Contents
Displaying 11801-11810 of 25158 results.
Content:
12120
Category: 18
Sub Category:
Heading: റവ.ഡോ. ആന്റണി മണ്ണാര്‍കുളത്തിന്റെ മൃതസംസ്കാരം ഇന്ന്
Content: ചങ്ങനാശേരി: കഴിഞ്ഞ ദിവസം അന്തരിച്ച ചങ്ങനാശേരി അതിരൂപതാംഗവും പ്രമുഖ മനഃശാസ്ത്രജ്ഞനും നെടുംകുന്നം സഞ്ജീവനി മാനസിക കേന്ദ്രം, മദര്‍ തെരേസ ഹോം എന്നിവയുടെ സ്ഥാപകനും വടവാതൂര്‍ സെമിനാരി മുന്‍ അധ്യാപകനുമായ റവ.ഡോ. ആന്റണി മണ്ണാര്‍കുളത്തിന്റെ മൃതസംസ്കാരം ഇന്ന്. ഉച്ചയ്ക്ക് ഒന്നിനു ചുങ്കപ്പാറ കോട്ടാങ്ങലുള്ള കുടുംബവസതിയില്‍ ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിന്റെ കാര്‍മികത്വത്തില്‍ സംസ്‌കാരശുശ്രൂഷകള്‍ ആരംഭിക്കും. ഉച്ചകഴിഞ്ഞ് 2.15ന് കോട്ടാങ്ങല്‍ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളിയില്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലിയെത്തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കും. സമാപന ശുശ്രൂഷകള്‍ക്കു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. മൃതദേഹം ഇന്നുച്ചകഴിഞ്ഞ് മൂന്നു മുതല്‍ നാളെ രാവിലെ പത്തുവരെ നെടുംകുന്നം മദര്‍ തെരേസാ ഹോമിലും നാളെ രാവിലെ 11ന് കോട്ടാങ്ങലുള്ള കുടുംബവസതിയിലുംു പൊതുദര്‍ശനത്തിനു വയ്ക്കും. 1943 മാര്‍ച്ച് ആറിനു മണ്ണാര്‍കുളം തോമസ് മറിയാമ്മ ദന്പതികളുടെ മകനായി ജനിച്ചു. 1968 ഡിസംബര്‍ 18ന് ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു കാവുകാട്ടിലില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചു. കപ്പാട് പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായാണ് വൈദിക ശുശ്രൂഷകള്‍ക്കു തുടക്കം കുറിച്ചത്. 1971ല്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി പടിയറയുടെ സെക്രട്ടറിയായി നിയമിതനായി. റോം, അമേരിക്ക എന്നിവിടങ്ങളില്‍ മനഃശാസ്ത്രം, സോഷ്യല്‍ വര്‍ക്ക് തുടങ്ങിയ വിഷയങ്ങളില്‍ ഉപരിപഠനം നടത്തിയ ഇദ്ദേഹം മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ സംരക്ഷണത്തിനായി അക്ഷീണം പരിശ്രമിച്ച വൈദികനാണ്. മാങ്ങാനം എംഒസിയില്‍ അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി ചങ്ങനാശേരി അതിരൂപത 1993ല്‍ നെടുംകുന്നത്ത് സ്ഥാപിച്ച സഞ്ജീവനിയുടെ സ്ഥാപക ഡയറക്ടറായി ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചു. 2001ല്‍ നെടുംകുന്നത്ത് മദര്‍ തെരേസ ഹോമിന്റെ സ്ഥാപനത്തിനും അല്‍ഫോന്‍സാ സദന്‍, കാരുണ്യ ഭവന്‍, മദര്‍ തെരേസാ ചില്‍ഡ്രന്‍സ് ഹോം എന്നീ സ്ഥാപനങ്ങളുടെ സ്ഥാപനത്തിനും റവ.ഡോ. ആന്റണി മണ്ണാര്‍കുളം നേതൃത്വം നല്‍കി.
Image: /content_image/India/India-2020-01-12-01:17:00.jpg
Keywords: ശാസ്ത്ര
Category: 18
Sub Category:
Heading: റവ.ഡോ. ആന്റണി മണ്ണാര്‍കുളത്തിന്റെ മൃതസംസ്കാരം ഇന്ന്
Content: ചങ്ങനാശേരി: കഴിഞ്ഞ ദിവസം അന്തരിച്ച ചങ്ങനാശേരി അതിരൂപതാംഗവും പ്രമുഖ മനഃശാസ്ത്രജ്ഞനും നെടുംകുന്നം സഞ്ജീവനി മാനസിക കേന്ദ്രം, മദര്‍ തെരേസ ഹോം എന്നിവയുടെ സ്ഥാപകനും വടവാതൂര്‍ സെമിനാരി മുന്‍ അധ്യാപകനുമായ റവ.ഡോ. ആന്റണി മണ്ണാര്‍കുളത്തിന്റെ മൃതസംസ്കാരം ഇന്ന്. ഉച്ചയ്ക്ക് ഒന്നിനു ചുങ്കപ്പാറ കോട്ടാങ്ങലുള്ള കുടുംബവസതിയില്‍ ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിന്റെ കാര്‍മികത്വത്തില്‍ സംസ്‌കാരശുശ്രൂഷകള്‍ ആരംഭിക്കും. ഉച്ചകഴിഞ്ഞ് 2.15ന് കോട്ടാങ്ങല്‍ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളിയില്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലിയെത്തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കും. സമാപന ശുശ്രൂഷകള്‍ക്കു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. മൃതദേഹം ഇന്നുച്ചകഴിഞ്ഞ് മൂന്നു മുതല്‍ നാളെ രാവിലെ പത്തുവരെ നെടുംകുന്നം മദര്‍ തെരേസാ ഹോമിലും നാളെ രാവിലെ 11ന് കോട്ടാങ്ങലുള്ള കുടുംബവസതിയിലുംു പൊതുദര്‍ശനത്തിനു വയ്ക്കും. 1943 മാര്‍ച്ച് ആറിനു മണ്ണാര്‍കുളം തോമസ് മറിയാമ്മ ദന്പതികളുടെ മകനായി ജനിച്ചു. 1968 ഡിസംബര്‍ 18ന് ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു കാവുകാട്ടിലില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചു. കപ്പാട് പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായാണ് വൈദിക ശുശ്രൂഷകള്‍ക്കു തുടക്കം കുറിച്ചത്. 1971ല്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി പടിയറയുടെ സെക്രട്ടറിയായി നിയമിതനായി. റോം, അമേരിക്ക എന്നിവിടങ്ങളില്‍ മനഃശാസ്ത്രം, സോഷ്യല്‍ വര്‍ക്ക് തുടങ്ങിയ വിഷയങ്ങളില്‍ ഉപരിപഠനം നടത്തിയ ഇദ്ദേഹം മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ സംരക്ഷണത്തിനായി അക്ഷീണം പരിശ്രമിച്ച വൈദികനാണ്. മാങ്ങാനം എംഒസിയില്‍ അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി ചങ്ങനാശേരി അതിരൂപത 1993ല്‍ നെടുംകുന്നത്ത് സ്ഥാപിച്ച സഞ്ജീവനിയുടെ സ്ഥാപക ഡയറക്ടറായി ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചു. 2001ല്‍ നെടുംകുന്നത്ത് മദര്‍ തെരേസ ഹോമിന്റെ സ്ഥാപനത്തിനും അല്‍ഫോന്‍സാ സദന്‍, കാരുണ്യ ഭവന്‍, മദര്‍ തെരേസാ ചില്‍ഡ്രന്‍സ് ഹോം എന്നീ സ്ഥാപനങ്ങളുടെ സ്ഥാപനത്തിനും റവ.ഡോ. ആന്റണി മണ്ണാര്‍കുളം നേതൃത്വം നല്‍കി.
Image: /content_image/India/India-2020-01-12-01:17:00.jpg
Keywords: ശാസ്ത്ര
Content:
12121
Category: 24
Sub Category:
Heading: ക്രിസ്തുവിൽ നിന്നും നിങ്ങളെ അകറ്റുവാൻ ചെലവ് വെറും നൂറുരൂപയിൽ താഴെ! ക്രിസ്ത്യൻ പെൺകുട്ടികളും മാതാപിതാക്കളും അറിഞ്ഞിരിക്കുവാൻ
Content: "എന്റെ മകൾ അങ്ങനെ പോകില്ല" എന്ന് ആത്മവിശ്വാസത്തോടെ വിശ്വസിക്കുന്ന മാതാപിതാക്കളും, കാര്യങ്ങളെ ലാഘവബുദ്ധിയോടെ കാണുന്ന പെൺകുട്ടികളും അറിയണം, നിങ്ങൾക്കായി വലവിരിച്ചിരിക്കുന്ന ചതിയുടെ പുതിയ തലങ്ങൾ. ⧫ സംഭവകഥയുടെ ആദ്യ ഭാഗം സുഹൃത്തിന്റെ ഏറ്റവും അടുത്ത ബന്ധുവായ ക്രിസ്ത്യൻ പെൺകുട്ടിക്ക് ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ അറിയുക. ഒരു ദിവസം പെൺകുട്ടി, തന്റെ കാമുകന്റെ കൂടെ ഒളിച്ചോടിപ്പോയതായി വിവരം കിട്ടിയപ്പോൾത്തന്നെ പോലീസിൽ അറിയിച്ചതുകൊണ്ട്, വൈകുന്നേരത്തോടെ കമിതാക്കളെ കണ്ടുപിടിച്ച് സ്റ്റേഷനിലെത്തിക്കുവാൻ പോലീസിനു സാധിച്ചു. പെൺകുട്ടിയുടെ വീട്ടിൽനിന്നും രണ്ടോ മൂന്നോ പേരും അവർക്കു വേണ്ടപ്പെട്ട ഒരു വൈദികനും മാത്രം പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ, പയ്യന്റെ ഭാഗത്തുനിന്നും വന്ന ആളുകളെകൊണ്ട് പോലീസ് സ്റ്റേഷനും പരിസരവും നിറഞ്ഞിരുന്നു. മാതാപിതാക്കളെ വേദനിപ്പിച്ച് ഒളിച്ചോടിയവരെ ശകാരിക്കുവാനും തെറ്റുതിരുത്തിക്കൊടുത്ത്, പെൺകുട്ടിയെ അവരുടെ മാതാപിതാക്കളെ ഏൽപ്പിച്ച് പയ്യനെ തിരികെകൊണ്ടുപോകുവാൻ വന്നവരാണിവരെല്ലാം എന്ന് നിങ്ങൾ കരുതിയെങ്കിൽ തെറ്റി. ഒരു പെൺകുട്ടിയെക്കൂടി തങ്ങളുടെ മതത്തിന്റെ ഭാഗമാക്കുവാൻ ഉറപ്പിച്ചുവന്ന ഒരുകൂട്ടം ആളുകൾ !!! ലവ് ജിഹാദ് എന്ന പേര് നമുക്ക് പരിചയപ്പെടുത്തി തന്നവർ!!! (NB : ഏതെങ്കിലും ഒരു മതവിഭാഗത്തിലെ എല്ലാവരും മോശക്കാർ എന്ന പ്രയോഗം ഈ പോസ്റ്റിന് ഇല്ല.) അതുകൊണ്ടുതന്നെ ആ പെൺകുട്ടിയുടെ വീട്ടുകാർക്ക് പോലീസ് സ്റ്റേഷനിൽ കയറി പെൺകുട്ടിയെ കാണുന്നതിൽനിന്നുപോലും എണ്ണത്തിൽ കൂടുതലുള്ള ആ പയ്യന്റെ കൂട്ടർ തടഞ്ഞു. ദൈവാനുഗ്രഹത്താൽ ഒടുവിൽ അവർക്ക് പെൺകുട്ടിയെയും പയ്യനെയും അകത്തുകയറി കാണുവാൻ സാധിച്ചു. ചെറുക്കനെ കണ്ട് അവർ ശരിക്കും ഞെട്ടി. അന്യമതത്തിൽപ്പെട്ട പയ്യൻ എന്നതിലുപരി, രൂപംകൊണ്ട് ഒരുതരത്തിലും തന്റെ മകൾ ഇഷ്ടപ്പെടാൻ സാധ്യതയില്ലാത്ത, ഒട്ടും സുമുഖനല്ലാത്ത ഈ രൂപത്തെ തന്റെ മകൾ എങ്ങനെ ഇഷ്ടപ്പെട്ടു എന്നവർ ചിന്തിച്ചുപോയി. കരഞ്ഞുനിലവിളിക്കുന്ന മാതാപിതാക്കളുടെ മുഖം അവളിൽ ഒരു മാറ്റവും വരുത്തിയില്ല. 