Contents
Displaying 3481-3490 of 25025 results.
Content:
3740
Category: 1
Sub Category:
Heading: റോമിലെ മേരി മേജര്‍ ബസിലിക്കയ്ക്കു പുതിയ അധ്യക്ഷന്‍
Content: വത്തിക്കാന്‍: റോമിലെ മേരി മേജര്‍ ബസിലിക്കയുടെ തലവനായി കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവ് റയില്‍ക്കോയെ ഫ്രാന്‍സിസ് പാപ്പാ നിയോഗിച്ചു. തല്‍സ്ഥാനത്ത് സേവനം ചെയ്തിരുന്ന കര്‍ദ്ദിനാള്‍ സാന്‍റോസ് ഏബ്രില്‍ കസ്തേലോ 80 വയസ്സു തികഞ്ഞതിനെ തുടര്‍ന്നു സമര്‍പ്പിച്ച സ്ഥാനത്യാഗം അംഗീകരിച്ചുകൊണ്ടാണ് പുതിയ നിയമനം മാര്‍പാപ്പ നടത്തിയത്. ഡിസംബര്‍ 28നാണ് കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവ് റയില്‍ക്കോയെ മേരി മേജര്‍ ബസിലിക്കയുടെ മുഖ്യപുരോഹിതനായി മാര്‍പാപ്പ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയത്. അല്‍മായരുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ മുന്‍പ്രസിഡന്റാണ് കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവ്. ക്രിസ്തുവര്‍ഷം 435-ല്‍ പണി പൂര്‍ത്തീകരിക്കപ്പെട്ട മേരി മേജര്‍ ബസിലിക്ക റോമാ നഗരത്തിന്‍റെ ഹൃദയഭാഗത്തായാണ് സ്ഥിതിചെയ്യുന്നത്. വലുപ്പം കൊണ്ട് ലോകത്തെ ഏറ്റവും വലിയ മരിയന്‍ ദേവാലയമായതിനാലാണ് മേരി ‘മേജര്‍’ ബസിലിക്കയെന്ന് ദേവാലയം അറിയപ്പെടുന്നത്. അപ്പോസ്തോലിക യാത്രകള്‍ക്ക് മുന്‍പും രാജ്യാന്തര യാത്രകള്‍ക്കു ശേഷവും മേരി മേജര്‍ ബസിലിക്കയില്‍ പോയി പുഷ്പാര്‍ച്ചന നടത്തിയശേഷം വത്തിക്കാനിലേയ്ക്ക് പോകുന്നത് ഫ്രാന്‍സിസ് പാപ്പയുടെ പതിവാണ്. വത്തിക്കാനില്‍നിന്നും 5 കി.മീ. അകലെയാണ് അതിമനോഹരമായ മേരി മേജര്‍ മഹാദേവാലയം സ്ഥിതിചെയ്യുന്നത്. റോമിലെ 4 പ്രധാനപ്പെട്ട ബസിലിക്കകളില്‍ ഒന്നാണ് മേരി മേജര്‍ ബസിലിക്ക. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-12-30-09:17:35.jpg
Keywords: Rome Mary Major Basilica, Pravachaka Sabdam
Category: 1
Sub Category:
Heading: റോമിലെ മേരി മേജര്‍ ബസിലിക്കയ്ക്കു പുതിയ അധ്യക്ഷന്‍
Content: വത്തിക്കാന്‍: റോമിലെ മേരി മേജര്‍ ബസിലിക്കയുടെ തലവനായി കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവ് റയില്‍ക്കോയെ ഫ്രാന്‍സിസ് പാപ്പാ നിയോഗിച്ചു. തല്‍സ്ഥാനത്ത് സേവനം ചെയ്തിരുന്ന കര്‍ദ്ദിനാള്‍ സാന്‍റോസ് ഏബ്രില്‍ കസ്തേലോ 80 വയസ്സു തികഞ്ഞതിനെ തുടര്‍ന്നു സമര്‍പ്പിച്ച സ്ഥാനത്യാഗം അംഗീകരിച്ചുകൊണ്ടാണ് പുതിയ നിയമനം മാര്‍പാപ്പ നടത്തിയത്. ഡിസംബര്‍ 28നാണ് കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവ് റയില്‍ക്കോയെ മേരി മേജര്‍ ബസിലിക്കയുടെ മുഖ്യപുരോഹിതനായി മാര്‍പാപ്പ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയത്. അല്‍മായരുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ മുന്‍പ്രസിഡന്റാണ് കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവ്. ക്രിസ്തുവര്‍ഷം 435-ല്‍ പണി പൂര്‍ത്തീകരിക്കപ്പെട്ട മേരി മേജര്‍ ബസിലിക്ക റോമാ നഗരത്തിന്‍റെ ഹൃദയഭാഗത്തായാണ് സ്ഥിതിചെയ്യുന്നത്. വലുപ്പം കൊണ്ട് ലോകത്തെ ഏറ്റവും വലിയ മരിയന്‍ ദേവാലയമായതിനാലാണ് മേരി ‘മേജര്‍’ ബസിലിക്കയെന്ന് ദേവാലയം അറിയപ്പെടുന്നത്. അപ്പോസ്തോലിക യാത്രകള്‍ക്ക് മുന്‍പും രാജ്യാന്തര യാത്രകള്‍ക്കു ശേഷവും മേരി മേജര്‍ ബസിലിക്കയില്‍ പോയി പുഷ്പാര്‍ച്ചന നടത്തിയശേഷം വത്തിക്കാനിലേയ്ക്ക് പോകുന്നത് ഫ്രാന്‍സിസ് പാപ്പയുടെ പതിവാണ്. വത്തിക്കാനില്‍നിന്നും 5 കി.മീ. അകലെയാണ് അതിമനോഹരമായ മേരി മേജര്‍ മഹാദേവാലയം സ്ഥിതിചെയ്യുന്നത്. റോമിലെ 4 പ്രധാനപ്പെട്ട ബസിലിക്കകളില്‍ ഒന്നാണ് മേരി മേജര്‍ ബസിലിക്ക. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-12-30-09:17:35.jpg
Keywords: Rome Mary Major Basilica, Pravachaka Sabdam
Content:
3741
Category: 1
Sub Category:
Heading: മാലിയിലെ ക്രൈസ്തവര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ക്രിസ്തുമസ് ആഘോഷിച്ചു
Content: ഗവോ: മുസ്ലീം തീവ്രവാദികളുടെ ഭീഷണിയെ തുടര്‍ന്ന് പലായനം ചെയ്ത മാലിയിലെ ഗവോ നിവാസികള്‍, ക്രിസ്തുമസ് ദിനത്തില്‍ ദേവാലയത്തില്‍ പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കായി വീണ്ടും ഒത്തുകൂടി. 2012-ല്‍ ഗവോയുടെ നിയന്ത്രണം അല്‍-ഖ്വയ്ദ തീവ്രവാദികള്‍ പിടിച്ചടക്കിയതിനെ തുടര്‍ന്നാണ് ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് പൂട്ട് വീണത്. ജിഹാദികള്‍ പട്ടണം പിടിച്ചെടുത്തതോടെ ക്രൈസ്തവര്‍ ഭയന്നു നാടുവിടുകയായിരിന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം പട്ടണത്തിലേക്ക് ചുരുക്കം ക്രൈസ്തവരാണ് മടങ്ങിയെത്തിയത്. ഇവരില്‍ തന്നെ ഒരു വിഭാഗം വിശ്വാസികളാണ് ക്രിസ്തുമസ് ശുശ്രൂഷകളില്‍ പങ്കെടുത്തത്. ഗവോയിലെ കത്തോലിക്ക ദേവാലയത്തില്‍ ക്രിസ്തുമസ് തലേന്നു രാത്രിയിലും, പിറ്റേ ദിവസം രാവിലെയും ജനനതിരുന്നാളിന്റെ ശുശ്രൂഷകള്‍ നടത്തപ്പെട്ടു. ശക്തമായ പോലീസ് സുരക്ഷ ദേവാലയത്തില്‍ ഒരുക്കിയിരുന്നു. ക്രിസ്തുമസ് തലേന്ന് സ്വിസ് സന്നദ്ധ പ്രവര്‍ത്തകയെ അക്രമികള്‍ തട്ടിക്കൊണ്ടു പോയത് ശുശ്രൂഷകള്‍ക്കായി ദേവാലയത്തിലേക്ക് എത്തിയവരെയും ആശങ്കയിലാക്കിയിരുന്നു. ദേവാലയത്തിനുള്ളില്‍ അലങ്കരിച്ച ക്രിസ്തുമസ് ട്രീയുടെ മുന്നില്‍ പത്തു പേരടങ്ങുന്ന ചെറു ഗായക സംഘം കരോള്‍ ഗാനങ്ങള്‍ ആലപിച്ചു. പുല്‍ക്കുടിലിന്റെ ചെറിയ മാതൃകയും ദേവാലയത്തിനുള്ളിലായി തയ്യാറാക്കപ്പെട്ടിരുന്നു. രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന രാത്രിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം, ക്രിസ്തുമസിന്റെ സന്തോഷം പങ്കുവയ്ക്കുന്നതിനായി വന്നുകൂടിയവര്‍ക്കു ലഘു ഭക്ഷണവും ദേവാലയത്തില്‍ ഒരുക്കിയിരുന്നു. ഉഗാണ്ടയില്‍ നിന്നുള്ള ഫാദര്‍ അഫീക്കു അന്തീരോയാണ് ക്രിസ്തുമസ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയത്. ക്രിസ്തുവിന്റെ സമാധാനവും, സന്തോഷവും ഗവോയിലും, മാലിയിലും വന്നു നിറയട്ടെ എന്ന് അദ്ദേഹം തന്റെ ക്രിസ്മസ് ദിന സന്ദേശത്തില്‍ ആശംസിച്ചു. സുരക്ഷാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴും ക്രിസ്തുമസ് മനസിലേക്ക് കൊണ്ടുവരുന്ന സ്‌നേഹത്തിന്റെയും പ്രത്യാശയുടെ സന്ദേശം അവസാനിക്കാത്തതാണെന്നും ഫാദര്‍ അഫീക്കു തന്റെ സന്ദേശത്തില്‍ പറഞ്ഞു. 150-ല്‍ താഴെ ക്രൈസ്തവര്‍ മാത്രമാണ് പട്ടണത്തിലേക്ക് വീണ്ടും മടങ്ങിയെത്തിയിട്ടുള്ളത്. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ഗവോ നഗരത്തില്‍ 300-ല്‍ അധികം ക്രൈസ്തവര്‍ വസിച്ചിരുന്നതായി ഗവോയിലെ ക്രൈസ്തവ കൂട്ടായ്മയുടെ പ്രസിഡന്റായ ഫിലിപ്പി ഒമോറി പറഞ്ഞു. "ഇവിടെയുള്ള ക്രൈസ്തവര്‍ ഭയത്തിലാണ്. ഇതിനാലാണ് അവര്‍ ആരാധനയ്ക്കായി കടന്നു വരാത്തത്. വീണ്ടും അവരെ ദേവാലയങ്ങളിലേക്ക് കൂട്ടിക്കൊണ്ടു വരുവാന്‍ പ്രത്യേക ബോധവല്‍ക്കരണം ആവശ്യമാണ്". ഫിലിപ്പി ഒമോറി പറഞ്ഞു. അള്‍ജീരിയ, ഈജിപ്റ്റ്, ടുണേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും എത്തിയ തീവ്രവാദികളാണ് രാജ്യത്തെ സമാധാനം തകര്‍ത്തത്. പ്രാദേശിക സമൂഹങ്ങളുടെ മേല്‍ കടുത്ത മുസ്ലീം വിശ്വാസം അടിച്ചേല്‍പ്പിച്ച അവര്‍ പ്രദേശത്തെ മുസ്ലീം വിശ്വാസികളെ ക്രൈസ്തവര്‍ക്ക് എതിരെ തിരിച്ചു. ഫ്രാന്‍സിന്റെ കോളനിയായിരുന്ന മാലിയിലേക്ക് ഫ്രഞ്ച് മിഷ്ണറിമാരാണ് കത്തോലിക്ക വിശ്വാസം കൊണ്ടുവന്നത്. ഇസ്ലാമിക തീവ്രവാദികള്‍ തകര്‍ത്ത തങ്ങളുടെ ദേവാലയങ്ങളെയും, സമൂഹത്തേയും പുനര്‍നിര്‍മ്മിക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് രാജ്യത്ത് അവശേഷിക്കുന്ന വിശ്വാസികള്‍ക്കുള്ളത്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-12-30-10:28:13.jpg
Keywords: Mali's Christians
Category: 1
Sub Category:
Heading: മാലിയിലെ ക്രൈസ്തവര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ക്രിസ്തുമസ് ആഘോഷിച്ചു
