Contents
Displaying 16661-16670 of 25119 results.
Content:
17033
Category: 1
Sub Category:
Heading: വിവാദ നിര്‍ദ്ദേശം: ലിമായിലെ മെത്രാപ്പോലീത്തയുടെ അരമനയ്ക്കു മുന്നില്‍ പ്രാര്‍ത്ഥനയുമായി വിശ്വാസികള്‍
Content: ലിമാ, പെറു: പെറുവിലെ ലിമാ അതിരൂപതാ മെത്രാപ്പോലീത്ത മോണ്‍. കാര്‍ലോസ് ഗുസ്താവോ കാസ്റ്റില്ലോ മാറ്റാസൊഗ്ലിയോ നടത്തിയ വിവാദ പ്രസ്താവനയ്ക്കു പിന്നാലെ അരമനയ്ക്ക് മുന്നില്‍ പ്രാര്‍ത്ഥനയുമായി വിശ്വാസികള്‍. അതിരൂപതയിലെ ഇടവകകളുടെ അജപാലന ശുശ്രൂഷകളുടെ നടത്തിപ്പ് വൈദികര്‍ക്ക് പകരം അത്മായരെ ഏല്‍പ്പിക്കുക എന്ന വിവാദ നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്ന സാഹചര്യത്തിലാണ് മെത്രാപ്പോലീത്തയുടെ അരമനക്ക് മുന്നില്‍ പ്രാര്‍ത്ഥനയുമായി വിശ്വാസികള്‍ ഒരുമിച്ചു കൂടിയത്. ലിമാ മെത്രാപ്പോലീത്തയുടെ സാന്‍ ഇസിദ്രോ ജില്ലയിലുള്ള ഔദ്യോഗിക വസതിക്ക് മുന്നില്‍ ബാനറുകളും, വിശുദ്ധരുടെ രൂപങ്ങളും, മൈക്രോഫോണും സ്പീക്കറുമായി ഒത്തുകൂടിയ അറുപതോളം വിശ്വാസികള്‍ ജപമാലയും, മിഖായേല്‍ മാലാഖയോടുള്ള ജപം അടക്കമുള്ള പ്രാര്‍ത്ഥന തുടര്‍ന്നു. അതിരൂപതയിലെ ഇടവകകളിലെ അജപാലനവും നടത്തിപ്പും വൈദികര്‍ക്ക് പകരം കുടുംബങ്ങളേയോ, ദമ്പതികളേയോ, വിവാഹിതരുടെ സംഘത്തേയോ, പ്രായമായ അത്മായരേയോ ഏല്‍പ്പിക്കുക എന്ന നിര്‍ദ്ദേശമാണ് ഇക്കഴിഞ്ഞ ജൂലൈ 21ന് മെത്രാപ്പോലീത്ത മുന്നോട്ട് വെച്ചത്. വൈദികരെ പഠിക്കുവാന്‍ വിടുന്നത് നന്നായിരിക്കില്ലേ? എന്ന് ചോദിക്കുന്ന മെത്രാപ്പോലീത്ത, ആഴ്ചയില്‍ ഒരു പ്രാവശ്യമോ അല്ലെങ്കില്‍ ഞായറാഴ്ച രണ്ടു പ്രാവശ്യമോ പുരോഹിതന്‍ വന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചാല്‍ മതിയെന്നും കൂട്ടിച്ചേര്‍ത്തു. താനിപ്പോള്‍ വത്തിക്കാനിലാണെന്നും ഇതിനുള്ള അനുവാദം വത്തിക്കാനോട് ചോദിക്കുമെന്നും മെത്രാപ്പോലീത്ത വീഡിയോയില്‍ പറഞ്ഞിരിന്നു. മെത്രാപ്പോലീത്ത പറഞ്ഞ കാര്യങ്ങള്‍ ആശ്ചര്യപ്പെടുത്തിയിരിക്കുകയാണെന്നു പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ പങ്കെടുത്ത ഫെര്‍ണാണ്ടോ കാന്‍ എന്ന വിശ്വാസി കാത്തലിക് ന്യൂസ് ഏജന്‍സിയുടെ സ്പാനിഷ് വിഭാഗമായ ‘എ.സി.ഐ പ്രെന്‍സ’യോട് പറഞ്ഞു. ഈ നിര്‍ദ്ദേശത്തോട് വിശ്വാസികള്‍ക്കുള്ള ആശങ്ക ചൂണ്ടിക്കാട്ടുവാന്‍ വേണ്ടിയാണ് തങ്ങള്‍ ഇവിടെ കൂടിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈദികരുടെ സാന്നിധ്യം കുറക്കുന്നത്, നിത്യ ജീവന് ആവശ്യമായിട്ടുള്ള വിശുദ്ധ കുര്‍ബാന, കുമ്പസാരം പോലെയുള്ള കൂദാശകള്‍ ഇല്ലാതാക്കും എന്ന് ചൂണ്ടിക്കാട്ടിയ കാന്‍, മെത്രാപ്പോലീത്ത തന്നെ സഭയെ സംരക്ഷിച്ചില്ലെങ്കില്‍ പിന്നെ ആര് സംരക്ഷിക്കും എന്ന ചോദ്യമുയര്‍ത്തി. സഭാ പ്രബോധനങ്ങള്‍ പിന്തുടരുവാന്‍ മെത്രാപ്പോലീത്തയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. “മെത്രാപ്പോലീത്തയുടെ വാക്കുകള്‍ തന്നെ അസ്വസ്ഥനാക്കി” എന്നായിരുന്നു പെറുവിലെ പ്രമുഖ കത്തോലിക്കാ അഭിഭാഷകനായ ആല്‍ബെര്‍ട്ടോ ഗോണ്‍സാലെസിന്റെ പ്രതികരണം. വൈദികരാണ് ഇടവകകളെ സജീവമായി നിലനിര്‍ത്തുന്നതെന്ന് പറഞ്ഞ ആല്‍ബെര്‍ട്ടോ കൂദാശകള്‍ ഇല്ലെങ്കില്‍ ഇടവകകള്‍ക്ക് നിലനില്‍പ്പില്ലെന്നും കൂട്ടിച്ചേര്‍ത്തു. ലിമാ മെത്രാപ്പോലീത്തയുടെ നിര്‍ദ്ദേശത്തിനെതിരെ അര്‍ജന്റീനയിലെ വൈദികനും കാനോനിക നിയമ പണ്ഡിതനുമായ ഫാ. റൂബെന്‍ ഷ്മിഡ്റ്റും പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. വൈദിക സാന്നിധ്യമില്ലെങ്കില്‍ ഇടവകയുടെ അടിത്തറയും, നിലനില്‍പ്പും, ദിവ്യകാരുണ്യത്തിലെ സാന്നിധ്യവും നഷ്ടപ്പെടുമെന്ന മുന്നറിയിപ്പ് നല്‍കിയ അദ്ദേഹം ഇടവകയുടെ ദൈവശാസ്ത്രപരമായ സ്വഭാവം നഷ്ടപ്പെടുമെന്നും കൂട്ടിച്ചേര്‍ത്തു. ലിമാ മെത്രാപ്പോലീത്തയുടെ ചില പരാമര്‍ശങ്ങള്‍ ഇതിനുമുന്‍പും വിവാദമായിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-20-19:44:33.jpg
Keywords: പെറു
Category: 1
Sub Category:
Heading: വിവാദ നിര്‍ദ്ദേശം: ലിമായിലെ മെത്രാപ്പോലീത്തയുടെ അരമനയ്ക്കു മുന്നില്‍ പ്രാര്‍ത്ഥനയുമായി വിശ്വാസികള്‍
Content: ലിമാ, പെറു: പെറുവിലെ ലിമാ അതിരൂപതാ മെത്രാപ്പോലീത്ത മോണ്‍. കാര്‍ലോസ് ഗുസ്താവോ കാസ്റ്റില്ലോ മാറ്റാസൊഗ്ലിയോ നടത്തിയ വിവാദ പ്രസ്താവനയ്ക്കു പിന്നാലെ അരമനയ്ക്ക് മുന്നില്‍ പ്രാര്‍ത്ഥനയുമായി വിശ്വാസികള്‍. അതിരൂപതയിലെ ഇടവകകളുടെ അജപാലന ശുശ്രൂഷകളുടെ നടത്തിപ്പ് വൈദികര്‍ക്ക് പകരം അത്മായരെ ഏല്‍പ്പിക്കുക എന്ന വിവാദ നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്ന സാഹചര്യത്തിലാണ് മെത്രാപ്പോലീത്തയുടെ അരമനക്ക് മുന്നില്‍ പ്രാര്‍ത്ഥനയുമായി വിശ്വാസികള്‍ ഒരുമിച്ചു കൂടിയത്. ലിമാ മെത്രാപ്പോലീത്തയുടെ സാന്‍ ഇസിദ്രോ ജില്ലയിലുള്ള ഔദ്യോഗിക വസതിക്ക് മുന്നില്‍ ബാനറുകളും, വിശുദ്ധരുടെ രൂപങ്ങളും, മൈക്രോഫോണും സ്പീക്കറുമായി ഒത്തുകൂടിയ അറുപതോളം വിശ്വാസികള്‍ ജപമാലയും, മിഖായേല്‍ മാലാഖയോടുള്ള ജപം അടക്കമുള്ള പ്രാര്‍ത്ഥന തുടര്‍ന്നു. അതിരൂപതയിലെ ഇടവകകളിലെ അജപാലനവും നടത്തിപ്പും വൈദികര്‍ക്ക് പകരം കുടുംബങ്ങളേയോ, ദമ്പതികളേയോ, വിവാഹിതരുടെ സംഘത്തേയോ, പ്രായമായ അത്മായരേയോ ഏല്‍പ്പിക്കുക എന്ന നിര്‍ദ്ദേശമാണ് ഇക്കഴിഞ്ഞ ജൂലൈ 21ന് മെത്രാപ്പോലീത്ത മുന്നോട്ട് വെച്ചത്. വൈദികരെ പഠിക്കുവാന്‍ വിടുന്നത് നന്നായിരിക്കില്ലേ? എന്ന് ചോദിക്കുന്ന മെത്രാപ്പോലീത്ത, ആഴ്ചയില്‍ ഒരു പ്രാവശ്യമോ അല്ലെങ്കില്‍ ഞായറാഴ്ച രണ്ടു പ്രാവശ്യമോ പുരോഹിതന്‍ വന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചാല്‍ മതിയെന്നും കൂട്ടിച്ചേര്‍ത്തു. താനിപ്പോള്‍ വത്തിക്കാനിലാണെന്നും ഇതിനുള്ള അനുവാദം വത്തിക്കാനോട് ചോദിക്കുമെന്നും മെത്രാപ്പോലീത്ത വീഡിയോയില്‍ പറഞ്ഞിരിന്നു. മെത്രാപ്പോലീത്ത പറഞ്ഞ കാര്യങ്ങള്‍ ആശ്ചര്യപ്പെടുത്തിയിരിക്കുകയാണെന്നു പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ പങ്കെടുത്ത ഫെര്‍ണാണ്ടോ കാന്‍ എന്ന വിശ്വാസി കാത്തലിക് ന്യൂസ് ഏജന്‍സിയുടെ സ്പാനിഷ് വിഭാഗമായ ‘എ.സി.ഐ പ്രെന്‍സ’യോട് പറഞ്ഞു. ഈ നിര്‍ദ്ദേശത്തോട് വിശ്വാസികള്‍ക്കുള്ള ആശങ്ക ചൂണ്ടിക്കാട്ടുവാന്‍ വേണ്ടിയാണ് തങ്ങള്‍ ഇവിടെ കൂടിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈദികരുടെ സാന്നിധ്യം കുറക്കുന്നത്, നിത്യ ജീവന് ആവശ്യമായിട്ടുള്ള വിശുദ്ധ കുര്‍ബാന, കുമ്പസാരം പോലെയുള്ള കൂദാശകള്‍ ഇല്ലാതാക്കും എന്ന് ചൂണ്ടിക്കാട്ടിയ കാന്‍, മെത്രാപ്പോലീത്ത തന്നെ സഭയെ സംരക്ഷിച്ചില്ലെങ്കില്‍ പിന്നെ ആര് സംരക്ഷിക്കും എന്ന ചോദ്യമുയര്‍ത്തി. സഭാ പ്രബോധനങ്ങള്‍ പിന്തുടരുവാന്‍ മെത്രാപ്പോലീത്തയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. “മെത്രാപ്പോലീത്തയുടെ വാക്കുകള്‍ തന്നെ അസ്വസ്ഥനാക്കി” എന്നായിരുന്നു പെറുവിലെ പ്രമുഖ കത്തോലിക്കാ അഭിഭാഷകനായ ആല്‍ബെര്‍ട്ടോ ഗോണ്‍സാലെസിന്റെ പ്രതികരണം. വൈദികരാണ് ഇടവകകളെ സജീവമായി നിലനിര്‍ത്തുന്നതെന്ന് പറഞ്ഞ ആല്‍ബെര്‍ട്ടോ കൂദാശകള്‍ ഇല്ലെങ്കില്‍ ഇടവകകള്‍ക്ക് നിലനില്‍പ്പില്ലെന്നും കൂട്ടിച്ചേര്‍ത്തു. ലിമാ മെത്രാപ്പോലീത്തയുടെ നിര്‍ദ്ദേശത്തിനെതിരെ അര്‍ജന്റീനയിലെ വൈദികനും കാനോനിക നിയമ പണ്ഡിതനുമായ ഫാ. റൂബെന്‍ ഷ്മിഡ്റ്റും പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. വൈദിക സാന്നിധ്യമില്ലെങ്കില്‍ ഇടവകയുടെ അടിത്തറയും, നിലനില്‍പ്പും, ദിവ്യകാരുണ്യത്തിലെ സാന്നിധ്യവും നഷ്ടപ്പെടുമെന്ന മുന്നറിയിപ്പ് നല്‍കിയ അദ്ദേഹം ഇടവകയുടെ ദൈവശാസ്ത്രപരമായ സ്വഭാവം നഷ്ടപ്പെടുമെന്നും കൂട്ടിച്ചേര്‍ത്തു. ലിമാ മെത്രാപ്പോലീത്തയുടെ ചില പരാമര്‍ശങ്ങള്‍ ഇതിനുമുന്‍പും വിവാദമായിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-20-19:44:33.jpg
Keywords: പെറു
Content:
17034
Category: 22
