Contents
Displaying 16821-16830 of 25117 results.
Content:
17193
Category: 11
Sub Category:
Heading: ലഹരിയില്‍ വീഴ്ത്താന്‍ നര്‍ക്കോട്ടിക് ജിഹാദും: ജാഗ്രതാ നിര്‍ദ്ദേശവുമായി മാര്‍ ജോസഫ് കല്ലറങ്ങാട്ട്
Content: പാലാ: കത്തോലിക്ക വിശ്വാസികളായ യുവതീയുവാക്കളെ കെണിയില്‍ വീഴ്ത്താന്‍ നര്‍ക്കോട്ടിക് ജിഹാദ് നടക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ കുടുംബങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആയുധം ഉപയോഗിക്കാനാകാത്ത സ്ഥലങ്ങളില്‍ ഇത്തരം മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം കുറവിലങ്ങാട് പള്ളിയിലെ എട്ടു നോമ്പ് തിരുനാള്‍ സമാപന ദിനത്തില്‍ പങ്കുവെച്ച സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. മറ്റൊരു കാലത്തും നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള പ്രശ്‌നങ്ങളും പ്രതിസന്ധികളും കൂടിവരികയാണ്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതും ശ്രദ്ധിക്കേണ്ടതുമായ രണ്ടു കാര്യങ്ങളാണ് ലവ് ജിഹാദും നര്‍ക്കോട്ടിക് ജിഹാദുമെന്ന് ബിഷപ്പ് പറഞ്ഞു. ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണ്. ഇങ്ങനെ സ്ഥാപിക്കുവാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ സാംസ്ക്കാരിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിക്ഷിപ്ത താത്പര്യമുണ്ടാകും. ഒരുകാര്യം ഉറപ്പാണ്, നമ്മുക്ക് നമ്മുടെ പെണ്‍കുട്ടികളെ നഷ്ട്ടപ്പെടുന്നുണ്ട്. അത് പ്രണയ വിവാഹമല്ല. അത് നശിപ്പിക്കലാണ്, യുദ്ധ തന്ത്രമാണ്. രണ്ടു മതത്തില്‍പ്പെട്ടവര്‍ വിവാഹം ചെയ്താല്‍ എന്തു കുഴപ്പമാണ് ഉള്ളതെന്ന് ചോദിക്കുന്നവരുണ്ട്. അവര്‍ ഏത് രീതിയിലാണ് വിവാഹത്തിലേക്ക് വന്നതെന്നും അവര്‍ക്ക് പിന്നീട് എന്തു സംഭവിക്കുന്നുണ്ടെന്നതും ഒരു വലിയ ചോദ്യമാണ്. പെണ്‍കുട്ടികളെ വിശ്വാസ ത്യാഗത്തിലേക്കും ഭീകര പ്രവര്‍ത്തനങ്ങളിലേക്കും നയിക്കുന്നതായാണ് കാണാന്‍ സാധിക്കുന്നത്. ഇതിനെയാണ് എതിര്‍ക്കുന്നത്. രണ്ടാമതായി വ്യാപകമായി നടക്കുന്നതാണ് നാര്‍ക്കോട്ടിക് ജിഹാദ്. അമുസ്ലിങ്ങളായവരെ ലഹരി വസ്തുക്കളും കഞ്ചാവും അടക്കമുള്ളവ ഉപയോഗിച്ച് അവരുടെ ജീവിതം നശിപ്പിച്ച് കളയുന്നതിനെയാണ് നര്‍ക്കോട്ടിക് ജിഹാദ് എന്ന് പറയുന്നത്. തീവ്ര നിലപാടുകാര്‍ നടത്തുന്ന ഐസ്ക്രീം പാര്‍ലറുകള്‍, മധുര പാനീയ കടകള്‍ എന്നിവ കേന്ദ്രീകരിച്ചു അമുസ്ലീങ്ങളെ നശിപ്പിക്കാനുള്ള ആയുധമായി വിവിധ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതു നമ്മുടെ സമൂഹത്തില്‍ ചര്‍ച്ചയാകുന്നുണ്ടെന്നും ബിഷപ്പ് പറഞ്ഞു. കത്തോലിക്ക യുവതീയുവാക്കളെയും ഹൈന്ദവ യുവാക്കളെയും ലക്ഷ്യംവെച്ചുകൊണ്ട് മയക്കുമരുന്നിലും മറ്റ് ലഹരിക്കും അടിമയാക്കുന്നതിനുവേണ്ടി പ്രത്യേക സംഘങ്ങള്‍ കേരളത്തില്‍ പലയിടത്തായി പ്രവര്‍ത്തിക്കുന്നുണ്ട്. ആയുധം ഉപയോഗിച്ച് യുദ്ധംചെയ്യാനാവാത്ത സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള കുതന്ത്രങ്ങളിലൂടെ മറ്റു മതങ്ങളെ നശിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇക്കൂട്ടര്‍ക്കുള്ളത്. കേരളം തീവ്രവാദികളുടെ റിക്രൂട്ടിങ് കേന്ദ്രമായി മാറുന്നതായും തീവ്രവാദികളുടെ സ്ലീപ്പിങ് സെല്ലുകള്‍ ഇവിടെ ഉണ്ടെന്നും മുന്‍ ഡിജിപി ലോകനാഥ് ബെഹ്‌റ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം സ്മരിച്ചു. പല തരത്തിലുള്ള ചതിക്കുഴികള്‍ നമ്മുക്ക് ചുറ്റുമുണ്ടെന്നും ഇക്കാര്യത്തില്‍ യുവതീ യുവാക്കള്‍ ജാഗ്രത പാലിക്കണമെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഓര്‍മ്മിപ്പിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-09-14:59:55.jpg
Keywords: ജിഹാദ
Category: 11
Sub Category:
Heading: ലഹരിയില്‍ വീഴ്ത്താന്‍ നര്‍ക്കോട്ടിക് ജിഹാദും: ജാഗ്രതാ നിര്‍ദ്ദേശവുമായി മാര്‍ ജോസഫ് കല്ലറങ്ങാട്ട്
Content: പാലാ: കത്തോലിക്ക വിശ്വാസികളായ യുവതീയുവാക്കളെ കെണിയില്‍ വീഴ്ത്താന്‍ നര്‍ക്കോട്ടിക് ജിഹാദ് നടക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ കുടുംബങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആയുധം ഉപയോഗിക്കാനാകാത്ത സ്ഥലങ്ങളില്‍ ഇത്തരം മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം കുറവിലങ്ങാട് പള്ളിയിലെ എട്ടു നോമ്പ് തിരുനാള്‍ സമാപന ദിനത്തില്‍ പങ്കുവെച്ച സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. മറ്റൊരു കാലത്തും നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള പ്രശ്‌നങ്ങളും പ്രതിസന്ധികളും കൂടിവരികയാണ്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതും ശ്രദ്ധിക്കേണ്ടതുമായ രണ്ടു കാര്യങ്ങളാണ് ലവ് ജിഹാദും നര്‍ക്കോട്ടിക് ജിഹാദുമെന്ന് ബിഷപ്പ് പറഞ്ഞു. ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണ്. ഇങ്ങനെ സ്ഥാപിക്കുവാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ സാംസ്ക്കാരിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിക്ഷിപ്ത താത്പര്യമുണ്ടാകും. ഒരുകാര്യം ഉറപ്പാണ്, നമ്മുക്ക് നമ്മുടെ പെണ്‍കുട്ടികളെ നഷ്ട്ടപ്പെടുന്നുണ്ട്. അത് പ്രണയ വിവാഹമല്ല. അത് നശിപ്പിക്കലാണ്, യുദ്ധ തന്ത്രമാണ്. രണ്ടു മതത്തില്‍പ്പെട്ടവര്‍ വിവാഹം ചെയ്താല്‍ എന്തു കുഴപ്പമാണ് ഉള്ളതെന്ന് ചോദിക്കുന്നവരുണ്ട്. അവര്‍ ഏത് രീതിയിലാണ് വിവാഹത്തിലേക്ക് വന്നതെന്നും അവര്‍ക്ക് പിന്നീട് എന്തു സംഭവിക്കുന്നുണ്ടെന്നതും ഒരു വലിയ ചോദ്യമാണ്. പെണ്‍കുട്ടികളെ വിശ്വാസ ത്യാഗത്തിലേക്കും ഭീകര പ്രവര്‍ത്തനങ്ങളിലേക്കും നയിക്കുന്നതായാണ് കാണാന്‍ സാധിക്കുന്നത്. ഇതിനെയാണ് എതിര്‍ക്കുന്നത്. രണ്ടാമതായി വ്യാപകമായി നടക്കുന്നതാണ് നാര്‍ക്കോട്ടിക് ജിഹാദ്. അമുസ്ലിങ്ങളായവരെ ലഹരി വസ്തുക്കളും കഞ്ചാവും അടക്കമുള്ളവ ഉപയോഗിച്ച് അവരുടെ ജീവിതം നശിപ്പിച്ച് കളയുന്നതിനെയാണ് നര്‍ക്കോട്ടിക് ജിഹാദ് എന്ന് പറയുന്നത്. തീവ്ര നിലപാടുകാര്‍ നടത്തുന്ന ഐസ്ക്രീം പാര്‍ലറുകള്‍, മധുര പാനീയ കടകള്‍ എന്നിവ കേന്ദ്രീകരിച്ചു അമുസ്ലീങ്ങളെ നശിപ്പിക്കാനുള്ള ആയുധമായി വിവിധ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതു നമ്മുടെ സമൂഹത്തില്‍ ചര്‍ച്ചയാകുന്നുണ്ടെന്നും ബിഷപ്പ് പറഞ്ഞു. കത്തോലിക്ക യുവതീയുവാക്കളെയും ഹൈന്ദവ യുവാക്കളെയും ലക്ഷ്യംവെച്ചുകൊണ്ട് മയക്കുമരുന്നിലും മറ്റ് ലഹരിക്കും അടിമയാക്കുന്നതിനുവേണ്ടി പ്രത്യേക സംഘങ്ങള്‍ കേരളത്തില്‍ പലയിടത്തായി പ്രവര്‍ത്തിക്കുന്നുണ്ട്. ആയുധം ഉപയോഗിച്ച് യുദ്ധംചെയ്യാനാവാത്ത സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള കുതന്ത്രങ്ങളിലൂടെ മറ്റു മതങ്ങളെ നശിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇക്കൂട്ടര്‍ക്കുള്ളത്. കേരളം തീവ്രവാദികളുടെ റിക്രൂട്ടിങ് കേന്ദ്രമായി മാറുന്നതായും തീവ്രവാദികളുടെ സ്ലീപ്പിങ് സെല്ലുകള്‍ ഇവിടെ ഉണ്ടെന്നും മുന്‍ ഡിജിപി ലോകനാഥ് ബെഹ്‌റ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം സ്മരിച്ചു. പല തരത്തിലുള്ള ചതിക്കുഴികള്‍ നമ്മുക്ക് ചുറ്റുമുണ്ടെന്നും ഇക്കാര്യത്തില്‍ യുവതീ യുവാക്കള്‍ ജാഗ്രത പാലിക്കണമെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഓര്‍മ്മിപ്പിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-09-14:59:55.jpg
Keywords: ജിഹാദ
Content:
17194
Category: 1
Sub Category:
Heading: ബിഷപ്പ് ഫെർണാണ്ടോ വേർഗെസ് വത്തിക്കാന്റെ പുതിയ ഗവര്‍ണ്ണര്‍
Content: റോം: വത്തിക്കാൻ രാജ്യത്തിന്റെ ഗവർണറായും രാജ്യത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷന്റെ പ്രസിഡന്‍റായും ബിഷപ്പ് ഫെർണാണ്ടോ വേർഗെസ് അൽസാഗയെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. വില്ലാമാഞ്ഞ ദി പ്രോകോൺസൊളാരെയുടെ (Villamagna in Proconsulari) സ്ഥാനികമെത്രാനായിരുന്ന ബിഷപ്പ് ഫെർണാണ്ടോ വേർഗെസ് അൽസാഗയ്ക്കു നിര്‍ണ്ണായകമായ രണ്ടു ഉത്തരവാദിത്വങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഇത്രയും നാൾ വത്തിക്കാൻ ഗവർണറേറ്റിന്റെ സെക്രട്ടറിയായി സേവനം ചെയ്തുവരികയായിരുന്നു അദ്ദേഹം. പുതിയ നിയമനത്തോടെ അദ്ദേഹത്തെ ആര്‍ച്ച് ബിഷപ്പ് പദവിയിലേക്കും പാപ്പ ഉയർത്തി. ഇറ്റാലിയൻ വംശജനായ കർദ്ദിനാൾ ജ്യുസെപ്പെ ബെർത്തെല്ലോ ആയിരുന്നു 2012 മുതൽ വത്തിക്കാൻ ഗവർണർ സ്ഥാനം നിർവ്വഹിച്ചിരുന്നത്. ഒക്ടോബര് ഒന്നാം തീയതിമുതലാണ് പുതിയ നിയമനം പ്രാബല്യത്തിൽ വരിക. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-09-15:48:38.jpg
Keywords: :വത്തിക്കാ
Category: 1
Sub Category:
Heading: ബിഷപ്പ് ഫെർണാണ്ടോ വേർഗെസ് വത്തിക്കാന്റെ പുതിയ ഗവര്‍ണ്ണര്‍
Content: റോം: വത്തിക്കാൻ രാജ്യത്തിന്റെ ഗവർണറായും രാജ്യത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷന്റെ പ്രസിഡന്‍റായും ബിഷപ്പ് ഫെർണാണ്ടോ വേർഗെസ് അൽസാഗയെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. വില്ലാമാഞ്ഞ ദി പ്രോകോൺസൊളാരെയുടെ (Villamagna in Proconsulari) സ്ഥാനികമെത്രാനായിരുന്ന ബിഷപ്പ് ഫെർണാണ്ടോ വേർഗെസ് അൽസാഗയ്ക്കു നിര്‍ണ്ണായകമായ രണ്ടു ഉത്തരവാദിത്വങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഇത്രയും നാൾ വത്തിക്കാൻ ഗവർണറേറ്റിന്റെ സെക്രട്ടറിയായി സേവനം ചെയ്തുവരികയായിരുന്നു അദ്ദേഹം. പുതിയ നിയമനത്തോടെ അദ്ദേഹത്തെ ആര്‍ച്ച് ബിഷപ്പ് പദവിയിലേക്കും പാപ്പ ഉയർത്തി. ഇറ്റാലിയൻ വംശജനായ കർദ്ദിനാൾ ജ്യുസെപ്പെ ബെർത്തെല്ലോ ആയിരുന്നു 2012 മുതൽ വത്തിക്കാൻ ഗവർണർ സ്ഥാനം നിർവ്വഹിച്ചിരുന്നത്. ഒക്ടോബര് ഒന്നാം തീയതിമുതലാണ് പുതിയ നിയമനം പ്രാബല്യത്തിൽ വരിക. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-09-15:48:38.jpg