Content: ഗവോ: മുസ്ലീം തീവ്രവാദികളുടെ ഭീഷണിയെ തുടര്‍ന്ന് പലായനം ചെയ്ത മാലിയിലെ ഗവോ നിവാസികള്‍, ക്രിസ്തുമസ് ദിനത്തില്‍ ദേവാലയത്തില്‍ പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കായി വീണ്ടും ഒത്തുകൂടി. 2012-ല്‍ ഗവോയുടെ നിയന്ത്രണം അല്‍-ഖ്വയ്ദ തീവ്രവാദികള്‍ പിടിച്ചടക്കിയതിനെ തുടര്‍ന്നാണ് ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് പൂട്ട് വീണത്. ജിഹാദികള്‍ പട്ടണം പിടിച്ചെടുത്തതോടെ ക്രൈസ്തവര്‍ ഭയന്നു നാടുവിടുകയായിരിന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം പട്ടണത്തിലേക്ക് ചുരുക്കം ക്രൈസ്തവരാണ് മടങ്ങിയെത്തിയത്. ഇവരില്‍ തന്നെ ഒരു വിഭാഗം വിശ്വാസികളാണ് ക്രിസ്തുമസ് ശുശ്രൂഷകളില്‍ പങ്കെടുത്തത്. ഗവോയിലെ കത്തോലിക്ക ദേവാലയത്തില്‍ ക്രിസ്തുമസ് തലേന്നു രാത്രിയിലും, പിറ്റേ ദിവസം രാവിലെയും ജനനതിരുന്നാളിന്റെ ശുശ്രൂഷകള്‍ നടത്തപ്പെട്ടു. ശക്തമായ പോലീസ് സുരക്ഷ ദേവാലയത്തില്‍ ഒരുക്കിയിരുന്നു. ക്രിസ്തുമസ് തലേന്ന് സ്വിസ് സന്നദ്ധ പ്രവര്‍ത്തകയെ അക്രമികള്‍ തട്ടിക്കൊണ്ടു പോയത് ശുശ്രൂഷകള്‍ക്കായി ദേവാലയത്തിലേക്ക് എത്തിയവരെയും ആശങ്കയിലാക്കിയിരുന്നു. ദേവാലയത്തിനുള്ളില്‍ അലങ്കരിച്ച ക്രിസ്തുമസ് ട്രീയുടെ മുന്നില്‍ പത്തു പേരടങ്ങുന്ന ചെറു ഗായക സംഘം കരോള്‍ ഗാനങ്ങള്‍ ആലപിച്ചു. പുല്‍ക്കുടിലിന്റെ ചെറിയ മാതൃകയും ദേവാലയത്തിനുള്ളിലായി തയ്യാറാക്കപ്പെട്ടിരുന്നു. രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന രാത്രിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം, ക്രിസ്തുമസിന്റെ സന്തോഷം പങ്കുവയ്ക്കുന്നതിനായി വന്നുകൂടിയവര്‍ക്കു ലഘു ഭക്ഷണവും ദേവാലയത്തില്‍ ഒരുക്കിയിരുന്നു. ഉഗാണ്ടയില്‍ നിന്നുള്ള ഫാദര്‍ അഫീക്കു അന്തീരോയാണ് ക്രിസ്തുമസ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയത്. ക്രിസ്തുവിന്റെ സമാധാനവും, സന്തോഷവും ഗവോയിലും, മാലിയിലും വന്നു നിറയട്ടെ എന്ന് അദ്ദേഹം തന്റെ ക്രിസ്മസ് ദിന സന്ദേശത്തില്‍ ആശംസിച്ചു. സുരക്ഷാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴും ക്രിസ്തുമസ് മനസിലേക്ക് കൊണ്ടുവരുന്ന സ്‌നേഹത്തിന്റെയും പ്രത്യാശയുടെ സന്ദേശം അവസാനിക്കാത്തതാണെന്നും ഫാദര്‍ അഫീക്കു തന്റെ സന്ദേശത്തില്‍ പറഞ്ഞു. 150-ല്‍ താഴെ ക്രൈസ്തവര്‍ മാത്രമാണ് പട്ടണത്തിലേക്ക് വീണ്ടും മടങ്ങിയെത്തിയിട്ടുള്ളത്. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ഗവോ നഗരത്തില്‍ 300-ല്‍ അധികം ക്രൈസ്തവര്‍ വസിച്ചിരുന്നതായി ഗവോയിലെ ക്രൈസ്തവ കൂട്ടായ്മയുടെ പ്രസിഡന്റായ ഫിലിപ്പി ഒമോറി പറഞ്ഞു. "ഇവിടെയുള്ള ക്രൈസ്തവര്‍ ഭയത്തിലാണ്. ഇതിനാലാണ് അവര്‍ ആരാധനയ്ക്കായി കടന്നു വരാത്തത്. വീണ്ടും അവരെ ദേവാലയങ്ങളിലേക്ക് കൂട്ടിക്കൊണ്ടു വരുവാന്‍ പ്രത്യേക ബോധവല്‍ക്കരണം ആവശ്യമാണ്". ഫിലിപ്പി ഒമോറി പറഞ്ഞു. അള്‍ജീരിയ, ഈജിപ്റ്റ്, ടുണേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും എത്തിയ തീവ്രവാദികളാണ് രാജ്യത്തെ സമാധാനം തകര്‍ത്തത്. പ്രാദേശിക സമൂഹങ്ങളുടെ മേല്‍ കടുത്ത മുസ്ലീം വിശ്വാസം അടിച്ചേല്‍പ്പിച്ച അവര്‍ പ്രദേശത്തെ മുസ്ലീം വിശ്വാസികളെ ക്രൈസ്തവര്‍ക്ക് എതിരെ തിരിച്ചു. ഫ്രാന്‍സിന്റെ കോളനിയായിരുന്ന മാലിയിലേക്ക് ഫ്രഞ്ച് മിഷ്ണറിമാരാണ് കത്തോലിക്ക വിശ്വാസം കൊണ്ടുവന്നത്. ഇസ്ലാമിക തീവ്രവാദികള്‍ തകര്‍ത്ത തങ്ങളുടെ ദേവാലയങ്ങളെയും, സമൂഹത്തേയും പുനര്‍നിര്‍മ്മിക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് രാജ്യത്ത് അവശേഷിക്കുന്ന വിശ്വാസികള്‍ക്കുള്ളത്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-12-30-10:28:13.jpg
Keywords: Mali's Christians
Content:
3742
Category: 1
Sub Category:
Heading: 2017-ല്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള പീഡനങ്ങളും ആക്രമണങ്ങളും മുന്‍വര്‍ഷത്തേക്കാളും വര്‍ദ്ധിക്കുമെന്ന് പഠന റിപ്പോര്‍ട്ടിന്റെ പ്രവചനം
Content: ലണ്ടന്‍: ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണങ്ങളും, പീഡനങ്ങളും മുന്‍ വര്‍ഷങ്ങളെക്കാളും അധികമായിരിക്കും 2017-ല്‍ എന്ന മുന്നറിയിപ്പുമായി പഠന റിപ്പോര്‍ട്ട്.'റിലീസ് ഇന്റര്‍നാഷണല്‍' എന്ന സംഘടനയാണ് ഇതു സംബന്ധിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. സര്‍ക്കാര്‍ നടപടികളും, തീവ്രവാദ സംഘടനകളില്‍ നിന്നുള്ള ആക്രമണങ്ങളും ഒരേ പോലെ ക്രൈസ്തവര്‍ക്കു നേരെയുണ്ടാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. ഇറാഖ്, സിറിയ, ചൈന, ഭാരതം എന്നീ രാജ്യങ്ങളിലായിരിക്കും ക്രൈസ്തവര്‍ ഏറെ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരികയെന്നും റിപ്പോര്‍ട്ട് പറയുന്നു. ആദിമ ക്രൈസ്തവ സഭയ്ക്ക് തുടക്കം കുറിച്ച രാജ്യങ്ങളാണ് ഇറാഖും, സിറിയയും. ഈ രാജ്യങ്ങളില്‍ ഐഎസ് ഭീകരവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ ക്രൈസ്തവര്‍ കൊടും പീഡനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ക്രൈസ്തവരില്‍ മുക്കാല്‍ ഭാഗവും കൊല്ലപ്പെടുകയോ, അഭയാര്‍ത്ഥികളാകുകയോ ചെയ്യപ്പെട്ട ഈ പ്രദേശങ്ങളില്‍ ഇന്ന് അവശേഷിക്കുന്നത് ചുരുക്കം വിശ്വാസികള്‍ മാത്രമാണ്. പഠന റിപ്പോര്‍ട്ടില്‍ ഭാരതവും, ചൈനയും ഉള്‍പ്പെട്ടിട്ടുണ്ടെന്നത് ആശങ്ക കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നു. ഭാരതത്തില്‍ ഹൈന്ദവ തീവ്രവാദികളായിരിക്കും ക്രൈസ്തവര്‍ക്കു നേരെ ആക്രമണം നടത്തുക എന്ന് റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. 2016-ല്‍ 134 ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരെയാണ് രാജ്യത്ത് ആക്രമണം നടന്നത്. ഇതിനു മുമ്പുള്ള രണ്ടു വര്‍ഷങ്ങളിലും കൂടി നടന്ന ആക്രമണം, 2016-ല്‍ മാത്രമായി നടന്നതിനെ ഭീതിയോടെയാണ് വിശ്വാസ സമൂഹം വീക്ഷിക്കുന്നത്. ക്രൈസ്തവ ദേവാലയങ്ങള്‍ക്കും, വിശ്വാസികള്‍ക്കും നേരെ രാജ്യത്ത് നടക്കുന്ന ആക്രമണങ്ങള്‍ ഇരട്ടിയായി എന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഹൈന്ദവമല്ലാത്ത ഒന്നിനേയും സ്വീകരിക്കേണ്ട എന്ന തീരുമാനിത്തിന്റെ ഭാഗമാണ് ഭാരത്തില്‍ ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന വിവിധ ആക്രമണങ്ങളുടെ അടിസ്ഥാന തത്വമെന്നും പഠനം പറയുന്നു. ചൈനയില്‍ സര്‍ക്കാര്‍ തന്നെയാണ് ക്രൈസ്തവ വിശ്വാസികള്‍ക്കെതിരെ രംഗത്തുള്ളത്. പള്ളികള്‍ തകര്‍ക്കുന്ന സര്‍ക്കാര്‍ ക്രൈസ്തവ വിശ്വാസികളെ വിവിധ കേസുകളില്‍ കുടുക്കി തടവിലാക്കുന്നു. നൈജീരിയ, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലുള്ള ക്രൈസ്തവര്‍ക്കും 2017 പീഡനങ്ങളുടെയും ക്ലേശങ്ങളുടെയും വര്‍ഷമാകുമെന്നാണ്, പഠനങ്ങളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് പ്രവചിക്കുന്നത്. ഏറെ കരുതലോടെ മുന്നോട്ടു ജീവിക്കണമെന്ന സന്ദേശമാണ് ക്രൈസ്തവ സമൂഹത്തിന് റിപ്പോര്‍ട്ട് നല്‍കുന്നത്. പീഡനം അനുഭവിക്കുന്ന ജനവിഭാഗങ്ങളെ ചേര്‍ത്തു പിടിക്കുവാന്‍ ആഗോള ക്രൈസ്തവര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-12-30-11:07:59.jpg
Keywords: Persecution,of,Christians,will,rise,in, 2017,warns,charity
Category: 1
Sub Category:
Heading: 2017-ല്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള പീഡനങ്ങളും ആക്രമണങ്ങളും മുന്‍വര്‍ഷത്തേക്കാളും വര്‍ദ്ധിക്കുമെന്ന് പഠന റിപ്പോര്‍ട്ടിന്റെ പ്രവചനം
Content: ലണ്ടന്‍: ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണങ്ങളും, പീഡനങ്ങളും മുന്‍ വര്‍ഷങ്ങളെക്കാളും അധികമായിരിക്കും 2017-ല്‍ എന്ന മുന്നറിയിപ്പുമായി പഠന റിപ്പോര്‍ട്ട്.'റിലീസ് ഇന്റര്‍നാഷണല്‍' എന്ന സംഘടനയാണ് ഇതു സംബന്ധിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. സര്‍ക്കാര്‍ നടപടികളും, തീവ്രവാദ സംഘടനകളില്‍ നിന്നുള്ള ആക്രമണങ്ങളും ഒരേ പോലെ ക്രൈസ്തവര്‍ക്കു നേരെയുണ്ടാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. ഇറാഖ്, സിറിയ, ചൈന, ഭാരതം എന്നീ രാജ്യങ്ങളിലായിരിക്കും ക്രൈസ്തവര്‍ ഏറെ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരികയെന്നും റിപ്പോര്‍ട്ട് പറയുന്നു. ആദിമ ക്രൈസ്തവ സഭയ്ക്ക് തുടക്കം കുറിച്ച രാജ്യങ്ങളാണ് ഇറാഖും, സിറിയയും. ഈ രാജ്യങ്ങളില്‍ ഐഎസ് ഭീകരവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ ക്രൈസ്തവര്‍ കൊടും പീഡനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ക്രൈസ്തവരില്‍ മുക്കാല്‍ ഭാഗവും കൊല്ലപ്പെടുകയോ, അഭയാര്‍ത്ഥികളാകുകയോ ചെയ്യപ്പെട്ട ഈ പ്രദേശങ്ങളില്‍ ഇന്ന് അവശേഷിക്കുന്നത് ചുരുക്കം വിശ്വാസികള്‍ മാത്രമാണ്. പഠന റിപ്പോര്‍ട്ടില്‍ ഭാരതവും, ചൈനയും ഉള്‍പ്പെട്ടിട്ടുണ്ടെന്നത് ആശങ്ക കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നു. ഭാരതത്തില്‍ ഹൈന്ദവ തീവ്രവാദികളായിരിക്കും ക്രൈസ്തവര്‍ക്കു നേരെ ആക്രമണം നടത്തുക എന്ന് റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. 2016-ല്‍ 134 ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരെയാണ് രാജ്യത്ത് ആക്രമണം നടന്നത്. ഇതിനു മുമ്പുള്ള രണ്ടു വര്‍ഷങ്ങളിലും കൂടി നടന്ന ആക്രമണം, 2016-ല്‍ മാത്രമായി നടന്നതിനെ ഭീതിയോടെയാണ് വിശ്വാസ സമൂഹം വീക്ഷിക്കുന്നത്. ക്രൈസ്തവ ദേവാലയങ്ങള്‍ക്കും, വിശ്വാസികള്‍ക്കും നേരെ രാജ്യത്ത് നടക്കുന്ന ആക്രമണങ്ങള്‍ ഇരട്ടിയായി എന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഹൈന്ദവമല്ലാത്ത ഒന്നിനേയും സ്വീകരിക്കേണ്ട എന്ന തീരുമാനിത്തിന്റെ ഭാഗമാണ് ഭാരത്തില്‍ ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന വിവിധ ആക്രമണങ്ങളുടെ അടിസ്ഥാന തത്വമെന്നും പഠനം പറയുന്നു. ചൈനയില്‍ സര്‍ക്കാര്‍ തന്നെയാണ് ക്രൈസ്തവ വിശ്വാസികള്‍ക്കെതിരെ രംഗത്തുള്ളത്. പള്ളികള്‍ തകര്‍ക്കുന്ന സര്‍ക്കാര്‍ ക്രൈസ്തവ വിശ്വാസികളെ വിവിധ കേസുകളില്‍ കുടുക്കി തടവിലാക്കുന്നു. നൈജീരിയ, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലുള്ള ക്രൈസ്തവര്‍ക്കും 2017 പീഡനങ്ങളുടെയും ക്ലേശങ്ങളുടെയും വര്‍ഷമാകുമെന്നാണ്, പഠനങ്ങളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് പ്രവചിക്കുന്നത്. ഏറെ കരുതലോടെ മുന്നോട്ടു ജീവിക്കണമെന്ന സന്ദേശമാണ് ക്രൈസ്തവ സമൂഹത്തിന് റിപ്പോര്‍ട്ട് നല്‍കുന്നത്. പീഡനം അനുഭവിക്കുന്ന ജനവിഭാഗങ്ങളെ ചേര്‍ത്തു പിടിക്കുവാന്‍ ആഗോള ക്രൈസ്തവര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-12-30-11:07:59.jpg
Keywords: Persecution,of,Christians,will,rise,in, 2017,warns,charity
Content:
3743
Category: 1
Sub Category:
Heading: നിയുക്ത അമേരിക്കൻ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ബൈബിള്‍ വായിച്ചു പ്രത്യേക പ്രാർത്ഥനകൾ നടത്തും
Content: വാഷിംഗ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ക്രൈസ്തവ നേതാക്കന്‍മാരുടെ നേതൃത്വത്തില്‍ ബൈബിള്‍ വായിച്ചു പ്രത്യേക പ്രാർത്ഥനകൾ നടത്തും. ജനുവരി മാസം നടക്കുന്ന ചടങ്ങില്‍ ക്രൈസ്തവ നേതൃത്വം പങ്കെടുക്കുമെന്നും പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തുമെന്ന കാര്യം 'പ്രസിഡന്‍ഷ്യല്‍ ഉദ്ഘാടന കമ്മിറ്റി'യാണ് മാധ്യമങ്ങളെ അറിയിച്ചത്. 2017 ജനുവരി 20-നാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ന്യൂയോര്‍ക്ക് ആര്‍ച്ച് ബിഷപ്പായ കര്‍ദ്ദിനാള്‍ തിമോത്തി മൈക്കിള്‍ ഡോളന്‍, ഗ്രേറ്റ് ഫെയ്ത്ത് മിഷന്റെ ചുമതല വഹിക്കുന്ന ബിഷപ്പ് വെയ്ന്‍ ടി. ജാക്ക്‌സണ്‍, നാഷണല്‍ ഹിസ്പിയന്‍ ക്രിസ്ത്യന്‍ ലീഡര്‍ഷിപ്പിന്റെ ചെയര്‍മാനായ റവ:സാമുവേല്‍ റോഡ്രിഗസ്, ന്യൂ ഡസ്റ്റിനി ക്രിസ്ത്യന്‍ സെന്ററിലെ പാസ്റ്റര്‍ പൗളാ വൈറ്റ്, ബില്ലി ഗ്രഹാംസ് ഇവാഞ്ചലിക്കല്‍ അസോസിയേഷനിലെ റവ:ഫ്രാന്‍ങ്കഌന്‍ ഗ്രഹാം, യഹൂദ റബ്ബി മാര്‍ട്ടിന്‍ ഹെയ്ര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. പ്രസിഡന്‍ഷ്യല്‍ ഉദ്ഘാടന കമ്മിറ്റിയുടെ ചെയര്‍മാന്‍ ടോം ബറാക്കാണ് ചടങ്ങിലേക്ക് പ്രത്യേക ക്ഷണം ലഭിച്ചിട്ടുള്ള ക്രൈസ്തവ, യഹൂദ മതനേതാക്കളുടെ പേരുകള്‍ മാധ്യമങ്ങളെ അറിയിച്ചത്. "ജനുവരി 20-ാം തീയതി നടക്കുന്ന ചടങ്ങില്‍ പ്രത്യേകം ക്ഷണം സ്വീകരിച്ച് എത്തുന്ന മതനേതാക്കള്‍ ബൈബിള്‍ വാക്യങ്ങള്‍ വായിക്കുകയും പുതിയ പ്രസിഡന്റിനായി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യും. തങ്ങളുടെ പ്രത്യേക ആശംസകളും ഈ അവസരത്തില്‍ തന്നെ അവര്‍ കൈമാറും". ടോം ബറാക്ക് പറഞ്ഞു. ജനുവരി 21-ാം തീയതി വാഷിംഗ്ടണ്‍ നാഷണല്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ദേശീയ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുമെന്നും ടോം ബറാക്ക് കൂട്ടിച്ചേര്‍ത്തു. എല്ലാ മതവിഭാഗങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രാര്‍ത്ഥന ചടങ്ങായിരിക്കും നാഷണല്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുക. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-12-30-11:17:49.jpg
Keywords: Donald Trumph, Pravachaka Sabdam
Category: 1
Sub Category:
Heading: നിയുക്ത അമേരിക്കൻ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ബൈബിള്‍ വായിച്ചു പ്രത്യേക പ്രാർത്ഥനകൾ നടത്തും
Content: വാഷിംഗ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ക്രൈസ്തവ നേതാക്കന്‍മാരുടെ നേതൃത്വത്തില്‍ ബൈബിള്‍ വായിച്ചു പ്രത്യേക പ്രാർത്ഥനകൾ നടത്തും. ജനുവരി മാസം നടക്കുന്ന ചടങ്ങില്‍ ക്രൈസ്തവ നേതൃത്വം പങ്കെടുക്കുമെന്നും പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തുമെന്ന കാര്യം 'പ്രസിഡന്‍ഷ്യല്‍ ഉദ്ഘാടന കമ്മിറ്റി'യാണ് മാധ്യമങ്ങളെ അറിയിച്ചത്. 2017 ജനുവരി 20-നാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ന്യൂയോര്‍ക്ക് ആര്‍ച്ച് ബിഷപ്പായ കര്‍ദ്ദിനാള്‍ തിമോത്തി മൈക്കിള്‍ ഡോളന്‍, ഗ്രേറ്റ് ഫെയ്ത്ത് മിഷന്റെ ചുമതല വഹിക്കുന്ന ബിഷപ്പ് വെയ്ന്‍ ടി. ജാക്ക്‌സണ്‍, നാഷണല്‍ ഹിസ്പിയന്‍ ക്രിസ്ത്യന്‍ ലീഡര്‍ഷിപ്പിന്റെ ചെയര്‍മാനായ റവ:സാമുവേല്‍ റോഡ്രിഗസ്, ന്യൂ ഡസ്റ്റിനി ക്രിസ്ത്യന്‍ സെന്ററിലെ പാസ്റ്റര്‍ പൗളാ വൈറ്റ്, ബില്ലി ഗ്രഹാംസ് ഇവാഞ്ചലിക്കല്‍ അസോസിയേഷനിലെ റവ:ഫ്രാന്‍ങ്കഌന്‍ ഗ്രഹാം, യഹൂദ റബ്ബി മാര്‍ട്ടിന്‍ ഹെയ്ര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. പ്രസിഡന്‍ഷ്യല്‍ ഉദ്ഘാടന കമ്മിറ്റിയുടെ ചെയര്‍മാന്‍ ടോം ബറാക്കാണ് ചടങ്ങിലേക്ക് പ്രത്യേക ക്ഷണം ലഭിച്ചിട്ടുള്ള ക്രൈസ്തവ, യഹൂദ മതനേതാക്കളുടെ പേരുകള്‍ മാധ്യമങ്ങളെ അറിയിച്ചത്. "ജനുവരി 20-ാം തീയതി നടക്കുന്ന ചടങ്ങില്‍ പ്രത്യേകം ക്ഷണം സ്വീകരിച്ച് എത്തുന്ന മതനേതാക്കള്‍ ബൈബിള്‍ വാക്യങ്ങള്‍ വായിക്കുകയും പുതിയ പ്രസിഡന്റിനായി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യും. തങ്ങളുടെ പ്രത്യേക ആശംസകളും ഈ അവസരത്തില്‍ തന്നെ അവര്‍ കൈമാറും". ടോം ബറാക്ക് പറഞ്ഞു. ജനുവരി 21-ാം തീയതി വാഷിംഗ്ടണ്‍ നാഷണല്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ദേശീയ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുമെന്നും ടോം ബറാക്ക് കൂട്ടിച്ചേര്‍ത്തു. എല്ലാ മതവിഭാഗങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രാര്‍ത്ഥന ചടങ്ങായിരിക്കും നാഷണല്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുക. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-12-30-11:17:49.jpg
Keywords: Donald Trumph, Pravachaka Sabdam
Content:
3744
Category: 1
Sub Category:
Heading: 2017-ല്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള പീഡനങ്ങളും ആക്രമണങ്ങളും വര്‍ദ്ധിക്കുമെന്ന് പഠന റിപ്പോര്‍ട്ട്
Content: ലണ്ടന്‍: 2017-ല്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണങ്ങളും, പീഡനങ്ങളും മുന്‍ വര്‍ഷങ്ങളെക്കാളും അധികമായിരിക്കുമെന്ന മുന്നറിയിപ്പുമായി പഠന റിപ്പോര്‍ട്ട്. 'റിലീസ് ഇന്റര്‍നാഷണല്‍' എന്ന സംഘടനയാണ് ഇതു സംബന്ധിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. സര്‍ക്കാര്‍ നടപടികളും, തീവ്രവാദ സംഘടനകളില്‍ നിന്നുള്ള ആക്രമണങ്ങളും ക്രൈസ്തവര്‍ക്കു നേരെയുണ്ടാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. ഇറാഖ്, സിറിയ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിലായിരിക്കും ക്രൈസ്തവര്‍ ഏറെ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരികയെന്നും റിപ്പോര്‍ട്ട് പറയുന്നു. ആദിമ ക്രൈസ്തവ വിശ്വാസത്തിന് തുടക്കം കുറിച്ച രാജ്യങ്ങളായ ഇറാഖിലും സിറിയയിലും ഐഎസ് ഭീകരവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ ക്രൈസ്തവര്‍ കൊടും പീഡനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ക്രൈസ്തവരില്‍ മുക്കാല്‍ ഭാഗവും കൊല്ലപ്പെടുകയോ, അഭയാര്‍ത്ഥികളാകുകയോ ചെയ്യപ്പെട്ട ഈ പ്രദേശങ്ങളില്‍ ഇന്ന് അവശേഷിക്കുന്നത് ചുരുക്കം വിശ്വാസികള്‍ മാത്രമാണ്. പഠന റിപ്പോര്‍ട്ടില്‍ ഭാരതവും, ചൈനയും ഉള്‍പ്പെട്ടിട്ടുണ്ടെന്നത് ആശങ്ക കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നു. ഭാരതത്തില്‍ ഹൈന്ദവ തീവ്രവാദികളായിരിക്കും ക്രൈസ്തവര്‍ക്കു നേരെ ആക്രമണം നടത്തുക എന്ന് റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. 2016-ല്‍ 134 ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരെയാണ് രാജ്യത്ത് ആക്രമണം നടന്നത്. ഇതിനു മുമ്പുള്ള രണ്ടു വര്‍ഷങ്ങളിലും കൂടി നടന്ന ആക്രമണം, 2016-ല്‍ മാത്രമായി നടന്നതിനെ ഭീതിയോടെയാണ് വിശ്വാസ സമൂഹം വീക്ഷിക്കുന്നത്. ക്രൈസ്തവ ദേവാലയങ്ങള്‍ക്കും, വിശ്വാസികള്‍ക്കും നേരെ രാജ്യത്ത് നടക്കുന്ന ആക്രമണങ്ങള്‍ ഇരട്ടിയായി എന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഹൈന്ദവമല്ലാത്ത മറ്റൊന്നിനേയും സ്വീകരിക്കേണ്ട എന്ന തീവ്രഹൈന്ദവ സംഘടനകളുടെ തീരുമാനത്തിന്റെ ഭാഗമാണ് ഭാരതത്തില്‍ ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന വിവിധ ആക്രമണങ്ങളുടെ അടിസ്ഥാന തത്വമെന്നും പഠനം പറയുന്നു. ചൈനയില്‍ സര്‍ക്കാര്‍ തന്നെയാണ് ക്രൈസ്തവ വിശ്വാസികള്‍ക്കെതിരെ രംഗത്തുള്ളത്. ക്രൈസ്തവ ദൈവാലയങ്ങള്‍ തകര്‍ക്കുന്ന ചൈനീസ് ഗവണ്‍മെന്‍റ് ക്രൈസ്തവ വിശ്വാസികളെ വിവിധ കേസുകളില്‍ കുടുക്കി തടവിലാക്കുന്നു. നൈജീരിയ, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലുള്ള ക്രൈസ്തവര്‍ക്കും 2017 പീഡനങ്ങളുടെയും ക്ലേശങ്ങളുടെയും വര്‍ഷമാകുമെന്നാണ്, പഠനങ്ങളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് പ്രവചിക്കുന്നത്. ഏറെ കരുതലോടെ മുന്നോട്ടു ജീവിക്കണമെന്ന സന്ദേശമാണ് ക്രൈസ്തവ സമൂഹത്തിന് റിപ്പോര്‍ട്ട് നല്‍കുന്നത്. പീഡനം അനുഭവിക്കുന്ന ജനവിഭാഗങ്ങളെ ചേര്‍ത്തു പിടിക്കുവാന്‍ ആഗോള ക്രൈസ്തവര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-12-30-12:37:53.jpg