Sub Category:
Heading: ബർണാഡ് ദിനത്തിലെ ചില യൗസേപ്പു ചിന്തകൾ
Content: ആഗസ്റ്റ് 20ന് കത്താലിക്കാസഭ വേദപാരംഗതനായ ക്ലെയർവോയിലെ വി. ബർണാർഡിന്റെ (1090- 1153) തിരുനാൾ ആഘോഷിക്കുന്നു. സിസ്സ്സ്റ്റേറ്റർസിയൻ (Cistercian) സഭാംഗമായിരുന്ന ബർണാർഡ് പന്ത്രണ്ടാം നൂറ്റാണ്ടിൽ യൂറോപ്പിലാകമാനം സത്യവിശ്വാസം കലർപ്പില്ലാതെയും വിശ്വസ്തതയോടെയും പഠിപ്പിക്കുന്നതിലും കേൾവിക്കാരെ അതു വഴി പ്രാർത്ഥതനയിലേക്ക് നയിക്കുന്നതിലും വിജയിച്ചിരുന്നു. ഇന്നത്തെ ജോസഫ് ചിന്ത ബർണാഡിൻ്റെ ചില ജീവിത ദർശനങ്ങൾ ആകട്ടെ. നന്ദിയില്ലായ്മ ആത്മാവിൻ്റെ ശത്രുവാണ്. സ്നേഹത്തിൻ്റെ ഉറവിടത്തേയും കാരുണ്യത്തിൻ്റെ മഞ്ഞിനെയും കൃപയുടെ ഉറവകളെയും ഉണക്കുന്ന ഉഷ്ണക്കാറ്റാണ് നന്ദികേട് എന്നു ബർണാർഡ് പഠിപ്പിക്കുന്നു. കൃതജ്ഞത ജിവിതത്തിൻ്റെ ജീവരസമാക്കിയ മനുഷ്യനായിരുന്നു യൗസേപ്പിതാവ്. അതിനാൽ സ്നേഹവും കാരുണ്യവും അവനിൽ നിന്നു ധാരാളമായി പ്രവഹിച്ചു. ദൈവത്തോടും ദൈവം ഭരമേല്പിച്ചവരോടും കൃതജ്ഞത പുലർത്തിയ യൗസേപ്പിനെ സ്വർഗ്ഗത്തിൽ അനുഗ്രഹങ്ങളുടെ വിതരണക്കാരനായി ഉയർത്തി. ദൈവത്തിന്റെ രൂപം നിങ്ങളിൽ പുനർജനിക്കുമ്പോൾ ദൈവം നിങ്ങളിൽ ദൃശ്യമാകും എന്നത് ബർണാഡിൻ്റെ മറ്റൊരു പ്രബോധനമാണ്. ദൈവത്തിൻ്റെ കാരുണ്യവും സ്നേഹവും യൗസേപ്പിതാവിൽ സദാ പുനർജനിച്ചപ്പോൾ ദൈവപിതാവിൻ്റെ ഭൂമിയിലെ പ്രതിനിധി ആകാൻ അവനു തെല്ലും ക്ലേശിക്കേണ്ടി വന്നില്ല. ഈശോ എനിക്ക് വായിൽ തേനും ചെവിയിൽ സംഗീതവും ഹൃദയത്തിൽ ഒരു ഗാനവുമാണ്. ക്രിസ്തുവിജ്ഞാനത്തിൽ അവഗാഹം തേടിയിരുന്ന വിശുദ്ധ ബർണാഡിൻ്റെ മറ്റൊരം ഉൾക്കാഴ്ചയാണിത്. ജിവിതത്തിൻ്റെ സകല മേഖലകളിലും ഈശോയെ പ്രതിഷ്ഠിക്കുന്ന ഒരു വ്യക്തിയുടെ ജീവിതത്തിൽ അനുഭവിക്കുന്ന സംതൃപ്തിയുടെ പ്രകടമായ ആവിഷ്ക്കാരമാണ് ഈ വാക്യം. ഈശോയിൽ സംതൃപ്തി കണ്ടെത്തിയ യൗസേപ്പിതാവിലും ഈ ആത്മസംതൃപ്തി നമുക്കു കണ്ടെത്താൻ കഴിയും
Image: /content_image/SeasonalReflections/SeasonalReflections-2021-08-20-20:15:33.jpg
Keywords: ജോസഫ, യൗസേ
Category: 22
Sub Category:
Heading: ബർണാഡ് ദിനത്തിലെ ചില യൗസേപ്പു ചിന്തകൾ
Content: ആഗസ്റ്റ് 20ന് കത്താലിക്കാസഭ വേദപാരംഗതനായ ക്ലെയർവോയിലെ വി. ബർണാർഡിന്റെ (1090- 1153) തിരുനാൾ ആഘോഷിക്കുന്നു. സിസ്സ്സ്റ്റേറ്റർസിയൻ (Cistercian) സഭാംഗമായിരുന്ന ബർണാർഡ് പന്ത്രണ്ടാം നൂറ്റാണ്ടിൽ യൂറോപ്പിലാകമാനം സത്യവിശ്വാസം കലർപ്പില്ലാതെയും വിശ്വസ്തതയോടെയും പഠിപ്പിക്കുന്നതിലും കേൾവിക്കാരെ അതു വഴി പ്രാർത്ഥതനയിലേക്ക് നയിക്കുന്നതിലും വിജയിച്ചിരുന്നു. ഇന്നത്തെ ജോസഫ് ചിന്ത ബർണാഡിൻ്റെ ചില ജീവിത ദർശനങ്ങൾ ആകട്ടെ. നന്ദിയില്ലായ്മ ആത്മാവിൻ്റെ ശത്രുവാണ്. സ്നേഹത്തിൻ്റെ ഉറവിടത്തേയും കാരുണ്യത്തിൻ്റെ മഞ്ഞിനെയും കൃപയുടെ ഉറവകളെയും ഉണക്കുന്ന ഉഷ്ണക്കാറ്റാണ് നന്ദികേട് എന്നു ബർണാർഡ് പഠിപ്പിക്കുന്നു. കൃതജ്ഞത ജിവിതത്തിൻ്റെ ജീവരസമാക്കിയ മനുഷ്യനായിരുന്നു യൗസേപ്പിതാവ്. അതിനാൽ സ്നേഹവും കാരുണ്യവും അവനിൽ നിന്നു ധാരാളമായി പ്രവഹിച്ചു. ദൈവത്തോടും ദൈവം ഭരമേല്പിച്ചവരോടും കൃതജ്ഞത പുലർത്തിയ യൗസേപ്പിനെ സ്വർഗ്ഗത്തിൽ അനുഗ്രഹങ്ങളുടെ വിതരണക്കാരനായി ഉയർത്തി. ദൈവത്തിന്റെ രൂപം നിങ്ങളിൽ പുനർജനിക്കുമ്പോൾ ദൈവം നിങ്ങളിൽ ദൃശ്യമാകും എന്നത് ബർണാഡിൻ്റെ മറ്റൊരു പ്രബോധനമാണ്. ദൈവത്തിൻ്റെ കാരുണ്യവും സ്നേഹവും യൗസേപ്പിതാവിൽ സദാ പുനർജനിച്ചപ്പോൾ ദൈവപിതാവിൻ്റെ ഭൂമിയിലെ പ്രതിനിധി ആകാൻ അവനു തെല്ലും ക്ലേശിക്കേണ്ടി വന്നില്ല. ഈശോ എനിക്ക് വായിൽ തേനും ചെവിയിൽ സംഗീതവും ഹൃദയത്തിൽ ഒരു ഗാനവുമാണ്. ക്രിസ്തുവിജ്ഞാനത്തിൽ അവഗാഹം തേടിയിരുന്ന വിശുദ്ധ ബർണാഡിൻ്റെ മറ്റൊരം ഉൾക്കാഴ്ചയാണിത്. ജിവിതത്തിൻ്റെ സകല മേഖലകളിലും ഈശോയെ പ്രതിഷ്ഠിക്കുന്ന ഒരു വ്യക്തിയുടെ ജീവിതത്തിൽ അനുഭവിക്കുന്ന സംതൃപ്തിയുടെ പ്രകടമായ ആവിഷ്ക്കാരമാണ് ഈ വാക്യം. ഈശോയിൽ സംതൃപ്തി കണ്ടെത്തിയ യൗസേപ്പിതാവിലും ഈ ആത്മസംതൃപ്തി നമുക്കു കണ്ടെത്താൻ കഴിയും
Image: /content_image/SeasonalReflections/SeasonalReflections-2021-08-20-20:15:33.jpg
Keywords: ജോസഫ, യൗസേ
Content:
17035
Category: 24
Sub Category:
Heading: എന്താണ് ഇന്നലെ വിഴിഞ്ഞത്ത് സംഭവിച്ചത്?: 'കുരിശടി പൊളിക്കൽ' വിവാദങ്ങളുടെ പിന്നാമ്പുറം
Content: വിഴിഞ്ഞം തുറമുഖ പ്രദേശത്തെ ഒരു കുരിശടി പൊളിക്കുന്നതിൽ ഇത്രയധികം പ്രശ്നവും ആൾക്കൂട്ടവും എന്തിനാണ് എന്ന ചോദ്യമാണ് ഇന്നലെ മുഴുവൻ വാട്ട്സ് ആപ്പിലും ഫെയ്സ്ബുക്കിലും മുഴങ്ങി കണ്ടത്. ചില ആരോഗ്യ കാരണങ്ങളാൽ കഴിഞ്ഞ കുറച്ച് നാളുകളായി സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഇന്നലെ ഒരു വിഴിഞ്ഞം ഇടവക അംഗം എന്ന നിലയിൽ സംഭവ സ്ഥലത്ത് എത്തി ചേരാൻ സാധിച്ചില്ല. ഇത് വെറുമൊരു കുരിശടി പൊളിയ്ക്കൽ അല്ല വിഷയം. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് വേണ്ടി ശബ്ദമുയർത്തുകയും തുറമുഖം വരണം എന്ന് പറഞ്ഞ് സെക്രട്ടറിയേറ്റ് പടിക്കൽ ചെന്ന് സമരം ചെയ്തവരാണ് വിഴിഞ്ഞം ഇടവക ജനത. വികസനത്തിന് സ്വാഗതമരുളിയ ഒരു ജനതയ്ക്ക് നൽകുമെന്ന ഉറപ്പും വാഗ്ദാനവുമായി പുനരധിവാസ ക്ഷേമപദ്ധതികൾ (പതിനെട്ട് പദ്ധതികൾ ) പ്രഖ്യാപിക്കുകയുണ്ടായി.അതിനായി സർക്കാർ തലത്തിൽ മോണിറ്ററിംഗ് കമ്മിറ്റി വരെ രൂപീകരിച്ച് പദ്ധതികൾ ഏതുവരെ പൂർത്തീകരിച്ചു അല്ലെങ്കിൽ നടപ്പാക്കി എന്നതിനെപ്പറ്റി പരിശോധിച്ചാൽ "ഒച്ചിനെ " തോൽപ്പിക്കുന്ന വിധം ഇതുവരെ എല്ലാം കടലാസ് പദ്ധതികൾ ആയി തന്നെ തുടരുന്നു എന്നത് വസ്തുത തന്നെയാണ്. പാവപ്പെട്ട മത്സ്യത്തൊഴിലാളി സമൂഹത്തെ ഇന്ന് നടപ്പിലാക്കും നാളെ നടപ്പിലാക്കും എന്ന് പറഞ്ഞ് കണ്ണിൽ പൊടിയിട്ട് പറ്റിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ തുറമുഖ പദ്ധതിയുടെ നടത്തിപ്പിന് കൃത്യമായി ശുഷ്കാന്തിയോടെ ഉദ്യോഗസ്ഥ സംവിധാനങ്ങൾ കുരിശടി പൊളിക്കാൻ കാണിക്കുന്ന ഉത്സാഹ മനോഭാവം ഒരു ഒന്നാന്തരം ഇരട്ടത്താപ്പാണെന്ന് വിഴിഞ്ഞം ഇടവക ജനത മനസ്സിലാക്കി എന്നത് അതേ ഉദ്യോഗസ്ഥ വൃന്ദത്തിനു മുൻപിൽ കാട്ടിക്കൊടുത്തത് തന്നെയായിരുന്നു അവിടെ സംഭവിച്ചത്. അറുപതോളം വർഷം പഴക്കമുള്ള അന്തോണീസ് പുണ്യവാളന്റെ പേരിൽ പ്രാർത്ഥിച്ചിരുന്ന സ്ഥലം 2000ത്തിലാണ് ഒരു കുരിശടിയായി ഇന്ന് കാണുന്ന നിലയിൽ എത്തപ്പെട്ടത്.വിഴിഞ്ഞം ഗ്രാമ പഞ്ചായത്ത് ആയിരുന്ന കാലത്ത് മുതൽ വിഴിഞ്ഞം ഇടവകയ്ക്ക് കൈവശ അവകാശം ഉള്ള വസ്തുവകയാണ്. എന്നാൽ കാര്യങ്ങൾ ഇത്രയധികം ഗുരുതരമാകാൻ കാരണം ഇന്നലെ രാവിലെ നടന്ന ചില സംഭവവികാസങ്ങളാണ്. കുരിശടിയിൽ തകർന്ന കാണിക്കാ വഞ്ചി പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ ഇടവക വികാരി ഫാ.