'ഞാനിവന്റെ കൂടെ പോകുന്നു' എന്നവൾ തീർത്തുപറഞ്ഞു. അവളുടെ മനസ്സുമാറില്ല എന്നുറപ്പായപ്പോൾ അവർ തിരിച്ചുപോരുവാൻ തീരുമാനിച്ചു. പോകുവാൻ തുടങ്ങുമ്പോൾ വൈദികൻ അവളുടെ നെറ്റിയിൽ കുരിശുവരച്ച് ഒരു പ്രത്യേക പ്രാർത്ഥന ചൊല്ലി. (അതെന്താണെന്ന് എന്റെ സുഹൃത്തിനും നിശ്ചയമില്ല) അടുത്തനിമിഷം പരിശുദ്ധാത്മാവ് അവളിൽ പ്രവർത്തിക്കുകയും പൈശാചികശക്തി വിട്ടുപോവുകയും അവൾ കരയുവാനും തുടങ്ങി. അമ്മയെ കെട്ടിപ്പിടിച്ച് കൂടെപ്പോരുന്നു എന്നു പറഞ്ഞു. അവളെ ആ വൈദികന്റെ ശുശ്രൂഷ വഴി മാതാപിതാക്കൾക്ക് ദൈവം തിരിച്ചുനൽകി. ⧫ ഇനി ഈ സംഭവത്തിന്റെ രണ്ടാം ഭാഗം പൂർണ്ണമായ വിടുതലിന്, ആ പെൺകുട്ടി ഉപയോഗിക്കുന്ന സകലസാധനങ്ങളും പരിശോധിക്കുവാൻ ആ വൈദികൻ നിർദേശിച്ചതനുസരിച്ച് വീട്ടുകാർ പരിശോധിച്ചെങ്കിലും ആദ്യം ഒന്നും കണ്ടെത്തുവാൻ സാധിച്ചില്ല. ഒടുവിൽ പെൺകുട്ടിയുടെ സഹോദരൻ അവളുടെ പേന തുറന്നുനോക്കിയപ്പോൾ പൈശാചികശക്തിയെ ആവാഹിച്ച ഒരു 'വസ്തു' കണ്ടെത്തുകയും ആ സ്പിരിറ്റിനെ വൈദികൻ യേശുവിന്റെ നാമത്തിൽ നിർവീര്യമാക്കുകയും ചെയ്തു. 100 രൂപയുടെ സമ്മാനത്തിലെ വശീകരണശക്തിയിൽ ഈശോയും മാതാപിതാക്കളും ഇത്രയും നാളത്തെ ദൈവവിശ്വാസവും ചവറ്റുകുട്ടയിലെ മാലിന്യംപോലെയായി മാറി!!! ആർക്കുവേണം അതൊക്കെ!!! ആ പയ്യനേക്കാളും വലുതല്ലല്ലോ അതൊന്നും..അല്ലെ?!! ഇതൊക്കെ വിശ്വസിക്കുവാൻ പ്രയാസം തോന്നുന്നുണ്ടെങ്കിൽ പ്രശസ്ത ധ്യാനഗുരുവായ മാത്യു വയലമണ്ണിൽ അച്ചൻ വിവരിച്ച മറ്റൊരു സംഭവകഥ അറിയുക. മകൾക്ക് കുദാശകളോടും പ്രാർത്ഥനകളോടുമുള്ള താൽപ്പര്യം കുറഞ്ഞപ്പോഴാണ് മാതാപിതാക്കൾ അവളെ ഒരു വൈദികന്റെ അടുത്തെത്തിച്ചത്. അവൾക്കുവേണ്ടി പ്രാർത്ഥിച്ചപ്പോൾ കിട്ടിയ സന്ദേശമനുസരിച്ച്. കഴുത്തിൽകിടക്കുന്ന മാല എവിടെനിന്നുകിട്ടിയതാണെന്ന് അച്ചൻ പെൺകുട്ടിയോട് ചോദിച്ചു. കടയിൽനിന്നും പെൺകുട്ടി വാങ്ങിയതാണെന്ന മറുപടിയിൽ തൃപ്തനാകാതെ, ആ മാലയുടെ ഉറവിടത്തെക്കുറിച്ച് മകളോട് ചോദിക്കുവാൻ മാതാപിതാക്കളോട് അച്ചൻ നിർദേശിച്ചു. വീട്ടുകാരുടെ നിർബന്ധത്തിൽ ഒടുവിൽ പെൺകുട്ടി സത്യം പറഞ്ഞു. അതിനെപ്പറ്റി മാത്യു വയലമണ്ണിൽ അച്ചൻ പറഞ്ഞതിപ്രകാരമാണ് : 10 രൂപ വിലയുള്ള മാല സമ്മാനിച്ചത് ആദ്യ സംഭവത്തിലെ മതത്തിൽപ്പെട്ട തൊട്ടടുത്ത വീട്ടിലെ പയ്യൻ. ഒടുവിൽ, രണ്ടു കൂട്ടരും അങ്ങോട്ടുമിങ്ങോട്ടുമുള്ള വാഗ്വാദത്തിനിടയിൽ, ആ പയ്യനെ പെൺകുട്ടി ഒരിക്കലും ഉപേക്ഷിക്കാതിരിക്കുവാൻ ആ മാലയിൽ ചില മന്ത്രങ്ങൾ ഓതിയിരുന്നതായി പയ്യന്റെ പിതാവിന്റെ തുറന്നുപറച്ചിലും!!! #{red->none->b->മാതാപിതാക്കളോട് : }# 1.) "നിങ്ങളുടെ ഉള്ളിലുള്ളവൻ ലോകത്തിലുള്ളവനെക്കാൾ വലിയവനാണ്." (1 യോഹന്നാൻ 4:4) യേശുക്രിസ്തുവിനെ നാഥനും രക്ഷകനുമായി സ്വീകരിച്ചവർക്ക് ശക്തിപകരുന് വചനം. "യാക്കോബിന് ആഭിചാരം ഏല്‍ക്കുകയില്ല; ഇസ്രായേലിനെതിരേ ക്ഷുദ്രവിദ്യ ഫലിക്കുകയുമില്ല."(സംഖ്യ 23 :23). "നിനക്ക് ഒരു തിന്‍മയും ഭവിക്കുകയില്ല; ഒരനര്‍ഥവും നിന്റെ കൂടാരത്തെ സമീപിക്കുകയില്ല." (സങ്കീർത്തനം 91:10). ഇത്തരം വചനങ്ങളും അതിന്റെ ശക്തിയും അറിയാവുന്നവർ ചിന്തിക്കുന്നുണ്ടാകും; എന്തു മണ്ടത്തരമാണ് ഈ രണ്ടു സംഭവങ്ങൾ വഴി സ്ഥാപിക്കുവാൻ ശ്രമിക്കുന്നതെന്ന്…!! നാമോരുത്തരും, 1യോഹന്നാൻ 4:4 ൽ പറയുന്നപോലെ ലോകത്തിലുള്ളവനേക്കാൾ (പിശാചിന്റെ ആത്മാവ് ) ശക്തനായവനെ (ക്രിസ്തു)ഹൃദയത്തിൽ സ്വീകരിച്ചിരുത്തിയിട്ടുണ്ടോ എന്ന് ആത്മാർത്ഥമായി ആലോചിക്കുക. സങ്കീർത്തനം 91 :10 വിശ്വസിക്കുമ്പോൾ, സങ്കീർത്തനം 91 :9 പ്രകാരം, "നീ കര്‍ത്താവിൽ (മാത്രം) ആശ്രയിച്ചു; അത്യുന്നതനിൽ (മാത്രം) നീ വാസമുറപ്പിച്ചു" എന്നു പറയുവാൻ സാധിക്കണം. #{blue->none->b->ഏതെങ്കിലും തരത്തിൽ നിസ്സാരമെന്നു തോന്നുംവിധം ഒന്നാം പ്രമാണം ലംഘിക്കുമ്പോൾ ഓർക്കുക; കർത്താവിന് രണ്ടാം സ്ഥാനമോ അതിനുതാഴെയോ കൊടുത്ത് ഞായറാഴ്ച കുർബാനയും വേദപാഠവും മുടക്കി കോച്ചിങ്ങിനും ഔട്ടിങ്ങിനും മറ്റും കുട്ടികളെ കൊണ്ടുപോകുമ്പോൾ ഓർക്കുക; കുടുംബപ്രാർത്ഥനകൾ വേണ്ടെന്നുവെച്ചോ പെട്ടെന്നു തട്ടിക്കൂട്ടി ചൊല്ലിത്തീർത്തിട്ടോ സീരിയലിന്റെയും സിനിമയുടെയും പുറകേ പോകുമ്പോൾ ഓർക്കുക; ജോലിയുടെയോ ബിസിനസിന്റെയോ പേരുപറഞ്ഞു പ്രാർത്ഥനകളും കൂദാശകളും മുടക്കി "മക്കൾക്കുവേണ്ടി" തിരക്കുപിടിച്ചോടുമ്പോൾ ഓർക്കുക; പാപബോധവും പശ്ചാത്താപവുമില്ലാതെ ജീവിതം തന്നിഷ്ടപ്രകാരം ആസ്വദിച്ചു ജീവിക്കുമ്പോൾ ഓർക്കുക; നേരത്തെ സൂചിപ്പിച്ചതും ദൈവം വാഗ്ദാനം ചെയ്തിട്ടുള്ളതുമായ മറ്റു സംരക്ഷണവചനങ്ങളൊന്നും നിങ്ങളുടെ കുടുംബത്തിന് ബാധകമല്ല. ദൈവത്തിന്റെ സംരക്ഷണവേലി പൊളിഞ്ഞു സാത്താൻ കയറി ശക്തനായിരിക്കുന്ന ഒരു കുടുംബത്തിൽ അവനു പ്രവർത്തിക്കാൻ 10 രൂപയുടെ മാലയുടെപോലും ആവശ്യമില്ല!!! }# 2.) മാതാപിതാക്കളോടോ സമൂഹത്തോടോ ഉള്ള പേടിയുടെയോ ബാധ്യതയുടെയോ പേരിൽ ഒരു മകനോ മകളോ വഴിതെറ്റി നീങ്ങാതിരിക്കുമെന്ന് ഈ തലമുറയുടെ കാര്യത്തിൽ പ്രതീക്ഷിക്കരുത്. കാരണം സമൂഹം അവർക്ക് എല്ലാത്തരത്തിലുള്ള സ്വാതന്ത്ര്യവും സൗകര്യവും സംരക്ഷണവും കൊടുത്തിരിക്കുന്നു. അതുകൊണ്ട് ചെറുപ്പം മുതലേ ദൈവത്തെ അറിഞ്ഞു മക്കളെ വളർത്തുക. ആത്മീയകാര്യങ്ങൾക്ക് ഒന്നാംസ്ഥാനംതന്നെ കൊടുത്തു വളരുവാൻ അവരെ പഠിപ്പിക്കുക. ക്രിസ്തുവിനോടുള്ള സ്നേഹത്താൽ അവർ നിറയുമ്പോൾ, ക്രിസ്തു ശക്തനായി അവരിൽ വസിക്കുമ്പോൾ, *“ഒരു തിന്മയും അവർക്കു ഭവിക്കുകയില്ല.” - സങ്കീർത്തനം 91:10* #{red->none->b-> പെൺകുട്ടികളോട് :}# 1.) നിങ്ങൾക്ക് ഒരു ബോയ്‌ഫ്രണ്ട് ഇല്ലെങ്കിൽ, ആത്മാർത്ഥ സുഹൃത്തുക്കൾ എന്ന് നിങ്ങൾ അവകാശപ്പെടുന്നവരിൽനിന്നും പരിഹാസം ഏൽക്കുന്ന കാലഘട്ടത്തിലാണ് നിങ്ങൾ ജീവിക്കുന്നത്. പരിഹാസത്തോടൊപ്പം ഏതെങ്കിലും ആൺകുട്ടിയുടെ പേരു കൂട്ടിപ്പറഞ്ഞു നിങ്ങളെ പരസ്പ്പരം ഒന്നിപ്പിക്കുവാൻ അവർ മത്സരിക്കും. അതിൽ മതമോ പ്രായമോ സ്വഭാവമോ ഒന്നും അവർക്കു പ്രശ്നമല്ല. കാരണം നിങ്ങളുടെ നന്മ ആഗ്രഹിക്കുവാൻ അവർ നിങ്ങളുടെ മാതാപിതാക്കളോ സഹോദരങ്ങളോ അല്ലല്ലോ..!!! ഈ തലമുറയിലെ 5% ക്യാമ്പസ് പ്രണയങ്ങൾപ്പോലും വിവാഹത്തിലെത്തുന്നില്ല എന്നോർക്കുക. കേവലം താൽക്കാലിക ജഡിക സുഖം മാത്രം ലക്‌ഷ്യം വച്ചുള്ള ആണുങ്ങളുടെ വലയിൽ ഒരു പെൺകുട്ടി വീഴുവാൻ അവളുടെ സുഹൃത്തുക്കൾ നിർണ്ണായകസ്വാധീനം പല അവസരത്തിലും ചെലുത്തുന്നു. (നന്മ മാത്രം ആഗ്രഹിച്ചു നേർവഴിക്കു നയിക്കുന്ന ചെറിയ ശതമാനം നല്ല സുഹൃത്തുക്കളെ വളരെ ബഹുമാനത്തോടെ ഈ അവസരത്തിൽ കാണുന്നു) ത്രില്ലടിപ്പിക്കുന്ന പ്രണയ സിനിമകളും നിർണായക സ്വാധീനം പലരിലും ചെലുത്തുന്നു. അതുകൊണ്ട് നിങ്ങളുടെ മാതാപിതാക്കളായിരിക്കട്ടെ നിങ്ങളുടെ ആത്മാർത്ഥ സുഹൃത്തുക്കൾ. അവരെക്കാളും വിശ്വാസവും സ്നേഹവും സുഹൃത്തുക്കളിൽ കാണേണ്ടതില്ല. ( മാതാപിതാക്കൾ തമ്മിലുള്ള വഴക്കുകാരണം, കുട്ടികളെ നിങ്ങൾ പരിഗണിക്കാതിരിക്കുകയും, പരിഗണയും സ്നേഹവും കിട്ടുന്നിടത്തു കുട്ടികൾ പോവുകയും ചെയ്താൽ, കുട്ടികളെ കുറ്റംപറയാൻ നിങ്ങൾക്കവകാശമില്ല) ഒരു പെൺകുട്ടിയെ സ്വാധീനിക്കുവാൻ ആണുങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് അവളുടെ പെൺസുഹൃത്തുക്കളെത്തന്നെയാണ്. ലവ് ജിഹാദ് ഉണ്ടെങ്കിൽ, അതിൽ ആൺകുട്ടികൾ മാത്രമല്ല, പെൺകുട്ടികളും കണ്ണികളാണ്. കൂട്ടുകാരി കൃസ്ത്യാനി ആണെങ്കിൽ പോലും താഴെപ്പറയുന്ന കാരണങ്ങളാൽ അവളെയും പൂർണ്ണമായും വിശ്വസിക്കേണ്ടതില്ല. (a.) കൂട്ടുകാരി ലവ് ജിഹാദിന്റെ ഇര ആണെങ്കിൽ ആൺ സംഘത്തിൽനിന്നുള്ള ഭീക്ഷണിയും ബ്ലാക്‌മെയിലിങ്ങും മൂലം നിന്നെയും കൂട്ടുകാരി ചതിയിൽ വീഴ്ത്തും. ഒരു സംശയവും വേണ്ട. (b.) ക്രിസ്തുവിന്റെ ആത്മാവ് കൂട്ടുകാരിയിൽ വസിക്കുന്നില്ലെങ്കിൽ, കേവലം ജഡികസുഖത്തിനും ടൈം പാസ്സിനും വേണ്ടി ബോയ് ഫ്രണ്ടിനെ സ്വീകരിക്കുവാൻ അവൾ നിന്നെ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും. 