Contents
Displaying 3511-3520 of 25025 results.
Content:
3770
Category: 1
Sub Category:
Heading: പരിശുദ്ധ കന്യകാമറിയം നമ്മെ ആത്മീയ അനാഥത്വത്തില്‍ നിന്നും രക്ഷിക്കുന്നു: ഫ്രാൻസിസ് മാർപാപ്പ
Content: വത്തിക്കാന്‍: പരിശുദ്ധ കന്യകാമറിയം നമ്മെ ആത്മീയ അനാഥത്വത്തില്‍ നിന്നും രക്ഷിക്കുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ. 2017-ല്‍ നടത്തിയ തന്റെ ആദ്യത്തെ പ്രസംഗത്തില്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഒത്തുകൂടിയവരോടായിട്ടാണ് ഫ്രാന്‍സിസ് പാപ്പ ഇപ്രകാരം പറഞ്ഞത്. അരലക്ഷത്തില്‍ അധികം പേര്‍ മാര്‍പാപ്പയുടെ പുതുവര്‍ഷത്തിലെ പ്രസംഗം കേള്‍ക്കുവാന്‍ വത്തിക്കാനിലേക്ക് എത്തിയിരുന്നു. ദൈവമാതാവിന്റെ തിരുനാളും, ലോക സമാധാന ദിനവും സഭ ആചരിക്കുന്നത് ജനുവരി മാസം ഒന്നാം തീയതിയാണ്. ഈ രണ്ടു പ്രത്യേകതകളും കണക്കിലെടുത്താണ് പരിശുദ്ധ പിതാവ് തന്റെ പ്രസംഗം നടത്തിയത്. "ഇടയ്ക്ക് നാം ദൈവത്തില്‍ നിന്നും അകലുമ്പോള്‍ നമ്മേ ദൈവത്തിലേക്ക് ചേര്‍ത്തു പിടിക്കുന്നത് പരിശുദ്ധ അമ്മയാണ്. ആത്മീയമായി നാം അനാഥരാകുക എന്നതിനെ ഒരു തരം ക്യാന്‍സറിനോട് മാത്രമേ ഉപമിക്കുവാന്‍ സാധിക്കുകയുള്ളു. നമ്മുടെ ആത്മാവിനെ കാര്‍ന്നു തിന്നുന്ന ഭീകരമായ രോഗമാണ് ആത്മീയ അനാഥത്വം. ദൈവം അവന്റെ അമ്മയെ നമുക്കായി നല്‍കിയിരിക്കുകയാണ്. അമ്മയാണ് നമ്മേ അനാഥത്വത്തിന്റെ എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും വിടുവിക്കുന്നത്". മാർപാപ്പ പറഞ്ഞു. തുര്‍ക്കിയിലെ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായവരുടെ ബന്ധുക്കളോടുള്ള തന്റെ അനുശോചനം മാര്‍പാപ്പ പ്രസംഗത്തിന്റെ മധ്യേ അറിയിച്ചു. പ്രത്യശപൂര്‍വ്വം ശുഭചിന്തകളോടെ രാജ്യത്തിന് നേരിട്ട ഈ വലിയ ദുരന്തത്തില്‍ നിന്നും പൗരന്‍മാര്‍ക്ക് കരകയറുവാന്‍ കഴിയട്ടെ എന്നും പരിശുദ്ധ പിതാവ് ആശംസിച്ചു. പുതുവര്‍ഷ തലേന്ന് രാത്രി, ഒരു നിശാക്ലബില്‍ തീവ്രവാദിയായ അക്രമി നടത്തിയ വെടിവയ്പ്പില്‍ 39 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 70-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സമാധാന ശ്രമങ്ങള്‍ക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരുടെ കരങ്ങളെ ദൈവം ശക്തീകരിക്കട്ടെ എന്നും മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു. ലോകത്തില്‍ ഭീതിയുടെ നിഴല്‍ വീഴ്ത്തുന്ന, തീവ്രവാദത്തിന്റെ ഭീഷണികളെ നേരിടുവാനായി