മൈക്കിൾ തോമസിനെയും ഇടവക പാരിഷ് കൗൺസിലിനെയും ചർച്ചയ്ക്ക് എന്ന പേരിൽ വിളിച്ച് അവരുടെ ഭാഗം കേൾക്കുകയോ ചർച്ച നടത്തുകയോ ചെയ്യാതെ ഫോഴ്സിനെ കൊണ്ട് ഇപ്പോൾ കുരിശടി പൊളിച്ചു മാറ്റുമെന്നും ഉത്തരവ് പറഞ്ഞ് കഴിഞ്ഞ് അഞ്ചു മിനിട്ടിനുള്ളിൽ ഇങ്ങോട്ടൊന്നും പറയണ്ട അങ്ങോട്ട് പറയുന്നത് കേട്ടാൽ മതി എന്ന മനോഭാവത്തിൽ Get out from my room എന്ന് ആക്രോശിച്ച് അപമാനിച്ച് ഒരു "ഉന്നത അധികാരി " ഇറക്കി വിട്ടു എന്ന് അവരിൽ നിന്ന് തന്നെ അറിയാൻ സാധിച്ചു. പരിണിത ഫലമായി വിഴിഞ്ഞം ഇടവക ഒന്നായി പ്രതിഷേധിക്കാൻ തുടങ്ങി. വാഗ്ദാനങ്ങളായി നൽകിയ പതിനെട്ടു പദ്ധതികളിൽ ഒന്നു പോലും നടപ്പാക്കാതെ പൊളിച്ചു മാറ്റാൻ ഉദ്ദേശിക്കുന്ന കുരിശടിയുടെ മേൽ ചർച്ചകളോ പകരം സംവിധാനങ്ങളോ നടപ്പിലാക്കാതെ വേണ്ട ഉറപ്പുകൾ നൽകാതെ സിവിൽ സർവ്വീസ് ഉരുക്ക് മുഷ്ടി പ്രയോഗിച്ച് പൊലീസ് സംവിധാനത്തെ ഉപയോഗിച്ച് പൊളിച്ചു നീക്കാം എന്ന പദ്ധതിയെ വിഴിഞ്ഞം ഇടവക എതിർത്തു എന്നതാണ് അവിടെ സംഭവിച്ചത്. കുരിശടി പൊളിച്ചു നീക്കിയെന്ന് കരുതുക: പതിനെട്ട് പദ്ധതികളിൽ ഒന്നു പോലും നടപ്പിലാക്കാത്ത കൃത്യമായി മോണിറ്ററിംഗ് കമ്മിറ്റി മീറ്റിംഗ് പോലും വിളിക്കാത്ത ഈ പൊളിക്കൽ ശുഷ്കാന്തി മാത്രം കൈ മുതലായ ഈ സർക്കാർ സംവിധാനങ്ങളെ എങ്ങനെ ഞങ്ങൾ വിശ്വസിക്കും..! അത് തന്നെയാണ് അവിടെ ഉണ്ടായിരുന്ന പോലീസ് ഫോഴ്സിന്റെ അഞ്ചിരട്ടി ഇടവക ജനത വന്ന് പ്രതിഷേധിച്ചതും അധികാര ഉരുക്ക് മുഷ്ടികൾക്ക് കാര്യങ്ങൾ നേരിട്ട് ബോധ്യമായതും പിന്നെ വരുന്ന 26 തീയ്യതി മോണിറ്ററിംഗ് കമ്മിറ്റി വിളിച്ച് ചർച്ച നടത്താൻ തയ്യാറായാതും വികസനത്തിനു വേണ്ടി ഇടം വിട്ടു തന്ന ഇതേ രാജ്യത്തെ പൗരൻമാരാണ് വിഴിഞ്ഞം ഇടവക ജനത. അല്ലാതെ ശത്രു രാജ്യത്തെ നേരിടാൻ പോകുന്ന പട്ടാള ഉരുക്ക് മുഷ്ടി പോലെ ചർച്ചകളും മറ്റും ഇല്ലാതെ ഇല്ലാം ഇടിച്ചു നിരത്തി പൊളിച്ചടുക്കി കളയാം എന്ന വിചാരം ഉള്ള ഉരുക്ക് മുഷ്ടികൾക്ക് പ്രതിഷേധങ്ങളും ആൾക്കൂട്ടവും കണ്ടാലേ ചർച്ചകളും തീരുമാനങ്ങളും എടുക്കാനുള്ള സാമാന്യ ബോധത്തിന്റെ കൺതുറക്കപ്പെടു എന്ന വിരോധഭാസത്തിന്റെ നേർചിത്രമാണ് അവിടെ സംഭവിച്ചത്. ഇന്നലെ രാവിലെ ഇടവക വികാരിയേയും പാരിഷ് കൗൺസിൽ അംഗങ്ങളെയും Get out from my room അടിച്ച് അങ്ങോട്ട് മാത്രം പറഞ്ഞ് ഇങ്ങോട്ട് കേൾക്കാതെ അഞ്ചു മിനിട്ടിനുളളിൽ നടന്ന പ്രഹസന മീറ്റിംഗ് ഒരു വിശദമായ ചർച്ചയിലേയ്ക്ക് എത്തിയിരുന്നുവെങ്കിൽ ഇന്നലെ അത്രത്തോളം വിഷയങ്ങൾ ഉണ്ടാകുകയില്ലായിരുന്നു. അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും എന്ന് പറഞ്ഞതു പോലെ ഉരുക്ക് മുഷ്ടി ഉദ്യോഗസ്ഥ വൃന്ദത്തോട് ഒരു വാക്ക്. 2018 ൽ ഇതേ ആഗസ്റ്റ് മാസം പ്രളയം കേരളത്തെ വിഴുങ്ങിയപ്പോൾ ജില്ലാ ഭരണകൂടത്തിന്റെ അഭ്യർത്ഥന മാനിച്ച് മുപ്പതോളം വള്ളങ്ങളും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ടത് ഇതേ വിഴിഞ്ഞം ജനതയുടെ ഇടയിൽ നിന്നാണ്. ഞങ്ങൾ ആരും തന്നെ വികസന വിരോധികളല്ല. അത് അറിയണമെങ്കിൽ തുമ്പയിലെ ഭാരതത്തിന്റെ ബഹിരാകാശ ശാസ്ത്ര ഗവേഷണ കേന്ദ്ര വി.എസ്.എസ്.സി യുടെ ഉള്ളിലെ വിശുദ്ധ മേരി മദ്ലേനയുടെ ദേവാലയം ഒന്ന് സന്ദർശിക്കുക. ഒരു ജനതയെ വ്യക്തമായി പറഞ്ഞ് മനസ്സിലാക്കി തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ആദ്യ തദ്ദേശീയ ഇടയനായ പീറ്റർ ബർണാഡ് പേരെര പള്ളിത്തുറ എന്ന മത്സ്യബന്ധന ഗ്രാമമായ ഇടവകയെ ഭാരതത്തിന്റെ ബഹിരാകാശ ശാസ്ത്ര സാങ്കേതിക വളർച്ചയ്ക്ക് നൽകി. അതുപോലെ വികസനത്തിനായി പുനരധിവാസത്തിന്റെ പേരിൽ വിഴിഞ്ഞം ഇടവകയ്ക്ക് നൽകിയ വാഗ്ദാനങ്ങളും ഉറപ്പുകളും പാലിച്ച് നടപ്പിലാക്കുക. ഈ ജനതയെ വിശ്വാസത്തിലെടുത്ത് ചർച്ചകൾ നടത്തി മുന്നോട്ട് പോകുക. പൊളിക്കലിന്റെ ഉരുക്ക് മുഷ്ടിയല്ല. അതാണ് വേണ്ടത്. അല്ലെങ്കിൽ ഇതുപോലുള്ള പ്രതിഷേധങ്ങൾ ആവർത്തിക്കപ്പെടും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SocialMedia/SocialMedia-2021-08-20-20:44:20.jpg
Keywords: കുരിശടി
Category: 24
Sub Category:
Heading: എന്താണ് ഇന്നലെ വിഴിഞ്ഞത്ത് സംഭവിച്ചത്?: 'കുരിശടി പൊളിക്കൽ' വിവാദങ്ങളുടെ പിന്നാമ്പുറം
Content: വിഴിഞ്ഞം തുറമുഖ പ്രദേശത്തെ ഒരു കുരിശടി പൊളിക്കുന്നതിൽ ഇത്രയധികം പ്രശ്നവും ആൾക്കൂട്ടവും എന്തിനാണ് എന്ന ചോദ്യമാണ് ഇന്നലെ മുഴുവൻ വാട്ട്സ് ആപ്പിലും ഫെയ്സ്ബുക്കിലും മുഴങ്ങി കണ്ടത്. ചില ആരോഗ്യ കാരണങ്ങളാൽ കഴിഞ്ഞ കുറച്ച് നാളുകളായി സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഇന്നലെ ഒരു വിഴിഞ്ഞം ഇടവക അംഗം എന്ന നിലയിൽ സംഭവ സ്ഥലത്ത് എത്തി ചേരാൻ സാധിച്ചില്ല. ഇത് വെറുമൊരു കുരിശടി പൊളിയ്ക്കൽ അല്ല വിഷയം. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് വേണ്ടി ശബ്ദമുയർത്തുകയും തുറമുഖം വരണം എന്ന് പറഞ്ഞ് സെക്രട്ടറിയേറ്റ് പടിക്കൽ ചെന്ന് സമരം ചെയ്തവരാണ് വിഴിഞ്ഞം ഇടവക ജനത. വികസനത്തിന് സ്വാഗതമരുളിയ ഒരു ജനതയ്ക്ക് നൽകുമെന്ന ഉറപ്പും വാഗ്ദാനവുമായി പുനരധിവാസ ക്ഷേമപദ്ധതികൾ (പതിനെട്ട് പദ്ധതികൾ ) പ്രഖ്യാപിക്കുകയുണ്ടായി.അതിനായി സർക്കാർ തലത്തിൽ മോണിറ്ററിംഗ് കമ്മിറ്റി വരെ രൂപീകരിച്ച് പദ്ധതികൾ ഏതുവരെ പൂർത്തീകരിച്ചു അല്ലെങ്കിൽ നടപ്പാക്കി എന്നതിനെപ്പറ്റി പരിശോധിച്ചാൽ "ഒച്ചിനെ " തോൽപ്പിക്കുന്ന വിധം ഇതുവരെ എല്ലാം കടലാസ് പദ്ധതികൾ ആയി തന്നെ തുടരുന്നു എന്നത് വസ്തുത തന്നെയാണ്. പാവപ്പെട്ട മത്സ്യത്തൊഴിലാളി സമൂഹത്തെ ഇന്ന് നടപ്പിലാക്കും നാളെ നടപ്പിലാക്കും എന്ന് പറഞ്ഞ് കണ്ണിൽ പൊടിയിട്ട് പറ്റിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ തുറമുഖ പദ്ധതിയുടെ നടത്തിപ്പിന് കൃത്യമായി ശുഷ്കാന്തിയോടെ ഉദ്യോഗസ്ഥ സംവിധാനങ്ങൾ കുരിശടി പൊളിക്കാൻ കാണിക്കുന്ന ഉത്സാഹ മനോഭാവം ഒരു ഒന്നാന്തരം ഇരട്ടത്താപ്പാണെന്ന് വിഴിഞ്ഞം ഇടവക ജനത മനസ്സിലാക്കി എന്നത് അതേ ഉദ്യോഗസ്ഥ വൃന്ദത്തിനു മുൻപിൽ കാട്ടിക്കൊടുത്തത് തന്നെയായിരുന്നു അവിടെ സംഭവിച്ചത്. അറുപതോളം വർഷം പഴക്കമുള്ള അന്തോണീസ് പുണ്യവാളന്റെ പേരിൽ പ്രാർത്ഥിച്ചിരുന്ന സ്ഥലം 2000ത്തിലാണ് ഒരു കുരിശടിയായി ഇന്ന് കാണുന്ന നിലയിൽ എത്തപ്പെട്ടത്.വിഴിഞ്ഞം ഗ്രാമ പഞ്ചായത്ത് ആയിരുന്ന കാലത്ത് മുതൽ വിഴിഞ്ഞം ഇടവകയ്ക്ക് കൈവശ അവകാശം ഉള്ള വസ്തുവകയാണ്. എന്നാൽ കാര്യങ്ങൾ ഇത്രയധികം ഗുരുതരമാകാൻ കാരണം ഇന്നലെ രാവിലെ നടന്ന ചില സംഭവവികാസങ്ങളാണ്. കുരിശടിയിൽ തകർന്ന കാണിക്കാ വഞ്ചി പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ ഇടവക വികാരി ഫാ.മൈക്കിൾ തോമസിനെയും ഇടവക പാരിഷ് കൗൺസിലിനെയും ചർച്ചയ്ക്ക് എന്ന പേരിൽ വിളിച്ച് അവരുടെ ഭാഗം കേൾക്കുകയോ ചർച്ച നടത്തുകയോ ചെയ്യാതെ ഫോഴ്സിനെ കൊണ്ട് ഇപ്പോൾ കുരിശടി പൊളിച്ചു മാറ്റുമെന്നും ഉത്തരവ് പറഞ്ഞ് കഴിഞ്ഞ് അഞ്ചു മിനിട്ടിനുള്ളിൽ ഇങ്ങോട്ടൊന്നും പറയണ്ട അങ്ങോട്ട് പറയുന്നത് കേട്ടാൽ മതി എന്ന മനോഭാവത്തിൽ Get out from my room എന്ന് ആക്രോശിച്ച് അപമാനിച്ച് ഒരു "ഉന്നത അധികാരി " ഇറക്കി വിട്ടു എന്ന് അവരിൽ നിന്ന് തന്നെ അറിയാൻ സാധിച്ചു. പരിണിത ഫലമായി വിഴിഞ്ഞം ഇടവക ഒന്നായി പ്രതിഷേധിക്കാൻ തുടങ്ങി. വാഗ്ദാനങ്ങളായി നൽകിയ പതിനെട്ടു പദ്ധതികളിൽ ഒന്നു പോലും നടപ്പാക്കാതെ പൊളിച്ചു മാറ്റാൻ ഉദ്ദേശിക്കുന്ന കുരിശടിയുടെ മേൽ ചർച്ചകളോ പകരം സംവിധാനങ്ങളോ നടപ്പിലാക്കാതെ വേണ്ട ഉറപ്പുകൾ നൽകാതെ സിവിൽ സർവ്വീസ് ഉരുക്ക് മുഷ്ടി പ്രയോഗിച്ച് പൊലീസ് സംവിധാനത്തെ ഉപയോഗിച്ച് പൊളിച്ചു നീക്കാം എന്ന പദ്ധതിയെ വിഴിഞ്ഞം ഇടവക എതിർത്തു എന്നതാണ് അവിടെ സംഭവിച്ചത്. കുരിശടി പൊളിച്ചു നീക്കിയെന്ന് കരുതുക: പതിനെട്ട് പദ്ധതികളിൽ ഒന്നു പോലും നടപ്പിലാക്കാത്ത കൃത്യമായി മോണിറ്ററിംഗ് കമ്മിറ്റി മീറ്റിംഗ് പോലും വിളിക്കാത്ത ഈ പൊളിക്കൽ ശുഷ്കാന്തി മാത്രം കൈ മുതലായ ഈ സർക്കാർ സംവിധാനങ്ങളെ എങ്ങനെ ഞങ്ങൾ വിശ്വസിക്കും..! അത് തന്നെയാണ് അവിടെ ഉണ്ടായിരുന്ന പോലീസ് ഫോഴ്സിന്റെ അഞ്ചിരട്ടി ഇടവക ജനത വന്ന് പ്രതിഷേധിച്ചതും അധികാര ഉരുക്ക് മുഷ്ടികൾക്ക് കാര്യങ്ങൾ നേരിട്ട് ബോധ്യമായതും പിന്നെ വരുന്ന 26 തീയ്യതി മോണിറ്ററിംഗ് കമ്മിറ്റി വിളിച്ച് ചർച്ച നടത്താൻ തയ്യാറായാതും വികസനത്തിനു വേണ്ടി ഇടം വിട്ടു തന്ന ഇതേ രാജ്യത്തെ പൗരൻമാരാണ് വിഴിഞ്ഞം ഇടവക ജനത. അല്ലാതെ ശത്രു രാജ്യത്തെ നേരിടാൻ പോകുന്ന പട്ടാള ഉരുക്ക് മുഷ്ടി പോലെ ചർച്ചകളും മറ്റും ഇല്ലാതെ ഇല്ലാം ഇടിച്ചു നിരത്തി പൊളിച്ചടുക്കി കളയാം എന്ന വിചാരം ഉള്ള ഉരുക്ക് മുഷ്ടികൾക്ക് പ്രതിഷേധങ്ങളും ആൾക്കൂട്ടവും കണ്ടാലേ ചർച്ചകളും തീരുമാനങ്ങളും എടുക്കാനുള്ള സാമാന്യ ബോധത്തിന്റെ കൺതുറക്കപ്പെടു എന്ന വിരോധഭാസത്തിന്റെ നേർചിത്രമാണ് അവിടെ സംഭവിച്ചത്. ഇന്നലെ രാവിലെ ഇടവക വികാരിയേയും പാരിഷ് കൗൺസിൽ അംഗങ്ങളെയും Get out from my room അടിച്ച് അങ്ങോട്ട് മാത്രം പറഞ്ഞ് ഇങ്ങോട്ട് കേൾക്കാതെ അഞ്ചു മിനിട്ടിനുളളിൽ നടന്ന പ്രഹസന മീറ്റിംഗ് ഒരു വിശദമായ ചർച്ചയിലേയ്ക്ക് എത്തിയിരുന്നുവെങ്കിൽ ഇന്നലെ അത്രത്തോളം വിഷയങ്ങൾ ഉണ്ടാകുകയില്ലായിരുന്നു. അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും എന്ന് പറഞ്ഞതു പോലെ ഉരുക്ക് മുഷ്ടി ഉദ്യോഗസ്ഥ വൃന്ദത്തോട് ഒരു വാക്ക്. 