2.) ജഡിക സുഖത്തിനുവേണ്ടി മാത്രം ഒരു പെൺകുട്ടിയെ പ്രണയിക്കുന്നവൻ കൂടുതൽ പറയുന്ന ഒരു വാക്കായിരിക്കും "നിനക്കെന്നെ വിശ്വാസമില്ലേ?" എന്ന്. Sentiments കലർത്തിയ ഈ ചോദ്യത്തിലെ കുടിലത എന്നാണ് നമ്മുടെ പെൺകുട്ടികൾ മനസിലാക്കുക? 'എനിക്കു നിന്നെ വിശ്വാസമാണ്' എന്നു തെളിയിക്കുവാൻ ഭാഗികമായോ പൂർണ്ണമായോ അവനു വിധേയപ്പെടുന്ന പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ എടുക്കുമ്പോൾ അവൻ നിങ്ങളോടു പറയും : "നീയെന്റെ അരികിലില്ലാത്തപ്പോൾ നിന്നെ miss ചെയ്യാതിരിക്കുവാനാണിത്. ഞാൻ ആരെയും കാണിക്കില്ല." ആ വാക്കിലും നമ്മുടെ പെൺകുട്ടികൾ അവന്റെ ആത്മാർത്ഥ സ്നേഹം കാണുന്നു..!! പിന്നീട് ആ ചിത്രങ്ങളോ വീഡിയോയോ ഉപയോഗിച്ച്, ഭീക്ഷണിപ്പെടുത്തി മതം മാറ്റാൻ ശ്രമിക്കുമ്പോഴോ, ജഡികാവശ്യങ്ങൾക്കു കൂടുതൽ കീഴ്പ്പെടുവാൻ ആവശ്യപ്പെടുമ്പോഴോ, അവന്റെ സുഹൃത്തുക്കൾക്ക് കീഴ്പ്പെടുവാൻ ആവശ്യപ്പെടുമ്പോഴോ ആയിരിക്കും അവന്റെ 'ആത്മാർത്ഥ സ്‌നേഹത്തിന്റെ ആഴം' അവൾ മനസിലാക്കുക..ചൂണ്ടയിൽ കുരുങ്ങിയ മീൻപോലെ രക്ഷപെടുവാൻ സാധ്യത വളരെ വിരളമായ അവസ്ഥ... അതുകൊണ്ട് പെൺകുട്ടീ, ഇനിയെങ്കിലും മനസ്സും കണ്ണും തുറക്കുവാൻ വൈകരുത്. കൂട്ടുകാർക്കും വിനോദങ്ങൾക്കും ലൗകിക താൽപ്പര്യങ്ങൾക്കും അമിതപ്രാധാന്യം നൽകാതെ, *ക്രിസ്തുവിനു പ്രാധാന്യം കൊടുക്കുക; അവനെ സ്നേഹിക്കുക. ക്രിസ്തുവിനെ സ്നേഹിക്കുന്നവളെ ചതിയിൽപ്പെടുത്തുവാൻ ഈ ലോകത്തിനു സാധിക്കില്ല. നിന്റെ ദൈവം നിനക്കൊരു ഇണയെ നീ ജനിക്കുംമുമ്പേ കണ്ടുവച്ചിട്ടുണ്ട്. ആ ഇണയെ നിനക്കു തരുവാനാണ് ദൈവം ആദിമുതലേ ആഗ്രഹിക്കുന്നത്.. ദൈവത്തിന്റെ ആഗ്രഹത്തെ മാനിക്കാതെ സ്വന്തമായി മറ്റൊരാളെ കണ്ടെത്തുവാൻ നീ ഇറങ്ങുമ്പോൾ, നിന്നെ സഹായിക്കുന്നത് ദൈവമാണെന്ന് കരുതുക അസാധ്യം. അപ്പോൾ സ്വർഗ്ഗം ആഗ്രഹിക്കാത്ത ഈ പ്രണയമെന്തിന്? അതിൽപ്പെട്ട്, നമ്മുടെ രക്ഷകനായ ദൈവത്തെ ഉപേക്ഷിക്കുന്നതെന്തിന്? ക്രിസ്തുവിനെയും അവിടുത്തെ സുവിശേഷത്തെയും അറിഞ്ഞിട്ടും ആ വിശ്വാസം ഉപേക്ഷിക്കുന്നവർ പിശാചിനെയാണ് സ്വീകരിക്കുന്നതെന്നറിയുന്നില്ലേ? പിന്നെങ്ങനെ ഈ ലോകജീവിതത്തിൽ സമാധാനവും ആത്മാവിന്റെ രക്ഷയും നിനക്ക് സാധ്യമാകും? ചിന്തിക്കുക. ജ്ഞാനത്തിനും വിവേകത്തിനുംവേണ്ടി മുട്ടിപ്പായി പ്രാർത്ഥിക്കുക. മാതാപിതാക്കളും അവർവഴി കുട്ടികളും, ശക്തമായ ആത്മീയ അടിത്തറ ജീവിതത്തിലുണ്ടാക്കിയെടുക്കുക. "ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല" (അപ്പസ്തോലപ്രവർത്തനങ്ങൾ 4:12) യേശു ഏകരക്ഷകൻ ലോകരക്ഷകൻ. ദൈവനാമം മഹത്വപ്പെടട്ടെ. ആമ്മേൻ #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/4cIcXXzwaSkHdNropbTsoN }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} #Repost
Image: /content_image/SocialMedia/SocialMedia-2020-01-12-01:37:22.jpg
Keywords: പ്രണയ, ലവ് ജിഹാ
Category: 24
Sub Category:
Heading: ക്രിസ്തുവിൽ നിന്നും നിങ്ങളെ അകറ്റുവാൻ ചെലവ് വെറും നൂറുരൂപയിൽ താഴെ! ക്രിസ്ത്യൻ പെൺകുട്ടികളും മാതാപിതാക്കളും അറിഞ്ഞിരിക്കുവാൻ
Content: "എന്റെ മകൾ അങ്ങനെ പോകില്ല" എന്ന് ആത്മവിശ്വാസത്തോടെ വിശ്വസിക്കുന്ന മാതാപിതാക്കളും, കാര്യങ്ങളെ ലാഘവബുദ്ധിയോടെ കാണുന്ന പെൺകുട്ടികളും അറിയണം, നിങ്ങൾക്കായി വലവിരിച്ചിരിക്കുന്ന ചതിയുടെ പുതിയ തലങ്ങൾ. ⧫ സംഭവകഥയുടെ ആദ്യ ഭാഗം സുഹൃത്തിന്റെ ഏറ്റവും അടുത്ത ബന്ധുവായ ക്രിസ്ത്യൻ പെൺകുട്ടിക്ക് ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ അറിയുക. ഒരു ദിവസം പെൺകുട്ടി, തന്റെ കാമുകന്റെ കൂടെ ഒളിച്ചോടിപ്പോയതായി വിവരം കിട്ടിയപ്പോൾത്തന്നെ പോലീസിൽ അറിയിച്ചതുകൊണ്ട്, വൈകുന്നേരത്തോടെ കമിതാക്കളെ കണ്ടുപിടിച്ച് സ്റ്റേഷനിലെത്തിക്കുവാൻ പോലീസിനു സാധിച്ചു. പെൺകുട്ടിയുടെ വീട്ടിൽനിന്നും രണ്ടോ മൂന്നോ പേരും അവർക്കു വേണ്ടപ്പെട്ട ഒരു വൈദികനും മാത്രം പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ, പയ്യന്റെ ഭാഗത്തുനിന്നും വന്ന ആളുകളെകൊണ്ട് പോലീസ് സ്റ്റേഷനും പരിസരവും നിറഞ്ഞിരുന്നു. മാതാപിതാക്കളെ വേദനിപ്പിച്ച് ഒളിച്ചോടിയവരെ ശകാരിക്കുവാനും തെറ്റുതിരുത്തിക്കൊടുത്ത്, പെൺകുട്ടിയെ അവരുടെ മാതാപിതാക്കളെ ഏൽപ്പിച്ച് പയ്യനെ തിരികെകൊണ്ടുപോകുവാൻ വന്നവരാണിവരെല്ലാം എന്ന് നിങ്ങൾ കരുതിയെങ്കിൽ തെറ്റി. ഒരു പെൺകുട്ടിയെക്കൂടി തങ്ങളുടെ മതത്തിന്റെ ഭാഗമാക്കുവാൻ ഉറപ്പിച്ചുവന്ന ഒരുകൂട്ടം ആളുകൾ !!! ലവ് ജിഹാദ് എന്ന പേര് നമുക്ക് പരിചയപ്പെടുത്തി തന്നവർ!!! (NB : ഏതെങ്കിലും ഒരു മതവിഭാഗത്തിലെ എല്ലാവരും മോശക്കാർ എന്ന പ്രയോഗം ഈ പോസ്റ്റിന് ഇല്ല.) അതുകൊണ്ടുതന്നെ ആ പെൺകുട്ടിയുടെ വീട്ടുകാർക്ക് പോലീസ് സ്റ്റേഷനിൽ കയറി പെൺകുട്ടിയെ കാണുന്നതിൽനിന്നുപോലും എണ്ണത്തിൽ കൂടുതലുള്ള ആ പയ്യന്റെ കൂട്ടർ തടഞ്ഞു. ദൈവാനുഗ്രഹത്താൽ ഒടുവിൽ അവർക്ക് പെൺകുട്ടിയെയും പയ്യനെയും അകത്തുകയറി കാണുവാൻ സാധിച്ചു. ചെറുക്കനെ കണ്ട് അവർ ശരിക്കും ഞെട്ടി. അന്യമതത്തിൽപ്പെട്ട പയ്യൻ എന്നതിലുപരി, രൂപംകൊണ്ട് ഒരുതരത്തിലും തന്റെ മകൾ ഇഷ്ടപ്പെടാൻ സാധ്യതയില്ലാത്ത, ഒട്ടും സുമുഖനല്ലാത്ത ഈ രൂപത്തെ തന്റെ മകൾ എങ്ങനെ ഇഷ്ടപ്പെട്ടു എന്നവർ ചിന്തിച്ചുപോയി. കരഞ്ഞുനിലവിളിക്കുന്ന മാതാപിതാക്കളുടെ മുഖം അവളിൽ ഒരു മാറ്റവും വരുത്തിയില്ല. 'ഞാനിവന്റെ കൂടെ പോകുന്നു' എന്നവൾ തീർത്തുപറഞ്ഞു. അവളുടെ മനസ്സുമാറില്ല എന്നുറപ്പായപ്പോൾ അവർ തിരിച്ചുപോരുവാൻ തീരുമാനിച്ചു. പോകുവാൻ തുടങ്ങുമ്പോൾ വൈദികൻ അവളുടെ നെറ്റിയിൽ കുരിശുവരച്ച് ഒരു പ്രത്യേക പ്രാർത്ഥന ചൊല്ലി. (അതെന്താണെന്ന് എന്റെ സുഹൃത്തിനും നിശ്ചയമില്ല) അടുത്തനിമിഷം പരിശുദ്ധാത്മാവ് അവളിൽ പ്രവർത്തിക്കുകയും പൈശാചികശക്തി വിട്ടുപോവുകയും അവൾ കരയുവാനും തുടങ്ങി. അമ്മയെ കെട്ടിപ്പിടിച്ച് കൂടെപ്പോരുന്നു എന്നു പറഞ്ഞു. അവളെ ആ വൈദികന്റെ ശുശ്രൂഷ വഴി മാതാപിതാക്കൾക്ക് ദൈവം തിരിച്ചുനൽകി. ⧫ ഇനി ഈ സംഭവത്തിന്റെ രണ്ടാം ഭാഗം പൂർണ്ണമായ വിടുതലിന്, ആ പെൺകുട്ടി ഉപയോഗിക്കുന്ന സകലസാധനങ്ങളും പരിശോധിക്കുവാൻ ആ വൈദികൻ നിർദേശിച്ചതനുസരിച്ച് വീട്ടുകാർ പരിശോധിച്ചെങ്കിലും ആദ്യം ഒന്നും കണ്ടെത്തുവാൻ സാധിച്ചില്ല. ഒടുവിൽ പെൺകുട്ടിയുടെ സഹോദരൻ അവളുടെ പേന തുറന്നുനോക്കിയപ്പോൾ പൈശാചികശക്തിയെ ആവാഹിച്ച ഒരു 'വസ്തു' കണ്ടെത്തുകയും ആ സ്പിരിറ്റിനെ വൈദികൻ യേശുവിന്റെ നാമത്തിൽ നിർവീര്യമാക്കുകയും ചെയ്തു. 100 രൂപയുടെ സമ്മാനത്തിലെ വശീകരണശക്തിയിൽ ഈശോയും മാതാപിതാക്കളും ഇത്രയും നാളത്തെ ദൈവവിശ്വാസവും ചവറ്റുകുട്ടയിലെ മാലിന്യംപോലെയായി മാറി!!! ആർക്കുവേണം അതൊക്കെ!!! ആ പയ്യനേക്കാളും വലുതല്ലല്ലോ അതൊന്നും..