്) നേതൃയോഗം ആവശ്യപ്പെട്ടു. ഈ അപരിഷ്കൃത സംസ്കാരത്തെ ചെറുക്കാന്‍ സാമൂഹ്യസംസ്കാരിക കൂട്ടായ്മകള്‍ മുന്നിട്ടിറങ്ങണം. താമരശേരിയില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയും കുടുംബവും വ്യക്തമായ തെളിവുകള്‍ നിരത്തി പരാതി നല്‍കിയിട്ടും ഇതുവരെ പോലീസിന്റെ ഭാഗത്തുനിന്നു ശക്തമായ നടപടികള്‍ ഉണ്ടായിട്ടില്ല. ഒരു സ്ത്രീയുടെയും മാനത്തിനു വിലപറയാന്‍ ആരെയും അനുവദിക്കില്ലെന്നു പറഞ്ഞ് അധികാരത്തിലേറിയ മുഖ്യമന്ത്രി എന്തുകൊണ്ട് ഈ കാര്യത്തില്‍ മൗനം പാലിക്കുന്നു. നിര്‍ബന്ധിത മതംമാറ്റം ഭരണഘടനാവിരുദ്ധമാണെന്നിരിക്കേ ഇതു നടത്തുന്നവരെ ചൂണ്ടിക്കാട്ടിയിട്ടും ഒരു ചെറുവിരല്‍ പോലും അനക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തയാറാകാത്തതു െ്രെകസ്തവരെ ഭയപ്പെടുത്തുന്നു. മലബാര്‍ മേഖലയില്‍ മാത്രം അറുപതോളം പെണ്‍കുട്ടികളെ പീഡനങ്ങള്‍ക്ക് ഇരയാക്കി മതംമാറ്റത്തിനു ശ്രമം നടത്തിയതും സംസ്ഥാനത്തു മതതീവ്രവാദികളുടെ വലിയ ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരവും സമൂഹത്തിനു വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. സംസ്ഥാനത്തെ സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന തരത്തിലുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും നേതൃയോഗം സര്‍ക്കാരുകളോട് അഭ്യര്‍ഥിച്ചു. കെസിഎഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അഡ്വ. വര്‍ഗീസ് കോയിക്കര, അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട്, ഡേവീസ് തുളുവത്ത്, രാജു ഇരേശേരില്‍, പ്രഷീല ബാബു, മേരി കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-10-01-00:26:01.jpg
Keywords: ലവ് ജിഹാദ
Content:
11321
Category: 13
Sub Category:
Heading: പീഡിത ക്രൈസ്തവരെ സഹായിക്കാൻ ഹംഗറി പ്രതിജ്ഞാബദ്ധം: വിദേശകാര്യ മന്ത്രി യുഎന്നിൽ
Content: ന്യൂയോർക്ക്: ലോകമെമ്പാടും പീഡനമേൽക്കുന്ന ക്രൈസ്തവ സമൂഹങ്ങളെ സഹായിക്കാൻ ഹംഗറി പ്രതിജ്ഞാബദ്ധമാണെന്ന് ഹംഗേറിയൻ വിദേശകാര്യ മന്ത്രി പീറ്റർ സിജാർത്തോ ഐക്യരാഷ്ട്രസഭയിൽ നടന്ന സമ്മേളനത്തിൽ പറഞ്ഞു. ക്രൈസ്തവ സമൂഹങ്ങൾ അഭിമുഖീകരിക്കുന്ന പീഡനങ്ങളും, പീഡനങ്ങളിൽ നിന്ന് മോചിപ്പിക്കപ്പെട്ട സമൂഹങ്ങളുടെ പുനർനിർമ്മാണവും സംബന്ധിച്ച കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ചർച്ചയിലാണ് ക്രിസ്തീയ സമൂഹത്തിനു വേണ്ടിയുള്ള തങ്ങളുടെ നിലപാട് ഹംഗറി ആവർത്തിച്ചത്. വിശ്വാസത്തെ പ്രതി ജീവൻ നഷ്ടപ്പെടുന്ന ലോകത്തിലെ 80% ആളുകളും ക്രൈസ്തവരാണെന്ന് പീറ്റർ സിജാർത്തോ പറഞ്ഞു. എന്നാൽ ലോകത്ത് ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന വിഭാഗം, ക്രൈസ്തവ വിശ്വാസികളുടേതാണെന്നു അംഗീകരിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകുന്നില്ലെന്ന യാഥാർത്ഥ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ കപടത ഒരിക്കൽ ഇല്ലാതാകും. ആയിരം വർഷത്തിൽ കൂടുതൽ പഴക്കമുള്ള ക്രൈസ്തവ ചരിത്രത്തിൽ ഹംഗറി അഭിമാനിക്കുന്നുണ്ടെന്നും പീറ്റർ സിജാർത്തോ പറഞ്ഞു. പീഡിത ക്രൈസ്തവർക്ക് വേണ്ടി നവംബറിൽ മറ്റൊരു സമ്മേളനം ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ സംഘടിപ്പിക്കുമെന്ന പ്രഖ്യാപനവും പീറ്റർ സിജാർത്തോ സമ്മേളനത്തിൽ നടത്തി. ഇതുവരെ 40 മില്യൺ ഡോളറാണ് ഹംഗറി പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്ക് വേണ്ടി ചെലവഴിച്ചത്. ആയിരം വീടുകളും, ഒരു ദേവാലയവും പുനർനിർമ്മിക്കാനുള്ള സഹായവും ഹംഗറി നൽകിക്കഴിഞ്ഞു.
Image: /content_image/News/News-2019-10-01-00:28:34.jpg
Keywords: ഹംഗ, ഹംഗേ
Category: 13
Sub Category:
Heading: പീഡിത ക്രൈസ്തവരെ സഹായിക്കാൻ ഹംഗറി പ്രതിജ്ഞാബദ്ധം: വിദേശകാര്യ മന്ത്രി യുഎന്നിൽ
Content: ന്യൂയോർക്ക്: ലോകമെമ്പാടും പീഡനമേൽക്കുന്ന ക്രൈസ്തവ സമൂഹങ്ങളെ സഹായിക്കാൻ ഹംഗറി പ്രതിജ്ഞാബദ്ധമാണെന്ന് ഹംഗേറിയൻ വിദേശകാര്യ മന്ത്രി പീറ്റർ സിജാർത്തോ ഐക്യരാഷ്ട്രസഭയിൽ നടന്ന സമ്മേളനത്തിൽ പറഞ്ഞു. ക്രൈസ്തവ സമൂഹങ്ങൾ അഭിമുഖീകരിക്കുന്ന പീഡനങ്ങളും, പീഡനങ്ങളിൽ നിന്ന് മോചിപ്പിക്കപ്പെട്ട സമൂഹങ്ങളുടെ പുനർനിർമ്മാണവും സംബന്ധിച്ച കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ചർച്ചയിലാണ് ക്രിസ്തീയ സമൂഹത്തിനു വേണ്ടിയുള്ള തങ്ങളുടെ നിലപാട് ഹംഗറി ആവർത്തിച്ചത്. വിശ്വാസത്തെ പ്രതി ജീവൻ നഷ്ടപ്പെടുന്ന ലോകത്തിലെ 80% ആളുകളും ക്രൈസ്തവരാണെന്ന് പീറ്റർ സിജാർത്തോ പറഞ്ഞു. എന്നാൽ ലോകത്ത് ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന വിഭാഗം, ക്രൈസ്തവ വിശ്വാസികളുടേതാണെന്നു അംഗീകരിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകുന്നില്ലെന്ന യാഥാർത്ഥ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ കപടത ഒരിക്കൽ ഇല്ലാതാകും. ആയിരം വർഷത്തിൽ കൂടുതൽ പഴക്കമുള്ള ക്രൈസ്തവ ചരിത്രത്തിൽ ഹംഗറി അഭിമാനിക്കുന്നുണ്ടെന്നും പീറ്റർ സിജാർത്തോ പറഞ്ഞു. പീഡിത ക്രൈസ്തവർക്ക് വേണ്ടി നവംബറിൽ മറ്റൊരു സമ്മേളനം ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ സംഘടിപ്പിക്കുമെന്ന പ്രഖ്യാപനവും പീറ്റർ സിജാർത്തോ സമ്മേളനത്തിൽ നടത്തി. ഇതുവരെ 40 മില്യൺ ഡോളറാണ് ഹംഗറി പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്ക് വേണ്ടി ചെലവഴിച്ചത്. ആയിരം വീടുകളും, ഒരു ദേവാലയവും പുനർനിർമ്മിക്കാനുള്ള സഹായവും ഹംഗറി നൽകിക്കഴിഞ്ഞു.