Keywords: :വത്തിക്കാ
Content:
17195
Category: 1
Sub Category:
Heading: ജീവനെ പറ്റിയുള്ള സഭയുടെ പഠനങ്ങളല്ല ബൈഡന്‍ പ്രകടിപ്പിക്കുന്നത്: വാഷിംഗ്ടൺ കർദ്ദിനാൾ വിൽട്ടൻ ഗ്രിഗറി
Content: വാഷിംഗ്ടൺ ഡി.സി: ജീവന്റെ ആരംഭത്തെ സംബന്ധിച്ച സഭയുടെ പ്രബോധനങ്ങളല്ല അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉയർത്തിപ്പിടിക്കുന്നതെന്ന് വാഷിംഗ്ടൺ ആർച്ച് ബിഷപ്പ് കർദ്ദിനാൾ വിൽട്ടൻ ഗ്രിഗറി. ഗർഭധാരണ നിമിഷം മുതൽ അമ്മയുടെ ഉദരത്തിലുള്ളത് ഒരു മനുഷ്യ ജീവനാണെന്നാണ് സഭ പഠിപ്പിച്ചിരുന്നതെന്നും, ഇപ്പോൾ പഠിപ്പിക്കുന്നതെന്നും വാഷിംഗ്ടണിലെ നാഷ്ണൽ പ്രസ് ക്ലബ്ബിൽ നടന്ന ഒരു ചടങ്ങിൽ അദ്ദേഹം വ്യക്തമാക്കി. നേരത്തെ ബൈഡൻ അമേരിക്കൻ പ്രസിഡന്റായി സ്ഥാനം ഏറ്റെടുത്തത് മുതൽ ഭ്രൂണഹത്യ അനുകൂല നിലപാടിന്റെ പേരിൽ അദ്ദേഹത്തിന് വിശുദ്ധ കുർബാന നിഷേധിക്കണമെന്ന ആവശ്യം വിശ്വാസികളുടെ ഭാഗത്തുനിന്ന് ശക്തമായിരിന്നു. എന്നാൽ ആർച്ച് ബിഷപ്പ് വിൽട്ടൺ ഗ്രിഗറി ബൈഡന് വിശുദ്ധ കുർബാന നൽകുന്നത് തുടരും എന്ന നിലപാടാണ് എടുത്തിരിന്നത്. ഇതിനിടെയിലാണ് ബൈഡനെ തള്ളി പറഞ്ഞും ഗര്‍ഭഛിദ്ര വിഷയത്തില്‍ സഭയുടെ പഠനം ഉയര്‍ത്തിപ്പിടിച്ചും കർദ്ദിനാൾ വിൽട്ടൻ ഗ്രിഗറി രംഗത്തെത്തിയത്. ഗർഭധാരണ നിമിഷമാണ് ഒരു ജീവന്റെ ആരംഭമെന്ന് താൻ വിശ്വസിക്കുന്നില്ല എന്ന് ജോ ബൈഡൻ വെള്ളിയാഴ്ച പറഞ്ഞിരുന്നു. ഭ്രൂണഹത്യയെ പറ്റിയുള്ള ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഉത്തരമായാണ് തന്റെ നിലപാട് അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കിയത്. അമേരിക്കയിൽ ഭ്രൂണഹത്യ നിയമവിധേയമാക്കിയ സുപ്രീംകോടതിയുടെ റോ വെസ് വേഡ് വിധിയെ താൻ പൂർണമായും പിന്തുണയ്ക്കുന്ന കാര്യവും ബൈഡൻ എടുത്ത് പറഞ്ഞു. എന്നാൽ 2008ലും, പിന്നീട് 2012ലും അമേരിക്കയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി മത്സരിക്കുന്നതിനിടയിൽ ഇപ്പോൾ പറഞ്ഞതിൽ നിന്ന് തീർത്തും വിഭിന്നമായ നിലപാടാണ് ബൈഡനുണ്ടായിരുന്നത്. ഗർഭധാരണ നിമിഷം ജീവൻ ആരംഭിക്കുന്നു എന്ന നിലപാടാണ് ജോ ബൈഡൻ അന്ന് എടുത്തിരുന്നത്. താന്‍ എപ്പോഴും കത്തോലിക്ക വിശ്വാസിയാണെന്നും ഇദ്ദേഹം അവകാശപ്പെടാറുണ്ടായിരിന്നു. ബൈഡന്‍റെ നിലപാടിനെ തള്ളിയുള്ള വാഷിംഗ്ടൺ കർദ്ദിനാൾ വിൽട്ടൻ ഗ്രിഗറിയുടെ വാക്കുകള്‍ക്കു മാധ്യമങ്ങള്‍ വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്. കോവിഡ് പ്രതിരോധ വാക്സിൻ, ജോലിക്കാരുടെ അവകാശങ്ങൾ, വധശിക്ഷ തുടങ്ങിയ വിഷയങ്ങളെ പറ്റിയും മാധ്യമപ്രവർത്തകർ വാഷിംഗ്ടൺ ആർച്ച് ബിഷപ്പിനോട് ചോദ്യങ്ങൾ ഉന്നയിച്ചു. വധശിക്ഷയെയും തള്ളി പറഞ്ഞ അദ്ദേഹം ഉദരത്തിലുള്ള കുഞ്ഞിനെ സംബന്ധിക്കുന്ന വിഷയമാണ് ജീവനെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യമർഹിക്കുന്ന കാര്യമെന്നും വിശദീകരിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-09-18:02:54.jpg
Keywords: ബൈഡ
Category: 1
Sub Category:
Heading: ജീവനെ പറ്റിയുള്ള സഭയുടെ പഠനങ്ങളല്ല ബൈഡന്‍ പ്രകടിപ്പിക്കുന്നത്: വാഷിംഗ്ടൺ കർദ്ദിനാൾ വിൽട്ടൻ ഗ്രിഗറി
Content: വാഷിംഗ്ടൺ ഡി.സി: ജീവന്റെ ആരംഭത്തെ സംബന്ധിച്ച സഭയുടെ പ്രബോധനങ്ങളല്ല അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉയർത്തിപ്പിടിക്കുന്നതെന്ന് വാഷിംഗ്ടൺ ആർച്ച് ബിഷപ്പ് കർദ്ദിനാൾ വിൽട്ടൻ ഗ്രിഗറി. ഗർഭധാരണ നിമിഷം മുതൽ അമ്മയുടെ ഉദരത്തിലുള്ളത് ഒരു മനുഷ്യ ജീവനാണെന്നാണ് സഭ പഠിപ്പിച്ചിരുന്നതെന്നും, ഇപ്പോൾ പഠിപ്പിക്കുന്നതെന്നും വാഷിംഗ്ടണിലെ നാഷ്ണൽ പ്രസ് ക്ലബ്ബിൽ നടന്ന ഒരു ചടങ്ങിൽ അദ്ദേഹം വ്യക്തമാക്കി. നേരത്തെ ബൈഡൻ അമേരിക്കൻ പ്രസിഡന്റായി സ്ഥാനം ഏറ്റെടുത്തത് മുതൽ ഭ്രൂണഹത്യ അനുകൂല നിലപാടിന്റെ പേരിൽ അദ്ദേഹത്തിന് വിശുദ്ധ കുർബാന നിഷേധിക്കണമെന്ന ആവശ്യം വിശ്വാസികളുടെ ഭാഗത്തുനിന്ന് ശക്തമായിരിന്നു. എന്നാൽ ആർച്ച് ബിഷപ്പ് വിൽട്ടൺ ഗ്രിഗറി ബൈഡന് വിശുദ്ധ കുർബാന നൽകുന്നത് തുടരും എന്ന നിലപാടാണ് എടുത്തിരിന്നത്. ഇതിനിടെയിലാണ് ബൈഡനെ തള്ളി പറഞ്ഞും ഗര്‍ഭഛിദ്ര വിഷയത്തില്‍ സഭയുടെ പഠനം ഉയര്‍ത്തിപ്പിടിച്ചും കർദ്ദിനാൾ വിൽട്ടൻ ഗ്രിഗറി രംഗത്തെത്തിയത്. ഗർഭധാരണ നിമിഷമാണ് ഒരു ജീവന്റെ ആരംഭമെന്ന് താൻ വിശ്വസിക്കുന്നില്ല എന്ന് ജോ ബൈഡൻ വെള്ളിയാഴ്ച പറഞ്ഞിരുന്നു. ഭ്രൂണഹത്യയെ പറ്റിയുള്ള ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഉത്തരമായാണ് തന്റെ നിലപാട് അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കിയത്. അമേരിക്കയിൽ ഭ്രൂണഹത്യ നിയമവിധേയമാക്കിയ സുപ്രീംകോടതിയുടെ റോ വെസ് വേഡ് വിധിയെ താൻ പൂർണമായും പിന്തുണയ്ക്കുന്ന കാര്യവും ബൈഡൻ എടുത്ത് പറഞ്ഞു. എന്നാൽ 2008ലും, പിന്നീട് 2012ലും അമേരിക്കയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി മത്സരിക്കുന്നതിനിടയിൽ ഇപ്പോൾ പറഞ്ഞതിൽ നിന്ന് തീർത്തും വിഭിന്നമായ നിലപാടാണ് ബൈഡനുണ്ടായിരുന്നത്. ഗർഭധാരണ നിമിഷം ജീവൻ ആരംഭിക്കുന്നു എന്ന നിലപാടാണ് ജോ ബൈഡൻ അന്ന് എടുത്തിരുന്നത്. താന്‍ എപ്പോഴും കത്തോലിക്ക വിശ്വാസിയാണെന്നും ഇദ്ദേഹം അവകാശപ്പെടാറുണ്ടായിരിന്നു. ബൈഡന്‍റെ നിലപാടിനെ തള്ളിയുള്ള വാഷിംഗ്ടൺ കർദ്ദിനാൾ വിൽട്ടൻ ഗ്രിഗറിയുടെ വാക്കുകള്‍ക്കു മാധ്യമങ്ങള്‍ വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്. കോവിഡ് പ്രതിരോധ വാക്സിൻ, ജോലിക്കാരുടെ അവകാശങ്ങൾ, വധശിക്ഷ തുടങ്ങിയ വിഷയങ്ങളെ പറ്റിയും മാധ്യമപ്രവർത്തകർ വാഷിംഗ്ടൺ ആർച്ച് ബിഷപ്പിനോട് ചോദ്യങ്ങൾ ഉന്നയിച്ചു. വധശിക്ഷയെയും തള്ളി പറഞ്ഞ അദ്ദേഹം ഉദരത്തിലുള്ള കുഞ്ഞിനെ സംബന്ധിക്കുന്ന വിഷയമാണ് ജീവനെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യമർഹിക്കുന്ന കാര്യമെന്നും വിശദീകരിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-09-18:02:54.jpg
Keywords: ബൈഡ
Content:
17196
Category: 1
Sub Category:
Heading: അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സില്‍ ദിവ്യകാരുണ്യ അത്ഭുതം? ചിത്രം വൈറല്‍
Content: ബ്യൂണസ് അയേഴ്സ്: ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രമായ അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സില്‍ ദിവ്യകാരുണ്യ അത്ഭുതം നടന്നതായി റിപ്പോര്‍ട്ട്. ഹര്‍ലിംഗ്ഹാമിലെ സെന്റ് വിന്‍സെന്റ് ഡി പോള്‍ ഇടവക ദേവാലയമാണ് അത്ഭുത ചിത്രത്തിനെ തുടര്‍ന്നു ചര്‍ച്ചകളില്‍ ഇടംനേടുന്നത്. നിലത്തു വീണതിന്റെ പേരില്‍ അലിയിച്ചു കളയുവാന്‍ മാറ്റിവെച്ച തിരുവോസ്തികളില്‍ രക്തക്കട്ട രൂപപ്പെട്ടുവെന്നാണ് ഇടവകക്കാര്‍ പറയുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 30-ലെ വിശുദ്ധ കുര്‍ബാനയ്ക്കു ശേഷമാണ് ഈ അത്ഭുതം സംഭവിച്ചതെന്ന്‍ ‘ചര്‍ച്ച് പോപ്’ന്റെ റിപ്പോര്‍ട്ടിലും പറയുന്നു. ദിവ്യകാരുണ്യ അത്ഭുതമെന്ന പേരില്‍ ഫോട്ടോകളും വീഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ദേവാലയം വൃത്തിയാക്കി കൊണ്ടിരിക്കുന്നതിനിടെ നിര്‍ഭാഗ്യവശാല്‍ തിരുവോസ്തികള്‍ തറയില്‍ വീണുവെന്നും, ഇടവക വികാരിയോടു വിവരം പറഞ്ഞപ്പോള്‍ അലിഞ്ഞില്ലാതാകുവാന്‍ വേണ്ടി വെള്ളം നിറച്ച ഗ്ലാസ്സില്‍ തിരുവോസ്തികള്‍ നിക്ഷേപിക്കുവാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നുമാണ് കാത്തലിക് ക്ലിക്കിന്റെ പോസ്റ്റില്‍ പറയുന്നത്. പിറ്റേദിവസം അതായത് ഓഗസ്റ്റ് 31ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ ഗ്ലാസ് പരിശോധിച്ചവര്‍ക്ക് തങ്ങളുടെ കണ്ണുകളെ വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല. തിരുവോസ്തി ഇട്ടുവെച്ച ഗ്ലാസ്സിലെ വെള്ളം പിങ്ക് നിറത്തില്‍ രക്തകട്ടയോട് കൂടി കട്ടിയുള്ള വസ്തുവായി മാറുകയാണ് ഉണ്ടായതെന്നാണ് പോസ്റ്റില്‍ പറയുന്നത്. കാത്തലിക് ക്ലിക്കിന്റെ പേജില്‍ നിന്നു മാത്രം നാലായിരത്തോളം പേര്‍ ഇത് ഷെയര്‍ ചെയ്തിട്ടുണ്ട്. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fcatolickclick%2Fposts%2F1681257478734640&show_text=true&width=500" width="360" height="480" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> സന്ധ്യക്ക് 6 മണിയോടെയാണ് അത്ഭുതം പൂര്‍ണ്ണമായത്. രക്തപിണ്ഡത്തിന് സമാനമായി മാറിയ തിരുവോസ്തി ഇപ്പോള്‍ മൊറോണിലെ മെത്രാന്റെ കസ്റ്റഡിയിലാണ് ഉള്ളത്. അതേസമയം ദിവ്യകാരുണ്യ സംഭവത്തെ കുറിച്ച് വിശദീകരിച്ചുകൊണ്ട് മൊറോണ്‍ രൂപത പ്രസ്താവന പുറത്തുവിട്ടു. വാഴ്ത്തപ്പെടാത്ത തിരുവോസ്തികള്‍ ആയതിനാല്‍ ഇതൊരു ദിവ്യകാരുണ്യ അത്ഭുതമല്ലെന്നാണ് രൂപതാ വക്താവ് ഫാ. മാര്‍ട്ടിന്‍ ബെര്‍ണാല്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. എന്നാല്‍ വിശ്വാസികളുടെ സമാധാനത്തിനായി തിരുവോസ്തികള്‍ ലാബിലെ പരിശോധനക്കും വിശകലനത്തിനുമായി അയക്കുമെന്നു രൂപതാ മെത്രാന്‍ ജോര്‍ഗ് വാക്വാസ് വ്യക്തമാക്കി. അതേസമയം നിരവധിപേരാണ് അത്ഭുതത്തിന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളിലൂടെ പങ്കുവെച്ചുക്കൊണ്ടിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-09-19:52:40.jpg
Keywords: അര്‍ജ
Category: 1
Sub Category:
Heading: അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സില്‍ ദിവ്യകാരുണ്യ അത്ഭുതം? ചിത്രം വൈറല്‍
