Contents
Displaying 20911-20920 of 25003 results.
Content:
21313
Category: 1
Sub Category:
Heading: ഗ്രഹാം സ്റ്റെയിന്‍റെ കുടുംബത്തിന് സംഭവിച്ചതിന്റെ തനിയാവര്‍ത്തനം; മണിപ്പൂരില്‍ ബാലനും അമ്മയും ഉള്‍പ്പെടെയുള്ള ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുക്കൊന്നു
Content: ഇംഫാല്‍/ ഡല്‍ഹി: ഭാരതത്തില്‍ ക്രൈസ്തവ സമൂഹം നേരിടുന്ന സമാനതകളില്ലാത്ത പ്രതിസന്ധി വീണ്ടും തുറന്നുക്കാട്ടി കലാപ രൂക്ഷിതമായ മണിപ്പൂരില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്ത. കലാപത്തിനിടെ തലയ്ക്കു വെടിയേറ്റ് ആശുപത്രിയിലേക്കുകൊണ്ടുപോയ 8 വയസ്സുള്ള ബാലനെയും അമ്മയെയും ബന്ധുവിനെയും മെയ്തെയ് കലാപകാരികൾ ആംബുലന്‍സില്‍ ചുട്ടുക്കൊന്നു. കൊല്ലപ്പെട്ട മൂന്നു പേരും ക്രൈസ്തവരാണെന്ന് ടെലഗ്രാഫ് ഉള്‍പ്പെടെയുള്ള നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പോലീസ് കൺമുന്നിൽ നടന്ന ഈ സംഭവം രഹസ്യമാക്കിവെച്ചെങ്കിലും അസം റൈഫിൾസാണ് ഇതുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. ഇംഫാലിന്റെ പ്രാന്തപ്രദേശത്തുവെച്ച് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ സംഭവം ഉണ്ടായത്. കാങ്ചുപിലെ ദുരിതാശ്വാസ ക്യാംപിൽ കഴിയുമ്പോൾ തലയ്ക്കു വെടിയേറ്റ ഏഴു വയസ്സുള്ള ടോൺസിങ് ഹാങ്സിങിന്റെ ചികിൽസയ്ക്കാണ് കുക്കി ഗോത്രത്തില്‍പ്പെട്ട ആളെ വിവാഹം ചെയ്ത ക്രൈസ്തവ വിശ്വാസി അമ്മ മീന ഹാങ്സിങ് (45), ബന്ധു ലിഡിയ ലോരെംമ്പം (37) ഇംഫാലിലേക്കു ആംബുലന്‍സില്‍ പുറപ്പെട്ടത്. യാത്രാമധ്യേ മെയ്തെയ് ഭൂരിപക്ഷ മേഖലയിൽ ആംബുലൻസ് തടഞ്ഞുനിർത്തിയാണ് കലാപകാരികൾ തീവെച്ചത്. ആംബുലന്‍സില്‍ മൂന്നു പേരും ദാരുണമായി പൊള്ളലേറ്റ് കൊല്ലപ്പെടുകയായിരിന്നു. ആംബുലന്‍സിന്റെ ഡ്രൈവറും നേഴ്സും ഓടി രക്ഷപ്പെട്ടിരിന്നു. ഇംഫാൽ വെസ്റ്റ് എസ്പി ഇബോംച സിങ്ങിന്റെ സാന്നിധ്യത്തിലായിരുന്നു അക്രമമെന്നാണു റിപ്പോർട്ട്. സംഭവത്തില്‍ ബി.ജെ.പി യുടെ നേതൃത്വത്തിലുള്ള സംസ്ഥാന ഭരണകൂടത്തിന്റെ ഒത്താശ മെയ്തികള്‍ക്കുണ്ടെന്ന ആരോപണം ശക്തമാണ്. കൊല്ലപ്പെട്ടവരുടെ ബന്ധുവും ഇംഫാലിലെ ആശുപത്രിയിലേക്ക് യാത്രതിരിക്കുമ്പോള്‍ പ്രദേശത്ത് ഉണ്ടായിരുന്ന വ്യക്തിയുമായ പാവ്ലെന്‍ലാല്‍ ഹാന്‍സിങ് കടന്നു പോകുന്ന കഠിനമായ സാഹചര്യം ‘ദി ടെലിഗ്രാഫ്’നോട് പങ്കുവെച്ചു. അവരുടെ ശരീരം കത്തിക്കരിഞ്ഞ് ചാരമായിരുന്നുവെന്നും ചാരത്തിനിടയില്‍ നിന്നും കുറച്ച് അസ്ഥികള്‍ മാത്രമാണ് കിട്ടിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. പോലീസില്‍ നിന്നും ആരും ഇതുവരെ ആരും ബന്ധപ്പെട്ടിട്ടില്ലായെന്നും സ്റ്റേഷനില്‍ പോകുവാന്‍ ഭയമാണെന്നും മകനെയും ഭാര്യയേയും നഷ്ടപ്പെട്ട ജോഷ്വ ഹാങ്സിങ് പങ്കുവെച്ചു. തന്റെ ഭാര്യയും മകനും ചുട്ടെരിക്കപ്പെട്ട ശേഷം കുക്കി ആധിപത്യ മേഖലയിലുള്ള ബന്ധുവിന്റെ വീട്ടിലാണ് ജോഷ്വ ഇപ്പോള്‍ കഴിയുന്നത്. സംഭവം നടന്നതിനു ശേഷം 'ദി ടെലിഗ്രാഫി'ന്റെ ലേഖകന്‍ ഡി.ജി.പി രാജീവ് സിംഗ്, എ.ഡി.ജി (ലോ ആന്‍ഡ് ഓര്‍ഡര്‍) എല്‍. കൈലുണ്‍, മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഉപദേശകനുമായ കുല്‍ദീപ് സിംഗ് എന്നിവരുമായി ബന്ധപ്പെടുവാന്‍ ശ്രമിച്ചെങ്കിലും, ആരും പ്രതികരിച്ചിട്ടില്ലായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആസാം റൈഫിള്‍ ഫോഴ്സും, റാപിഡ് ആക്ഷന്‍ ഫോഴ്സുമാണ് സംഭവത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കിയത്. ലാംഫെല്‍ പോലീസ് സ്റ്റേഷന് സമീപമാണ് സംഭവം നടന്നതെങ്കിലും പോലീസ് ഇരകള്‍ക്ക് മതിയായ സംരക്ഷണം നല്‍കിയോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ആംബുലന്‍സിനെ അനുഗമിച്ചിരുന്ന പോലീസ് എസ്.പി ഇബോംച്ചാ സിംഗ് നോക്കിനില്‍ക്കുമ്പോഴാണ് ഈ സംഭവം നടന്നതെന്ന റിപ്പോര്‍ട്ട് വിഷയത്തിന്റെ ഗൌരവം വര്‍ദ്ധിപ്പിക്കുകയാണ്. അതേസമയം 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒഡീഷയില്‍ കുഷ്ഠരോഗികള്‍ക്കിടയിലേക്ക് ശുശ്രൂഷയുമായി എത്തിയ ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ മിഷ്‌ണറി ഗ്രഹാം സ്റ്റെയ്ൻസിനെയും രണ്ടു മക്കളെയും ഹിന്ദുത്വവാദികള്‍ ചുട്ടുക്കൊന്നതിന്റെ തനിയാവര്‍ത്തനമായാണ് ഈ സംഭവത്തെ പലരും വിശേഷിപ്പിക്കുന്നത്. Tag: Manipur violence: Seven-year-old boy, mother, relative Christian family burnt alive in ambulance, Catholic malayalam catholic news, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-06-09-14:35:22.jpg
Keywords: മണിപ്പൂരി, ഗ്രഹാ
Category: 1
Sub Category:
Heading: ഗ്രഹാം സ്റ്റെയിന്‍റെ കുടുംബത്തിന് സംഭവിച്ചതിന്റെ തനിയാവര്‍ത്തനം; മണിപ്പൂരില്‍ ബാലനും അമ്മയും ഉള്‍പ്പെടെയുള്ള ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുക്കൊന്നു
Content: ഇംഫാല്‍/ ഡല്‍ഹി: ഭാരതത്തില്‍ ക്രൈസ്തവ സമൂഹം നേരിടുന്ന സമാനതകളില്ലാത്ത പ്രതിസന്ധി വീണ്ടും തുറന്നുക്കാട്ടി കലാപ രൂക്ഷിതമായ മണിപ്പൂരില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്ത. കലാപത്തിനിടെ തലയ്ക്കു വെടിയേറ്റ് ആശുപത്രിയിലേക്കുകൊണ്ടുപോയ 8 വയസ്സുള്ള ബാലനെയും അമ്മയെയും ബന്ധുവിനെയും മെയ്തെയ് കലാപകാരികൾ ആംബുലന്‍സില്‍ ചുട്ടുക്കൊന്നു. കൊല്ലപ്പെട്ട മൂന്നു പേരും ക്രൈസ്തവരാണെന്ന് ടെലഗ്രാഫ് ഉള്‍പ്പെടെയുള്ള നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പോലീസ് കൺമുന്നിൽ നടന്ന ഈ സംഭവം രഹസ്യമാക്കിവെച്ചെങ്കിലും അസം റൈഫിൾസാണ് ഇതുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. ഇംഫാലിന്റെ പ്രാന്തപ്രദേശത്തുവെച്ച് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ സംഭവം ഉണ്ടായത്. കാങ്ചുപിലെ ദുരിതാശ്വാസ ക്യാംപിൽ കഴിയുമ്പോൾ തലയ്ക്കു വെടിയേറ്റ ഏഴു വയസ്സുള്ള ടോൺസിങ് ഹാങ്സിങിന്റെ ചികിൽസയ്ക്കാണ് കുക്കി ഗോത്രത്തില്‍പ്പെട്ട ആളെ വിവാഹം ചെയ്ത ക്രൈസ്തവ വിശ്വാസി അമ്മ മീന ഹാങ്സിങ് (45), ബന്ധു ലിഡിയ ലോരെംമ്പം (37) ഇംഫാലിലേക്കു ആംബുലന്‍സില്‍ പുറപ്പെട്ടത്. യാത്രാമധ്യേ മെയ്തെയ് ഭൂരിപക്ഷ മേഖലയിൽ ആംബുലൻസ് തടഞ്ഞുനിർത്തിയാണ് കലാപകാരികൾ തീവെച്ചത്. ആംബുലന്‍സില്‍ മൂന്നു പേരും ദാരുണമായി പൊള്ളലേറ്റ് കൊല്ലപ്പെടുകയായിരിന്നു. ആംബുലന്‍സിന്റെ ഡ്രൈവറും നേഴ്സും ഓടി രക്ഷപ്പെട്ടിരിന്നു. ഇംഫാൽ വെസ്റ്റ് എസ്പി ഇബോംച സിങ്ങിന്റെ സാന്നിധ്യത്തിലായിരുന്നു അക്രമമെന്നാണു റിപ്പോർട്ട്. സംഭവത്തില്‍ ബി.ജെ.പി യുടെ നേതൃത്വത്തിലുള്ള സംസ്ഥാന ഭരണകൂടത്തിന്റെ ഒത്താശ മെയ്തികള്‍ക്കുണ്ടെന്ന ആരോപണം ശക്തമാണ്. കൊല്ലപ്പെട്ടവരുടെ ബന്ധുവും ഇംഫാലിലെ ആശുപത്രിയിലേക്ക് യാത്രതിരിക്കുമ്പോള്‍ പ്രദേശത്ത് ഉണ്ടായിരുന്ന വ്യക്തിയുമായ പാവ്ലെന്‍ലാല്‍ ഹാന്‍സിങ് കടന്നു പോകുന്ന കഠിനമായ സാഹചര്യം ‘ദി ടെലിഗ്രാഫ്’നോട് പങ്കുവെച്ചു. അവരുടെ ശരീരം കത്തിക്കരിഞ്ഞ് ചാരമായിരുന്നുവെന്നും ചാരത്തിനിടയില്‍ നിന്നും കുറച്ച് അസ്ഥികള്‍ മാത്രമാണ് കിട്ടിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. പോലീസില്‍ നിന്നും ആരും ഇതുവരെ ആരും ബന്ധപ്പെട്ടിട്ടില്ലായെന്നും സ്റ്റേഷനില്‍ പോകുവാന്‍ ഭയമാണെന്നും മകനെയും ഭാര്യയേയും നഷ്ടപ്പെട്ട ജോഷ്വ ഹാങ്സിങ് പങ്കുവെച്ചു. തന്റെ ഭാര്യയും മകനും ചുട്ടെരിക്കപ്പെട്ട ശേഷം കുക്കി ആധിപത്യ മേഖലയിലുള്ള ബന്ധുവിന്റെ വീട്ടിലാണ് ജോഷ്വ ഇപ്പോള്‍ കഴിയുന്നത്. സംഭവം നടന്നതിനു ശേഷം 'ദി ടെലിഗ്രാഫി'ന്റെ ലേഖകന്‍ ഡി.