Image: /content_image/News/News-2019-10-01-00:28:34.jpg
Keywords: ഹംഗ, ഹംഗേ
Content:
11322
Category: 1
Sub Category:
Heading: സീറോ മലബാര്‍ മെത്രാന്മാരുടെ അഡ് ലിമ്ന സന്ദര്‍ശനം ഒക്ടോബര്‍ മൂന്നു മുതല്‍
Content: വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്ക സഭയിലെ എല്ലാ മെത്രാന്മാരും അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടത്തേണ്ട വത്തിക്കാനിലേക്കുള്ള അഡ് ലിമ്ന സന്ദര്‍ശനത്തിലെ സീറോ മലബാര്‍ സഭാ മെത്രാന്‍മാരുടെ സന്ദര്‍ശനം ഒക്ടോബര്‍ 3നു ആരംഭിക്കും. 2011-ൽ പരിശുദ്ധ പിതാവ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ കാലത്താണ് സീറോ മലബാര്‍ മെത്രാന്മാര്‍ അഡ് ലിമ്ന സന്ദര്‍ശനം അവസാനമായി നടത്തിയിട്ടുള്ളത്. മേജര്‍ ആര്‍ച്ചു ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ വിവിധ സീറോ മലബാര്‍ രൂപതകളില്‍ നിന്നുള്ള 51 മെത്രാന്മാരാണ് ഇത്തവണ സന്ദര്‍ശനത്തിൽ പങ്കെടുക്കുന്നത്. ഒക്ടോബര്‍ മൂന്നിന് രാവിലെ 8 മണിക്ക് വി. പത്രോസിന്‍റെ കബറിടത്തിങ്കൽ ഒന്നിച്ചര്‍പ്പിക്കുന്ന വി. കുര്‍ബാനക്കുശേഷം 10 മണിക്ക് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയോടൊപ്പമുള്ള കൂടികാഴ്ച്ചയോടെ അഡ് ലിമ്ന സന്ദര്‍ശനത്തിന് ഔദ്യോഗിക തുടക്കം കുറിക്കും. തുടര്‍ന്നുള്ള ദിവസങ്ങളിൽപിതാക്കന്‍മാര്‍ റോമിലെ നാല് ബസിലിക്കകളിൽ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും, വത്തിക്കാന്‍ കൂരിയായിലെ പതിനാറ് കാര്യാലയങ്ങള്‍ സന്ദര്‍ശിച്ച് കൂടിയാലോചനകള്‍ നടത്തുകയും ചെയ്യും. ഒക്ടോബര്‍ 13 ന് നടക്കുന്ന വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായുടെ വിശുദ്ധപദവി പ്രഖ്യാപനത്തിൽ എല്ലാ പിതാക്കന്‍മാരുടെയും സാന്നിദ്ധ്യം ഉണ്ടാകും. യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്‌റ്റീഫൻ ചിറപ്പണത്ത്, ഡോ. ചെറിയാന്‍ വാരികാട്ട്, ഫാ. ബിജു മുട്ടത്തുകുന്നേൽ, ഫാ. ബിനോജ് മുളവരിക്കൽ, ഫാ. സനൽ മാളിയേക്കൽ എന്നിവരാണ് സന്ദര്‍ശനം ഏകോപിപ്പിക്കുന്നത്. ഒക്ടോബര്‍ 14നാണ് സന്ദര്‍ശനം പൂര്‍ത്തിയാകുന്നത്.
Image: /content_image/News/News-2019-10-01-13:08:52.jpg
Keywords: സീറോ മലബാര്‍
Category: 1
Sub Category:
Heading: സീറോ മലബാര്‍ മെത്രാന്മാരുടെ അഡ് ലിമ്ന സന്ദര്‍ശനം ഒക്ടോബര്‍ മൂന്നു മുതല്‍
Content: വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്ക സഭയിലെ എല്ലാ മെത്രാന്മാരും അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടത്തേണ്ട വത്തിക്കാനിലേക്കുള്ള അഡ് ലിമ്ന സന്ദര്‍ശനത്തിലെ സീറോ മലബാര്‍ സഭാ മെത്രാന്‍മാരുടെ സന്ദര്‍ശനം ഒക്ടോബര്‍ 3നു ആരംഭിക്കും. 2011-ൽ പരിശുദ്ധ പിതാവ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ കാലത്താണ് സീറോ മലബാര്‍ മെത്രാന്മാര്‍ അഡ് ലിമ്ന സന്ദര്‍ശനം അവസാനമായി നടത്തിയിട്ടുള്ളത്. മേജര്‍ ആര്‍ച്ചു ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ വിവിധ സീറോ മലബാര്‍ രൂപതകളില്‍ നിന്നുള്ള 51 മെത്രാന്മാരാണ് ഇത്തവണ സന്ദര്‍ശനത്തിൽ പങ്കെടുക്കുന്നത്. ഒക്ടോബര്‍ മൂന്നിന് രാവിലെ 8 മണിക്ക് വി. പത്രോസിന്‍റെ കബറിടത്തിങ്കൽ ഒന്നിച്ചര്‍പ്പിക്കുന്ന വി. കുര്‍ബാനക്കുശേഷം 10 മണിക്ക് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയോടൊപ്പമുള്ള കൂടികാഴ്ച്ചയോടെ അഡ് ലിമ്ന സന്ദര്‍ശനത്തിന് ഔദ്യോഗിക തുടക്കം കുറിക്കും. തുടര്‍ന്നുള്ള ദിവസങ്ങളിൽപിതാക്കന്‍മാര്‍ റോമിലെ നാല് ബസിലിക്കകളിൽ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും, വത്തിക്കാന്‍ കൂരിയായിലെ പതിനാറ് കാര്യാലയങ്ങള്‍ സന്ദര്‍ശിച്ച് കൂടിയാലോചനകള്‍ നടത്തുകയും ചെയ്യും. ഒക്ടോബര്‍ 13 ന് നടക്കുന്ന വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായുടെ വിശുദ്ധപദവി പ്രഖ്യാപനത്തിൽ എല്ലാ പിതാക്കന്‍മാരുടെയും സാന്നിദ്ധ്യം ഉണ്ടാകും. യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്‌റ്റീഫൻ ചിറപ്പണത്ത്, ഡോ. ചെറിയാന്‍ വാരികാട്ട്, ഫാ. ബിജു മുട്ടത്തുകുന്നേൽ, ഫാ. ബിനോജ് മുളവരിക്കൽ, ഫാ. സനൽ മാളിയേക്കൽ എന്നിവരാണ് സന്ദര്‍ശനം ഏകോപിപ്പിക്കുന്നത്. ഒക്ടോബര്‍ 14നാണ് സന്ദര്‍ശനം പൂര്‍ത്തിയാകുന്നത്.
Image: /content_image/News/News-2019-10-01-13:08:52.jpg
Keywords: സീറോ മലബാര്‍
Content:
11323
Category: 24
Sub Category:
Heading: ക്രൈസ്തവരെ വിഡ്ഢികളാക്കുന്ന ഈ മാധ്യമ അജണ്ട എന്നു നാം തിരിച്ചറിയും?
Content: വായനക്കാർ വെറും വിഡ്ഢികൾ ആണെന്നാണ് നമ്മുടെ മാധ്യമങ്ങൾ കരുതിയിരിക്കുന്നത് എന്നാണ് മനസ്സിലാക്കേണ്ടത്. കോഴിക്കോട് സ്നേഹം നടിച്ചു പെൺകുട്ടിയെ പീഡിപ്പിച്ചു മതം മാറ്റാൻ ഭീഷണി പെടുത്തിയതിന് എതിരെ പരാതി കൊടുത്തു രണ്ട് മാസം കഴിഞ്ഞിട്ടും പരാതി കൊടുത്ത പിതാവ് പത്രക്കാരുടെയും രാഷ്ട്രീയക്കാരുടെയും പുറകെ നടന്നിട്ടും വാർത്ത ആക്കാത്തവർക്ക്, ഡൽഹിയിൽ നിന്ന് ഒളിച്ചോടിപ്പോയ പെൺകുട്ടി അബുദാബിയിൽ ചെന്ന് മതം മാറിയത് സ്വന്തം ഇഷ്ടത്താലാണ് എന്ന വാർത്ത പ്രചരിപ്പിക്കാൻ എന്തൊരു ആവേശമാണ്. ഇതേ പെൺകുട്ടിയുടെ അപ്പൻ മകൾ മിസ്സിംഗ് ആയതിന് കൊടുത്ത കേസിനെ കുറിച്ച് വാർത്ത ആക്കിയത് ദീപിക മാത്രമാണ്! #{red->none->b->ബൗദ്ധിക ജിഹാദ് }# പീഡന ജിഹാദികൾ നടത്തുന്നത് ബൗദ്ധിക ജിഹാദ് കൂടിയാണ്. അത് യൗവനത്തിലെ വൈകാരികത ചൂക്ഷണം ചെയ്തോ, സഹായ മനസ്ക്കരായി അവതരിച്ചോ, കൂട്ടുകാരികളിൽ കൂടി തെറ്റിദ്ധരിപ്പിച്ചോ, വീഡിയോ എടുത്ത് ഭീക്ഷണിപ്പെടുത്തിയോ, ലിബറൽ ചിന്താഗതികളിൽ വളർന്ന് വന്നവരെ അവരുടെ മതത്തിലെ ചില പുരോഹിതർക്ക് ഉണ്ടാകുന്ന വീഴ്ചകൾ വളച്ചൊടിച്ചു അവതരിപ്പിച്ചോ ഒക്കെ ആകാം. ഇങ്ങനെയുള്ള ശ്രമത്തിന്റെ ഭാഗമായി തീവ്ര ചിന്താഗതിക്കാരുടെ വലയിൽ വീണവർ കുടുക്ക് തിരിച്ചറിയുന്നത് വരെ പരിശുദ്ധ പ്രണയത്തെ കുറിച്ച് മാത്രമേ പറയുകയുള്ളൂ. സ്വാഭാവിക പ്രണയം ആണെന്ന് ധരിച്ചിരിക്കുന്ന പലതിന്റെയും പുറകിൽ ഉള്ള ചതി മനസ്സിലായി വരുന്നത് കാലക്രമേണ ആണ്. അവരുടെ ദുർഗതി പ്രസിദ്ധീകരിക്കാൻ ഒരു മാധ്യമക്കാരനെയും ഇന്ന് വരെ കണ്ടിട്ടില്ല. ഇങ്ങനെയുള്ള ദുരന്തങ്ങൾ സ്വന്തം കുടുംബത്തിൽ വരുന്നത് വരെ കാത്തിരിക്കാതെ ചുറ്റുപാടും നടക്കുന്നത് എന്താണ് എന്ന് മനസ്സിലാക്കി വിവേകത്തോടെ ജീവിക്കാൻ ഇനി എങ്കിലും നമ്മൾ തയ്യാറാകണം. #{red->none->b->'ഡാഡി' മാറി 'ഉപ്പ' യാകാനുള്ള കാലം}# ഒൻപത് മാസം കൊണ്ട് സ്വന്തം വിശ്വാസത്തെ പരസ്യമായി തള്ളി പറയാനും ഡാഡിയെ 'ഉപ്പ' എന്ന് വിളിക്കാനും മാത്രം മാനസികാവസ്ഥ മാറ്റി എടുത്തതിൽ നിന്ന് എന്താണ് നടന്നതെന്ന് വ്യക്തമാണ്. മുന്പോട്ടുളള ജീവിതം എളുപ്പം ആകുന്നതിന് പങ്കാളിയുടെ മതത്തിലേക്ക് ചിലരെങ്കിലും മാറുന്നത് മനസ്സിലാക്കാം. പീഡന ജിഹാദിൽ അതല്ല മതം മാറ്റാൻ വേണ്ടി മാത്രമുള്ള പ്രണയം മാത്രമാണ് നടക്കുന്നത്. സ്വാഭാവികമായ ചെറിയ ശതമാനം പ്രണയത്തിന്റെ പേരിൽ വലിയ ശതമാനം പീഡന ജിഹാദുകളെ വെള്ള പൂശാൻ ശ്രമിച്ചാൽ സ്വാഭാവിക പ്രണയത്തെ പോലും സംശയത്തോടെ മാത്രമേ കാണാൻ സാധിക്കുകയുള്ളു എന്ന് പറയാതെ വയ്യ. ഇതിന്റെ പേരിൽ ഉണ്ടാകുന്ന ഫോബിയോയുടെ കാരണക്കാർ നിങ്ങൾ മാത്രമാണ്. മതം മാറ്റുന്നത് വരെ വിഷയം കൈകാര്യം ചെയ്യാൻ തീവ്ര സംഘടനകളും മതം മാറ്റിയതിന് ശേഷം ഇന്ത്യയിലെ ഭരണ ഘടനയെ കുറിച്ചും മത സ്വാതന്ത്ര്യത്തെ കുറിച്ചും വാദിക്കാൻ ഇറങ്ങുന്ന ലിബറൽ രാഷ്ട്രീയ സംഘടനകളും! ഇതൊന്നും ആർക്കും മനസ്സിലാകുന്നില്ല എന്ന് കരുതരുത്. ഇന്നലെ വരെ 'ഡാഡി' എന്ന് വിളിച്ചിരുന്ന മകൾ ഇന്ന് 'ഉപ്പ' എന്ന് വിളിക്കുമ്പോൾ അത് കേൾക്കേണ്ടി വരുന്ന ഒരപ്പന്റെ വേദന നമ്മൾ മനസിലാക്കണം. #{red->none->b-> ട്രോളുകളാൽ പരിഹസിക്കപ്പെടുന്ന വിശ്വാസം }# ക്രിസ്ത്യാനികളെയും ക്രിസ്താനികളുടെ ആചാര രീതികളെയും കൂദാശകളെയും വികലമായി ചിത്രീകരിക്കാൻ വേണ്ടി മാത്രമായി തൽപര കക്ഷികൾ അതി ലിബറലുകൾ എന്ന് സ്വയം ധരിച്ചിരിക്കുന്ന ചില ചെറുപ്പക്കാരെ കൂട്ട് പിടിച്ചു ഉണ്ടാക്കിയിരിക്കുന്നതാണ് 'ക്രിസ്ത്യൻ ട്രോൾസ്' എന്ന ക്രൈസ്തവ വിശ്വാസ വിരുദ്ധ ട്രോൾ ഗ്രൂപ്പ്. അവിടെ നിന്ന് വരുന്ന പല ട്രോളുകളും ക്രിസ്ത്യാനികൾക്ക് അവരുടെ വിശ്വാസത്തെ കുറിച്ച് അവമതിപ്പ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ്. പീഡന ജിഹാദ് വിഷയത്തിൽ പീഡിപ്പിച്ചവന് എതിരെ കൊടുത്ത ട്രോളുകൾക്ക് ഒന്നിനും അവർ അനുമതി കൊടുത്തില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ഇനിയെങ്കിലും സ്വന്തം വിശ്വാസത്തെ ഇകഴ്ത്തി കാണിച്ചു പൊതു സമൂഹത്തിന്റെ കയ്യടി മേടിക്കാൻ ശ്രമിക്കുന്നവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത് എന്ന് മനസ്സിലാക്കി ഇങ്ങനെയുള്ള ട്രോളുകളെയും ഗ്രൂപ്പുകളെയും അവഗണിക്കാൻ ശ്രമിക്കുക. അതിലുപരി അവരിലൂടെ സംഭവിക്കുന്ന വിശ്വാസത്തെ നിസ്സാരവൽക്കരിക്കുന്ന പ്രവണത ഒരു തലമുറയിൽ വരുത്തുന്ന അപകടം കണ്ടില്ലെന്ന് നടിക്കരുത്. ഹേയ്, ട്രോളുകാരാ, താങ്കൾ ഞങ്ങളെ ചിരിപ്പിക്കുകയല്ല, ഞങ്ങളുടെ തലമുറകളായുള്ള വിശ്വാസത്തെയും അതിന്റെ ഉറവിടമായ ക്രിസ്തുവിനെയും ചതിക്കാൻ കൂട്ടുനിൽക്കുകയാണ് ചെയ്യുന്നത്. #{red->none->b->ക്രൈസ്തവ വിരുദ്ധ മാധ്യമ അജണ്ട }# ഇന്നത്തെ മാധ്യമ ലോകം പരസ്യ ഏജൻസികളുടെ നിയന്ത്രണത്തിലാണ്, പരസ്യ ഏജൻസികൾ ബിസിനെസ്സുകാരുടെ നിയന്ത്രണത്തിലും, കേരളത്തിലെ ബിസിനസ്സും പരസ്യങ്ങളും ആരുടെ കയ്യിലാണ് എന്ന് പറയാതെ തന്നെ അറിയാവുന്നത് ആണല്ലോ. രാഷ്ട്രീയ നേതാക്കൾക്ക് വോട്ട് ബാങ്കും പണവും മാത്രമാണ് ലക്‌ഷ്യം. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ നിമിഷം വരെ കോഴിക്കോട് നടന്ന പീഡനത്തെ കുറിച്ച് സംസാരിക്കാൻ കോൺഗ്രസിലോ കമ്യുണിസ്റ് പാർട്ടിയിലോ, ഇടത് പക്ഷത്തോ വലത് പക്ഷത്തോ ഉള്ള നേതാക്കൾ തയ്യാറാകാത്തത്. മാധ്യമങ്ങളിൽ കൂടി ഇവർ പ്രചരിപ്പിക്കുന്ന അജണ്ടകളിൽ വീഴാതിരിക്കാൻ ഇനിയെങ്കിലും നമ്മൾ വായിക്കുന്നതും കാണുന്നതും എന്താണെന്ന് ചിന്തിച്ചു തീരുമാനം എടുക്കേണ്ടി ഇരിക്കുന്നു. ക്രിസ്ത്യാനികൾക്ക് പ്രശ്നം വരുമ്പോൾ കൂടെ നിൽക്കാൻ എത്ര മാധ്യമങ്ങൾ ഉണ്ടെന്നുള്ളത് ഇതിനോടകം മനസ്സിലാകേണ്ടവർക്ക് മനസ്സിലായിട്ടുണ്ട്. മാധ്യമങ്ങളെ, നിങ്ങൾക്ക് ഞങ്ങളുടെ പണവും വരിസംഖ്യയും പരസ്യവും ഞങ്ങളുടെ സ്‌കൂളുകളിലെ പ്രോഗ്രാമുകളും ഞങ്ങളുടെ ആശുപത്രികളിലെ ചികിത്സയും മാത്രം മതി എന്നറിയാം. ഞങ്ങളിൽനിന്ന് പണം പിടുങ്ങുന്ന നിങ്ങളുടെ മാർഗങ്ങൾ അവസാനിപ്പിക്കാൻ ഞങ്ങൾക്കും അറിയാം എന്ന് നിങ്ങൾ ഓർക്കുന്നത് നല്ലതാണ്. #{red->none->b->സിനിമകളിലൂടെ ക്രൈസ്തവ വിരുദ്ധതയും അപമാനിക്കലും }# മാധ്യമ ലോകം എന്ന് പറയുമ്പോൾ സിനിമയും അതിൽ വരും. ക്രൈസ്തവ വിശ്വാസത്തെയും പുരോഹിതരെയും പ്രാർത്ഥനകളെയും പ്രതീകങ്ങളെയും പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്ന രീതി കഴിഞ്ഞ കുറേ വർഷങ്ങളായി കൂടുതലാണ്. എന്നാൽ അതേ സമയം മറ്റു ചില വിശ്വാസങ്ങളെ വളരെയധികം ഉയർത്തിക്കാട്ടാനുള്ള ശ്രമങ്ങളും ഉണ്ട്. സിനിമാ വ്യവസായം നിയന്ത്രിക്കുന്നവരുടെ മതം ഏതാണെന്ന് നോക്കിയാൽ കാര്യം മനസിലാകും. ചില സിനിമകൾ കാണുന്ന അന്യ മതസ്ഥർക്ക് ക്രൈസ്തവ വിരുദ്ധതയും ക്രിസ്തീയ വിശ്വാസികൾക്ക് സ്വന്തം മത സംവിധാനത്തോട് അമർഷവും തോന്നുന്ന വിധത്തിലാണ് കഥയും തിരക്കഥയും സംഭാഷണവും തയ്യാറാക്കുന്നത്. അജണ്ടകൾ തിരിച്ചറിയപ്പെടേണ്ടതാണ്. മത രാഷ്ട്രീയ സാമ്പത്തിക ചായ്‌വുകളുടെ ഭാഗമായി കേരളത്തിലെ മിക്കവാറും മാധ്യമങ്ങളും നോർത്ത് ഇന്ത്യയിലും, ഇന്ത്യക്ക് വെളിയിലും നടക്കുന്ന മിക്കവാറും കാര്യങ്ങളും വളച്ചൊടിച്ചാണ് പ്രചരിപ്പിക്കുന്നത്, ഫാസിസത്തിനും സാമ്രാജ്യത്വത്തിനും എതിരേ ഉള്ള പോരാട്ടമായി ചിത്രീകരിച്ചാൽ മലയാളികൾക്ക് അതിലപ്പുറം ഒന്നും വേണ്ടല്ലോ. ദീപികയിൽ പള്ളിപെരുന്നാളുകളെ കുറിച്ചും മതപരമായ ചടങ്ങുകളെ കുറിച്ചും ഉള്ള വാർത്തകൾ മാത്രമാണ് ഉള്ളത് എന്ന തൽപര കക്ഷികളുടെ പ്രചാരണത്തിൽ വീണ് പോയിട്ടുള്ളവർ ഒരാഴ്ച എങ്കിലും ദീപിക വായിച്ചു നോക്കാൻ പരിശ്രമിക്കണം. ഇന്ന് കേരളത്തിൽ ഉള്ള ഏതൊരു പത്രത്തേക്കാളും നിക്ഷപക്ഷമായി വാർത്തകൾ കൊടുക്കുന്നത് ദീപികയാണ്, അജണ്ടകളോടെ ഉള്ള വാർത്തകൾ വായിച്ചു നമ്മുടെ കുട്ടികൾ വളരണോ എന്ന് തീരുമാനിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്.
