Contents
Displaying 20901-20910 of 25003 results.
Content:
21302
Category: 18
Sub Category:
Heading: മണിപ്പൂരി ജനതക്ക് വേണ്ടി കെസിബിസി പ്രാർത്ഥനായജ്ഞം നടത്തി
Content: കൊച്ചി: മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനും കലാപത്തിൽ കൊല്ലപ്പെട്ടവരോടും ഭവനങ്ങളും സ്വത്തുവകകളും നഷ്ടപ്പെട്ട് പലായനം ചെയ്യേണ്ടവന്ന സഹോദരങ്ങളോടും ഐക്യദാർഢ്യമറിയിച്ച് കെസിബിസി പ്രാർത്ഥനായജ്ഞം നടത്തി. ഇന്നലെ വൈകുന്നേരം വല്ലാർപാടം മരിയൻ തീർത്ഥാടന ബസിലിക്കയിലായിരുന്നു പ്രാർത്ഥനായജ്ഞം. കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സന്ദേശം നൽകി. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോര്‍ജ്ജ് ആലഞ്ചേരി പ്രാർത്ഥന നയിച്ചു. വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പ്രസംഗിച്ചു. പ്രാർത്ഥനയി ലും മെഴുകുതിരിയേന്തിയുള്ള പ്രദക്ഷിണത്തിലും കേരളസഭയിലെ മെത്രാന്മാരും വൈദിക, സന്യസ്ത, അല്മായ പ്രതിനിധികളും പങ്കുചേർന്നു.
Image: /content_image/India/India-2023-06-08-09:21:03.jpg
Keywords: മണിപ്പൂ
Category: 18
Sub Category:
Heading: മണിപ്പൂരി ജനതക്ക് വേണ്ടി കെസിബിസി പ്രാർത്ഥനായജ്ഞം നടത്തി
Content: കൊച്ചി: മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനും കലാപത്തിൽ കൊല്ലപ്പെട്ടവരോടും ഭവനങ്ങളും സ്വത്തുവകകളും നഷ്ടപ്പെട്ട് പലായനം ചെയ്യേണ്ടവന്ന സഹോദരങ്ങളോടും ഐക്യദാർഢ്യമറിയിച്ച് കെസിബിസി പ്രാർത്ഥനായജ്ഞം നടത്തി. ഇന്നലെ വൈകുന്നേരം വല്ലാർപാടം മരിയൻ തീർത്ഥാടന ബസിലിക്കയിലായിരുന്നു പ്രാർത്ഥനായജ്ഞം. കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സന്ദേശം നൽകി. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോര്‍ജ്ജ് ആലഞ്ചേരി പ്രാർത്ഥന നയിച്ചു. വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പ്രസംഗിച്ചു. പ്രാർത്ഥനയി ലും മെഴുകുതിരിയേന്തിയുള്ള പ്രദക്ഷിണത്തിലും കേരളസഭയിലെ മെത്രാന്മാരും വൈദിക, സന്യസ്ത, അല്മായ പ്രതിനിധികളും പങ്കുചേർന്നു.
Image: /content_image/India/India-2023-06-08-09:21:03.jpg
Keywords: മണിപ്പൂ
Content:
21303
Category: 18
Sub Category:
Heading: വിശ്വാസത്തിന്റെ പേരിൽ ജനം വേട്ടയാടപ്പെടുന്നത് മതേതര രാജ്യത്ത് അപലപനീയം: കർദ്ദിനാൾ ക്ലീമിസ് ബാവ
Content: കൊച്ചി: വിശ്വാസത്തിന്റെ പേരിൽ ഭാരതത്തിൽ ആരും ആക്രമിക്കപ്പെടാൻ പാടില്ലെന്ന് കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പ്രാർത്ഥനാ യജ്ഞത്തിൽ നൽകിയ സന്ദേശത്തിൽ പറഞ്ഞു. മതവിശ്വാസത്തിന്റെ പേരിൽ ജനം വേട്ടയാടപ്പെടുന്നത് മതേതരരാജ്യത്ത് അപലപനീയമാണ്. ഭാരതത്തിന്റെ മഹനീയമായ മതേതര സംസ്കൃതിക്ക് വെല്ലുവിളി ഉയർത്തുന്ന കാര്യങ്ങളാണ് മണിപ്പുരിൽനിന്നു കേൾക്കുന്നത്. രാജ്യത്തു സമാധാനവും സൗഹാർദവും ജനങ്ങൾക്ക് സുരക്ഷയും ഉറപ്പാക്കാനുള്ള വലിയ കടമ ഭരണകൂടം മറക്കരുതെന്നും മാർ ക്ലീമിസ് ഓർമിപ്പിച്ചു.
Image: /content_image/India/India-2023-06-08-09:30:53.jpg
Keywords: ബാവ
Category: 18
Sub Category:
Heading: വിശ്വാസത്തിന്റെ പേരിൽ ജനം വേട്ടയാടപ്പെടുന്നത് മതേതര രാജ്യത്ത് അപലപനീയം: കർദ്ദിനാൾ ക്ലീമിസ് ബാവ
Content: കൊച്ചി: വിശ്വാസത്തിന്റെ പേരിൽ ഭാരതത്തിൽ ആരും ആക്രമിക്കപ്പെടാൻ പാടില്ലെന്ന് കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പ്രാർത്ഥനാ യജ്ഞത്തിൽ നൽകിയ സന്ദേശത്തിൽ പറഞ്ഞു. മതവിശ്വാസത്തിന്റെ പേരിൽ ജനം വേട്ടയാടപ്പെടുന്നത് മതേതരരാജ്യത്ത് അപലപനീയമാണ്. ഭാരതത്തിന്റെ മഹനീയമായ മതേതര സംസ്കൃതിക്ക് വെല്ലുവിളി ഉയർത്തുന്ന കാര്യങ്ങളാണ് മണിപ്പുരിൽനിന്നു കേൾക്കുന്നത്. രാജ്യത്തു സമാധാനവും സൗഹാർദവും ജനങ്ങൾക്ക് സുരക്ഷയും ഉറപ്പാക്കാനുള്ള വലിയ കടമ ഭരണകൂടം മറക്കരുതെന്നും മാർ ക്ലീമിസ് ഓർമിപ്പിച്ചു.
Image: /content_image/India/India-2023-06-08-09:30:53.jpg
Keywords: ബാവ
Content:
21304
Category: 1
Sub Category:
Heading: ശസ്ത്രക്രിയക്കു ശേഷം പാപ്പ വിശ്രമത്തില്‍, തൃപ്തികരമെന്ന് വത്തിക്കാന്‍; ജൂണ്‍ 18 വരെയുള്ള പരിപാടികള്‍ റദ്ദാക്കി
Content: വത്തിക്കാന്‍ സിറ്റി; ഉദര സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നു ഇന്നലെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില സംബന്ധിച്ചു വിശദീകരണവുമായി വത്തിക്കാന്‍. ഹെർണിയയുമായി ബന്ധപ്പെട്ട് വേദനയനുഭവിക്കുന്ന പാപ്പയെ ഇന്നലെ ശസ്ത്രക്രിയക്ക് വിധേയനാക്കി. പാപ്പയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും പാപ്പ ആശുപത്രിയിൽ കുറച്ചു ദിവസങ്ങൾ തുടരുമെന്നും വത്തിക്കാന്‍ പ്രസ്താവിച്ചു. അതേസമയം ജൂണ്‍ 18 വരെ മുന്‍കൂട്ടി നിശ്ചയിച്ചിരിന്ന പാപ്പയുടെ വിവിധ പരിപാടികള്‍ റദ്ദാക്കിയതായി പരിശുദ്ധ സിംഹാസനം അറിയിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഡോക്ടർമാരുടെ വിദഗ്ധസംഘം നടത്തിയ പരിശോധനയെത്തുടർന്നാണ് ഓപ്പറേഷൻ നടത്താൻ തീരുമാനിച്ചത്. ഇന്നലെ ജൂൺ 7 ബുധനാഴ്ചയാണ് ശസ്ത്രക്രിയ നടത്തുമെന്ന വിവരം ഔദ്യോഗികമായി വത്തിക്കാന്‍ പുറത്തുവിട്ടത്. പതിവുപോലെ വത്തിക്കാനിൽ പൊതുകൂടിക്കാഴ്ച് അനുവദിച്ചതിന് ശേഷമാണ് പാപ്പ ആശപത്രിയിലേക്ക് പോയത്. വിശുദ്ധ കൊച്ചുത്രേസ്യ പുണ്യവതിയുടെ ജീവിതമാതൃകയെ മുന്നിൽ നിറുത്തി, പ്രാർത്ഥനയുടെയും സാക്ഷ്യത്തിലൂടെയും വിശ്വാസപ്രഘോഷണത്തെ സഹായിക്കുന്നതിന്റെ പ്രാധാന്യം പാപ്പ എടുത്തുപറഞ്ഞിരുന്നു. വേദനാജനകമായ ഹെർണിയ കാരണം ശസ്ത്രക്രിയ അത്യാവശ്യമായി വന്നതിനെത്തുടർന്നാണ് പാപ്പയുടെ മെഡിക്കൽ സംഘം ജനറൽ അനസ്തേഷ്യയിൽ ഓപ്പറേഷൻ ആസൂത്രണം ചെയ്തതെന്നു പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി പറഞ്ഞു. മൂന്ന് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയാണ് നടത്തിയത്. അതേസമയം മൂന്നാം തവണയാണ് ഫ്രാന്‍സിസ് പാപ്പ ജെമെല്ലി ആശുപത്രിയിൽ അഡ്മിറ്റാകുന്നത്. കഴിഞ്ഞ മാർച്ചിൽ ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്നു ഇതേ ആശുപത്രിയിൽ നാലു ദിനങ്ങൾ കഴിഞ്ഞിരുന്നു. 2021 ജൂലൈ മാസത്തിലും ഉദരസംബന്ധമായ ഓപ്പറേഷനുവേണ്ടി പാപ്പ ജെമെല്ലി ആശുപത്രിയിൽ എത്തിയിരുന്നു. കാൽമുട്ട് വേദനയെ തുടര്‍ന്നു ഒരു വർഷത്തിലേറെയായി ഊന്നുവടിയും വീൽചെയറും പാപ്പ ഉപയോഗിക്കുന്നുണ്ട്. Tag:Vatican: Pope Francis out of surgery, recovering in hospital Catholic News, malayalam catholic news, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-06-08-09:51:57.jpg