ജി.പി രാജീവ് സിംഗ്, എ.ഡി.ജി (ലോ ആന്‍ഡ് ഓര്‍ഡര്‍) എല്‍. കൈലുണ്‍, മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഉപദേശകനുമായ കുല്‍ദീപ് സിംഗ് എന്നിവരുമായി ബന്ധപ്പെടുവാന്‍ ശ്രമിച്ചെങ്കിലും, ആരും പ്രതികരിച്ചിട്ടില്ലായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആസാം റൈഫിള്‍ ഫോഴ്സും, റാപിഡ് ആക്ഷന്‍ ഫോഴ്സുമാണ് സംഭവത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കിയത്. ലാംഫെല്‍ പോലീസ് സ്റ്റേഷന് സമീപമാണ് സംഭവം നടന്നതെങ്കിലും പോലീസ് ഇരകള്‍ക്ക് മതിയായ സംരക്ഷണം നല്‍കിയോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ആംബുലന്‍സിനെ അനുഗമിച്ചിരുന്ന പോലീസ് എസ്.പി ഇബോംച്ചാ സിംഗ് നോക്കിനില്‍ക്കുമ്പോഴാണ് ഈ സംഭവം നടന്നതെന്ന റിപ്പോര്‍ട്ട് വിഷയത്തിന്റെ ഗൌരവം വര്‍ദ്ധിപ്പിക്കുകയാണ്. അതേസമയം 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒഡീഷയില്‍ കുഷ്ഠരോഗികള്‍ക്കിടയിലേക്ക് ശുശ്രൂഷയുമായി എത്തിയ ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ മിഷ്‌ണറി ഗ്രഹാം സ്റ്റെയ്ൻസിനെയും രണ്ടു മക്കളെയും ഹിന്ദുത്വവാദികള്‍ ചുട്ടുക്കൊന്നതിന്റെ തനിയാവര്‍ത്തനമായാണ് ഈ സംഭവത്തെ പലരും വിശേഷിപ്പിക്കുന്നത്. Tag: Manipur violence: Seven-year-old boy, mother, relative Christian family burnt alive in ambulance, Catholic malayalam catholic news, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-06-09-14:35:22.jpg
Keywords: മണിപ്പൂരി, ഗ്രഹാ
Content:
21314
Category: 1
Sub Category:
Heading: സമാധാന ദൗത്യവുമായി പാപ്പയുടെ പ്രതിനിധി കര്‍ദ്ദിനാള്‍ മാറ്റിയോ സുപ്പി യുക്രൈനില്‍
Content: വത്തിക്കാന്‍ സിറ്റി: റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ദൗത്യത്തിന് ചുക്കാന്‍ പിടിച്ച് ഫ്രാന്‍സിസ് പാപ്പ ചുമതലപ്പെടുത്തിയ കര്‍ദ്ദിനാള്‍ മാറ്റിയോ സുപ്പി യുക്രൈനില്‍ പര്യടനം നടത്തി. ജൂണ്‍ 5-ന് കീവിലെത്തിയ കര്‍ദ്ദിനാള്‍ സുപ്പി, സമാധാനം പുനഃസ്ഥാപിക്കുവാനും, മനുഷ്യത്വത്തെ പിന്തുണക്കുവാനും സംഘര്‍ഷം ലഘൂകരിക്കുവാനും സാധ്യമായ മാര്‍ഗ്ഗങ്ങളെ കുറിച്ച് യുക്രൈനില്‍ ചര്‍ച്ചകളിലേര്‍പ്പെട്ടു. യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബാസ്, മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്വ്യാട്ടോസ്ലാവ് ഷെവ്ചുക്ക്, യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി തുടങ്ങിയവരുമായി കര്‍ദ്ദിനാള്‍ സുപ്പി കൂടിക്കാഴ്ച നടത്തി. തന്റെ ഹംഗറിയിലെ അപ്പസ്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുന്ന വഴിക്ക് റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി വത്തിക്കാന്റെ നേതൃത്വത്തില്‍ സമാധാന ദൗത്യം ആരംഭിക്കുന്നതിനെ കുറിച്ച് പാപ്പ സൂചന നല്‍കിയിരുന്നു. റഷ്യക്കും യുക്രൈനുമിടയിലെ സമാധാനത്തിന്റെ പാത തുറക്കുവാനുള്ള പേപ്പല്‍ ദൂതനായി വര്‍ത്തിക്കുവാന്‍ കഴിഞ്ഞ മാസമാണ് ഫ്രാന്‍സിസ് പാപ്പ ഇറ്റലി സ്വദേശിയായ കര്‍ദ്ദിനാള്‍ സുപ്പിയോട് ആവശ്യപ്പെടുന്നത്. ബൊളോഗ്ന അതിരൂപതാ മെത്രാപ്പോലീത്തയും, ഇറ്റാലിയന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ സുപ്പി, 1992-ല്‍ മൊസാംബിക്കില്‍ നടന്ന ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിനായി മധ്യസ്ഥത വഹിച്ച റോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കത്തോലിക്ക സന്നദ്ധ സംഘടനയായ സാന്റ്’എഗിഡിയോ കമ്മ്യൂണിറ്റി അംഗമാണ്. മൊസാംബിക്കിന് പുറമേ, തെക്കന്‍ സുഡാന്‍, കോംഗോ, ബുറുണ്ടി, മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക് തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ ഈ സംഘടന സമാധാന പുനഃസ്ഥാപന ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ മെയ് 13-ന് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി വത്തിക്കാനില്‍വെച്ച് ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയതിന് ഒരാഴ്ചക്ക് ശേഷമാണ് ആറുപത്തിയേഴുകാരനായ കര്‍ദ്ദിനാള്‍ സുപ്പിയുടെ നിയമനം. ഫ്രാന്‍സിസ് പാപ്പയുമായുള്ള കൂടിക്കാഴ്ചക്കിടയില്‍ യുക്രൈന്റെ സമാധാന ഫോര്‍മുലയെ പരിശുദ്ധ സിംഹാസനം പിന്തുണക്കണമെന്ന് സെലെന്‍സ്കി പാപ്പയോട് ആവശ്യപ്പെട്ടതായി റോയിട്ടേഴ്സ് ജൂണ്‍ 5നു റിപ്പോര്‍ട്ട് ചെയ്തിരിന്നു.
Image: /content_image/News/News-2023-06-09-17:24:40.jpg
Keywords: യുക്രൈ
Category: 1
Sub Category:
Heading: സമാധാന ദൗത്യവുമായി പാപ്പയുടെ പ്രതിനിധി കര്‍ദ്ദിനാള്‍ മാറ്റിയോ സുപ്പി യുക്രൈനില്‍
Content: വത്തിക്കാന്‍ സിറ്റി: റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ദൗത്യത്തിന് ചുക്കാന്‍ പിടിച്ച് ഫ്രാന്‍സിസ് പാപ്പ ചുമതലപ്പെടുത്തിയ കര്‍ദ്ദിനാള്‍ മാറ്റിയോ സുപ്പി യുക്രൈനില്‍ പര്യടനം നടത്തി. ജൂണ്‍ 5-ന് കീവിലെത്തിയ കര്‍ദ്ദിനാള്‍ സുപ്പി, സമാധാനം പുനഃസ്ഥാപിക്കുവാനും, മനുഷ്യത്വത്തെ പിന്തുണക്കുവാനും സംഘര്‍ഷം ലഘൂകരിക്കുവാനും സാധ്യമായ മാര്‍ഗ്ഗങ്ങളെ കുറിച്ച് യുക്രൈനില്‍ ചര്‍ച്ചകളിലേര്‍പ്പെട്ടു. യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബാസ്, മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്വ്യാട്ടോസ്ലാവ് ഷെവ്ചുക്ക്, യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി തുടങ്ങിയവരുമായി കര്‍ദ്ദിനാള്‍ സുപ്പി കൂടിക്കാഴ്ച നടത്തി. തന്റെ ഹംഗറിയിലെ അപ്പസ്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുന്ന വഴിക്ക് റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി വത്തിക്കാന്റെ നേതൃത്വത്തില്‍ സമാധാന ദൗത്യം ആരംഭിക്കുന്നതിനെ കുറിച്ച് പാപ്പ സൂചന നല്‍കിയിരുന്നു. റഷ്യക്കും യുക്രൈനുമിടയിലെ സമാധാനത്തിന്റെ പാത തുറക്കുവാനുള്ള പേപ്പല്‍ ദൂതനായി വര്‍ത്തിക്കുവാന്‍ കഴിഞ്ഞ മാസമാണ് ഫ്രാന്‍സിസ് പാപ്പ ഇറ്റലി സ്വദേശിയായ കര്‍ദ്ദിനാള്‍ സുപ്പിയോട് ആവശ്യപ്പെടുന്നത്. ബൊളോഗ്ന അതിരൂപതാ മെത്രാപ്പോലീത്തയും, ഇറ്റാലിയന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ സുപ്പി, 1992-ല്‍ മൊസാംബിക്കില്‍ നടന്ന ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിനായി മധ്യസ്ഥത വഹിച്ച റോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കത്തോലിക്ക സന്നദ്ധ സംഘടനയായ സാന്റ്’എഗിഡിയോ കമ്മ്യൂണിറ്റി അംഗമാണ്. മൊസാംബിക്കിന് പുറമേ, തെക്കന്‍ സുഡാന്‍, കോംഗോ, ബുറുണ്ടി, മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക് തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ ഈ സംഘടന സമാധാന പുനഃസ്ഥാപന ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ മെയ് 13-ന് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി വത്തിക്കാനില്‍വെച്ച് ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയതിന് ഒരാഴ്ചക്ക് ശേഷമാണ് ആറുപത്തിയേഴുകാരനായ കര്‍ദ്ദിനാള്‍ സുപ്പിയുടെ നിയമനം. ഫ്രാന്‍സിസ് പാപ്പയുമായുള്ള കൂടിക്കാഴ്ചക്കിടയില്‍ യുക്രൈന്റെ സമാധാന ഫോര്‍മുലയെ പരിശുദ്ധ സിംഹാസനം പിന്തുണക്കണമെന്ന് സെലെന്‍സ്കി പാപ്പയോട് ആവശ്യപ്പെട്ടതായി റോയിട്ടേഴ്സ് ജൂണ്‍ 5നു റിപ്പോര്‍ട്ട് ചെയ്തിരിന്നു.