അല്ലെ?!! ഇതൊക്കെ വിശ്വസിക്കുവാൻ പ്രയാസം തോന്നുന്നുണ്ടെങ്കിൽ പ്രശസ്ത ധ്യാനഗുരുവായ മാത്യു വയലമണ്ണിൽ അച്ചൻ വിവരിച്ച മറ്റൊരു സംഭവകഥ അറിയുക. മകൾക്ക് കുദാശകളോടും പ്രാർത്ഥനകളോടുമുള്ള താൽപ്പര്യം കുറഞ്ഞപ്പോഴാണ് മാതാപിതാക്കൾ അവളെ ഒരു വൈദികന്റെ അടുത്തെത്തിച്ചത്. അവൾക്കുവേണ്ടി പ്രാർത്ഥിച്ചപ്പോൾ കിട്ടിയ സന്ദേശമനുസരിച്ച്. കഴുത്തിൽകിടക്കുന്ന മാല എവിടെനിന്നുകിട്ടിയതാണെന്ന് അച്ചൻ പെൺകുട്ടിയോട് ചോദിച്ചു. കടയിൽനിന്നും പെൺകുട്ടി വാങ്ങിയതാണെന്ന മറുപടിയിൽ തൃപ്തനാകാതെ, ആ മാലയുടെ ഉറവിടത്തെക്കുറിച്ച് മകളോട് ചോദിക്കുവാൻ മാതാപിതാക്കളോട് അച്ചൻ നിർദേശിച്ചു. വീട്ടുകാരുടെ നിർബന്ധത്തിൽ ഒടുവിൽ പെൺകുട്ടി സത്യം പറഞ്ഞു. അതിനെപ്പറ്റി മാത്യു വയലമണ്ണിൽ അച്ചൻ പറഞ്ഞതിപ്രകാരമാണ് : 10 രൂപ വിലയുള്ള മാല സമ്മാനിച്ചത് ആദ്യ സംഭവത്തിലെ മതത്തിൽപ്പെട്ട തൊട്ടടുത്ത വീട്ടിലെ പയ്യൻ. ഒടുവിൽ, രണ്ടു കൂട്ടരും അങ്ങോട്ടുമിങ്ങോട്ടുമുള്ള വാഗ്വാദത്തിനിടയിൽ, ആ പയ്യനെ പെൺകുട്ടി ഒരിക്കലും ഉപേക്ഷിക്കാതിരിക്കുവാൻ ആ മാലയിൽ ചില മന്ത്രങ്ങൾ ഓതിയിരുന്നതായി പയ്യന്റെ പിതാവിന്റെ തുറന്നുപറച്ചിലും!!! #{red->none->b->മാതാപിതാക്കളോട് : }# 1.) "നിങ്ങളുടെ ഉള്ളിലുള്ളവൻ ലോകത്തിലുള്ളവനെക്കാൾ വലിയവനാണ്." (1 യോഹന്നാൻ 4:4) യേശുക്രിസ്തുവിനെ നാഥനും രക്ഷകനുമായി സ്വീകരിച്ചവർക്ക് ശക്തിപകരുന് വചനം. "യാക്കോബിന് ആഭിചാരം ഏല്‍ക്കുകയില്ല; ഇസ്രായേലിനെതിരേ ക്ഷുദ്രവിദ്യ ഫലിക്കുകയുമില്ല."(സംഖ്യ 23 :23). "നിനക്ക് ഒരു തിന്‍മയും ഭവിക്കുകയില്ല; ഒരനര്‍ഥവും നിന്റെ കൂടാരത്തെ സമീപിക്കുകയില്ല." (സങ്കീർത്തനം 91:10). ഇത്തരം വചനങ്ങളും അതിന്റെ ശക്തിയും അറിയാവുന്നവർ ചിന്തിക്കുന്നുണ്ടാകും; എന്തു മണ്ടത്തരമാണ് ഈ രണ്ടു സംഭവങ്ങൾ വഴി സ്ഥാപിക്കുവാൻ ശ്രമിക്കുന്നതെന്ന്…!! നാമോരുത്തരും, 1യോഹന്നാൻ 4:4 ൽ പറയുന്നപോലെ ലോകത്തിലുള്ളവനേക്കാൾ (പിശാചിന്റെ ആത്മാവ് ) ശക്തനായവനെ (ക്രിസ്തു)ഹൃദയത്തിൽ സ്വീകരിച്ചിരുത്തിയിട്ടുണ്ടോ എന്ന് ആത്മാർത്ഥമായി ആലോചിക്കുക. സങ്കീർത്തനം 91 :10 വിശ്വസിക്കുമ്പോൾ, സങ്കീർത്തനം 91 :9 പ്രകാരം, "നീ കര്‍ത്താവിൽ (മാത്രം) ആശ്രയിച്ചു; അത്യുന്നതനിൽ (മാത്രം) നീ വാസമുറപ്പിച്ചു" എന്നു പറയുവാൻ സാധിക്കണം. #{blue->none->b->ഏതെങ്കിലും തരത്തിൽ നിസ്സാരമെന്നു തോന്നുംവിധം ഒന്നാം പ്രമാണം ലംഘിക്കുമ്പോൾ ഓർക്കുക; കർത്താവിന് രണ്ടാം സ്ഥാനമോ അതിനുതാഴെയോ കൊടുത്ത് ഞായറാഴ്ച കുർബാനയും വേദപാഠവും മുടക്കി കോച്ചിങ്ങിനും ഔട്ടിങ്ങിനും മറ്റും കുട്ടികളെ കൊണ്ടുപോകുമ്പോൾ ഓർക്കുക; കുടുംബപ്രാർത്ഥനകൾ വേണ്ടെന്നുവെച്ചോ പെട്ടെന്നു തട്ടിക്കൂട്ടി ചൊല്ലിത്തീർത്തിട്ടോ സീരിയലിന്റെയും സിനിമയുടെയും പുറകേ പോകുമ്പോൾ ഓർക്കുക; ജോലിയുടെയോ ബിസിനസിന്റെയോ പേരുപറഞ്ഞു പ്രാർത്ഥനകളും കൂദാശകളും മുടക്കി "മക്കൾക്കുവേണ്ടി" തിരക്കുപിടിച്ചോടുമ്പോൾ ഓർക്കുക; പാപബോധവും പശ്ചാത്താപവുമില്ലാതെ ജീവിതം തന്നിഷ്ടപ്രകാരം ആസ്വദിച്ചു ജീവിക്കുമ്പോൾ ഓർക്കുക; നേരത്തെ സൂചിപ്പിച്ചതും ദൈവം വാഗ്ദാനം ചെയ്തിട്ടുള്ളതുമായ മറ്റു സംരക്ഷണവചനങ്ങളൊന്നും നിങ്ങളുടെ കുടുംബത്തിന് ബാധകമല്ല. ദൈവത്തിന്റെ സംരക്ഷണവേലി പൊളിഞ്ഞു സാത്താൻ കയറി ശക്തനായിരിക്കുന്ന ഒരു കുടുംബത്തിൽ അവനു പ്രവർത്തിക്കാൻ 10 രൂപയുടെ മാലയുടെപോലും ആവശ്യമില്ല!!! }# 2.) മാതാപിതാക്കളോടോ സമൂഹത്തോടോ ഉള്ള പേടിയുടെയോ ബാധ്യതയുടെയോ പേരിൽ ഒരു മകനോ മകളോ വഴിതെറ്റി നീങ്ങാതിരിക്കുമെന്ന് ഈ തലമുറയുടെ കാര്യത്തിൽ പ്രതീക്ഷിക്കരുത്. കാരണം സമൂഹം അവർക്ക് എല്ലാത്തരത്തിലുള്ള സ്വാതന്ത്ര്യവും സൗകര്യവും സംരക്ഷണവും കൊടുത്തിരിക്കുന്നു. അതുകൊണ്ട് ചെറുപ്പം മുതലേ ദൈവത്തെ അറിഞ്ഞു മക്കളെ വളർത്തുക. ആത്മീയകാര്യങ്ങൾക്ക് ഒന്നാംസ്ഥാനംതന്നെ കൊടുത്തു വളരുവാൻ അവരെ പഠിപ്പിക്കുക. ക്രിസ്തുവിനോടുള്ള സ്നേഹത്താൽ അവർ നിറയുമ്പോൾ, ക്രിസ്തു ശക്തനായി അവരിൽ വസിക്കുമ്പോൾ, *“ഒരു തിന്മയും അവർക്കു ഭവിക്കുകയില്ല.” - സങ്കീർത്തനം 91:10* #{red->none->b-> പെൺകുട്ടികളോട് :}# 1.) നിങ്ങൾക്ക് ഒരു ബോയ്‌ഫ്രണ്ട് ഇല്ലെങ്കിൽ, ആത്മാർത്ഥ സുഹൃത്തുക്കൾ എന്ന് നിങ്ങൾ അവകാശപ്പെടുന്നവരിൽനിന്നും പരിഹാസം ഏൽക്കുന്ന കാലഘട്ടത്തിലാണ് നിങ്ങൾ ജീവിക്കുന്നത്. പരിഹാസത്തോടൊപ്പം ഏതെങ്കിലും ആൺകുട്ടിയുടെ പേരു കൂട്ടിപ്പറഞ്ഞു നിങ്ങളെ പരസ്പ്പരം ഒന്നിപ്പിക്കുവാൻ അവർ മത്സരിക്കും. അതിൽ മതമോ പ്രായമോ സ്വഭാവമോ ഒന്നും അവർക്കു പ്രശ്നമല്ല. കാരണം നിങ്ങളുടെ നന്മ ആഗ്രഹിക്കുവാൻ അവർ നിങ്ങളുടെ മാതാപിതാക്കളോ സഹോദരങ്ങളോ അല്ലല്ലോ..!!! ഈ തലമുറയിലെ 5% ക്യാമ്പസ് പ്രണയങ്ങൾപ്പോലും വിവാഹത്തിലെത്തുന്നില്ല എന്നോർക്കുക. കേവലം താൽക്കാലിക ജഡിക സുഖം മാത്രം ലക്‌ഷ്യം വച്ചുള്ള ആണുങ്ങളുടെ വലയിൽ ഒരു പെൺകുട്ടി വീഴുവാൻ അവളുടെ സുഹൃത്തുക്കൾ നിർണ്ണായകസ്വാധീനം പല അവസരത്തിലും ചെലുത്തുന്നു. (നന്മ മാത്രം ആഗ്രഹിച്ചു നേർവഴിക്കു നയിക്കുന്ന ചെറിയ ശതമാനം നല്ല സുഹൃത്തുക്കളെ വളരെ ബഹുമാനത്തോടെ ഈ അവസരത്തിൽ കാണുന്നു) ത്രില്ലടിപ്പിക്കുന്ന പ്രണയ സിനിമകളും നിർണായക സ്വാധീനം പലരിലും ചെലുത്തുന്നു. അതുകൊണ്ട് നിങ്ങളുടെ മാതാപിതാക്കളായിരിക്കട്ടെ നിങ്ങളുടെ ആത്മാർത്ഥ സുഹൃത്തുക്കൾ. അവരെക്കാളും വിശ്വാസവും സ്നേഹവും സുഹൃത്തുക്കളിൽ കാണേണ്ടതില്ല. ( മാതാപിതാക്കൾ തമ്മിലുള്ള വഴക്കുകാരണം, കുട്ടികളെ നിങ്ങൾ പരിഗണിക്കാതിരിക്കുകയും, പരിഗണയും സ്നേഹവും കിട്ടുന്നിടത്തു കുട്ടികൾ പോവുകയും ചെയ്താൽ, കുട്ടികളെ കുറ്റംപറയാൻ നിങ്ങൾക്കവകാശമില്ല) ഒരു പെൺകുട്ടിയെ സ്വാധീനിക്കുവാൻ ആണുങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് അവളുടെ പെൺസുഹൃത്തുക്കളെത്തന്നെയാണ്. ലവ് ജിഹാദ് ഉണ്ടെങ്കിൽ, അതിൽ ആൺകുട്ടികൾ മാത്രമല്ല, പെൺകുട്ടികളും കണ്ണികളാണ്. കൂട്ടുകാരി കൃസ്ത്യാനി ആണെങ്കിൽ പോലും താഴെപ്പറയുന്ന കാരണങ്ങളാൽ അവളെയും പൂർണ്ണമായും വിശ്വസിക്കേണ്ടതില്ല. (a.) കൂട്ടുകാരി ലവ് ജിഹാദിന്റെ ഇര ആണെങ്കിൽ ആൺ സംഘത്തിൽനിന്നുള്ള ഭീക്ഷണിയും ബ്ലാക്‌മെയിലിങ്ങും മൂലം നിന്നെയും കൂട്ടുകാരി ചതിയിൽ വീഴ്ത്തും. ഒരു സംശയവും വേണ്ട. (b.) ക്രിസ്തുവിന്റെ ആത്മാവ് കൂട്ടുകാരിയിൽ വസിക്കുന്നില്ലെങ്കിൽ, കേവലം ജഡികസുഖത്തിനും ടൈം പാസ്സിനും വേണ്ടി ബോയ് ഫ്രണ്ടിനെ സ്വീകരിക്കുവാൻ അവൾ നിന്നെ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും. 2.) ജഡിക സുഖത്തിനുവേണ്ടി മാത്രം ഒരു പെൺകുട്ടിയെ പ്രണയിക്കുന്നവൻ കൂടുതൽ പറയുന്ന ഒരു വാക്കായിരിക്കും "നിനക്കെന്നെ വിശ്വാസമില്ലേ?" എന്ന്. Sentiments കലർത്തിയ ഈ ചോദ്യത്തിലെ കുടിലത എന്നാണ് നമ്മുടെ പെൺകുട്ടികൾ മനസിലാക്കുക? 'എനിക്കു നിന്നെ വിശ്വാസമാണ്' എന്നു തെളിയിക്കുവാൻ ഭാഗികമായോ പൂർണ്ണമായോ അവനു വിധേയപ്പെടുന്ന പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ എടുക്കുമ്പോൾ അവൻ നിങ്ങളോടു പറയും : "നീയെന്റെ അരികിലില്ലാത്തപ്പോൾ നിന്നെ miss ചെയ്യാതിരിക്കുവാനാണിത്. ഞാൻ ആരെയും കാണിക്കില്ല." ആ വാക്കിലും നമ്മുടെ പെൺകുട്ടികൾ അവന്റെ ആത്മാർത്ഥ സ്നേഹം കാണുന്നു..!! പിന്നീട് ആ ചിത്രങ്ങളോ വീഡിയോയോ ഉപയോഗിച്ച്, ഭീക്ഷണിപ്പെടുത്തി മതം മാറ്റാൻ ശ്രമിക്കുമ്പോഴോ, ജഡികാവശ്യങ്ങൾക്കു കൂടുതൽ കീഴ്പ്പെടുവാൻ ആവശ്യപ്പെടുമ്പോഴോ, അവന്റെ സുഹൃത്തുക്കൾക്ക് കീഴ്പ്പെടുവാൻ ആവശ്യപ്പെടുമ്പോഴോ ആയിരിക്കും അവന്റെ 'ആത്മാർത്ഥ സ്‌നേഹത്തിന്റെ ആഴം' അവൾ മനസിലാക്കുക..