2018 ൽ ഇതേ ആഗസ്റ്റ് മാസം പ്രളയം കേരളത്തെ വിഴുങ്ങിയപ്പോൾ ജില്ലാ ഭരണകൂടത്തിന്റെ അഭ്യർത്ഥന മാനിച്ച് മുപ്പതോളം വള്ളങ്ങളും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ടത് ഇതേ വിഴിഞ്ഞം ജനതയുടെ ഇടയിൽ നിന്നാണ്. ഞങ്ങൾ ആരും തന്നെ വികസന വിരോധികളല്ല. അത് അറിയണമെങ്കിൽ തുമ്പയിലെ ഭാരതത്തിന്റെ ബഹിരാകാശ ശാസ്ത്ര ഗവേഷണ കേന്ദ്ര വി.എസ്.എസ്.സി യുടെ ഉള്ളിലെ വിശുദ്ധ മേരി മദ്ലേനയുടെ ദേവാലയം ഒന്ന് സന്ദർശിക്കുക. ഒരു ജനതയെ വ്യക്തമായി പറഞ്ഞ് മനസ്സിലാക്കി തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ആദ്യ തദ്ദേശീയ ഇടയനായ പീറ്റർ ബർണാഡ് പേരെര പള്ളിത്തുറ എന്ന മത്സ്യബന്ധന ഗ്രാമമായ ഇടവകയെ ഭാരതത്തിന്റെ ബഹിരാകാശ ശാസ്ത്ര സാങ്കേതിക വളർച്ചയ്ക്ക് നൽകി. അതുപോലെ വികസനത്തിനായി പുനരധിവാസത്തിന്റെ പേരിൽ വിഴിഞ്ഞം ഇടവകയ്ക്ക് നൽകിയ വാഗ്ദാനങ്ങളും ഉറപ്പുകളും പാലിച്ച് നടപ്പിലാക്കുക. ഈ ജനതയെ വിശ്വാസത്തിലെടുത്ത് ചർച്ചകൾ നടത്തി മുന്നോട്ട് പോകുക. പൊളിക്കലിന്റെ ഉരുക്ക് മുഷ്ടിയല്ല. അതാണ് വേണ്ടത്. അല്ലെങ്കിൽ ഇതുപോലുള്ള പ്രതിഷേധങ്ങൾ ആവർത്തിക്കപ്പെടും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SocialMedia/SocialMedia-2021-08-20-20:44:20.jpg
Keywords: കുരിശടി
Content:
17036
Category: 18
Sub Category:
Heading: വിശുദ്ധ എവുപ്രാസ്യമ്മയുടെ തിരുനാളിനൊരുക്കമായ നവനാള്‍ ആരംഭിച്ചു
Content: വിശുദ്ധ എവുപ്രാസ്യമ്മയുടെ തിരുനാളിനൊരുക്കമായ നവനാള്‍ ഒല്ലൂര്‍ വിശുദ്ധ എവുപ്രാസ്യ അതിരൂപത തീര്‍ഥകേന്ദ്രത്തില്‍ ആരംഭിച്ചു. നവനാളിന്റെ ആദ്യദിനത്തില്‍ തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ. ഡേവിസ് പുലിക്കോട്ടില്‍ തിരുക്കര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കി. വിശുദ്ധ കുര്‍ബാന, നൊവേന എന്നിവയ്ക്കുശേഷം റെക്ടര്‍ ദേവാലയ അങ്കണത്തില്‍ കൊടി ഉയര്‍ത്തി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലളിതമായാണു തിരുനാള്‍ ആഘോഷിക്കുന്നത്. ഇന്നു നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്കു തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ നേതൃത്വം നല്കും.
Image: /content_image/India/India-2021-08-21-09:21:41.jpg
Keywords: എവുപ്രാസ്യമ്മ
Category: 18
Sub Category:
Heading: വിശുദ്ധ എവുപ്രാസ്യമ്മയുടെ തിരുനാളിനൊരുക്കമായ നവനാള്‍ ആരംഭിച്ചു
Content: വിശുദ്ധ എവുപ്രാസ്യമ്മയുടെ തിരുനാളിനൊരുക്കമായ നവനാള്‍ ഒല്ലൂര്‍ വിശുദ്ധ എവുപ്രാസ്യ അതിരൂപത തീര്‍ഥകേന്ദ്രത്തില്‍ ആരംഭിച്ചു. നവനാളിന്റെ ആദ്യദിനത്തില്‍ തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ. ഡേവിസ് പുലിക്കോട്ടില്‍ തിരുക്കര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കി. വിശുദ്ധ കുര്‍ബാന, നൊവേന എന്നിവയ്ക്കുശേഷം റെക്ടര്‍ ദേവാലയ അങ്കണത്തില്‍ കൊടി ഉയര്‍ത്തി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലളിതമായാണു തിരുനാള്‍ ആഘോഷിക്കുന്നത്. ഇന്നു നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്കു തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ നേതൃത്വം നല്കും.
Image: /content_image/India/India-2021-08-21-09:21:41.jpg
Keywords: എവുപ്രാസ്യമ്മ
Content:
17037
Category: 1
Sub Category:
Heading: അഫ്ഗാന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുവാന്‍ അന്താരാഷ്ട്ര സമൂഹം തയാറാകണമെന്നു വത്തിക്കാന്‍: ജാഗ്രത വേണമെന്ന് യാഥാസ്ഥിതിക പാര്‍ട്ടികള്‍
Content: വത്തിക്കാന്‍ സിറ്റി: അഫ്ഗാനിസ്ഥാനില്‍നിന്നു പലായനം ചെയ്യുന്നവര്‍ക്ക് അഭയം നല്കാന്‍ അന്താരാഷ്ട്രസമൂഹം തയാറാകണമെന്നു വത്തിക്കാന്‍. പാശ്ചാത്യരാജ്യങ്ങള്‍ക്ക് ഇതിനു ബാധ്യതയുള്ളതായി വത്തിക്കാന്‍ മുഖപത്രമായ ഒസര്‍വത്തോരെ റൊമാനോയുടെ ഒന്നാം പേജില്‍ ഡെപ്യൂട്ടി എഡിറ്റര്‍ ഗേറ്റാനോ വല്ലീനി എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. അമേരിക്കയുടെ പിന്‍മാറ്റത്തില്‍ അദ്ദേഹം ഞെട്ടൽ രേഖപ്പെടുത്തി. അഫ്ഗാനിലെ സ്ഥിതിഗതികൾ അടിയന്തിരമായി പരിഹരിക്കാനും ദുരന്തകരമായ മാനുഷിക അടിയന്തരാവസ്ഥ ഒഴിവാക്കാൻ അഭയാർത്ഥികളെ സ്വാഗതം ചെയ്യാനും പാശ്ചാത്യ രാജ്യങ്ങള്‍ ബാധ്യസ്ഥമാണെന്ന് ഗേറ്റാനോ ചൂണ്ടിക്കാട്ടി. അതേസമയം കൃത്യമായ മാനദണ്ഡങ്ങള്‍ ഇല്ലാതെ യൂറോപ്പിലേക്ക് അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതു ഇസ്ളാമിക തീവ്രവാദം പടരാന്‍ കാരണമായേക്കുമെന്ന് വിവിധ രാജ്യങ്ങളിലെ യാഥാസ്ഥിതിക നിലപാടുള്ള പാര്‍ട്ടികള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഏറ്റവും സമാധാനപരമായി കഴിഞ്ഞിരിന്ന ഫ്രാന്‍സ് അടക്കമുള്ള യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ ഇന്നു ദിനപ്രതി നിരവധി അക്രമങ്ങളാണ് അരങ്ങേറുന്നത്. ഇതിനിടെ തീവ്ര ഇസ്ലാമിക നിലപാടുള്ള ഏര്‍ദ്ദോഗന്‍ ഭരിക്കുന്ന തുര്‍ക്കി, ഇസ്ലാം ഭൂരിപക്ഷ രാജ്യങ്ങളായ പാക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍ തുടങ്ങിയവയെല്ലാം അഭയാര്‍ത്ഥികളെ തടയാന്‍ നടപടിയെടുത്തിട്ടുണ്ട്. ഈ വൈരുദ്ധ്യവും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അതേസമയം യൂറോപ്പിലെ ജര്‍മ്മനി അടക്കമുള്ള വിവിധ രാജ്യങ്ങള്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ചു തുടങ്ങി. അഫ്ഗാനിലെ സൈനിക ദൌത്യങ്ങള്‍ക്ക് സഹായം നല്‍കിയവരെയാണ് ആദ്യഘട്ടത്തില്‍ രാജ്യങ്ങള്‍ അഭയം നല്‍കുന്നത്. 20,000 അഫ്ഗാന്‍ പൌരന്മാരെ സ്വീകരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് സഹായം നല്‍കുവാന്‍ നൂറോളം ക്രൈസ്തവ ദേവാലയങ്ങളും സന്നദ്ധത അറിയിച്ചതായി കഴിഞ്ഞ ദിവസം 'പ്രീമിയര്‍' റിപ്പോര്‍ട്ട് ചെയ്തിരിന്നു. അഫ്ഗാന്‍ ജനതയുടെ കാര്യത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നേരത്തേ ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-21-10:39:22.jpg
Keywords: അഭയാര്‍
Category: 1
Sub Category:
Heading: അഫ്ഗാന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുവാന്‍ അന്താരാഷ്ട്ര സമൂഹം തയാറാകണമെന്നു വത്തിക്കാന്‍: ജാഗ്രത വേണമെന്ന് യാഥാസ്ഥിതിക പാര്‍ട്ടികള്‍
Content: വത്തിക്കാന്‍ സിറ്റി: അഫ്ഗാനിസ്ഥാനില്‍നിന്നു പലായനം ചെയ്യുന്നവര്‍ക്ക് അഭയം നല്കാന്‍ അന്താരാഷ്ട്രസമൂഹം തയാറാകണമെന്നു വത്തിക്കാന്‍. പാശ്ചാത്യരാജ്യങ്ങള്‍ക്ക് ഇതിനു ബാധ്യതയുള്ളതായി വത്തിക്കാന്‍ മുഖപത്രമായ ഒസര്‍വത്തോരെ റൊമാനോയുടെ ഒന്നാം പേജില്‍ ഡെപ്യൂട്ടി എഡിറ്റര്‍ ഗേറ്റാനോ വല്ലീനി എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. അമേരിക്കയുടെ പിന്‍മാറ്റത്തില്‍ അദ്ദേഹം ഞെട്ടൽ രേഖപ്പെടുത്തി. അഫ്ഗാനിലെ സ്ഥിതിഗതികൾ അടിയന്തിരമായി പരിഹരിക്കാനും ദുരന്തകരമായ മാനുഷിക അടിയന്തരാവസ്ഥ ഒഴിവാക്കാൻ അഭയാർത്ഥികളെ സ്വാഗതം ചെയ്യാനും പാശ്ചാത്യ രാജ്യങ്ങള്‍ ബാധ്യസ്ഥമാണെന്ന് ഗേറ്റാനോ ചൂണ്ടിക്കാട്ടി. അതേസമയം കൃത്യമായ മാനദണ്ഡങ്ങള്‍ ഇല്ലാതെ യൂറോപ്പിലേക്ക് അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതു ഇസ്ളാമിക തീവ്രവാദം പടരാന്‍ കാരണമായേക്കുമെന്ന് വിവിധ രാജ്യങ്ങളിലെ യാഥാസ്ഥിതിക നിലപാടുള്ള പാര്‍ട്ടികള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഏറ്റവും സമാധാനപരമായി കഴിഞ്ഞിരിന്ന ഫ്രാന്‍സ് അടക്കമുള്ള യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ ഇന്നു ദിനപ്രതി നിരവധി അക്രമങ്ങളാണ് അരങ്ങേറുന്നത്. ഇതിനിടെ തീവ്ര ഇസ്ലാമിക നിലപാടുള്ള ഏര്‍ദ്ദോഗന്‍ ഭരിക്കുന്ന തുര്‍ക്കി, ഇസ്ലാം ഭൂരിപക്ഷ രാജ്യങ്ങളായ പാക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍ തുടങ്ങിയവയെല്ലാം അഭയാര്‍ത്ഥികളെ തടയാന്‍ നടപടിയെടുത്തിട്ടുണ്ട്. ഈ വൈരുദ്ധ്യവും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അതേസമയം യൂറോപ്പിലെ ജര്‍മ്മനി അടക്കമുള്ള വിവിധ രാജ്യങ്ങള്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ചു തുടങ്ങി. അഫ്ഗാനിലെ സൈനിക ദൌത്യങ്ങള്‍ക്ക് സഹായം നല്‍കിയവരെയാണ് ആദ്യഘട്ടത്തില്‍ രാജ്യങ്ങള്‍ അഭയം നല്‍കുന്നത്. 20,000 അഫ്ഗാന്‍ പൌരന്മാരെ സ്വീകരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് സഹായം നല്‍കുവാന്‍ നൂറോളം ക്രൈസ്തവ ദേവാലയങ്ങളും സന്നദ്ധത അറിയിച്ചതായി കഴിഞ്ഞ ദിവസം 'പ്രീമിയര്‍' റിപ്പോര്‍ട്ട് ചെയ്തിരിന്നു. അഫ്ഗാന്‍ ജനതയുടെ കാര്യത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നേരത്തേ ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-21-10:39:22.jpg