Image: /content_image/News/News-2023-06-09-17:24:40.jpg
Keywords: യുക്രൈ
Content:
21315
Category: 1
Sub Category:
Heading: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീയാകാന്‍ വ്രതവാഗ്ദാനം നടത്തിയ കത്തോലിക്ക സന്യാസിനിയും കുടുംബവും അറസ്റ്റില്‍
Content: ജാഷ്പൂര്‍: ഛത്തീസ്ഗഡില്‍ പ്രഥമ വ്രതവാഗ്ദാനം നടത്തിയ കത്തോലിക്ക സന്യാസിനിയും കുടുംബവും അറസ്റ്റില്‍. ദൈവദാസി സിസ്റ്റര്‍ മേരി ബെര്‍ണാഡെറ്റെ 1897-ല്‍ സ്ഥാപിച്ച ഡോട്ടേഴ്സ് ഓഫ് സെന്റ് ആന്‍ സന്യാസ സമൂഹാംഗമായ സിസ്റ്റര്‍ ബിബ കെര്‍ക്കെട്ട അറസ്റ്റിലായത്. സിസ്റ്റര്‍ കെര്‍ക്കെട്ടാക്ക് പുറമേ, അവരുടെ അമ്മയും ബന്ധുക്കളായ മൂന്ന്‍ പേരും അറസ്റ്റിലായിട്ടുണ്ട്. മറ്റ് മതങ്ങളെ അപകീര്‍ത്തിപ്പെടുത്തിയെന്ന ഹിന്ദുത്വവാദികളുടെ വ്യാജ ആരോപണത്തിനു പിന്നാലെയാണ് മതപരിവര്‍ത്തന വിരുദ്ധ നിയമ മറവില്‍ സിസ്റ്റര്‍ കെര്‍ക്കെട്ടായും കുടുംബാംഗങ്ങളും ജാഷ്പൂര്‍ ജില്ലയിലെ ബാലാച്ചാപ്പര്‍ ഗ്രാമത്തില്‍ നിന്നും അറസ്റ്റ് ചെയ്തത്. ബന്ധുമിത്രാദികള്‍ അടക്കമുള്ളവര്‍ പങ്കെടുത്ത കൃതജ്ഞത ബലിക്ക് പിന്നാലെയായിരിന്നു പോലീസ് അറസ്റ്റെന്നതും ശ്രദ്ധേയമാണ്. 6 മാസങ്ങള്‍ക്ക് മുന്‍പ് റാഞ്ചിയില്‍വെച്ചായിരുന്നു സിസ്റ്റര്‍ കെര്‍ക്കെട്ടായുടെ പ്രഥമവൃത വാഗ്ദാനം. തന്റെ ബന്ധുമിത്രാദികള്‍ക്ക് ചടങ്ങില്‍ പങ്കെടുക്കുവാന്‍ കഴിയാത്തതിനാല്‍ ഛത്തീസ്ഗഡിലെ സ്വന്തം ഗ്രാമത്തിലെത്തിയ സിസ്റ്റര്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് ലഘുവായ ആഘോഷത്തിലേക്ക് പ്രവേശിക്കാനിരിക്കെയായിരിന്നു ഭരണകൂട ഭീകരത. ചൊവ്വാഴ്ച വൈകിട്ട് നടന്ന ചടങ്ങിലേക്ക് അതിക്രമിച്ചു കയറിയ ഹിന്ദുത്വവാദികള്‍ അവിടെ രോഗശാന്തിയും, മറ്റ് മതങ്ങളുടെ അവഹേളനവുമാണ് നടക്കുന്നതെന്ന് ആരോപിച്ചു. സംഭവത്തേക്കുറിച്ചറിഞ്ഞ അധികൃതര്‍ ഒരു സംഘം പോലീസിനെ അയച്ച് ഇരു വിഭാഗത്തേയും സ്റ്റേഷനില്‍ വരുത്തി ചോദ്യം ചെയ്യുകയും, സിസ്റ്റര്‍ കെര്‍ക്കെട്ടാ ഉള്‍പ്പെടെ 5 പേരെ അറസ്റ്റ് ചെയ്യുകയുമായിരിന്നു. മതപരിവര്‍ത്തന വിരുദ്ധ നിയമത്തിന്റെ കീഴില്‍ വിവിധ വകുപ്പുകളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായ 5 പേരും ഇപ്പോഴും പോലീസ് കസ്റ്റഡിയില്‍ തന്നെയാണ്. സിസ്റ്റര്‍ ബിബയുടെ പ്രഥമവൃത വാഗ്ദാനത്തിന് ദൈവത്തോട് നന്ദി അര്‍പ്പിച്ചു കൊണ്ടുള്ള വിശുദ്ധ കുര്‍ബാനയായിരുന്നു അവിടെ നടന്നതെന്നു പ്രദേശവാസികളെ ഉദ്ധരിച്ചുകൊണ്ട് ‘മാറ്റേഴ്സ് ഓഫ് ഇന്ത്യ’യും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സമീപകാലത്തായി ഛത്തീസ്ഗഡില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഭാരതത്തില്‍ ക്രൈസ്തവര്‍ക്കെതിരായ വര്‍ദ്ധിച്ച വിദ്വേഷ പ്രചരണത്തിലും വര്‍ഗ്ഗീയ അക്രമങ്ങളിലും പ്രതിഷേധിച്ചുകൊണ്ട് ക്രൈസ്തവര്‍ ഡല്‍ഹിയില്‍ വന്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു. തീവ്രഹിന്ദുത്വവാദികള്‍ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ സത്യം പോലും മനസ്സിലാക്കാതെ ക്രൈസ്തവര്‍ പ്രതി പട്ടികയില്‍ ചേര്‍ക്കപ്പെടുന്നത് രാജ്യത്തുടനീളം പതിവ് സംഭവമായി മാറുകയാണ്.
Image: /content_image/News/News-2023-06-09-20:18:14.jpg
Keywords: കന്യാസ്ത്രീ
Category: 1
Sub Category:
Heading: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീയാകാന്‍ വ്രതവാഗ്ദാനം നടത്തിയ കത്തോലിക്ക സന്യാസിനിയും കുടുംബവും അറസ്റ്റില്‍
Content: ജാഷ്പൂര്‍: ഛത്തീസ്ഗഡില്‍ പ്രഥമ വ്രതവാഗ്ദാനം നടത്തിയ കത്തോലിക്ക സന്യാസിനിയും കുടുംബവും അറസ്റ്റില്‍. ദൈവദാസി സിസ്റ്റര്‍ മേരി ബെര്‍ണാഡെറ്റെ 1897-ല്‍ സ്ഥാപിച്ച ഡോട്ടേഴ്സ് ഓഫ് സെന്റ് ആന്‍ സന്യാസ സമൂഹാംഗമായ സിസ്റ്റര്‍ ബിബ കെര്‍ക്കെട്ട അറസ്റ്റിലായത്. സിസ്റ്റര്‍ കെര്‍ക്കെട്ടാക്ക് പുറമേ, അവരുടെ അമ്മയും ബന്ധുക്കളായ മൂന്ന്‍ പേരും അറസ്റ്റിലായിട്ടുണ്ട്. മറ്റ് മതങ്ങളെ അപകീര്‍ത്തിപ്പെടുത്തിയെന്ന ഹിന്ദുത്വവാദികളുടെ വ്യാജ ആരോപണത്തിനു പിന്നാലെയാണ് മതപരിവര്‍ത്തന വിരുദ്ധ നിയമ മറവില്‍ സിസ്റ്റര്‍ കെര്‍ക്കെട്ടായും കുടുംബാംഗങ്ങളും ജാഷ്പൂര്‍ ജില്ലയിലെ ബാലാച്ചാപ്പര്‍ ഗ്രാമത്തില്‍ നിന്നും അറസ്റ്റ് ചെയ്തത്. ബന്ധുമിത്രാദികള്‍ അടക്കമുള്ളവര്‍ പങ്കെടുത്ത കൃതജ്ഞത ബലിക്ക് പിന്നാലെയായിരിന്നു പോലീസ് അറസ്റ്റെന്നതും ശ്രദ്ധേയമാണ്. 6 മാസങ്ങള്‍ക്ക് മുന്‍പ് റാഞ്ചിയില്‍വെച്ചായിരുന്നു സിസ്റ്റര്‍ കെര്‍ക്കെട്ടായുടെ പ്രഥമവൃത വാഗ്ദാനം. തന്റെ ബന്ധുമിത്രാദികള്‍ക്ക് ചടങ്ങില്‍ പങ്കെടുക്കുവാന്‍ കഴിയാത്തതിനാല്‍ ഛത്തീസ്ഗഡിലെ സ്വന്തം ഗ്രാമത്തിലെത്തിയ സിസ്റ്റര്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് ലഘുവായ ആഘോഷത്തിലേക്ക് പ്രവേശിക്കാനിരിക്കെയായിരിന്നു ഭരണകൂട ഭീകരത. ചൊവ്വാഴ്ച വൈകിട്ട് നടന്ന ചടങ്ങിലേക്ക് അതിക്രമിച്ചു കയറിയ ഹിന്ദുത്വവാദികള്‍ അവിടെ രോഗശാന്തിയും, മറ്റ് മതങ്ങളുടെ അവഹേളനവുമാണ് നടക്കുന്നതെന്ന് ആരോപിച്ചു. സംഭവത്തേക്കുറിച്ചറിഞ്ഞ അധികൃതര്‍ ഒരു സംഘം പോലീസിനെ അയച്ച് ഇരു വിഭാഗത്തേയും സ്റ്റേഷനില്‍ വരുത്തി ചോദ്യം ചെയ്യുകയും, സിസ്റ്റര്‍ കെര്‍ക്കെട്ടാ ഉള്‍പ്പെടെ 5 പേരെ അറസ്റ്റ് ചെയ്യുകയുമായിരിന്നു. മതപരിവര്‍ത്തന വിരുദ്ധ നിയമത്തിന്റെ കീഴില്‍ വിവിധ വകുപ്പുകളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായ 5 പേരും ഇപ്പോഴും പോലീസ് കസ്റ്റഡിയില്‍ തന്നെയാണ്. സിസ്റ്റര്‍ ബിബയുടെ പ്രഥമവൃത വാഗ്ദാനത്തിന് ദൈവത്തോട് നന്ദി അര്‍പ്പിച്ചു കൊണ്ടുള്ള വിശുദ്ധ കുര്‍ബാനയായിരുന്നു അവിടെ നടന്നതെന്നു പ്രദേശവാസികളെ ഉദ്ധരിച്ചുകൊണ്ട് ‘മാറ്റേഴ്സ് ഓഫ് ഇന്ത്യ’യും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സമീപകാലത്തായി ഛത്തീസ്ഗഡില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഭാരതത്തില്‍ ക്രൈസ്തവര്‍ക്കെതിരായ വര്‍ദ്ധിച്ച വിദ്വേഷ പ്രചരണത്തിലും വര്‍ഗ്ഗീയ അക്രമങ്ങളിലും പ്രതിഷേധിച്ചുകൊണ്ട് ക്രൈസ്തവര്‍ ഡല്‍ഹിയില്‍ വന്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു. തീവ്രഹിന്ദുത്വവാദികള്‍ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ സത്യം പോലും മനസ്സിലാക്കാതെ ക്രൈസ്തവര്‍ പ്രതി പട്ടികയില്‍ ചേര്‍ക്കപ്പെടുന്നത് രാജ്യത്തുടനീളം പതിവ് സംഭവമായി മാറുകയാണ്.