Image: /content_image/SocialMedia/SocialMedia-2019-10-01-14:33:54.jpg
Keywords: മാധ്യമ
Category: 24
Sub Category:
Heading: ക്രൈസ്തവരെ വിഡ്ഢികളാക്കുന്ന ഈ മാധ്യമ അജണ്ട എന്നു നാം തിരിച്ചറിയും?
Content: വായനക്കാർ വെറും വിഡ്ഢികൾ ആണെന്നാണ് നമ്മുടെ മാധ്യമങ്ങൾ കരുതിയിരിക്കുന്നത് എന്നാണ് മനസ്സിലാക്കേണ്ടത്. കോഴിക്കോട് സ്നേഹം നടിച്ചു പെൺകുട്ടിയെ പീഡിപ്പിച്ചു മതം മാറ്റാൻ ഭീഷണി പെടുത്തിയതിന് എതിരെ പരാതി കൊടുത്തു രണ്ട് മാസം കഴിഞ്ഞിട്ടും പരാതി കൊടുത്ത പിതാവ് പത്രക്കാരുടെയും രാഷ്ട്രീയക്കാരുടെയും പുറകെ നടന്നിട്ടും വാർത്ത ആക്കാത്തവർക്ക്, ഡൽഹിയിൽ നിന്ന് ഒളിച്ചോടിപ്പോയ പെൺകുട്ടി അബുദാബിയിൽ ചെന്ന് മതം മാറിയത് സ്വന്തം ഇഷ്ടത്താലാണ് എന്ന വാർത്ത പ്രചരിപ്പിക്കാൻ എന്തൊരു ആവേശമാണ്. ഇതേ പെൺകുട്ടിയുടെ അപ്പൻ മകൾ മിസ്സിംഗ് ആയതിന് കൊടുത്ത കേസിനെ കുറിച്ച് വാർത്ത ആക്കിയത് ദീപിക മാത്രമാണ്! #{red->none->b->ബൗദ്ധിക ജിഹാദ് }# പീഡന ജിഹാദികൾ നടത്തുന്നത് ബൗദ്ധിക ജിഹാദ് കൂടിയാണ്. അത് യൗവനത്തിലെ വൈകാരികത ചൂക്ഷണം ചെയ്തോ, സഹായ മനസ്ക്കരായി അവതരിച്ചോ, കൂട്ടുകാരികളിൽ കൂടി തെറ്റിദ്ധരിപ്പിച്ചോ, വീഡിയോ എടുത്ത് ഭീക്ഷണിപ്പെടുത്തിയോ, ലിബറൽ ചിന്താഗതികളിൽ വളർന്ന് വന്നവരെ അവരുടെ മതത്തിലെ ചില പുരോഹിതർക്ക് ഉണ്ടാകുന്ന വീഴ്ചകൾ വളച്ചൊടിച്ചു അവതരിപ്പിച്ചോ ഒക്കെ ആകാം. ഇങ്ങനെയുള്ള ശ്രമത്തിന്റെ ഭാഗമായി തീവ്ര ചിന്താഗതിക്കാരുടെ വലയിൽ വീണവർ കുടുക്ക് തിരിച്ചറിയുന്നത് വരെ പരിശുദ്ധ പ്രണയത്തെ കുറിച്ച് മാത്രമേ പറയുകയുള്ളൂ. സ്വാഭാവിക പ്രണയം ആണെന്ന് ധരിച്ചിരിക്കുന്ന പലതിന്റെയും പുറകിൽ ഉള്ള ചതി മനസ്സിലായി വരുന്നത് കാലക്രമേണ ആണ്. അവരുടെ ദുർഗതി പ്രസിദ്ധീകരിക്കാൻ ഒരു മാധ്യമക്കാരനെയും ഇന്ന് വരെ കണ്ടിട്ടില്ല. ഇങ്ങനെയുള്ള ദുരന്തങ്ങൾ സ്വന്തം കുടുംബത്തിൽ വരുന്നത് വരെ കാത്തിരിക്കാതെ ചുറ്റുപാടും നടക്കുന്നത് എന്താണ് എന്ന് മനസ്സിലാക്കി വിവേകത്തോടെ ജീവിക്കാൻ ഇനി എങ്കിലും നമ്മൾ തയ്യാറാകണം. #{red->none->b->'ഡാഡി' മാറി 'ഉപ്പ' യാകാനുള്ള കാലം}# ഒൻപത് മാസം കൊണ്ട് സ്വന്തം വിശ്വാസത്തെ പരസ്യമായി തള്ളി പറയാനും ഡാഡിയെ 'ഉപ്പ' എന്ന് വിളിക്കാനും മാത്രം മാനസികാവസ്ഥ മാറ്റി എടുത്തതിൽ നിന്ന് എന്താണ് നടന്നതെന്ന് വ്യക്തമാണ്. മുന്പോട്ടുളള ജീവിതം എളുപ്പം ആകുന്നതിന് പങ്കാളിയുടെ മതത്തിലേക്ക് ചിലരെങ്കിലും മാറുന്നത് മനസ്സിലാക്കാം. പീഡന ജിഹാദിൽ അതല്ല മതം മാറ്റാൻ വേണ്ടി മാത്രമുള്ള പ്രണയം മാത്രമാണ് നടക്കുന്നത്. സ്വാഭാവികമായ ചെറിയ ശതമാനം പ്രണയത്തിന്റെ പേരിൽ വലിയ ശതമാനം പീഡന ജിഹാദുകളെ വെള്ള പൂശാൻ ശ്രമിച്ചാൽ സ്വാഭാവിക പ്രണയത്തെ പോലും സംശയത്തോടെ മാത്രമേ കാണാൻ സാധിക്കുകയുള്ളു എന്ന് പറയാതെ വയ്യ. ഇതിന്റെ പേരിൽ ഉണ്ടാകുന്ന ഫോബിയോയുടെ കാരണക്കാർ നിങ്ങൾ മാത്രമാണ്. മതം മാറ്റുന്നത് വരെ വിഷയം കൈകാര്യം ചെയ്യാൻ തീവ്ര സംഘടനകളും മതം മാറ്റിയതിന് ശേഷം ഇന്ത്യയിലെ ഭരണ ഘടനയെ കുറിച്ചും മത സ്വാതന്ത്ര്യത്തെ കുറിച്ചും വാദിക്കാൻ ഇറങ്ങുന്ന ലിബറൽ രാഷ്ട്രീയ സംഘടനകളും! ഇതൊന്നും ആർക്കും മനസ്സിലാകുന്നില്ല എന്ന് കരുതരുത്. ഇന്നലെ വരെ 'ഡാഡി' എന്ന് വിളിച്ചിരുന്ന മകൾ ഇന്ന് 'ഉപ്പ' എന്ന് വിളിക്കുമ്പോൾ അത് കേൾക്കേണ്ടി വരുന്ന ഒരപ്പന്റെ വേദന നമ്മൾ മനസിലാക്കണം. #{red->none->b-> ട്രോളുകളാൽ പരിഹസിക്കപ്പെടുന്ന വിശ്വാസം }# ക്രിസ്ത്യാനികളെയും ക്രിസ്താനികളുടെ ആചാര രീതികളെയും കൂദാശകളെയും വികലമായി ചിത്രീകരിക്കാൻ വേണ്ടി മാത്രമായി തൽപര കക്ഷികൾ അതി ലിബറലുകൾ എന്ന് സ്വയം ധരിച്ചിരിക്കുന്ന ചില ചെറുപ്പക്കാരെ കൂട്ട് പിടിച്ചു ഉണ്ടാക്കിയിരിക്കുന്നതാണ് 'ക്രിസ്ത്യൻ ട്രോൾസ്' എന്ന ക്രൈസ്തവ വിശ്വാസ വിരുദ്ധ ട്രോൾ ഗ്രൂപ്പ്. അവിടെ നിന്ന് വരുന്ന പല ട്രോളുകളും ക്രിസ്ത്യാനികൾക്ക് അവരുടെ വിശ്വാസത്തെ കുറിച്ച് അവമതിപ്പ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ്. പീഡന ജിഹാദ് വിഷയത്തിൽ പീഡിപ്പിച്ചവന് എതിരെ കൊടുത്ത ട്രോളുകൾക്ക് ഒന്നിനും അവർ അനുമതി