Keywords: അഭയാര്‍
Content:
17038
Category: 1
Sub Category:
Heading: 229 അഫ്ഗാന്‍ ക്രിസ്ത്യന്‍ മിഷ്ണറിമാരെ കൊലപ്പെടുത്തുവാന്‍ ഉത്തരവിട്ടു?: ഈ വാട്സാപ്പ് സന്ദേശം വ്യാജം
Content: കാലിഫോര്‍ണിയ: ഇസ്ലാമിക തീവ്രവാദി സംഘടനയായ താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയതിനു പിറകേ 229 ക്രിസ്ത്യന്‍ മിഷ്ണറിമാരെ കൂട്ടക്കൊല ചെയ്യുവാന്‍ ഒരുങ്ങുന്നു എന്നതരത്തില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജം. വാട്സാപ്പ്, ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിലൂടെയാണ് “അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക തീവ്രവാദികള്‍ നാളെ ഉച്ചകഴിഞ്ഞ് കൊല്ലുവാന്‍ തീരുമാനിച്ചിട്ടുള്ള 229 ക്രിസ്ത്യന്‍ മിഷണറിമാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കൂ” എന്ന ഉള്ളടക്കമുള്ള സന്ദേശം പ്രചരിക്കുന്നത്. കഴിയുന്നവര്‍ക്കെല്ലാം ഇത് ഷെയര്‍ ചെയ്യാനും പോസ്റ്റില്‍ പറയുന്നുണ്ട്. ചില ഫേസ്ബുക്ക് പേജുകളില്‍ ആയിരക്കണക്കിന് ആളുകളാണ് ഇത് ഷെയര്‍ ചെയ്തിരിക്കുന്നത്. മലയാള പരിഭാഷയോട് കൂടി മിക്ക വാട്സാപ്പ് ഗ്രൂപ്പുകളിലും ഈ സന്ദേശം പ്രചരിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇത് വ്യാജമാണ്. ഈ സന്ദേശത്തെ അല്‍പ്പമെങ്കിലും പിന്തുണക്കുന്ന തെളിവുകളൊന്നും ഇല്ലെന്നതാണ് വാസ്തവം. കഴിഞ്ഞ ഒരു ദശകമായി ഓണ്‍ലൈനിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്ന വെറുമൊരു ഊഹാപോഹം മാത്രമാണിതെന്നാണ് സ്വതന്ത്ര ഫാക്റ്റ് ചെക്കിംഗ് സംഘടനകള്‍ പറയുന്നത്. അഫ്ഗാനിസ്ഥാനില്‍ മതപരിവര്‍ത്തനം നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും താലിബാന്‍ ക്രിസ്ത്യന്‍ മിഷ്ണറിമാരെ കൂട്ടക്കൊല നടത്തിയിട്ടുള്ള റിപ്പോര്‍ട്ടുകളൊന്നും സമീപകാലത്ത് പുറത്തുവന്നിട്ടില്ലെന്നും സംഘടനകള്‍ പറയുന്നു. മാത്രമല്ല സന്ദേശത്തില്‍ വിവരിച്ചിരിക്കുന്ന ക്വാരഘോഷ് നഗരം അഫ്ഗാനിസ്ഥാനിലല്ല മറിച്ച് ഇറാഖിലാണുള്ളതെന്ന വസ്തുത ‘യു.എസ്.എ ടുഡേ’ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2009 മുതല്‍ ഓണ്‍ലൈനിലൂടെ പങ്കുവെക്കപ്പെട്ടുകൊണ്ടിരിക്കുന്നതാണ് ഈ സന്ദേശമെന്നും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഫ്ഗാനിസ്ഥാനില്‍ 22 ക്രിസ്ത്യന്‍ മിഷണറിമാരെ കൊലപ്പെടുത്തി എന്ന മറ്റൊരു വാര്‍ത്ത പ്രമുഖ ഫാക്റ്റ് ചെക്കിംഗ് സൈറ്റായ 'സ്നോപ്സ്' വ്യാജമാണെന്ന് സ്ഥിരീകരിച്ചിരിന്നു. 2007-ല്‍ 23 ദക്ഷിണ കൊറിയന്‍ മിഷണറിമാര്‍ അഫ്ഗാനിസ്ഥാനില്‍ തട്ടിക്കൊണ്ടുപോകാപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രചരിച്ച വാര്‍ത്തയാണെന്നാണ് സ്നോപ്സ് പറയുന്നത്. ഇവരില്‍ രണ്ടു പേരെ താലിബാന്‍ കൊലപ്പെടുത്തിയെങ്കിലും ബാക്കിയുള്ളവരെ പിന്നിട് വിട്ടയച്ചിരുന്നു. 2019-ലും 2020-ലും ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയം 1990 കളില്‍ താലിബാന്‍ അധികാരത്തില്‍ വന്നപ്പോള്‍ നിരവധി ക്രിസ്ത്യാനികള്‍ തടവിലാവുകയും, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുകയും ചെയ്തിട്ടുള്ളത് വാസ്തവമാണ്. 2001-ല്‍ അമേരിക്ക അഫ്ഗാനെ ആക്രമിച്ചപ്പോഴും താലിബാന്‍ നിരവധി ക്രിസ്ത്യാനികളെ കൊലപ്പെടുത്തിയിരുന്നു. ക്രൈസ്തവരെ സംബന്ധിച്ച പുതിയ താലിബാന്‍ ഭരണകൂടത്തിന്റെ സമീപനവും വ്യത്യസ്തമായിരിക്കില്ലെന്ന ആശങ്ക ശക്തമാണ്. നിലവില്‍ പ്രചരിച്ച വാര്‍ത്തകള്‍ വ്യാജമാണെങ്കിലും കിരാത സ്വഭാവമുള്ള താലിബാന്റെ കീഴില്‍ ക്രൈസ്സ്തവരുടെ സുരക്ഷിതത്വത്തിനും നിലനില്‍പ്പിനും വേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള ധാര്‍മ്മികമായ ഉത്തരവാദിത്വം നമ്മുക്കുണ്ട്. നമ്മുടെ പ്രിയ സഹോദരങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-21-12:28:52.jpg
Keywords: വ്യാജ
Category: 1
Sub Category:
Heading: 229 അഫ്ഗാന്‍ ക്രിസ്ത്യന്‍ മിഷ്ണറിമാരെ കൊലപ്പെടുത്തുവാന്‍ ഉത്തരവിട്ടു?: ഈ വാട്സാപ്പ് സന്ദേശം വ്യാജം
Content: കാലിഫോര്‍ണിയ: ഇസ്ലാമിക തീവ്രവാദി സംഘടനയായ താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയതിനു പിറകേ 229 ക്രിസ്ത്യന്‍ മിഷ്ണറിമാരെ കൂട്ടക്കൊല ചെയ്യുവാന്‍ ഒരുങ്ങുന്നു എന്നതരത്തില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജം. വാട്സാപ്പ്, ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിലൂടെയാണ് “അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക തീവ്രവാദികള്‍ നാളെ ഉച്ചകഴിഞ്ഞ് കൊല്ലുവാന്‍ തീരുമാനിച്ചിട്ടുള്ള 229 ക്രിസ്ത്യന്‍ മിഷണറിമാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കൂ” എന്ന ഉള്ളടക്കമുള്ള സന്ദേശം പ്രചരിക്കുന്നത്. കഴിയുന്നവര്‍ക്കെല്ലാം ഇത് ഷെയര്‍ ചെയ്യാനും പോസ്റ്റില്‍ പറയുന്നുണ്ട്. ചില ഫേസ്ബുക്ക് പേജുകളില്‍ ആയിരക്കണക്കിന് ആളുകളാണ് ഇത് ഷെയര്‍ ചെയ്തിരിക്കുന്നത്. മലയാള പരിഭാഷയോട് കൂടി മിക്ക വാട്സാപ്പ് ഗ്രൂപ്പുകളിലും ഈ സന്ദേശം പ്രചരിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇത് വ്യാജമാണ്. ഈ സന്ദേശത്തെ അല്‍പ്പമെങ്കിലും പിന്തുണക്കുന്ന തെളിവുകളൊന്നും ഇല്ലെന്നതാണ് വാസ്തവം. കഴിഞ്ഞ ഒരു ദശകമായി ഓണ്‍ലൈനിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്ന വെറുമൊരു ഊഹാപോഹം മാത്രമാണിതെന്നാണ് സ്വതന്ത്ര ഫാക്റ്റ് ചെക്കിംഗ് സംഘടനകള്‍ പറയുന്നത്. അഫ്ഗാനിസ്ഥാനില്‍ മതപരിവര്‍ത്തനം നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും താലിബാന്‍ ക്രിസ്ത്യന്‍ മിഷ്ണറിമാരെ കൂട്ടക്കൊല നടത്തിയിട്ടുള്ള റിപ്പോര്‍ട്ടുകളൊന്നും സമീപകാലത്ത് പുറത്തുവന്നിട്ടില്ലെന്നും സംഘടനകള്‍ പറയുന്നു. മാത്രമല്ല സന്ദേശത്തില്‍ വിവരിച്ചിരിക്കുന്ന ക്വാരഘോഷ് നഗരം അഫ്ഗാനിസ്ഥാനിലല്ല മറിച്ച് ഇറാഖിലാണുള്ളതെന്ന വസ്തുത ‘യു.എസ്.എ ടുഡേ’ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2009 മുതല്‍ ഓണ്‍ലൈനിലൂടെ പങ്കുവെക്കപ്പെട്ടുകൊണ്ടിരിക്കുന്നതാണ് ഈ സന്ദേശമെന്നും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഫ്ഗാനിസ്ഥാനില്‍ 22 ക്രിസ്ത്യന്‍ മിഷണറിമാരെ കൊലപ്പെടുത്തി എന്ന മറ്റൊരു വാര്‍ത്ത പ്രമുഖ ഫാക്റ്റ് ചെക്കിംഗ് സൈറ്റായ 'സ്നോപ്സ്' വ്യാജമാണെന്ന് സ്ഥിരീകരിച്ചിരിന്നു. 2007-ല്‍ 23 ദക്ഷിണ കൊറിയന്‍ മിഷണറിമാര്‍ അഫ്ഗാനിസ്ഥാനില്‍ തട്ടിക്കൊണ്ടുപോകാപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രചരിച്ച വാര്‍ത്തയാണെന്നാണ് സ്നോപ്സ് പറയുന്നത്. ഇവരില്‍ രണ്ടു പേരെ താലിബാന്‍ കൊലപ്പെടുത്തിയെങ്കിലും ബാക്കിയുള്ളവരെ പിന്നിട് വിട്ടയച്ചിരുന്നു. 2019-ലും 2020-ലും ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയം 1990 കളില്‍ താലിബാന്‍ അധികാരത്തില്‍ വന്നപ്പോള്‍ നിരവധി ക്രിസ്ത്യാനികള്‍ തടവിലാവുകയും, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുകയും ചെയ്തിട്ടുള്ളത് വാസ്തവമാണ്. 2001-ല്‍ അമേരിക്ക അഫ്ഗാനെ ആക്രമിച്ചപ്പോഴും താലിബാന്‍ നിരവധി ക്രിസ്ത്യാനികളെ കൊലപ്പെടുത്തിയിരുന്നു. ക്രൈസ്തവരെ സംബന്ധിച്ച പുതിയ താലിബാന്‍ ഭരണകൂടത്തിന്റെ സമീപനവും വ്യത്യസ്തമായിരിക്കില്ലെന്ന ആശങ്ക ശക്തമാണ്. നിലവില്‍ പ്രചരിച്ച വാര്‍ത്തകള്‍ വ്യാജമാണെങ്കിലും കിരാത സ്വഭാവമുള്ള താലിബാന്റെ കീഴില്‍ ക്രൈസ്സ്തവരുടെ സുരക്ഷിതത്വത്തിനും നിലനില്‍പ്പിനും വേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള ധാര്‍മ്മികമായ ഉത്തരവാദിത്വം നമ്മുക്കുണ്ട്. നമ്മുടെ പ്രിയ സഹോദരങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-21-12:28:52.jpg