Content: ബ്യൂണസ് അയേഴ്സ്: ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രമായ അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സില്‍ ദിവ്യകാരുണ്യ അത്ഭുതം നടന്നതായി റിപ്പോര്‍ട്ട്. ഹര്‍ലിംഗ്ഹാമിലെ സെന്റ് വിന്‍സെന്റ് ഡി പോള്‍ ഇടവക ദേവാലയമാണ് അത്ഭുത ചിത്രത്തിനെ തുടര്‍ന്നു ചര്‍ച്ചകളില്‍ ഇടംനേടുന്നത്. നിലത്തു വീണതിന്റെ പേരില്‍ അലിയിച്ചു കളയുവാന്‍ മാറ്റിവെച്ച തിരുവോസ്തികളില്‍ രക്തക്കട്ട രൂപപ്പെട്ടുവെന്നാണ് ഇടവകക്കാര്‍ പറയുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 30-ലെ വിശുദ്ധ കുര്‍ബാനയ്ക്കു ശേഷമാണ് ഈ അത്ഭുതം സംഭവിച്ചതെന്ന്‍ ‘ചര്‍ച്ച് പോപ്’ന്റെ റിപ്പോര്‍ട്ടിലും പറയുന്നു. ദിവ്യകാരുണ്യ അത്ഭുതമെന്ന പേരില്‍ ഫോട്ടോകളും വീഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ദേവാലയം വൃത്തിയാക്കി കൊണ്ടിരിക്കുന്നതിനിടെ നിര്‍ഭാഗ്യവശാല്‍ തിരുവോസ്തികള്‍ തറയില്‍ വീണുവെന്നും, ഇടവക വികാരിയോടു വിവരം പറഞ്ഞപ്പോള്‍ അലിഞ്ഞില്ലാതാകുവാന്‍ വേണ്ടി വെള്ളം നിറച്ച ഗ്ലാസ്സില്‍ തിരുവോസ്തികള്‍ നിക്ഷേപിക്കുവാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നുമാണ് കാത്തലിക് ക്ലിക്കിന്റെ പോസ്റ്റില്‍ പറയുന്നത്. പിറ്റേദിവസം അതായത് ഓഗസ്റ്റ് 31ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ ഗ്ലാസ് പരിശോധിച്ചവര്‍ക്ക് തങ്ങളുടെ കണ്ണുകളെ വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല. തിരുവോസ്തി ഇട്ടുവെച്ച ഗ്ലാസ്സിലെ വെള്ളം പിങ്ക് നിറത്തില്‍ രക്തകട്ടയോട് കൂടി കട്ടിയുള്ള വസ്തുവായി മാറുകയാണ് ഉണ്ടായതെന്നാണ് പോസ്റ്റില്‍ പറയുന്നത്. കാത്തലിക് ക്ലിക്കിന്റെ പേജില്‍ നിന്നു മാത്രം നാലായിരത്തോളം പേര്‍ ഇത് ഷെയര്‍ ചെയ്തിട്ടുണ്ട്. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fcatolickclick%2Fposts%2F1681257478734640&show_text=true&width=500" width="360" height="480" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> സന്ധ്യക്ക് 6 മണിയോടെയാണ് അത്ഭുതം പൂര്‍ണ്ണമായത്. രക്തപിണ്ഡത്തിന് സമാനമായി മാറിയ തിരുവോസ്തി ഇപ്പോള്‍ മൊറോണിലെ മെത്രാന്റെ കസ്റ്റഡിയിലാണ് ഉള്ളത്. അതേസമയം ദിവ്യകാരുണ്യ സംഭവത്തെ കുറിച്ച് വിശദീകരിച്ചുകൊണ്ട് മൊറോണ്‍ രൂപത പ്രസ്താവന പുറത്തുവിട്ടു. വാഴ്ത്തപ്പെടാത്ത തിരുവോസ്തികള്‍ ആയതിനാല്‍ ഇതൊരു ദിവ്യകാരുണ്യ അത്ഭുതമല്ലെന്നാണ് രൂപതാ വക്താവ് ഫാ. മാര്‍ട്ടിന്‍ ബെര്‍ണാല്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. എന്നാല്‍ വിശ്വാസികളുടെ സമാധാനത്തിനായി തിരുവോസ്തികള്‍ ലാബിലെ പരിശോധനക്കും വിശകലനത്തിനുമായി അയക്കുമെന്നു രൂപതാ മെത്രാന്‍ ജോര്‍ഗ് വാക്വാസ് വ്യക്തമാക്കി. അതേസമയം നിരവധിപേരാണ് അത്ഭുതത്തിന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളിലൂടെ പങ്കുവെച്ചുക്കൊണ്ടിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-09-19:52:40.jpg
Keywords: അര്‍ജ
Content:
17197
Category: 22
Sub Category:
Heading: മറിയത്തിന്റെ മാതൃകയിൽ യൗസേപ്പ് അനുഷ്ഠിച്ച നാലു കാര്യങ്ങൾ
Content: പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളിൽ നമ്മൾ നാല് കാര്യങ്ങൾ അനുഷ്ഠിക്കണമെന്നു വിശുദ്ധ പത്താം പീയൂസ് തയ്യാറാക്കിയ ക്രിസ്തീയ വേദോപദേശ സംഹിതയിൽ പറയുന്നു. 1. എല്ലാ സൃഷ്ടികൾക്കും ഉപരിയായി ദൈവം മറിയത്തിനു നൽകിയ അതുല്യമായ സമ്മാനങ്ങൾക്കും പദവികൾക്കും ദൈവത്തിന് നന്ദി പറയുക. 2. മറയത്തിൻ്റെ മദ്ധ്യസ്ഥതയിലൂടെ ദൈവം നമ്മിൽ പാപരാജ്യം നശിപ്പിക്കുകയും ദൈവ ശുശ്രൂഷയ്ക്കായി നമ്മൾ വിശ്വസ്തയോടും സുസ്ഥിരതയോടും നിലകൊള്ളാൻ അവനോട് യാചക്കുക. 3. മറിയത്തിൻ്റെ പരിശുദ്ധിയെ ബഹുമാനിക്കുകയും അവളുടെ മഹത്വത്തെ പ്രകീർത്തിക്കുകയും ചെയ്യുക. 4. ദൈവകൃപ ശ്രദ്ധാപൂർവ്വം സൂക്ഷിക്കുന്നതിലും സദ്‌ഗുണങ്ങൾ പാലിക്കുന്നതിലും അവളെ അനുകരിക്കാൻ ശ്രമിക്കുക, പ്രത്യേകിച്ച് അവളിൽ വിളങ്ങിയിരുന്ന എളിമയും വിശുദ്ധിയും. പരിശുദ്ധ കന്യകാമറിയത്തിന്റെ ഭർത്താവ് എന്ന നിലയിൽ യൗസേപ്പിതാവ് ഈ നാലു കാര്യങ്ങളും ജീവിതത്തിൽ പ്രാവർത്തികമാക്കിയ വ്യക്തിയാണ്. ഒന്നാമതായി തൻ്റെ ജീവിത പങ്കാളിയായ മറിയത്തിനു ദൈവം നൽകിയ അതുല്യമായ സമ്മാനങ്ങളെയും പദവികളെയും യൗസേപ്പിതാവ് വിശ്വസിക്കുകയും അവളോടൊപ്പം ദൈവത്തിന് നന്ദി പറയുകയും ചെയ്തു. രണ്ടാമതായി സാത്താൻ്റെ പാപരാജ്യം നശിപ്പിക്കുകയും ദൈവ ശുശ്രൂഷയ് യിൽ വിശ്വസ്തയോടും സുസ്ഥിരതയോടും നിലകൊള്ളുകയും ചെയ്തു. മൂന്നാമതായി മറിയത്തിൻ്റെ പരിശുദ്ധിയെ ബഹുമാനിക്കുകയും അവളുടെ മഹത്വത്തെ പ്രകീർത്തിക്കുകയും ചെയ്യുന്നതിൽ യൗസേപ്പിതാവ് യാതൊരു മടിയും കാണിച്ചില്ല. അവസാനമായി ദൈവകൃപ ശ്രദ്ധാപൂർവ്വം സൂക്ഷിക്കുന്നതിലും സദ്‌ഗുണങ്ങൾ പാലിക്കുന്നതിലും മറിയത്തോടൊപ്പം യൗസേപ്പിതാവും എന്നും ശ്രദ്ധിച്ചിരുന്നു.
Image: /content_image/SocialMedia/SocialMedia-2021-09-09-20:41:43.jpg
Keywords: ജോസഫ്, യൗസേ
Category: 22
Sub Category:
Heading: മറിയത്തിന്റെ മാതൃകയിൽ യൗസേപ്പ് അനുഷ്ഠിച്ച നാലു കാര്യങ്ങൾ
Content: പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളിൽ നമ്മൾ നാല് കാര്യങ്ങൾ അനുഷ്ഠിക്കണമെന്നു വിശുദ്ധ പത്താം പീയൂസ് തയ്യാറാക്കിയ ക്രിസ്തീയ വേദോപദേശ സംഹിതയിൽ പറയുന്നു. 1. എല്ലാ സൃഷ്ടികൾക്കും ഉപരിയായി ദൈവം മറിയത്തിനു നൽകിയ അതുല്യമായ സമ്മാനങ്ങൾക്കും പദവികൾക്കും ദൈവത്തിന് നന്ദി പറയുക. 2. മറയത്തിൻ്റെ മദ്ധ്യസ്ഥതയിലൂടെ ദൈവം നമ്മിൽ പാപരാജ്യം നശിപ്പിക്കുകയും ദൈവ ശുശ്രൂഷയ്ക്കായി നമ്മൾ വിശ്വസ്തയോടും സുസ്ഥിരതയോടും നിലകൊള്ളാൻ അവനോട് യാചക്കുക. 3. മറിയത്തിൻ്റെ പരിശുദ്ധിയെ ബഹുമാനിക്കുകയും അവളുടെ മഹത്വത്തെ പ്രകീർത്തിക്കുകയും ചെയ്യുക. 4. ദൈവകൃപ ശ്രദ്ധാപൂർവ്വം സൂക്ഷിക്കുന്നതിലും സദ്‌ഗുണങ്ങൾ പാലിക്കുന്നതിലും അവളെ അനുകരിക്കാൻ ശ്രമിക്കുക, പ്രത്യേകിച്ച് അവളിൽ വിളങ്ങിയിരുന്ന എളിമയും വിശുദ്ധിയും. പരിശുദ്ധ കന്യകാമറിയത്തിന്റെ ഭർത്താവ് എന്ന നിലയിൽ യൗസേപ്പിതാവ് ഈ നാലു കാര്യങ്ങളും ജീവിതത്തിൽ പ്രാവർത്തികമാക്കിയ വ്യക്തിയാണ്. ഒന്നാമതായി തൻ്റെ ജീവിത പങ്കാളിയായ മറിയത്തിനു ദൈവം നൽകിയ അതുല്യമായ സമ്മാനങ്ങളെയും പദവികളെയും യൗസേപ്പിതാവ് വിശ്വസിക്കുകയും അവളോടൊപ്പം ദൈവത്തിന് നന്ദി പറയുകയും ചെയ്തു. രണ്ടാമതായി സാത്താൻ്റെ പാപരാജ്യം നശിപ്പിക്കുകയും ദൈവ ശുശ്രൂഷയ് യിൽ വിശ്വസ്തയോടും സുസ്ഥിരതയോടും നിലകൊള്ളുകയും ചെയ്തു. മൂന്നാമതായി മറിയത്തിൻ്റെ പരിശുദ്ധിയെ ബഹുമാനിക്കുകയും അവളുടെ മഹത്വത്തെ പ്രകീർത്തിക്കുകയും ചെയ്യുന്നതിൽ യൗസേപ്പിതാവ് യാതൊരു മടിയും കാണിച്ചില്ല. അവസാനമായി ദൈവകൃപ ശ്രദ്ധാപൂർവ്വം സൂക്ഷിക്കുന്നതിലും സദ്‌ഗുണങ്ങൾ പാലിക്കുന്നതിലും മറിയത്തോടൊപ്പം യൗസേപ്പിതാവും എന്നും ശ്രദ്ധിച്ചിരുന്നു.
Image: /content_image/SocialMedia/SocialMedia-2021-09-09-20:41:43.jpg
Keywords: ജോസഫ്, യൗസേ
Content:
17198
Category: 1
Sub Category:
Heading: ക്രൈസ്തവ സാന്നിധ്യം തുടച്ചു നീക്കപ്പെടുന്നു, പാശ്ചാത്യര്‍ മധ്യപൂവ്വേഷ്യയെ കുറിച്ച് ബോധവാന്മാരല്ല: ആശങ്ക പങ്കുവെച്ച് ഇറാഖി കര്‍ദ്ദിനാള്‍ സാകോ
Content: ബുഡാപെസ്റ്റ്: മദ്ധ്യപൂവ്വേഷ്യയിലെ ക്രിസ്ത്യാനികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളേക്കുറിച്ചും, ഭയാശങ്കകളെക്കുറിച്ചും പാശ്ചാത്യലോകം ബോധവാന്‍മാരല്ലെന്ന് കല്‍ദായ കത്തോലിക്കാ സഭാതലവനായ കര്‍ദ്ദിനാള്‍ ലൂയീസ് റാഫേല്‍ സാകോ. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഹംഗറി തലസ്ഥാനമായ ബുഡാപെസ്റ്റിലെ പ്ലാസാ ഡെ ലോസ് ഹീറോസില്‍ നടന്നുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയവും മതപരവുമായ പ്രത്യയശാസ്ത്രമെന്ന നിലയില്‍ മതതീവ്രവാദവും, ഭീകരതയും മധ്യപൂര്‍വ്വേഷ്യയില്‍ നാള്‍ക്കുനാള്‍ ശക്തി പ്രാപിച്ചു വരികയാണെന്ന് പറഞ്ഞ കര്‍ദ്ദിനാള്‍, സാഹചര്യം മുതലെടുത്ത് തീവ്രവാദികള്‍ മധ്യപൂവ്വേഷ്യയിലെ ക്രൈസ്തവ സാന്നിധ്യം തുടച്ചുനീക്കുവാന്‍ ശ്രമിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. സമാധാനത്തോടും, സുസ്ഥിരതയോടും, അന്തസ്സോടും കൂടി ജീവിക്കുവാനുള്ള സ്വപ്നമാണ് ഇറാഖി ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്ക് പങ്കുവെക്കുവാനുള്ളത്. രാഷ്ട്രീയവും മതവും, സഭയും തമ്മിലുള്ള വിഭജനമാണ് ഈ സ്വപ്നം സാക്ഷാല്‍ക്കരിക്കുവാന്‍ വേണ്ട പ്രധാന കാര്യം. ഇതിനായി അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായവും കര്‍ദ്ദിനാള്‍ അഭ്യര്‍ത്ഥിച്ചു. മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യാനികള്‍ക്ക് ഹംഗറി സഭയും, സര്‍ക്കാരും നല്‍കിയ സഹായങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട്, ഈ സഹായം കൊണ്ട് നിനവേ താഴ്വരയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തകര്‍ത്ത ഗ്രാമങ്ങളുടെ പുനര്‍നിര്‍മ്മാണത്തിന് ഉപകാരപ്രദമാകുമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ക്രിസ്തീയതയുടെ വേരുകള്‍ കാത്തുസൂക്ഷിക്കുന്ന സമൂഹങ്ങളാണ് മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യാനികള്‍. അവരുടെ സാന്നിധ്യം അവിടെ തുടരേണ്ടത് ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളുടെ കൂടി ആവശ്യമാണ്. “ആരംഭം മുതല്‍ പേര്‍ഷ്യക്കാരാലും, അറബികളാലും, മംഗോളിയക്കാരാലും, തുര്‍ക്കികളാലും, സമീപകാലത്ത് ഇസ്ലാമിക് സ്റ്റേറ്റ്, അല്‍-ക്വയ്ദ തുടങ്ങിയ ഇസ്ലാമിക തീവ്രവാദികളാലും പീഡിപ്പിക്കപ്പെട്ട കല്‍ദായ സഭയുടെ മഹത്വം അതിന്റെ രക്തസാക്ഷിത്വത്തിലാണെന്നും കര്‍ദ്ദിനാള്‍ സാകോ പ്രസ്താവിച്ചു. മാര്‍ച്ച് മാസത്തിലെ ഫ്രാന്‍സിസ് പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തിന്റെ സ്വാധീനം തെരുവുകളില്‍ പോലും കാണുവാന്‍ കഴിയും. പാപ്പയുടെ സന്ദര്‍ശനത്തിന് ശേഷം ഇറാഖിലെ മുസ്ലീങ്ങളും ക്രിസ്ത്യാനികളും പരസ്പര ബഹുമാനത്തോടെയാണ് നോക്കിക്കാണുന്നതെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-09-21:56:25.jpg
Keywords: ഇറാഖ
Category: 1
Sub Category:
Heading: ക്രൈസ്തവ സാന്നിധ്യം തുടച്ചു നീക്കപ്പെടുന്നു, പാശ്ചാത്യര്‍ മധ്യപൂവ്വേഷ്യയെ കുറിച്ച് ബോധവാന്മാരല്ല: ആശങ്ക പങ്കുവെച്ച് ഇറാഖി കര്‍ദ്ദിനാള്‍ സാകോ
Content: ബുഡാപെസ്റ്റ്: മദ്ധ്യപൂവ്വേഷ്യയിലെ ക്രിസ്ത്യാനികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളേക്കുറിച്ചും, ഭയാശങ്കകളെക്കുറിച്ചും പാശ്ചാത്യലോകം ബോധവാന്‍മാരല്ലെന്ന് കല്‍ദായ കത്തോലിക്കാ സഭാതലവനായ കര്‍ദ്ദിനാള്‍ ലൂയീസ് റാഫേല്‍ സാകോ. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഹംഗറി തലസ്ഥാനമായ ബുഡാപെസ്റ്റിലെ പ്ലാസാ ഡെ ലോസ് ഹീറോസില്‍ നടന്നുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയവും മതപരവുമായ പ്രത്യയശാസ്ത്രമെന്ന നിലയില്‍ മതതീവ്രവാദവും, ഭീകരതയും മധ്യപൂര്‍വ്വേഷ്യയില്‍ നാള്‍ക്കുനാള്‍ ശക്തി പ്രാപിച്ചു വരികയാണെന്ന് പറഞ്ഞ കര്‍ദ്ദിനാള്‍, സാഹചര്യം മുതലെടുത്ത് തീവ്രവാദികള്‍ മധ്യപൂവ്വേഷ്യയിലെ ക്രൈസ്തവ സാന്നിധ്യം തുടച്ചുനീക്കുവാന്‍ ശ്രമിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. സമാധാനത്തോടും, സുസ്ഥിരതയോടും, അന്തസ്സോടും കൂടി ജീവിക്കുവാനുള്ള സ്വപ്നമാണ് ഇറാഖി ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്ക് പങ്കുവെക്കുവാനുള്ളത്. രാഷ്ട്രീയവും മതവും, സഭയും തമ്മിലുള്ള വിഭജനമാണ് ഈ സ്വപ്നം സാക്ഷാല്‍ക്കരിക്കുവാന്‍ വേണ്ട പ്രധാന കാര്യം. ഇതിനായി അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായവും കര്‍ദ്ദിനാള്‍ അഭ്യര്‍ത്ഥിച്ചു. മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യാനികള്‍ക്ക് ഹംഗറി സഭയും, സര്‍ക്കാരും നല്‍കിയ സഹായങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട്, ഈ സഹായം കൊണ്ട് നിനവേ താഴ്വരയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തകര്‍ത്ത ഗ്രാമങ്ങളുടെ പുനര്‍നിര്‍മ്മാണത്തിന് ഉപകാരപ്രദമാകുമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ക്രിസ്തീയതയുടെ വേരുകള്‍ കാത്തുസൂക്ഷിക്കുന്ന സമൂഹങ്ങളാണ് മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യാനികള്‍. അവരുടെ സാന്നിധ്യം അവിടെ തുടരേണ്ടത് ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളുടെ കൂടി ആവശ്യമാണ്. “ആരംഭം മുതല്‍ പേര്‍ഷ്യക്കാരാലും, അറബികളാലും, മംഗോളിയക്കാരാലും, തുര്‍ക്കികളാലും, സമീപകാലത്ത് ഇസ്ലാമിക് സ്റ്റേറ്റ്, അല്‍-ക്വയ്ദ തുടങ്ങിയ ഇസ്ലാമിക തീവ്രവാദികളാലും പീഡിപ്പിക്കപ്പെട്ട കല്‍ദായ സഭയുടെ മഹത്വം അതിന്റെ രക്തസാക്ഷിത്വത്തിലാണെന്നും കര്‍ദ്ദിനാള്‍ സാകോ പ്രസ്താവിച്ചു. മാര്‍ച്ച് മാസത്തിലെ ഫ്രാന്‍സിസ് പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തിന്റെ സ്വാധീനം തെരുവുകളില്‍ പോലും കാണുവാന്‍ കഴിയും. പാപ്പയുടെ സന്ദര്‍ശനത്തിന് ശേഷം ഇറാഖിലെ മുസ്ലീങ്ങളും ക്രിസ്ത്യാനികളും പരസ്പര ബഹുമാനത്തോടെയാണ് നോക്കിക്കാണുന്നതെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-09-21:56:25.jpg
Keywords: ഇറാഖ
Content:
17199
Category: 9
Sub Category:
Heading: അഭിവന്ദ്യ പിതാക്കന്മാരുടെ ആശീർവ്വാദമേറ്റുവാങ്ങി ബെഥേലിൽ നാളെ സെഹിയോൻ യുകെ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ
Content: ആത്മാക്കളെ നേടാൻ ആത്മാവിൽ ജ്വലിച്ച് ബർമിങ്ഹാം ബെഥേൽ സെന്റർ . അഭിവന്ദ്യ പിതാക്കന്മാരായ ബർമിങ്ഹാം അതിരൂപത ആർച്ച് ബിഷപ്പ് ബർണാഡ് ലോങ്‌ലി , ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് മാർ. ജോസഫ് സ്രാമ്പിക്കൽ , സീറോ മലങ്കര സഭ യുടെ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് യൂഹനാൻ മാർ തിയഡോഷ്യസ് എന്നിവരുടെ അനുഗ്രഹാശ്ശിസുകളോടെ കോവിഡ് മഹാമാരിക്കുശേഷമുള്ള ആദ്യത്തെ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ നാളെ ബർമിങ്ഹാം ബെഥേൽ കൺവെൻഷൻ സെന്റെറിൽ മുൻപെന്നപോലെ വൻ ഒരുക്കങ്ങളോടെയും ജനപങ്കാളിത്തത്തോടെയും നടക്കുന്നു. വിവിധ ദേശങ്ങളിൽ നിന്നും വിശ്വാസികൾ കൊച്ചുകളിലും മാറ്റുവാഹനങ്ങളിലുമായി നാളെ കൺവെൻഷൻ സെന്റെറിൽ എത്തിച്ചേരും . എന്നാൽ ദിവസങ്ങൾക്കുമുമ്പേ ബെഥേലിലെ മുഴുവൻ സീറ്റുകളിലേക്കും മുൻകൂട്ടിയുള്ള ബുക്കിങ് പൂർത്തിയായതിനാൽ മറ്റുള്ളവർക്കായി ശുശ്രൂഷകൾ ലൈവ് ആയി ടെലികാസ്റ്റ് ചെയ്യുന്നതായിരിക്കും. സെഹിയോൻ വെബ് സൈറ്റ് , യൂട്യൂബ് , ഫേസ്ബുക് പേജുകളിൽ കൺവെൻഷൻ ലൈവ് ആയി കാണാവുന്നതാണ്. ലോക സുവിശേഷവത്ക്കരണം മലയാളികളിലൂടെയെന്ന അലിഖിത വചനത്തിന് അടിവരയിട്ടുകൊണ്ട് , സെഹിയോൻ മിനിസ്ട്രിയുടെ സ്ഥാപകൻ റവ. ഫാ. സേവ്യർ ഖാൻ വട്ടായിലച്ചന്റെ ശുശ്രൂഷകളുടെ തുടർച്ചയായി യൂറോപ്പ് കേന്ദ്രീകരിച്ച് യുകെ യിൽ 2009 ൽ റവ.ഫാ. സോജി ഓലിക്കൽ തുടക്കമിട്ട രണ്ടാം ശനിയാഴ്ച്ച കാത്തലിക് ബൈബിൾ കൺവെൻഷൻ പരിശുദ്ധാത്മ അഭിഷേകത്താൽ അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയും അതുവഴി ജീവിത നവീകരണവും സാധ്യമാക്കി അനേകരെ ദൈവികതയിലേക്ക് ഇന്നും നയിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ യുകെ യിലും യൂറോപ്പിലും പാരമ്പര്യ ക്രൈസ്തവ വിശ്വാസത്തെ തലമുറകളിലൂടെ വളർത്തിയെടുക്കുകയും അതുവഴി സഭയുടെ വളർച്ചയിലും നിത്യേന ഭാഗഭാക്കായിക്കൊണ്ടിരിക്കുകയുമാണ്. അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, മാർ റാഫേൽ തട്ടിൽ, മാർ ജോസഫ് സ്രാമ്പിക്കൽ, തുടങ്ങി അനവധി ബിഷപ്പുമാരും ഫാ. ജോർജ് പനക്കൽ , ഫാ. സേവ്യർ ഖാൻ വട്ടായിൽ , ഫാ. ഡൊമനിക് വാളന്മനാൽ, തുടങ്ങിയ നിരവധി വചന പ്രഘോഷകരും സന്തോഷ് കരുമത്ര , ഡോ. ജോൺ ഡി , സന്തോഷ് ടി , റെജി കൊട്ടാരം , സാബു ആറുതൊട്ടി. തുടങ്ങിയ നിരവധി അൽമായ ശുശ്രൂഷകരും ഇതിനോടകം ഈ കൺവെൻഷനിൽ ശുശ്രൂഷകൾ നയിച്ചിട്ടുണ്ട് . കർദ്ദിനാൾ മാർ ക്ളീമീസ് കത്തോലിക്കാ ബാവ , ഫാ. ഡാനിയേൽ പൂവണ്ണത്തിൽ എന്നിവരും സെഹിയോനിൽ ശുശ്രൂഷകളിൽ പങ്കെടുത്തിട്ടുണ്ട്. ലോക്ഡൗണിൽ ഓൺലൈനിലായിരുന്നു ഇതുവരെയും കൺവെൻഷൻ നടത്തപ്പെട്ടത്. സവിശേഷമായ യൂറോപ്യൻ സംസ്കാരത്തിൽ യേശുവിനെ രക്ഷകനും നാഥനുമായി ആയിരങ്ങൾ കണ്ടെത്തുവാൻ ഇടയാക്കിയ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ വീണ്ടും ബെഥേലിൽ നടക്കുമ്പോൾ അതിനായി മാധ്യസ്ഥം തേടി യുകെ യുടെ വിവിധ ദേശങ്ങളിൽ നടന്നുവന്ന പ്രാർത്ഥനാപൂർവ്വമായ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ് . കൺവെൻഷനൊരുക്കമായുള്ള പ്രത്യേക കാലെബ് ശുശ്രൂഷ ബർമിംഗ്ഹാമിൽ നടന്നു . കോച്ചുകളിലും മറ്റ് വാഹനങ്ങളിലുമായി വിവിധ ഭാഷാ ദേശക്കാരായ അനേകർ എത്തിച്ചേരുന്ന കൺവെൻഷൻ പ്രശസ്‌ത വചന പ്രഘോഷകനും ധ്യാന ഗുരുവുമായ സെഹിയോൻ യുകെയുടെ ആത്മീയ പിതാവ് റവ.ഫാ. ഷൈജു നടുവത്താനിയിൽ നയിക്കും . മോൺസിഞ്ഞോർ മാർക്ക് ക്രിസ്പ് , ബ്രദർ ജോസ് കുര്യാക്കോസ് എന്നിവരും ഇംഗ്ളീഷിലും മലയാളത്തിലുമുള്ള ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും കൺവെൻഷനിൽ ഉണ്ടായിരിക്കും. കുമ്പസാരം , സ്പിരിച്വൽ ഷെയറിംങ് , എന്നിവയും മലയാളം , ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ നടക്കുന്നതാണ്അ. ത്ഭുതകരമായ വിടുതലും ജീവിത നവീകരണവും രോഗശാന്തിയും സംഭവിച്ചുകൊണ്ടിരിക്കുന്ന , രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന , വി. കുർബാന,വചന പ്രഘോഷണം,ദിവ്യ കാരുണ്യ ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനേപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് > ജോൺസൺ +44 7506 810177 > അനീഷ് 07760 254700 >> ബിജുമോൻ മാത്യു 07515 368239 >>> യുകെ യിലെ വിവിധ ദേശങ്ങളിൽ നിന്നായി കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിരിക്കുന്ന കോച്ചുകളെയും മറ്റ് വാഹനങ്ങളെപ്പറ്റിയുമുള്ള വിവരങ്ങൾക്ക്: >> ബിജു എബ്രഹാം 07859 890267 >> ജോബി ഫ്രാൻസിസ് 07588 809478
Image: /content_image/Events/Events-2021-09-10-09:29:36.jpg
Keywords: രണ്ടാം
Category: 9
Sub Category:
Heading: അഭിവന്ദ്യ പിതാക്കന്മാരുടെ ആശീർവ്വാദമേറ്റുവാങ്ങി ബെഥേലിൽ നാളെ സെഹിയോൻ യുകെ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ
Content: ആത്മാക്കളെ നേടാൻ ആത്മാവിൽ ജ്വലിച്ച് ബർമിങ്ഹാം ബെഥേൽ സെന്റർ . അഭിവന്ദ്യ പിതാക്കന്മാരായ ബർമിങ്ഹാം അതിരൂപത ആർച്ച് ബിഷപ്പ് ബർണാഡ് ലോങ്‌ലി , ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് മാർ. ജോസഫ് സ്രാമ്പിക്കൽ , സീറോ മലങ്കര സഭ യുടെ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് യൂഹനാൻ മാർ തിയഡോഷ്യസ് എന്നിവരുടെ അനുഗ്രഹാശ്ശിസുകളോടെ കോവിഡ് മഹാമാരിക്കുശേഷമുള്ള ആദ്യത്തെ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ നാളെ ബർമിങ്ഹാം ബെഥേൽ കൺവെൻഷൻ സെന്റെറിൽ മുൻപെന്നപോലെ വൻ ഒരുക്കങ്ങളോടെയും ജനപങ്കാളിത്തത്തോടെയും നടക്കുന്നു. വിവിധ ദേശങ്ങളിൽ നിന്നും വിശ്വാസികൾ കൊച്ചുകളിലും മാറ്റുവാഹനങ്ങളിലുമായി നാളെ കൺവെൻഷൻ സെന്റെറിൽ എത്തിച്ചേരും . എന്നാൽ ദിവസങ്ങൾക്കുമുമ്പേ ബെഥേലിലെ മുഴുവൻ സീറ്റുകളിലേക്കും മുൻകൂട്ടിയുള്ള ബുക്കിങ് പൂർത്തിയായതിനാൽ മറ്റുള്ളവർക്കായി ശുശ്രൂഷകൾ ലൈവ് ആയി ടെലികാസ്റ്റ് ചെയ്യുന്നതായിരിക്കും. സെഹിയോൻ വെബ് സൈറ്റ് , യൂട്യൂബ് , ഫേസ്ബുക് പേജുകളിൽ കൺവെൻഷൻ ലൈവ് ആയി കാണാവുന്നതാണ്. ലോക സുവിശേഷവത്ക്കരണം മലയാളികളിലൂടെയെന്ന അലിഖിത വചനത്തിന് അടിവരയിട്ടുകൊണ്ട് , സെഹിയോൻ മിനിസ്ട്രിയുടെ സ്ഥാപകൻ റവ. ഫാ. സേവ്യർ ഖാൻ വട്ടായിലച്ചന്റെ ശുശ്രൂഷകളുടെ തുടർച്ചയായി യൂറോപ്പ് കേന്ദ്രീകരിച്ച് യുകെ യിൽ 2009 ൽ റവ.