Image: /content_image/News/News-2023-06-09-20:18:14.jpg
Keywords: കന്യാസ്ത്രീ
Content:
21316
Category: 18
Sub Category:
Heading: ക്രൈസ്തവ സമൂഹത്തിനെതിരായ ഗൂഢനീക്കങ്ങൾക്കെതിരെ കാഞ്ഞിരപ്പള്ളിയിൽ അണിനിരന്നത് ജനസാഗരം
Content: കാഞ്ഞിരപ്പള്ളി: ക്രൈസ്തവ സമൂഹത്തിനെതിരായ ഗൂഢനീക്കങ്ങൾക്കെതിരെ കാഞ്ഞിരപ്പള്ളിയിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ റാലിയിൽ ജനസാഗരം ഒഴുകിയെത്തി. കാഞ്ഞിരപ്പള്ളി രൂപത കത്തോലിക്കാ കോൺഗ്രസിന്റെയും യുവദീപ്തി- എസ്എം വൈഎം യുവജന സംഘടനകളുടെയും നേതൃത്വത്തിൽ നടന്ന റാലിയിൽ ആയിരങ്ങളാണ് അണിചേർന്നത്. കഴിഞ്ഞ ദിവസം മരിച്ച അമൽജ്യോതി കോളജ് വിദ്യാർഥിനി ശ്രദ്ധ സതീഷിനെ അനുസ്മരിച്ചുള്ള പ്രാർത്ഥനയോടെയാണ് റാലി ആരംഭിച്ചത്. സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽനിന്ന് ആരംഭിച്ച റാലി കുരിശുങ്കൽ ജംഗ്ഷൻ, പേട്ടക്കവല വഴി പഴയപള്ളി ഗ്രൗണ്ടിൽ സമാപിച്ചു. ക്രൈസ്തവസമൂഹത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന സംഭവങ്ങൾക്കെതിരേയുള്ള വികാരമാണ് റാലിയിൽ ഉയർന്നത്. എല്ലാ വിഭാഗങ്ങൾക്കും ജീവിക്കാനുള്ള സാഹചര്യം സമൂഹത്തിൽ ഒരുങ്ങണമെന്നും സംഘടിത ആക്രമണങ്ങൾ ചെറുക്കപ്പെടണമെന്നും ആവശ്യമുയർന്നു. സമൂഹത്തിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവരെയും വിശ്വാസത്തിനും ധാർമികതയ്ക്കും വിരുദ്ധമായി പ്രവർത്തിക്കുന്നവരെയും ആർജവത്തോടെ നേരിടുമെന്ന പ്രതിജ്ഞ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ടെസി ബിജു പാഴിയാങ്കൽ ചൊല്ലിക്കൊടുത്തു. കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്റ് ജോമി കൊച്ചുപറമ്പിൽ, യുവദീപ്തി രൂപത പ്രസിഡന്റ് സനു പുതുശേരി എന്നിവർ ചേർന്നാണ് റാലി ഫ്ലാഗ് ഓഫ് ചെയ്തത്. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റുമാരായ ഡെന്നി കൈപ്പനാ നി, രാജേഷ് ജോൺ എന്നിവർ ചേർന്ന് പതാക കൈമാറി. ചങ്ങനാശേരി അതിരൂപത ജനറൽ സെക്രട്ടറി ബിജു സെബാസ്റ്റ്യൻ, എസ്എംവൈഎം ഗ്ലോബൽ പ്രസിഡന്റ് സാം ഓടയ്ക്കൽ, രൂപത പ്രസിഡന്റ് സനു പുന്നയ്ക്കൽ, പെരുവ ന്താനം ഫൊറോന വൈസ് പ്രസിഡന്റ് അലോക് ബെന്നി എന്നിവർ പ്രസംഗിച്ചു. റാലിയിൽ രൂപതയിലെ എല്ലാ ഇടവകകളെയും പ്രതിനിധീകരിച്ചുള്ള വിശ്വാസികൾ, വൈദികർ, സന്യസ്തർ, സംഘടനാ പ്രതിനിധികൾ, വിവിധ സ്ഥലങ്ങളിൽ നിന്നെത്തി യ സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
Image: /content_image/India/India-2023-06-10-10:57:46.jpg
Keywords: കാഞ്ഞിര
Category: 18
Sub Category:
Heading: ക്രൈസ്തവ സമൂഹത്തിനെതിരായ ഗൂഢനീക്കങ്ങൾക്കെതിരെ കാഞ്ഞിരപ്പള്ളിയിൽ അണിനിരന്നത് ജനസാഗരം
Content: കാഞ്ഞിരപ്പള്ളി: ക്രൈസ്തവ സമൂഹത്തിനെതിരായ ഗൂഢനീക്കങ്ങൾക്കെതിരെ കാഞ്ഞിരപ്പള്ളിയിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ റാലിയിൽ ജനസാഗരം ഒഴുകിയെത്തി. കാഞ്ഞിരപ്പള്ളി രൂപത കത്തോലിക്കാ കോൺഗ്രസിന്റെയും യുവദീപ്തി- എസ്എം വൈഎം യുവജന സംഘടനകളുടെയും നേതൃത്വത്തിൽ നടന്ന റാലിയിൽ ആയിരങ്ങളാണ് അണിചേർന്നത്. കഴിഞ്ഞ ദിവസം മരിച്ച അമൽജ്യോതി കോളജ് വിദ്യാർഥിനി ശ്രദ്ധ സതീഷിനെ അനുസ്മരിച്ചുള്ള പ്രാർത്ഥനയോടെയാണ് റാലി ആരംഭിച്ചത്. സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽനിന്ന് ആരംഭിച്ച റാലി കുരിശുങ്കൽ ജംഗ്ഷൻ, പേട്ടക്കവല വഴി പഴയപള്ളി ഗ്രൗണ്ടിൽ സമാപിച്ചു. ക്രൈസ്തവസമൂഹത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന സംഭവങ്ങൾക്കെതിരേയുള്ള വികാരമാണ് റാലിയിൽ ഉയർന്നത്. എല്ലാ വിഭാഗങ്ങൾക്കും ജീവിക്കാനുള്ള സാഹചര്യം സമൂഹത്തിൽ ഒരുങ്ങണമെന്നും സംഘടിത ആക്രമണങ്ങൾ ചെറുക്കപ്പെടണമെന്നും ആവശ്യമുയർന്നു. സമൂഹത്തിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവരെയും വിശ്വാസത്തിനും ധാർമികതയ്ക്കും വിരുദ്ധമായി പ്രവർത്തിക്കുന്നവരെയും ആർജവത്തോടെ നേരിടുമെന്ന പ്രതിജ്ഞ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ടെസി ബിജു പാഴിയാങ്കൽ ചൊല്ലിക്കൊടുത്തു. കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്റ് ജോമി കൊച്ചുപറമ്പിൽ, യുവദീപ്തി രൂപത പ്രസിഡന്റ് സനു പുതുശേരി എന്നിവർ ചേർന്നാണ് റാലി ഫ്ലാഗ് ഓഫ് ചെയ്തത്. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റുമാരായ ഡെന്നി കൈപ്പനാ നി, രാജേഷ് ജോൺ എന്നിവർ ചേർന്ന് പതാക കൈമാറി. ചങ്ങനാശേരി അതിരൂപത ജനറൽ സെക്രട്ടറി ബിജു സെബാസ്റ്റ്യൻ, എസ്എംവൈഎം ഗ്ലോബൽ പ്രസിഡന്റ് സാം ഓടയ്ക്കൽ, രൂപത പ്രസിഡന്റ് സനു പുന്നയ്ക്കൽ, പെരുവ ന്താനം ഫൊറോന വൈസ് പ്രസിഡന്റ് അലോക് ബെന്നി എന്നിവർ പ്രസംഗിച്ചു. റാലിയിൽ രൂപതയിലെ എല്ലാ ഇടവകകളെയും പ്രതിനിധീകരിച്ചുള്ള വിശ്വാസികൾ, വൈദികർ, സന്യസ്തർ, സംഘടനാ പ്രതിനിധികൾ, വിവിധ സ്ഥലങ്ങളിൽ നിന്നെത്തി യ സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
Image: /content_image/India/India-2023-06-10-10:57:46.jpg
Keywords: കാഞ്ഞിര
Content:
21317
Category: 18
Sub Category:
Heading: മദ്യം വിറ്റ പണംകൊണ്ടു നാട് ഭരിക്കുന്നത് അധാർമികം: കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് ബാവ
Content: കൊച്ചി: മദ്യം വിറ്റ പണംകൊണ്ടു നാട് ഭരിക്കുന്നത് അധാർമികമാണെന്നു കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. പാലാ രിവട്ടം പിഒസിയിൽ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ രജത ജൂബിലിയും സംസ്ഥാന സമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മദ്യം സുലഭമായി ലഭ്യമാക്കി മനുഷ്യനെ ബോധം കെടുത്തി മനുഷ്യനല്ലാതാക്കുകയാ ണ് സർക്കാർ ചെയ്യുന്നത്. പിതാവ് സ്വന്തം കുഞ്ഞിനെ കൊല്ലുന്നു. ഭാര്യയെ വെട്ടിനുറുക്കി ഭർത്താവ് മൃഗത്തിന് ഭക്ഷണമായി നൽകുന്നു. ലഹരിയിൽ സുബോധം നഷ്ടപ്പെടുന്നവർ ദുരന്തമാകുന്ന സംഭവങ്ങൾ നിരവധി സംഭവങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 25,000 കോടിയുടെ ലഹരിമരുന്ന് പിടിച്ചെടുത്ത വാർത്ത വായിക്കുമ്പോൾ അത് നമ്മുടെ മക്കൾക്ക് നൽകാൻ കൊണ്ടുവന്നതാണെന്നോർക്കണം. ഒരിടത്ത് ലഹരിവിരുദ്ധ ബോധവത്കരണം നടക്കുമ്പോൾ മറുവശത്ത് ലഹരിയുടെ വ്യാപകമായ കുത്തൊഴുക്കാണ്. ഇവ അവസാനിപ്പിച്ചേ തീരൂ. മക്കളെ മരണത്തിലേക്കു തള്ളിവിടാൻ ഞങ്ങളില്ലെന്ന നിലപാട് എല്ലാ കേരളീയരും സ്വീകരിക്കണമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയർമാൻ ബിഷപ്പ് ഡോ.യൂഹാനോൻ മാർ തെയഡോഷ്യസ് അധ്യക്ഷനായിരുന്നു. ഡോ. മാത്യു കുഴൽനാടൻ എംഎൽഎ മുഖ്യസന്ദേ ശം നൽകി. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ.ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, മ ദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറി ഫാ. ജോൺ അരീക്കൽ, സി.എക്സ്. ബോണി, ജെസി ഷാജി, കെ. അന്തോണിക്കുട്ടി, തോമസ്കുട്ടി മണക്കുന്നേൽ, സിബി ഡാനിയേൽ, തങ്കച്ചൻ കൊല്ലക്കൊമ്പിൽ എന്നിവർ പ്രസംഗിച്ചു. മദ്യവിരുദ്ധ പ്രവർത്തനങ്ങളിലെ മികവിന് ഒന്നും രണ്ടും, മൂന്നും സ്ഥാനങ്ങൾക്കുള്ള പുരസ്കാരങ്ങൾ യഥാക്രമം ഇരിങ്ങാലക്കുട, തൃശൂർ, എറണാകുളം-അങ്കമാലി രൂപതകൾ ഏറ്റുവാങ്ങി.