Keywords: വ്യാജ
Content:
17039
Category: 1
Sub Category:
Heading: അഫ്ഗാനില്‍ തുടരുന്നവരില്‍ കാസര്‍ഗോഡ് സ്വദേശിനിയായ കന്യാസ്ത്രീയും: സുരക്ഷിതയെന്ന് സന്ദേശം
Content: കാബൂള്‍: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ അധിനിവേശത്തിനിടെ ജീവന്‍ പണയംവെച്ച് രാജ്യത്തു തുടരുന്നവരില്‍ കാസര്‍ഗോഡ് സ്വദേശിനിയായ കന്യാസ്ത്രീ കാബൂളിൽ കുടുങ്ങിയതായി റിപ്പോര്‍ട്ട്. കാസർകോട് ബേള പെരിയടുക്ക സ്വദേശിയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് മേരി സഭാംഗവുമായ തെരേസ ക്രാസ്റ്റയാണ് കാബൂളിൽ തുടരുന്ന മലയാളി കന്യാസ്ത്രീ. നെല്ലിയാടിയിലെ ഒരു കോൺവെന്റിലും പിന്നീട് മംഗലാപുരം ജെപ്പുവിലെ പ്രശാന്ത് നിവാസ് ആശ്രമത്തിലും സേവനമനുഷ്ഠിച്ചതിന് ശേഷമാണ് സിസ്റ്റര്‍ തെരേസ, അഫ്ഗാനിസ്ഥാനില്‍ എത്തിയത്. പാക്കിസ്ഥാന്‍ സ്വദേശിനിയും ‘സിസ്റ്റര്‍ ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോവാന്‍ ആന്റിഡ’ സഭാംഗവുമായ സിസ്റ്റര്‍ ഷഹ്നാസ് എന്ന സന്യാസിനിയും ഇവർക്കൊപ്പമുണ്ട്. അഫ്ഗാനിസ്ഥാനിലെ സംഘര്‍ഷ ഭീഷണിയിലും ഭിന്നശേഷിക്കാരായ കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുഞ്ഞുങ്ങള്‍ക്ക് ശുശ്രൂഷയും അവര്‍ക്കുള്ള വിദ്യാഭ്യാസപരമായ സഹായവുമാണ് ഇവര്‍ ചെയ്തുക്കൊണ്ടിരിക്കുന്നത്. “സേവ് അഫ്ഗാന്‍ ചില്‍ഡ്രന്‍” എന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ആഹ്വാനമനുസരിച്ച് കാബൂളില്‍ സ്ഥാപിക്കപ്പെട്ട പ്രൊ ബാംബിനി ദി കാബൂള്‍ (പി.ബി.കെ) സ്കൂളിലാണ് ഇരുവരുടെയും സേവനം. തീവ്രവാദ ഭീഷണിയിലും പതറാതെ ഇവര്‍ ശുശ്രൂഷയുമായി മുന്നോട്ടു പോകുകയായിരിന്നു. ഇതിനിടെ ഭക്ഷണവും വെള്ളവും ഉൾപ്പെടെ ലഭിക്കുന്നുണ്ടെന്നും സുരക്ഷിതയാണെന്നും സിസ്റ്റർ കാസര്‍ഗോഡുള്ള വീട്ടുകാരെ അറിയിച്ചു. സാഹചര്യം അനുകൂലമായാല്‍ ഇറ്റലിയിലേക്ക് പോകുവാനാണ് സിസ്റ്ററുടെ പദ്ധതി. അതേസമയം അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിനു സമീപം ഇന്ത്യക്കാരുൾപ്പെടെയുള്ളവരെ താലിബാൻസംഘം തടഞ്ഞുവച്ചിരിക്കുന്നതായുള്ള റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. വിമാനത്താവളത്തിലേക്കെത്തിയ 150ഓളം പേരേയാണ് തടഞ്ഞുവച്ചിരിക്കുന്നതെന്നും ഇതിൽ ഭൂരിഭാഗവും ഇന്ത്യൻ പൗരന്മാരാണെന്നും അഫ്ഗാനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ചിലരെ പിടിച്ചുകൊണ്ടുപോയതായും സൂചനയുണ്ട്. എന്നാല്‍ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-21-13:26:03.jpg
Keywords: മലയാളി
Category: 1
Sub Category:
Heading: അഫ്ഗാനില്‍ തുടരുന്നവരില്‍ കാസര്‍ഗോഡ് സ്വദേശിനിയായ കന്യാസ്ത്രീയും: സുരക്ഷിതയെന്ന് സന്ദേശം
Content: കാബൂള്‍: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ അധിനിവേശത്തിനിടെ ജീവന്‍ പണയംവെച്ച് രാജ്യത്തു തുടരുന്നവരില്‍ കാസര്‍ഗോഡ് സ്വദേശിനിയായ കന്യാസ്ത്രീ കാബൂളിൽ കുടുങ്ങിയതായി റിപ്പോര്‍ട്ട്. കാസർകോട് ബേള പെരിയടുക്ക സ്വദേശിയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് മേരി സഭാംഗവുമായ തെരേസ ക്രാസ്റ്റയാണ് കാബൂളിൽ തുടരുന്ന മലയാളി കന്യാസ്ത്രീ. നെല്ലിയാടിയിലെ ഒരു കോൺവെന്റിലും പിന്നീട് മംഗലാപുരം ജെപ്പുവിലെ പ്രശാന്ത് നിവാസ് ആശ്രമത്തിലും സേവനമനുഷ്ഠിച്ചതിന് ശേഷമാണ് സിസ്റ്റര്‍ തെരേസ, അഫ്ഗാനിസ്ഥാനില്‍ എത്തിയത്. പാക്കിസ്ഥാന്‍ സ്വദേശിനിയും ‘സിസ്റ്റര്‍ ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോവാന്‍ ആന്റിഡ’ സഭാംഗവുമായ സിസ്റ്റര്‍ ഷഹ്നാസ് എന്ന സന്യാസിനിയും ഇവർക്കൊപ്പമുണ്ട്. അഫ്ഗാനിസ്ഥാനിലെ സംഘര്‍ഷ ഭീഷണിയിലും ഭിന്നശേഷിക്കാരായ കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുഞ്ഞുങ്ങള്‍ക്ക് ശുശ്രൂഷയും അവര്‍ക്കുള്ള വിദ്യാഭ്യാസപരമായ സഹായവുമാണ് ഇവര്‍ ചെയ്തുക്കൊണ്ടിരിക്കുന്നത്. “സേവ് അഫ്ഗാന്‍ ചില്‍ഡ്രന്‍” എന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ആഹ്വാനമനുസരിച്ച് കാബൂളില്‍ സ്ഥാപിക്കപ്പെട്ട പ്രൊ ബാംബിനി ദി കാബൂള്‍ (പി.ബി.കെ) സ്കൂളിലാണ് ഇരുവരുടെയും സേവനം. തീവ്രവാദ ഭീഷണിയിലും പതറാതെ ഇവര്‍ ശുശ്രൂഷയുമായി മുന്നോട്ടു പോകുകയായിരിന്നു. ഇതിനിടെ ഭക്ഷണവും വെള്ളവും ഉൾപ്പെടെ ലഭിക്കുന്നുണ്ടെന്നും സുരക്ഷിതയാണെന്നും സിസ്റ്റർ കാസര്‍ഗോഡുള്ള വീട്ടുകാരെ അറിയിച്ചു. സാഹചര്യം അനുകൂലമായാല്‍ ഇറ്റലിയിലേക്ക് പോകുവാനാണ് സിസ്റ്ററുടെ പദ്ധതി. അതേസമയം അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിനു സമീപം ഇന്ത്യക്കാരുൾപ്പെടെയുള്ളവരെ താലിബാൻസംഘം തടഞ്ഞുവച്ചിരിക്കുന്നതായുള്ള റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. വിമാനത്താവളത്തിലേക്കെത്തിയ 150ഓളം പേരേയാണ് തടഞ്ഞുവച്ചിരിക്കുന്നതെന്നും ഇതിൽ ഭൂരിഭാഗവും ഇന്ത്യൻ പൗരന്മാരാണെന്നും അഫ്ഗാനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ചിലരെ പിടിച്ചുകൊണ്ടുപോയതായും സൂചനയുണ്ട്. എന്നാല്‍ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-21-13:26:03.jpg
Keywords: മലയാളി
Content:
17040
Category: 10
Sub Category:
Heading: ഭൂതോച്ചാടനത്തിന്റെ ആവശ്യകതയില്‍ വര്‍ദ്ധനവ്: സാഹചര്യം വിവേചിച്ചറിയാന്‍ വൈദികർക്ക് പരിശീലനവുമായി കൊളംബിയൻ രൂപത
Content: ബൊഗോട്ട: ഭൂതോച്ചാടനത്തിനുള്ള ആവശ്യം വർദ്ധിച്ചതിനെ തുടർന്ന് ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയിലെ യോപാലാ ആൻഡ് ഡൂട്ടാമ- സൊഗാമോസൊ രൂപത എപ്പോഴൊക്കെ ഭൂതോച്ചാടനം നടത്തണമെന്ന് വിവേചിച്ചറിയാന്‍ വൈദികർക്ക് പരിശീലനം ആരംഭിച്ചു. 'എക്സോർസിസം ആൻഡ് ലിബറേഷൻ ഓഫ് പ്രയർ' എന്ന പേരിലാണ് പരിശീലനം നൽകുന്നത്. കൊളംബിയ മെത്രാൻ സമിതിയുടെ ദൈവശാസ്ത്ര വിഭാഗത്തിന്റെ പ്രതിനിധിയായ ഫാ. ജോർജ് എന്‍രിക് ആദ്യഘട്ട പരിശീലനത്തിന് നേതൃത്വം നൽകി. ആളുകളെ ശ്രവിക്കുകയും, പ്രാർത്ഥിക്കുകയും, വിവേചനം നടത്തുകയും ചെയ്തതിനുശേഷം അവർക്ക് ഭൂതോച്ചാടനം ആവശ്യമാണോ അതല്ലെങ്കിൽ മാനസികപ്രശ്നങ്ങൾ ആണോ അവരെ അലട്ടുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുമെന്ന് സംഘാടകർ ഇറക്കിയ കുറിപ്പിൽ പറയുന്നു. പരിശീലനത്തിൽ മൂന്ന് മെത്രാന്മാരും, എഴുപതോളം വൈദികരും പങ്കെടുത്തു. ദൈവശാസ്ത്രജ്ഞരുടെയും, ഭൂതോച്ചാടകരുടെയും സാന്നിധ്യവും ഉണ്ടായിരുന്നു. പരിശീലന കാലഘട്ടത്തിലെ വിവരങ്ങൾ ഉൾപ്പെടുത്തി ദൈവശാസ്ത്ര കമ്മീഷന്റെ സഹായത്തോടെ മെത്രാൻ സമിതി 'എക്സോർസിസം ആൻഡ് ലിബറേഷൻ ഓഫ് പ്രയർ' എന്ന പേരിൽ പുസ്തകവും പുറത്തിറക്കിയിരുന്നു. ലിറ്റർജി, കാനോൻ നിയമം, ആത്മീയത തുടങ്ങിയവയെ അടിസ്ഥാനമിട്ടുകൊണ്ട് പുസ്തകത്തിൽ വിവിധ വിവരങ്ങള്‍ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും ഫാ. ജോര്‍ജ്ജ് പറഞ്ഞു. ആളുകളുടെ ഭയം മാറ്റാനും, അവർക്ക് ഈ വിഷയത്തെ സംബന്ധിച്ച ഗ്രാഹ്യം നൽകാനും 280 പേജുകളുള്ള പുസ്തകത്തിൽ ശ്രമം നടന്നിട്ടുണ്ട്. മറ്റ് രൂപതകളിലേക്ക് പരിശീലനം വ്യാപിപ്പിക്കുവാനാണ് സഭാനേതൃത്വത്തിന്റെ തീരുമാനം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-21-15:28:23.jpg