കൊടുത്തില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ഇനിയെങ്കിലും സ്വന്തം വിശ്വാസത്തെ ഇകഴ്ത്തി കാണിച്ചു പൊതു സമൂഹത്തിന്റെ കയ്യടി മേടിക്കാൻ ശ്രമിക്കുന്നവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത് എന്ന് മനസ്സിലാക്കി ഇങ്ങനെയുള്ള ട്രോളുകളെയും ഗ്രൂപ്പുകളെയും അവഗണിക്കാൻ ശ്രമിക്കുക. അതിലുപരി അവരിലൂടെ സംഭവിക്കുന്ന വിശ്വാസത്തെ നിസ്സാരവൽക്കരിക്കുന്ന പ്രവണത ഒരു തലമുറയിൽ വരുത്തുന്ന അപകടം കണ്ടില്ലെന്ന് നടിക്കരുത്. ഹേയ്, ട്രോളുകാരാ, താങ്കൾ ഞങ്ങളെ ചിരിപ്പിക്കുകയല്ല, ഞങ്ങളുടെ തലമുറകളായുള്ള വിശ്വാസത്തെയും അതിന്റെ ഉറവിടമായ ക്രിസ്തുവിനെയും ചതിക്കാൻ കൂട്ടുനിൽക്കുകയാണ് ചെയ്യുന്നത്. #{red->none->b->ക്രൈസ്തവ വിരുദ്ധ മാധ്യമ അജണ്ട }# ഇന്നത്തെ മാധ്യമ ലോകം പരസ്യ ഏജൻസികളുടെ നിയന്ത്രണത്തിലാണ്, പരസ്യ ഏജൻസികൾ ബിസിനെസ്സുകാരുടെ നിയന്ത്രണത്തിലും, കേരളത്തിലെ ബിസിനസ്സും പരസ്യങ്ങളും ആരുടെ കയ്യിലാണ് എന്ന് പറയാതെ തന്നെ അറിയാവുന്നത് ആണല്ലോ. രാഷ്ട്രീയ നേതാക്കൾക്ക് വോട്ട് ബാങ്കും പണവും മാത്രമാണ് ലക്‌ഷ്യം. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ നിമിഷം വരെ കോഴിക്കോട് നടന്ന പീഡനത്തെ കുറിച്ച് സംസാരിക്കാൻ കോൺഗ്രസിലോ കമ്യുണിസ്റ് പാർട്ടിയിലോ, ഇടത് പക്ഷത്തോ വലത് പക്ഷത്തോ ഉള്ള നേതാക്കൾ തയ്യാറാകാത്തത്. മാധ്യമങ്ങളിൽ കൂടി ഇവർ പ്രചരിപ്പിക്കുന്ന അജണ്ടകളിൽ വീഴാതിരിക്കാൻ ഇനിയെങ്കിലും നമ്മൾ വായിക്കുന്നതും കാണുന്നതും എന്താണെന്ന് ചിന്തിച്ചു തീരുമാനം എടുക്കേണ്ടി ഇരിക്കുന്നു. ക്രിസ്ത്യാനികൾക്ക് പ്രശ്നം വരുമ്പോൾ കൂടെ നിൽക്കാൻ എത്ര മാധ്യമങ്ങൾ ഉണ്ടെന്നുള്ളത് ഇതിനോടകം മനസ്സിലാകേണ്ടവർക്ക് മനസ്സിലായിട്ടുണ്ട്. മാധ്യമങ്ങളെ, നിങ്ങൾക്ക് ഞങ്ങളുടെ പണവും വരിസംഖ്യയും പരസ്യവും ഞങ്ങളുടെ സ്‌കൂളുകളിലെ പ്രോഗ്രാമുകളും ഞങ്ങളുടെ ആശുപത്രികളിലെ ചികിത്സയും മാത്രം മതി എന്നറിയാം. ഞങ്ങളിൽനിന്ന് പണം പിടുങ്ങുന്ന നിങ്ങളുടെ മാർഗങ്ങൾ അവസാനിപ്പിക്കാൻ ഞങ്ങൾക്കും അറിയാം എന്ന് നിങ്ങൾ ഓർക്കുന്നത് നല്ലതാണ്. #{red->none->b->സിനിമകളിലൂടെ ക്രൈസ്തവ വിരുദ്ധതയും അപമാനിക്കലും }# മാധ്യമ ലോകം എന്ന് പറയുമ്പോൾ സിനിമയും അതിൽ വരും. ക്രൈസ്തവ വിശ്വാസത്തെയും പുരോഹിതരെയും പ്രാർത്ഥനകളെയും പ്രതീകങ്ങളെയും പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്ന രീതി കഴിഞ്ഞ കുറേ വർഷങ്ങളായി കൂടുതലാണ്. എന്നാൽ അതേ സമയം മറ്റു ചില വിശ്വാസങ്ങളെ വളരെയധികം ഉയർത്തിക്കാട്ടാനുള്ള ശ്രമങ്ങളും ഉണ്ട്. സിനിമാ വ്യവസായം നിയന്ത്രിക്കുന്നവരുടെ മതം ഏതാണെന്ന് നോക്കിയാൽ കാര്യം മനസിലാകും. ചില സിനിമകൾ കാണുന്ന അന്യ മതസ്ഥർക്ക് ക്രൈസ്തവ വിരുദ്ധതയും ക്രിസ്തീയ വിശ്വാസികൾക്ക് സ്വന്തം മത സംവിധാനത്തോട് അമർഷവും തോന്നുന്ന വിധത്തിലാണ് കഥയും തിരക്കഥയും സംഭാഷണവും തയ്യാറാക്കുന്നത്. അജണ്ടകൾ തിരിച്ചറിയപ്പെടേണ്ടതാണ്. മത രാഷ്ട്രീയ സാമ്പത്തിക ചായ്‌വുകളുടെ ഭാഗമായി കേരളത്തിലെ മിക്കവാറും മാധ്യമങ്ങളും നോർത്ത് ഇന്ത്യയിലും, ഇന്ത്യക്ക് വെളിയിലും നടക്കുന്ന മിക്കവാറും കാര്യങ്ങളും വളച്ചൊടിച്ചാണ് പ്രചരിപ്പിക്കുന്നത്, ഫാസിസത്തിനും സാമ്രാജ്യത്വത്തിനും എതിരേ ഉള്ള പോരാട്ടമായി ചിത്രീകരിച്ചാൽ മലയാളികൾക്ക് അതിലപ്പുറം ഒന്നും വേണ്ടല്ലോ. ദീപികയിൽ പള്ളിപെരുന്നാളുകളെ കുറിച്ചും മതപരമായ ചടങ്ങുകളെ കുറിച്ചും ഉള്ള വാർത്തകൾ മാത്രമാണ് ഉള്ളത് എന്ന തൽപര കക്ഷികളുടെ പ്രചാരണത്തിൽ വീണ് പോയിട്ടുള്ളവർ ഒരാഴ്ച എങ്കിലും ദീപിക വായിച്ചു നോക്കാൻ പരിശ്രമിക്കണം. ഇന്ന് കേരളത്തിൽ ഉള്ള ഏതൊരു പത്രത്തേക്കാളും നിക്ഷപക്ഷമായി വാർത്തകൾ കൊടുക്കുന്നത് ദീപികയാണ്, അജണ്ടകളോടെ ഉള്ള വാർത്തകൾ വായിച്ചു നമ്മുടെ കുട്ടികൾ വളരണോ എന്ന് തീരുമാനിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്.
Image: /content_image/SocialMedia/SocialMedia-2019-10-01-14:33:54.jpg
Keywords: മാധ്യമ
Content:
11324
Category: 24
Sub Category:
Heading: ക്രൈസ്തവരെ വിഡ്ഢികളാക്കുന്ന ഈ മാധ്യമ അജണ്ട എന്നു നാം തിരിച്ചറിയും?