Image: /content_image/India/India-2023-06-10-11:17:33.jpg
Keywords: കെസിബിസി
Category: 18
Sub Category:
Heading: മദ്യം വിറ്റ പണംകൊണ്ടു നാട് ഭരിക്കുന്നത് അധാർമികം: കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് ബാവ
Content: കൊച്ചി: മദ്യം വിറ്റ പണംകൊണ്ടു നാട് ഭരിക്കുന്നത് അധാർമികമാണെന്നു കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. പാലാ രിവട്ടം പിഒസിയിൽ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ രജത ജൂബിലിയും സംസ്ഥാന സമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മദ്യം സുലഭമായി ലഭ്യമാക്കി മനുഷ്യനെ ബോധം കെടുത്തി മനുഷ്യനല്ലാതാക്കുകയാ ണ് സർക്കാർ ചെയ്യുന്നത്. പിതാവ് സ്വന്തം കുഞ്ഞിനെ കൊല്ലുന്നു. ഭാര്യയെ വെട്ടിനുറുക്കി ഭർത്താവ് മൃഗത്തിന് ഭക്ഷണമായി നൽകുന്നു. ലഹരിയിൽ സുബോധം നഷ്ടപ്പെടുന്നവർ ദുരന്തമാകുന്ന സംഭവങ്ങൾ നിരവധി സംഭവങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 25,000 കോടിയുടെ ലഹരിമരുന്ന് പിടിച്ചെടുത്ത വാർത്ത വായിക്കുമ്പോൾ അത് നമ്മുടെ മക്കൾക്ക് നൽകാൻ കൊണ്ടുവന്നതാണെന്നോർക്കണം. ഒരിടത്ത് ലഹരിവിരുദ്ധ ബോധവത്കരണം നടക്കുമ്പോൾ മറുവശത്ത് ലഹരിയുടെ വ്യാപകമായ കുത്തൊഴുക്കാണ്. ഇവ അവസാനിപ്പിച്ചേ തീരൂ. മക്കളെ മരണത്തിലേക്കു തള്ളിവിടാൻ ഞങ്ങളില്ലെന്ന നിലപാട് എല്ലാ കേരളീയരും സ്വീകരിക്കണമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയർമാൻ ബിഷപ്പ് ഡോ.യൂഹാനോൻ മാർ തെയഡോഷ്യസ് അധ്യക്ഷനായിരുന്നു. ഡോ. മാത്യു കുഴൽനാടൻ എംഎൽഎ മുഖ്യസന്ദേ ശം നൽകി. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ.ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, മ ദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറി ഫാ. ജോൺ അരീക്കൽ, സി.എക്സ്. ബോണി, ജെസി ഷാജി, കെ. അന്തോണിക്കുട്ടി, തോമസ്കുട്ടി മണക്കുന്നേൽ, സിബി ഡാനിയേൽ, തങ്കച്ചൻ കൊല്ലക്കൊമ്പിൽ എന്നിവർ പ്രസംഗിച്ചു. മദ്യവിരുദ്ധ പ്രവർത്തനങ്ങളിലെ മികവിന് ഒന്നും രണ്ടും, മൂന്നും സ്ഥാനങ്ങൾക്കുള്ള പുരസ്കാരങ്ങൾ യഥാക്രമം ഇരിങ്ങാലക്കുട, തൃശൂർ, എറണാകുളം-അങ്കമാലി രൂപതകൾ ഏറ്റുവാങ്ങി.
Image: /content_image/India/India-2023-06-10-11:17:33.jpg
Keywords: കെസിബിസി
Content:
21318
Category: 18
Sub Category:
Heading: കാഞ്ഞിരപ്പള്ളി രൂപതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചങ്ങനാശേരി അതിരൂപത
Content: കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനിയറിംഗ് കോളജിനെതിരേ നടക്കുന്ന ആക്രമ ണങ്ങളുടെ പശ്ചാത്തലത്തിൽ കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപി ച്ച് ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ മോൺ. ജോസഫ് വാണിയപ്പുരയ്ക്ക ലിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കാഞ്ഞിരപ്പള്ളി രൂപതാകേന്ദ്രം സന്ദർശിchu അതിരൂപത പ്രസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. തോമസ് കറുകക്കളം, കോർപറേറ്റ് മാനേജർ ഫാ. ജോസഫ് കറുകയിൽ എന്നിവരും വൈദികസമിതി പ്രതിനിധികളും പാസ്റ്ററൽ കൗൺസിൽ, ജാഗ്രതാസമിതി, ഈസ്റ്റേൺ കാത്തലിക് അസോസിയേ ഷൻ, കത്തോലിക്കാ കോൺഗ്രസ്, വിശ്വാസപരിശീലനവിഭാഗം, കാർപ്, യുവദീപ്തി കെസിവൈഎം തുടങ്ങിയ സംഘടനകളെ പ്രതിനിധീകരിച്ച് അല്‍മായരും സംഘത്തിൽ ഉൾപ്പെട്ടിരുന്നു. കാഞ്ഞിരപ്പളളി രൂപത വികാരി ജനറാൾ മാരായ റവ.ഡോ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, റവ.ഡോ. കുര്യൻ താമരശേരി എന്നിവരും വൈദിക രും അത്മായനേതാക്കളും ഉൾപ്പെട്ട സംയുക്ത സമ്മേളനവും ഐക്യദാർഢ്യ പ്രഖ്യാപ നവും നടത്തി.
Image: /content_image/India/India-2023-06-10-11:27:28.jpg
Keywords: കാഞ്ഞിരപ്പള്ളി
Category: 18
Sub Category:
Heading: കാഞ്ഞിരപ്പള്ളി രൂപതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചങ്ങനാശേരി അതിരൂപത
Content: കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനിയറിംഗ് കോളജിനെതിരേ നടക്കുന്ന ആക്രമ ണങ്ങളുടെ പശ്ചാത്തലത്തിൽ കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപി ച്ച് ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ മോൺ. ജോസഫ് വാണിയപ്പുരയ്ക്ക ലിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കാഞ്ഞിരപ്പള്ളി രൂപതാകേന്ദ്രം സന്ദർശിchu അതിരൂപത പ്രസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. തോമസ് കറുകക്കളം, കോർപറേറ്റ് മാനേജർ ഫാ. ജോസഫ് കറുകയിൽ എന്നിവരും വൈദികസമിതി പ്രതിനിധികളും പാസ്റ്ററൽ കൗൺസിൽ, ജാഗ്രതാസമിതി, ഈസ്റ്റേൺ കാത്തലിക് അസോസിയേ ഷൻ, കത്തോലിക്കാ കോൺഗ്രസ്, വിശ്വാസപരിശീലനവിഭാഗം, കാർപ്, യുവദീപ്തി കെസിവൈഎം തുടങ്ങിയ സംഘടനകളെ പ്രതിനിധീകരിച്ച് അല്‍മായരും സംഘത്തിൽ ഉൾപ്പെട്ടിരുന്നു. കാഞ്ഞിരപ്പളളി രൂപത വികാരി ജനറാൾ മാരായ റവ.ഡോ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, റവ.ഡോ. കുര്യൻ താമരശേരി എന്നിവരും വൈദിക രും അത്മായനേതാക്കളും ഉൾപ്പെട്ട സംയുക്ത സമ്മേളനവും ഐക്യദാർഢ്യ പ്രഖ്യാപ നവും നടത്തി.
Image: /content_image/India/India-2023-06-10-11:27:28.jpg
Keywords: കാഞ്ഞിരപ്പള്ളി
Content:
21319
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതി
Content: വത്തിക്കാന്‍ സിറ്റി: ഹെര്‍ണിയ രോഗത്തിന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനായ ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യം ക്രമാനുഗതമായി മെച്ചപ്പെട്ട് വരികയാണെന്നു വത്തിക്കാന്‍. ഇന്നലെ രാവിലെ പ്രഭാത ഭക്ഷണം കഴിക്കുകയും, കിടക്കയില്‍ നിന്നും മാറി ചാരുകസേരയില്‍ ഇരിന്നുവെന്നും ആരോഗ്യം മെച്ചപ്പെടുന്നുണ്ടെന്നും വത്തിക്കാന്‍ ഔദ്യോഗിക വക്താവ് മാറ്റിയോ ബ്രൂണി മാധ്യമങ്ങളെ അറിയിച്ചു. ശസ്ത്രക്രിയാനന്തര പുരോഗതി സാധാരണ ഗതിയില്‍ തന്നെയാണെന്നും, ഫ്രാന്‍സിസ് പാപ്പ പത്രം വായിക്കുകയും, ചില ജോലികള്‍ ചെയ്തതായും മെഡിക്കല്‍ ടീം അറിയിച്ചതായി ഇന്നലെ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 7-നാണ് ഫ്രാന്‍സിസ് പാപ്പ ഹെര്‍ണിയക്കുള്ള അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനായത്. ഹെര്‍ണിയ കാരണം കഴിഞ്ഞ കുറച്ച് മാസങ്ങളായി പാപ്പ ഏറെ ബുദ്ധിമുട്ടുന്നുണ്ടായിരിന്നുവെന്നും അതിനാലാണ് സര്‍ജറി ചെയ്യുവാന്‍ തീരുമാനിച്ചതെന്നും ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ പാപ്പയുടെ മുഖ്യ സര്‍ജനായ ഡോ. സെര്‍ജിയോ അല്‍ഫിയേരി വ്യക്തമാക്കിയിരിന്നു. ഇതിനിടെ കഴിഞ്ഞ മാര്‍ച്ചില്‍ പാപ്പ ആശുപത്രിയില്‍വെച്ച് മാമോദീസ നല്‍കിയ ഒരു കുട്ടിയുടെ കുടുംബാംഗങ്ങള്‍ പാപ്പക്ക് ഇക്കഴിഞ്ഞ ദിവസം സൗഖ്യാശംസകള്‍ നേര്‍ന്ന് പോസ്റ്റര്‍ അയച്ചത് മാധ്യമ ശ്രദ്ധ നേടിയിരിന്നു. കുഞ്ഞിനെ ആശീര്‍വദിച്ചതിന് അങ്ങയോട് നന്ദി പറയുവാന്‍ ആഗ്രഹിക്കുന്നുവെന്നും സുഖം പ്രാപിക്കുന്നതിനായി ഞങ്ങളുടെ ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ടെന്നു സ്പാനിഷ് ഭാഷയില്‍ എഴുതിയ പോസ്റ്ററില്‍ പറയുന്നു. ശ്വാസകോശത്തിലെ അണുബാധയേത്തുടര്‍ന്ന്‍ ആശുപത്രിയില്‍ അഡ്മിറ്റായിരിക്കെയാണ് പീഡിയാട്രിക് ഓങ്കോളജി വാര്‍ഡ് സന്ദര്‍ശനത്തിനിടെ പാപ്പ മിഗേല്‍ എന്നാ കുഞ്ഞിനു മാമ്മോദീസ നൽകിയത്. പാപ്പ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന ആശംസയുമായി വത്തിക്കാന്റെ കീഴിലുള്ള റോമിലെ ബാംബിനോ ഗേസു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളും പാപ്പക്ക് കാര്‍ഡ് അയച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ 86 കാരനായ ഫ്രാന്‍സിസ് പാപ്പ മൂന്ന്‍ പ്രാവശ്യം ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്. ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പാപ്പ നാലു ദിവസം ആശുപത്രിയില്‍ കഴിഞ്ഞിരിന്നു.
Image: /content_image/India/India-2023-06-10-11:48:05.jpg
Keywords: പാപ്പ
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതി
Content: വത്തിക്കാന്‍ സിറ്റി: ഹെര്‍ണിയ രോഗത്തിന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനായ ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യം ക്രമാനുഗതമായി മെച്ചപ്പെട്ട് വരികയാണെന്നു വത്തിക്കാന്‍. ഇന്നലെ രാവിലെ പ്രഭാത ഭക്ഷണം കഴിക്കുകയും, കിടക്കയില്‍ നിന്നും മാറി ചാരുകസേരയില്‍ ഇരിന്നുവെന്നും ആരോഗ്യം മെച്ചപ്പെടുന്നുണ്ടെന്നും വത്തിക്കാന്‍ ഔദ്യോഗിക വക്താവ് മാറ്റിയോ ബ്രൂണി മാധ്യമങ്ങളെ അറിയിച്ചു. ശസ്ത്രക്രിയാനന്തര പുരോഗതി സാധാരണ ഗതിയില്‍ തന്നെയാണെന്നും, ഫ്രാന്‍സിസ് പാപ്പ പത്രം വായിക്കുകയും, ചില ജോലികള്‍ ചെയ്തതായും മെഡിക്കല്‍ ടീം അറിയിച്ചതായി ഇന്നലെ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 7-നാണ് ഫ്രാന്‍സിസ് പാപ്പ ഹെര്‍ണിയക്കുള്ള അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനായത്. ഹെര്‍ണിയ കാരണം കഴിഞ്ഞ കുറച്ച് മാസങ്ങളായി പാപ്പ ഏറെ ബുദ്ധിമുട്ടുന്നുണ്ടായിരിന്നുവെന്നും അതിനാലാണ് സര്‍ജറി ചെയ്യുവാന്‍ തീരുമാനിച്ചതെന്നും ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ പാപ്പയുടെ മുഖ്യ സര്‍ജനായ ഡോ. സെര്‍ജിയോ അല്‍ഫിയേരി വ്യക്തമാക്കിയിരിന്നു. ഇതിനിടെ കഴിഞ്ഞ മാര്‍ച്ചില്‍ പാപ്പ ആശുപത്രിയില്‍വെച്ച് മാമോദീസ നല്‍കിയ ഒരു കുട്ടിയുടെ കുടുംബാംഗങ്ങള്‍ പാപ്പക്ക് ഇക്കഴിഞ്ഞ ദിവസം സൗഖ്യാശംസകള്‍ നേര്‍ന്ന് പോസ്റ്റര്‍ അയച്ചത് മാധ്യമ ശ്രദ്ധ നേടിയിരിന്നു. കുഞ്ഞിനെ ആശീര്‍വദിച്ചതിന് അങ്ങയോട് നന്ദി പറയുവാന്‍ ആഗ്രഹിക്കുന്നുവെന്നും സുഖം പ്രാപിക്കുന്നതിനായി ഞങ്ങളുടെ ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ടെന്നു സ്പാനിഷ് ഭാഷയില്‍ എഴുതിയ പോസ്റ്ററില്‍ പറയുന്നു. ശ്വാസകോശത്തിലെ അണുബാധയേത്തുടര്‍ന്ന്‍ ആശുപത്രിയില്‍ അഡ്മിറ്റായിരിക്കെയാണ് പീഡിയാട്രിക് ഓങ്കോളജി വാര്‍ഡ് സന്ദര്‍ശനത്തിനിടെ പാപ്പ മിഗേല്‍ എന്നാ കുഞ്ഞിനു മാമ്മോദീസ നൽകിയത്. പാപ്പ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന ആശംസയുമായി വത്തിക്കാന്റെ കീഴിലുള്ള റോമിലെ ബാംബിനോ ഗേസു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളും പാപ്പക്ക് കാര്‍ഡ് അയച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ 86 കാരനായ ഫ്രാന്‍സിസ് പാപ്പ മൂന്ന്‍ പ്രാവശ്യം ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്. ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പാപ്പ നാലു ദിവസം ആശുപത്രിയില്‍ കഴിഞ്ഞിരിന്നു.