Keywords: Christian Persecution, Pravachaka Sabdam
Category: 1
Sub Category:
Heading: 2017-ല്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള പീഡനങ്ങളും ആക്രമണങ്ങളും വര്‍ദ്ധിക്കുമെന്ന് പഠന റിപ്പോര്‍ട്ട്
Content: ലണ്ടന്‍: 2017-ല്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണങ്ങളും, പീഡനങ്ങളും മുന്‍ വര്‍ഷങ്ങളെക്കാളും അധികമായിരിക്കുമെന്ന മുന്നറിയിപ്പുമായി പഠന റിപ്പോര്‍ട്ട്. 'റിലീസ് ഇന്റര്‍നാഷണല്‍' എന്ന സംഘടനയാണ് ഇതു സംബന്ധിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. സര്‍ക്കാര്‍ നടപടികളും, തീവ്രവാദ സംഘടനകളില്‍ നിന്നുള്ള ആക്രമണങ്ങളും ക്രൈസ്തവര്‍ക്കു നേരെയുണ്ടാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. ഇറാഖ്, സിറിയ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിലായിരിക്കും ക്രൈസ്തവര്‍ ഏറെ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരികയെന്നും റിപ്പോര്‍ട്ട് പറയുന്നു. ആദിമ ക്രൈസ്തവ വിശ്വാസത്തിന് തുടക്കം കുറിച്ച രാജ്യങ്ങളായ ഇറാഖിലും സിറിയയിലും ഐഎസ് ഭീകരവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ ക്രൈസ്തവര്‍ കൊടും പീഡനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ക്രൈസ്തവരില്‍ മുക്കാല്‍ ഭാഗവും കൊല്ലപ്പെടുകയോ, അഭയാര്‍ത്ഥികളാകുകയോ ചെയ്യപ്പെട്ട ഈ പ്രദേശങ്ങളില്‍ ഇന്ന് അവശേഷിക്കുന്നത് ചുരുക്കം വിശ്വാസികള്‍ മാത്രമാണ്. പഠന റിപ്പോര്‍ട്ടില്‍ ഭാരതവും, ചൈനയും ഉള്‍പ്പെട്ടിട്ടുണ്ടെന്നത് ആശങ്ക കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നു. ഭാരതത്തില്‍ ഹൈന്ദവ തീവ്രവാദികളായിരിക്കും ക്രൈസ്തവര്‍ക്കു നേരെ ആക്രമണം നടത്തുക എന്ന് റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. 2016-ല്‍ 134 ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരെയാണ് രാജ്യത്ത് ആക്രമണം നടന്നത്. ഇതിനു മുമ്പുള്ള രണ്ടു വര്‍ഷങ്ങളിലും കൂടി നടന്ന ആക്രമണം, 2016-ല്‍ മാത്രമായി നടന്നതിനെ ഭീതിയോടെയാണ് വിശ്വാസ സമൂഹം വീക്ഷിക്കുന്നത്. ക്രൈസ്തവ ദേവാലയങ്ങള്‍ക്കും, വിശ്വാസികള്‍ക്കും നേരെ രാജ്യത്ത് നടക്കുന്ന ആക്രമണങ്ങള്‍ ഇരട്ടിയായി എന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഹൈന്ദവമല്ലാത്ത മറ്റൊന്നിനേയും സ്വീകരിക്കേണ്ട എന്ന തീവ്രഹൈന്ദവ സംഘടനകളുടെ തീരുമാനത്തിന്റെ ഭാഗമാണ് ഭാരതത്തില്‍ ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന വിവിധ ആക്രമണങ്ങളുടെ അടിസ്ഥാന തത്വമെന്നും പഠനം പറയുന്നു. ചൈനയില്‍ സര്‍ക്കാര്‍ തന്നെയാണ് ക്രൈസ്തവ വിശ്വാസികള്‍ക്കെതിരെ രംഗത്തുള്ളത്. ക്രൈസ്തവ ദൈവാലയങ്ങള്‍ തകര്‍ക്കുന്ന ചൈനീസ് ഗവണ്‍മെന്‍റ് ക്രൈസ്തവ വിശ്വാസികളെ വിവിധ കേസുകളില്‍ കുടുക്കി തടവിലാക്കുന്നു. നൈജീരിയ, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലുള്ള ക്രൈസ്തവര്‍ക്കും 2017 പീഡനങ്ങളുടെയും ക്ലേശങ്ങളുടെയും വര്‍ഷമാകുമെന്നാണ്, പഠനങ്ങളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് പ്രവചിക്കുന്നത്. ഏറെ കരുതലോടെ മുന്നോട്ടു ജീവിക്കണമെന്ന സന്ദേശമാണ് ക്രൈസ്തവ സമൂഹത്തിന് റിപ്പോര്‍ട്ട് നല്‍കുന്നത്. പീഡനം അനുഭവിക്കുന്ന ജനവിഭാഗങ്ങളെ ചേര്‍ത്തു പിടിക്കുവാന്‍ ആഗോള ക്രൈസ്തവര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-12-30-12:37:53.jpg
Keywords: Christian Persecution, Pravachaka Sabdam
Content:
3745
Category: 1
Sub Category:
Heading: ക്രിസ്തുമസ് ദിനത്തിലെ പൊതുഅവധി നേപ്പാള്‍ സര്‍ക്കാര്‍ പുനഃസ്ഥാപിച്ചു
Content: കാഠ്മണ്ഡു: ക്രിസ്തുമസിനുള്ള പൊതു അവധി നേപ്പാളില്‍ പുനഃസ്ഥാപിച്ചു. നേരത്തെ പ്രധാനമന്ത്രി ഖഡ്കാ പ്രസാദ് ശര്‍മ ഒലിയാണ് ക്രിസ്തുമസിന് നല്‍കി വന്നിരുന്ന പൊതു അവധി നിര്‍ത്തലാക്കുവാനുള്ള വിവാദ തീരുമാനം കൈക്കൊണ്ടത്. പ്രധാനമന്ത്രിയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ന്യൂനപക്ഷങ്ങള്‍ ഉയര്‍ത്തിയത്. പ്രസാദ് ശര്‍മ രാജിവച്ചതിനെ തുടര്‍ന്ന് അധികാരത്തില്‍ എത്തിയ പുഷ്പ കമാല്‍ ദഹാല്‍സാണ് ക്രിസ്തുമസ് ദിനം, പൊതു അവധിയായി വീണ്ടും പുനഃസ്ഥാപിച്ചത്. ക്രിസ്തുമസിനുള്ള പൊതു അവധി പുനഃസ്ഥാപിക്കുന്നതായി പ്രഖ്യാപിച്ച നേപ്പാള്‍ പ്രധാനമന്ത്രി, നേപ്പാളികളായ ക്രൈസ്തവര്‍ക്ക് ആശംസകള്‍ അറിയിക്കുവാനും മറന്നില്ല. സമാധാനവും, സന്തോഷവും, സാഹോദര്യവും സമൃദ്ധിയും ഐക്യവുമുള്ള ഒരു ക്രിസ്തുമസ് താന്‍ എല്ലാ നേപ്പാളികള്‍ക്കും ആശംസിക്കുന്നുവെന്ന് പുഷ്പ കമാല്‍ ദഹാല്‍ അറിയിച്ചു. നേപ്പാള്‍ പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരി രാജ്യത്തെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. രാജ്യത്തെ ക്രൈസ്തവ മതനേതാക്കന്‍മാര്‍ക്കും, നേപ്പാളിലെ ക്രൈസ്തവ വിശ്വാസികള്‍ക്കും ക്രിസ്തുമസ് ആശംസകള്‍ അറിയിച്ച ബിദ്യാ ദേവി ഭണ്ഡാരി, ആഘോഷങ്ങള്‍ സമാധാനത്തിനും, സഹോദര്യത്തിനും വഴിയൊരുക്കട്ടെയെന്നും ആശംസിച്ചു. നേപ്പാളിലെ മുന്‍ രാജാവായിരുന്ന ജ്ഞാനേന്ദ്ര ഷായും മകനും ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നിരുന്നു. ക്രിസ്തുമസിന്റെ അലങ്കാരങ്ങള്‍ കടകളിലും വീടുകളിലും പ്രത്യേകമായി ഒരുക്കുവാനും നേപ്പാളികള്‍ മറന്നിരുന്നില്ല. നേപ്പാളിലെ ക്രൈസ്തവ സമൂഹം ക്രിസ്തുമസ് ആഘോഷങ്ങളില്‍ പ്രത്യേകമായി പങ്കുചേരുവാന്‍ ദേവാലയങ്ങളില്‍ എത്തിയിരുന്നു. കരോള്‍ ഗാനങ്ങള്‍ പാടിയും സമ്മാനങ്ങള്‍ കൈമാറിയും ആശംസകള്‍ പരസ്പരം അറിയിച്ചുമാണ് ക്രൈസ്തവര്‍ ക്രിസ്തുമസിന്റെ സന്തോഷം പങ്കുവച്ചത്. ജനസംഖ്യയുടെ 81 ശതമാനവും ഹൈന്ദവ വിശ്വാസികള്‍ വസിക്കുന്ന രാജ്യമായ നേപ്പാളില്‍ ക്രൈസ്തവര്‍ ന്യൂനപക്ഷമാണ്. 9 ശതമാനം ബുദ്ധമത വിശ്വാസികളും, നാലു ശതമാനം ഇസ്ലാം മത വിശ്വാസികളും രാജ്യത്തുണ്ട്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-12-30-12:43:27.jpg
Keywords: Nepal,restores,Christmas,as,public,holiday
Category: 1
Sub Category:
Heading: ക്രിസ്തുമസ് ദിനത്തിലെ പൊതുഅവധി നേപ്പാള്‍ സര്‍ക്കാര്‍ പുനഃസ്ഥാപിച്ചു
Content: കാഠ്മണ്ഡു: ക്രിസ്തുമസിനുള്ള പൊതു അവധി നേപ്പാളില്‍ പുനഃസ്ഥാപിച്ചു. നേരത്തെ പ്രധാനമന്ത്രി ഖഡ്കാ പ്രസാദ് ശര്‍മ ഒലിയാണ് ക്രിസ്തുമസിന് നല്‍കി വന്നിരുന്ന പൊതു അവധി നിര്‍ത്തലാക്കുവാനുള്ള വിവാദ തീരുമാനം കൈക്കൊണ്ടത്. പ്രധാനമന്ത്രിയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ന്യൂനപക്ഷങ്ങള്‍ ഉയര്‍ത്തിയത്. പ്രസാദ് ശര്‍മ രാജിവച്ചതിനെ തുടര്‍ന്ന് അധികാരത്തില്‍ എത്തിയ പുഷ്പ കമാല്‍ ദഹാല്‍സാണ് ക്രിസ്തുമസ് ദിനം, പൊതു അവധിയായി വീണ്ടും പുനഃസ്ഥാപിച്ചത്. ക്രിസ്തുമസിനുള്ള പൊതു അവധി പുനഃസ്ഥാപിക്കുന്നതായി പ്രഖ്യാപിച്ച നേപ്പാള്‍ പ്രധാനമന്ത്രി, നേപ്പാളികളായ ക്രൈസ്തവര്‍ക്ക് ആശംസകള്‍ അറിയിക്കുവാനും മറന്നില്ല. സമാധാനവും, സന്തോഷവും, സാഹോദര്യവും സമൃദ്ധിയും ഐക്യവുമുള്ള ഒരു ക്രിസ്തുമസ് താന്‍ എല്ലാ നേപ്പാളികള്‍ക്കും ആശംസിക്കുന്നുവെന്ന് പുഷ്പ കമാല്‍ ദഹാല്‍ അറിയിച്ചു. നേപ്പാള്‍ പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരി രാജ്യത്തെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. രാജ്യത്തെ ക്രൈസ്തവ മതനേതാക്കന്‍മാര്‍ക്കും, നേപ്പാളിലെ ക്രൈസ്തവ വിശ്വാസികള്‍ക്കും ക്രിസ്തുമസ് ആശംസകള്‍ അറിയിച്ച ബിദ്യാ ദേവി ഭണ്ഡാരി, ആഘോഷങ്ങള്‍ സമാധാനത്തിനും, സഹോദര്യത്തിനും വഴിയൊരുക്കട്ടെയെന്നും ആശംസിച്ചു. നേപ്പാളിലെ മുന്‍ രാജാവായിരുന്ന ജ്ഞാനേന്ദ്ര ഷായും മകനും ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നിരുന്നു. ക്രിസ്തുമസിന്റെ അലങ്കാരങ്ങള്‍ കടകളിലും വീടുകളിലും പ്രത്യേകമായി ഒരുക്കുവാനും നേപ്പാളികള്‍ മറന്നിരുന്നില്ല. നേപ്പാളിലെ ക്രൈസ്തവ സമൂഹം ക്രിസ്തുമസ് ആഘോഷങ്ങളില്‍ പ്രത്യേകമായി പങ്കുചേരുവാന്‍ ദേവാലയങ്ങളില്‍ എത്തിയിരുന്നു. കരോള്‍ ഗാനങ്ങള്‍ പാടിയും സമ്മാനങ്ങള്‍ കൈമാറിയും ആശംസകള്‍ പരസ്പരം അറിയിച്ചുമാണ് ക്രൈസ്തവര്‍ ക്രിസ്തുമസിന്റെ സന്തോഷം പങ്കുവച്ചത്. ജനസംഖ്യയുടെ 81 ശതമാനവും ഹൈന്ദവ വിശ്വാസികള്‍ വസിക്കുന്ന രാജ്യമായ നേപ്പാളില്‍ ക്രൈസ്തവര്‍ ന്യൂനപക്ഷമാണ്. 9 ശതമാനം ബുദ്ധമത വിശ്വാസികളും, നാലു ശതമാനം ഇസ്ലാം മത വിശ്വാസികളും രാജ്യത്തുണ്ട്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-12-30-12:43:27.jpg
Keywords: Nepal,restores,Christmas,as,public,holiday
Content:
3746
Category: 8
Sub Category:
Heading: നമ്മളില്‍ നിന്നും വേര്‍പിരിഞ്ഞു പോയവരെ മറക്കരുത്...!