ചൂണ്ടയിൽ കുരുങ്ങിയ മീൻപോലെ രക്ഷപെടുവാൻ സാധ്യത വളരെ വിരളമായ അവസ്ഥ... അതുകൊണ്ട് പെൺകുട്ടീ, ഇനിയെങ്കിലും മനസ്സും കണ്ണും തുറക്കുവാൻ വൈകരുത്. കൂട്ടുകാർക്കും വിനോദങ്ങൾക്കും ലൗകിക താൽപ്പര്യങ്ങൾക്കും അമിതപ്രാധാന്യം നൽകാതെ, *ക്രിസ്തുവിനു പ്രാധാന്യം കൊടുക്കുക; അവനെ സ്നേഹിക്കുക. ക്രിസ്തുവിനെ സ്നേഹിക്കുന്നവളെ ചതിയിൽപ്പെടുത്തുവാൻ ഈ ലോകത്തിനു സാധിക്കില്ല. നിന്റെ ദൈവം നിനക്കൊരു ഇണയെ നീ ജനിക്കുംമുമ്പേ കണ്ടുവച്ചിട്ടുണ്ട്. ആ ഇണയെ നിനക്കു തരുവാനാണ് ദൈവം ആദിമുതലേ ആഗ്രഹിക്കുന്നത്.. ദൈവത്തിന്റെ ആഗ്രഹത്തെ മാനിക്കാതെ സ്വന്തമായി മറ്റൊരാളെ കണ്ടെത്തുവാൻ നീ ഇറങ്ങുമ്പോൾ, നിന്നെ സഹായിക്കുന്നത് ദൈവമാണെന്ന് കരുതുക അസാധ്യം. അപ്പോൾ സ്വർഗ്ഗം ആഗ്രഹിക്കാത്ത ഈ പ്രണയമെന്തിന്? അതിൽപ്പെട്ട്, നമ്മുടെ രക്ഷകനായ ദൈവത്തെ ഉപേക്ഷിക്കുന്നതെന്തിന്? ക്രിസ്തുവിനെയും അവിടുത്തെ സുവിശേഷത്തെയും അറിഞ്ഞിട്ടും ആ വിശ്വാസം ഉപേക്ഷിക്കുന്നവർ പിശാചിനെയാണ് സ്വീകരിക്കുന്നതെന്നറിയുന്നില്ലേ? പിന്നെങ്ങനെ ഈ ലോകജീവിതത്തിൽ സമാധാനവും ആത്മാവിന്റെ രക്ഷയും നിനക്ക് സാധ്യമാകും? ചിന്തിക്കുക. ജ്ഞാനത്തിനും വിവേകത്തിനുംവേണ്ടി മുട്ടിപ്പായി പ്രാർത്ഥിക്കുക. മാതാപിതാക്കളും അവർവഴി കുട്ടികളും, ശക്തമായ ആത്മീയ അടിത്തറ ജീവിതത്തിലുണ്ടാക്കിയെടുക്കുക. "ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല" (അപ്പസ്തോലപ്രവർത്തനങ്ങൾ 4:12) യേശു ഏകരക്ഷകൻ ലോകരക്ഷകൻ. ദൈവനാമം മഹത്വപ്പെടട്ടെ. ആമ്മേൻ #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/4cIcXXzwaSkHdNropbTsoN }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} #Repost
Image: /content_image/SocialMedia/SocialMedia-2020-01-12-01:37:22.jpg
Keywords: പ്രണയ, ലവ് ജിഹാ
Content:
12122
Category: 9
Sub Category:
Heading: റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ആന്തരിക സൗഖ്യ ധ്യാനം ജനുവരി 17, 18, 19 തീയതികളിൽ
Content: ബഹു. ജോർജ്ജ് പനയ്ക്കലച്ചനും ആന്റണി പറങ്കിമാലിലച്ചനും ജോസഫ് എടാട്ട് അച്ചനും ജോസ് പള്ളിയിൽ അച്ചനും നയിക്കുന്ന മലയാളത്തിലുള്ള, താമസിച്ചുള്ള ആന്തരിക സൗഖ്യ ധ്യാനം വെള്ളിയാഴ്ച രാവിലെ എട്ടരക്ക് ആരംഭിച്ച് ഞായറാഴ്ച വൈകുന്നേരം നാലരക്ക് സമാപിക്കും. താമസ സൗകര്യങ്ങളും ഭക്ഷണ ക്രമീകരണവും പാർക്കിംഗ് സൗകര്യങ്ങളും ഉണ്ടായിരിക്കുന്നതാണ്. ധ്യാനാവസരത്തിൽ കുമ്പസാരത്തിനും കൗൺസലിംഗിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ദൈവ വചനത്താലും വിശുദ്ധ കൂദാശകളാലും സ്തുതി ആരാധനയാലും കഴുകപ്പെട്ട് ദൈവസ്നേഹത്താൽ നിറഞ്ഞു കുടുംബമായി അഭിഷേകം പ്രാപിക്കുവാൻ നിങ്ങളെവരെയും ക്ഷണിക്കുന്നു. #{red->none->b->സ്ഥലത്തിന്റെ വിലാസം: }# Divine Retreat Centre UK <br> St. Augustine's Road <br> Ramsgate <br> Kent <br> CT11 9PA #{red->none->b->കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: }# 01843586904, 07721624883
Image: /content_image/India/India-2020-01-12-01:42:50.jpg
Keywords: ഡിവൈ
Category: 9
Sub Category:
Heading: റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ആന്തരിക സൗഖ്യ ധ്യാനം ജനുവരി 17, 18, 19 തീയതികളിൽ
Content: ബഹു. ജോർജ്ജ് പനയ്ക്കലച്ചനും ആന്റണി പറങ്കിമാലിലച്ചനും ജോസഫ് എടാട്ട് അച്ചനും ജോസ് പള്ളിയിൽ അച്ചനും നയിക്കുന്ന മലയാളത്തിലുള്ള, താമസിച്ചുള്ള ആന്തരിക സൗഖ്യ ധ്യാനം വെള്ളിയാഴ്ച രാവിലെ എട്ടരക്ക് ആരംഭിച്ച് ഞായറാഴ്ച വൈകുന്നേരം നാലരക്ക് സമാപിക്കും. താമസ സൗകര്യങ്ങളും ഭക്ഷണ ക്രമീകരണവും പാർക്കിംഗ് സൗകര്യങ്ങളും ഉണ്ടായിരിക്കുന്നതാണ്. ധ്യാനാവസരത്തിൽ കുമ്പസാരത്തിനും കൗൺസലിംഗിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ദൈവ വചനത്താലും വിശുദ്ധ കൂദാശകളാലും സ്തുതി ആരാധനയാലും കഴുകപ്പെട്ട് ദൈവസ്നേഹത്താൽ നിറഞ്ഞു കുടുംബമായി അഭിഷേകം പ്രാപിക്കുവാൻ നിങ്ങളെവരെയും ക്ഷണിക്കുന്നു. #{red->none->b->സ്ഥലത്തിന്റെ വിലാസം: }# Divine Retreat Centre UK <br> St. Augustine's Road <br> Ramsgate <br> Kent <br> CT11 9PA #{red->none->b->കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: }# 01843586904, 07721624883
Image: /content_image/India/India-2020-01-12-01:42:50.jpg
Keywords: ഡിവൈ
Content:
12123
Category: 1
Sub Category:
Heading: ഭ്രൂണത്തിലെ ഓരോ ഭാഗങ്ങള്‍ മുറിച്ചു മാറ്റുന്ന ഗര്‍ഭഛിദ്ര രീതി നിരോധിക്കുവാന്‍ അമേരിക്കന്‍ സംസ്ഥാനം
Content: ലിങ്കണ്‍: പതിമൂന്ന് മുതല്‍ ഇരുപത്തിയേഴ് ആഴ്ചവരെ പ്രായമുള്ള ഭ്രൂണങ്ങളെ ഇല്ലാതാക്കുവാനുള്ള ഡയലേഷന്‍ ആന്‍ഡ് ഇവാക്ക്വേഷന്‍ അബോര്‍ഷനുകള്‍ എന്ന ക്രൂരമായ ഭ്രൂണഹത്യയെ നിരോധിക്കുന്ന ബില്‍ മധ്യ-പടിഞ്ഞാറന്‍ അമേരിക്കന്‍ സംസ്ഥാനമായ നെബ്രാസ്കയുടെ നിയമനിര്‍മ്മാണ സഭയില്‍. ജനുവരി 8ന് സ്റ്റേറ്റ് സെനറ്റര്‍ സൂസന്നെ ഗെയിസ്റ്റ് ആണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ‘ഡിസ്മെംബര്‍മെന്റ് അബോര്‍ഷന്‍സ്’ എന്ന് ബില്ലില്‍ പറയുന്ന ‘ഡയലേഷന്‍ ആന്‍ഡ് ഇവാക്ക്വേഷന്‍’ മാര്‍ഗ്ഗത്തിലൂടെ അബോര്‍ഷന്‍ ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കാണ് വിലക്കുള്ളത്. ക്ലാംമ്പ്, കൊടില്‍, കത്രിക പോലെയുള്ള ഉപകരണങ്ങളും ലിവറും ഉപയോഗിച്ച് ജീവനുള്ള ഭ്രൂണത്തിന്റെ അവയവങ്ങള്‍ ഗര്‍ഭപാത്രത്തില്‍ നിന്നും മനപൂര്‍വ്വം അറുത്തുമാറ്റുന്ന ക്രൂരമായ അബോര്‍ഷന്‍ രീതിയാണ് ‘ഡിസ്മെംബര്‍മെന്റ് അബോര്‍ഷന്‍’ എന്നു ബില്ലില്‍ ചൂണ്ടിക്കാട്ടുന്നു. ഗര്‍ഭഛിദ്രം സംബന്ധിച്ച വ്യക്തിപരമായ അഭിപ്രായങ്ങള്‍ പരിഗണിക്കാതെ ജീവനുള്ള മനുഷ്യശരീരത്തിന്റെ അവയവങ്ങള്‍ വലിച്ചു കീറുന്നതിനോട് നമുക്കാര്‍ക്കും യോജിക്കുവാന്‍ കഴിയില്ലെന്നാണ് താന്‍ കരുതുന്നതെന്നു ബില്‍ അവതരിപ്പിച്ച ഗെയിസ്റ്റ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇത്തരത്തില്‍ അബോര്‍ഷനെ നിയന്ത്രിക്കുന്ന പല ബില്ലുകളും സഭയില്‍ പാസ്സായതിനു ശേഷം കോടതിയില്‍ തടയപ്പെട്ടതിനാല്‍ കോടതിയില്‍ എന്തു സംഭവിക്കും എന്നതിനെക്കുറിച്ച് താന്‍ ചിന്തിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്കയില്‍ ഭ്രൂണഹത്യ നിയമവിധേയമാക്കിയ ‘റോയ് v. വേഡ്’ കേസിന്റെ വാര്‍ഷിക ദിവസം സംസ്ഥാനത്ത് പ്രാര്‍ത്ഥനാ ദിനമായി ആചരിക്കണമെന്ന് നെബ്രാസ്ക ഗവര്‍ണര്‍ പീറ്റ് റിക്കറ്റ് പ്രഖ്യാപിച്ച ദിവസം തന്നെയാണ് സഭയില്‍ അവതരിപ്പിക്കപ്പെട്ടതെന്ന പ്രത്യേകതയും ഈ ബില്ലിനുണ്ട്. സാധ്യമാകുമ്പോഴെല്ലാം ജനിക്കുവാനിരിക്കുന്ന കുട്ടികളുടെ ജീവന് സംരക്ഷണം നല്‍കണമെന്നതാണ് നെബ്രാസ്കയിലെ ജനങ്ങളുടേയും നിയമസാമാജികരുടേയും ആഗ്രഹമെന്ന് സംസ്ഥാനത്തിന്റെ നിയമവ്യവസ്ഥയില്‍ പറയുന്നുണ്ടെന്നും, വിവിധ മാര്‍ഗ്ഗങ്ങളിലൂടെ നെബ്രാസ്ക തങ്ങളുടെ പ്രോലൈഫ് മൂല്യങ്ങള്‍ പ്രകടിപ്പിക്കുമെന്നും പ്രഖ്യാപനത്തിലൂടെ റിക്കറ്റ് പറഞ്ഞു. സ്വന്തം വിശ്വാസമനുസരിച്ച് ഭ്രൂണഹത്യയുടെ അവസാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുവാനും, ദരിദ്രരും അശരണരുമായ ഗര്‍ഭവതികളെ സാധ്യമായ രീതിയില്‍ സഹായിക്കുവാനും പ്രോത്സാഹിപ്പിച്ചുകൊണ്ടാണ് റിക്കറ്റിന്റെ പ്രഖ്യാപനം അവസാനിക്കുന്നത്.