Keywords: പാപ്പ, ആശുപത്രി
Category: 1
Sub Category:
Heading: ശസ്ത്രക്രിയക്കു ശേഷം പാപ്പ വിശ്രമത്തില്‍, തൃപ്തികരമെന്ന് വത്തിക്കാന്‍; ജൂണ്‍ 18 വരെയുള്ള പരിപാടികള്‍ റദ്ദാക്കി
Content: വത്തിക്കാന്‍ സിറ്റി; ഉദര സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നു ഇന്നലെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില സംബന്ധിച്ചു വിശദീകരണവുമായി വത്തിക്കാന്‍. ഹെർണിയയുമായി ബന്ധപ്പെട്ട് വേദനയനുഭവിക്കുന്ന പാപ്പയെ ഇന്നലെ ശസ്ത്രക്രിയക്ക് വിധേയനാക്കി. പാപ്പയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും പാപ്പ ആശുപത്രിയിൽ കുറച്ചു ദിവസങ്ങൾ തുടരുമെന്നും വത്തിക്കാന്‍ പ്രസ്താവിച്ചു. അതേസമയം ജൂണ്‍ 18 വരെ മുന്‍കൂട്ടി നിശ്ചയിച്ചിരിന്ന പാപ്പയുടെ വിവിധ പരിപാടികള്‍ റദ്ദാക്കിയതായി പരിശുദ്ധ സിംഹാസനം അറിയിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഡോക്ടർമാരുടെ വിദഗ്ധസംഘം നടത്തിയ പരിശോധനയെത്തുടർന്നാണ് ഓപ്പറേഷൻ നടത്താൻ തീരുമാനിച്ചത്. ഇന്നലെ ജൂൺ 7 ബുധനാഴ്ചയാണ് ശസ്ത്രക്രിയ നടത്തുമെന്ന വിവരം ഔദ്യോഗികമായി വത്തിക്കാന്‍ പുറത്തുവിട്ടത്. പതിവുപോലെ വത്തിക്കാനിൽ പൊതുകൂടിക്കാഴ്ച് അനുവദിച്ചതിന് ശേഷമാണ് പാപ്പ ആശപത്രിയിലേക്ക് പോയത്. വിശുദ്ധ കൊച്ചുത്രേസ്യ പുണ്യവതിയുടെ ജീവിതമാതൃകയെ മുന്നിൽ നിറുത്തി, പ്രാർത്ഥനയുടെയും സാക്ഷ്യത്തിലൂടെയും വിശ്വാസപ്രഘോഷണത്തെ സഹായിക്കുന്നതിന്റെ പ്രാധാന്യം പാപ്പ എടുത്തുപറഞ്ഞിരുന്നു. വേദനാജനകമായ ഹെർണിയ കാരണം ശസ്ത്രക്രിയ അത്യാവശ്യമായി വന്നതിനെത്തുടർന്നാണ് പാപ്പയുടെ മെഡിക്കൽ സംഘം ജനറൽ അനസ്തേഷ്യയിൽ ഓപ്പറേഷൻ ആസൂത്രണം ചെയ്തതെന്നു പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി പറഞ്ഞു. മൂന്ന് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയാണ് നടത്തിയത്. അതേസമയം മൂന്നാം തവണയാണ് ഫ്രാന്‍സിസ് പാപ്പ ജെമെല്ലി ആശുപത്രിയിൽ അഡ്മിറ്റാകുന്നത്. കഴിഞ്ഞ മാർച്ചിൽ ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്നു ഇതേ ആശുപത്രിയിൽ നാലു ദിനങ്ങൾ കഴിഞ്ഞിരുന്നു. 2021 ജൂലൈ മാസത്തിലും ഉദരസംബന്ധമായ ഓപ്പറേഷനുവേണ്ടി പാപ്പ ജെമെല്ലി ആശുപത്രിയിൽ എത്തിയിരുന്നു. കാൽമുട്ട് വേദനയെ തുടര്‍ന്നു ഒരു വർഷത്തിലേറെയായി ഊന്നുവടിയും വീൽചെയറും പാപ്പ ഉപയോഗിക്കുന്നുണ്ട്. Tag:Vatican: Pope Francis out of surgery, recovering in hospital Catholic News, malayalam catholic news, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-06-08-09:51:57.jpg
Keywords: പാപ്പ, ആശുപത്രി
Content:
21305
Category: 10
Sub Category:
Heading: ഇസ്ലാം ഉപേക്ഷിച്ച് യേശുവിനെ ഏകരക്ഷകനായി സ്വീകരിച്ച ഷെരീൻ യൂസഫ് ബെനഡിക്ടൻ സമൂഹത്തില്‍ ഒബ്ളേറ്റാകാനുള്ള തയാറെടുപ്പില്‍
Content: ഹൂസ്റ്റണ്‍: ഇസ്ലാം ഉപേക്ഷിച്ച് യേശുവിനെ ഏകരക്ഷകനായി സ്വീകരിച്ച് സമീപകാലത്ത് മാധ്യമ ശ്രദ്ധ നേടിയ പ്രമുഖ ബ്രീത്തിങ് കോച്ച് ഷെരീൻ യൂസഫ് ബെനഡിക്ടൻ സന്യാസ സമൂഹത്തിലേക്ക്. ബെനഡിക്ടന്‍ ആശ്രമത്തില്‍ ചേര്‍ന്ന് ഈശോയുമായുള്ള ബന്ധം കൂടുതല്‍ ആഴപ്പെടുത്താന്‍ ഒബ്ളേറ്റ് ആകാനുള്ള തയാറെടുപ്പിലാണ് ഷെരീൻ. ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ പങ്കുവെച്ചത്. ബെനഡിക്ടൻ സന്യാസ സമൂഹത്തിന്റെ നിയമങ്ങൾ പാലിച്ച് ജീവിച്ചുകൊള്ളാമെന്ന് വാഗ്ദാനം നടത്തുന്നവരെയാണ് ബെനഡിക്ടന്‍ ഒബ്ളേറ്റ് എന്ന് വിളിക്കുന്നത്. ഒബ്ളേറ്റായി വാഗ്ദാനം നടത്തുന്നതിന് മുന്‍പുള്ള ആദ്യപടിയായി നോവിഷ്യേറ്റിലേയ്ക്ക് താൻ കടന്നതായി ഇന്ത്യന്‍ വേരുകളുള്ള ഹൂസ്റ്റൺ സ്വദേശിനിയായ ഷെരീൻ യൂസഫ് കുറിച്ചു. നാളെ തന്റെ പിറന്നാളാണെന്നും, ബെനഡിക്ടന്‍ സന്യാസ സമൂഹത്തിന്റെ ക്രൈസ്റ്റ് ഇൻ ദ ഡെസേർട്ട് സന്യാസ ആശ്രമത്തിൽ ഒബ്ളേറ്റായി ചേരാൻ താൻ തീരുമാനമെടുത്തുവെന്നും പദ്ധതി പോലെ എല്ലാ മുന്‍പോട്ട് പോയാൽ ഔദ്യോഗികമായി തന്നെ സന്യാസ സമൂഹത്തില്‍ ഒബ്ളേറ്റ് ആയി താൻ മാറുമെന്നും ഷെരീന്‍റെ പോസ്റ്റില്‍ പറയുന്നു. ഇത് തന്നെ സംബന്ധിച്ച് ഒരു ചെറിയ ചുവടുവെയ്പ്പ് അല്ല. ഒരു വർഷം പൂർണ്ണമായി തന്റെ ലക്ഷ്യത്തിൽ മനസ്സ് അർപ്പിക്കാൻ വേണ്ടി സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കുകയാണ്. ബ്രീത്തിങ് കോച്ച് എന്ന നിലയിലും, ആത്മീയ ജീവിതത്തിലെ അടുത്ത ഘട്ടം എന്ന നിലയിലും കടന്നുവരുന്ന വർഷത്തിലേക്ക് കടക്കുമ്പോൾ ഇതുവരെ തോന്നിയിട്ടില്ലാത്ത സന്തോഷവും, സ്വാതന്ത്ര്യവുമാണ് അനുഭവിക്കുന്നത്. ഒബ്ളേറ്റ് ആയാലും താൻ ബ്രീത്തിങ് കോച്ച് എന്ന നിലയിലുള്ള തന്റെ ജോലി തുടരുമെന്ന് ഷെരീൻ വ്യക്തമാക്കിയിട്ടുണ്ട്. ദൈവം നിങ്ങളെ അവിടുത്തെ ഉള്ളം കൈയില്‍ താങ്ങട്ടെയെന്ന് പറഞ്ഞു കൊണ്ടാണ് ഷെരീൻ യൂസഫിന്റെ പോസ്റ്റ് അവസാനിക്കുന്നത്. ഒമാനിൽ ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ച ഇസ്ലാം മതം പിന്തുടരുകയും പിന്നീട് നിരീശ്വരവാദത്തിലൂടെ അടക്കം കടന്നു പോയതിനുശേഷമാണ് കത്തോലിക്കാ വിശ്വാസത്തിലേക്ക് വരുന്നത്. റമദാനിലെ ഉപവാസവും അഞ്ച് നേരം നിസ്ക്കാരവും മുടങ്ങാതെ പിന്തുടര്‍ന്നിരിന്ന വ്യക്തിയായിരിന്നു അവര്‍. 2020 ഒക്ടോബർ മാസം പ്രാർത്ഥിച്ചു കൊണ്ടിരുന്നപ്പോൾ ഉണ്ടായ ഒരു ആത്മീയ അനുഭവമാണ് കത്തോലിക്കാ വിശ്വാസത്തെ പറ്റി കൂടുതൽ പഠിക്കാൻ ഷെരീനെ പ്രേരിപ്പിച്ചത്. ഏറെ നാളത്തെ പഠനങ്ങൾക്കും ഒരുക്കങ്ങള്‍ക്കും ശേഷം 2021 ഏപ്രിൽ മാസം ഹൂസ്റ്റണിലെ സെന്റ് ജോസഫ് ദേവാലയത്തിൽ ഷെരീൻ യൂസഫ് ജ്ഞാനസ്നാനം സ്വീകരിച്ച് ഔദ്യോഗികമായി കത്തോലിക്കാ സഭയിലെ അംഗമായി. ഷെരീൻ യൂസഫിന്റെ ജീവിതകഥ ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പ്രവാചകശബ്ദം പ്രസിദ്ധീകരിച്ചിരിന്നു. {{ജീവിതകഥ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/news/20994}} Tag: Islam to Christianity Conversion, SHEREEN YUSUFF: FROM ISLAM TO CATHOLICISM! Malayalam testiomony Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-06-08-10:35:47.jpg
Keywords: ഇസ്ലാ
Category: 10
Sub Category:
Heading: ഇസ്ലാം ഉപേക്ഷിച്ച് യേശുവിനെ ഏകരക്ഷകനായി സ്വീകരിച്ച ഷെരീൻ യൂസഫ് ബെനഡിക്ടൻ സമൂഹത്തില്‍ ഒബ്ളേറ്റാകാനുള്ള തയാറെടുപ്പില്‍