Content: “ഇതാ, ഞാന്‍ നിങ്ങളോട് ഒരു രഹസ്യം പറയുന്നു: നാമെല്ലാവരും നിദ്രപ്രാപിക്കുകയില്ല. അവസാനകാഹളം മുഴങ്ങുമ്പോള്‍, കണ്ണിമയ്ക്കുന്നത്ര വേഗത്തില്‍ നാമെല്ലാവരും രൂപാന്തരപ്പെടും. എന്തെന്നാല്‍, കാഹളം മുഴങ്ങുകയും മരിച്ചവര്‍ അക്ഷയരായി ഉയിര്‍ക്കുകയും നാമെല്ലാവരും രൂപാന്തരപ്പെടുകയും ചെയ്യും” (1 കൊറിന്തോസ് 15:51-52). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 30}# പാവപ്പെട്ട ആത്മാക്കളുടെ വീണ്ടെടുപ്പ് എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന്‍ തെരേസ ന്യൂമാന്‍ തന്റെ സഹോദരനായ ഫെർഡിനാന്റിനെഴുതിയ മരണ പത്രികയില്‍ പറഞ്ഞിരിക്കുന്നു: “നമ്മളില്‍ നിന്നും മരണം വഴി വേര്‍പിരിഞ്ഞവരെ മറക്കരുത്, അവര്‍ക്ക് വേണ്ടി എല്ലാദിവസവും പ്രാര്‍ത്ഥിക്കണം, പ്രാര്‍ത്ഥിക്കുക മാത്രമല്ല നീ നേരിടുന്ന എല്ലാ ക്ലേശങ്ങളും അവര്‍ക്കായി സമര്‍പ്പിക്കുകയും വേണം. അവര്‍ ജീവിച്ചിരുന്ന കാലമത്രയും നമ്മള്‍ അവരെ സ്നേഹിക്കുകയും അവരെ സഹായിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു”. “എന്നാല്‍ അവര്‍ക്ക് നമ്മുടെ സഹായം ആവശ്യമുള്ള ഈ സമയത്ത് നമ്മള്‍ അവരെക്കുറിച്ച് ചിന്തിക്കുന്നില്ല. അവര്‍ക്ക് നമ്മുടെ സഹായം ആവശ്യമുണ്ട്, അവര്‍ അതിനായി കാത്തിരിക്കുന്നു. അവര്‍ക്ക് സ്വയം സഹായിക്കുവാന്‍ കഴിയുകയില്ല. ജീവിച്ചിരുന്നപ്പോള്‍ അവര്‍ നമുക്കെത്ര അടുത്തായിരുന്നുവോ, അതിനേക്കാള്‍ കൂടുതലായി ഇപ്പോള്‍ അവര്‍ നമ്മുടെ സമീപത്ത് തന്നെയുണ്ട് അവര്‍.” #{blue->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാത്ത ഒരു ദിവസവും കടന്നുപോകുവാന്‍ അനുവദിക്കരുത്. "മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍........" ഈ പ്രാര്‍ത്ഥന സുകൃതജപം പോലെ പലവട്ടം ആവര്‍ത്തിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/12?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IkBl4qCi2s8LRANLvH7vF6}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-12-30-14:40:49.jpg
Keywords: വേര്‍പി
Category: 8
Sub Category:
Heading: നമ്മളില്‍ നിന്നും വേര്‍പിരിഞ്ഞു പോയവരെ മറക്കരുത്...!
Content: “ഇതാ, ഞാന്‍ നിങ്ങളോട് ഒരു രഹസ്യം പറയുന്നു: നാമെല്ലാവരും നിദ്രപ്രാപിക്കുകയില്ല. അവസാനകാഹളം മുഴങ്ങുമ്പോള്‍, കണ്ണിമയ്ക്കുന്നത്ര വേഗത്തില്‍ നാമെല്ലാവരും രൂപാന്തരപ്പെടും. എന്തെന്നാല്‍, കാഹളം മുഴങ്ങുകയും മരിച്ചവര്‍ അക്ഷയരായി ഉയിര്‍ക്കുകയും നാമെല്ലാവരും രൂപാന്തരപ്പെടുകയും ചെയ്യും” (1 കൊറിന്തോസ് 15:51-52). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 30}# പാവപ്പെട്ട ആത്മാക്കളുടെ വീണ്ടെടുപ്പ് എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന്‍ തെരേസ ന്യൂമാന്‍ തന്റെ സഹോദരനായ ഫെർഡിനാന്റിനെഴുതിയ മരണ പത്രികയില്‍ പറഞ്ഞിരിക്കുന്നു: “നമ്മളില്‍ നിന്നും മരണം വഴി വേര്‍പിരിഞ്ഞവരെ മറക്കരുത്, അവര്‍ക്ക് വേണ്ടി എല്ലാദിവസവും പ്രാര്‍ത്ഥിക്കണം, പ്രാര്‍ത്ഥിക്കുക മാത്രമല്ല നീ നേരിടുന്ന എല്ലാ ക്ലേശങ്ങളും അവര്‍ക്കായി സമര്‍പ്പിക്കുകയും വേണം. അവര്‍ ജീവിച്ചിരുന്ന കാലമത്രയും നമ്മള്‍ അവരെ സ്നേഹിക്കുകയും അവരെ സഹായിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു”. “എന്നാല്‍ അവര്‍ക്ക് നമ്മുടെ സഹായം ആവശ്യമുള്ള ഈ സമയത്ത് നമ്മള്‍ അവരെക്കുറിച്ച് ചിന്തിക്കുന്നില്ല. അവര്‍ക്ക് നമ്മുടെ സഹായം ആവശ്യമുണ്ട്, അവര്‍ അതിനായി കാത്തിരിക്കുന്നു. അവര്‍ക്ക് സ്വയം സഹായിക്കുവാന്‍ കഴിയുകയില്ല. ജീവിച്ചിരുന്നപ്പോള്‍ അവര്‍ നമുക്കെത്ര അടുത്തായിരുന്നുവോ, അതിനേക്കാള്‍ കൂടുതലായി ഇപ്പോള്‍ അവര്‍ നമ്മുടെ സമീപത്ത് തന്നെയുണ്ട് അവര്‍.” #{blue->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാത്ത ഒരു ദിവസവും കടന്നുപോകുവാന്‍ അനുവദിക്കരുത്. "മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍........" ഈ പ്രാര്‍ത്ഥന സുകൃതജപം പോലെ പലവട്ടം ആവര്‍ത്തിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/12?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IkBl4qCi2s8LRANLvH7vF6}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-12-30-14:40:49.jpg
Keywords: വേര്‍പി
Content:
3747
Category: 1
Sub Category:
Heading: പുതിയ വർഷം ആരംഭിക്കുമ്പോൾ ബൈബിൾ പറയുന്ന 7 കാര്യങ്ങൾ
Content: പുതിയ വര്‍ഷം. ഒരു പുതിയ കാലയളവ് എന്നതിലുപരി ഒരുപാട് പേരുടെ പുതിയ തീരുമാനങ്ങളുടെയും പ്രതിജ്ഞകളുടെയും ആരംഭമാണത്. അത് ഒരു പ്രത്യേക അനുഭവമാണ്. എഴുതുവാനായി ആദ്യത്തെ പേജില്‍ നമ്മള്‍ പേന അമര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന ഒരു പുതിയ ലേഖനത്തിന്റേതായ അനുഭവം. പുതുതായി വാങ്ങിയ വസ്ത്രം ധരിക്കുവാനായി അതിലെ ടാഗ് കീറികളയുമ്പോള്‍ ഉണ്ടാകുന്ന അനുഭവം. പുതിയ കാര്യങ്ങളിലേക്ക് സ്വാഭാവികമായി ആകര്‍ഷിക്കുന്ന എന്തോ ഒരു ഘടകം മനുഷ്യരുടെ ആത്മാവില്‍ ഉണ്ട്. പുതിയ തുടക്കങ്ങളും ഇതില്‍ നിന്നും വ്യത്യസ്ഥമല്ല. 2023 നമ്മെ സംബന്ധിച്ചിടത്തോളം നിരവധിയായ സംഭവവികാസങ്ങളുടെ കാലഘട്ടമായിരിന്നു, എങ്കിലും വര്‍ഷത്തിന്റെ അവസാനം വരെ നല്ലത് സംഭവിക്കും എന്ന പ്രത്യാശ നമ്മേ ബലപ്പെടുത്തി. ഇനി 2024. പുതിയവര്‍ഷം നമുക്ക് ഒരു പുതിയ തുടക്കത്തിന്റെ പ്രത്യാശ നല്‍കുന്നു. പുതിയ കാര്യങ്ങള്‍ നമ്മള്‍ മനസ്സില്‍ വിഭാവനം ചെയ്യുമ്പോള്‍ നമ്മുടെ ജീവിതത്തെക്കുറിച്ചും, നമ്മളെ കുറിച്ചും ഒരു വിചിന്തനം നടത്തേണ്ടത് അത്യാവശ്യമാണ്. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ വലിയ ഒരു ഇടപെടല്‍ നടത്താന്‍ ദൈവം ആഗ്രഹിക്കുന്നുണ്ട്. 2023-ല്‍ പുതിയ തുടക്കങ്ങള്‍ക്കായി പദ്ധതിയിടുന്നവര്‍ക്ക് വിചിന്തനം നടത്തേണ്ട 7 ബൈബിള്‍ വാക്യങ്ങളാണ് ഇനി നാം ധ്യാനിക്കുക. 1. #{red->n->n->“സിംഹാസനത്തിൽ ഇരിക്കുന്നവൻ അരുളിചെയ്തു: ഇതാ, സകലവും ഞാൻ നവീകരിക്കുന്നു. അവന്‍ വീണ്ടും പറഞ്ഞു: എഴുതുക. ഈ വചനങ്ങള്‍ വിശ്വാസ യോഗ്യവും സത്യവുമാണ്” (വെളിപാട് 21:5). }# ഒരുപക്ഷേ ഇക്കഴിഞ്ഞ വര്‍ഷം മുഴുവനും നമ്മുക്ക് ഏറെ സഹനങ്ങളായിരിക്കാം സമ്മാനിച്ചത്. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ പരിപൂര്‍ണ്ണമായ ഒരു നവീകരണം നടത്തുവാന്‍ അവിടുന്ന് ആഗ്രഹിക്കുന്നു. ജീവിതത്തിലെ പ്രത്യാശ നഷ്ട്ടപ്പെട്ട വ്യക്തികളാണോ നാം? ആകുലപ്പെടേണ്ട. സകലത്തെയും നവീകരിക്കുന്ന അവിടുന്ന് നമ്മുടെ ജീവിതത്തെയും നവീകരിക്കാന്‍ പോകുന്നു. അതിനായി നാം ഒരു കാര്യം ചെയ്യേണ്ടിയിരിക്കുന്നു. നമ്മുടെ ജീവിതം കര്‍ത്താവിന് പൂര്‍ണ്ണമായും വിട്ടുകൊടുക്കുക. 2. #{blue->n->n-> “അവിടുന്ന് ഒരു പുതിയ ഗാനം എന്റെ അധരങ്ങളില്‍ നിക്ഷേപിച്ചു, നമ്മുടെ ദൈവത്തിനുള്ള ഒരു സ്തോത്ര ഗീതം. പലരും കണ്ട് ഭയപ്പെടുകയും കര്‍ത്താവില്‍ ശരണം പ്രാപിക്കുകയും ചെയ്യും” (സങ്കീര്‍ത്തനങ്ങള്‍ 40:3).}# ദൈവം തന്റെ അജഗണമായ നമ്മുക്ക് പുതിയ സ്തുതി ഗീതങ്ങള്‍ നല്‍കുന്നു. ഈ പുതുവര്‍ഷം മുതല്‍ ദൈവത്തെ മഹത്വപ്പെടുത്താന്‍, അവിടുത്തേക്ക് സ്തോത്രഗീതമാലപിക്കുവാന്‍ തയാറാകുമെന്ന് പ്രതിജ്ഞയെടുക്കുക. സ്വന്തം കഴിവില്‍ അഹങ്കരിക്കാതെ അവിടുത്തോട് വിധേയത്വം പുലര്‍ത്തി ജീവിക്കാന്‍ നാം തയാറാകുകയാണെങ്കില്‍ ഉറപ്പിച്ചോളൂ; കര്‍ത്താവ് നമ്മുടെ ജീവിതത്തിന് ആനന്ദം പകരാന്‍ വരുന്നു. 3. #{red->n->n->“അവര്‍ക്കു ഞാന്‍ ഒരു പുതിയ ഹൃദയം നല്‍കും; ഒരു പുതിയ ചൈതന്യം അവരില്‍ ഞാന്‍ നിക്ഷേപിക്കും. അവരുടെ ശരീരത്തില്‍ നിന്നും ശിലാഹൃദയം എടുത്ത് മാറ്റി ഒരു മാംസളഹൃദയം ഞാന്‍ കൊടുക്കും” (എസക്കിയേല്‍ 11:19).}# ഒരുപക്ഷേ ഇക്കഴിഞ്ഞ വര്‍ഷത്തില്‍ നമ്മുടെ മാതാപിതാക്കള്‍, മക്കള്‍, സഹോദരങ്ങള്‍, ബന്ധുമിത്രങ്ങള്‍, സ്നേഹിതര്‍ എന്നിവര്‍ നമ്മുടെ ജീവിതത്തില്‍ ഏറെ സഹനങ്ങള്‍ വര്‍ഷിച്ചിട്ടുണ്ടാകാം. വേദന സമ്മാനിച്ചവരിലും അത് ഏറ്റുവാങ്ങിയ നാം ഓരോരുത്തരിലും ഒരു പുതിയ ചൈതന്യം നിക്ഷേപിക്കാന്‍ 'ജീവിക്കുന്ന ദൈവത്തിന്' കഴിയും. പക്ഷേ അവിടുത്തേക്ക് പൂര്‍ണ്ണമായി വിട്ടുകൊടുക്കാന്‍ നാം തയാറാണോ? നമ്മേ വേദനിപ്പിച്ചവരോട് ഹൃദയം തുറന്ന്‍ സ്നേഹിക്കാന്‍ നാം തയാറാണോ? എങ്കില്‍ അനുഗ്രഹത്തിന്റെ വര്‍ഷമാക്കി നമ്മുക്ക് ഈ പുതുവര്‍ഷത്തെ മാറ്റാം. 4. #{blue->n->n-> “ഇതാ, ഞാന്‍ പുതിയ ഒരു കാര്യം ചെയ്യുന്നു, അത് മുളയെടുക്കുന്നത് നിങ്ങള്‍ അറിയുന്നില്ലേ? ഞാന്‍ വിജനദേശത്ത് പാതയും, മരുഭൂമിയില്‍ നദികളും ഉണ്ടാക്കും” (ഏശയ്യാ 43:19).}# വചനത്തില്‍ പറയുന്നത് ഒരുവട്ടം കൂടി ഒന്നു വായിച്ചു നോക്കൂ, "ഞാന്‍ വിജനദേശത്ത് പാതയും, മരുഭൂമിയില്‍ നദികളും ഉണ്ടാക്കും". നമ്മുടെ ജീവിതം എത്ര ദുഃഖഭരിതമാണെങ്കിലും നമ്മുടെ ജീവിത അവസ്ഥകള്‍ എത്ര പ്രശ്നം നിറഞ്ഞതാണെങ്കിലും ഉറപ്പിച്ചോളൂ. കര്‍ത്താവ് നമ്മുടെ ജീവിതത്തില്‍ വലിയ അത്ഭുതം പ്രവര്‍ത്തിക്കും. കാരണം വിജനദേശത്ത് പാതയും, മരുഭൂമിയില്‍ നദികളും ഉണ്ടാക്കുവാന്‍ കഴിവുള്ള സര്‍വ്വശക്തനാണ് നമ്മുടെ സൃഷ്ട്ടാവ്. 5. #{red->n->n-> “നിങ്ങളുടെ പഴയ ജീവിതരീതികളില്‍ നിന്നും രൂപം കൊണ്ട വഞ്ചന നിറഞ്ഞ ആസക്തികളാല്‍ കലുഷിതനായ പഴയ മനുഷ്യനെ ദൂരെയെറിയുവിന്‍. നിങ്ങള്‍ മനസ്സിന്റെ ചൈതന്യത്തില്‍ നവീകരിക്കപ്പെടട്ടെ. യഥാര്‍ത്ഥമായ വിശുദ്ധിയിലും നീതിയിലും ദൈവത്തിന്റെ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ നിങ്ങള്‍ ധരിക്കുവിന്‍” (എഫേസോസ് 4:22-24).}# വിശുദ്ധ പൗലോസ് അപ്പസ്തോലന്റെ ഈ വാക്കുകള്‍ എത്രയോ അര്‍ത്ഥവത്താണ്. ജനിച്ചപ്പോള്‍ മുതല്‍ ഇന്ന്‍ വരെയുള്ള നമ്മുടെ ജീവിതത്തില്‍ പലതരം ആസക്തികള്‍ക്കും അടിമപ്പെട്ടവരല്ലേ നാം? ഇത്തരം അടിമത്വങ്ങളില്‍ നിന്ന്‍ മോചനം നേടി നമ്മുടെ ജീവിതത്തില്‍ ഒരു നവീകരണം നടത്താന്‍ ആഗ്രഹിക്കുന്നില്ലേ? അതിനായി നമ്മുടെ 'പഴയ ജീവിതരീതി' മാറ്റാന്‍ തയാറാകുക. ആസക്തികളുടെ ചെളിയില്‍ കിടന്ന്‍ ഉരുളുന്ന നമ്മിലെ പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റി വിശുദ്ധിയും നീതിയും പടചട്ടകളാക്കിയ പുതിയ മനുഷ്യനെ ധരിക്കുവാന്‍ ഇന്ന്‍ ഈ നിമിഷം തന്നെ പ്രതിജ്ഞയെടുക്കുക. പിന്നീടുള്ള നമ്മുടെ ജീവിതം അവിടുന്ന് നോക്കികൊള്ളും. 6. #{blue->n->n->“ഇതാ, ഞാന്‍ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു. പൂര്‍വ്വ കാര്യങ്ങള്‍ അനുസ്മരിക്കുകയോ അവ മനസ്സില്‍ വരുകയോ ഇല്ല” (ഏശയ്യാ 65:17). }# വേദനകളുടെയും ദുഃഖങ്ങളുടെയും നടുവില്‍ ഉഴലുന്നവരാണോ നാം?. സ്നേഹിതാ നീ വിഷമിക്കേണ്ട, നമ്മുടെ ജീവിതത്തിനു പുതിയ അര്‍ത്ഥവും പ്രത്യാശയും പകരുവാന്‍ നമ്മുക്കായി പുതിയ ആകാശവും പുതിയ ഭൂമിയും നല്‍കാനായി സര്‍വ്വശക്തനായ ദൈവം നമ്മുടെ ജീവിതത്തില്‍ ഇടപെടും. അനുഗ്രഹങ്ങളെ ഏറ്റുവാങ്ങാന്‍ നാം നമ്മേ തന്നെ ഒരുക്കുക. 7. #{red->n->n-> “എന്തെന്നാല്‍ കര്‍ത്താവിന്റെ സ്നേഹം ഒരിക്കലും അസ്തമിക്കുന്നില്ല; അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല. ഓരോ പ്രഭാതത്തിലും അത് പുതിയതാണ്. അവിടുത്തെ വിശ്വസ്തത ഉന്നതമാണ്” (വിലാപങ്ങള്‍ 3:22-23).}# ഏറെ അര്‍ത്ഥവത്തായ ഒരു വചനമാണ് ഇത്. ഒരു പുതിയ തുടക്കത്തിനായി പുതുവര്‍ഷാരംഭം വരെ നാം കാത്തിരിക്കേണ്ടതില്ല, കാരണം ഒരു പ്രഭാതത്തിലും അവിടുത്തെ കാരുണ്യം പുതിയതാണ്. കര്‍ത്താവിന്റെ അചഞ്ചലമായ സ്നേഹം അനുഭവിച്ചറിയാന്‍ പ്രിയ സഹോദരാ, സഹോദരി നാം തയാറാകുക. ഈ പുതുവര്‍ഷത്തെ എങ്ങനെ ക്രമീകരിക്കണമെന്ന് നമ്മുക്ക് തന്നെ തീരുമാനിക്കാം. കാരണം ദൈവം നമ്മുക്ക് വ്യക്തിസ്വാതന്ത്ര്യം നല്‍കിയിരിക്കുന്നു. നമ്മുടെ ജീവിതത്തില്‍ നാം ഏത് അവസ്ഥയില്‍ ആയിരിന്നെങ്കിലും നമ്മുടെ ഒരു വാക്ക് കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ അപരന് ആശ്വാസം നല്‍കാന്‍ നമ്മുക്ക് കഴിയുന്നുണ്ടോ? എങ്കില്‍ ദൈവം നമ്മുക്ക് നല്‍കിയ വ്യക്തിസ്വാതന്ത്ര്യം ശരിയായ ദിശയിലാണ് നാം വിനിയോഗിക്കുന്നത്. പുതിയ തുടക്കം വേണമെന്ന്‍ നാം ആഗ്രഹിക്കുന്നത് പോലെ നമ്മുടെ ജീവിതത്തില്‍ വലിയൊരു നവീകരണം ദൈവവും ആഗ്രഹിക്കുന്നുണ്ട്. നാം ഒരു ചുവട് ദൈവ സമക്ഷത്തിലേക്ക് എടുക്കാന്‍ തയാറാണോ? എങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവ് നാലു ചുവട് നമ്മുടെ അടുത്തേക്ക് എടുക്കും. പുതുവര്‍ഷത്തിലേക്ക് നാം പ്രവേശിക്കുമ്പോള്‍ ഒന്നോര്‍ക്കുക. മരണത്തിനപ്പുറം ഒരു ജീവിതമുണ്ട്. അതിനായി ഓരോ ദിവസവും ഒരുങ്ങുക. ദൈവത്തിന് ഇഷ്ട്ടകരമായ രീതിയില്‍ ഈ ലോകജീവിതത്തിലെ നമ്മുടെ വ്യക്തിസ്വാതന്ത്ര്യത്തെ ക്രമീകരിക്കുക. അങ്ങനെ ഈ ലോക ജീവിതം ധന്യമാക്കി മരണശേഷം സ്വര്‍ഗ്ഗത്തിലെ സകല ഭൂവാസികളോടും മാലാഖമാരോടും ചേര്‍ന്ന് നിത്യതയില്‍ നമ്മുക്ക് അവിടുത്തെ പാടിസ്തുതിക്കാം.