Image: /content_image/News/News-2020-01-12-01:56:36.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛി
Category: 1
Sub Category:
Heading: ഭ്രൂണത്തിലെ ഓരോ ഭാഗങ്ങള്‍ മുറിച്ചു മാറ്റുന്ന ഗര്‍ഭഛിദ്ര രീതി നിരോധിക്കുവാന്‍ അമേരിക്കന്‍ സംസ്ഥാനം
Content: ലിങ്കണ്‍: പതിമൂന്ന് മുതല്‍ ഇരുപത്തിയേഴ് ആഴ്ചവരെ പ്രായമുള്ള ഭ്രൂണങ്ങളെ ഇല്ലാതാക്കുവാനുള്ള ഡയലേഷന്‍ ആന്‍ഡ് ഇവാക്ക്വേഷന്‍ അബോര്‍ഷനുകള്‍ എന്ന ക്രൂരമായ ഭ്രൂണഹത്യയെ നിരോധിക്കുന്ന ബില്‍ മധ്യ-പടിഞ്ഞാറന്‍ അമേരിക്കന്‍ സംസ്ഥാനമായ നെബ്രാസ്കയുടെ നിയമനിര്‍മ്മാണ സഭയില്‍. ജനുവരി 8ന് സ്റ്റേറ്റ് സെനറ്റര്‍ സൂസന്നെ ഗെയിസ്റ്റ് ആണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ‘ഡിസ്മെംബര്‍മെന്റ് അബോര്‍ഷന്‍സ്’ എന്ന് ബില്ലില്‍ പറയുന്ന ‘ഡയലേഷന്‍ ആന്‍ഡ് ഇവാക്ക്വേഷന്‍’ മാര്‍ഗ്ഗത്തിലൂടെ അബോര്‍ഷന്‍ ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കാണ് വിലക്കുള്ളത്. ക്ലാംമ്പ്, കൊടില്‍, കത്രിക പോലെയുള്ള ഉപകരണങ്ങളും ലിവറും ഉപയോഗിച്ച് ജീവനുള്ള ഭ്രൂണത്തിന്റെ അവയവങ്ങള്‍ ഗര്‍ഭപാത്രത്തില്‍ നിന്നും മനപൂര്‍വ്വം അറുത്തുമാറ്റുന്ന ക്രൂരമായ അബോര്‍ഷന്‍ രീതിയാണ് ‘ഡിസ്മെംബര്‍മെന്റ് അബോര്‍ഷന്‍’ എന്നു ബില്ലില്‍ ചൂണ്ടിക്കാട്ടുന്നു. ഗര്‍ഭഛിദ്രം സംബന്ധിച്ച വ്യക്തിപരമായ അഭിപ്രായങ്ങള്‍ പരിഗണിക്കാതെ ജീവനുള്ള മനുഷ്യശരീരത്തിന്റെ അവയവങ്ങള്‍ വലിച്ചു കീറുന്നതിനോട് നമുക്കാര്‍ക്കും യോജിക്കുവാന്‍ കഴിയില്ലെന്നാണ് താന്‍ കരുതുന്നതെന്നു ബില്‍ അവതരിപ്പിച്ച ഗെയിസ്റ്റ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇത്തരത്തില്‍ അബോര്‍ഷനെ നിയന്ത്രിക്കുന്ന പല ബില്ലുകളും സഭയില്‍ പാസ്സായതിനു ശേഷം കോടതിയില്‍ തടയപ്പെട്ടതിനാല്‍ കോടതിയില്‍ എന്തു സംഭവിക്കും എന്നതിനെക്കുറിച്ച് താന്‍ ചിന്തിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്കയില്‍ ഭ്രൂണഹത്യ നിയമവിധേയമാക്കിയ ‘റോയ് v. വേഡ്’ കേസിന്റെ വാര്‍ഷിക ദിവസം സംസ്ഥാനത്ത് പ്രാര്‍ത്ഥനാ ദിനമായി ആചരിക്കണമെന്ന് നെബ്രാസ്ക ഗവര്‍ണര്‍ പീറ്റ് റിക്കറ്റ് പ്രഖ്യാപിച്ച ദിവസം തന്നെയാണ് സഭയില്‍ അവതരിപ്പിക്കപ്പെട്ടതെന്ന പ്രത്യേകതയും ഈ ബില്ലിനുണ്ട്. സാധ്യമാകുമ്പോഴെല്ലാം ജനിക്കുവാനിരിക്കുന്ന കുട്ടികളുടെ ജീവന് സംരക്ഷണം നല്‍കണമെന്നതാണ് നെബ്രാസ്കയിലെ ജനങ്ങളുടേയും നിയമസാമാജികരുടേയും ആഗ്രഹമെന്ന് സംസ്ഥാനത്തിന്റെ നിയമവ്യവസ്ഥയില്‍ പറയുന്നുണ്ടെന്നും, വിവിധ മാര്‍ഗ്ഗങ്ങളിലൂടെ നെബ്രാസ്ക തങ്ങളുടെ പ്രോലൈഫ് മൂല്യങ്ങള്‍ പ്രകടിപ്പിക്കുമെന്നും പ്രഖ്യാപനത്തിലൂടെ റിക്കറ്റ് പറഞ്ഞു. സ്വന്തം വിശ്വാസമനുസരിച്ച് ഭ്രൂണഹത്യയുടെ അവസാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുവാനും, ദരിദ്രരും അശരണരുമായ ഗര്‍ഭവതികളെ സാധ്യമായ രീതിയില്‍ സഹായിക്കുവാനും പ്രോത്സാഹിപ്പിച്ചുകൊണ്ടാണ് റിക്കറ്റിന്റെ പ്രഖ്യാപനം അവസാനിക്കുന്നത്.
Image: /content_image/News/News-2020-01-12-01:56:36.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛി
Content:
12124
Category: 10
Sub Category:
Heading: ആഗോള സഭയിൽ ബൈബിൾ ഞായര്‍ ജനുവരി 26ന്
Content: വത്തിക്കാന്‍ സിറ്റി: ദൈവവചനം കൂടുതല്‍ പഠിക്കുവാനും വിചിന്തനം ചെയ്യുവാനും പങ്കുവെയ്ക്കാനുമായി ജനുവരി 26 ആഗോള സഭയിൽ ബൈബിൾ ഞായറായി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചു. പ്രസ്തുത ദിവസം വിശുദ്ധ ഗ്രന്ഥം ഊർജ്ജസ്വലമായി പഠനം നടത്താൻ വേണ്ടി രൂപതകളും ഇടവകകളും വിവിധ പദ്ധതികൾ ആവിഷ്കരിക്കുകയും, നടപ്പിലാക്കുകയും വേണം. ബഹുഭൂരിപക്ഷം കത്തോലിക്കർക്കും ബൈബിൾ ആഴത്തിൽ അറിയാത്തതിനാൽ ദൈവവചനത്തിന് പ്രാധാന്യം നൽകാൻ ശ്രമിക്കേണ്ടതുണ്ടെന്ന് നവസുവിശേഷവത്കരണത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിൽ പ്രസിഡന്റ് റിനോ ഫിഷിചെല്ല വത്തിക്കാൻ ന്യൂസിനോട് പാപ്പയുടെ പ്രഖ്യാപനം വന്നതിനു ശേഷം പറഞ്ഞിരുന്നു. വിശുദ്ധ കുർബാനയ്ക്ക് വരുമ്പോൾ മാത്രമാണ് പലരും ബൈബിൾ ശ്രവിക്കുന്നതെന്നും ഫിഷിചെല്ല ചൂണ്ടിക്കാട്ടി. ആഗോളതലത്തിൽ ഏറ്റവും വിറ്റഴിക്കപ്പെടുന്ന പുസ്തകം ബൈബിളാണെങ്കിലും, അത് ആളുകൾ കൈകളിൽ എടുക്കാത്തതിനാൽ ഒരുപക്ഷേ ഏറ്റവും പൊടി പിടിച്ചു കിടക്കുന്ന ഗ്രന്ഥവും ബൈബിൾ തന്നെയായിരിക്കുമെന്നും ഫിഷിചെല്ല പറഞ്ഞു. ദൈവവചനം പഠിക്കാൻ ഒരു ദിവസം തന്റെ അപ്പസ്തോലിക ഡിക്രിയിൽ പ്രഖ്യാപിക്കുക വഴി, ബൈബിൾ എല്ലാദിവസവും നമ്മുടെ കൈകളിൽ എടുക്കാനും, അങ്ങനെ ബൈബിൾ നമ്മുടെ പ്രാർത്ഥനയായി മാറാനും, വിശുദ്ധ ഗ്രന്ഥത്തിലെ ഉപദേശങ്ങൾ നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാനും ഫ്രാൻസിസ് മാർപാപ്പ നമ്മെ ക്ഷണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബൈബിൾ പണ്ഡിതനായിരുന്ന വിശുദ്ധ ജെറോമിന്റെ തിരുനാൾ ദിനമായ സെപ്റ്റംബർ മുപ്പതാം തീയതി, ഫ്രാൻസിസ് പാപ്പ അപ്പസ്തോലിക ഡിക്രിയിലൂടെ നടത്തിയ പ്രഖ്യാപനത്തിലാണ് ജനുവരി 26നു ബൈബിള്‍ ഞായര്‍ ആചരിക്കുവാന്‍ നിര്‍ദ്ദേശമുള്ളത്. വിശുദ്ധ ഗ്രന്ഥവുമായി ഒരു അടുത്ത ബന്ധം സ്ഥാപിച്ചെടുക്കണമെന്നും, ഇല്ലെങ്കിൽ നമ്മുടെ ഹൃദയങ്ങൾ തണുത്തു മരവിച്ച് പോകുമെന്നും, കണ്ണുകൾ അടഞ്ഞു പോകുമെന്നും ബൈബിൾ പഠനത്തിന്റെ ആത്മീയ ആവശ്യകത വിവരിച്ച് ഫ്രാൻസിസ് മാർപാപ്പ തന്റെ ഡിക്രിയിൽ എഴുതിയിരുന്നു. കൂദാശകളും, വിശുദ്ധ ഗ്രന്ഥവും വേർതിരിക്കാനാത്തവയാണെന്നും പാപ്പ കൂട്ടിച്ചേർത്തു. ഹൃദയത്തിൽ നിന്നായിരിക്കണം വൈദികർ ഞായറാഴ്ച ദിവ്യബലി മദ്ധ്യേ പ്രസംഗിക്കേണ്ടതെന്നും പാപ്പ ഉപദേശം നൽകി.
Image: /content_image/News/News-2020-01-12-02:09:49.jpg
Keywords: ബൈബി
Category: 10
Sub Category:
Heading: ആഗോള സഭയിൽ ബൈബിൾ ഞായര്‍ ജനുവരി 26ന്
Content: വത്തിക്കാന്‍ സിറ്റി: ദൈവവചനം കൂടുതല്‍ പഠിക്കുവാനും വിചിന്തനം ചെയ്യുവാനും പങ്കുവെയ്ക്കാനുമായി ജനുവരി 26 ആഗോള സഭയിൽ ബൈബിൾ ഞായറായി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചു. പ്രസ്തുത ദിവസം വിശുദ്ധ ഗ്രന്ഥം ഊർജ്ജസ്വലമായി പഠനം നടത്താൻ വേണ്ടി രൂപതകളും ഇടവകകളും വിവിധ പദ്ധതികൾ ആവിഷ്കരിക്കുകയും, നടപ്പിലാക്കുകയും വേണം. ബഹുഭൂരിപക്ഷം കത്തോലിക്കർക്കും ബൈബിൾ ആഴത്തിൽ അറിയാത്തതിനാൽ ദൈവവചനത്തിന് പ്രാധാന്യം നൽകാൻ ശ്രമിക്കേണ്ടതുണ്ടെന്ന് നവസുവിശേഷവത്കരണത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിൽ പ്രസിഡന്റ് റിനോ ഫിഷിചെല്ല വത്തിക്കാൻ ന്യൂസിനോട് പാപ്പയുടെ പ്രഖ്യാപനം വന്നതിനു ശേഷം പറഞ്ഞിരുന്നു. വിശുദ്ധ കുർബാനയ്ക്ക് വരുമ്പോൾ മാത്രമാണ് പലരും ബൈബിൾ ശ്രവിക്കുന്നതെന്നും ഫിഷിചെല്ല ചൂണ്ടിക്കാട്ടി. ആഗോളതലത്തിൽ ഏറ്റവും വിറ്റഴിക്കപ്പെടുന്ന പുസ്തകം ബൈബിളാണെങ്കിലും, അത് ആളുകൾ കൈകളിൽ എടുക്കാത്തതിനാൽ ഒരുപക്ഷേ ഏറ്റവും പൊടി പിടിച്ചു കിടക്കുന്ന ഗ്രന്ഥവും ബൈബിൾ തന്നെയായിരിക്കുമെന്നും ഫിഷിചെല്ല പറഞ്ഞു. ദൈവവചനം പഠിക്കാൻ ഒരു ദിവസം തന്റെ അപ്പസ്തോലിക ഡിക്രിയിൽ പ്രഖ്യാപിക്കുക വഴി, ബൈബിൾ എല്ലാദിവസവും നമ്മുടെ കൈകളിൽ എടുക്കാനും, അങ്ങനെ ബൈബിൾ നമ്മുടെ പ്രാർത്ഥനയായി മാറാനും, വിശുദ്ധ ഗ്രന്ഥത്തിലെ ഉപദേശങ്ങൾ നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാനും ഫ്രാൻസിസ് മാർപാപ്പ നമ്മെ ക്ഷണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബൈബിൾ പണ്ഡിതനായിരുന്ന വിശുദ്ധ ജെറോമിന്റെ തിരുനാൾ ദിനമായ സെപ്റ്റംബർ മുപ്പതാം തീയതി, ഫ്രാൻസിസ് പാപ്പ അപ്പസ്തോലിക ഡിക്രിയിലൂടെ നടത്തിയ പ്രഖ്യാപനത്തിലാണ് ജനുവരി 26നു ബൈബിള്‍ ഞായര്‍ ആചരിക്കുവാന്‍ നിര്‍ദ്ദേശമുള്ളത്. വിശുദ്ധ ഗ്രന്ഥവുമായി ഒരു അടുത്ത ബന്ധം സ്ഥാപിച്ചെടുക്കണമെന്നും, ഇല്ലെങ്കിൽ നമ്മുടെ ഹൃദയങ്ങൾ തണുത്തു മരവിച്ച് പോകുമെന്നും, കണ്ണുകൾ അടഞ്ഞു പോകുമെന്നും ബൈബിൾ പഠനത്തിന്റെ ആത്മീയ ആവശ്യകത വിവരിച്ച് ഫ്രാൻസിസ് മാർപാപ്പ തന്റെ ഡിക്രിയിൽ എഴുതിയിരുന്നു. കൂദാശകളും, വിശുദ്ധ ഗ്രന്ഥവും വേർതിരിക്കാനാത്തവയാണെന്നും പാപ്പ കൂട്ടിച്ചേർത്തു. ഹൃദയത്തിൽ നിന്നായിരിക്കണം വൈദികർ ഞായറാഴ്ച ദിവ്യബലി മദ്ധ്യേ പ്രസംഗിക്കേണ്ടതെന്നും പാപ്പ ഉപദേശം നൽകി.