Content: ഹൂസ്റ്റണ്‍: ഇസ്ലാം ഉപേക്ഷിച്ച് യേശുവിനെ ഏകരക്ഷകനായി സ്വീകരിച്ച് സമീപകാലത്ത് മാധ്യമ ശ്രദ്ധ നേടിയ പ്രമുഖ ബ്രീത്തിങ് കോച്ച് ഷെരീൻ യൂസഫ് ബെനഡിക്ടൻ സന്യാസ സമൂഹത്തിലേക്ക്. ബെനഡിക്ടന്‍ ആശ്രമത്തില്‍ ചേര്‍ന്ന് ഈശോയുമായുള്ള ബന്ധം കൂടുതല്‍ ആഴപ്പെടുത്താന്‍ ഒബ്ളേറ്റ് ആകാനുള്ള തയാറെടുപ്പിലാണ് ഷെരീൻ. ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ പങ്കുവെച്ചത്. ബെനഡിക്ടൻ സന്യാസ സമൂഹത്തിന്റെ നിയമങ്ങൾ പാലിച്ച് ജീവിച്ചുകൊള്ളാമെന്ന് വാഗ്ദാനം നടത്തുന്നവരെയാണ് ബെനഡിക്ടന്‍ ഒബ്ളേറ്റ് എന്ന് വിളിക്കുന്നത്. ഒബ്ളേറ്റായി വാഗ്ദാനം നടത്തുന്നതിന് മുന്‍പുള്ള ആദ്യപടിയായി നോവിഷ്യേറ്റിലേയ്ക്ക് താൻ കടന്നതായി ഇന്ത്യന്‍ വേരുകളുള്ള ഹൂസ്റ്റൺ സ്വദേശിനിയായ ഷെരീൻ യൂസഫ് കുറിച്ചു. നാളെ തന്റെ പിറന്നാളാണെന്നും, ബെനഡിക്ടന്‍ സന്യാസ സമൂഹത്തിന്റെ ക്രൈസ്റ്റ് ഇൻ ദ ഡെസേർട്ട് സന്യാസ ആശ്രമത്തിൽ ഒബ്ളേറ്റായി ചേരാൻ താൻ തീരുമാനമെടുത്തുവെന്നും പദ്ധതി പോലെ എല്ലാ മുന്‍പോട്ട് പോയാൽ ഔദ്യോഗികമായി തന്നെ സന്യാസ സമൂഹത്തില്‍ ഒബ്ളേറ്റ് ആയി താൻ മാറുമെന്നും ഷെരീന്‍റെ പോസ്റ്റില്‍ പറയുന്നു. ഇത് തന്നെ സംബന്ധിച്ച് ഒരു ചെറിയ ചുവടുവെയ്പ്പ് അല്ല. ഒരു വർഷം പൂർണ്ണമായി തന്റെ ലക്ഷ്യത്തിൽ മനസ്സ് അർപ്പിക്കാൻ വേണ്ടി സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കുകയാണ്. ബ്രീത്തിങ് കോച്ച് എന്ന നിലയിലും, ആത്മീയ ജീവിതത്തിലെ അടുത്ത ഘട്ടം എന്ന നിലയിലും കടന്നുവരുന്ന വർഷത്തിലേക്ക് കടക്കുമ്പോൾ ഇതുവരെ തോന്നിയിട്ടില്ലാത്ത സന്തോഷവും, സ്വാതന്ത്ര്യവുമാണ് അനുഭവിക്കുന്നത്. ഒബ്ളേറ്റ് ആയാലും താൻ ബ്രീത്തിങ് കോച്ച് എന്ന നിലയിലുള്ള തന്റെ ജോലി തുടരുമെന്ന് ഷെരീൻ വ്യക്തമാക്കിയിട്ടുണ്ട്. ദൈവം നിങ്ങളെ അവിടുത്തെ ഉള്ളം കൈയില്‍ താങ്ങട്ടെയെന്ന് പറഞ്ഞു കൊണ്ടാണ് ഷെരീൻ യൂസഫിന്റെ പോസ്റ്റ് അവസാനിക്കുന്നത്. ഒമാനിൽ ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ച ഇസ്ലാം മതം പിന്തുടരുകയും പിന്നീട് നിരീശ്വരവാദത്തിലൂടെ അടക്കം കടന്നു പോയതിനുശേഷമാണ് കത്തോലിക്കാ വിശ്വാസത്തിലേക്ക് വരുന്നത്. റമദാനിലെ ഉപവാസവും അഞ്ച് നേരം നിസ്ക്കാരവും മുടങ്ങാതെ പിന്തുടര്‍ന്നിരിന്ന വ്യക്തിയായിരിന്നു അവര്‍. 2020 ഒക്ടോബർ മാസം പ്രാർത്ഥിച്ചു കൊണ്ടിരുന്നപ്പോൾ ഉണ്ടായ ഒരു ആത്മീയ അനുഭവമാണ് കത്തോലിക്കാ വിശ്വാസത്തെ പറ്റി കൂടുതൽ പഠിക്കാൻ ഷെരീനെ പ്രേരിപ്പിച്ചത്. ഏറെ നാളത്തെ പഠനങ്ങൾക്കും ഒരുക്കങ്ങള്‍ക്കും ശേഷം 2021 ഏപ്രിൽ മാസം ഹൂസ്റ്റണിലെ സെന്റ് ജോസഫ് ദേവാലയത്തിൽ ഷെരീൻ യൂസഫ് ജ്ഞാനസ്നാനം സ്വീകരിച്ച് ഔദ്യോഗികമായി കത്തോലിക്കാ സഭയിലെ അംഗമായി. ഷെരീൻ യൂസഫിന്റെ ജീവിതകഥ ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പ്രവാചകശബ്ദം പ്രസിദ്ധീകരിച്ചിരിന്നു. {{ജീവിതകഥ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/news/20994}} Tag: Islam to Christianity Conversion, SHEREEN YUSUFF: FROM ISLAM TO CATHOLICISM! Malayalam testiomony Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-06-08-10:35:47.jpg
Keywords: ഇസ്ലാ
Content:
21306
Category: 1
Sub Category:
Heading: യുദ്ധം അവസാനിപ്പിക്കുന്നതിനായി വത്തിക്കാന്റെ സമാധാന ദൗത്യവുമായി കര്‍ദ്ദിനാള്‍ സുപ്പി യുക്രൈനില്‍
Content: വത്തിക്കാന്‍ സിറ്റി - റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ദൗത്യത്തിന് ചുക്കാന്‍ പിടിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ ചുമതലപ്പെടുത്തിയ കര്‍ദ്ദിനാള്‍ മാറ്റിയോ സുപ്പി ഉക്രൈന്‍ മണ്ണില്‍ കാലുകുത്തി. ജൂണ്‍ 5, 6 തിയതികളിലെ കര്‍ദ്ദിനാള്‍ സുപ്പിയുടെ ഉക്രൈന്‍ സന്ദര്‍ശനത്തേക്കുറിച്ചുള്ള വിവരം ജൂണ്‍ 5-നാണ് വത്തിക്കാന്‍ പുറത്തുവിടുന്നത്. ജൂണ്‍ 5-ന് കീവിലെത്തിയ കര്‍ദ്ദിനാള്‍ സുപ്പി, സമാധാനം പുനസ്ഥാപിക്കുവാനും, മനുഷ്യത്വത്തെ പിന്തുണക്കുവാനും, സംഘര്‍ഷം ലഘൂകരിക്കുവാനും സാധമായ മാര്‍ഗ്ഗങ്ങളെ കുറിച്ച് ഉക്രൈന്‍ അധികാരികളുമായി ചര്‍ച്ച നടത്തി. ഉക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബാസ്, മേജര്‍ ആര്‍ച്ച്ബിഷപ് സ്വ്യാട്ടോസ്ലാവ് ഷെവ്ചുക്ക്, സാധ്യമെങ്കില്‍ ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി തുടങ്ങിയവരുമായി കര്‍ദ്ദിനാള്‍ സുപ്പി കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായാണ് വത്തിക്കാന്റെ അറിയിപ്പില്‍ പറയുന്നത്. തന്റെ ഹംഗറിയിലെ അപ്പസ്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുന്ന വഴിക്ക് റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി വത്തിക്കാന്റെ നേതൃത്വത്തില്‍ ഒരു സമാധാന ദൗത്യം ആരംഭിക്കുന്നതിനെ കുറിച്ച് പാപ്പ സൂചന നല്‍കിയിരുന്നു. റഷ്യയും ഉക്രൈനുമിടയിലെ സമാധാനത്തിന്റെ പാത തുറക്കുവാനുള്ള പേപ്പല്‍ ദൂതനായി വര്‍ത്തിക്കുവാന്‍ കഴിഞ്ഞ മാസമാണ് ഫ്രാന്‍സിസ് പാപ്പ ഇറ്റലി സ്വദേശിയായ കര്‍ദ്ദിനാള്‍ സുപ്പിയോട് ആവശ്യപ്പെടുന്നത്. ബൊളോഗന്‍ അതിരൂപതാ മെത്രാപ്പോലീത്തയും, ഇറ്റാലിയന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ സുപ്പി, 1992-ല്‍ മൊസാംബിക്കില്‍ നടന്ന ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിനായി മധ്യസ്ഥത വഹിച്ച റോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ സന്നദ്ധ സംഘടനയായ സാന്റ്’എഗിഡിയോ കമ്മ്യൂണിറ്റി അംഗമാണ്. മൊസാംബിക്കിന് പുറമേ, തെക്കന്‍ സുഡാന്‍, കോംഗോ, ബുറുണ്ടി, മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക് തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ ഈ സംഘടന സമാധാന പുനസ്ഥാപന ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ മെയ് 13-ന് ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി വത്തിക്കാനില്‍ വെച്ച് ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയതിന് ഒരാഴ്ചക്ക് ശേഷമാണ് 67 കാരനായ കര്‍ദ്ദിനാള്‍ സുപ്പിയുടെ നിയമനം. ഫ്രാന്‍സിസ് പാപ്പയുമായുള്ള കൂടിക്കാഴ്ചക്കിടയില്‍ ഉക്രൈന്റെ സമാധാന ഫോര്‍മുലയെ പരിശുദ്ധ സിംഹാസനം പിന്തുണക്കണമെന്ന് സെലെന്‍സ്കി പാപ്പയോട് ആവശ്യപ്പെട്ടതായി റോയിട്ടേഴ്സിന്റെ ജൂണ്‍ 5-ലെ റിപ്പോര്‍ട്ടില്‍ പറയുന്നു. ‘ഉക്രൈന്റെ പ്രാദേശിക അഖണ്ഡത പുനസ്ഥാപിക്കുക, റഷ്യന്‍ സൈന്യത്തെ പിന്‍വലിക്കുക, ശത്രുത അവസാനിപ്പിക്കുക, ഉക്രൈന്റെ അതിര്‍ത്തികള്‍ പുനസ്ഥാപിക്കുക’ ഇവയാണ് ഉക്രൈന്‍ മുന്നോട്ട് വെക്കുന്ന സമാധാന ഫോര്‍മുല ആവശ്യപ്പെടുന്നത്.