ഫാ. സോജി ഓലിക്കൽ തുടക്കമിട്ട രണ്ടാം ശനിയാഴ്ച്ച കാത്തലിക് ബൈബിൾ കൺവെൻഷൻ പരിശുദ്ധാത്മ അഭിഷേകത്താൽ അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയും അതുവഴി ജീവിത നവീകരണവും സാധ്യമാക്കി അനേകരെ ദൈവികതയിലേക്ക് ഇന്നും നയിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ യുകെ യിലും യൂറോപ്പിലും പാരമ്പര്യ ക്രൈസ്തവ വിശ്വാസത്തെ തലമുറകളിലൂടെ വളർത്തിയെടുക്കുകയും അതുവഴി സഭയുടെ വളർച്ചയിലും നിത്യേന ഭാഗഭാക്കായിക്കൊണ്ടിരിക്കുകയുമാണ്. അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, മാർ റാഫേൽ തട്ടിൽ, മാർ ജോസഫ് സ്രാമ്പിക്കൽ, തുടങ്ങി അനവധി ബിഷപ്പുമാരും ഫാ. ജോർജ് പനക്കൽ , ഫാ. സേവ്യർ ഖാൻ വട്ടായിൽ , ഫാ. ഡൊമനിക് വാളന്മനാൽ, തുടങ്ങിയ നിരവധി വചന പ്രഘോഷകരും സന്തോഷ് കരുമത്ര , ഡോ. ജോൺ ഡി , സന്തോഷ് ടി , റെജി കൊട്ടാരം , സാബു ആറുതൊട്ടി. തുടങ്ങിയ നിരവധി അൽമായ ശുശ്രൂഷകരും ഇതിനോടകം ഈ കൺവെൻഷനിൽ ശുശ്രൂഷകൾ നയിച്ചിട്ടുണ്ട് . കർദ്ദിനാൾ മാർ ക്ളീമീസ് കത്തോലിക്കാ ബാവ , ഫാ. ഡാനിയേൽ പൂവണ്ണത്തിൽ എന്നിവരും സെഹിയോനിൽ ശുശ്രൂഷകളിൽ പങ്കെടുത്തിട്ടുണ്ട്. ലോക്ഡൗണിൽ ഓൺലൈനിലായിരുന്നു ഇതുവരെയും കൺവെൻഷൻ നടത്തപ്പെട്ടത്. സവിശേഷമായ യൂറോപ്യൻ സംസ്കാരത്തിൽ യേശുവിനെ രക്ഷകനും നാഥനുമായി ആയിരങ്ങൾ കണ്ടെത്തുവാൻ ഇടയാക്കിയ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ വീണ്ടും ബെഥേലിൽ നടക്കുമ്പോൾ അതിനായി മാധ്യസ്ഥം തേടി യുകെ യുടെ വിവിധ ദേശങ്ങളിൽ നടന്നുവന്ന പ്രാർത്ഥനാപൂർവ്വമായ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ് . കൺവെൻഷനൊരുക്കമായുള്ള പ്രത്യേക കാലെബ് ശുശ്രൂഷ ബർമിംഗ്ഹാമിൽ നടന്നു . കോച്ചുകളിലും മറ്റ് വാഹനങ്ങളിലുമായി വിവിധ ഭാഷാ ദേശക്കാരായ അനേകർ എത്തിച്ചേരുന്ന കൺവെൻഷൻ പ്രശസ്‌ത വചന പ്രഘോഷകനും ധ്യാന ഗുരുവുമായ സെഹിയോൻ യുകെയുടെ ആത്മീയ പിതാവ് റവ.ഫാ. ഷൈജു നടുവത്താനിയിൽ നയിക്കും . മോൺസിഞ്ഞോർ മാർക്ക് ക്രിസ്പ് , ബ്രദർ ജോസ് കുര്യാക്കോസ് എന്നിവരും ഇംഗ്ളീഷിലും മലയാളത്തിലുമുള്ള ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും കൺവെൻഷനിൽ ഉണ്ടായിരിക്കും. കുമ്പസാരം , സ്പിരിച്വൽ ഷെയറിംങ് , എന്നിവയും മലയാളം , ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ നടക്കുന്നതാണ്അ. ത്ഭുതകരമായ വിടുതലും ജീവിത നവീകരണവും രോഗശാന്തിയും സംഭവിച്ചുകൊണ്ടിരിക്കുന്ന , രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന , വി. കുർബാന,വചന പ്രഘോഷണം,ദിവ്യ കാരുണ്യ ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനേപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് > ജോൺസൺ +44 7506 810177 > അനീഷ് 07760 254700 >> ബിജുമോൻ മാത്യു 07515 368239 >>> യുകെ യിലെ വിവിധ ദേശങ്ങളിൽ നിന്നായി കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിരിക്കുന്ന കോച്ചുകളെയും മറ്റ് വാഹനങ്ങളെപ്പറ്റിയുമുള്ള വിവരങ്ങൾക്ക്: >> ബിജു എബ്രഹാം 07859 890267 >> ജോബി ഫ്രാൻസിസ് 07588 809478
Image: /content_image/Events/Events-2021-09-10-09:29:36.jpg
Keywords: രണ്ടാം
Content:
17200
Category: 1
Sub Category:
Heading: ഫാ. മാത്യു വട്ടമറ്റത്തിനും ക്ലരീഷ്യൻ നേതൃനിരയ്ക്കും അഭിനന്ദനവും ആശംസയും അറിയിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: മൂവായിരത്തോളം അംഗങ്ങളുള്ള ക്ലരീഷ്യൻ സമൂഹത്തിന്റെ സുപ്പീരിയർ ജനറലായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മലയാളി വൈദികന്‍ ഫാ. മാത്യു വട്ടമറ്റത്തിനും നേതൃനിരയ്ക്കും അഭിനന്ദനവും ആശംസകളുമായി ഫ്രാന്‍സിസ് പാപ്പ. മിഷ്ണറിമാർ എന്ന നിലയിൽ എല്ലാവരോടും, പ്രത്യേകിച്ച് പാവപ്പെട്ടവരോട് സുവിശേഷം അറിയിക്കാനും, രക്ഷനൽകുന്ന സന്ദേശത്തിന്റെ ദാഹമുള്ളവർക്ക് അത് നൽകാനും പരിശുദ്ധാത്മാവ് നിങ്ങളോടൊപ്പം ഉണ്ടാകട്ടെയെന്നും പാപ്പ ആശംസിച്ചു. നിങ്ങളുടെ ഒരുമിച്ചുചേരലിൽ, ക്രിസ്തുവിൽ വേരൂന്നി മുന്നോട്ട് പോകാൻ സാധിക്കട്ടെ. വിശുദ്ധ ഗ്രന്ഥത്തിൽ പഴയനിയമത്തിലെ ജോബിനെപ്പോലെ ദൈവത്തെ കണ്ടറിഞ്ഞും (ജോബ് 42,5) സുഹൃത്തുക്കളെപ്പോലെ ദൈവത്തോട് മുഖാഭിമുഖം കണ്ടും (പുറപ്പാട് 33:11) സംസാരിക്കാൻ തക്ക പ്രാർത്ഥനയുടെയും ധ്യാനാത്മകതയുടെയും ജീവിതം നിങ്ങൾക്കുണ്ടാകട്ടെ. അതുവഴി നിങ്ങൾക്ക് ക്രിസ്തുവാകുന്ന ദർപ്പണത്തെ ധ്യാനിക്കാനും, സ്വയം പരിവർത്തനം നടത്താനും മറ്റുള്ളവർക്ക് പരിവർത്തനത്തിന് സഹായിക്കാൻ തക്കവിധം ഒരു ദർപ്പണസദൃശ്യമായ ജീവിതം ഉണ്ടാകാനും സാധിക്കട്ടെ. സുദീർഘമായ തന്റെ സന്ദേശത്തിന്റെ അവസാനം, ക്ലരീഷ്യൻ സമൂഹത്തിന്റെ ഇത്രയും നാളത്തെ പ്രേക്ഷിതപ്രവർത്തനങ്ങൾക്കും സമർപ്പിതജീവിതത്തിനും നന്ദി അറിയിച്ച പാപ്പ, പരിശുദ്ധാത്മാവ് മഹനീയമായ പ്രവർത്തിയിൽ നയിക്കട്ടെയെന്ന് ആശംസിച്ചു. തനിക്കുവേണ്ടി പ്രാർത്ഥന യാചിക്കുകയും ചെയ്തു. 2015 മുതൽ ക്ലരീഷ്യൻ സമൂഹത്തിന്റെ സുപ്പീരിയർ ജനറലായി സേവനമനുഷ്‌ഠിച്ചുപോന്ന ഫാ. മാത്യു വട്ടമറ്റം കഴിഞ്ഞ സെപ്റ്റംബർ 5-നാണ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. പാലാ രൂപതയിലെ കളത്തൂര്‍ സെന്‍റ് മേരീസ് ഇടവകാംഗമായ ഫാ. വട്ടമറ്റം ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ ഏഷ്യക്കാരനാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-10-10:01:29.jpg
Keywords: ക്ലരീ
Category: 1
Sub Category:
Heading: ഫാ. മാത്യു വട്ടമറ്റത്തിനും ക്ലരീഷ്യൻ നേതൃനിരയ്ക്കും അഭിനന്ദനവും ആശംസയും അറിയിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: മൂവായിരത്തോളം അംഗങ്ങളുള്ള ക്ലരീഷ്യൻ സമൂഹത്തിന്റെ സുപ്പീരിയർ ജനറലായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മലയാളി വൈദികന്‍ ഫാ. മാത്യു വട്ടമറ്റത്തിനും നേതൃനിരയ്ക്കും അഭിനന്ദനവും ആശംസകളുമായി ഫ്രാന്‍സിസ് പാപ്പ. മിഷ്ണറിമാർ എന്ന നിലയിൽ എല്ലാവരോടും, പ്രത്യേകിച്ച് പാവപ്പെട്ടവരോട് സുവിശേഷം അറിയിക്കാനും, രക്ഷനൽകുന്ന സന്ദേശത്തിന്റെ ദാഹമുള്ളവർക്ക് അത് നൽകാനും പരിശുദ്ധാത്മാവ് നിങ്ങളോടൊപ്പം ഉണ്ടാകട്ടെയെന്നും പാപ്പ ആശംസിച്ചു. നിങ്ങളുടെ ഒരുമിച്ചുചേരലിൽ, ക്രിസ്തുവിൽ വേരൂന്നി മുന്നോട്ട് പോകാൻ സാധിക്കട്ടെ. വിശുദ്ധ ഗ്രന്ഥത്തിൽ പഴയനിയമത്തിലെ ജോബിനെപ്പോലെ ദൈവത്തെ കണ്ടറിഞ്ഞും (ജോബ് 42,5) സുഹൃത്തുക്കളെപ്പോലെ ദൈവത്തോട് മുഖാഭിമുഖം കണ്ടും (പുറപ്പാട് 33:11) സംസാരിക്കാൻ തക്ക പ്രാർത്ഥനയുടെയും ധ്യാനാത്മകതയുടെയും ജീവിതം നിങ്ങൾക്കുണ്ടാകട്ടെ. അതുവഴി നിങ്ങൾക്ക് ക്രിസ്തുവാകുന്ന ദർപ്പണത്തെ ധ്യാനിക്കാനും, സ്വയം പരിവർത്തനം നടത്താനും മറ്റുള്ളവർക്ക് പരിവർത്തനത്തിന് സഹായിക്കാൻ തക്കവിധം ഒരു ദർപ്പണസദൃശ്യമായ ജീവിതം ഉണ്ടാകാനും സാധിക്കട്ടെ. സുദീർഘമായ തന്റെ സന്ദേശത്തിന്റെ അവസാനം, ക്ലരീഷ്യൻ സമൂഹത്തിന്റെ ഇത്രയും നാളത്തെ പ്രേക്ഷിതപ്രവർത്തനങ്ങൾക്കും സമർപ്പിതജീവിതത്തിനും നന്ദി അറിയിച്ച പാപ്പ, പരിശുദ്ധാത്മാവ് മഹനീയമായ പ്രവർത്തിയിൽ നയിക്കട്ടെയെന്ന് ആശംസിച്ചു. തനിക്കുവേണ്ടി പ്രാർത്ഥന യാചിക്കുകയും ചെയ്തു. 2015 മുതൽ ക്ലരീഷ്യൻ സമൂഹത്തിന്റെ സുപ്പീരിയർ ജനറലായി സേവനമനുഷ്‌ഠിച്ചുപോന്ന ഫാ. മാത്യു വട്ടമറ്റം കഴിഞ്ഞ സെപ്റ്റംബർ 5-നാണ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. പാലാ രൂപതയിലെ കളത്തൂര്‍ സെന്‍റ് മേരീസ് ഇടവകാംഗമായ ഫാ. വട്ടമറ്റം ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ ഏഷ്യക്കാരനാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-10-10:01:29.jpg
Keywords: ക്ലരീ
Content:
17201
Category: 1
Sub Category:
Heading: ചൈനയുടെയും വത്തിക്കാന്റെയും സംയുക്ത അംഗീകാരത്തോടെ വുഹാനില്‍ മെത്രാന്റെ സ്ഥാനാരോഹണം
Content: വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസിന്റെ ഉത്തഭാവ കേന്ദ്രമായ ചൈനീസ് പ്രവിശ്യയായ വുഹാനിൽ ഭരണകൂടത്തിന്റെയും ഫ്രാന്‍സിസ് പാപ്പയുടെയും അംഗീകാരത്തോടെ നിയമിതനായ ഫ്രാൻസെസ്‌കോ കുയി ക്വിങ്കിയുടെ സ്ഥാനാരോഹണം നടന്നു. പരിശുദ്ധ സിംഹാസനവും ചൈനയും തമ്മിൽ മെത്രാന്മാരുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൈക്കൊണ്ട ഉടമ്പടിയുടെ ഭാഗമായി നിയമിക്കപ്പെട്ട ആറാമത്തെ മെത്രാനാണ് ബിഷപ്പ് ക്വിങ്കി. ജൂൺ 23നു നിയമിതനായ അദ്ദേഹം സെപ്റ്റംബർ 8 ബുധനാഴ്ച പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാള്‍ ദിനത്തിലാണ് മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടത്. ദശാബ്ദങ്ങളായി ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനും, വത്തിക്കാനെ അംഗീകരിക്കുന്ന സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഭൂഗര്‍ഭ സഭയുമായി ചൈനീസ് കത്തോലിക്ക സഭ വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഇരു സഭകളേയും യോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, 2018 സെപ്റ്റംബർ 22 ന് ബെയ്‌ജിങ്ങിൽവെച്ചാണ് മെത്രാന്മാരുടെ നിയമനം സംയുക്തമായി അംഗീകരിക്കുന്ന രണ്ടു വർഷത്തേക്ക് നീളുന്ന ആദ്യ താത്കാലിക കരാർ ഇരുകൂട്ടരും ഒപ്പിട്ടത്. ഇതിനുശേഷം 2020-ൽ വീണ്ടും രണ്ടുവർഷത്തേക്ക് ഉടമ്പടി പുതുക്കിയിരിന്നു. മെത്രാന്മാരുടെ നിയമനം അടക്കമുള്ള വിഷയങ്ങള്‍ കരാറില്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും, നിരവധി ക്രൈസ്തവ ദേവാലയങ്ങളാണ് അതിനു ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം അടച്ചുപൂട്ടിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-10-10:59:36.jpg
Keywords: ചൈന, വത്തിക്കാ
Category: 1
Sub Category:
Heading: ചൈനയുടെയും വത്തിക്കാന്റെയും സംയുക്ത അംഗീകാരത്തോടെ വുഹാനില്‍ മെത്രാന്റെ സ്ഥാനാരോഹണം