Image: /content_image/India/India-2023-06-10-11:48:05.jpg
Keywords: പാപ്പ
Content:
21320
Category: 1
Sub Category:
Heading: ഇസ്രായേലിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ രൂക്ഷമായി വിമർശിച്ച് ജെറുസലേമിലെ ചീഫ് യഹൂദ റബ്ബി
Content: ജെറുസലേം: ക്രൈസ്തവർക്കെതിരെ ഇസ്രായേലിൽ നടക്കുന്ന അതിക്രമങ്ങളെ അപലപിച്ച് ജെറുസലേമിലെ സെഫാർഡിഗ് യഹൂദ വിഭാഗത്തിന്റെ റബ്ബി ഷ്ലോമോ അമാർ. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ക്രൈസ്തവർക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ അദ്ദേഹം പ്രസ്താവനയിലൂടെ തള്ളിപ്പറഞ്ഞത്. മെയ് 28നു ജെറുസലേമിലെ ഡെപ്യൂട്ടി മേയറിന്റെ നേതൃത്വത്തിൽ വിലാപ മതിലിന് സമീപം ക്രൈസ്തവർക്കെതിരെ പ്രതിഷേധ പ്രകടനം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് റബ്ബി ഷ്ലോമോ അമാറിന്റെ പ്രതികരണം വന്നിരിക്കുന്നത്. ചില ചെറുപ്പക്കാരായ യഹൂദരും, ദൈവത്തെ ഭയമുണ്ടെന്നും പുറമേ കാണിക്കുന്നവരും ക്രൈസ്തവരെ ശാപ വാക്കുകളാലും, നിന്ദകളാലും പീഡിപ്പിക്കുന്നുവെന്ന് മത പുരോഹിതരിൽ നിന്ന് കേൾക്കുമ്പോൾ തങ്ങൾക്ക് വിഷമമുണ്ടെന്ന് റബ്ബി പറഞ്ഞു. തോറ ഗ്രന്ഥം പിന്തുടരാത്ത ഉത്തരവാദിത്തമില്ലാത്തവരാണ് ഇതിന് പിന്നിൽ. ഇത്തരത്തില്‍ അതിക്രമം നടത്തുവരെ റബ്ബി ഷ്ലോമോ അമാർ അനുയായികളെ വിലക്കിയിട്ടുണ്ട്. ഇസ്രായേലിന് വേണ്ടി ദൈവത്തിന്റെ പദ്ധതിയാണെന്നു സംഘാടകര്‍ വിശേഷിപ്പിച്ച ഒരു പ്രാർത്ഥനയിൽ പങ്കെടുക്കാൻ മെയ് 28നു വിലാപമതിലിന് സമീപത്തേക്ക് ക്രൈസ്തവർ എത്തുന്നതിനിടയിലാണ് ഡെപ്യൂട്ടി മേയർ അരിയാ കിംഗിന്റെ നേതൃത്വത്തിൽ നൂറുകണക്കിന് വരുന്ന യഹൂദർ, ''മിഷ്ണറിമാർ തിരികെ മടങ്ങുക'' എന്ന മുദ്രാവാക്യവുമായി പ്രതിഷേധ പ്രകടനം നടത്തിയത്. പഴയ ജെറുസലേം നഗരത്തിലൂടെ നടന്നു നീങ്ങുമ്പോൾ ചില യഹൂദർ തങ്ങളുടെ ശരീരത്തിൽ തുപ്പാറുണ്ടെന്നു കഴിഞ്ഞ മാസങ്ങളിൽ ക്രിസ്ത്യന്‍ പുരോഹിതർ വെളിപ്പെടുത്തൽ നടത്തിയതും ചര്‍ച്ചയായിരിന്നു. ഇതിനിടയിൽ ഇസ്രായേൽ ഇൻകമിംഗ് ടൂർ ഓപ്പറേറ്റർസ് അസോസിയേഷൻ എക്സിക്യൂട്ടീവ് ഓഫീസർ യോസി ഫാട്ടേൽ ജെറുസലേമിൽ നടന്ന പ്രതിഷേധ പ്രകടനത്തെ അപലപിച്ചുകൊണ്ട് ജെറുസലേം മേയർ മോശേ ലയണിന് കത്തെഴുതി. കുറ്റക്കാരെ ശിക്ഷിക്കണമെന്നും, അല്ലെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്നും കത്തിലുണ്ട്. യഹൂദ വിശ്വാസിയാണ് എന്നതിന്റെ പേരിൽ ആരെങ്കിലും മുഖത്ത് തുപ്പിയാൽ എന്തായിരിക്കും തോന്നുകയെന്ന് ചോദിച്ച യോസി ഫാട്ടേൽ, ക്രൈസ്തവരുടെ മുഖത്ത് തുപ്പുന്നത് അന്താരാഷ്ട്ര തലത്തിൽ ഇസ്രയേൽ എന്ന രാജ്യത്തിന്റെ മുഖത്തും, അന്തസ്സിലും തുപ്പുന്നതിന് തുല്യമാണെന്ന് കൂട്ടിച്ചേർത്തു. ഇസ്രായേലില്‍ തീവ്ര യഹൂദ നിലപാടുള്ളവരില്‍ നിന്നു ക്രൈസ്തവര്‍ ഏറെവിവേചനം നേരിടുന്നുണ്ടെന്ന് നേരത്തെയും വെളിപ്പെടുത്തലുണ്ടായിരിന്നു. Tag: Jerusalem’s chief Sephardic rabbi condemns harassment of Christians, Christians in Israel, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-06-10-13:59:43.jpg
Keywords: യഹൂദ
Category: 1
Sub Category:
Heading: ഇസ്രായേലിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ രൂക്ഷമായി വിമർശിച്ച് ജെറുസലേമിലെ ചീഫ് യഹൂദ റബ്ബി
Content: ജെറുസലേം: ക്രൈസ്തവർക്കെതിരെ ഇസ്രായേലിൽ നടക്കുന്ന അതിക്രമങ്ങളെ അപലപിച്ച് ജെറുസലേമിലെ സെഫാർഡിഗ് യഹൂദ വിഭാഗത്തിന്റെ റബ്ബി ഷ്ലോമോ അമാർ. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ക്രൈസ്തവർക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ അദ്ദേഹം പ്രസ്താവനയിലൂടെ തള്ളിപ്പറഞ്ഞത്. മെയ് 28നു ജെറുസലേമിലെ ഡെപ്യൂട്ടി മേയറിന്റെ നേതൃത്വത്തിൽ വിലാപ മതിലിന് സമീപം ക്രൈസ്തവർക്കെതിരെ പ്രതിഷേധ പ്രകടനം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് റബ്ബി ഷ്ലോമോ അമാറിന്റെ പ്രതികരണം വന്നിരിക്കുന്നത്. ചില ചെറുപ്പക്കാരായ യഹൂദരും, ദൈവത്തെ ഭയമുണ്ടെന്നും പുറമേ കാണിക്കുന്നവരും ക്രൈസ്തവരെ ശാപ വാക്കുകളാലും, നിന്ദകളാലും പീഡിപ്പിക്കുന്നുവെന്ന് മത പുരോഹിതരിൽ നിന്ന് കേൾക്കുമ്പോൾ തങ്ങൾക്ക് വിഷമമുണ്ടെന്ന് റബ്ബി പറഞ്ഞു. തോറ ഗ്രന്ഥം പിന്തുടരാത്ത ഉത്തരവാദിത്തമില്ലാത്തവരാണ് ഇതിന് പിന്നിൽ. ഇത്തരത്തില്‍ അതിക്രമം നടത്തുവരെ റബ്ബി ഷ്ലോമോ അമാർ അനുയായികളെ വിലക്കിയിട്ടുണ്ട്. ഇസ്രായേലിന് വേണ്ടി ദൈവത്തിന്റെ പദ്ധതിയാണെന്നു സംഘാടകര്‍ വിശേഷിപ്പിച്ച ഒരു പ്രാർത്ഥനയിൽ പങ്കെടുക്കാൻ മെയ് 28നു വിലാപമതിലിന് സമീപത്തേക്ക് ക്രൈസ്തവർ എത്തുന്നതിനിടയിലാണ് ഡെപ്യൂട്ടി മേയർ അരിയാ കിംഗിന്റെ നേതൃത്വത്തിൽ നൂറുകണക്കിന് വരുന്ന യഹൂദർ, ''മിഷ്ണറിമാർ തിരികെ മടങ്ങുക'' എന്ന മുദ്രാവാക്യവുമായി പ്രതിഷേധ പ്രകടനം നടത്തിയത്. പഴയ ജെറുസലേം നഗരത്തിലൂടെ നടന്നു നീങ്ങുമ്പോൾ ചില യഹൂദർ തങ്ങളുടെ ശരീരത്തിൽ തുപ്പാറുണ്ടെന്നു കഴിഞ്ഞ മാസങ്ങളിൽ ക്രിസ്ത്യന്‍ പുരോഹിതർ വെളിപ്പെടുത്തൽ നടത്തിയതും ചര്‍ച്ചയായിരിന്നു. ഇതിനിടയിൽ ഇസ്രായേൽ ഇൻകമിംഗ് ടൂർ ഓപ്പറേറ്റർസ് അസോസിയേഷൻ എക്സിക്യൂട്ടീവ് ഓഫീസർ യോസി ഫാട്ടേൽ ജെറുസലേമിൽ നടന്ന പ്രതിഷേധ പ്രകടനത്തെ അപലപിച്ചുകൊണ്ട് ജെറുസലേം മേയർ മോശേ ലയണിന് കത്തെഴുതി. കുറ്റക്കാരെ ശിക്ഷിക്കണമെന്നും, അല്ലെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്നും കത്തിലുണ്ട്. യഹൂദ വിശ്വാസിയാണ് എന്നതിന്റെ പേരിൽ ആരെങ്കിലും മുഖത്ത് തുപ്പിയാൽ എന്തായിരിക്കും തോന്നുകയെന്ന് ചോദിച്ച യോസി ഫാട്ടേൽ, ക്രൈസ്തവരുടെ മുഖത്ത് തുപ്പുന്നത് അന്താരാഷ്ട്ര തലത്തിൽ ഇസ്രയേൽ എന്ന രാജ്യത്തിന്റെ മുഖത്തും, അന്തസ്സിലും തുപ്പുന്നതിന് തുല്യമാണെന്ന് കൂട്ടിച്ചേർത്തു. ഇസ്രായേലില്‍ തീവ്ര യഹൂദ നിലപാടുള്ളവരില്‍ നിന്നു ക്രൈസ്തവര്‍ ഏറെവിവേചനം നേരിടുന്നുണ്ടെന്ന് നേരത്തെയും വെളിപ്പെടുത്തലുണ്ടായിരിന്നു. Tag: Jerusalem’s chief Sephardic rabbi condemns harassment of Christians, Christians in Israel, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-06-10-13:59:43.jpg
Keywords: യഹൂദ
Content:
21321
Category: 1
Sub Category:
Heading: തല തിരിച്ച കുരിശും നരകത്തിലേക്കുള്ള സ്വാഗതവും; ഓസ്ട്രേലിയയിലെ പൈശാചിക ആഘോഷത്തിനെതിരെ പ്രതിഷേധം