Image: /content_image/News/News-2023-06-08-10:44:00.jpg
Keywords: യുക്രൈ
Category: 1
Sub Category:
Heading: യുദ്ധം അവസാനിപ്പിക്കുന്നതിനായി വത്തിക്കാന്റെ സമാധാന ദൗത്യവുമായി കര്‍ദ്ദിനാള്‍ സുപ്പി യുക്രൈനില്‍
Content: വത്തിക്കാന്‍ സിറ്റി - റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ദൗത്യത്തിന് ചുക്കാന്‍ പിടിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ ചുമതലപ്പെടുത്തിയ കര്‍ദ്ദിനാള്‍ മാറ്റിയോ സുപ്പി ഉക്രൈന്‍ മണ്ണില്‍ കാലുകുത്തി. ജൂണ്‍ 5, 6 തിയതികളിലെ കര്‍ദ്ദിനാള്‍ സുപ്പിയുടെ ഉക്രൈന്‍ സന്ദര്‍ശനത്തേക്കുറിച്ചുള്ള വിവരം ജൂണ്‍ 5-നാണ് വത്തിക്കാന്‍ പുറത്തുവിടുന്നത്. ജൂണ്‍ 5-ന് കീവിലെത്തിയ കര്‍ദ്ദിനാള്‍ സുപ്പി, സമാധാനം പുനസ്ഥാപിക്കുവാനും, മനുഷ്യത്വത്തെ പിന്തുണക്കുവാനും, സംഘര്‍ഷം ലഘൂകരിക്കുവാനും സാധമായ മാര്‍ഗ്ഗങ്ങളെ കുറിച്ച് ഉക്രൈന്‍ അധികാരികളുമായി ചര്‍ച്ച നടത്തി. ഉക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബാസ്, മേജര്‍ ആര്‍ച്ച്ബിഷപ് സ്വ്യാട്ടോസ്ലാവ് ഷെവ്ചുക്ക്, സാധ്യമെങ്കില്‍ ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി തുടങ്ങിയവരുമായി കര്‍ദ്ദിനാള്‍ സുപ്പി കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായാണ് വത്തിക്കാന്റെ അറിയിപ്പില്‍ പറയുന്നത്. തന്റെ ഹംഗറിയിലെ അപ്പസ്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുന്ന വഴിക്ക് റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി വത്തിക്കാന്റെ നേതൃത്വത്തില്‍ ഒരു സമാധാന ദൗത്യം ആരംഭിക്കുന്നതിനെ കുറിച്ച് പാപ്പ സൂചന നല്‍കിയിരുന്നു. റഷ്യയും ഉക്രൈനുമിടയിലെ സമാധാനത്തിന്റെ പാത തുറക്കുവാനുള്ള പേപ്പല്‍ ദൂതനായി വര്‍ത്തിക്കുവാന്‍ കഴിഞ്ഞ മാസമാണ് ഫ്രാന്‍സിസ് പാപ്പ ഇറ്റലി സ്വദേശിയായ കര്‍ദ്ദിനാള്‍ സുപ്പിയോട് ആവശ്യപ്പെടുന്നത്. ബൊളോഗന്‍ അതിരൂപതാ മെത്രാപ്പോലീത്തയും, ഇറ്റാലിയന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ സുപ്പി, 1992-ല്‍ മൊസാംബിക്കില്‍ നടന്ന ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിനായി മധ്യസ്ഥത വഹിച്ച റോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ സന്നദ്ധ സംഘടനയായ സാന്റ്’എഗിഡിയോ കമ്മ്യൂണിറ്റി അംഗമാണ്. മൊസാംബിക്കിന് പുറമേ, തെക്കന്‍ സുഡാന്‍, കോംഗോ, ബുറുണ്ടി, മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക് തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ ഈ സംഘടന സമാധാന പുനസ്ഥാപന ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ മെയ് 13-ന് ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി വത്തിക്കാനില്‍ വെച്ച് ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയതിന് ഒരാഴ്ചക്ക് ശേഷമാണ് 67 കാരനായ കര്‍ദ്ദിനാള്‍ സുപ്പിയുടെ നിയമനം. ഫ്രാന്‍സിസ് പാപ്പയുമായുള്ള കൂടിക്കാഴ്ചക്കിടയില്‍ ഉക്രൈന്റെ സമാധാന ഫോര്‍മുലയെ പരിശുദ്ധ സിംഹാസനം പിന്തുണക്കണമെന്ന് സെലെന്‍സ്കി പാപ്പയോട് ആവശ്യപ്പെട്ടതായി റോയിട്ടേഴ്സിന്റെ ജൂണ്‍ 5-ലെ റിപ്പോര്‍ട്ടില്‍ പറയുന്നു. ‘ഉക്രൈന്റെ പ്രാദേശിക അഖണ്ഡത പുനസ്ഥാപിക്കുക, റഷ്യന്‍ സൈന്യത്തെ പിന്‍വലിക്കുക, ശത്രുത അവസാനിപ്പിക്കുക, ഉക്രൈന്റെ അതിര്‍ത്തികള്‍ പുനസ്ഥാപിക്കുക’ ഇവയാണ് ഉക്രൈന്‍ മുന്നോട്ട് വെക്കുന്ന സമാധാന ഫോര്‍മുല ആവശ്യപ്പെടുന്നത്.
Image: /content_image/News/News-2023-06-08-10:44:00.jpg
Keywords: യുക്രൈ
Content:
21307
Category: 1
Sub Category:
Heading: ശസ്ത്രക്രിയക്ക് ശേഷം ഫ്രാന്‍സിസ് പാപ്പ വിശ്രമിക്കുന്നത് ജോൺ പോൾ രണ്ടാമൻ പാപ്പയെ ചികിത്സിച്ച അതേ മുറിയില്‍
Content: വത്തിക്കാന്‍ സിറ്റി; ഇന്നലെ നടത്തിയ ഉദര ശസ്ത്രക്രിയയെ തുടര്‍ന്നു ഫ്രാന്‍സിസ് പാപ്പ വിശ്രമിക്കുന്നത് ജോൺ പോൾ രണ്ടാമൻ പാപ്പയെ ചികിത്സിച്ച അതേ മുറിയില്‍. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ കാലത്തുടനീളം പാപ്പയെ ചികിത്സിച്ച റോമിലെ ജെമെല്ലി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ അതേ മുറിയില്‍ ഫ്രാന്‍സിസ് പാപ്പ വിശ്രമം തുടരുന്നതെന്ന് കാത്തലിക് ന്യൂസ് ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1981-ൽ വധശ്രമത്തിൽ വെടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതും 1992-ൽ വൻകുടലിലെ ശസ്ത്രക്രിയയ്ക്കു വിധേയനായതിന് ശേഷവും നിരവധി തവണ ആശുപത്രി ചികിത്സകളിൽ ജോൺ പോൾ രണ്ടാമൻ താമസിച്ച അതേ മുറിയാണിത്. വിശാലമായ പോളിക്ലിനിക്കിന്റെ പത്താം നിലയിലാണ് പാപ്പയ്ക്കായി ചികിത്സ നീക്കിവച്ചിരിക്കുന്നത്. അതേസമയം ശസ്ത്രക്രിയയ്ക്ക് ശേഷം ഫ്രാൻസിസ് പാപ്പ വിശ്രമത്തിലാണെന്നും സ്വഭാവികമായി ശ്വസിക്കുന്നുണ്ടെന്നും വത്തിക്കാൻ ഇന്ന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിനിടെ ഓപ്പറേഷനു ശേഷം ഫ്രാൻസിസ് മാർപാപ്പ തമാശകൾ പറഞ്ഞിരുന്നുവെന്നും അടുത്ത ശസ്ത്രക്രിയ എപ്പോഴാണെന്ന് ഫലിതരൂപത്തില്‍ ചോദിച്ചിരുന്നുവെന്നും ആശുപത്രിയിലെ ഉദര ശസ്ത്രക്രിയ വിഭാഗത്തിന്റെ മേധാവി ഡോ. സെർജിയോ അൽഫിയേരി പറഞ്ഞു.റോമിലെ ഏറ്റവും ഉയരം കൂടിയ കുന്നായ മോണ്ടെ മരിയോയുടെ മുകളിൽ സ്ഥിതി ചെയ്യുന്ന ജെമെല്ലി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഫ്രാൻസിസ് മാർപാപ്പ ദിവസങ്ങളോളം തങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂൺ 18 വരെ മാർപാപ്പയുടെ എല്ലാ പൊതുപരിപാടികളും വത്തിക്കാൻ റദ്ദാക്കിയിട്ടുണ്ട്. മാർപാപ്പയുടെ രോഗശാന്തിക്കായി പ്രാർത്ഥന തുടരാന്‍ അമേരിക്കന്‍ ബിഷപ്പ് കോൺഫറൻസിന്റെ പ്രസിഡന്റായ ആർച്ച് ബിഷപ്പ് തിമോത്തി ബ്രോഗ്ലിയോ ആഹ്വാനം ചെയ്തിട്ടുണ്ട്. Tag:Vatican: Pope Francis out of surgery, recovering in hospital Catholic News, malayalam catholic news, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-06-08-22:26:49.jpg
Keywords: പാപ്പ
Category: 1
Sub Category:
Heading: ശസ്ത്രക്രിയക്ക് ശേഷം ഫ്രാന്‍സിസ് പാപ്പ വിശ്രമിക്കുന്നത് ജോൺ പോൾ രണ്ടാമൻ പാപ്പയെ ചികിത്സിച്ച അതേ മുറിയില്‍