Keywords: ഭൂതോച്ചാ
Category: 10
Sub Category:
Heading: ഭൂതോച്ചാടനത്തിന്റെ ആവശ്യകതയില്‍ വര്‍ദ്ധനവ്: സാഹചര്യം വിവേചിച്ചറിയാന്‍ വൈദികർക്ക് പരിശീലനവുമായി കൊളംബിയൻ രൂപത
Content: ബൊഗോട്ട: ഭൂതോച്ചാടനത്തിനുള്ള ആവശ്യം വർദ്ധിച്ചതിനെ തുടർന്ന് ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയിലെ യോപാലാ ആൻഡ് ഡൂട്ടാമ- സൊഗാമോസൊ രൂപത എപ്പോഴൊക്കെ ഭൂതോച്ചാടനം നടത്തണമെന്ന് വിവേചിച്ചറിയാന്‍ വൈദികർക്ക് പരിശീലനം ആരംഭിച്ചു. 'എക്സോർസിസം ആൻഡ് ലിബറേഷൻ ഓഫ് പ്രയർ' എന്ന പേരിലാണ് പരിശീലനം നൽകുന്നത്. കൊളംബിയ മെത്രാൻ സമിതിയുടെ ദൈവശാസ്ത്ര വിഭാഗത്തിന്റെ പ്രതിനിധിയായ ഫാ. ജോർജ് എന്‍രിക് ആദ്യഘട്ട പരിശീലനത്തിന് നേതൃത്വം നൽകി. ആളുകളെ ശ്രവിക്കുകയും, പ്രാർത്ഥിക്കുകയും, വിവേചനം നടത്തുകയും ചെയ്തതിനുശേഷം അവർക്ക് ഭൂതോച്ചാടനം ആവശ്യമാണോ അതല്ലെങ്കിൽ മാനസികപ്രശ്നങ്ങൾ ആണോ അവരെ അലട്ടുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുമെന്ന് സംഘാടകർ ഇറക്കിയ കുറിപ്പിൽ പറയുന്നു. പരിശീലനത്തിൽ മൂന്ന് മെത്രാന്മാരും, എഴുപതോളം വൈദികരും പങ്കെടുത്തു. ദൈവശാസ്ത്രജ്ഞരുടെയും, ഭൂതോച്ചാടകരുടെയും സാന്നിധ്യവും ഉണ്ടായിരുന്നു. പരിശീലന കാലഘട്ടത്തിലെ വിവരങ്ങൾ ഉൾപ്പെടുത്തി ദൈവശാസ്ത്ര കമ്മീഷന്റെ സഹായത്തോടെ മെത്രാൻ സമിതി 'എക്സോർസിസം ആൻഡ് ലിബറേഷൻ ഓഫ് പ്രയർ' എന്ന പേരിൽ പുസ്തകവും പുറത്തിറക്കിയിരുന്നു. ലിറ്റർജി, കാനോൻ നിയമം, ആത്മീയത തുടങ്ങിയവയെ അടിസ്ഥാനമിട്ടുകൊണ്ട് പുസ്തകത്തിൽ വിവിധ വിവരങ്ങള്‍ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും ഫാ. ജോര്‍ജ്ജ് പറഞ്ഞു. ആളുകളുടെ ഭയം മാറ്റാനും, അവർക്ക് ഈ വിഷയത്തെ സംബന്ധിച്ച ഗ്രാഹ്യം നൽകാനും 280 പേജുകളുള്ള പുസ്തകത്തിൽ ശ്രമം നടന്നിട്ടുണ്ട്. മറ്റ് രൂപതകളിലേക്ക് പരിശീലനം വ്യാപിപ്പിക്കുവാനാണ് സഭാനേതൃത്വത്തിന്റെ തീരുമാനം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-21-15:28:23.jpg
Keywords: ഭൂതോച്ചാ
Content:
17041
Category: 24
Sub Category:
Heading: മൂന്നു നന്മ നിറഞ്ഞ മറിയത്തിന്റെ മനോഹാരിത
Content: പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തിയിൽ സവിശേഷമായ ഒന്നാണ് എല്ലാ ദിവസവും മൂന്നു നന്മ നിറഞ്ഞ മറിയം എന്ന ജപം ചൊല്ലി പ്രാർത്ഥിക്കുന്നത്. എവിടെ നിന്നാണ് ഈ ഭക്തി ആവിർഭവിക്കുന്നത്? പതിമൂന്നാം നൂറ്റാണ്ടിൽ ജർമ്മനിയിലാണു ഈ പ്രാർത്ഥന ഉത്ഭവിച്ചത്. ബനഡിക്ടിൻ സന്യാസിനി ആയിരുന്ന ഹാക്കബോണിലെ വിശുദ്ധ മെറ്റിൽഡയോടു(St. Mechtilde of Hackeborn) പരിശുദ്ധ ത്രിത്വത്തിനു നന്ദി അർപ്പിക്കാനുള്ള ഒരു ഉത്തമ മാർഗ്ഗമായാണു, പരിശുദ്ധ മറിയം ഇതു വെളിപ്പെടുത്തിയത്. കുലീന കുലജാതയായ വി. മെറ്റിൽഡ ഒരിക്കൽ അവളുടെ മരണത്തെക്കുറിച്ചു ചിന്തയിൽ മുഴുകിയിരിക്കുക ആയിരുന്നു. അവളുടെ അന്ത്യ നിമിഷങ്ങളിൽ ദൈവമാതാവായ മറിയത്തിന്റെ സഹായം വേണമെന്നു അവൾ തീക്ഷ്ണമായി പ്രാർത്ഥിക്കുകയായിരുന്നു. ഒരിക്കൽ പരിശുദ്ധ മറിയം ഇപ്രകാരം പറയുന്നത് അവൾ കേട്ടു: “തീർച്ചയായും ഞാൻ കൂടെ ഉണ്ടാകും, പക്ഷേ ഒരു കാര്യം എനിക്കു നിന്നോടു പറയാനുണ്ട് എല്ലാ ദിവസവും മൂന്നു പ്രാവശ്യം നന്മ നിറഞ്ഞ മറിയം എന്ന ജപം നീ ചൊല്ലണം , ഒന്നാമത്തെ നന്മ നിറഞ്ഞ മറിയത്തിൽ സ്വർഗ്ഗീയ മഹത്വത്തിലേക്കു എന്നെ ഉയർത്തിയ, സ്വർഗ്ഗത്തിലെയും ഭൂമിയിലെയും ഏറ്റവും ശക്തയായ സൃഷ്ടിയാക്കി എന്നെ മാറ്റിയ ദൈവപിതാവിനോടു ഭൂമിയിൽ ഞാൻ നിന്നെ സഹായിക്കാനും എല്ലാ വിധ തിന്മയുടെ ശക്തികളിൽ നിന്നു നിന്നെ സംരക്ഷിക്കാനും എന്റെ സഹായം ആവശ്യമാണന്നു പറയുക. രണ്ടാമത്തെ നന്മ നിറഞ്ഞ മറിയത്തിൽ, ദൈവപുത്രൻ എന്നിൽ മറ്റെല്ലാ വിശുദ്ധാത്മാക്കളെക്കാലും പരിശുദ്ധ ത്രിത്വത്തെപ്പറ്റിയുള്ള ജ്ഞാനത്താൽ എന്നെ നിറച്ചിരിക്കുന്നതിനാൽ , ഞാൻ നിന്റെ അന്ത്യനിമിഷങ്ങളിൽ നിന്നെ സഹായിക്കാനും, നിന്റെ ആത്മാവിൽ വിശ്വാസത്തിന്റെ വെളിച്ചവും ശരിയായ ജ്ഞാനവും നിറയ്ക്കാനും, അതു വഴി അറിവില്ലായ്മയുടെയും തെറ്റിന്റെയും നിഴലുകൾ നിന്നെ അന്ധകാരത്തിലാക്കാതിരിക്കാനും എന്റെ സഹായം ആവശ്യപ്പെടുക. മൂന്നാമത്തേതിൽ, പരിശുദ്ധാത്മാവ് അവന്റ സ്നേഹത്തിന്റെ മാധുര്യത്താൽ എന്നെ നിറച്ചിരിക്കുന്നതിനാൽ ,നിന്റെ മരണസമയത്ത് ,നിന്റെ ആത്മാവിൽ ദൈവസ്നേഹത്തിന്റെ മാധുര്യം നുകർന്നു തരുവാനും എല്ലാ വിധ ദു:ഖങ്ങളിൽ നിന്നും കയ്പേറിയ അനുഭവങ്ങളിൽ നിന്നു നിന്നെ സഹായിക്കാനും എന്നെ അയക്കാൻ പരിശുദ്ധാത്മാവിനോടു പ്രാർത്ഥിക്കുക.” അനുദിനം മൂന്നു പ്രാവശ്യം നന്മ നിറഞ്ഞ ജപം ചൊല്ലി പ്രാർത്ഥിക്കുന്നവർക്കു മരണസമയത്തു അവളുടെ സഹായമാണ് പരിശുദ്ധ മറിയം വിശുദ്ധ മെറ്റിൽഡായോടു വാഗ്ദാനം ചെയ്തിരിക്കുന്നത്. വി. മെറ്റിൽഡക്കു മാത്രമല്ല ഈ പ്രാർത്ഥനാ രീതിയെക്കുറിച്ചു വെളിപാടുണ്ടായത് .മെറ്റിൽഡയുടെ തന്നെ സമകാലിക ആയിരുന്ന വിശുദ്ധ ജെത്രൂദിനും മറ്റൊരു ദർശനം ഉണ്ടായി. മംഗലവാർത്ത തിരുനാളിലെ വേസ്പരാ പ്രാർത്ഥനയിൽ നന്മ നിറഞ്ഞ മറിയം എന്ന പ്രാർത്ഥന ആലപിക്കേണ്ട സമയത്തു പെടുന്നനെ പിതാവിന്റെയും, പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും ഹൃദയങ്ങളിൽ നിന്നും മൂന്നു അരുവികൾ ഒഴുകി പരിശുദ്ധ കന്യകാമറിയത്തിന്റെ ഹൃദയത്തിൽ എത്തിച്ചേരുന്നതു ജെത്രൂദിനു കണ്ടു. ഒരു സ്വരവും അവൾ കേട്ടു, “പിതാവിന്റെ ശക്തിക്കും, പുത്രന്റെ ജ്ഞാനത്തിനും, പരിശുദ്ധാത്മാവിന്റെ കാരുണ്യത്തിനു ശേഷം മറിയത്തിന്റെ ശക്തിയും ജ്ഞാനവും കാരുണ്യവുമല്ലാതെ താരതമ്യപ്പെടുത്താൻ മറ്റൊന്നില്ല..” ഈ രണ്ടു വിശുദ്ധർക്കു പുറമേ വിശുദ്ധ അൽഫോൻസ് ലിഗോരിയും, വിശുദ്ധ ഡോൺ ബോസ്കോയും , വിശുദ്ധ പാദ്രെ പിയോയും ഈ പ്രാർത്ഥനാ രീതിയെ പ്രോത്സാഹിപ്പിച്ചട്ടുണ്ട്. വി. പിയോയുടെ അഭിപ്രായത്തിൽ ഈ പ്രാർത്ഥന വഴി മാത്രം ധാരാളം മാനസാന്തരങ്ങൾ സഭയിൽ ഉണ്ടായിട്ടുണ്ട്. #{black->none->b->നമുക്കു പ്രാർത്ഥിക്കാം }# പരിശുദ്ധ മറിയമേ, എന്റെ അമ്മേ, നിത്യ പിതാവു നിനക്കു നൽകിയ ശക്തിയാൽ മാരക പാപങ്ങളിൽ വീഴുന്നതിൽ നിന്നു എന്നെ രക്ഷിക്കണമേ. നന്മ നിറഞ്ഞ മറിയമേ.! പരിശുദ്ധ മറിയമേ, എന്റെ അമ്മേ, നിന്റെ പുത്രൻ നിനക്കു നൽകിയ ജ്ഞാനത്താൽ മാരക പാപങ്ങളിൽ വീഴുന്നതിൽ നിന്നു എന്നെ രക്ഷിക്കണമേ. നന്മ നിറഞ്ഞ മറിയമേ.! പരിശുദ്ധ മറിയമേ, എന്റെ അമ്മേ, പരിശുദ്ധാത്മാവു നിനക്കു നൽകിയ സ്നേഹത്താൽ മാരക പാപങ്ങളിൽ വീഴുന്നതിൽ നിന്നു എന്നെ രക്ഷിക്കണമേ. നന്മ നിറഞ്ഞ മറിയമേ.! പിതാവിനെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ... അതിനു ശേഷം ഈ കൊച്ചു പ്രാർത്ഥന ചൊല്ലുക: "മറിയമേ, നിന്റെ അമലോത്ഭവ ജനനത്താൽ എന്റെ ശരിരത്തെയും ആത്മാവിനെയും വിശുദ്ധീകരിക്കണമേ " #repost
Image: /content_image/SocialMedia/SocialMedia-2021-08-21-15:48:33.jpg
Keywords: മാതാവ
Category: 24
Sub Category:
Heading: മൂന്നു നന്മ നിറഞ്ഞ മറിയത്തിന്റെ മനോഹാരിത