Content: ഹോബാര്‍ട്ട്: ഓസ്ട്രേലിയയിലെ ടാസ്മാനിയ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഹോബാര്‍ട്ടില്‍ ഇക്കഴിഞ്ഞ ജൂണ്‍ 2ന് ആരംഭിച്ച പൈശാചിക ആഘോഷമായ ഡാര്‍ക്ക് മോഫോ ഫെസ്റ്റിവലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തലതിരിച്ച കുരിശ് രൂപങ്ങളും ഇരുട്ടിനെ പുകഴ്ത്തുന്ന സംഗീത പരിപാടികളും, പൈശാചികത നിറഞ്ഞ വൈദ്യുത അലങ്കാരങ്ങളും, ആഘോഷത്തിന്റെ ഭാഗമായതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇതിനെല്ലാം പുറമേ, സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ഡെര്‍വെന്റ് നദിയിലുള്ള പൂര്‍ണ്ണ നഗ്നമായ നീന്തലും വിവാദമായിരിക്കുകയാണ്. പരിപാടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തി ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബ്ബി (എ.സി.എല്‍) രംഗത്ത് വന്നു. ഡാര്‍ക്ക് മോഫോ ആഘോഷത്തെ ബഹിഷ്കരിക്കുവാന്‍ എ.സി.എല്‍ ആഹ്വാനം ചെയ്തു. സംഘാടകര്‍ 'നിരുപദ്രവകരമായ തമാശകളുടെ' നുണ ആവര്‍ത്തിക്കുകയാണെന്നും, വിനോദസഞ്ചാരത്തിന്റെ പ്രോത്സാഹനമെന്ന പേരില്‍ പൈശാചിക ശക്തികളെ സ്വാഗതം ചെയ്യുന്ന അവരുടെ നിഗൂഢ അജണ്ട മനസ്സിലാവാതെ പോകരുതെന്നും എ.സി.എല്‍ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ ബ്രോഹിയര്‍ മുന്നറിയിപ്പ് നല്‍കി. ഭൂമിയില്‍ നരകം കൊണ്ടുവരുന്ന ഡാര്‍ക്ക് മോഫോ ആഘോഷത്തിനും, അവരുടെ നിഗൂഢ അജണ്ടക്കുമെതിരെ ഓസ്ട്രേലിയന്‍ ജനത ശക്തമായ നിലപാടെടുക്കണമെന്നും ബ്രോഹിയര്‍ പറഞ്ഞു. ഡാര്‍ക്ക് മോഫോ ആഘോഷത്തിന്റെ പ്രചാരണമെന്ന നിലയില്‍ ഹോബാര്‍ട്ട് വിമാനത്താവളത്തില്‍ സ്ഥാപിച്ചിരിക്കുന്ന പരസ്യത്തില്‍ “നരകത്തിലേക്ക് സ്വാഗതം” എന്ന വിശേഷണമാണ് നല്‍കിയിരിന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമായപ്പോള്‍ ബോര്‍ഡ് നീക്കം ചെയ്യുകയുണ്ടായി. ഡാര്‍ക്ക് മോഫോ നരകത്തിലേക്കുള്ള വാതില്‍ തുറക്കുകയാണ്. ഈ പരസ്യബോര്‍ഡ് തിന്മയുടേതായ ഈ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമില്ലാത്ത വിശ്വാസികളായ മാതാപിതാക്കള്‍ക്കുള്ള മുന്നറിയിപ്പാണെന്നും ബ്രോഹിയര്‍ പറയുന്നു. ആഘോഷത്തിന്റെ ഭാഗമായി ഹോബാര്‍ട്ടില്‍ പ്രസിദ്ധമായ സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന തലകീഴായ കുരിശിനെതിരെ കത്തോലിക്ക വൈദികരും രംഗത്ത് വന്നിരിന്നു. കഴിഞ്ഞ പത്തു വര്‍ഷങ്ങളായി അക്രമവും, രക്തച്ചൊരിച്ചിലും പ്രോത്സാഹിപ്പിക്കുന്ന പരിപാടികളാണ് ഈ ആഘോഷത്തിന്റെ ഭാഗമായി നടന്നുവരുന്നത്. ബലി കര്‍മ എന്ന പേരില്‍ 2017-ല്‍ നടന്ന ആഘോഷത്തില്‍ ഒരു കാളയെ അറുക്കുന്നത് പ്രദര്‍ശിപ്പിച്ചിരിന്നു. ഇതോടെ മൃഗങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന സംഘടനകളും ഈ ആഘോഷത്തിനെതിരെ രംഗത്ത് വന്നു. 2021-ല്‍ കോളനിവല്‍ക്കരണത്തോടുള്ള പ്രതിഷേധമെന്ന നിലയില്‍ രക്തത്തില്‍ മുക്കിയ ബ്രിട്ടീഷ് പതാക പ്രദര്‍ശിപ്പിക്കുവാന്‍ തീരുമാനിച്ചെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന്‍ അത് വേണ്ടെന്നുവെക്കുകയായിരുന്നു. 2013-ലാണ് ആദ്യത്തെ ഡാർക്ക് മോഫോ ഫെസ്റ്റിവൽ നടന്നത്.
Image: /content_image/News/News-2023-06-10-15:36:41.jpg
Keywords: ഓസ്ട്രേ
Category: 1
Sub Category:
Heading: തല തിരിച്ച കുരിശും നരകത്തിലേക്കുള്ള സ്വാഗതവും; ഓസ്ട്രേലിയയിലെ പൈശാചിക ആഘോഷത്തിനെതിരെ പ്രതിഷേധം
Content: ഹോബാര്‍ട്ട്: ഓസ്ട്രേലിയയിലെ ടാസ്മാനിയ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഹോബാര്‍ട്ടില്‍ ഇക്കഴിഞ്ഞ ജൂണ്‍ 2ന് ആരംഭിച്ച പൈശാചിക ആഘോഷമായ ഡാര്‍ക്ക് മോഫോ ഫെസ്റ്റിവലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തലതിരിച്ച കുരിശ് രൂപങ്ങളും ഇരുട്ടിനെ പുകഴ്ത്തുന്ന സംഗീത പരിപാടികളും, പൈശാചികത നിറഞ്ഞ വൈദ്യുത അലങ്കാരങ്ങളും, ആഘോഷത്തിന്റെ ഭാഗമായതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇതിനെല്ലാം പുറമേ, സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ഡെര്‍വെന്റ് നദിയിലുള്ള പൂര്‍ണ്ണ നഗ്നമായ നീന്തലും വിവാദമായിരിക്കുകയാണ്. പരിപാടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തി ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബ്ബി (എ.സി.എല്‍) രംഗത്ത് വന്നു. ഡാര്‍ക്ക് മോഫോ ആഘോഷത്തെ ബഹിഷ്കരിക്കുവാന്‍ എ.സി.എല്‍ ആഹ്വാനം ചെയ്തു. സംഘാടകര്‍ 'നിരുപദ്രവകരമായ തമാശകളുടെ' നുണ ആവര്‍ത്തിക്കുകയാണെന്നും, വിനോദസഞ്ചാരത്തിന്റെ പ്രോത്സാഹനമെന്ന പേരില്‍ പൈശാചിക ശക്തികളെ സ്വാഗതം ചെയ്യുന്ന അവരുടെ നിഗൂഢ അജണ്ട മനസ്സിലാവാതെ പോകരുതെന്നും എ.സി.എല്‍ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ ബ്രോഹിയര്‍ മുന്നറിയിപ്പ് നല്‍കി. ഭൂമിയില്‍ നരകം കൊണ്ടുവരുന്ന ഡാര്‍ക്ക് മോഫോ ആഘോഷത്തിനും, അവരുടെ നിഗൂഢ അജണ്ടക്കുമെതിരെ ഓസ്ട്രേലിയന്‍ ജനത ശക്തമായ നിലപാടെടുക്കണമെന്നും ബ്രോഹിയര്‍ പറഞ്ഞു. ഡാര്‍ക്ക് മോഫോ ആഘോഷത്തിന്റെ പ്രചാരണമെന്ന നിലയില്‍ ഹോബാര്‍ട്ട് വിമാനത്താവളത്തില്‍ സ്ഥാപിച്ചിരിക്കുന്ന പരസ്യത്തില്‍ “നരകത്തിലേക്ക് സ്വാഗതം” എന്ന വിശേഷണമാണ് നല്‍കിയിരിന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമായപ്പോള്‍ ബോര്‍ഡ് നീക്കം ചെയ്യുകയുണ്ടായി. ഡാര്‍ക്ക് മോഫോ നരകത്തിലേക്കുള്ള വാതില്‍ തുറക്കുകയാണ്. ഈ പരസ്യബോര്‍ഡ് തിന്മയുടേതായ ഈ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമില്ലാത്ത വിശ്വാസികളായ മാതാപിതാക്കള്‍ക്കുള്ള മുന്നറിയിപ്പാണെന്നും ബ്രോഹിയര്‍ പറയുന്നു. ആഘോഷത്തിന്റെ ഭാഗമായി ഹോബാര്‍ട്ടില്‍ പ്രസിദ്ധമായ സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന തലകീഴായ കുരിശിനെതിരെ കത്തോലിക്ക വൈദികരും രംഗത്ത് വന്നിരിന്നു. കഴിഞ്ഞ പത്തു വര്‍ഷങ്ങളായി അക്രമവും, രക്തച്ചൊരിച്ചിലും പ്രോത്സാഹിപ്പിക്കുന്ന പരിപാടികളാണ് ഈ ആഘോഷത്തിന്റെ ഭാഗമായി നടന്നുവരുന്നത്. ബലി കര്‍മ എന്ന പേരില്‍ 2017-ല്‍ നടന്ന ആഘോഷത്തില്‍ ഒരു കാളയെ അറുക്കുന്നത് പ്രദര്‍ശിപ്പിച്ചിരിന്നു. ഇതോടെ മൃഗങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന സംഘടനകളും ഈ ആഘോഷത്തിനെതിരെ രംഗത്ത് വന്നു. 2021-ല്‍ കോളനിവല്‍ക്കരണത്തോടുള്ള പ്രതിഷേധമെന്ന നിലയില്‍ രക്തത്തില്‍ മുക്കിയ ബ്രിട്ടീഷ് പതാക പ്രദര്‍ശിപ്പിക്കുവാന്‍ തീരുമാനിച്ചെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന്‍ അത് വേണ്ടെന്നുവെക്കുകയായിരുന്നു. 2013-ലാണ് ആദ്യത്തെ ഡാർക്ക് മോഫോ ഫെസ്റ്റിവൽ നടന്നത്.