Content: വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസിന്റെ ഉത്തഭാവ കേന്ദ്രമായ ചൈനീസ് പ്രവിശ്യയായ വുഹാനിൽ ഭരണകൂടത്തിന്റെയും ഫ്രാന്‍സിസ് പാപ്പയുടെയും അംഗീകാരത്തോടെ നിയമിതനായ ഫ്രാൻസെസ്‌കോ കുയി ക്വിങ്കിയുടെ സ്ഥാനാരോഹണം നടന്നു. പരിശുദ്ധ സിംഹാസനവും ചൈനയും തമ്മിൽ മെത്രാന്മാരുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൈക്കൊണ്ട ഉടമ്പടിയുടെ ഭാഗമായി നിയമിക്കപ്പെട്ട ആറാമത്തെ മെത്രാനാണ് ബിഷപ്പ് ക്വിങ്കി. ജൂൺ 23നു നിയമിതനായ അദ്ദേഹം സെപ്റ്റംബർ 8 ബുധനാഴ്ച പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാള്‍ ദിനത്തിലാണ് മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടത്. ദശാബ്ദങ്ങളായി ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനും, വത്തിക്കാനെ അംഗീകരിക്കുന്ന സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഭൂഗര്‍ഭ സഭയുമായി ചൈനീസ് കത്തോലിക്ക സഭ വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഇരു സഭകളേയും യോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, 2018 സെപ്റ്റംബർ 22 ന് ബെയ്‌ജിങ്ങിൽവെച്ചാണ് മെത്രാന്മാരുടെ നിയമനം സംയുക്തമായി അംഗീകരിക്കുന്ന രണ്ടു വർഷത്തേക്ക് നീളുന്ന ആദ്യ താത്കാലിക കരാർ ഇരുകൂട്ടരും ഒപ്പിട്ടത്. ഇതിനുശേഷം 2020-ൽ വീണ്ടും രണ്ടുവർഷത്തേക്ക് ഉടമ്പടി പുതുക്കിയിരിന്നു. മെത്രാന്മാരുടെ നിയമനം അടക്കമുള്ള വിഷയങ്ങള്‍ കരാറില്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും, നിരവധി ക്രൈസ്തവ ദേവാലയങ്ങളാണ് അതിനു ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം അടച്ചുപൂട്ടിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-10-10:59:36.jpg
Keywords: ചൈന, വത്തിക്കാ
Content:
17202
Category: 24
Sub Category:
Heading: Narco Terrorism കേരളത്തില്‍: കെസിബിസി ജാഗ്രത ന്യൂസ് കഴിഞ്ഞ നവംബറിൽ പ്രസിദ്ധീകരിച്ച ലേഖനം
Content: മയക്കുമരുന്നില്‍ നിന്ന് വെടിമരുന്നിലേക്ക് ഏറെ ദൂരമില്ല എന്ന ഉള്‍ക്കാഴ്ചയില്‍ നിന്നാവണം നാര്‍ക്കോ ടെററിസം എന്ന പദം രൂപം കൊണ്ടത്. മയക്കുമരുന്ന് കച്ചവടത്തെ തീവ്രവാദസംഘടനകള്‍ ധനസമ്പാദനത്തിനുള്ള മാര്‍ഗ്ഗമായി കാണുന്നു എന്ന തിരിച്ചറിവിന്‍റെ ഭാഗമായിരുന്നു അത്. ഈ ബോധ്യം അമേരിക്കയടക്കം അനേകം വികസിത രാജ്യങ്ങളുടെ കുറ്റാന്വേഷണസംഘങ്ങള്‍ക്കും ഭരണനേതൃത്വത്തിനും ലഭിക്കുകയും അവര്‍ ഒന്നു ചേര്‍ന്ന് തങ്ങളുടെ ദേശത്തെ രാജ്യദ്രോഹികളില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമം ആരംഭിക്കുകയും ചെയ്തത് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. അതേസമയം നാടിനെ സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട, അതിനായി തയ്യാറായി ഇറങ്ങിത്തിരിച്ചവര്‍ തന്നെ കേരളമെന്ന ചെറിയ സംസ്ഥാനത്തെ ഭീകരവാദികളുടെ കൈകളിലേല്‍പ്പിക്കാന്‍ ഈ അവിശുദ്ധ ചേരിയുടെ വക്താക്കളും പ്രചാരകരും വില്പനക്കാരുമായി പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഇക്കാലത്ത് നമ്മുടെ നാട് അഭിമുഖീകരിക്കുന്ന ഭീകരവാദം എന്തെന്ന ദര്‍ശനത്തെ മുന്‍നിര്‍ത്തിയുള്ള അവലോകനമാണ് ഈ ലേഖനം. #{blue->none->b-> അന്താരാഷ്ട്ര സമൂഹത്തിന്‍റെ തിരിച്ചറിവുകള്‍ }# നാര്‍ക്കോ-ടെററിസം സംബന്ധിച്ച ആഗോളപ്രതിഭാസങ്ങളെ വിലയിരുത്താനും ചെറുക്കാനും 2003 മെയ് 20ന് ഒത്തു കൂടിയ അമേരിക്കന്‍ സെനറ്റ് സമ്മേളനത്തില്‍ ഇപ്പോഴത്തെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന്‍ നല്‍കിയ ആദ്യ സന്ദേശത്തില്‍ ഇപ്രകാരം പറഞ്ഞു, ലോകത്തിലെ ഏറ്റവും വലിയ ഓപിയം ഉല്‍പാദകരായി ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ അഫ്ഗാനിസ്ഥാന്‍ മാറാന്‍ പോകുന്നു. കഴിഞ്ഞ വര്‍ഷം അഫ്ഗാനിസ്ഥാനില്‍ 3,400 ടണ്‍ കറുപ്പ് ഉത്പാദിപ്പിക്കപ്പെട്ടു. ഇതില്‍ നിന്ന് കള്ളക്കടത്ത്കാര്‍ക്കും കൃഷിചെയ്തവര്‍ക്കും ലഭിച്ചത് 2.5 ബില്യണ്‍ ഡോളറായിരുന്നു, 2002 ല്‍ ആഗോള സമൂഹം അഫ്ഗാനിസ്ഥാന് നല്‍കിയ സാമ്പത്തിക സഹായത്തിന്‍റെ ഇരട്ടിയിലധികമാണ് ഈ തുക. അദ്ദേഹത്തിന്‍റെ പ്രസംഗം അവസാനിച്ചത് ഈ വാക്കുകളോടെയാണ്, ഭീതിതമായ വിനാശകരമായ ആക്രമണങ്ങള്‍ മാനവരാശിക്കെതിരെ സൃഷ്ടിക്കാന്‍ മയക്കുമരുന്ന് കച്ചവടത്തിലൂടെ അല്‍ഖ്വയ്ദയ്ക്ക് ഇന്ന് സാധിക്കും. അതിനാല്‍ തീവ്രവാദത്തെ ചെറുക്കുന്നതിനുള്ള ശ്രമങ്ങളോടൊപ്പം തീവ്രവാദത്തെ പരിപോഷിപ്പിക്കുന്ന മയക്കുമരുന്ന് കടത്തിനെയും ചെറുക്കാന്‍ ശ്രമങ്ങള്‍ നടത്താതിരിക്കുന്നത് മഠയത്തരമാണ്. #{blue->none->b->നാര്‍ക്കോ-തീവ്രവാദം അഥവാ നാര്‍ക്കോ-ടെററിസം }# നാര്‍ക്കോ-ടെററിസം എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1983ല്‍ പെറു പ്രസിഡന്‍റ് ആയിരുന്ന ഫെര്‍ണാന്‍ഡോ ബെലൗന്ദേ ടെറി ആണ്. പെറുവിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയായ സെന്തേരോ ലൂമിനോസോയുടെ മയക്കുമരുന്ന് മാഫിയാ പ്രവര്‍ത്തനങ്ങളും കുറ്റകൃത്യങ്ങളും യുവാക്കള്‍ക്കിടയില്‍ അക്രമങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും പ്രവണത സൃഷ്ടിക്കുന്നു എന്നതിനാല്‍, അവര്‍ ചെയ്യുന്നത് ദേശവിരുദ്ധപ്രവര്‍ത്തനമാണെന്ന് ജനത്തെ ബോധ്യപ്പെടുത്താനാണ് അദ്ദേഹം ഇപ്രകാരം ചെയ്തത്. പിന്നീട് അമേരിക്കന്‍ രഹസ്യാന്വേഷകര്‍ തീവ്രവാദത്തിനെതിരെയുള്ള യുദ്ധം മയക്കുമരുന്ന് കള്ളക്കടത്തിനെതിരെയുമുള്ള യുദ്ധമാണെന്ന് തിരിച്ചറിഞ്ഞു. 2001 സെപ്തംബര്‍ 11 - ലെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തില്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് മയക്കുമരുന്ന് കള്ളക്കടത്ത് സംഘങ്ങളും സാമ്പത്തികസഹായം നല്‍കുന്നുണ്ടെന്ന വിവരം ലഭിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്നും വന്‍തോതില്‍ എത്തിച്ചേരുന്ന ഹെറോയിനും കറുപ്പും തീവ്രവാദി സംഘങ്ങള്‍ക്ക് വലിയ സാമ്പത്തിക നേട്ടം നല്‍കുന്നുണ്ട് എന്നും അവര്‍ കണ്ടെത്തി. #{blue->none->b->ഹാന്ദ്വാര മയക്കുമരുന്ന് കേസ് }# 2020 ജൂണ്‍ 11 - ന് വടക്കന്‍ കാശ്മീരിലെ ഹാന്ദ്വാര ടൗണില്‍ രജിസ്ട്രേഷന്‍ നമ്പര്‍ ഇല്ലാതിരുന്ന ഒരു കാറില്‍ നിന്ന് പരിശോധനയ്ക്കിടയില്‍ 6 കിലോയോളം ഹെറോയിനും 25 ലക്ഷത്തോളം രൂപയും പോലീസ് കണ്ടെത്തി. തുടര്‍ന്ന്, അബ്ദുല്‍ മോമിന്‍ പീര്‍ എന്ന കാര്‍ ഡ്രൈവറുടെ ബന്ധങ്ങള്‍ അന്വേഷിച്ച പോലീസ് അയാളുടെ അമ്മായപ്പന്‍ ഇഫ്തിക്കര്‍ അന്ദ്രാബിയെയും സഹോദരന്‍ ഇസ്ലാം ഉല്‍ ഹഖിനെയും അറസ്റ്റ് ചെയ്തു. ഇവരുടെ ഉടമസ്ഥതയിലുള്ള വിവിധ ഇടങ്ങളില്‍നിന്നായി 1 കോടി രൂപയും 21 കിലോഗ്രാമോളം ഹെറോയിനും കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. ആകെ പിടികൂടിയ ഹെറോയിന്‍റെ മൂല്യം 100 കോടിയോളം രൂപയായിരുന്നു. തുടര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സി ഈ കേസിന്‍റെ ചുമതല ഏറ്റെടുക്കുകയുണ്ടായി. അവര്‍ നടത്തിയ അന്വേഷണത്തില്‍ അന്ദ്രാബിക്ക് ഭാരതത്തിന്‍റെ തന്ത്രപ്രധാന അതിര്‍ത്തിപ്രദേശമായ നിയന്ത്രണരേഖയുടെ പ്രദേശത്ത് താമസിക്കുന്ന ചില ബന്ധുക്കള്‍ ഉണ്ടെന്ന് കണ്ടെത്തി. ഹാന്ദ്വാരയില്‍ നിന്ന് ഏറെ അകലെ അല്ലായിരുന്നു ഈ പ്രദേശത്ത് താമസിച്ചിരുന്ന ലഷ്കര്‍ ഇ തോയ്ബയുമായി ബന്ധമുള്ള അവരിലൊരാള്‍ വഴിയാണ് അന്ദ്രാബിക്ക് മയക്കുമരുന്ന് ലഭിച്ചിരുന്നത്. ഇവയുടെ ഉറവിടം അഫ്ഗാനിസ്ഥാന്‍ ആയിരുന്നു. കാശ്മീരില്‍ നിന്ന് ആപ്പിളോ മറ്റ് കച്ചവടസാധനങ്ങളോ കൊണ്ടു പോകുന്ന ട്രക്കുകളുടെ രഹസ്യഅറയിലാക്കി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുകയായിരുന്നു അവരുടെ രീതി. എന്‍ ഐ എ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരങ്ങളനുസരിച്ച്, ഈ മയക്കുമരുന്ന് കച്ചവടത്തില്‍ നിന്ന് ലഭിക്കുന്ന ഭീമമായ ലാഭം കാശ്മീരിലെ തീവ്രവാദപ്രവര്‍ത്തനങ്ങളുടെ ആവശ്യത്തിനായാണ് ഉപയോഗിക്കപ്പെട്ടിരുന്നത്. #{blue->none->b->മയക്കുമരുന്ന് കടത്ത് കേരളത്തിലേക്ക് }# 2020 സെപ്തംബര്‍ 6 - ന് ആറ്റിങ്ങലില്‍ എക്സൈസ് വകുപ്പിന്‍റെ നേതൃത്വത്തില്‍ 21 കോടി രൂപ മൂല്യം വരുന്ന 500 കിലോഗ്രാം കഞ്ചാവ് പിടികൂടുകയുണ്ടായി. കണ്ടെടുക്കപ്പെട്ട കഞ്ചാവ് ആന്ധ്രാപ്രദേശില്‍ നിന്ന് കൊണ്ടുവന്നതാകാം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ആന്ധ്രയിലെ നക്സല്‍ അധീന പ്രദേശങ്ങളില്‍ ഏക്കര്‍ കണക്കിന് കഞ്ചാവ് കൃഷിചെയ്യപ്പെടുന്നുണ്ട്. നക്സല്‍ സംഘങ്ങളും തീവ്രവാദ സംഘടനകളും തമ്മിലുള്ള ബന്ധം വളരെ വ്യക്തമാണ്. 2001 - ല്‍ കൊല്‍ക്കത്തയിലെ അമേരിക്കന്‍ സെന്‍റര്‍ ആക്രമിച്ച ലഷ്കര്‍ ഇ തോയ്ബ പ്രവര്‍ത്തകന്‍ ജാര്‍ഖണ്ഡില്‍ ഒരു നക്സലൈറ്റ് അനുഭാവിയുടെ വീട്ടിലാണ് അഭയം തേടിയത്. നിരോധിക്കപ്പെട്ട തീവ്രവാദി വിദ്യാര്‍ത്ഥി സംഘടനയായ സിമിയുമായി ഇവര്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച ചരിത്രവും കേരളത്തിനുണ്ട്. ഈ സൂചനകളും സമീപകാല വാര്‍ത്തകളും ചേര്‍ത്തു വച്ചാല്‍ കേരളം ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്ന അവസ്ഥയുടെ ഭീകരത എന്താണെന്നതിന്‍റെ ഏകദേശ രൂപം നമുക്ക് ലഭിക്കും. 2019 ജൂണ്‍ മാസത്തില്‍ സംസ്ഥാന എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങ് വെളിപ്പെടുത്തിയതനുസരിച്ച് രജിസ്റ്റര്‍ ചെയ്യപ്പെട്ട മയക്കുമരുന്ന് കേസുകളുടെ കേന്ദ്രതല ഡാറ്റയില്‍ അമൃത്സറിന് തൊട്ടുതാഴെയായി രണ്ടാം സ്ഥാനത്താണ് കേരളം. എക്സൈസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ മയക്കുമരുന്ന് ഉപയോഗത്തിന്‍റെ വളര്‍ച്ച വ്യക്തമാണ്. 2016ല്‍ 2033 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെങ്കില്‍ 2017 - ല്‍ 5946, 2018 ല്‍ 7573 എന്നിങ്ങനെയാണ് കണക്ക്. കേരളാ പോലീസ് 2016 - ല്‍ 6501 കേസുകള്‍ ആണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ 2017 - ല്‍ ഈ സംഖ്യ 9359 ആയും 2018 - ല്‍ 9,521 ആയും വളര്‍ന്നു. ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തത് 2016 - ല്‍ 10.79 കിലോഗ്രാം ആണ്, 2018 - ല്‍ ഇത് 65.94 ആയി കുതിച്ചുയര്‍ന്നു. 