Content: വത്തിക്കാന്‍ സിറ്റി; ഇന്നലെ നടത്തിയ ഉദര ശസ്ത്രക്രിയയെ തുടര്‍ന്നു ഫ്രാന്‍സിസ് പാപ്പ വിശ്രമിക്കുന്നത് ജോൺ പോൾ രണ്ടാമൻ പാപ്പയെ ചികിത്സിച്ച അതേ മുറിയില്‍. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ കാലത്തുടനീളം പാപ്പയെ ചികിത്സിച്ച റോമിലെ ജെമെല്ലി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ അതേ മുറിയില്‍ ഫ്രാന്‍സിസ് പാപ്പ വിശ്രമം തുടരുന്നതെന്ന് കാത്തലിക് ന്യൂസ് ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1981-ൽ വധശ്രമത്തിൽ വെടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതും 1992-ൽ വൻകുടലിലെ ശസ്ത്രക്രിയയ്ക്കു വിധേയനായതിന് ശേഷവും നിരവധി തവണ ആശുപത്രി ചികിത്സകളിൽ ജോൺ പോൾ രണ്ടാമൻ താമസിച്ച അതേ മുറിയാണിത്. വിശാലമായ പോളിക്ലിനിക്കിന്റെ പത്താം നിലയിലാണ് പാപ്പയ്ക്കായി ചികിത്സ നീക്കിവച്ചിരിക്കുന്നത്. അതേസമയം ശസ്ത്രക്രിയയ്ക്ക് ശേഷം ഫ്രാൻസിസ് പാപ്പ വിശ്രമത്തിലാണെന്നും സ്വഭാവികമായി ശ്വസിക്കുന്നുണ്ടെന്നും വത്തിക്കാൻ ഇന്ന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിനിടെ ഓപ്പറേഷനു ശേഷം ഫ്രാൻസിസ് മാർപാപ്പ തമാശകൾ പറഞ്ഞിരുന്നുവെന്നും അടുത്ത ശസ്ത്രക്രിയ എപ്പോഴാണെന്ന് ഫലിതരൂപത്തില്‍ ചോദിച്ചിരുന്നുവെന്നും ആശുപത്രിയിലെ ഉദര ശസ്ത്രക്രിയ വിഭാഗത്തിന്റെ മേധാവി ഡോ. സെർജിയോ അൽഫിയേരി പറഞ്ഞു.റോമിലെ ഏറ്റവും ഉയരം കൂടിയ കുന്നായ മോണ്ടെ മരിയോയുടെ മുകളിൽ സ്ഥിതി ചെയ്യുന്ന ജെമെല്ലി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഫ്രാൻസിസ് മാർപാപ്പ ദിവസങ്ങളോളം തങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂൺ 18 വരെ മാർപാപ്പയുടെ എല്ലാ പൊതുപരിപാടികളും വത്തിക്കാൻ റദ്ദാക്കിയിട്ടുണ്ട്. മാർപാപ്പയുടെ രോഗശാന്തിക്കായി പ്രാർത്ഥന തുടരാന്‍ അമേരിക്കന്‍ ബിഷപ്പ് കോൺഫറൻസിന്റെ പ്രസിഡന്റായ ആർച്ച് ബിഷപ്പ് തിമോത്തി ബ്രോഗ്ലിയോ ആഹ്വാനം ചെയ്തിട്ടുണ്ട്. Tag:Vatican: Pope Francis out of surgery, recovering in hospital Catholic News, malayalam catholic news, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-06-08-22:26:49.jpg
Keywords: പാപ്പ
Content:
21308
Category: 9
Sub Category:
Heading: അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ ബർമിങ്ഹാമിൽ; ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ ഫാ. മാത്യു വയലാമണ്ണിൽ CST പങ്കെടുക്കുന്നു
Content: ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തിയെ പ്രത്യേകമായി പ്രഘോഷിച്ചു വണങ്ങുന്ന , ജൂൺ മാസത്തിലെ രണ്ടാം ശനിയാഴ്ച്ച അഭിഷേകാഗ്നി കൺവെൻഷൻ നാളെ ബർമിങ്ഹാമിൽ നടക്കും. റവ. ഫാ.സേവ്യർ ഖാൻ വട്ടായിൽ ആത്മീയ നേതൃത്വം നൽകുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടക്കുന്ന കൺവെൻഷനിൽ ഇത്തവണ പ്രശസ്‌ത ധ്യാനഗുരുവും വചന പ്രഘോഷകനുമായ റവ. ഫാ. മാത്യു വയലാമണ്ണിൽ പങ്കെടുക്കും. ബർമിങ്ഹാം ബെഥേൽ സെന്റെറിൽ നടക്കുന്ന കൺവെൻഷൻ ഫാ.ഷൈജു നടുവത്താനിയിൽ നയിക്കും. യൂറോപ്പിലെ പ്രമുഖ സുവിശേഷ പ്രവർത്തക മിഷേൽ മോറൻ കൺവെൻഷനിൽ ഇംഗ്ലീഷ് ശുശ്രൂഷകളിൽ പങ്കുചേരും. 2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ റവ. ഫാ. സേവ്യർ ഖാൻ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തിൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക ശുശ്രൂഷകൾ, 5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും. ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെയിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക് താങ്ങായി നിലകൊള്ളുകയാണ്. വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും. വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും. മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം, ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും. കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ഇംഗ്ലീഷ് , മലയാളം ബൈബിൾ, മറ്റ് പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട, ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന, ജപമാല, വി. കുർബാന, വചന പ്രഘോഷണം, ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക്, അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു. >>>>>> ഷാജി ജോർജ് 07878 149670 >>>>>>> ജോൺസൺ +44 7506 810177 >>>>>> അനീഷ് 07760 254700 >>>>> ബിജുമോൻ മാത്യു 07515 368239. #{blue->none->b-> നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ; }# > ജോസ് കുര്യാക്കോസ് 07414 747573. > ബിജുമോൻ മാത്യു 07515 368239 #{blue->none->b-> അഡ്രസ്സ് }# > Bethel Convention Centre Kelvin Way West Bromwich Birmingham B707JW.
Image: /content_image/Events/Events-2023-06-09-10:17:39.jpg
Keywords: അഭിഷേകാ
Category: 9
Sub Category:
Heading: അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ ബർമിങ്ഹാമിൽ; ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ ഫാ. മാത്യു വയലാമണ്ണിൽ CST പങ്കെടുക്കുന്നു
Content: ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തിയെ പ്രത്യേകമായി പ്രഘോഷിച്ചു വണങ്ങുന്ന , ജൂൺ മാസത്തിലെ രണ്ടാം ശനിയാഴ്ച്ച അഭിഷേകാഗ്നി കൺവെൻഷൻ നാളെ ബർമിങ്ഹാമിൽ നടക്കും. റവ. ഫാ.സേവ്യർ ഖാൻ വട്ടായിൽ ആത്മീയ നേതൃത്വം നൽകുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടക്കുന്ന കൺവെൻഷനിൽ ഇത്തവണ പ്രശസ്‌ത ധ്യാനഗുരുവും വചന പ്രഘോഷകനുമായ റവ. ഫാ. മാത്യു വയലാമണ്ണിൽ പങ്കെടുക്കും. ബർമിങ്ഹാം ബെഥേൽ സെന്റെറിൽ നടക്കുന്ന കൺവെൻഷൻ ഫാ.ഷൈജു നടുവത്താനിയിൽ നയിക്കും. യൂറോപ്പിലെ പ്രമുഖ സുവിശേഷ പ്രവർത്തക മിഷേൽ മോറൻ കൺവെൻഷനിൽ ഇംഗ്ലീഷ് ശുശ്രൂഷകളിൽ പങ്കുചേരും. 2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ റവ. ഫാ. സേവ്യർ ഖാൻ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തിൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക ശുശ്രൂഷകൾ, 5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും. ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെയിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക് താങ്ങായി നിലകൊള്ളുകയാണ്. വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും. വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും. മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം, ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും. കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ഇംഗ്ലീഷ് , മലയാളം ബൈബിൾ, മറ്റ് പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട, ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന, ജപമാല, വി. കുർബാന, വചന പ്രഘോഷണം, ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക്, അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു. >>>>>> ഷാജി ജോർജ് 07878 149670 >>>>>>> ജോൺസൺ +44 7506 810177 >>>>>> അനീഷ് 07760 254700 >>>>> ബിജുമോൻ മാത്യു 07515 368239. #{blue->none->b-> നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ; }# > ജോസ് കുര്യാക്കോസ് 07414 747573. > ബിജുമോൻ മാത്യു 07515 368239 #{blue->none->b-> അഡ്രസ്സ് }# > Bethel Convention Centre Kelvin Way West Bromwich Birmingham B707JW.