Image: /content_image/News/News-2023-06-10-15:36:41.jpg
Keywords: ഓസ്ട്രേ
Content:
21322
Category: 1
Sub Category:
Heading: പൂർണ ചന്ദ്രനെ കൈയിലേന്തിയ യേശു; റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദി റെഡീമർ ചിത്രം വൈറല്‍
Content: റിയോ ഡി ജനീറോ: ബ്രസീലിലെ റിയോ ഡി ജനീറോയിലെ പ്രസിദ്ധമായ ക്രൈസ്റ്റ് ദി റെഡീമർ രൂപത്തിലെ ഇരുകൈകളും കൊണ്ട് പൂർണ ചന്ദ്രനെ കൈയിലേന്തിയ യേശുവിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ലിയോനാർഡോ സെൻസ് എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രം അദ്ദേഹം തന്റെ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെ ലോകമെമ്പാടുമുള്ള ലക്ഷകണക്കിനാളുകള്‍ ചിത്രം ഏറ്റെടുക്കുകയായിരിന്നു. ഇൻസ്റ്റഗ്രാമിൽ ചിത്രത്തിന് 12 ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. ക്രൈസ്റ്റ് ദി റെഡീമർ ശില്പം തന്‍റെ ഇരുകൈകളിലും ചുമലിലുമായി പൂര്‍ണ്ണ ചന്ദ്രനെ താങ്ങി നിര്‍ത്തുന്ന ചിത്രം പകര്‍ത്താന്‍ നീണ്ട മൂന്ന് വർഷത്തെ പരിശ്രമമാണ് അദ്ദേഹം നടത്തിയത്. കഴിഞ്ഞ ജൂൺ 4 നായിരുന്നു വൈറലായ ചിത്രമെടുത്തത്. ചിത്രം എടുക്കുന്നതിന് മുന്നോടിയായി ചന്ദ്രന്റെ വിന്യാസം പഠിക്കാൻ കഴിഞ്ഞ മൂന്ന് വർഷം ചെലവഴിച്ചതായി അദ്ദേഹം ബ്രസീലിയൻ മാധ്യമമായ ഔട്ട്ലറ്റ് ജി 1 നോട് പറഞ്ഞു. കോർകോവാഡോ പർവതത്തിന്റെ കൊടുമുടിയിൽ സ്ഥിതിചെയ്യുന്ന ക്രൈസ്റ്റ് ദി റെഡീമർ ആഗോള തലത്തില്‍ ശ്രദ്ധയാര്‍ജിച്ച വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. 1931 ല്‍ സ്ഥാപിച്ച ഈ ശില്പത്തിന്‍റെ ലക്ഷക്കണക്ക് ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണെങ്കിലും അവയില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് ഈ ചിത്രം. </p> <blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/p/CtFgIenRrTX/?utm_source=ig_embed&utm_campaign=loading" data-instgrm-version="14" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"><div style="padding:16px;"> <a href="https://www.instagram.com/p/CtFgIenRrTX/?utm_source=ig_embed&utm_campaign=loading" style=" background:#FFFFFF; line-height:0; padding:0 0; text-align:center; text-decoration:none; width:100%;" target="_blank"> <div style=" display: flex; flex-direction: row; align-items: center;"> <div style="background-color: #F4F4F4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div></div></div><div style="padding: 19% 0;"></div> <div style="display:block; height:50px; margin:0 auto 12px; width:50px;"><svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg></div><div style="padding-top: 8px;"> <div style=" color:#3897f0; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:550; line-height:18px;">View this post on Instagram</div></div><div style="padding: 12.5% 0;"></div> <div style="display: flex; flex-direction: row; margin-bottom: 14px; align-items: center;"><div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div> <div style="background-color: #F4F4F4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div></div><div style="margin-left: 8px;"> <div style=" background-color: #F4F4F4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div> <div style=" width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg)"></div></div><div style="margin-left: auto;"> <div style=" width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div> <div style=" background-color: #F4F4F4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div> <div style=" width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div></div></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div></div></a><p style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; line-height:17px; margin-bottom:0; margin-top:8px; overflow:hidden; padding:8px 0 7px; text-align:center; text-overflow:ellipsis; white-space:nowrap;"><a href="https://www.instagram.com/p/CtFgIenRrTX/?utm_source=ig_embed&utm_campaign=loading" style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:normal; line-height:17px; text-decoration:none;" target="_blank">A post shared by (@leosens)</a></p></div></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="//www.instagram.com/embed.js"></script> <p> ക്രൈസ്റ്റ് ദി റെഡീമര്‍ ശില്പത്തില്‍ നിന്നും ഏഴ് മൈല്‍ (ഏതാണ്ട് 11 കിലോമീറ്ററിലേറെ ദൂരം) അകലെയുള്ള നിറ്റൈറോയിലെ റിയോ ഡി ജനീറോ മുനിസിപ്പാലിറ്റിയിലെ ഇക്കാരായ് ബീച്ചില്‍ നിന്നാണ് അദ്ദേഹം ഈ ചിത്രം പകര്‍ത്തിയത്. പൂര്‍ണ്ണ ചന്ദ്രനും ചിത്രത്തിന്‍റെ ആംഗിളും താന്‍ ഉദ്ദേശിച്ച രീതിയില്‍ വരുത്തുന്നതിനായിരുന്നു കഴിഞ്ഞ മൂന്ന് വര്‍ഷവും ശ്രമിച്ചുകൊണ്ടിരുന്നതെന്നും ഒടുവില്‍ കഴിഞ്ഞ ജൂണ്‍ നാലാം തിയതി താന്‍ ഉദ്ദേശിച്ച രീതിയില്‍ തന്നെ ചിത്രം പകര്‍ത്താന്‍ സാധിക്കുകയായിരിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ചിത്രം വിവിധ സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം തരംഗമായി കഴിഞ്ഞു. 'ക്രൈസ്റ്റ് ദി റെഡീമര്‍" രൂപത്തിന് 38 മീറ്റര്‍ ഉയരവും, വിരിച്ചു പിടിച്ചിരിക്കുന്ന കൈകളും ചേര്‍ത്ത് 28 മീറ്റര്‍ ചുറ്റളവുമാണ് ഉള്ളത്.
Image: /content_image/News/News-2023-06-10-22:31:53.jpg
Keywords: ബ്രസീലി, ക്രൈസ്റ്റ്
Category: 1
Sub Category:
Heading: പൂർണ ചന്ദ്രനെ കൈയിലേന്തിയ യേശു; റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദി റെഡീമർ ചിത്രം വൈറല്‍
Content: റിയോ ഡി ജനീറോ: ബ്രസീലിലെ റിയോ ഡി ജനീറോയിലെ പ്രസിദ്ധമായ ക്രൈസ്റ്റ് ദി റെഡീമർ രൂപത്തിലെ ഇരുകൈകളും കൊണ്ട് പൂർണ ചന്ദ്രനെ കൈയിലേന്തിയ യേശുവിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ലിയോനാർഡോ സെൻസ് എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രം അദ്ദേഹം തന്റെ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെ ലോകമെമ്പാടുമുള്ള ലക്ഷകണക്കിനാളുകള്‍ ചിത്രം ഏറ്റെടുക്കുകയായിരിന്നു. ഇൻസ്റ്റഗ്രാമിൽ ചിത്രത്തിന് 12 ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. ക്രൈസ്റ്റ് ദി റെഡീമർ ശില്പം തന്‍റെ ഇരുകൈകളിലും ചുമലിലുമായി പൂര്‍ണ്ണ ചന്ദ്രനെ താങ്ങി നിര്‍ത്തുന്ന ചിത്രം പകര്‍ത്താന്‍ നീണ്ട മൂന്ന് വർഷത്തെ പരിശ്രമമാണ് അദ്ദേഹം നടത്തിയത്. കഴിഞ്ഞ ജൂൺ 4 നായിരുന്നു വൈറലായ ചിത്രമെടുത്തത്. ചിത്രം എടുക്കുന്നതിന് മുന്നോടിയായി ചന്ദ്രന്റെ വിന്യാസം പഠിക്കാൻ കഴിഞ്ഞ മൂന്ന് വർഷം ചെലവഴിച്ചതായി അദ്ദേഹം ബ്രസീലിയൻ മാധ്യമമായ ഔട്ട്ലറ്റ് ജി 1 നോട് പറഞ്ഞു. കോർകോവാഡോ പർവതത്തിന്റെ കൊടുമുടിയിൽ സ്ഥിതിചെയ്യുന്ന ക്രൈസ്റ്റ് ദി റെഡീമർ ആഗോള തലത്തില്‍ ശ്രദ്ധയാര്‍ജിച്ച വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. 1931 ല്‍ സ്ഥാപിച്ച ഈ ശില്പത്തിന്‍റെ ലക്ഷക്കണക്ക് ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണെങ്കിലും അവയില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് ഈ ചിത്രം. </p> <blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/p/CtFgIenRrTX/?utm_source=ig_embed&utm_campaign=loading" data-instgrm-version="14" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"><div style="padding:16px;"> <a href="https://www.instagram.com/p/CtFgIenRrTX/?utm_source=ig_embed&utm_campaign=loading" style=" background:#FFFFFF; line-height:0; padding:0 0; text-align:center; text-decoration:none; width:100%;" target="_blank"> <div style=" display: flex; flex-direction: row; align-items: center;"> <div style="background-color: #F4F4F4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div></div></div><div style="padding: 19% 0;"></div> <div style="display:block; height:50px; margin:0 auto 12px; width:50px;"><svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg></div><div style="padding-top: 8px;"> <div style=" color:#3897f0; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:550; line-height:18px;">View this post on Instagram</div></div><div style="padding: 12.5% 0;"></div> <div style="display: flex; flex-direction: row; margin-bottom: 14px; align-items: center;"><div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div> <div style="background-color: #F4F4F4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div></div><div style="margin-left: 8px;"> <div style=" background-color: #F4F4F4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div> <div style=" width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg)"></div></div><div style="margin-left: auto;"> <div style=" width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div> <div style=" background-color: #F4F4F4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div> <div style=" width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div></div></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div></div></a><p style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; line-height:17px; margin-bottom:0; margin-top:8px; overflow:hidden; padding:8px 0 7px; text-align:center; text-overflow:ellipsis; white-space:nowrap;"><a href="https://www.instagram.com/p/CtFgIenRrTX/?utm_source=ig_embed&utm_campaign=loading" style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:normal; line-height:17px; text-decoration:none;" target="_blank">A post shared by (@leosens)</a></p></div></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="//www.instagram.com/embed.js"></script> <p> ക്രൈസ്റ്റ് ദി റെഡീമര്‍ ശില്പത്തില്‍ നിന്നും ഏഴ് മൈല്‍ (ഏതാണ്ട് 11 കിലോമീറ്ററിലേറെ ദൂരം) അകലെയുള്ള നിറ്റൈറോയിലെ റിയോ ഡി ജനീറോ മുനിസിപ്പാലിറ്റിയിലെ ഇക്കാരായ് ബീച്ചില്‍ നിന്നാണ് അദ്ദേഹം ഈ ചിത്രം പകര്‍ത്തിയത്. പൂര്‍ണ്ണ ചന്ദ്രനും ചിത്രത്തിന്‍റെ ആംഗിളും താന്‍ ഉദ്ദേശിച്ച രീതിയില്‍ വരുത്തുന്നതിനായിരുന്നു കഴിഞ്ഞ മൂന്ന് വര്‍ഷവും ശ്രമിച്ചുകൊണ്ടിരുന്നതെന്നും ഒടുവില്‍ കഴിഞ്ഞ ജൂണ്‍ നാലാം തിയതി താന്‍ ഉദ്ദേശിച്ച രീതിയില്‍ തന്നെ ചിത്രം പകര്‍ത്താന്‍ സാധിക്കുകയായിരിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ചിത്രം വിവിധ സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം തരംഗമായി കഴിഞ്ഞു. 'ക്രൈസ്റ്റ് ദി റെഡീമര്‍" രൂപത്തിന് 38 മീറ്റര്‍ ഉയരവും, വിരിച്ചു പിടിച്ചിരിക്കുന്ന കൈകളും ചേര്‍ത്ത് 28 മീറ്റര്‍ ചുറ്റളവുമാണ് ഉള്ളത്.
Image: /content_image/News/News-2023-06-10-22:31:53.jpg
Keywords: ബ്രസീലി, ക്രൈസ്റ്റ്