Content: പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തിയിൽ സവിശേഷമായ ഒന്നാണ് എല്ലാ ദിവസവും മൂന്നു നന്മ നിറഞ്ഞ മറിയം എന്ന ജപം ചൊല്ലി പ്രാർത്ഥിക്കുന്നത്. എവിടെ നിന്നാണ് ഈ ഭക്തി ആവിർഭവിക്കുന്നത്? പതിമൂന്നാം നൂറ്റാണ്ടിൽ ജർമ്മനിയിലാണു ഈ പ്രാർത്ഥന ഉത്ഭവിച്ചത്. ബനഡിക്ടിൻ സന്യാസിനി ആയിരുന്ന ഹാക്കബോണിലെ വിശുദ്ധ മെറ്റിൽഡയോടു(St. Mechtilde of Hackeborn) പരിശുദ്ധ ത്രിത്വത്തിനു നന്ദി അർപ്പിക്കാനുള്ള ഒരു ഉത്തമ മാർഗ്ഗമായാണു, പരിശുദ്ധ മറിയം ഇതു വെളിപ്പെടുത്തിയത്. കുലീന കുലജാതയായ വി. മെറ്റിൽഡ ഒരിക്കൽ അവളുടെ മരണത്തെക്കുറിച്ചു ചിന്തയിൽ മുഴുകിയിരിക്കുക ആയിരുന്നു. അവളുടെ അന്ത്യ നിമിഷങ്ങളിൽ ദൈവമാതാവായ മറിയത്തിന്റെ സഹായം വേണമെന്നു അവൾ തീക്ഷ്ണമായി പ്രാർത്ഥിക്കുകയായിരുന്നു. ഒരിക്കൽ പരിശുദ്ധ മറിയം ഇപ്രകാരം പറയുന്നത് അവൾ കേട്ടു: “തീർച്ചയായും ഞാൻ കൂടെ ഉണ്ടാകും, പക്ഷേ ഒരു കാര്യം എനിക്കു നിന്നോടു പറയാനുണ്ട് എല്ലാ ദിവസവും മൂന്നു പ്രാവശ്യം നന്മ നിറഞ്ഞ മറിയം എന്ന ജപം നീ ചൊല്ലണം , ഒന്നാമത്തെ നന്മ നിറഞ്ഞ മറിയത്തിൽ സ്വർഗ്ഗീയ മഹത്വത്തിലേക്കു എന്നെ ഉയർത്തിയ, സ്വർഗ്ഗത്തിലെയും ഭൂമിയിലെയും ഏറ്റവും ശക്തയായ സൃഷ്ടിയാക്കി എന്നെ മാറ്റിയ ദൈവപിതാവിനോടു ഭൂമിയിൽ ഞാൻ നിന്നെ സഹായിക്കാനും എല്ലാ വിധ തിന്മയുടെ ശക്തികളിൽ നിന്നു നിന്നെ സംരക്ഷിക്കാനും എന്റെ സഹായം ആവശ്യമാണന്നു പറയുക. രണ്ടാമത്തെ നന്മ നിറഞ്ഞ മറിയത്തിൽ, ദൈവപുത്രൻ എന്നിൽ മറ്റെല്ലാ വിശുദ്ധാത്മാക്കളെക്കാലും പരിശുദ്ധ ത്രിത്വത്തെപ്പറ്റിയുള്ള ജ്ഞാനത്താൽ എന്നെ നിറച്ചിരിക്കുന്നതിനാൽ , ഞാൻ നിന്റെ അന്ത്യനിമിഷങ്ങളിൽ നിന്നെ സഹായിക്കാനും, നിന്റെ ആത്മാവിൽ വിശ്വാസത്തിന്റെ വെളിച്ചവും ശരിയായ ജ്ഞാനവും നിറയ്ക്കാനും, അതു വഴി അറിവില്ലായ്മയുടെയും തെറ്റിന്റെയും നിഴലുകൾ നിന്നെ അന്ധകാരത്തിലാക്കാതിരിക്കാനും എന്റെ സഹായം ആവശ്യപ്പെടുക. മൂന്നാമത്തേതിൽ, പരിശുദ്ധാത്മാവ് അവന്റ സ്നേഹത്തിന്റെ മാധുര്യത്താൽ എന്നെ നിറച്ചിരിക്കുന്നതിനാൽ ,നിന്റെ മരണസമയത്ത് ,നിന്റെ ആത്മാവിൽ ദൈവസ്നേഹത്തിന്റെ മാധുര്യം നുകർന്നു തരുവാനും എല്ലാ വിധ ദു:ഖങ്ങളിൽ നിന്നും കയ്പേറിയ അനുഭവങ്ങളിൽ നിന്നു നിന്നെ സഹായിക്കാനും എന്നെ അയക്കാൻ പരിശുദ്ധാത്മാവിനോടു പ്രാർത്ഥിക്കുക.” അനുദിനം മൂന്നു പ്രാവശ്യം നന്മ നിറഞ്ഞ ജപം ചൊല്ലി പ്രാർത്ഥിക്കുന്നവർക്കു മരണസമയത്തു അവളുടെ സഹായമാണ് പരിശുദ്ധ മറിയം വിശുദ്ധ മെറ്റിൽഡായോടു വാഗ്ദാനം ചെയ്തിരിക്കുന്നത്. വി. മെറ്റിൽഡക്കു മാത്രമല്ല ഈ പ്രാർത്ഥനാ രീതിയെക്കുറിച്ചു വെളിപാടുണ്ടായത് .മെറ്റിൽഡയുടെ തന്നെ സമകാലിക ആയിരുന്ന വിശുദ്ധ ജെത്രൂദിനും മറ്റൊരു ദർശനം ഉണ്ടായി. മംഗലവാർത്ത തിരുനാളിലെ വേസ്പരാ പ്രാർത്ഥനയിൽ നന്മ നിറഞ്ഞ മറിയം എന്ന പ്രാർത്ഥന ആലപിക്കേണ്ട സമയത്തു പെടുന്നനെ പിതാവിന്റെയും, പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും ഹൃദയങ്ങളിൽ നിന്നും മൂന്നു അരുവികൾ ഒഴുകി പരിശുദ്ധ കന്യകാമറിയത്തിന്റെ ഹൃദയത്തിൽ എത്തിച്ചേരുന്നതു ജെത്രൂദിനു കണ്ടു. ഒരു സ്വരവും അവൾ കേട്ടു, “പിതാവിന്റെ ശക്തിക്കും, പുത്രന്റെ ജ്ഞാനത്തിനും, പരിശുദ്ധാത്മാവിന്റെ കാരുണ്യത്തിനു ശേഷം മറിയത്തിന്റെ ശക്തിയും ജ്ഞാനവും കാരുണ്യവുമല്ലാതെ താരതമ്യപ്പെടുത്താൻ മറ്റൊന്നില്ല..” ഈ രണ്ടു വിശുദ്ധർക്കു പുറമേ വിശുദ്ധ അൽഫോൻസ് ലിഗോരിയും, വിശുദ്ധ ഡോൺ ബോസ്കോയും , വിശുദ്ധ പാദ്രെ പിയോയും ഈ പ്രാർത്ഥനാ രീതിയെ പ്രോത്സാഹിപ്പിച്ചട്ടുണ്ട്. വി. പിയോയുടെ അഭിപ്രായത്തിൽ ഈ പ്രാർത്ഥന വഴി മാത്രം ധാരാളം മാനസാന്തരങ്ങൾ സഭയിൽ ഉണ്ടായിട്ടുണ്ട്. #{black->none->b->നമുക്കു പ്രാർത്ഥിക്കാം }# പരിശുദ്ധ മറിയമേ, എന്റെ അമ്മേ, നിത്യ പിതാവു നിനക്കു നൽകിയ ശക്തിയാൽ മാരക പാപങ്ങളിൽ വീഴുന്നതിൽ നിന്നു എന്നെ രക്ഷിക്കണമേ. നന്മ നിറഞ്ഞ മറിയമേ.! പരിശുദ്ധ മറിയമേ, എന്റെ അമ്മേ, നിന്റെ പുത്രൻ നിനക്കു നൽകിയ ജ്ഞാനത്താൽ മാരക പാപങ്ങളിൽ വീഴുന്നതിൽ നിന്നു എന്നെ രക്ഷിക്കണമേ. നന്മ നിറഞ്ഞ മറിയമേ.! പരിശുദ്ധ മറിയമേ, എന്റെ അമ്മേ, പരിശുദ്ധാത്മാവു നിനക്കു നൽകിയ സ്നേഹത്താൽ മാരക പാപങ്ങളിൽ വീഴുന്നതിൽ നിന്നു എന്നെ രക്ഷിക്കണമേ. നന്മ നിറഞ്ഞ മറിയമേ.! പിതാവിനെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ... അതിനു ശേഷം ഈ കൊച്ചു പ്രാർത്ഥന ചൊല്ലുക: "മറിയമേ, നിന്റെ അമലോത്ഭവ ജനനത്താൽ എന്റെ ശരിരത്തെയും ആത്മാവിനെയും വിശുദ്ധീകരിക്കണമേ " #repost
Image: /content_image/SocialMedia/SocialMedia-2021-08-21-15:48:33.jpg
Keywords: മാതാവ
Content:
17042
Category: 18
Sub Category:
Heading: ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ടിനെ സന്ദർശിച്ച് ഗോവ ഗവർണർ ശ്രീധരൻ പിള്ള
Content: തലശ്ശേരി∙ ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള തലശ്ശേരി അതിരൂപതാ കേന്ദ്രത്തിലെത്തി ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ടിനെ സന്ദർശിച്ചു. രാവിലെ 11.45ന് എത്തിയ ഗവർണറെ ആർച്ച് ബിഷപ്പ് മാർ. ജോർജ് ഞറളക്കാട്ട്, സഹായ മെത്രാൻ മാർ. ജോസഫ് പാംപ്ലാനി, മുൻ അതിരൂപതാ അധ്യക്ഷൻ മാർ. ജോർജ് വലിയമറ്റം, വികാരി ജനറൽ മോൺ. അലക്സ് താരാമംഗലം, ചാൻസലർ ഫാ. തോമസ് തെങ്ങുംപള്ളിൽ, ഫാ. ഫിലിപ്പ് കവിയിൽ, ഫാ. ടോം ഓലിക്കരോട്ട് എന്നിവർ ചേർന്നു സ്വീകരിച്ചു. ഗവർണറെ ആർച്ച് ബിഷപ്പ് പൊന്നാട അണിയിച്ചു. ആർച്ച് ബിഷപ്പിന് ഉപഹാരം നൽകിയ ഗവർണർ മുൻ അതിരൂപതാ അധ്യക്ഷൻ മാർ. ജോർജ് വലിയമറ്റത്തെ ഷാൾ അണിയിച്ചു. ക്രൈസ്തവ വിഷയങ്ങളുടെ പഠനത്തിന് ഇഗ്നോ വഴി പ്രത്യേക സൗകര്യം ഏർപ്പെടുത്താൻ ഗവർണറുടെ ഇടപെടൽ ഉണ്ടാവണമെന്ന് ആർച്ച് ബിഷപ്പ് സംഭാഷണ മധ്യേ പറഞ്ഞു. ഇതു സംബന്ധിച്ച നിവേദനവും നൽകി. ഇക്കാര്യം പഠിച്ചു തന്നാലാവുന്ന കാര്യങ്ങൾ ചെയ്യാമെന്നു ശ്രീധരൻ പിള്ള മറുപടി പറഞ്ഞു. വന്യമൃഗ ശല്യം മലയോര കർഷകരെ ആശങ്കയിലാഴ്ത്തുകയാണ്. വന്യജീവികളുടെ ആക്രമണം മൂലം കൃഷിക്കാരുടെ ജീവനും സ്വത്തിനും വലിയ നഷ്ടമാണു സംഭവിക്കുന്നത്. ഇക്കാര്യത്തിലും ബഫർ സോൺ വിഷയത്തിലും കേന്ദ്ര സർക്കാരിന്റെ ശ്രദ്ധ പതിയാൻ പരിശ്രമിക്കണമെന്നും ആർച്ച് ബിഷപ്പ് ആവശ്യപ്പെട്ടു. ക്രൈസ്തവ സഭകളുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും അതു എന്നും കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്ന ആളാണ് താനെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
Image: /content_image/India/India-2021-08-22-09:44:17.jpg
Keywords: ഗവര്‍, തലശ്ശേരി
Category: 18
Sub Category:
Heading: ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ടിനെ സന്ദർശിച്ച് ഗോവ ഗവർണർ ശ്രീധരൻ പിള്ള
Content: തലശ്ശേരി∙ ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള തലശ്ശേരി അതിരൂപതാ കേന്ദ്രത്തിലെത്തി ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ടിനെ സന്ദർശിച്ചു. രാവിലെ 11.45ന് എത്തിയ ഗവർണറെ ആർച്ച് ബിഷപ്പ് മാർ. ജോർജ് ഞറളക്കാട്ട്, സഹായ മെത്രാൻ മാർ. ജോസഫ് പാംപ്ലാനി, മുൻ അതിരൂപതാ അധ്യക്ഷൻ മാർ. ജോർജ് വലിയമറ്റം, വികാരി ജനറൽ മോൺ. അലക്സ് താരാമംഗലം, ചാൻസലർ ഫാ. തോമസ് തെങ്ങുംപള്ളിൽ, ഫാ. ഫിലിപ്പ് കവിയിൽ, ഫാ. ടോം ഓലിക്കരോട്ട് എന്നിവർ ചേർന്നു സ്വീകരിച്ചു. ഗവർണറെ ആർച്ച് ബിഷപ്പ് പൊന്നാട അണിയിച്ചു. ആർച്ച് ബിഷപ്പിന് ഉപഹാരം നൽകിയ ഗവർണർ മുൻ അതിരൂപതാ അധ്യക്ഷൻ മാർ. ജോർജ് വലിയമറ്റത്തെ ഷാൾ അണിയിച്ചു. ക്രൈസ്തവ വിഷയങ്ങളുടെ പഠനത്തിന് ഇഗ്നോ വഴി പ്രത്യേക സൗകര്യം ഏർപ്പെടുത്താൻ ഗവർണറുടെ ഇടപെടൽ ഉണ്ടാവണമെന്ന് ആർച്ച് ബിഷപ്പ് സംഭാഷണ മധ്യേ പറഞ്ഞു. ഇതു സംബന്ധിച്ച നിവേദനവും നൽകി. ഇക്കാര്യം പഠിച്ചു തന്നാലാവുന്ന കാര്യങ്ങൾ ചെയ്യാമെന്നു ശ്രീധരൻ പിള്ള മറുപടി പറഞ്ഞു. വന്യമൃഗ ശല്യം മലയോര കർഷകരെ ആശങ്കയിലാഴ്ത്തുകയാണ്. വന്യജീവികളുടെ ആക്രമണം മൂലം കൃഷിക്കാരുടെ ജീവനും സ്വത്തിനും വലിയ നഷ്ടമാണു സംഭവിക്കുന്നത്. ഇക്കാര്യത്തിലും ബഫർ സോൺ വിഷയത്തിലും കേന്ദ്ര സർക്കാരിന്റെ ശ്രദ്ധ പതിയാൻ പരിശ്രമിക്കണമെന്നും ആർച്ച് ബിഷപ്പ് ആവശ്യപ്പെട്ടു. ക്രൈസ്തവ സഭകളുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും അതു എന്നും കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്ന ആളാണ് താനെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
Image: /content_image/India/India-2021-08-22-09:44:17.jpg
Keywords: ഗവര്‍, തലശ്ശേരി