Image: /content_image/Mirror/Mirror-2016-12-31-09:24:10.jpg
Keywords: ബൈബിള്‍
Category: 1
Sub Category:
Heading: പുതിയ വർഷം ആരംഭിക്കുമ്പോൾ ബൈബിൾ പറയുന്ന 7 കാര്യങ്ങൾ
Content: പുതിയ വര്‍ഷം. ഒരു പുതിയ കാലയളവ് എന്നതിലുപരി ഒരുപാട് പേരുടെ പുതിയ തീരുമാനങ്ങളുടെയും പ്രതിജ്ഞകളുടെയും ആരംഭമാണത്. അത് ഒരു പ്രത്യേക അനുഭവമാണ്. എഴുതുവാനായി ആദ്യത്തെ പേജില്‍ നമ്മള്‍ പേന അമര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന ഒരു പുതിയ ലേഖനത്തിന്റേതായ അനുഭവം. പുതുതായി വാങ്ങിയ വസ്ത്രം ധരിക്കുവാനായി അതിലെ ടാഗ് കീറികളയുമ്പോള്‍ ഉണ്ടാകുന്ന അനുഭവം. പുതിയ കാര്യങ്ങളിലേക്ക് സ്വാഭാവികമായി ആകര്‍ഷിക്കുന്ന എന്തോ ഒരു ഘടകം മനുഷ്യരുടെ ആത്മാവില്‍ ഉണ്ട്. പുതിയ തുടക്കങ്ങളും ഇതില്‍ നിന്നും വ്യത്യസ്ഥമല്ല. 2023 നമ്മെ സംബന്ധിച്ചിടത്തോളം നിരവധിയായ സംഭവവികാസങ്ങളുടെ കാലഘട്ടമായിരിന്നു, എങ്കിലും വര്‍ഷത്തിന്റെ അവസാനം വരെ നല്ലത് സംഭവിക്കും എന്ന പ്രത്യാശ നമ്മേ ബലപ്പെടുത്തി. ഇനി 2024. പുതിയവര്‍ഷം നമുക്ക് ഒരു പുതിയ തുടക്കത്തിന്റെ പ്രത്യാശ നല്‍കുന്നു. പുതിയ കാര്യങ്ങള്‍ നമ്മള്‍ മനസ്സില്‍ വിഭാവനം ചെയ്യുമ്പോള്‍ നമ്മുടെ ജീവിതത്തെക്കുറിച്ചും, നമ്മളെ കുറിച്ചും ഒരു വിചിന്തനം നടത്തേണ്ടത് അത്യാവശ്യമാണ്. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ വലിയ ഒരു ഇടപെടല്‍ നടത്താന്‍ ദൈവം ആഗ്രഹിക്കുന്നുണ്ട്. 2023-ല്‍ പുതിയ തുടക്കങ്ങള്‍ക്കായി പദ്ധതിയിടുന്നവര്‍ക്ക് വിചിന്തനം നടത്തേണ്ട 7 ബൈബിള്‍ വാക്യങ്ങളാണ് ഇനി നാം ധ്യാനിക്കുക. 1. #{red->n->n->“സിംഹാസനത്തിൽ ഇരിക്കുന്നവൻ അരുളിചെയ്തു: ഇതാ, സകലവും ഞാൻ നവീകരിക്കുന്നു. അവന്‍ വീണ്ടും പറഞ്ഞു: എഴുതുക. ഈ വചനങ്ങള്‍ വിശ്വാസ യോഗ്യവും സത്യവുമാണ്” (വെളിപാട് 21:5). }# ഒരുപക്ഷേ ഇക്കഴിഞ്ഞ വര്‍ഷം മുഴുവനും നമ്മുക്ക് ഏറെ സഹനങ്ങളായിരിക്കാം സമ്മാനിച്ചത്. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ പരിപൂര്‍ണ്ണമായ ഒരു നവീകരണം നടത്തുവാന്‍ അവിടുന്ന് ആഗ്രഹിക്കുന്നു. ജീവിതത്തിലെ പ്രത്യാശ നഷ്ട്ടപ്പെട്ട വ്യക്തികളാണോ നാം? ആകുലപ്പെടേണ്ട. സകലത്തെയും നവീകരിക്കുന്ന അവിടുന്ന് നമ്മുടെ ജീവിതത്തെയും നവീകരിക്കാന്‍ പോകുന്നു. അതിനായി നാം ഒരു കാര്യം ചെയ്യേണ്ടിയിരിക്കുന്നു. നമ്മുടെ ജീവിതം കര്‍ത്താവിന് പൂര്‍ണ്ണമായും വിട്ടുകൊടുക്കുക. 2. #{blue->n->n-> “അവിടുന്ന് ഒരു പുതിയ ഗാനം എന്റെ അധരങ്ങളില്‍ നിക്ഷേപിച്ചു, നമ്മുടെ ദൈവത്തിനുള്ള ഒരു സ്തോത്ര ഗീതം. പലരും കണ്ട് ഭയപ്പെടുകയും കര്‍ത്താവില്‍ ശരണം പ്രാപിക്കുകയും ചെയ്യും” (സങ്കീര്‍ത്തനങ്ങള്‍ 40:3).}# ദൈവം തന്റെ അജഗണമായ നമ്മുക്ക് പുതിയ സ്തുതി ഗീതങ്ങള്‍ നല്‍കുന്നു. ഈ പുതുവര്‍ഷം മുതല്‍ ദൈവത്തെ മഹത്വപ്പെടുത്താന്‍, അവിടുത്തേക്ക് സ്തോത്രഗീതമാലപിക്കുവാന്‍ തയാറാകുമെന്ന് പ്രതിജ്ഞയെടുക്കുക. സ്വന്തം കഴിവില്‍ അഹങ്കരിക്കാതെ അവിടുത്തോട് വിധേയത്വം പുലര്‍ത്തി ജീവിക്കാന്‍ നാം തയാറാകുകയാണെങ്കില്‍ ഉറപ്പിച്ചോളൂ; കര്‍ത്താവ് നമ്മുടെ ജീവിതത്തിന് ആനന്ദം പകരാന്‍ വരുന്നു. 3. #{red->n->n->“അവര്‍ക്കു ഞാന്‍ ഒരു പുതിയ ഹൃദയം നല്‍കും; ഒരു പുതിയ ചൈതന്യം അവരില്‍ ഞാന്‍ നിക്ഷേപിക്കും. അവരുടെ ശരീരത്തില്‍ നിന്നും ശിലാഹൃദയം എടുത്ത് മാറ്റി ഒരു മാംസളഹൃദയം ഞാന്‍ കൊടുക്കും” (എസക്കിയേല്‍ 11:19).}# ഒരുപക്ഷേ ഇക്കഴിഞ്ഞ വര്‍ഷത്തില്‍ നമ്മുടെ മാതാപിതാക്കള്‍, മക്കള്‍, സഹോദരങ്ങള്‍, ബന്ധുമിത്രങ്ങള്‍, സ്നേഹിതര്‍ എന്നിവര്‍ നമ്മുടെ ജീവിതത്തില്‍ ഏറെ സഹനങ്ങള്‍ വര്‍ഷിച്ചിട്ടുണ്ടാകാം. വേദന സമ്മാനിച്ചവരിലും അത് ഏറ്റുവാങ്ങിയ നാം ഓരോരുത്തരിലും ഒരു പുതിയ ചൈതന്യം നിക്ഷേപിക്കാന്‍ 'ജീവിക്കുന്ന ദൈവത്തിന്' കഴിയും. പക്ഷേ അവിടുത്തേക്ക് പൂര്‍ണ്ണമായി വിട്ടുകൊടുക്കാന്‍ നാം തയാറാണോ? നമ്മേ വേദനിപ്പിച്ചവരോട് ഹൃദയം തുറന്ന്‍ സ്നേഹിക്കാന്‍ നാം തയാറാണോ? എങ്കില്‍ അനുഗ്രഹത്തിന്റെ വര്‍ഷമാക്കി നമ്മുക്ക് ഈ പുതുവര്‍ഷത്തെ മാറ്റാം. 4. #{blue->n->n-> “ഇതാ, ഞാന്‍ പുതിയ ഒരു കാര്യം ചെയ്യുന്നു, അത് മുളയെടുക്കുന്നത് നിങ്ങള്‍ അറിയുന്നില്ലേ? ഞാന്‍ വിജനദേശത്ത് പാതയും, മരുഭൂമിയില്‍ നദികളും ഉണ്ടാക്കും” (ഏശയ്യാ 43:19).}# വചനത്തില്‍ പറയുന്നത് ഒരുവട്ടം കൂടി ഒന്നു വായിച്ചു നോക്കൂ, "ഞാന്‍ വിജനദേശത്ത് പാതയും, മരുഭൂമിയില്‍ നദികളും ഉണ്ടാക്കും". നമ്മുടെ ജീവിതം എത്ര ദുഃഖഭരിതമാണെങ്കിലും നമ്മുടെ ജീവിത അവസ്ഥകള്‍ എത്ര പ്രശ്നം നിറഞ്ഞതാണെങ്കിലും ഉറപ്പിച്ചോളൂ. കര്‍ത്താവ് നമ്മുടെ ജീവിതത്തില്‍ വലിയ അത്ഭുതം പ്രവര്‍ത്തിക്കും. കാരണം വിജനദേശത്ത് പാതയും, മരുഭൂമിയില്‍ നദികളും ഉണ്ടാക്കുവാന്‍ കഴിവുള്ള സര്‍വ്വശക്തനാണ് നമ്മുടെ സൃഷ്ട്ടാവ്. 5. #{red->n->n-> “നിങ്ങളുടെ പഴയ ജീവിതരീതികളില്‍ നിന്നും രൂപം കൊണ്ട വഞ്ചന നിറഞ്ഞ ആസക്തികളാല്‍ കലുഷിതനായ പഴയ മനുഷ്യനെ ദൂരെയെറിയുവിന്‍. നിങ്ങള്‍ മനസ്സിന്റെ ചൈതന്യത്തില്‍ നവീകരിക്കപ്പെടട്ടെ. യഥാര്‍ത്ഥമായ വിശുദ്ധിയിലും നീതിയിലും ദൈവത്തിന്റെ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ നിങ്ങള്‍ ധരിക്കുവിന്‍” (എഫേസോസ് 4:22-24).}# വിശുദ്ധ പൗലോസ് അപ്പസ്തോലന്റെ ഈ വാക്കുകള്‍ എത്രയോ അര്‍ത്ഥവത്താണ്. ജനിച്ചപ്പോള്‍ മുതല്‍ ഇന്ന്‍ വരെയുള്ള നമ്മുടെ ജീവിതത്തില്‍ പലതരം ആസക്തികള്‍ക്കും അടിമപ്പെട്ടവരല്ലേ നാം? ഇത്തരം അടിമത്വങ്ങളില്‍ നിന്ന്‍ മോചനം നേടി നമ്മുടെ ജീവിതത്തില്‍ ഒരു നവീകരണം നടത്താന്‍ ആഗ്രഹിക്കുന്നില്ലേ? അതിനായി നമ്മുടെ 'പഴയ ജീവിതരീതി' മാറ്റാന്‍ തയാറാകുക. ആസക്തികളുടെ ചെളിയില്‍ കിടന്ന്‍ ഉരുളുന്ന നമ്മിലെ പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റി വിശുദ്ധിയും നീതിയും പടചട്ടകളാക്കിയ പുതിയ മനുഷ്യനെ ധരിക്കുവാന്‍ ഇന്ന്‍ ഈ നിമിഷം തന്നെ പ്രതിജ്ഞയെടുക്കുക. പിന്നീടുള്ള നമ്മുടെ ജീവിതം അവിടുന്ന് നോക്കികൊള്ളും. 6. #{blue->n->n->“ഇതാ, ഞാന്‍ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു. പൂര്‍വ്വ കാര്യങ്ങള്‍ അനുസ്മരിക്കുകയോ അവ മനസ്സില്‍ വരുകയോ ഇല്ല” (ഏശയ്യാ 65:17). }# വേദനകളുടെയും ദുഃഖങ്ങളുടെയും നടുവില്‍ ഉഴലുന്നവരാണോ നാം?. സ്നേഹിതാ നീ വിഷമിക്കേണ്ട, നമ്മുടെ ജീവിതത്തിനു പുതിയ അര്‍ത്ഥവും പ്രത്യാശയും പകരുവാന്‍ നമ്മുക്കായി പുതിയ ആകാശവും പുതിയ ഭൂമിയും നല്‍കാനായി സര്‍വ്വശക്തനായ ദൈവം നമ്മുടെ ജീവിതത്തില്‍ ഇടപെടും. അനുഗ്രഹങ്ങളെ ഏറ്റുവാങ്ങാന്‍ നാം നമ്മേ തന്നെ ഒരുക്കുക. 7. #{red->n->n-> “എന്തെന്നാല്‍ കര്‍ത്താവിന്റെ സ്നേഹം ഒരിക്കലും അസ്തമിക്കുന്നില്ല; അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല. ഓരോ പ്രഭാതത്തിലും അത് പുതിയതാണ്. അവിടുത്തെ വിശ്വസ്തത ഉന്നതമാണ്” (വിലാപങ്ങള്‍ 3:22-23).}# ഏറെ അര്‍ത്ഥവത്തായ ഒരു വചനമാണ് ഇത്. ഒരു പുതിയ തുടക്കത്തിനായി പുതുവര്‍ഷാരംഭം വരെ നാം കാത്തിരിക്കേണ്ടതില്ല, കാരണം ഒരു പ്രഭാതത്തിലും അവിടുത്തെ കാരുണ്യം പുതിയതാണ്. കര്‍ത്താവിന്റെ അചഞ്ചലമായ സ്നേഹം അനുഭവിച്ചറിയാന്‍ പ്രിയ സഹോദരാ, സഹോദരി നാം തയാറാകുക. ഈ പുതുവര്‍ഷത്തെ എങ്ങനെ ക്രമീകരിക്കണമെന്ന് നമ്മുക്ക് തന്നെ തീരുമാനിക്കാം. കാരണം ദൈവം നമ്മുക്ക് വ്യക്തിസ്വാതന്ത്ര്യം നല്‍കിയിരിക്കുന്നു. നമ്മുടെ ജീവിതത്തില്‍ നാം ഏത് അവസ്ഥയില്‍ ആയിരിന്നെങ്കിലും നമ്മുടെ ഒരു വാക്ക് കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ അപരന് ആശ്വാസം നല്‍കാന്‍ നമ്മുക്ക് കഴിയുന്നുണ്ടോ? എങ്കില്‍ ദൈവം നമ്മുക്ക് നല്‍കിയ വ്യക്തിസ്വാതന്ത്ര്യം ശരിയായ ദിശയിലാണ് നാം വിനിയോഗിക്കുന്നത്. പുതിയ തുടക്കം വേണമെന്ന്‍ നാം ആഗ്രഹിക്കുന്നത് പോലെ നമ്മുടെ ജീവിതത്തില്‍ വലിയൊരു നവീകരണം ദൈവവും ആഗ്രഹിക്കുന്നുണ്ട്. നാം ഒരു ചുവട് ദൈവ സമക്ഷത്തിലേക്ക് എടുക്കാന്‍ തയാറാണോ? എങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവ് നാലു ചുവട് നമ്മുടെ അടുത്തേക്ക് എടുക്കും. പുതുവര്‍ഷത്തിലേക്ക് നാം പ്രവേശിക്കുമ്പോള്‍ ഒന്നോര്‍ക്കുക. മരണത്തിനപ്പുറം ഒരു ജീവിതമുണ്ട്. അതിനായി ഓരോ ദിവസവും ഒരുങ്ങുക. ദൈവത്തിന് ഇഷ്ട്ടകരമായ രീതിയില്‍ ഈ ലോകജീവിതത്തിലെ നമ്മുടെ വ്യക്തിസ്വാതന്ത്ര്യത്തെ ക്രമീകരിക്കുക. അങ്ങനെ ഈ ലോക ജീവിതം ധന്യമാക്കി മരണശേഷം സ്വര്‍ഗ്ഗത്തിലെ സകല ഭൂവാസികളോടും മാലാഖമാരോടും ചേര്‍ന്ന് നിത്യതയില്‍ നമ്മുക്ക് അവിടുത്തെ പാടിസ്തുതിക്കാം.