2019 മെയ് മാസം ആയപ്പോഴേക്കും 40 കിലോ ഗ്രാം പിടികൂടിക്കഴിഞ്ഞിരുന്നു. നിട്രാസെപാം ടാബ്ലറ്റുകള്‍ 2016 - ല്‍ പിടികൂടിയത് 1500 എണ്ണമാണെങ്കില്‍ 2017 - ല്‍ ഇവയുടെ എണ്ണം 7,800 ആയി കുതിച്ചുയര്‍ന്നു. 2018 - ല്‍ പിടിച്ചെടുത്തത് 10,700 ടാബ്ലറ്റുകള്‍ ആണ്. കഴിഞ്ഞ വര്‍ഷം സ്റ്റേറ്റ് അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ സാം ക്രിസ്റ്റി പറഞ്ഞതനുസരിച്ച്, പിടികൂടിയ മയക്കുമരുന്നുകളുടെ കണക്ക് ആകെ കടത്തപ്പെടുന്ന മയക്കുമരുന്നിന്‍റെ ചെറിയ അംശം മാത്രമാണ്. 2019 - ല്‍ കേന്ദ്ര ഇന്‍റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് വന്‍ തോതില്‍ അഫ്ഗാനില്‍ നിന് ഹെറോയിന്‍ കൊച്ചി കേന്ദ്രമാക്കി കടത്താന്‍ സാധ്യത ചൂണ്ടിക്കാണിച്ചിരുന്നു. സാധാരണയായി ഹെറോയിന്‍ ഇന്ത്യയില്‍ എത്തുന്നത് അഫ്ഗാനസ്ഥാനില്‍ നിന്നും മ്യാന്മാറില്‍ നിന്നുമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ എന്‍ഫോഴ്സ്മെന്‍റ് നടപടികള്‍ ശക്തമാവുകയും നിരവധി കേസുകള്‍ പിടിക്കപ്പെടുകയും അതുമൂലമായി വഴിയടയുകയും ചെയ്തതോടെ കള്ളക്കടത്തുകാര്‍ കൊച്ചി പോലുള്ള നഗരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കടല്‍ മാര്‍ഗ്ഗവും വായുമാര്‍ഗ്ഗവും കൊച്ചിയിലേക്ക് ലഹരിവസ്തുക്കള്‍ എത്തിക്കാന്‍ കഴിയും എന്നത് ആ സാധ്യതയുടെ ആഴം വര്‍ദ്ധിപ്പിക്കുന്നു. #{blue->none->b->ഒന്നിച്ചു നില്‍ക്കേണ്ട കേരള സമൂഹം }# മയക്കുമരുന്ന് കച്ചവടത്തിന്‍റെയും ഉപയോഗത്തിന്‍റെയും തീവ്രവാദ ബന്ധമാണ് ഇവിടെ വിവരിച്ചത്. നമ്മുടെ ഭാവിതലമുറയെ മയക്കത്തിലാക്കി ശേഷി നശിപ്പിക്കുക എന്നത് മാത്രമല്ല ഈ രാജ്യത്തെ അട്ടിമറിക്കാന്‍ വരെ ശക്തിയുള്ള രാജ്യദ്രോഹ ഇടപാടാണ് ഇവിടെ നടക്കുന്നതെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. മാധ്യമങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും സംരക്ഷണത്തിലാണ് ഈ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നത്. കേരളം തീവ്രവാദപ്രവര്‍ത്തനങ്ങളുടെ താവളമാണെന്ന് ബഹു. സേവ്യര്‍ഖാന്‍ വട്ടായിലച്ചനെ പോലുള്ളവര്‍ പറഞ്ഞപ്പോഴും രാജ്യദ്രോഹികള്‍ക്ക് സംരക്ഷണമായി മുന്‍പില്‍ വന്നത് നമ്മുടെ മുന്‍നിര മാധ്യമങ്ങളായിരുന്നു എന്നത് ചിന്തനീയമാണ്. ക്രൈസ്തവദര്‍ശനത്തില്‍ നിലയുറപ്പിച്ച് നമ്മുടെ യുവജനതയെ മുന്നോട്ട് നയിക്കാന്‍ സാധിച്ചാലേ നമുക്ക് നാടിനെയും ഭാവിതലമുറയെയും ഈ വലിയ വിപത്തില്‍നിന്ന് രക്ഷിച്ചെടുക്കാന്‍ സാധിക്കുകയുളളൂ. സമ്പത്തിന്‍റെയും വിപണിമൂല്യത്തിന്‍റെയും കെട്ടുകാഴ്ചകളില്‍ കുടുങ്ങിനില്‍ക്കുന്ന മാധ്യമങ്ങളും രാഷ്ട്രീയക്കാരും ആത്മീയ ബോധ്യങ്ങളില്‍ നിന്ന് യുവാക്കളെയും വിദ്യാര്‍ത്ഥികളെയും അകറ്റിനിര്‍ത്തുന്നതിന്‍റെ കാരണവും ഇതില്‍ നിന്ന് വ്യക്തമാണ്. ഏതാനും നാണയത്തുട്ടുകള്‍ക്ക് വേണ്ടി പിറന്നമണ്ണിനെ വെടിമരുന്നിന്‍റെ വിലയ്ക്ക് ഒറ്റുകൊടുക്കാന്‍ മടിയില്ലാത്തവര്‍ അധികാരത്തിന്‍റെയും സമ്പത്തിന്‍റെയും അകമ്പടിയോടെ വാഴ്ചനടത്തുന്ന ഈ മണ്ണില്‍ അകലെ നിലകൊള്ളുന്ന ഒരു സാങ്കല്‍പികഭീതിയല്ല ഭീകരത, നമ്മുടെ കണ്‍മുമ്പില്‍ത്തന്നെയുള്ള യാഥാര്‍ത്ഥ്യമാണ്. #{blue->none->b->സമാപനം }# അവരാദ്യം നമ്മുടെ പള്ളിക്കൂടങ്ങള്‍ തിരഞ്ഞു വന്നു, കുഞ്ഞുങ്ങളെ അവര്‍ ലഹരിയുടെ രുചി പഠിപ്പിച്ചു. ശേഷം അവര്‍ നമ്മുടെ യുവാക്കളെ തിരഞ്ഞുപിടിച്ചു, ശേഷിയുള്ള ഒരു തലമുറയില്‍ മയക്കം സൃഷ്ടിച്ച് വളര്‍ച്ച മുരടിപ്പിച്ചു. തുടര്‍ന്ന് അവരുടെ രക്തങ്ങളില്‍ അവര്‍ മായം നിറഞ്ഞ മരുന്ന് കലര്‍ത്തി, അത് അവരുടെ വെടിമരുന്ന് ശാലകള്‍ സംഭരിക്കാനുള്ള ശേഷി സമ്പാദിക്കുന്നതിനായിരുന്നു. ഇന്ന് ഈ തെരുവില്‍ വില്‍ക്കപ്പെടുന്ന ഒരു നുള്ള് മയക്കുമരുന്നിന് നമ്മുടെ രാജ്യത്തെ ഉറക്കമിളച്ച് സേവിക്കുന്ന ദേശസ്നേഹിയായ ഒരു പട്ടാളക്കാരന്‍റെ നെറ്റിയില്‍ തുളച്ച് കയറുന്ന വെടിയുണ്ടയായോ, നമ്മുടെ ദൈവാലയങ്ങളിലോ നഗരത്തിലോ അനേകം സ്ത്രീപുരുഷന്മാരുടെയോ നിരപരാധികളായ മാലാഖക്കുഞ്ഞുങ്ങളുടെയോ രക്തം ചിന്തുന്ന സ്ഫോടകവസ്തുവായോ മാറാന്‍ ശേഷിയുണ്ട്. അധികാരപ്രഭുത്വത്തിന്‍റെ അന്തപുരങ്ങളിലും മാധ്യമതേര്‍വാഴ്ചയുടെ വെളിമ്പറമ്പുകളിലും ഇവയുടെ പ്രചാരകരുണ്ട് എന്നതിനാല്‍ നമ്മുടെ ദേശത്തിന്‍റെയും കുഞ്ഞുങ്ങളുടെയും ഭാവിതലമുറയുടെയും സംരക്ഷണ ചുമതല നമ്മുടേതുകൂടിയാണ് എന്ന് മനസ്സിലാക്കിയാല്‍ നന്ന്. അധികാരികളോട് ഒരുവാക്ക്. കേരളം ഒരു വലിയ വിപത്തിന്‍റെ മധ്യത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് ഈ കാലഘട്ടത്തിലെ വാര്‍ത്തകളും സംഭവവികാസങ്ങളും തെളിയിക്കുന്നു. മയക്കുമരുന്ന് കള്ളക്കടത്ത് തീവ്രവാദ മാഫിയകള്‍ എക്കാലത്തേതിലുമധികമായി ഈ നാടിനെയും, യുവജനങ്ങളെയും പിടിമുറുക്കിയിരിക്കുന്നു. നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ, എക്സൈസ്, പോലീസ് തുടങ്ങിയ സംവിധാനങ്ങള്‍ ഈ വിഷയത്തിന് കൂടുതല്‍ പ്രാധാന്യംകൊടുത്ത് സജീവമാകേണ്ടതുണ്ട്. കേസുകളും കേസന്വേഷണങ്ങളും നാമമാത്രമായി ഒതുങ്ങിപ്പോകുന്ന നിലവിലെ ദുരവസ്ഥ പരിഹരിച്ച്, വിഷയത്തിന്‍റെ ഗൗരവം പൂര്‍ണമായി ഉള്‍ക്കൊണ്ട് ശക്തമായ നിയമനടപടികള്‍ നിര്‍ദ്ദേശിക്കാന്‍ സര്‍ക്കാര്‍ ചങ്കൂറ്റംകാണിക്കണം. സമൂഹത്തിന്‍റെയും സമുദായങ്ങളുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെയേ ഈ വലിയ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയൂ. (2020 നവംബറിൽ കെസിബിസി ജാഗ്രത ന്യൂസില്‍ ഫാ. ജസ്റ്റിന്‍ കാഞ്ഞൂത്തറ എംസിബിഎസ് എഴുതിയ ലേഖനം) #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SocialMedia/SocialMedia-2021-09-10-11:47:54.jpg
Keywords: ലഹരി
Category: 24
Sub Category:
Heading: Narco Terrorism കേരളത്തില്‍: കെസിബിസി ജാഗ്രത ന്യൂസ് കഴിഞ്ഞ നവംബറിൽ പ്രസിദ്ധീകരിച്ച ലേഖനം
Content: മയക്കുമരുന്നില്‍ നിന്ന് വെടിമരുന്നിലേക്ക് ഏറെ ദൂരമില്ല എന്ന ഉള്‍ക്കാഴ്ചയില്‍ നിന്നാവണം നാര്‍ക്കോ ടെററിസം എന്ന പദം രൂപം കൊണ്ടത്. മയക്കുമരുന്ന് കച്ചവടത്തെ തീവ്രവാദസംഘടനകള്‍ ധനസമ്പാദനത്തിനുള്ള മാര്‍ഗ്ഗമായി കാണുന്നു എന്ന തിരിച്ചറിവിന്‍റെ ഭാഗമായിരുന്നു അത്. ഈ ബോധ്യം അമേരിക്കയടക്കം അനേകം വികസിത രാജ്യങ്ങളുടെ കുറ്റാന്വേഷണസംഘങ്ങള്‍ക്കും ഭരണനേതൃത്വത്തിനും ലഭിക്കുകയും അവര്‍ ഒന്നു ചേര്‍ന്ന് തങ്ങളുടെ ദേശത്തെ രാജ്യദ്രോഹികളില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമം ആരംഭിക്കുകയും ചെയ്തത് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. അതേസമയം നാടിനെ സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട, അതിനായി തയ്യാറായി ഇറങ്ങിത്തിരിച്ചവര്‍ തന്നെ കേരളമെന്ന ചെറിയ സംസ്ഥാനത്തെ ഭീകരവാദികളുടെ കൈകളിലേല്‍പ്പിക്കാന്‍ ഈ അവിശുദ്ധ ചേരിയുടെ വക്താക്കളും പ്രചാരകരും വില്പനക്കാരുമായി പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഇക്കാലത്ത് നമ്മുടെ നാട് അഭിമുഖീകരിക്കുന്ന ഭീകരവാദം എന്തെന്ന ദര്‍ശനത്തെ മുന്‍നിര്‍ത്തിയുള്ള അവലോകനമാണ് ഈ ലേഖനം. #{blue->none->b-> അന്താരാഷ്ട്ര സമൂഹത്തിന്‍റെ തിരിച്ചറിവുകള്‍ }# നാര്‍ക്കോ-ടെററിസം സംബന്ധിച്ച ആഗോളപ്രതിഭാസങ്ങളെ വിലയിരുത്താനും ചെറുക്കാനും 2003 മെയ് 20ന് ഒത്തു കൂടിയ അമേരിക്കന്‍ സെനറ്റ് സമ്മേളനത്തില്‍ ഇപ്പോഴത്തെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന്‍ നല്‍കിയ ആദ്യ സന്ദേശത്തില്‍ ഇപ്രകാരം പറഞ്ഞു, ലോകത്തിലെ ഏറ്റവും വലിയ ഓപിയം ഉല്‍പാദകരായി ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ അഫ്ഗാനിസ്ഥാന്‍ മാറാന്‍ പോകുന്നു. കഴിഞ്ഞ വര്‍ഷം അഫ്ഗാനിസ്ഥാനില്‍ 3,400 ടണ്‍ കറുപ്പ് ഉത്പാദിപ്പിക്കപ്പെട്ടു. ഇതില്‍ നിന്ന് കള്ളക്കടത്ത്കാര്‍ക്കും കൃഷിചെയ്തവര്‍ക്കും ലഭിച്ചത് 2.5 ബില്യണ്‍ ഡോളറായിരുന്നു, 2002 ല്‍ ആഗോള സമൂഹം അഫ്ഗാനിസ്ഥാന് നല്‍കിയ സാമ്പത്തിക സഹായത്തിന്‍റെ ഇരട്ടിയിലധികമാണ് ഈ തുക. അദ്ദേഹത്തിന്‍റെ പ്രസംഗം അവസാനിച്ചത് ഈ വാക്കുകളോടെയാണ്, ഭീതിതമായ വിനാശകരമായ ആക്രമണങ്ങള്‍ മാനവരാശിക്കെതിരെ സൃഷ്ടിക്കാന്‍ മയക്കുമരുന്ന് കച്ചവടത്തിലൂടെ അല്‍ഖ്വയ്ദയ്ക്ക് ഇന്ന് സാധിക്കും. അതിനാല്‍ തീവ്രവാദത്തെ ചെറുക്കുന്നതിനുള്ള ശ്രമങ്ങളോടൊപ്പം തീവ്രവാദത്തെ പരിപോഷിപ്പിക്കുന്ന മയക്കുമരുന്ന് കടത്തിനെയും ചെറുക്കാന്‍ ശ്രമങ്ങള്‍ നടത്താതിരിക്കുന്നത് മഠയത്തരമാണ്. #{blue->none->b->നാര്‍ക്കോ-തീവ്രവാദം അഥവാ നാര്‍ക്കോ-ടെററിസം }# നാര്‍ക്കോ-ടെററിസം എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1983ല്‍ പെറു പ്രസിഡന്‍റ് ആയിരുന്ന ഫെര്‍ണാന്‍ഡോ ബെലൗന്ദേ ടെറി ആണ്. പെറുവിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയായ സെന്തേരോ ലൂമിനോസോയുടെ മയക്കുമരുന്ന് മാഫിയാ പ്രവര്‍ത്തനങ്ങളും കുറ്റകൃത്യങ്ങളും യുവാക്കള്‍ക്കിടയില്‍ അക്രമങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും പ്രവണത സൃഷ്ടിക്കുന്നു എന്നതിനാല്‍, അവര്‍ ചെയ്യുന്നത് ദേശവിരുദ്ധപ്രവര്‍ത്തനമാണെന്ന് ജനത്തെ ബോധ്യപ്പെടുത്താനാണ് അദ്ദേഹം ഇപ്രകാരം ചെയ്തത്. പിന്നീട് അമേരിക്കന്‍ രഹസ്യാന്വേഷകര്‍ തീവ്രവാദത്തിനെതിരെയുള്ള യുദ്ധം മയക്കുമരുന്ന് കള്ളക്കടത്തിനെതിരെയുമുള്ള യുദ്ധമാണെന്ന് തിരിച്ചറിഞ്ഞു. 