Image: /content_image/Events/Events-2023-06-09-10:17:39.jpg
Keywords: അഭിഷേകാ
Content:
21309
Category: 18
Sub Category:
Heading: കേരള കത്തോലിക്ക സഭയുടെ ദിവ്യകാരുണ്യ കോണ്‍ഗ്രസ് ഡിസംബറില്‍
Content: കൊച്ചി: കേരള സഭാനവീകരണത്തിന്റെ ഭാഗമായി, 2023 ഡിസംബര്‍ 1,2,3 തീയതികളില്‍ വല്ലാര്‍പാടം ബസിലിക്കയില്‍വെച്ച് കേരള സഭയുടെ ദിവ്യകാരുണ്യ കോണ്‍ഗ്രസ് സമുചിതമായി നടത്താന്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ തീരുമാനം. എല്ലാ കത്തോലിക്കാ ഇടവകകളില്‍ നിന്നുള്ള പ്രതിനിധികളും മെത്രാന്മന്മര്‍, വൈദികര്‍, സന്യസ്തര്‍, യുവജനങ്ങള്‍ എന്നിങ്ങനെ സഭയുടെ വിവിധ തലങ്ങളില്‍ നിന്നുള്ളവരും ഇതില്‍ പങ്കെടുക്കും. Tag: Eucharistic Congress, Catholic News, malayalam catholic news, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2023-06-09-10:42:15.jpg
Keywords: ദിവ്യകാ
Category: 18
Sub Category:
Heading: കേരള കത്തോലിക്ക സഭയുടെ ദിവ്യകാരുണ്യ കോണ്‍ഗ്രസ് ഡിസംബറില്‍
Content: കൊച്ചി: കേരള സഭാനവീകരണത്തിന്റെ ഭാഗമായി, 2023 ഡിസംബര്‍ 1,2,3 തീയതികളില്‍ വല്ലാര്‍പാടം ബസിലിക്കയില്‍വെച്ച് കേരള സഭയുടെ ദിവ്യകാരുണ്യ കോണ്‍ഗ്രസ് സമുചിതമായി നടത്താന്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ തീരുമാനം. എല്ലാ കത്തോലിക്കാ ഇടവകകളില്‍ നിന്നുള്ള പ്രതിനിധികളും മെത്രാന്മന്മര്‍, വൈദികര്‍, സന്യസ്തര്‍, യുവജനങ്ങള്‍ എന്നിങ്ങനെ സഭയുടെ വിവിധ തലങ്ങളില്‍ നിന്നുള്ളവരും ഇതില്‍ പങ്കെടുക്കും. Tag: Eucharistic Congress, Catholic News, malayalam catholic news, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2023-06-09-10:42:15.jpg
Keywords: ദിവ്യകാ
Content:
21310
Category: 18
Sub Category:
Heading: കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ വര്‍ഷകാല സമ്മേളനാനന്തരം പുറപ്പെടുവിക്കുന്ന പ്രസ്താവനയുടെ പൂര്‍ണ്ണരൂപം
Content: കൊച്ചി: കെസിബിസിയുടെ മൂന്നുദിവസം നീണ്ട വര്‍ഷകാല സമ്മേളനത്തില്‍ സഭയെയും സമൂഹത്തെയും ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ചര്‍ച്ചകളുടെ വെളിച്ചത്തില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ബാലസോറിലെ ട്രെയിന്‍ അപകടം, കേരളസഭയുടെ ദിവ്യകാരുണ്യ കോണ്‍ഗ്രസ്, മണിപ്പൂര്‍ സംഘര്‍ഷം, ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള അജണ്ട, ലഹരി വ്യാപനം, വന്യജീവി ആക്രമണം, വിഴിഞ്ഞം പ്രശ്നം, ദളിത് ക്രൈസ്തവ സംവരണം എന്നീ വിഷയങ്ങളും പ്രതിപാദിച്ചിട്ടുണ്ട്. പ്രസ്താവനയുടെ പൂര്‍ണ്ണരൂപം താഴെ നല്കുന്നു. - കെസിബിസിയുടെ മൂന്നുദിവസം നീണ്ട വര്‍ഷകാല സമ്മേളനത്തില്‍ സഭയെയും സമൂഹത്തെയും ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. പ്രസ്തുത ചര്‍ച്ചകളുടെ വെളിച്ചത്തില്‍ താഴെപ്പറയുന്നവ പൊതുസമൂഹത്തിന്റെ അറിവിലേക്കായി നല്കുന്നത്. #{blue->none->b->ബാലസോറിലെ ട്രെയിന്‍ അപകടം: യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണം }# ഒഡീഷയിലെ ബാലസോറില്‍ ജൂണ്‍ 2-ന് ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരിക്കുന്നവരെയും മരണപ്പെട്ട സഹോദരങ്ങളെയും പ്രാര്‍ത്ഥനയില്‍ അനുസ്മരിച്ച കെസിബിസി അവരുടെ കുടുംബാഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ചികിത്സയിലായിരിക്കുന്നവര്‍ക്ക് വേഗത്തില്‍ സൗഖ്യം ലഭിക്കട്ടെയെന്നും ആശംസിച്ചു. മാത്രമല്ല, ഇത്തരം അപകടങ്ങള്‍ മേലില്‍ ഉണ്ടാകാതിരിക്കേണ്ടതിന് റെയിവേ അധികൃതരുടെ ഗൗരവമായ ശ്രദ്ധ വേണമെന്ന് അഭ്യര്‍ത്ഥിച്ചു. ഇന്ത്യയിലെ സാധാരണക്കാരായ അനേകലക്ഷം പേരുടെ പൊതുയാത്ര സംവിധാനമാണ് ഇന്ത്യന്‍ റെയില്‍വേ. തുടര്‍ച്ചായുണ്ടാകുന്ന അപകടങ്ങളും ട്രെയിന്‍ കത്തിക്കുന്ന സംഭവങ്ങളും യാത്രക്കാരില്‍ ഭീതി നിറയ്ക്കുന്നതാകും. വേണ്ടത്ര ശ്രദ്ധയും സൂക്ഷ്മതയും സിഗ്നല്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തില്‍ ഉറപ്പുവരുത്തേണ്ടതുണ്ട് എന്നും സമിതി ഓര്‍മ്മിപ്പിച്ചു. #{blue->none->b->സഭാനവീകരണം: കേരളസഭയുടെ ദിവ്യകാരുണ്യ കോണ്‍ഗ്രസ് ഡിസംബറില്‍ }# കേരള സഭാനവീകരണത്തിന്റെ ഭാഗമായി, 2023 ഡിസംബര്‍ 1,2,3 തീയതികളില്‍ വല്ലാര്‍പാടം ബസിലിക്കയില്‍ വച്ച് കേരള സഭയുടെ ദിവ്യകാരുണ്യ കോണ്‍ഗ്രസ് സമുചിതമായി നടത്താന്‍ തീരുമാനിച്ചു. എല്ലാ കത്തോലിക്കാ ഇടവകകളില്‍ നിന്നുള്ള പ്രതിനിധികളും മെത്രാന്മന്മര്‍, വൈദികര്‍, സന്യസ്തര്‍, യുവജനങ്ങള്‍ എന്നിങ്ങനെ സഭയുടെ വിവിധ തലങ്ങളില്‍ നിന്നുള്ളവരും ഇതില്‍ പങ്കെടുക്കും. #{blue->none->b->മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ദുഃഖവും ഉത്കണ്ഠയും }# ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ക്രൈസ്തവ വിരുദ്ധ പ്രവര്‍ത്തനങ്ങളും പീഡനങ്ങളും വിലയിരുത്തിയ മെത്രാന്‍ സമിതി മണിപ്പൂര്‍ സംസ്ഥാനത്ത് ഇപ്പോഴും നിലനില്ക്കുന്ന സംഘര്‍ഷാവസ്ഥയില്‍ കേരള കത്തോലിക്കാസഭയുടെ ദുഃഖവും ഉത്കണ്ഠയും രേഖപ്പെടുത്തി. സംഘര്‍ഷാവസ്ഥയില്‍ ദുരിതം അനുഭവിക്കുന്ന എല്ലാ സഹോദരീസഹോദരന്മാരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച മെത്രാന്‍ സമിതി, വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ച് സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നാവശ്യപ്പെട്ടു. മാത്രമല്ല മണിപ്പൂരില്‍ എത്രയുംവേഗം സമാധാനം ഉറപ്പുവരുത്തണമെന്നും കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. #{blue->none->b->വിദ്യാഭ്യാസം: ക്രൈസ്തവ സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ അജണ്ട തിരിച്ചറിയണം }# ഈ അടുത്ത കാലത്തായി വര്‍ധിതമായിവരുന്ന ഒന്നാണ് ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള സമരങ്ങളും അപവാദപ്രചരണങ്ങളുമെന്ന് കെസിബിസി യോഗം വിലയിരുത്തി. സമാനമായ വിഷയങ്ങള്‍ മറ്റു സ്ഥാപനങ്ങളില്‍ ഉണ്ടാകുമ്പോള്‍ മൗനം പാലിക്കുന്ന രാഷ്ട്രീയ സമുദായ സംഘടനകള്‍ ക്രൈസ്തവ സ്ഥാപനങ്ങളില്‍ മാത്രം വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനു പിന്നില്‍ വ്യക്തമായ അജണ്ട ഉണ്ടെന്നും, ഇക്കാര്യത്തില്‍ സര്‍ക്കാരും മത സാംസ്‌കാരിക രാഷ്ട്രീയ മാധ്യമ പ്രവര്‍ത്തകരും ജാഗ്രതയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കപ്പെടുമെന്നും കെസിബിസി അഭിപ്രായപ്പെട്ടു. #{blue->none->b-> ലഹരിവിരുദ്ധ പ്രവര്‍ത്തനം: നാടിന്റെ സംരക്ഷണത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കുറ്റമറ്റതാക്കണം }# മദ്യവും-മയക്കുമരുന്നും സമൂഹത്തില്‍ വര്‍ധിച്ചുവരുന്നതിലും, വിവിധ ഇടങ്ങളില്‍ നിന്നായി കേരളത്തിലേക്ക് മയക്കുമരുന്ന് ധാരാളമായി ഇറക്കുമതി ചെയ്യപ്പെടുന്നതിലും കെസിബിസി ആശങ്ക പ്രകടിപ്പിച്ചു. വിദ്യാസമ്പന്നരായ യുവജനങ്ങളെയും പൊതുസമൂഹത്തെയും ഗൗരവതരത്തില്‍ ബാധിക്കുന്ന രോഗമായി മയക്കുമരുന്ന് ഉപയോഗം വര്‍ധിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിച്ച് ലഹരി വസ്തുക്കളുടെ ലഭ്യതയും വാണിജ്യവും നിയന്ത്രിച്ച് കേരളത്തെ സംരക്ഷിക്കണമെന്ന് കെസിബിസി അഭ്യര്‍ഥിച്ചു. #{blue->none->b-> വന്യജീവി ആക്രമണം: കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കണം }# വന്യജീവികളുടെ വര്‍ധനവ് നിയന്ത്രിക്കാനും, മലയോര കര്‍ഷകരുടെയും, ജനങ്ങളുടെയും ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാനും വന്യജീവി നിയമത്തില്‍ ഭേദഗതി വരുത്തുവാനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മെത്രാന്‍ സമിതി ആവശ്യപ്പെട്ടു. മലയോര-വന മേഖലകളില്‍ മാത്രം വന്യജീവി ആക്രമണങ്ങള്‍ പതിവായിരുന്നത് ഇപ്പോള്‍ കൂടുതല്‍ ജനവാസമേഖലകളിലേക്ക് വ്യാപിക്കുന്നത് സത്വരമായ ശ്രദ്ധ ഉണ്ടാകേണ്ട ഒരു വിഷയമാണ്. വന്യജീവി ആക്രമണത്തിന് ഇരയാക്കപ്പെട്ടവര്‍ക്കും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം കൊടുക്കണമെന്നും, സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ വാഗ്ദാനങ്ങള്‍ മാത്രമാകാതെ അവ നടപ്പിലാക്കാനുള്ള ആര്‍ജവം പ്രകടിപ്പിക്കണമെന്നും കെസിബിസി നിര്‍ദേശിച്ചു. ഇതോടൊപ്പം, ബഫര്‍ സോണ്‍ സംബന്ധിച്ച് ജനങ്ങളില്‍ നിലനില്ക്കുന്ന ആശങ്കകള്‍ അടിയന്തിരമായി പരിഹരിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു. #{blue->none->b-> വിഴിഞ്ഞം: ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ നടപ്പിലാക്കണം }# വിഴിഞ്ഞം തുറമുഖത്ത് തീരദേശവാസികള്‍ നടത്തിയ സമരം ഒത്തുതീര്‍പ്പാക്കിയപ്പോള്‍ ഉണ്ടായ ധാരണകള്‍ നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് മെത്രാന്‍സമിതി ആവശ്യപ്പെട്ടു. കേസുകള്‍ പിന്‍വലിക്കുന്നതിനെക്കുറിച്ചും, പുനരധിവാസത്തെകുറിച്ചുമുള്ള ധാരണകള്‍ പാലിക്കപ്പട്ടിട്ടില്ല. ഗോഡൗണില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ട നടപടികള്‍ സത്വരമായി സ്വീകരിക്കണം. #{blue->none->b-> ദളിത് ക്രൈസ്തവര്‍: സംവരണം ഉറപ്പാക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടണം }# പട്ടികജാതി വിഭാഗത്തില്‍ നിന്ന് ക്രിസ്തുമതവിശ്വാസം സ്വീകരിച്ചവര്‍ക്ക്് പട്ടികജാതി സംവരണം നിഷേധിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ അവര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലുങ്കാന ഉള്‍പ്പടെ 12 സംസ്ഥാനങ്ങള്‍ പ്രമേയം പാസാക്കി കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. അതുപോലെ കേരള സര്‍ക്കാരും ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി സംവരണം നല്കണമെന്ന പ്രമേയം പാസാക്കി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും മെത്രാന്‍ സമിതി അഭ്യര്‍ഥിച്ചു.