Image: /content_image/Mirror/Mirror-2016-12-31-09:24:10.jpg
Keywords: ബൈബിള്‍
Content:
3748
Category: 18
Sub Category:
Heading: ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി നാളെ പ്രാർത്ഥനാ ദിനം
Content: കൊച്ചി: ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി നാളെ പുതുവത്സരദിനത്തിൽ സംസ്‌ഥാനവ്യാപകമായി പ്രാർഥത്ഥനായത്നം നടത്തും. വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രാർഥനായജ്‌ഞത്തിനു കത്തോലിക്കാ കോൺഗ്രസ് യൂണിറ്റ്, ഫൊറോന, അതിരൂപതാ സമിതികൾ, മാതൃവേദികള്‍ നേതൃത്വം നൽകും. നാളെ വൈകുന്നേരം 5.30ന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ നടക്കുന്ന പ്രാർഥനായജ്‌ഞം, സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നയിക്കും. കത്തോലിക്ക കോണ്‍ഗ്രസ് സംസ്‌ഥാന പ്രസിഡന്റ് വി.വി. അഗസ്റ്റിൻ, ജനറൽ സെക്രട്ടറി ബിജു പറയന്നിലം, ഡയറക്ടർ ഫാ. ജിയോ കടവി, എറണാകുളം–അങ്കമാലി അതിരൂപത പ്രസിഡന്റ് സെബാസ്റ്റ്യൻ വടശേരി, ജനറൽ സെക്രട്ടറി ഫ്രാൻസിസ് മൂലൻ, ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ഊരക്കാടൻ തുടങ്ങിയവർ നേതൃത്വം നൽകും. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-12-31-04:40:09.jpg
Keywords: Save Father Tom, ISIS
Category: 18
Sub Category:
Heading: ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി നാളെ പ്രാർത്ഥനാ ദിനം
Content: കൊച്ചി: ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി നാളെ പുതുവത്സരദിനത്തിൽ സംസ്‌ഥാനവ്യാപകമായി പ്രാർഥത്ഥനായത്നം നടത്തും. വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രാർഥനായജ്‌ഞത്തിനു കത്തോലിക്കാ കോൺഗ്രസ് യൂണിറ്റ്, ഫൊറോന, അതിരൂപതാ സമിതികൾ, മാതൃവേദികള്‍ നേതൃത്വം നൽകും. നാളെ വൈകുന്നേരം 5.30ന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ നടക്കുന്ന പ്രാർഥനായജ്‌ഞം, സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നയിക്കും. കത്തോലിക്ക കോണ്‍ഗ്രസ് സംസ്‌ഥാന പ്രസിഡന്റ് വി.വി. അഗസ്റ്റിൻ, ജനറൽ സെക്രട്ടറി ബിജു പറയന്നിലം, ഡയറക്ടർ ഫാ. ജിയോ കടവി, എറണാകുളം–അങ്കമാലി അതിരൂപത പ്രസിഡന്റ് സെബാസ്റ്റ്യൻ വടശേരി, ജനറൽ സെക്രട്ടറി ഫ്രാൻസിസ് മൂലൻ, ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ഊരക്കാടൻ തുടങ്ങിയവർ നേതൃത്വം നൽകും. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-12-31-04:40:09.jpg
Keywords: Save Father Tom, ISIS
Content:
3749
Category: 1
Sub Category:
Heading: സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ 'മഡോണ ഓഫ് ദ മിറാക്കിള്‍' ഇന്നും നാളെയും പ്രദര്‍ശിപ്പിക്കും
Content: വത്തിക്കാന്‍: ഡൊമനിക്കോ ബാര്‍ട്ടോളനിയുടെ പ്രശസ്ത ചിത്രരചനയായ 'മഡോണ ഓഫ് ദ മിറാക്കിള്‍' സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ പ്രദര്‍ശിപ്പിക്കും. പുതുവര്‍ഷതലേന്നായ ഇന്നും, പുതുവര്‍ഷ ദിനമായ നാളെയും ചിത്രം സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ പ്രതിഷ്ഠിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ രണ്ടു ദിവസങ്ങളിലും ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ കുര്‍ബാനയും പ്രാര്‍ത്ഥനകളും അര്‍പ്പിക്കുന്ന വേദിയില്‍ വിശ്വാസികള്‍ക്ക് ചിത്രം വീക്ഷിക്കുവാന്‍ സാധിക്കും. ഇക്കഴിഞ്ഞ 28-ാം തീയതി ഫ്രാന്‍സിസ് മാര്‍പാപ്പ പൊതുപ്രസംഗം നടത്തിയ പോള്‍ ആറാമന്‍ ഓഡിറ്റോറിയത്തില്‍ ചിത്രം സ്ഥാപിച്ചിരുന്നു. സാധാരണയായി ഈ ചിത്രം റോമിലെ സാന്റ് ആന്‍ഡ്രിയ ഡെല്ലെ ഫ്രെറ്റെ ബസലിക്കായിലാണ് സൂക്ഷിക്കാറുള്ളത്. 1842 ജനുവരിയില്‍ സാന്റ് ആന്‍ഡ്രിയ ബസിലിക്കയില്‍ അല്‍ഫോണ്‍സേ റാറ്റിസ്‌ബോണി എന്ന ജൂതമതവിശ്വാസിയ്ക്കു ദൈവമാതാവ് ദര്‍ശനം നല്‍കിയതിനെ അനുസ്മരിക്കുവാനാണ് മഡോണ ഓഫ് ദ മിറക്കിള്‍ ചിത്രം വരയ്ക്കപ്പെട്ടത്. അല്‍ഫോണ്‍സ് റാറ്റിസ്‌ബോണിയുടെ കല്യാണം നിശ്ചയം കഴിഞ്ഞ സമയത്ത് ഉല്ലാസയാത്രയുടെ ഭാഗമായാണ് സാന്റ് ആന്‍ഡ്രിയ ഡെല്ലെ ഫ്രെറ്റെ ബസിലിക്കായില്‍ അദ്ദേഹം എത്തിയത്. അവിടുന്ന് പരിശുദ്ധ ദൈവമാതാവിന്റെ ദര്‍ശനം ലഭിച്ചതിനെ തുടര്‍ന്നു അല്‍ഫോണ്‍സ് കത്തോലിക്ക വിശ്വാസത്തിലേക്ക് കടന്നു വരികെയായിരിന്നു. പിന്നീട് അദ്ദേഹം ജെസ്യൂട്ട് സഭയില്‍ വൈദികനായി. 'കോണ്‍ഗ്രിഗേഷന്‍ ഓഫ് ഔര്‍ ലേഡി ഓഫ് സിയോണ്‍' എന്ന സഭയുടെ സ്ഥാപകന്‍ കൂടിയാണ് ഫാദര്‍ അല്‍ഫോണ്‍സ് റാറ്റിസ്‌ബോണി. പരിശുദ്ധ ദൈവമാതാവ് ഫാദര്‍ അല്‍ഫോണ്‍സോയ്ക്കു ദര്‍ശനം നല്‍കിയതിന്റെ 175-ാം വാര്‍ഷിക ആഘോഷങ്ങളുടെ തുടക്കം എന്ന നിലയിലാണ് സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ മഡോണ ഓഫ് ദ മിറക്കിള്‍ ചിത്രം സ്ഥാപിക്കുന്നതെന്നു സാന്‍റ് ആന്‍ഡ്രിയ ഡെല്ലെ ഫ്രെറ്റെ ദേവാലയത്തിന്റെ വികാരിയായ ഫാദര്‍ ഫ്രാന്‍സിസ്‌കോ ട്രിബിസോന്‍ഡാ പറഞ്ഞു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-12-31-05:03:29.jpg
Keywords: Madonna,of,the,Miracle,to,be,displayed,in,St,Peters,Basilica
Category: 1
Sub Category:
Heading: സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ 'മഡോണ ഓഫ് ദ മിറാക്കിള്‍' ഇന്നും നാളെയും പ്രദര്‍ശിപ്പിക്കും
Content: വത്തിക്കാന്‍: ഡൊമനിക്കോ ബാര്‍ട്ടോളനിയുടെ പ്രശസ്ത ചിത്രരചനയായ 'മഡോണ ഓഫ് ദ മിറാക്കിള്‍' സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ പ്രദര്‍ശിപ്പിക്കും. പുതുവര്‍ഷതലേന്നായ ഇന്നും, പുതുവര്‍ഷ ദിനമായ നാളെയും ചിത്രം സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ പ്രതിഷ്ഠിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ രണ്ടു ദിവസങ്ങളിലും ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ കുര്‍ബാനയും പ്രാര്‍ത്ഥനകളും അര്‍പ്പിക്കുന്ന വേദിയില്‍ വിശ്വാസികള്‍ക്ക് ചിത്രം വീക്ഷിക്കുവാന്‍ സാധിക്കും. ഇക്കഴിഞ്ഞ 28-ാം തീയതി ഫ്രാന്‍സിസ് മാര്‍പാപ്പ പൊതുപ്രസംഗം നടത്തിയ പോള്‍ ആറാമന്‍ ഓഡിറ്റോറിയത്തില്‍ ചിത്രം സ്ഥാപിച്ചിരുന്നു. സാധാരണയായി ഈ ചിത്രം റോമിലെ സാന്റ് ആന്‍ഡ്രിയ ഡെല്ലെ ഫ്രെറ്റെ ബസലിക്കായിലാണ് സൂക്ഷിക്കാറുള്ളത്. 1842 ജനുവരിയില്‍ സാന്റ് ആന്‍ഡ്രിയ ബസിലിക്കയില്‍ അല്‍ഫോണ്‍സേ റാറ്റിസ്‌ബോണി എന്ന ജൂതമതവിശ്വാസിയ്ക്കു ദൈവമാതാവ് ദര്‍ശനം നല്‍കിയതിനെ അനുസ്മരിക്കുവാനാണ് മഡോണ ഓഫ് ദ മിറക്കിള്‍ ചിത്രം വരയ്ക്കപ്പെട്ടത്. അല്‍ഫോണ്‍സ് റാറ്റിസ്‌ബോണിയുടെ കല്യാണം നിശ്ചയം കഴിഞ്ഞ സമയത്ത് ഉല്ലാസയാത്രയുടെ ഭാഗമായാണ് സാന്റ് ആന്‍ഡ്രിയ ഡെല്ലെ ഫ്രെറ്റെ ബസിലിക്കായില്‍ അദ്ദേഹം എത്തിയത്. അവിടുന്ന് പരിശുദ്ധ ദൈവമാതാവിന്റെ ദര്‍ശനം ലഭിച്ചതിനെ തുടര്‍ന്നു അല്‍ഫോണ്‍സ് കത്തോലിക്ക വിശ്വാസത്തിലേക്ക് കടന്നു വരികെയായിരിന്നു. പിന്നീട് അദ്ദേഹം ജെസ്യൂട്ട് സഭയില്‍ വൈദികനായി. 'കോണ്‍ഗ്രിഗേഷന്‍ ഓഫ് ഔര്‍ ലേഡി ഓഫ് സിയോണ്‍' എന്ന സഭയുടെ സ്ഥാപകന്‍ കൂടിയാണ് ഫാദര്‍ അല്‍ഫോണ്‍സ് റാറ്റിസ്‌ബോണി. പരിശുദ്ധ ദൈവമാതാവ് ഫാദര്‍ അല്‍ഫോണ്‍സോയ്ക്കു ദര്‍ശനം നല്‍കിയതിന്റെ 175-ാം വാര്‍ഷിക ആഘോഷങ്ങളുടെ തുടക്കം എന്ന നിലയിലാണ് സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ മഡോണ ഓഫ് ദ മിറക്കിള്‍ ചിത്രം സ്ഥാപിക്കുന്നതെന്നു സാന്‍റ് ആന്‍ഡ്രിയ ഡെല്ലെ ഫ്രെറ്റെ ദേവാലയത്തിന്റെ വികാരിയായ ഫാദര്‍ ഫ്രാന്‍സിസ്‌കോ ട്രിബിസോന്‍ഡാ പറഞ്ഞു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-12-31-05:03:29.jpg
Keywords: Madonna,of,the,Miracle,to,be,displayed,in,St,Peters,Basilica