Content: വായനക്കാർ വെറും വിഡ്ഢികൾ ആണെന്നാണ് നമ്മുടെ മാധ്യമങ്ങൾ കരുതിയിരിക്കുന്നത് എന്നാണ് മനസ്സിലാക്കേണ്ടത്. കോഴിക്കോട് സ്നേഹം നടിച്ചു പെൺകുട്ടിയെ പീഡിപ്പിച്ചു മതം മാറ്റാൻ ഭീഷണി പെടുത്തിയതിന് എതിരെ പരാതി കൊടുത്തു രണ്ട് മാസം കഴിഞ്ഞിട്ടും പരാതി കൊടുത്ത പിതാവ് പത്രക്കാരുടെയും രാഷ്ട്രീയക്കാരുടെയും പുറകെ നടന്നിട്ടും വാർത്ത ആക്കാത്തവർക്ക്, ഡൽഹിയിൽ നിന്ന് ഒളിച്ചോടിപ്പോയ പെൺകുട്ടി അബുദാബിയിൽ ചെന്ന് മതം മാറിയത് സ്വന്തം ഇഷ്ടത്താലാണ് എന്ന വാർത്ത പ്രചരിപ്പിക്കാൻ എന്തൊരു ആവേശമാണ്. ഇതേ പെൺകുട്ടിയുടെ അപ്പൻ മകൾ മിസ്സിംഗ് ആയതിന് കൊടുത്ത കേസിനെ കുറിച്ച് വാർത്ത ആക്കിയത് ദീപിക മാത്രമാണ്! #{red->none->b->ബൗദ്ധിക ജിഹാദ് }# പീഡന ജിഹാദികൾ നടത്തുന്നത് ബൗദ്ധിക ജിഹാദ് കൂടിയാണ്. അത് യൗവനത്തിലെ വൈകാരികത ചൂക്ഷണം ചെയ്തോ, സഹായ മനസ്ക്കരായി അവതരിച്ചോ, കൂട്ടുകാരികളിൽ കൂടി തെറ്റിദ്ധരിപ്പിച്ചോ, വീഡിയോ എടുത്ത് ഭീക്ഷണിപ്പെടുത്തിയോ, ലിബറൽ ചിന്താഗതികളിൽ വളർന്ന് വന്നവരെ അവരുടെ മതത്തിലെ ചില പുരോഹിതർക്ക് ഉണ്ടാകുന്ന വീഴ്ചകൾ വളച്ചൊടിച്ചു അവതരിപ്പിച്ചോ ഒക്കെ ആകാം. ഇങ്ങനെയുള്ള ശ്രമത്തിന്റെ ഭാഗമായി തീവ്ര ചിന്താഗതിക്കാരുടെ വലയിൽ വീണവർ കുടുക്ക് തിരിച്ചറിയുന്നത് വരെ പരിശുദ്ധ പ്രണയത്തെ കുറിച്ച് മാത്രമേ പറയുകയുള്ളൂ. സ്വാഭാവിക പ്രണയം ആണെന്ന് ധരിച്ചിരിക്കുന്ന പലതിന്റെയും പുറകിൽ ഉള്ള ചതി മനസ്സിലായി വരുന്നത് കാലക്രമേണ ആണ്. അവരുടെ ദുർഗതി പ്രസിദ്ധീകരിക്കാൻ ഒരു മാധ്യമക്കാരനെയും ഇന്ന് വരെ കണ്ടിട്ടില്ല. ഇങ്ങനെയുള്ള ദുരന്തങ്ങൾ സ്വന്തം കുടുംബത്തിൽ വരുന്നത് വരെ കാത്തിരിക്കാതെ ചുറ്റുപാടും നടക്കുന്നത് എന്താണ് എന്ന് മനസ്സിലാക്കി വിവേകത്തോടെ ജീവിക്കാൻ ഇനി എങ്കിലും നമ്മൾ തയ്യാറാകണം. #{red->none->b->'ഡാഡി' മാറി 'ഉപ്പ' യാകാനുള്ള കാലം}# ഒൻപത് മാസം കൊണ്ട് സ്വന്തം വിശ്വാസത്തെ പരസ്യമായി തള്ളി പറയാനും ഡാഡിയെ 'ഉപ്പ' എന്ന് വിളിക്കാനും മാത്രം മാനസികാവസ്ഥ മാറ്റി എടുത്തതിൽ നിന്ന് എന്താണ് നടന്നതെന്ന് വ്യക്തമാണ്. മുന്പോട്ടുളള ജീവിതം എളുപ്പം ആകുന്നതിന് പങ്കാളിയുടെ മതത്തിലേക്ക് ചിലരെങ്കിലും മാറുന്നത് മനസ്സിലാക്കാം. പീഡന ജിഹാദിൽ അതല്ല മതം മാറ്റാൻ വേണ്ടി മാത്രമുള്ള പ്രണയം മാത്രമാണ് നടക്കുന്നത്. സ്വാഭാവികമായ ചെറിയ ശതമാനം പ്രണയത്തിന്റെ പേരിൽ വലിയ ശതമാനം പീഡന ജിഹാദുകളെ വെള്ള പൂശാൻ ശ്രമിച്ചാൽ സ്വാഭാവിക പ്രണയത്തെ പോലും സംശയത്തോടെ മാത്രമേ കാണാൻ സാധിക്കുകയുള്ളു എന്ന് പറയാതെ വയ്യ. ഇതിന്റെ പേരിൽ ഉണ്ടാകുന്ന ഫോബിയോയുടെ കാരണക്കാർ നിങ്ങൾ മാത്രമാണ്. മതം മാറ്റുന്നത് വരെ വിഷയം കൈകാര്യം ചെയ്യാൻ തീവ്ര സംഘടനകളും മതം മാറ്റിയതിന് ശേഷം ഇന്ത്യയിലെ ഭരണ ഘടനയെ കുറിച്ചും മത സ്വാതന്ത്ര്യത്തെ കുറിച്ചും വാദിക്കാൻ ഇറങ്ങുന്ന ലിബറൽ രാഷ്ട്രീയ സംഘടനകളും! ഇതൊന്നും ആർക്കും മനസ്സിലാകുന്നില്ല എന്ന് കരുതരുത്. ഇന്നലെ വരെ 'ഡാഡി' എന്ന് വിളിച്ചിരുന്ന മകൾ ഇന്ന് 'ഉപ്പ' എന്ന് വിളിക്കുമ്പോൾ അത് കേൾക്കേണ്ടി വരുന്ന ഒരപ്പന്റെ വേദന നമ്മൾ മനസിലാക്കണം. #{red->none->b-> ട്രോളുകളാൽ പരിഹസിക്കപ്പെടുന്ന വിശ്വാസം }# ക്രിസ്ത്യാനികളെയും ക്രിസ്താനികളുടെ ആചാര രീതികളെയും കൂദാശകളെയും വികലമായി ചിത്രീകരിക്കാൻ വേണ്ടി മാത്രമായി തൽപര കക്ഷികൾ അതി ലിബറലുകൾ എന്ന് സ്വയം ധരിച്ചിരിക്കുന്ന ചില ചെറുപ്പക്കാരെ കൂട്ട് പിടിച്ചു ഉണ്ടാക്കിയിരിക്കുന്നതാണ് 'ക്രിസ്ത്യൻ ട്രോൾസ്' എന്ന ക്രൈസ്തവ വിശ്വാസ വിരുദ്ധ ട്രോൾ ഗ്രൂപ്പ്. അവിടെ നിന്ന് വരുന്ന പല ട്രോളുകളും ക്രിസ്ത്യാനികൾക്ക് അവരുടെ വിശ്വാസത്തെ കുറിച്ച് അവമതിപ്പ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ്. പീഡന ജിഹാദ് വിഷയത്തിൽ പീഡിപ്പിച്ചവന് എതിരെ കൊടുത്ത ട്രോളുകൾക്ക് ഒന്നിനും അവർ അനുമതി കൊടുത്തില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ഇനിയെങ്കിലും സ്വന്തം വിശ്വാസത്തെ ഇകഴ്ത്തി കാണിച്ചു പൊതു സമൂഹത്തിന്റെ കയ്യടി മേടിക്കാൻ ശ്രമിക്കുന്നവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത് എന്ന് മനസ്സിലാക്കി ഇങ്ങനെയുള്ള ട്രോളുകളെയും ഗ്രൂപ്പുകളെയും അവഗണിക്കാൻ ശ്രമിക്കുക. അതിലുപരി അവരിലൂടെ സംഭവിക്കുന്ന വിശ്വാസത്തെ നിസ്സാരവൽക്കരിക്കുന്ന പ്രവണത ഒരു തലമുറയിൽ വരുത്തുന്ന അപകടം കണ്ടില്ലെന്ന് നടിക്കരുത്. ഹേയ്, ട്രോളുകാരാ, താങ്കൾ ഞങ്ങളെ ചിരിപ്പിക്കുകയല്ല, ഞങ്ങളുടെ തലമുറകളായുള്ള വിശ്വാസത്തെയും അതിന്റെ ഉറവിടമായ ക്രിസ്തുവിനെയും ചതിക്കാൻ കൂട്ടുനിൽക്കുകയാണ് ചെയ്യുന്നത്. #{red->none->b->ക്രൈസ്തവ വിരുദ്ധ മാധ്യമ അജണ്ട }# ഇന്നത്തെ മാധ്യമ ലോകം പരസ്യ ഏജൻസികളുടെ നിയന്ത്രണത്തിലാണ്, പരസ്യ ഏജൻസികൾ ബിസിനെസ്സുകാരുടെ നിയന്ത്രണത്തിലും, കേരളത്തിലെ ബിസിനസ്സും പരസ്യങ്ങളും ആരുടെ കയ്യിലാണ് എന്ന് പറയാതെ തന്നെ അറിയാവുന്നത് ആണല്ലോ. രാഷ്ട്രീയ നേതാക്കൾക്ക് വോട്ട് ബാങ്കും പണവും മാത്രമാണ് ലക്‌ഷ്യം. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ നിമിഷം വരെ കോഴിക്കോട് നടന്ന പീഡനത്തെ കുറിച്ച് സംസാരിക്കാൻ കോൺഗ്രസിലോ കമ്യുണിസ്റ് പാർട്ടിയിലോ, ഇടത് പക്ഷത്തോ വലത് പക്ഷത്തോ ഉള്ള നേതാക്കൾ തയ്യാറാകാത്തത്. മാധ്യമങ്ങളിൽ കൂടി ഇവർ പ്രചരിപ്പിക്കുന്ന അജണ്ടകളിൽ വീഴാതിരിക്കാൻ ഇനിയെങ്കിലും നമ്മൾ വായിക്കുന്നതും കാണുന്നതും എന്താണെന്ന് ചിന്തിച്ചു തീരുമാനം എടുക്കേണ്ടി ഇരിക്കുന്നു. ക്രിസ്ത്യാനികൾക്ക് പ്രശ്നം വരുമ്പോൾ കൂടെ നിൽക്കാൻ എത്ര മാധ്യമങ്ങൾ ഉണ്ടെന്നുള്ളത് ഇതിനോടകം മനസ്സിലാകേണ്ടവർക്ക് മനസ്സിലായിട്ടുണ്ട്. മാധ്യമങ്ങളെ, നിങ്ങൾക്ക് ഞങ്ങളുടെ പണവും വരിസംഖ്യയും പരസ്യവും ഞങ്ങളുടെ സ്‌കൂളുകളിലെ പ്രോഗ്രാമുകളും ഞങ്ങളുടെ ആശുപത്രികളിലെ ചികിത്സയും മാത്രം മതി എന്നറിയാം. ഞങ്ങളിൽനിന്ന് പണം പിടുങ്ങുന്ന നിങ്ങളുടെ മാർഗങ്ങൾ അവസാനിപ്പിക്കാൻ ഞങ്ങൾക്കും അറിയാം എന്ന് നിങ്ങൾ ഓർക്കുന്നത് നല്ലതാണ്. #{red->none->b->സിനിമകളിലൂടെ ക്രൈസ്തവ വിരുദ്ധതയും അപമാനിക്കലും }# മാധ്യമ ലോകം എന്ന് പറയുമ്പോൾ സിനിമയും അതിൽ വരും. ക്രൈസ്തവ വിശ്വാസത്തെയും പുരോഹിതരെയും പ്രാർത്ഥനകളെയും പ്രതീകങ്ങളെയും പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്ന രീതി കഴിഞ്ഞ കുറേ വർഷങ്ങളായി കൂടുതലാണ്. എന്നാൽ അതേ സമയം മറ്റു ചില വിശ്വാസങ്ങളെ വളരെയധികം ഉയർത്തിക്കാട്ടാനുള്ള ശ്രമങ്ങളും ഉണ്ട്. സിനിമാ വ്യവസായം നിയന്ത്രിക്കുന്നവരുടെ മതം ഏതാണെന്ന് നോക്കിയാൽ കാര്യം മനസിലാകും. ചില സിനിമകൾ കാണുന്ന അന്യ മതസ്ഥർക്ക് ക്രൈസ്തവ വിരുദ്ധതയും ക്രിസ്തീയ വിശ്വാസികൾക്ക് സ്വന്തം മത സംവിധാനത്തോട് അമർഷവും തോന്നുന്ന വിധത്തിലാണ് കഥയും തിരക്കഥയും സംഭാഷണവും തയ്യാറാക്കുന്നത്. അജണ്ടകൾ തിരിച്ചറിയപ്പെടേണ്ടതാണ്. മത രാഷ്ട്രീയ സാമ്പത്തിക ചായ്‌വുകളുടെ ഭാഗമായി കേരളത്തിലെ മിക്കവാറും മാധ്യമങ്ങളും നോർത്ത് ഇന്ത്യയിലും, ഇന്ത്യക്ക് വെളിയിലും നടക്കുന്ന മിക്കവാറും കാര്യങ്ങളും വളച്ചൊടിച്ചാണ് പ്രചരിപ്പിക്കുന്നത്, ഫാസിസത്തിനും സാമ്രാജ്യത്വത്തിനും എതിരേ ഉള്ള പോരാട്ടമായി ചിത്രീകരിച്ചാൽ മലയാളികൾക്ക് അതിലപ്പുറം ഒന്നും വേണ്ടല്ലോ. ദീപികയിൽ പള്ളിപെരുന്നാളുകളെ കുറിച്ചും മതപരമായ ചടങ്ങുകളെ കുറിച്ചും ഉള്ള വാർത്തകൾ മാത്രമാണ് ഉള്ളത് എന്ന തൽപര കക്ഷികളുടെ പ്രചാരണത്തിൽ വീണ് പോയിട്ടുള്ളവർ ഒരാഴ്ച എങ്കിലും ദീപിക വായിച്ചു നോക്കാൻ പരിശ്രമിക്കണം. ഇന്ന് കേരളത്തിൽ ഉള്ള ഏതൊരു പത്രത്തേക്കാളും നിക്ഷപക്ഷമായി വാർത്തകൾ കൊടുക്കുന്നത് ദീപികയാണ്, അജണ്ടകളോടെ ഉള്ള വാർത്തകൾ വായിച്ചു നമ്മുടെ കുട്ടികൾ വളരണോ എന്ന് തീരുമാനിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. #{black->none->b-> ജസ്റ്റിന്‍ ജോര്‍ജ്ജ്}#
Image: /content_image/SocialMedia/SocialMedia-2019-10-01-14:45:12.jpg
Keywords: അജണ്ട
Category: 24
Sub Category:
Heading: ക്രൈസ്തവരെ വിഡ്ഢികളാക്കുന്ന ഈ മാധ്യമ അജണ്ട എന്നു നാം തിരിച്ചറിയും?
Content: വായനക്കാർ വെറും വിഡ്ഢികൾ ആണെന്നാണ് നമ്മുടെ മാധ്യമങ്ങൾ കരുതിയിരിക്കുന്നത് എന്നാണ് മനസ്സിലാക്കേണ്ടത്. കോഴിക്കോട് സ്നേഹം നടിച്ചു പെൺകുട്ടിയെ പീഡിപ്പിച്ചു മതം മാറ്റാൻ ഭീഷണി പെടുത്തിയതിന് എതിരെ പരാതി കൊടുത്തു രണ്ട് മാസം കഴിഞ്ഞിട്ടും പരാതി കൊടുത്ത പിതാവ് പത്രക്കാരുടെയും രാഷ്ട്രീയക്കാരുടെയും പുറകെ നടന്നിട്ടും വാർത്ത ആക്കാത്തവർക്ക്, ഡൽഹിയിൽ നിന്ന് ഒളിച്ചോടിപ്പോയ പെൺകുട്ടി അബുദാബിയിൽ ചെന്ന് മതം മാറിയത് സ്വന്തം ഇഷ്ടത്താലാണ് എന്ന വാർത്ത പ്രചരിപ്പിക്കാൻ എന്തൊരു ആവേശമാണ്. ഇതേ പെൺകുട്ടിയുടെ അപ്പൻ മകൾ മിസ്സിംഗ് ആയതിന് കൊടുത്ത കേസിനെ കുറിച്ച് വാർത്ത ആക്കിയത് ദീപിക മാത്രമാണ്! #{red->none->b->ബൗദ്ധിക ജിഹാദ് }# പീഡന ജിഹാദികൾ നടത്തുന്നത് ബൗദ്ധിക ജിഹാദ് കൂടിയാണ്. അത് യൗവനത്തിലെ വൈകാരികത ചൂക്ഷണം ചെയ്തോ, സഹായ മനസ്ക്കരായി അവതരിച്ചോ, കൂട്ടുകാരികളിൽ കൂടി തെറ്റിദ്ധരിപ്പിച്ചോ, വീഡിയോ എടുത്ത് ഭീക്ഷണിപ്പെടുത്തിയോ, ലിബറൽ ചിന്താഗതികളിൽ വളർന്ന് വന്നവരെ അവരുടെ മതത്തിലെ ചില പുരോഹിതർക്ക് ഉണ്ടാകുന്ന വീഴ്ചകൾ വളച്ചൊടിച്ചു അവതരിപ്പിച്ചോ ഒക്കെ ആകാം. ഇങ്ങനെയുള്ള ശ്രമത്തിന്റെ ഭാഗമായി തീവ്ര ചിന്താഗതിക്കാരുടെ വലയിൽ വീണവർ കുടുക്ക് തിരിച്ചറിയുന്നത് വരെ പരിശുദ്ധ പ്രണയത്തെ കുറിച്ച് മാത്രമേ പറയുകയുള്ളൂ. സ്വാഭാവിക പ്രണയം ആണെന്ന് ധരിച്ചിരിക്കുന്ന പലതിന്റെയും പുറകിൽ ഉള്ള ചതി മനസ്സിലായി വരുന്നത് കാലക്രമേണ ആണ്. അവരുടെ ദുർഗതി പ്രസിദ്ധീകരിക്കാൻ ഒരു മാധ്യമക്കാരനെയും ഇന്ന് വരെ കണ്ടിട്ടില്ല. ഇങ്ങനെയുള്ള ദുരന്തങ്ങൾ സ്വന്തം കുടുംബത്തിൽ വരുന്നത് വരെ കാത്തിരിക്കാതെ ചുറ്റുപാടും നടക്കുന്നത് എന്താണ് എന്ന് മനസ്സിലാക്കി വിവേകത്തോടെ ജീവിക്കാൻ ഇനി എങ്കിലും നമ്മൾ തയ്യാറാകണം. #{red->none->b->'ഡാഡി' മാറി 'ഉപ്പ' യാകാനുള്ള കാലം}# ഒൻപത് മാസം കൊണ്ട് സ്വന്തം വിശ്വാസത്തെ പരസ്യമായി തള്ളി പറയാനും ഡാഡിയെ 'ഉപ്പ' എന്ന് വിളിക്കാനും മാത്രം മാനസികാവസ്ഥ മാറ്റി എടുത്തതിൽ നിന്ന് എന്താണ് നടന്നതെന്ന് വ്യക്തമാണ്. മുന്പോട്ടുളള ജീവിതം എളുപ്പം ആകുന്നതിന് പങ്കാളിയുടെ മതത്തിലേക്ക് ചിലരെങ്കിലും മാറുന്നത് മനസ്സിലാക്കാം. പീഡന ജിഹാദിൽ അതല്ല മതം മാറ്റാൻ വേണ്ടി മാത്രമുള്ള പ്രണയം മാത്രമാണ് നടക്കുന്നത്. സ്വാഭാവികമായ ചെറിയ ശതമാനം പ്രണയത്തിന്റെ പേരിൽ വലിയ ശതമാനം പീഡന ജിഹാദുകളെ വെള്ള പൂശാൻ ശ്രമിച്ചാൽ സ്വാഭാവിക പ്രണയത്തെ പോലും സംശയത്തോടെ മാത്രമേ കാണാൻ സാധിക്കുകയുള്ളു എന്ന് പറയാതെ വയ്യ. ഇതിന്റെ പേരിൽ ഉണ്ടാകുന്ന ഫോബിയോയുടെ കാരണക്കാർ നിങ്ങൾ മാത്രമാണ്. മതം മാറ്റുന്നത് വരെ വിഷയം കൈകാര്യം ചെയ്യാൻ തീവ്ര സംഘടനകളും മതം മാറ്റിയതിന് ശേഷം ഇന്ത്യയിലെ ഭരണ ഘടനയെ കുറിച്ചും മത സ്വാതന്ത്ര്യത്തെ കുറിച്ചും വാദിക്കാൻ ഇറങ്ങുന്ന ലിബറൽ രാഷ്ട്രീയ സംഘടനകളും! ഇതൊന്നും ആർക്കും മനസ്സിലാകുന്നില്ല എന്ന് കരുതരുത്. ഇന്നലെ വരെ 'ഡാഡി' എന്ന് വിളിച്ചിരുന്ന മകൾ ഇന്ന് 'ഉപ്പ' എന്ന് വിളിക്കുമ്പോൾ അത് കേൾക്കേണ്ടി വരുന്ന ഒരപ്പന്റെ വേദന നമ്മൾ മനസിലാക്കണം. #{red->none->b-> ട്രോളുകളാൽ പരിഹസിക്കപ്പെടുന്ന വിശ്വാസം }# ക്രിസ്ത്യാനികളെയും ക്രിസ്താനികളുടെ ആചാര രീതികളെയും കൂദാശകളെയും വികലമായി ചിത്രീകരിക്കാൻ വേണ്ടി മാത്രമായി തൽപര കക്ഷികൾ അതി ലിബറലുകൾ എന്ന് സ്വയം ധരിച്ചിരിക്കുന്ന ചില ചെറുപ്പക്കാരെ കൂട്ട് പിടിച്ചു ഉണ്ടാക്കിയിരിക്കുന്നതാണ് 'ക്രിസ്ത്യൻ ട്രോൾസ്' എന്ന ക്രൈസ്തവ വിശ്വാസ വിരുദ്ധ ട്രോൾ ഗ്രൂപ്പ്. അവിടെ നിന്ന് വരുന്ന പല ട്രോളുകളും ക്രിസ്ത്യാനികൾക്ക് അവരുടെ വിശ്വാസത്തെ കുറിച്ച് അവമതിപ്പ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ്. പീഡന ജിഹാദ് വിഷയത്തിൽ പീഡിപ്പിച്ചവന് എതിരെ കൊടുത്ത ട്രോളുകൾക്ക് ഒന്നിനും അവർ അനുമതി കൊടുത്തില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ഇനിയെങ്കിലും സ്വന്തം വിശ്വാസത്തെ ഇകഴ്ത്തി കാണിച്ചു പൊതു സമൂഹത്തിന്റെ കയ്യടി മേടിക്കാൻ ശ്രമിക്കുന്നവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത് എന്ന് മനസ്സിലാക്കി ഇങ്ങനെയുള്ള ട്രോളുകളെയും ഗ്രൂപ്പുകളെയും അവഗണിക്കാൻ ശ്രമിക്കുക. അതിലുപരി അവരിലൂടെ സംഭവിക്കുന്ന വിശ്വാസത്തെ നിസ്സാരവൽക്കരിക്കുന്ന പ്രവണത ഒരു തലമുറയിൽ വരുത്തുന്ന അപകടം കണ്ടില്ലെന്ന് നടിക്കരുത്. ഹേയ്, ട്രോളുകാരാ, താങ്കൾ ഞങ്ങളെ ചിരിപ്പിക്കുകയല്ല, ഞങ്ങളുടെ തലമുറകളായുള്ള വിശ്വാസത്തെയും അതിന്റെ ഉറവിടമായ ക്രിസ്തുവിനെയും ചതിക്കാൻ കൂട്ടുനിൽക്കുകയാണ് ചെയ്യുന്നത്. #{red->none->b->ക്രൈസ്തവ വിരുദ്ധ മാധ്യമ അജണ്ട }# ഇന്നത്തെ മാധ്യമ ലോകം പരസ്യ ഏജൻസികളുടെ നിയന്ത്രണത്തിലാണ്, പരസ്യ ഏജൻസികൾ ബിസിനെസ്സുകാരുടെ നിയന്ത്രണത്തിലും, കേരളത്തിലെ ബിസിനസ്സും പരസ്യങ്ങളും ആരുടെ കയ്യിലാണ് എന്ന് പറയാതെ തന്നെ അറിയാവുന്നത് ആണല്ലോ. രാഷ്ട്രീയ നേതാക്കൾക്ക് വോട്ട് ബാങ്കും പണവും മാത്രമാണ് ലക്‌ഷ്യം. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ നിമിഷം വരെ കോഴിക്കോട് നടന്ന പീഡനത്തെ കുറിച്ച് സംസാരിക്കാൻ കോൺഗ്രസിലോ കമ്യുണിസ്റ് പാർട്ടിയിലോ, ഇടത് പക്ഷത്തോ വലത് പക്ഷത്തോ ഉള്ള നേതാക്കൾ തയ്യാറാകാത്തത്. മാധ്യമങ്ങളിൽ കൂടി ഇവർ പ്രചരിപ്പിക്കുന്ന അജണ്ടകളിൽ വീഴാതിരിക്കാൻ ഇനിയെങ്കിലും നമ്മൾ വായിക്കുന്നതും കാണുന്നതും എന്താണെന്ന് ചിന്തിച്ചു തീരുമാനം എടുക്കേണ്ടി ഇരിക്കുന്നു. ക്രിസ്ത്യാനികൾക്ക് പ്രശ്നം വരുമ്പോൾ കൂടെ നിൽക്കാൻ എത്ര മാധ്യമങ്ങൾ ഉണ്ടെന്നുള്ളത് ഇതിനോടകം മനസ്സിലാകേണ്ടവർക്ക് മനസ്സിലായിട്ടുണ്ട്. മാധ്യമങ്ങളെ, നിങ്ങൾക്ക് ഞങ്ങളുടെ പണവും വരിസംഖ്യയും പരസ്യവും ഞങ്ങളുടെ സ്‌കൂളുകളിലെ പ്രോഗ്രാമുകളും ഞങ്ങളുടെ ആശുപത്രികളിലെ ചികിത്സയും മാത്രം മതി എന്നറിയാം. ഞങ്ങളിൽനിന്ന് പണം പിടുങ്ങുന്ന നിങ്ങളുടെ മാർഗങ്ങൾ അവസാനിപ്പിക്കാൻ ഞങ്ങൾക്കും അറിയാം എന്ന് നിങ്ങൾ ഓർക്കുന്നത് നല്ലതാണ്. #{red->none->b->സിനിമകളിലൂടെ ക്രൈസ്തവ വിരുദ്ധതയും അപമാനിക്കലും }# മാധ്യമ ലോകം എന്ന് പറയുമ്പോൾ സിനിമയും അതിൽ വരും. ക്രൈസ്തവ വിശ്വാസത്തെയും പുരോഹിതരെയും പ്രാർത്ഥനകളെയും പ്രതീകങ്ങളെയും പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്ന രീതി കഴിഞ്ഞ കുറേ വർഷങ്ങളായി കൂടുതലാണ്. എന്നാൽ അതേ സമയം മറ്റു ചില വിശ്വാസങ്ങളെ വളരെയധികം ഉയർത്തിക്കാട്ടാനുള്ള ശ്രമങ്ങളും ഉണ്ട്. സിനിമാ വ്യവസായം നിയന്ത്രിക്കുന്നവരുടെ മതം ഏതാണെന്ന് നോക്കിയാൽ കാര്യം മനസിലാകും. ചില സിനിമകൾ കാണുന്ന അന്യ മതസ്ഥർക്ക് ക്രൈസ്തവ വിരുദ്ധതയും ക്രിസ്തീയ വിശ്വാസികൾക്ക് സ്വന്തം മത സംവിധാനത്തോട് അമർഷവും തോന്നുന്ന വിധത്തിലാണ് കഥയും തിരക്കഥയും സംഭാഷണവും തയ്യാറാക്കുന്നത്. അജണ്ടകൾ തിരിച്ചറിയപ്പെടേണ്ടതാണ്. മത രാഷ്ട്രീയ സാമ്പത്തിക ചായ്‌വുകളുടെ ഭാഗമായി കേരളത്തിലെ മിക്കവാറും മാധ്യമങ്ങളും നോർത്ത് ഇന്ത്യയിലും, ഇന്ത്യക്ക് വെളിയിലും നടക്കുന്ന മിക്കവാറും കാര്യങ്ങളും വളച്ചൊടിച്ചാണ് പ്രചരിപ്പിക്കുന്നത്, ഫാസിസത്തിനും സാമ്രാജ്യത്വത്തിനും എതിരേ ഉള്ള പോരാട്ടമായി ചിത്രീകരിച്ചാൽ മലയാളികൾക്ക് അതിലപ്പുറം ഒന്നും വേണ്ടല്ലോ. ദീപികയിൽ പള്ളിപെരുന്നാളുകളെ കുറിച്ചും മതപരമായ ചടങ്ങുകളെ കുറിച്ചും ഉള്ള വാർത്തകൾ മാത്രമാണ് ഉള്ളത് എന്ന തൽപര കക്ഷികളുടെ പ്രചാരണത്തിൽ വീണ് പോയിട്ടുള്ളവർ ഒരാഴ്ച എങ്കിലും ദീപിക വായിച്ചു നോക്കാൻ പരിശ്രമിക്കണം. ഇന്ന് കേരളത്തിൽ ഉള്ള ഏതൊരു പത്രത്തേക്കാളും നിക്ഷപക്ഷമായി വാർത്തകൾ കൊടുക്കുന്നത് ദീപികയാണ്, അജണ്ടകളോടെ ഉള്ള വാർത്തകൾ വായിച്ചു നമ്മുടെ കുട്ടികൾ വളരണോ എന്ന് തീരുമാനിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. #{black->none->b-> ജസ്റ്റിന്‍ ജോര്‍ജ്ജ്}#
Image: /content_image/SocialMedia/SocialMedia-2019-10-01-14:45:12.jpg
Keywords: അജണ്ട