Image: /content_image/India/India-2023-06-09-10:53:34.jpg
Keywords: കെസിബിസി
Category: 18
Sub Category:
Heading: കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ വര്‍ഷകാല സമ്മേളനാനന്തരം പുറപ്പെടുവിക്കുന്ന പ്രസ്താവനയുടെ പൂര്‍ണ്ണരൂപം
Content: കൊച്ചി: കെസിബിസിയുടെ മൂന്നുദിവസം നീണ്ട വര്‍ഷകാല സമ്മേളനത്തില്‍ സഭയെയും സമൂഹത്തെയും ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ചര്‍ച്ചകളുടെ വെളിച്ചത്തില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ബാലസോറിലെ ട്രെയിന്‍ അപകടം, കേരളസഭയുടെ ദിവ്യകാരുണ്യ കോണ്‍ഗ്രസ്, മണിപ്പൂര്‍ സംഘര്‍ഷം, ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള അജണ്ട, ലഹരി വ്യാപനം, വന്യജീവി ആക്രമണം, വിഴിഞ്ഞം പ്രശ്നം, ദളിത് ക്രൈസ്തവ സംവരണം എന്നീ വിഷയങ്ങളും പ്രതിപാദിച്ചിട്ടുണ്ട്. പ്രസ്താവനയുടെ പൂര്‍ണ്ണരൂപം താഴെ നല്കുന്നു. - കെസിബിസിയുടെ മൂന്നുദിവസം നീണ്ട വര്‍ഷകാല സമ്മേളനത്തില്‍ സഭയെയും സമൂഹത്തെയും ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. പ്രസ്തുത ചര്‍ച്ചകളുടെ വെളിച്ചത്തില്‍ താഴെപ്പറയുന്നവ പൊതുസമൂഹത്തിന്റെ അറിവിലേക്കായി നല്കുന്നത്. #{blue->none->b->ബാലസോറിലെ ട്രെയിന്‍ അപകടം: യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണം }# ഒഡീഷയിലെ ബാലസോറില്‍ ജൂണ്‍ 2-ന് ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരിക്കുന്നവരെയും മരണപ്പെട്ട സഹോദരങ്ങളെയും പ്രാര്‍ത്ഥനയില്‍ അനുസ്മരിച്ച കെസിബിസി അവരുടെ കുടുംബാഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ചികിത്സയിലായിരിക്കുന്നവര്‍ക്ക് വേഗത്തില്‍ സൗഖ്യം ലഭിക്കട്ടെയെന്നും ആശംസിച്ചു. മാത്രമല്ല, ഇത്തരം അപകടങ്ങള്‍ മേലില്‍ ഉണ്ടാകാതിരിക്കേണ്ടതിന് റെയിവേ അധികൃതരുടെ ഗൗരവമായ ശ്രദ്ധ വേണമെന്ന് അഭ്യര്‍ത്ഥിച്ചു. ഇന്ത്യയിലെ സാധാരണക്കാരായ അനേകലക്ഷം പേരുടെ പൊതുയാത്ര സംവിധാനമാണ് ഇന്ത്യന്‍ റെയില്‍വേ. തുടര്‍ച്ചായുണ്ടാകുന്ന അപകടങ്ങളും ട്രെയിന്‍ കത്തിക്കുന്ന സംഭവങ്ങളും യാത്രക്കാരില്‍ ഭീതി നിറയ്ക്കുന്നതാകും. വേണ്ടത്ര ശ്രദ്ധയും സൂക്ഷ്മതയും സിഗ്നല്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തില്‍ ഉറപ്പുവരുത്തേണ്ടതുണ്ട് എന്നും സമിതി ഓര്‍മ്മിപ്പിച്ചു. #{blue->none->b->സഭാനവീകരണം: കേരളസഭയുടെ ദിവ്യകാരുണ്യ കോണ്‍ഗ്രസ് ഡിസംബറില്‍ }# കേരള സഭാനവീകരണത്തിന്റെ ഭാഗമായി, 2023 ഡിസംബര്‍ 1,2,3 തീയതികളില്‍ വല്ലാര്‍പാടം ബസിലിക്കയില്‍ വച്ച് കേരള സഭയുടെ ദിവ്യകാരുണ്യ കോണ്‍ഗ്രസ് സമുചിതമായി നടത്താന്‍ തീരുമാനിച്ചു. എല്ലാ കത്തോലിക്കാ ഇടവകകളില്‍ നിന്നുള്ള പ്രതിനിധികളും മെത്രാന്മന്മര്‍, വൈദികര്‍, സന്യസ്തര്‍, യുവജനങ്ങള്‍ എന്നിങ്ങനെ സഭയുടെ വിവിധ തലങ്ങളില്‍ നിന്നുള്ളവരും ഇതില്‍ പങ്കെടുക്കും. #{blue->none->b->മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ദുഃഖവും ഉത്കണ്ഠയും }# ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ക്രൈസ്തവ വിരുദ്ധ പ്രവര്‍ത്തനങ്ങളും പീഡനങ്ങളും വിലയിരുത്തിയ മെത്രാന്‍ സമിതി മണിപ്പൂര്‍ സംസ്ഥാനത്ത് ഇപ്പോഴും നിലനില്ക്കുന്ന സംഘര്‍ഷാവസ്ഥയില്‍ കേരള കത്തോലിക്കാസഭയുടെ ദുഃഖവും ഉത്കണ്ഠയും രേഖപ്പെടുത്തി. സംഘര്‍ഷാവസ്ഥയില്‍ ദുരിതം അനുഭവിക്കുന്ന എല്ലാ സഹോദരീസഹോദരന്മാരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച മെത്രാന്‍ സമിതി, വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ച് സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നാവശ്യപ്പെട്ടു. മാത്രമല്ല മണിപ്പൂരില്‍ എത്രയുംവേഗം സമാധാനം ഉറപ്പുവരുത്തണമെന്നും കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. #{blue->none->b->വിദ്യാഭ്യാസം: ക്രൈസ്തവ സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ അജണ്ട തിരിച്ചറിയണം }# ഈ അടുത്ത കാലത്തായി വര്‍ധിതമായിവരുന്ന ഒന്നാണ് ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള സമരങ്ങളും അപവാദപ്രചരണങ്ങളുമെന്ന് കെസിബിസി യോഗം വിലയിരുത്തി. സമാനമായ വിഷയങ്ങള്‍ മറ്റു സ്ഥാപനങ്ങളില്‍ ഉണ്ടാകുമ്പോള്‍ മൗനം പാലിക്കുന്ന രാഷ്ട്രീയ സമുദായ സംഘടനകള്‍ ക്രൈസ്തവ സ്ഥാപനങ്ങളില്‍ മാത്രം വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനു പിന്നില്‍ വ്യക്തമായ അജണ്ട ഉണ്ടെന്നും, ഇക്കാര്യത്തില്‍ സര്‍ക്കാരും മത സാംസ്‌കാരിക രാഷ്ട്രീയ മാധ്യമ പ്രവര്‍ത്തകരും ജാഗ്രതയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കപ്പെടുമെന്നും കെസിബിസി അഭിപ്രായപ്പെട്ടു. #{blue->none->b-> ലഹരിവിരുദ്ധ പ്രവര്‍ത്തനം: നാടിന്റെ സംരക്ഷണത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കുറ്റമറ്റതാക്കണം }# മദ്യവും-മയക്കുമരുന്നും സമൂഹത്തില്‍ വര്‍ധിച്ചുവരുന്നതിലും, വിവിധ ഇടങ്ങളില്‍ നിന്നായി കേരളത്തിലേക്ക് മയക്കുമരുന്ന് ധാരാളമായി ഇറക്കുമതി ചെയ്യപ്പെടുന്നതിലും കെസിബിസി ആശങ്ക പ്രകടിപ്പിച്ചു. വിദ്യാസമ്പന്നരായ യുവജനങ്ങളെയും പൊതുസമൂഹത്തെയും ഗൗരവതരത്തില്‍ ബാധിക്കുന്ന രോഗമായി മയക്കുമരുന്ന് ഉപയോഗം വര്‍ധിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിച്ച് ലഹരി വസ്തുക്കളുടെ ലഭ്യതയും വാണിജ്യവും നിയന്ത്രിച്ച് കേരളത്തെ സംരക്ഷിക്കണമെന്ന് കെസിബിസി അഭ്യര്‍ഥിച്ചു. #{blue->none->b-> വന്യജീവി ആക്രമണം: കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കണം }# വന്യജീവികളുടെ വര്‍ധനവ് നിയന്ത്രിക്കാനും, മലയോര കര്‍ഷകരുടെയും, ജനങ്ങളുടെയും ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാനും വന്യജീവി നിയമത്തില്‍ ഭേദഗതി വരുത്തുവാനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മെത്രാന്‍ സമിതി ആവശ്യപ്പെട്ടു. മലയോര-വന മേഖലകളില്‍ മാത്രം വന്യജീവി ആക്രമണങ്ങള്‍ പതിവായിരുന്നത് ഇപ്പോള്‍ കൂടുതല്‍ ജനവാസമേഖലകളിലേക്ക് വ്യാപിക്കുന്നത് സത്വരമായ ശ്രദ്ധ ഉണ്ടാകേണ്ട ഒരു വിഷയമാണ്. വന്യജീവി ആക്രമണത്തിന് ഇരയാക്കപ്പെട്ടവര്‍ക്കും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം കൊടുക്കണമെന്നും, സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ വാഗ്ദാനങ്ങള്‍ മാത്രമാകാതെ അവ നടപ്പിലാക്കാനുള്ള ആര്‍ജവം പ്രകടിപ്പിക്കണമെന്നും കെസിബിസി നിര്‍ദേശിച്ചു. ഇതോടൊപ്പം, ബഫര്‍ സോണ്‍ സംബന്ധിച്ച് ജനങ്ങളില്‍ നിലനില്ക്കുന്ന ആശങ്കകള്‍ അടിയന്തിരമായി പരിഹരിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു. #{blue->none->b-> വിഴിഞ്ഞം: ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ നടപ്പിലാക്കണം }# വിഴിഞ്ഞം തുറമുഖത്ത് തീരദേശവാസികള്‍ നടത്തിയ സമരം ഒത്തുതീര്‍പ്പാക്കിയപ്പോള്‍ ഉണ്ടായ ധാരണകള്‍ നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് മെത്രാന്‍സമിതി ആവശ്യപ്പെട്ടു. കേസുകള്‍ പിന്‍വലിക്കുന്നതിനെക്കുറിച്ചും, പുനരധിവാസത്തെകുറിച്ചുമുള്ള ധാരണകള്‍ പാലിക്കപ്പട്ടിട്ടില്ല. ഗോഡൗണില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ട നടപടികള്‍ സത്വരമായി സ്വീകരിക്കണം. #{blue->none->b-> ദളിത് ക്രൈസ്തവര്‍: സംവരണം ഉറപ്പാക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടണം }# പട്ടികജാതി വിഭാഗത്തില്‍ നിന്ന് ക്രിസ്തുമതവിശ്വാസം സ്വീകരിച്ചവര്‍ക്ക്് പട്ടികജാതി സംവരണം നിഷേധിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ അവര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലുങ്കാന ഉള്‍പ്പടെ 12 സംസ്ഥാനങ്ങള്‍ പ്രമേയം പാസാക്കി കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. അതുപോലെ കേരള സര്‍ക്കാരും ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി സംവരണം നല്കണമെന്ന പ്രമേയം പാസാക്കി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും മെത്രാന്‍ സമിതി അഭ്യര്‍ഥിച്ചു.