Image: /content_image/News/News-2020-01-12-02:09:49.jpg
Keywords: ബൈബി
Content:
12125
Category: 18
Sub Category:
Heading: അദീലാബാദ് രൂപതയില്‍ ദേവാലയം നിര്‍മ്മിക്കാന്‍ കത്തോലിക്ക കോണ്‍ഗ്രസ്
Content: കൊച്ചി: മിഷന്‍ കേന്ദ്രങ്ങളോട് കൂടുതല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി അദീലാബാദ് രൂപതയില്‍ ഒരു ദേവാലയം നിര്‍മിച്ച് നല്‍കാന്‍ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി തീരുമാനിച്ചു. അദീലാബാദ് രൂപതാധ്യക്ഷന്‍ മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടനുമായി, കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ്പ് ലഗേറ്റ് മാര്‍ റെമീജിയൂസ് ഇഞ്ചനാനിയില്‍, പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, ഡയറക്ടര്‍ ഫാ. ജിയോ കടവി, ഭാരവാഹികളായ അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, പി.ജെ. പാപ്പച്ചന്‍, ഡോ. ജോസ്കുട്ടി ജെ. ഒഴുകയില്‍, ബെന്നി ആന്റണി, തോമസ് പീടികയില്‍, ജോര്‍ജ് കോയിക്കല്‍, ആന്റണി എല്‍. തൊമ്മാന, തൊമ്മി പിടിയത്ത് തുടങ്ങിയവര്‍ ദേവാലയ നിര്‍മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തി. ഭാരതത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മിഷന്‍ കേന്ദ്രങ്ങളുമായി കത്തോലിക്ക കോണ്‍ഗ്രസ് കൂടുതല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ പ്രവര്‍ത്തനം ഷംഷാബാദ് രൂപത ഉള്‍പ്പെടെ ഉള്ള മിഷന്‍ രൂപതകളിലേക്കും സജീവമാക്കാനും ഗ്ലോബല്‍ സമിതി തീരുമാനിച്ചു. മിഷന്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും അവര്‍ക്ക് സഹായം എത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സമുദായ അംഗങ്ങളെ ബോധ്യപ്പെടുത്തുന്നതിനും മിഷന്‍ കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ സമുദായംഗങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനുള്ള അവസരങ്ങള്‍ ഉണ്ടാക്കുന്നതിനും ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകും. കേരളത്തിലെ മിഷന്‍ പ്രവര്‍ത്തനം ഒരു മിഷന്‍ ഞായറിന്റെ സന്ദേശം കൊണ്ട് അവസാനിക്കരുതെന്നും കേരളത്തില്‍ നിന്നു നിരന്തരവും സജീവവുമായ ബന്ധം മിഷന്‍ കേന്ദ്രങ്ങളുമായി സ്ഥാപിക്കാന്‍ സിനഡ് എടുക്കുന്ന ഏതു തീരുമാനത്തോടും കത്തോലിക്ക കോണ്‍ഗ്രസ് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും നേതൃത്വം നല്‍കുകയും ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Image: /content_image/India/India-2020-01-13-02:53:48.jpg
Keywords: കോണ്‍ഗ്ര
Category: 18
Sub Category:
Heading: അദീലാബാദ് രൂപതയില്‍ ദേവാലയം നിര്‍മ്മിക്കാന്‍ കത്തോലിക്ക കോണ്‍ഗ്രസ്
Content: കൊച്ചി: മിഷന്‍ കേന്ദ്രങ്ങളോട് കൂടുതല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി അദീലാബാദ് രൂപതയില്‍ ഒരു ദേവാലയം നിര്‍മിച്ച് നല്‍കാന്‍ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി തീരുമാനിച്ചു. അദീലാബാദ് രൂപതാധ്യക്ഷന്‍ മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടനുമായി, കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ്പ് ലഗേറ്റ് മാര്‍ റെമീജിയൂസ് ഇഞ്ചനാനിയില്‍, പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, ഡയറക്ടര്‍ ഫാ. ജിയോ കടവി, ഭാരവാഹികളായ അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, പി.ജെ. പാപ്പച്ചന്‍, ഡോ. ജോസ്കുട്ടി ജെ. ഒഴുകയില്‍, ബെന്നി ആന്റണി, തോമസ് പീടികയില്‍, ജോര്‍ജ് കോയിക്കല്‍, ആന്റണി എല്‍. തൊമ്മാന, തൊമ്മി പിടിയത്ത് തുടങ്ങിയവര്‍ ദേവാലയ നിര്‍മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തി. ഭാരതത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മിഷന്‍ കേന്ദ്രങ്ങളുമായി കത്തോലിക്ക കോണ്‍ഗ്രസ് കൂടുതല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ പ്രവര്‍ത്തനം ഷംഷാബാദ് രൂപത ഉള്‍പ്പെടെ ഉള്ള മിഷന്‍ രൂപതകളിലേക്കും സജീവമാക്കാനും ഗ്ലോബല്‍ സമിതി തീരുമാനിച്ചു. മിഷന്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും അവര്‍ക്ക് സഹായം എത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സമുദായ അംഗങ്ങളെ ബോധ്യപ്പെടുത്തുന്നതിനും മിഷന്‍ കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ സമുദായംഗങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനുള്ള അവസരങ്ങള്‍ ഉണ്ടാക്കുന്നതിനും ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകും. കേരളത്തിലെ മിഷന്‍ പ്രവര്‍ത്തനം ഒരു മിഷന്‍ ഞായറിന്റെ സന്ദേശം കൊണ്ട് അവസാനിക്കരുതെന്നും കേരളത്തില്‍ നിന്നു നിരന്തരവും സജീവവുമായ ബന്ധം മിഷന്‍ കേന്ദ്രങ്ങളുമായി സ്ഥാപിക്കാന്‍ സിനഡ് എടുക്കുന്ന ഏതു തീരുമാനത്തോടും കത്തോലിക്ക കോണ്‍ഗ്രസ് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും നേതൃത്വം നല്‍കുകയും ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Image: /content_image/India/India-2020-01-13-02:53:48.jpg
Keywords: കോണ്‍ഗ്ര
Content:
12126
Category: 18
Sub Category:
Heading: രോഗികള്‍ക്ക് താങ്ങായി വീണ്ടും സഭ: വടക്കാഞ്ചേരിയില്‍ അഭയം ശാന്തിഭവന്‍ ന്യായവില ഫാര്‍മസി തുറന്നു
Content: വടക്കാഞ്ചേരി: അഭയം - ശാന്തിഭവന്റെ വടക്കാഞ്ചേരിയിലെ പാലിയറ്റീവ് ആന്റ് മെഡിക്കല്‍ റീജിണല്‍ സെന്ററില്‍ ന്യായവില ഫാര്‍മസി തുറന്നു. എല്ലാവിധ ബ്രാന്റഡ്, ജനറിക് മരുന്നുകളും ഈ ഫാര്‍മസിയില്‍ നിന്നും കമ്പനി വിലയ്ക്ക് ലഭിക്കും. വടക്കാഞ്ചേരി ഫൊറോന പള്ളി വികാരി റവ.ഫാ. ഫ്രാന്‍സീസ് തരകന്‍ ഫാര്‍മസിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൗണ്‍സിലര്‍ സിന്ധു സുബ്രഹ്മണ്യന്‍ അദ്ധ്യക്ഷത വഹിച്ചു. ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ റൊസാല്‍ബ എഫ് എസ് സി മുഖ്യപ്രഭാഷണം നടത്തി. തൃശൂർ അതിരൂപതയും ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് സെന്റർ ക്ലെയർ സന്യാസിനിസഭയുമാണ് കരുണയുടെ വർഷാചരണത്തിന്റെ സമാപനവേളയിൽ പാലിയേറ്റീവ് ആശുപത്രി സമൂഹത്തിനു പാവങ്ങള്‍ക്ക് സമർപ്പിച്ചത്. തുടര്‍ന്നു അരിമ്പൂര്‍ അടക്കമുള്ള വിവിധ സ്ഥലങ്ങളില്‍ റീജിയണല്‍ സെന്ററുകള്‍ ആരംഭിക്കുകയായിരിന്നു. ആശുപത്രിയിൽ ചികിത്സ, കേന്ദ്രീകൃത ഓക്സിജന്‍ സംവിധാനം, പരിശോധന, അള്‍ട്രാ സൗണ്ട് സ്‌കാന്‍, ഡയാലിസിസ് സെന്റര്‍, ലാബ്, ഭക്ഷണം തുടങ്ങിയവ സൗജന്യമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/1EbBRaEd4KS6DLvxT831fV }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-01-13-03:23:44.jpg
Keywords: മരുന്ന
Category: 18
Sub Category:
Heading: രോഗികള്‍ക്ക് താങ്ങായി വീണ്ടും സഭ: വടക്കാഞ്ചേരിയില്‍ അഭയം ശാന്തിഭവന്‍ ന്യായവില ഫാര്‍മസി തുറന്നു
Content: വടക്കാഞ്ചേരി: അഭയം - ശാന്തിഭവന്റെ വടക്കാഞ്ചേരിയിലെ പാലിയറ്റീവ് ആന്റ് മെഡിക്കല്‍ റീജിണല്‍ സെന്ററില്‍ ന്യായവില ഫാര്‍മസി തുറന്നു. എല്ലാവിധ ബ്രാന്റഡ്, ജനറിക് മരുന്നുകളും ഈ ഫാര്‍മസിയില്‍ നിന്നും കമ്പനി വിലയ്ക്ക് ലഭിക്കും. വടക്കാഞ്ചേരി ഫൊറോന പള്ളി വികാരി റവ.ഫാ. ഫ്രാന്‍സീസ് തരകന്‍ ഫാര്‍മസിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൗണ്‍സിലര്‍ സിന്ധു സുബ്രഹ്മണ്യന്‍ അദ്ധ്യക്ഷത വഹിച്ചു. ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ റൊസാല്‍ബ എഫ് എസ് സി മുഖ്യപ്രഭാഷണം നടത്തി. തൃശൂർ അതിരൂപതയും ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് സെന്റർ ക്ലെയർ സന്യാസിനിസഭയുമാണ് കരുണയുടെ വർഷാചരണത്തിന്റെ സമാപനവേളയിൽ പാലിയേറ്റീവ് ആശുപത്രി സമൂഹത്തിനു പാവങ്ങള്‍ക്ക് സമർപ്പിച്ചത്. തുടര്‍ന്നു അരിമ്പൂര്‍ അടക്കമുള്ള വിവിധ സ്ഥലങ്ങളില്‍ റീജിയണല്‍ സെന്ററുകള്‍ ആരംഭിക്കുകയായിരിന്നു. ആശുപത്രിയിൽ ചികിത്സ, കേന്ദ്രീകൃത ഓക്സിജന്‍ സംവിധാനം, പരിശോധന, അള്‍ട്രാ സൗണ്ട് സ്‌കാന്‍, ഡയാലിസിസ് സെന്റര്‍, ലാബ്, ഭക്ഷണം തുടങ്ങിയവ സൗജന്യമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/1EbBRaEd4KS6DLvxT831fV }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-01-13-03:23:44.jpg
Keywords: മരുന്ന
Content:
12127
Category: 18
Sub Category:
Heading: സഭയ്ക്കെതിരെ എതിര്‍ സാക്ഷ്യങ്ങള്‍ കൂടുന്നതിന് കാരണം വിശ്വാസ പഠനങ്ങളിലെ വീഴ്ച: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
Content: നെയ്യാറ്റിന്‍കര: വിശ്വാസത്തെ കൃത്യമായി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യാത്തതാണ് സഭക്കെതിരെ എതിര്‍ സാക്ഷ്യങ്ങള്‍ കൂടുന്നതിന് കാരണമെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം. കെആര്‍എല്‍സിസി ജനറല്‍ കൗണ്‍സിലിന്‍റെ ഭാഗമായി നടന്ന ഇടവക സന്ദര്‍ശനത്തില്‍ വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയത്തില്‍ ദിവ്യബലി മധ്യേ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുതുതലമുറയുടെ വഴിതെറ്റലുകളുടെ പ്രധാന കാരണം വിശ്വാസത്തെ ശരിയായി പരിശീലിക്കാത്തതിന്‍റെ കുറവാണെന്നും വിശ്വാസത്തില്‍ നിന്ന് വ്യതിചലിക്കുമ്പോഴാണ് പലപ്പോഴും ചുവട് പിഴക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ.ഫ്രാന്‍സിസ് സേവ്യര്‍, ഇടവക വികാരി മോണ്‍.വി.പി.ജോസ്, ലത്തീന്‍ സമുദായ വക്താവ് ഷാജിജോര്‍ജ്ജ്, കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെറി ജെ.തോമസ് ഫാ.അഗസ്റ്റിന്‍പുല്ലോര്‍, ഫാ.പോള്‍ സണ്ണി, ഫാ.വിന്‍സണ്‍, ഫാ.മില്‍ട്ടണ്‍ കളപ്പുരക്കല്‍, ആറ്റുപുറം നേശന്‍, എസ്.ഉഷകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു. നെയ്യാറ്റിന്‍കര രൂപതയിലെ 11 ദേവാലയങ്ങളില്‍ രാവിലെ നടന്ന ദിവ്യബലിയെ തുടര്‍ന്നാണ് ഇന്നലത്തെ പരിപാടികള്‍ക്ക് തുടക്കമായത്. കെആര്‍എല്‍സിസി പ്രസിഡന്‍റ് ബിഷപ്പ് ഡോ.ജോസഫ് കരിയില്‍ തിരുപുറം സെന്‍റ് ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയത്തില്‍ ദിവ്യബലിക്ക് നേതൃത്വം നല്‍കി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/1EbBRaEd4KS6DLvxT831fV }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-01-13-03:45:42.jpg