2001 സെപ്തംബര്‍ 11 - ലെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തില്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് മയക്കുമരുന്ന് കള്ളക്കടത്ത് സംഘങ്ങളും സാമ്പത്തികസഹായം നല്‍കുന്നുണ്ടെന്ന വിവരം ലഭിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്നും വന്‍തോതില്‍ എത്തിച്ചേരുന്ന ഹെറോയിനും കറുപ്പും തീവ്രവാദി സംഘങ്ങള്‍ക്ക് വലിയ സാമ്പത്തിക നേട്ടം നല്‍കുന്നുണ്ട് എന്നും അവര്‍ കണ്ടെത്തി. #{blue->none->b->ഹാന്ദ്വാര മയക്കുമരുന്ന് കേസ് }# 2020 ജൂണ്‍ 11 - ന് വടക്കന്‍ കാശ്മീരിലെ ഹാന്ദ്വാര ടൗണില്‍ രജിസ്ട്രേഷന്‍ നമ്പര്‍ ഇല്ലാതിരുന്ന ഒരു കാറില്‍ നിന്ന് പരിശോധനയ്ക്കിടയില്‍ 6 കിലോയോളം ഹെറോയിനും 25 ലക്ഷത്തോളം രൂപയും പോലീസ് കണ്ടെത്തി. തുടര്‍ന്ന്, അബ്ദുല്‍ മോമിന്‍ പീര്‍ എന്ന കാര്‍ ഡ്രൈവറുടെ ബന്ധങ്ങള്‍ അന്വേഷിച്ച പോലീസ് അയാളുടെ അമ്മായപ്പന്‍ ഇഫ്തിക്കര്‍ അന്ദ്രാബിയെയും സഹോദരന്‍ ഇസ്ലാം ഉല്‍ ഹഖിനെയും അറസ്റ്റ് ചെയ്തു. ഇവരുടെ ഉടമസ്ഥതയിലുള്ള വിവിധ ഇടങ്ങളില്‍നിന്നായി 1 കോടി രൂപയും 21 കിലോഗ്രാമോളം ഹെറോയിനും കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. ആകെ പിടികൂടിയ ഹെറോയിന്‍റെ മൂല്യം 100 കോടിയോളം രൂപയായിരുന്നു. തുടര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സി ഈ കേസിന്‍റെ ചുമതല ഏറ്റെടുക്കുകയുണ്ടായി. അവര്‍ നടത്തിയ അന്വേഷണത്തില്‍ അന്ദ്രാബിക്ക് ഭാരതത്തിന്‍റെ തന്ത്രപ്രധാന അതിര്‍ത്തിപ്രദേശമായ നിയന്ത്രണരേഖയുടെ പ്രദേശത്ത് താമസിക്കുന്ന ചില ബന്ധുക്കള്‍ ഉണ്ടെന്ന് കണ്ടെത്തി. ഹാന്ദ്വാരയില്‍ നിന്ന് ഏറെ അകലെ അല്ലായിരുന്നു ഈ പ്രദേശത്ത് താമസിച്ചിരുന്ന ലഷ്കര്‍ ഇ തോയ്ബയുമായി ബന്ധമുള്ള അവരിലൊരാള്‍ വഴിയാണ് അന്ദ്രാബിക്ക് മയക്കുമരുന്ന് ലഭിച്ചിരുന്നത്. ഇവയുടെ ഉറവിടം അഫ്ഗാനിസ്ഥാന്‍ ആയിരുന്നു. കാശ്മീരില്‍ നിന്ന് ആപ്പിളോ മറ്റ് കച്ചവടസാധനങ്ങളോ കൊണ്ടു പോകുന്ന ട്രക്കുകളുടെ രഹസ്യഅറയിലാക്കി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുകയായിരുന്നു അവരുടെ രീതി. എന്‍ ഐ എ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരങ്ങളനുസരിച്ച്, ഈ മയക്കുമരുന്ന് കച്ചവടത്തില്‍ നിന്ന് ലഭിക്കുന്ന ഭീമമായ ലാഭം കാശ്മീരിലെ തീവ്രവാദപ്രവര്‍ത്തനങ്ങളുടെ ആവശ്യത്തിനായാണ് ഉപയോഗിക്കപ്പെട്ടിരുന്നത്. #{blue->none->b->മയക്കുമരുന്ന് കടത്ത് കേരളത്തിലേക്ക് }# 2020 സെപ്തംബര്‍ 6 - ന് ആറ്റിങ്ങലില്‍ എക്സൈസ് വകുപ്പിന്‍റെ നേതൃത്വത്തില്‍ 21 കോടി രൂപ മൂല്യം വരുന്ന 500 കിലോഗ്രാം കഞ്ചാവ് പിടികൂടുകയുണ്ടായി. കണ്ടെടുക്കപ്പെട്ട കഞ്ചാവ് ആന്ധ്രാപ്രദേശില്‍ നിന്ന് കൊണ്ടുവന്നതാകാം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ആന്ധ്രയിലെ നക്സല്‍ അധീന പ്രദേശങ്ങളില്‍ ഏക്കര്‍ കണക്കിന് കഞ്ചാവ് കൃഷിചെയ്യപ്പെടുന്നുണ്ട്. നക്സല്‍ സംഘങ്ങളും തീവ്രവാദ സംഘടനകളും തമ്മിലുള്ള ബന്ധം വളരെ വ്യക്തമാണ്. 2001 - ല്‍ കൊല്‍ക്കത്തയിലെ അമേരിക്കന്‍ സെന്‍റര്‍ ആക്രമിച്ച ലഷ്കര്‍ ഇ തോയ്ബ പ്രവര്‍ത്തകന്‍ ജാര്‍ഖണ്ഡില്‍ ഒരു നക്സലൈറ്റ് അനുഭാവിയുടെ വീട്ടിലാണ് അഭയം തേടിയത്. നിരോധിക്കപ്പെട്ട തീവ്രവാദി വിദ്യാര്‍ത്ഥി സംഘടനയായ സിമിയുമായി ഇവര്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച ചരിത്രവും കേരളത്തിനുണ്ട്. ഈ സൂചനകളും സമീപകാല വാര്‍ത്തകളും ചേര്‍ത്തു വച്ചാല്‍ കേരളം ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്ന അവസ്ഥയുടെ ഭീകരത എന്താണെന്നതിന്‍റെ ഏകദേശ രൂപം നമുക്ക് ലഭിക്കും. 2019 ജൂണ്‍ മാസത്തില്‍ സംസ്ഥാന എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങ് വെളിപ്പെടുത്തിയതനുസരിച്ച് രജിസ്റ്റര്‍ ചെയ്യപ്പെട്ട മയക്കുമരുന്ന് കേസുകളുടെ കേന്ദ്രതല ഡാറ്റയില്‍ അമൃത്സറിന് തൊട്ടുതാഴെയായി രണ്ടാം സ്ഥാനത്താണ് കേരളം. എക്സൈസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ മയക്കുമരുന്ന് ഉപയോഗത്തിന്‍റെ വളര്‍ച്ച വ്യക്തമാണ്. 2016ല്‍ 2033 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെങ്കില്‍ 2017 - ല്‍ 5946, 2018 ല്‍ 7573 എന്നിങ്ങനെയാണ് കണക്ക്. കേരളാ പോലീസ് 2016 - ല്‍ 6501 കേസുകള്‍ ആണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ 2017 - ല്‍ ഈ സംഖ്യ 9359 ആയും 2018 - ല്‍ 9,521 ആയും വളര്‍ന്നു. ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തത് 2016 - ല്‍ 10.79 കിലോഗ്രാം ആണ്, 2018 - ല്‍ ഇത് 65.94 ആയി കുതിച്ചുയര്‍ന്നു. 2019 മെയ് മാസം ആയപ്പോഴേക്കും 40 കിലോ ഗ്രാം പിടികൂടിക്കഴിഞ്ഞിരുന്നു. നിട്രാസെപാം ടാബ്ലറ്റുകള്‍ 2016 - ല്‍ പിടികൂടിയത് 1500 എണ്ണമാണെങ്കില്‍ 2017 - ല്‍ ഇവയുടെ എണ്ണം 7,800 ആയി കുതിച്ചുയര്‍ന്നു. 2018 - ല്‍ പിടിച്ചെടുത്തത് 10,700 ടാബ്ലറ്റുകള്‍ ആണ്. കഴിഞ്ഞ വര്‍ഷം സ്റ്റേറ്റ് അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ സാം ക്രിസ്റ്റി പറഞ്ഞതനുസരിച്ച്, പിടികൂടിയ മയക്കുമരുന്നുകളുടെ കണക്ക് ആകെ കടത്തപ്പെടുന്ന മയക്കുമരുന്നിന്‍റെ ചെറിയ അംശം മാത്രമാണ്. 2019 - ല്‍ കേന്ദ്ര ഇന്‍റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് വന്‍ തോതില്‍ അഫ്ഗാനില്‍ നിന് ഹെറോയിന്‍ കൊച്ചി കേന്ദ്രമാക്കി കടത്താന്‍ സാധ്യത ചൂണ്ടിക്കാണിച്ചിരുന്നു. സാധാരണയായി ഹെറോയിന്‍ ഇന്ത്യയില്‍ എത്തുന്നത് അഫ്ഗാനസ്ഥാനില്‍ നിന്നും മ്യാന്മാറില്‍ നിന്നുമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ എന്‍ഫോഴ്സ്മെന്‍റ് നടപടികള്‍ ശക്തമാവുകയും നിരവധി കേസുകള്‍ പിടിക്കപ്പെടുകയും അതുമൂലമായി വഴിയടയുകയും ചെയ്തതോടെ കള്ളക്കടത്തുകാര്‍ കൊച്ചി പോലുള്ള നഗരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കടല്‍ മാര്‍ഗ്ഗവും വായുമാര്‍ഗ്ഗവും കൊച്ചിയിലേക്ക് ലഹരിവസ്തുക്കള്‍ എത്തിക്കാന്‍ കഴിയും എന്നത് ആ സാധ്യതയുടെ ആഴം വര്‍ദ്ധിപ്പിക്കുന്നു. #{blue->none->b->ഒന്നിച്ചു നില്‍ക്കേണ്ട കേരള സമൂഹം }# മയക്കുമരുന്ന് കച്ചവടത്തിന്‍റെയും ഉപയോഗത്തിന്‍റെയും തീവ്രവാദ ബന്ധമാണ് ഇവിടെ വിവരിച്ചത്. നമ്മുടെ ഭാവിതലമുറയെ മയക്കത്തിലാക്കി ശേഷി നശിപ്പിക്കുക എന്നത് മാത്രമല്ല ഈ രാജ്യത്തെ അട്ടിമറിക്കാന്‍ വരെ ശക്തിയുള്ള രാജ്യദ്രോഹ ഇടപാടാണ് ഇവിടെ നടക്കുന്നതെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. മാധ്യമങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും സംരക്ഷണത്തിലാണ് ഈ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നത്. കേരളം തീവ്രവാദപ്രവര്‍ത്തനങ്ങളുടെ താവളമാണെന്ന് ബഹു. സേവ്യര്‍ഖാന്‍ വട്ടായിലച്ചനെ പോലുള്ളവര്‍ പറഞ്ഞപ്പോഴും രാജ്യദ്രോഹികള്‍ക്ക് സംരക്ഷണമായി മുന്‍പില്‍ വന്നത് നമ്മുടെ മുന്‍നിര മാധ്യമങ്ങളായിരുന്നു എന്നത് ചിന്തനീയമാണ്. ക്രൈസ്തവദര്‍ശനത്തില്‍ നിലയുറപ്പിച്ച് നമ്മുടെ യുവജനതയെ മുന്നോട്ട് നയിക്കാന്‍ സാധിച്ചാലേ നമുക്ക് നാടിനെയും ഭാവിതലമുറയെയും ഈ വലിയ വിപത്തില്‍നിന്ന് രക്ഷിച്ചെടുക്കാന്‍ സാധിക്കുകയുളളൂ. സമ്പത്തിന്‍റെയും വിപണിമൂല്യത്തിന്‍റെയും കെട്ടുകാഴ്ചകളില്‍ കുടുങ്ങിനില്‍ക്കുന്ന മാധ്യമങ്ങളും രാഷ്ട്രീയക്കാരും ആത്മീയ ബോധ്യങ്ങളില്‍ നിന്ന് യുവാക്കളെയും വിദ്യാര്‍ത്ഥികളെയും അകറ്റിനിര്‍ത്തുന്നതിന്‍റെ കാരണവും ഇതില്‍ നിന്ന് വ്യക്തമാണ്. ഏതാനും നാണയത്തുട്ടുകള്‍ക്ക് വേണ്ടി പിറന്നമണ്ണിനെ വെടിമരുന്നിന്‍റെ വിലയ്ക്ക് ഒറ്റുകൊടുക്കാന്‍ മടിയില്ലാത്തവര്‍ അധികാരത്തിന്‍റെയും സമ്പത്തിന്‍റെയും അകമ്പടിയോടെ വാഴ്ചനടത്തുന്ന ഈ മണ്ണില്‍ അകലെ നിലകൊള്ളുന്ന ഒരു സാങ്കല്‍പികഭീതിയല്ല ഭീകരത, നമ്മുടെ കണ്‍മുമ്പില്‍ത്തന്നെയുള്ള യാഥാര്‍ത്ഥ്യമാണ്. #{blue->none->b->സമാപനം }# അവരാദ്യം നമ്മുടെ പള്ളിക്കൂടങ്ങള്‍ തിരഞ്ഞു വന്നു, കുഞ്ഞുങ്ങളെ അവര്‍ ലഹരിയുടെ രുചി പഠിപ്പിച്ചു. ശേഷം അവര്‍ നമ്മുടെ യുവാക്കളെ തിരഞ്ഞുപിടിച്ചു, ശേഷിയുള്ള ഒരു തലമുറയില്‍ മയക്കം സൃഷ്ടിച്ച് വളര്‍ച്ച മുരടിപ്പിച്ചു. തുടര്‍ന്ന് അവരുടെ രക്തങ്ങളില്‍ അവര്‍ മായം നിറഞ്ഞ മരുന്ന് കലര്‍ത്തി, അത് അവരുടെ വെടിമരുന്ന് ശാലകള്‍ സംഭരിക്കാനുള്ള ശേഷി സമ്പാദിക്കുന്നതിനായിരുന്നു. ഇന്ന് ഈ തെരുവില്‍ വില്‍ക്കപ്പെടുന്ന ഒരു നുള്ള് മയക്കുമരുന്നിന് നമ്മുടെ രാജ്യത്തെ ഉറക്കമിളച്ച് സേവിക്കുന്ന ദേശസ്നേഹിയായ ഒരു പട്ടാളക്കാരന്‍റെ നെറ്റിയില്‍ തുളച്ച് കയറുന്ന വെടിയുണ്ടയായോ, നമ്മുടെ ദൈവാലയങ്ങളിലോ നഗരത്തിലോ അനേകം സ്ത്രീപുരുഷന്മാരുടെയോ നിരപരാധികളായ മാലാഖക്കുഞ്ഞുങ്ങളുടെയോ രക്തം ചിന്തുന്ന സ്ഫോടകവസ്തുവായോ മാറാന്‍ ശേഷിയുണ്ട്. അധികാരപ്രഭുത്വത്തിന്‍റെ അന്തപുരങ്ങളിലും മാധ്യമതേര്‍വാഴ്ചയുടെ വെളിമ്പറമ്പുകളിലും ഇവയുടെ പ്രചാരകരുണ്ട് എന്നതിനാല്‍ നമ്മുടെ ദേശത്തിന്‍റെയും കുഞ്ഞുങ്ങളുടെയും ഭാവിതലമുറയുടെയും സംരക്ഷണ ചുമതല നമ്മുടേതുകൂടിയാണ് എന്ന് മനസ്സിലാക്കിയാല്‍ നന്ന്. അധികാരികളോട് ഒരുവാക്ക്. കേരളം ഒരു വലിയ വിപത്തിന്‍റെ മധ്യത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് ഈ കാലഘട്ടത്തിലെ വാര്‍ത്തകളും സംഭവവികാസങ്ങളും തെളിയിക്കുന്നു. മയക്കുമരുന്ന് കള്ളക്കടത്ത് തീവ്രവാദ മാഫിയകള്‍ എക്കാലത്തേതിലുമധികമായി ഈ നാടിനെയും, യുവജനങ്ങളെയും പിടിമുറുക്കിയിരിക്കുന്നു. നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ, എക്സൈസ്, പോലീസ് തുടങ്ങിയ സംവിധാനങ്ങള്‍ ഈ വിഷയത്തിന് കൂടുതല്‍ പ്രാധാന്യംകൊടുത്ത് സജീവമാകേണ്ടതുണ്ട്. കേസുകളും കേസന്വേഷണങ്ങളും നാമമാത്രമായി ഒതുങ്ങിപ്പോകുന്ന നിലവിലെ ദുരവസ്ഥ പരിഹരിച്ച്, വിഷയത്തിന്‍റെ ഗൗരവം പൂര്‍ണമായി ഉള്‍ക്കൊണ്ട് ശക്തമായ നിയമനടപടികള്‍ നിര്‍ദ്ദേശിക്കാന്‍ സര്‍ക്കാര്‍ ചങ്കൂറ്റംകാണിക്കണം. സമൂഹത്തിന്‍റെയും സമുദായങ്ങളുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെയേ ഈ വലിയ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയൂ. (2020 നവംബറിൽ കെസിബിസി ജാഗ്രത ന്യൂസില്‍ ഫാ. ജസ്റ്റിന്‍ കാഞ്ഞൂത്തറ എംസിബിഎസ് എഴുതിയ ലേഖനം) #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SocialMedia/SocialMedia-2021-09-10-11:47:54.jpg
Keywords: ലഹരി