Image: /content_image/India/India-2023-06-09-10:53:34.jpg
Keywords: കെസിബിസി
Content:
21312
Category: 1
Sub Category:
Heading: തോമസ് അക്വീനാസിന്റെ വിശുദ്ധ പദവിക്കു 700 വർഷം തികയുന്നു
Content: വത്തിക്കാന്‍ സിറ്റി: ദൈവശാസ്ത്രത്തിന്റെയും, തത്വശാസ്ത്രത്തിന്റെയും മേഖലകളില്‍ അളവറ്റ സംഭാവന ചെയ്ഹ വേദപാരംഗതനായ വിശുദ്ധ തോമസ് അക്വീനാസിന്റെ വിശുദ്ധ പദവി പ്രഖ്യാപനത്തിന് 700 വർഷങ്ങൾ തികയുന്നു. ജൂലൈ മാസം പതിനെട്ടാം തീയതി ഇറ്റലിയിലെ ഫോസനോവ ആശ്രമത്തിൽ നടക്കുന്ന എഴുനൂറാമത് വാർഷിക ചടങ്ങിൽ പാപ്പായുടെ പ്രതിനിധിയായി വത്തിക്കാനിലെ നാമകരണ തിരുസംഘത്തിന്റെ അധ്യക്ഷന്‍ കർദിനാൾ മർച്ചേല്ലോ സെമാരാരോ സംബന്ധിക്കും. 1274 ൽ ഫോസനോവ ആശ്രമത്തിൽ വച്ച് കാലം ചെയ്ത തോമസ് അക്വീനാസിന്റെ ഭൗതീക തിരുശേഷിപ്പുകൾ ഫ്രാൻസിലെ ടൗളൂസിലെ ലെസ് ജേക്കബിൻസ് എന്ന ഡൊമിനിക്കൻ പള്ളിയിലാണ് നൂറ്റണ്ടുകളായി സൂക്ഷിച്ചിരിക്കുന്നത്. 1323 ജൂലൈ പതിനെട്ടിനു ഫ്രാൻസിലെ അവിഗ്നോണിൽവെച്ചു അന്നത്തെ പാപ്പയായിരുന്ന ജോൺ ഇരുപത്തിരണ്ടാമൻ പാപ്പ, തോമസ് അക്വീനാസിനെ വിശുദ്ധനായി പ്രഖ്യാപിക്കുകയായിരിന്നു. 2024 ൽ തോമസ് അക്വിനാസിന്റെ മരണത്തിന്റെ എഴുന്നൂറ്റിയന്‍പതാമത് വാർഷികത്തിനായും ഡൊമിനിക്കൻ സന്യാസ സമൂഹം ഒരുങ്ങുന്നുണ്ട്. 1974 ൽ തോമസ് അക്വീനാസിന്റെ മരണത്തിന്റെ എഴുനൂറാം വാർഷികത്തിൽ അന്നത്തെ പാപ്പയായിരുന്ന പോൾ ആറാമൻ അക്വീനാസിന്റെ സ്മരണാർത്ഥം എഴുതിയ അപ്പസ്തോലിക പ്രബോധനമാണ് 'ലുമെൻ എക്ലേസിയെ' അഥവാ സഭയുടെ വെളിച്ചം. വിശുദ്ധന്റെ മരണദിനമായ മാർച്ച് 7-ന് തിരുനാൾ ദിനമായി റോമൻ കലണ്ടറിൽ ഉൾപ്പെടുത്തിയെങ്കിലും ഈ തീയതി സാധാരണയായി നോമ്പുകാലത്തിനുള്ളിൽ വരുന്നതിനാൽ, 1969-ലെ കലണ്ടറിന്റെ പുനരവലോകനത്തോടെ തിരുനാള്‍ ജനുവരി 28-ലേക്ക് മാറ്റുകയായിരിന്നു. കത്തോലിക്കാ സഭയുടെ പ്രബോധന വിശദീകരണങ്ങളുടെ സംഗ്രഹവും അദ്ദേഹത്തിന്റെ പ്രധാനകൃതിയുമായ ‘ദി സുമ്മാ തിയോളജിയ’ നൂറ്റാണ്ടുകളോളമായി ക്രിസ്തീയ പ്രബോധനങ്ങളുടെ പ്രധാനപ്പെട്ട രേഖയായി ഇന്നും തുടരുന്നു. ലാറ്റിനില്‍ പുറത്തിയാക്കിയ ഈ ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പരിഭാഷ 1911-ലാണ് പുറത്തിറങ്ങിയത്.
Image: /content_image/News/News-2023-06-09-11:32:41.jpg
Keywords: അക്വീനാ, വിശുദ്ധ
Category: 1
Sub Category:
Heading: തോമസ് അക്വീനാസിന്റെ വിശുദ്ധ പദവിക്കു 700 വർഷം തികയുന്നു
Content: വത്തിക്കാന്‍ സിറ്റി: ദൈവശാസ്ത്രത്തിന്റെയും, തത്വശാസ്ത്രത്തിന്റെയും മേഖലകളില്‍ അളവറ്റ സംഭാവന ചെയ്ഹ വേദപാരംഗതനായ വിശുദ്ധ തോമസ് അക്വീനാസിന്റെ വിശുദ്ധ പദവി പ്രഖ്യാപനത്തിന് 700 വർഷങ്ങൾ തികയുന്നു. ജൂലൈ മാസം പതിനെട്ടാം തീയതി ഇറ്റലിയിലെ ഫോസനോവ ആശ്രമത്തിൽ നടക്കുന്ന എഴുനൂറാമത് വാർഷിക ചടങ്ങിൽ പാപ്പായുടെ പ്രതിനിധിയായി വത്തിക്കാനിലെ നാമകരണ തിരുസംഘത്തിന്റെ അധ്യക്ഷന്‍ കർദിനാൾ മർച്ചേല്ലോ സെമാരാരോ സംബന്ധിക്കും. 1274 ൽ ഫോസനോവ ആശ്രമത്തിൽ വച്ച് കാലം ചെയ്ത തോമസ് അക്വീനാസിന്റെ ഭൗതീക തിരുശേഷിപ്പുകൾ ഫ്രാൻസിലെ ടൗളൂസിലെ ലെസ് ജേക്കബിൻസ് എന്ന ഡൊമിനിക്കൻ പള്ളിയിലാണ് നൂറ്റണ്ടുകളായി സൂക്ഷിച്ചിരിക്കുന്നത്. 1323 ജൂലൈ പതിനെട്ടിനു ഫ്രാൻസിലെ അവിഗ്നോണിൽവെച്ചു അന്നത്തെ പാപ്പയായിരുന്ന ജോൺ ഇരുപത്തിരണ്ടാമൻ പാപ്പ, തോമസ് അക്വീനാസിനെ വിശുദ്ധനായി പ്രഖ്യാപിക്കുകയായിരിന്നു. 2024 ൽ തോമസ് അക്വിനാസിന്റെ മരണത്തിന്റെ എഴുന്നൂറ്റിയന്‍പതാമത് വാർഷികത്തിനായും ഡൊമിനിക്കൻ സന്യാസ സമൂഹം ഒരുങ്ങുന്നുണ്ട്. 1974 ൽ തോമസ് അക്വീനാസിന്റെ മരണത്തിന്റെ എഴുനൂറാം വാർഷികത്തിൽ അന്നത്തെ പാപ്പയായിരുന്ന പോൾ ആറാമൻ അക്വീനാസിന്റെ സ്മരണാർത്ഥം എഴുതിയ അപ്പസ്തോലിക പ്രബോധനമാണ് 'ലുമെൻ എക്ലേസിയെ' അഥവാ സഭയുടെ വെളിച്ചം. വിശുദ്ധന്റെ മരണദിനമായ മാർച്ച് 7-ന് തിരുനാൾ ദിനമായി റോമൻ കലണ്ടറിൽ ഉൾപ്പെടുത്തിയെങ്കിലും ഈ തീയതി സാധാരണയായി നോമ്പുകാലത്തിനുള്ളിൽ വരുന്നതിനാൽ, 1969-ലെ കലണ്ടറിന്റെ പുനരവലോകനത്തോടെ തിരുനാള്‍ ജനുവരി 28-ലേക്ക് മാറ്റുകയായിരിന്നു. കത്തോലിക്കാ സഭയുടെ പ്രബോധന വിശദീകരണങ്ങളുടെ സംഗ്രഹവും അദ്ദേഹത്തിന്റെ പ്രധാനകൃതിയുമായ ‘ദി സുമ്മാ തിയോളജിയ’ നൂറ്റാണ്ടുകളോളമായി ക്രിസ്തീയ പ്രബോധനങ്ങളുടെ പ്രധാനപ്പെട്ട രേഖയായി ഇന്നും തുടരുന്നു. ലാറ്റിനില്‍ പുറത്തിയാക്കിയ ഈ ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പരിഭാഷ 1911-ലാണ് പുറത്തിറങ്ങിയത്.
Image: /content_image/News/News-2023-06-09-11:32:41.jpg
Keywords: അക്വീനാ, വിശുദ്ധ