Keywords: സൂസപാ
Category: 18
Sub Category:
Heading: സഭയ്ക്കെതിരെ എതിര്‍ സാക്ഷ്യങ്ങള്‍ കൂടുന്നതിന് കാരണം വിശ്വാസ പഠനങ്ങളിലെ വീഴ്ച: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
Content: നെയ്യാറ്റിന്‍കര: വിശ്വാസത്തെ കൃത്യമായി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യാത്തതാണ് സഭക്കെതിരെ എതിര്‍ സാക്ഷ്യങ്ങള്‍ കൂടുന്നതിന് കാരണമെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം. കെആര്‍എല്‍സിസി ജനറല്‍ കൗണ്‍സിലിന്‍റെ ഭാഗമായി നടന്ന ഇടവക സന്ദര്‍ശനത്തില്‍ വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയത്തില്‍ ദിവ്യബലി മധ്യേ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുതുതലമുറയുടെ വഴിതെറ്റലുകളുടെ പ്രധാന കാരണം വിശ്വാസത്തെ ശരിയായി പരിശീലിക്കാത്തതിന്‍റെ കുറവാണെന്നും വിശ്വാസത്തില്‍ നിന്ന് വ്യതിചലിക്കുമ്പോഴാണ് പലപ്പോഴും ചുവട് പിഴക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ.ഫ്രാന്‍സിസ് സേവ്യര്‍, ഇടവക വികാരി മോണ്‍.വി.പി.ജോസ്, ലത്തീന്‍ സമുദായ വക്താവ് ഷാജിജോര്‍ജ്ജ്, കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെറി ജെ.തോമസ് ഫാ.അഗസ്റ്റിന്‍പുല്ലോര്‍, ഫാ.പോള്‍ സണ്ണി, ഫാ.വിന്‍സണ്‍, ഫാ.മില്‍ട്ടണ്‍ കളപ്പുരക്കല്‍, ആറ്റുപുറം നേശന്‍, എസ്.ഉഷകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു. നെയ്യാറ്റിന്‍കര രൂപതയിലെ 11 ദേവാലയങ്ങളില്‍ രാവിലെ നടന്ന ദിവ്യബലിയെ തുടര്‍ന്നാണ് ഇന്നലത്തെ പരിപാടികള്‍ക്ക് തുടക്കമായത്. കെആര്‍എല്‍സിസി പ്രസിഡന്‍റ് ബിഷപ്പ് ഡോ.ജോസഫ് കരിയില്‍ തിരുപുറം സെന്‍റ് ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയത്തില്‍ ദിവ്യബലിക്ക് നേതൃത്വം നല്‍കി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/1EbBRaEd4KS6DLvxT831fV }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-01-13-03:45:42.jpg
Keywords: സൂസപാ
Content:
12128
Category: 14
Sub Category:
Heading: ലോകത്തിലെ ഏറ്റവും വലിയ ബസിലിക്കയുടെ നിർമ്മാണം റുവാണ്ടയിൽ
Content: കിബേഹോ: ലോകത്തിലെ ഏറ്റവും വലിയ ബസിലിക്കയുടെ നിർമ്മാണം ആഫ്രിക്കൻ രാജ്യമായ റുവാണ്ടയുടെ ദക്ഷിണ പ്രവിശ്യയായ കിബേഹോയിൽ ഉടന്‍ ആരംഭിക്കും. ഇത് സംബന്ധിച്ചു സഭാനേതൃത്വവും ഭരണകൂടവും സംയുക്തമായി അന്തിമ തീരുമാനത്തിലെത്തി. പണി പൂർത്തിയായാൽ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയെ വലിപ്പത്തിന്റെ കാര്യത്തിൽ റുവാണ്ടയിലെ ബസിലിക്ക മറികടക്കും. 2021 നവംബർ മാസം ബസിലിക്ക വിശ്വാസികൾക്കായി തുറന്നു കൊടുക്കുമെന്നാണ് നിലവിലെ പ്രതീക്ഷ. ഏകദേശം ഒരു ലക്ഷം ആളുകളെ ഉള്‍ക്കൊള്ളുവാനുള്ള സ്ഥലം ബസിലിക്കയിലും ചുറ്റുവട്ടത്തുമുണ്ടെന്ന് റുവാണ്ടന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 1980-ല്‍ പരിശുദ്ധ കന്യകാമറിയം മൂന്നു സ്കൂൾ വിദ്യാർത്ഥിനികൾക്ക് പ്രത്യക്ഷപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്താണ് ദേവാലയം നിർമ്മിക്കുന്നത്. റുവാണ്ടയിൽ കൂട്ടക്കൊല നടക്കുമെന്ന് കന്യകാമറിയം മുന്നറിയിപ്പ് നൽകിയിരുന്നു. 2001ൽ സ്ഥലത്തെ പ്രാദേശിക ബിഷപ്പ് കന്യാമറിയം പ്രത്യക്ഷപ്പെട്ടുവെന്നത് വിശ്വാസയോഗ്യമാണെന്ന് പ്രഖ്യാപിച്ചു. അതിനുശേഷം പതിനായിരകണക്കിനാളുകളാണ് ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്. അമേരിക്കയിൽ കഴിയുന്ന ഇമാക്കുലി ഇരിബാഗിസ എന്ന റുവാണ്ടൻ വംശജയായ യുവതിയാണ് ബസിലിക്ക നിർമ്മാണത്തിനായി സാമ്പത്തികമായി ചുക്കാന്‍ പിടിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/1EbBRaEd4KS6DLvxT831fV }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-13-04:06:51.jpg
Keywords: വലിയ, ഏറ്റവും
Category: 14
Sub Category:
Heading: ലോകത്തിലെ ഏറ്റവും വലിയ ബസിലിക്കയുടെ നിർമ്മാണം റുവാണ്ടയിൽ
Content: കിബേഹോ: ലോകത്തിലെ ഏറ്റവും വലിയ ബസിലിക്കയുടെ നിർമ്മാണം ആഫ്രിക്കൻ രാജ്യമായ റുവാണ്ടയുടെ ദക്ഷിണ പ്രവിശ്യയായ കിബേഹോയിൽ ഉടന്‍ ആരംഭിക്കും. ഇത് സംബന്ധിച്ചു സഭാനേതൃത്വവും ഭരണകൂടവും സംയുക്തമായി അന്തിമ തീരുമാനത്തിലെത്തി. പണി പൂർത്തിയായാൽ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയെ വലിപ്പത്തിന്റെ കാര്യത്തിൽ റുവാണ്ടയിലെ ബസിലിക്ക മറികടക്കും. 2021 നവംബർ മാസം ബസിലിക്ക വിശ്വാസികൾക്കായി തുറന്നു കൊടുക്കുമെന്നാണ് നിലവിലെ പ്രതീക്ഷ. ഏകദേശം ഒരു ലക്ഷം ആളുകളെ ഉള്‍ക്കൊള്ളുവാനുള്ള സ്ഥലം ബസിലിക്കയിലും ചുറ്റുവട്ടത്തുമുണ്ടെന്ന് റുവാണ്ടന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 1980-ല്‍ പരിശുദ്ധ കന്യകാമറിയം മൂന്നു സ്കൂൾ വിദ്യാർത്ഥിനികൾക്ക് പ്രത്യക്ഷപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്താണ് ദേവാലയം നിർമ്മിക്കുന്നത്. റുവാണ്ടയിൽ കൂട്ടക്കൊല നടക്കുമെന്ന് കന്യകാമറിയം മുന്നറിയിപ്പ് നൽകിയിരുന്നു. 2001ൽ സ്ഥലത്തെ പ്രാദേശിക ബിഷപ്പ് കന്യാമറിയം പ്രത്യക്ഷപ്പെട്ടുവെന്നത് വിശ്വാസയോഗ്യമാണെന്ന് പ്രഖ്യാപിച്ചു. അതിനുശേഷം പതിനായിരകണക്കിനാളുകളാണ് ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്. അമേരിക്കയിൽ കഴിയുന്ന ഇമാക്കുലി ഇരിബാഗിസ എന്ന റുവാണ്ടൻ വംശജയായ യുവതിയാണ് ബസിലിക്ക നിർമ്മാണത്തിനായി സാമ്പത്തികമായി ചുക്കാന്‍ പിടിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/1EbBRaEd4KS6DLvxT831fV }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-13-04:06:51.jpg
Keywords: വലിയ, ഏറ്റവും
Content:
12129
Category: 1
Sub Category:
Heading: വത്തിക്കാന്‍ ജീവനക്കാരുടെ കുഞ്ഞുങ്ങള്‍ക്ക് അസുലഭ ഭാഗ്യം: പാപ്പ ജ്ഞാനസ്നാനം നല്‍കി
Content: റോം: വത്തിക്കാനിലെ സിസ്‌റ്റൈന്‍ ചാപ്പലില്‍ മുപ്പത്തിരണ്ടു കുഞ്ഞുങ്ങള്‍ക്ക് ജ്ഞാനസ്‌നാനം നല്‍കികൊണ്ട് ഫ്രാന്‍സിസ് പാപ്പ. വത്തിക്കാനില്‍ പരിശുദ്ധ സിംഹാസനവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന വിവിധ വ്യക്തികളുടെ മക്കള്‍ക്കാണ് യേശുവിന്റെ ജ്ഞാനസ്നാന തിരുനാളായി സഭ കൊണ്ടാടുന്ന ഇന്നലെ (ജനുവരി 12) പാപ്പ മാമ്മോദീസ നല്‍കിയത്. ജ്ഞാനസ്‌നാനത്തിലൂടെ പരിശുദ്ധാത്മാവ് എന്ന നിധി നമ്മള്‍ കുഞ്ഞുങ്ങള്‍ക്കു നല്കുകയാണെന്നും പരിശുദ്ധാത്മാവിന്റെ ശക്തിയില്‍ കുഞ്ഞ് വളര്‍ന്നു വലുതാകുന്നവെന്നും പാപ്പ വിശ്വാസി സമൂഹത്തെ ഓര്‍മ്മിപ്പിച്ചു. വിശുദ്ധ കുര്‍ബാന മധ്യേ കുഞ്ഞുങ്ങള്‍ കരഞ്ഞാല്‍ അതില്‍ മാതാപിതാക്കള്‍ അസ്വസ്ഥരാകേണ്ട കാര്യമില്ലായെന്ന ശ്രദ്ധേയമായ ഓര്‍മ്മപ്പെടുത്തലും പാപ്പ നടത്തി. പരിശുദ്ധാത്മാവില്‍ കുഞ്ഞുങ്ങള്‍ വളരാന്‍ മാതാപിതാക്കള്‍ സഹായിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. യേശുവിന്റെ ജ്ഞാനസ്നാന തിരുനാളായി കൊണ്ടാടുന്ന ദിവസം സിസ്റ്റൈന്‍ ചാപ്പലില്‍ കുഞ്ഞുങ്ങള്‍ക്ക് മാമ്മോദീസ നല്‍കുന്ന പാരമ്പര്യത്തിന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് തുടക്കമിട്ടത്. ഇത്തവണ 17 ആണ്‍കുട്ടികള്‍ക്കും 15 പെണ്‍കുട്ടികള്‍ക്കുമാണ് അസുലഭ ഭാഗ്യം ലഭിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/1EbBRaEd4KS6DLvxT831fV }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-13-05:57:30.jpg
Keywords: ജ്ഞാന, മാമ്മോ
Category: 1
Sub Category:
Heading: വത്തിക്കാന്‍ ജീവനക്കാരുടെ കുഞ്ഞുങ്ങള്‍ക്ക് അസുലഭ ഭാഗ്യം: പാപ്പ ജ്ഞാനസ്നാനം നല്‍കി
Content: റോം: വത്തിക്കാനിലെ സിസ്‌റ്റൈന്‍ ചാപ്പലില്‍ മുപ്പത്തിരണ്ടു കുഞ്ഞുങ്ങള്‍ക്ക് ജ്ഞാനസ്‌നാനം നല്‍കികൊണ്ട് ഫ്രാന്‍സിസ് പാപ്പ. വത്തിക്കാനില്‍ പരിശുദ്ധ സിംഹാസനവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന വിവിധ വ്യക്തികളുടെ മക്കള്‍ക്കാണ് യേശുവിന്റെ ജ്ഞാനസ്നാന തിരുനാളായി സഭ കൊണ്ടാടുന്ന ഇന്നലെ (ജനുവരി 12) പാപ്പ മാമ്മോദീസ നല്‍കിയത്. ജ്ഞാനസ്‌നാനത്തിലൂടെ പരിശുദ്ധാത്മാവ് എന്ന നിധി നമ്മള്‍ കുഞ്ഞുങ്ങള്‍ക്കു നല്കുകയാണെന്നും പരിശുദ്ധാത്മാവിന്റെ ശക്തിയില്‍ കുഞ്ഞ് വളര്‍ന്നു വലുതാകുന്നവെന്നും പാപ്പ വിശ്വാസി സമൂഹത്തെ ഓര്‍മ്മിപ്പിച്ചു. വിശുദ്ധ കുര്‍ബാന മധ്യേ കുഞ്ഞുങ്ങള്‍ കരഞ്ഞാല്‍ അതില്‍ മാതാപിതാക്കള്‍ അസ്വസ്ഥരാകേണ്ട കാര്യമില്ലായെന്ന ശ്രദ്ധേയമായ ഓര്‍മ്മപ്പെടുത്തലും പാപ്പ നടത്തി. പരിശുദ്ധാത്മാവില്‍ കുഞ്ഞുങ്ങള്‍ വളരാന്‍ മാതാപിതാക്കള്‍ സഹായിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. യേശുവിന്റെ ജ്ഞാനസ്നാന തിരുനാളായി കൊണ്ടാടുന്ന ദിവസം സിസ്റ്റൈന്‍ ചാപ്പലില്‍ കുഞ്ഞുങ്ങള്‍ക്ക് മാമ്മോദീസ നല്‍കുന്ന പാരമ്പര്യത്തിന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് തുടക്കമിട്ടത്. ഇത്തവണ 17 ആണ്‍കുട്ടികള്‍ക്കും 15 പെണ്‍കുട്ടികള്‍ക്കുമാണ് അസുലഭ ഭാഗ്യം ലഭിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/1EbBRaEd4KS6DLvxT831fV }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-13-05:57:30.jpg
Keywords: ജ്ഞാന, മാമ്മോ