പ്രവര്‍ത്തിക്കുന്ന എല്ലാവരുടെയും പ്രയത്‌നങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ എന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. "വെറുപ്പിനോടും, പകയോടും നമുക്ക് വിടപറയാം. സാഹോദര്യ ബന്ധവും, അനുരഞ്ജനവും നമുക്ക് വര്‍ദ്ധിപ്പിക്കാം. ഇപ്രകാരമാണ് നാം സമാധാനത്തിലേക്കും സന്തോഷത്തിലേക്കുമുള്ള ചുവടുകള്‍ വയ്ക്കുന്നത്. പ്രത്യാശയും, സ്‌നേഹവും, മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള സഹനവുമാണ് ഇന്നത്തെ ലോകത്തിലെ പല ദുഷ്ടതകള്‍ക്കും എതിരെയുള്ള ശക്തമായ മറുമരുന്ന്. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ ഉപേക്ഷിക്കുകയും, വേര്‍ത്തിരിവുകളും അഭിപ്രായ വ്യത്യസങ്ങളും പുതുവര്‍ഷത്തില്‍ നാം മറക്കുകയും ചെയ്യണം". അദ്ദേഹം പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലൂടെ തന്റെ വാഹനമായ പോപ് മൊബിലിയോയില്‍ കയറിയാണ് സാധാരണ ഫ്രാന്‍സിസ് മാര്‍പാപ്പ ജനങ്ങളുടെ ഇടയിലൂടെ സഞ്ചരിക്കുന്നത്. എന്നാല്‍ പുതുവര്‍ഷ ദിനത്തില്‍ ചത്വരത്തിലൂടെ നടന്നാണ് പാപ്പ വിശ്വാസികളുടെ അരികിലേക്ക് ചെന്നത്. ബാരിക്കേഡുകള്‍ക്ക് അപ്പുറം നിന്ന വിശ്വാസികളുടെ അരികിലേക്ക് ചെന്ന് അവര്‍ക്ക് ഹസ്തദാനം നടത്തിയും, തനിക്കായി നല്‍കിയ ആശംസാകാര്‍ഡുകളും ചെറു സമ്മാനങ്ങളും സ്വീകരിച്ചും പാപ്പ മുന്നോട്ടു നീങ്ങി. കുട്ടികളെ എടുക്കുവാനും, അവരുടെ നെറുകയില്‍ ചുംബിക്കുവാനും പാപ്പ മറന്നില്ല. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2017-01-02-10:21:51.jpg
Keywords: ഫ്രാന്‍സിസ് മാര്‍പാപ്പ
Category: 1
Sub Category:
Heading: പരിശുദ്ധ കന്യകാമറിയം നമ്മെ ആത്മീയ അനാഥത്വത്തില്‍ നിന്നും രക്ഷിക്കുന്നു: ഫ്രാൻസിസ് മാർപാപ്പ
Content: വത്തിക്കാന്‍: പരിശുദ്ധ കന്യകാമറിയം നമ്മെ ആത്മീയ അനാഥത്വത്തില്‍ നിന്നും രക്ഷിക്കുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ. 2017-ല്‍ നടത്തിയ തന്റെ ആദ്യത്തെ പ്രസംഗത്തില്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഒത്തുകൂടിയവരോടായിട്ടാണ് ഫ്രാന്‍സിസ് പാപ്പ ഇപ്രകാരം പറഞ്ഞത്. അരലക്ഷത്തില്‍ അധികം പേര്‍ മാര്‍പാപ്പയുടെ പുതുവര്‍ഷത്തിലെ പ്രസംഗം കേള്‍ക്കുവാന്‍ വത്തിക്കാനിലേക്ക് എത്തിയിരുന്നു. ദൈവമാതാവിന്റെ തിരുനാളും, ലോക സമാധാന ദിനവും സഭ ആചരിക്കുന്നത് ജനുവരി മാസം ഒന്നാം തീയതിയാണ്. ഈ രണ്ടു പ്രത്യേകതകളും കണക്കിലെടുത്താണ് പരിശുദ്ധ പിതാവ് തന്റെ പ്രസംഗം നടത്തിയത്. "ഇടയ്ക്ക് നാം ദൈവത്തില്‍ നിന്നും അകലുമ്പോള്‍ നമ്മേ ദൈവത്തിലേക്ക് ചേര്‍ത്തു പിടിക്കുന്നത് പരിശുദ്ധ അമ്മയാണ്. ആത്മീയമായി നാം അനാഥരാകുക എന്നതിനെ ഒരു തരം ക്യാന്‍സറിനോട് മാത്രമേ ഉപമിക്കുവാന്‍ സാധിക്കുകയുള്ളു. നമ്മുടെ ആത്മാവിനെ കാര്‍ന്നു തിന്നുന്ന ഭീകരമായ രോഗമാണ് ആത്മീയ അനാഥത്വം. ദൈവം അവന്റെ അമ്മയെ നമുക്കായി നല്‍കിയിരിക്കുകയാണ്. അമ്മയാണ് നമ്മേ അനാഥത്വത്തിന്റെ എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും വിടുവിക്കുന്നത്". മാർപാപ്പ പറഞ്ഞു. തുര്‍ക്കിയിലെ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായവരുടെ ബന്ധുക്കളോടുള്ള തന്റെ അനുശോചനം മാര്‍പാപ്പ പ്രസംഗത്തിന്റെ മധ്യേ അറിയിച്ചു. പ്രത്യശപൂര്‍വ്വം ശുഭചിന്തകളോടെ രാജ്യത്തിന് നേരിട്ട ഈ വലിയ ദുരന്തത്തില്‍ നിന്നും പൗരന്‍മാര്‍ക്ക് കരകയറുവാന്‍ കഴിയട്ടെ എന്നും പരിശുദ്ധ പിതാവ് ആശംസിച്ചു. പുതുവര്‍ഷ തലേന്ന് രാത്രി, ഒരു നിശാക്ലബില്‍ തീവ്രവാദിയായ അക്രമി നടത്തിയ വെടിവയ്പ്പില്‍ 39 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 70-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സമാധാന ശ്രമങ്ങള്‍ക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരുടെ കരങ്ങളെ ദൈവം ശക്തീകരിക്കട്ടെ എന്നും മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു. ലോകത്തില്‍ ഭീതിയുടെ നിഴല്‍ വീഴ്ത്തുന്ന, തീവ്രവാദത്തിന്റെ ഭീഷണികളെ നേരിടുവാനായി പ്രവര്‍ത്തിക്കുന്ന എല്ലാവരുടെയും പ്രയത്‌നങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ എന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. "വെറുപ്പിനോടും, പകയോടും നമുക്ക് വിടപറയാം. സാഹോദര്യ ബന്ധവും, അനുരഞ്ജനവും നമുക്ക് വര്‍ദ്ധിപ്പിക്കാം. ഇപ്രകാരമാണ് നാം സമാധാനത്തിലേക്കും സന്തോഷത്തിലേക്കുമുള്ള ചുവടുകള്‍ വയ്ക്കുന്നത്. പ്രത്യാശയും, സ്‌നേഹവും, മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള സഹനവുമാണ് ഇന്നത്തെ ലോകത്തിലെ പല ദുഷ്ടതകള്‍ക്കും എതിരെയുള്ള ശക്തമായ മറുമരുന്ന്. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ ഉപേക്ഷിക്കുകയും, വേര്‍ത്തിരിവുകളും അഭിപ്രായ വ്യത്യസങ്ങളും പുതുവര്‍ഷത്തില്‍ നാം മറക്കുകയും ചെയ്യണം". അദ്ദേഹം പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലൂടെ തന്റെ വാഹനമായ പോപ് മൊബിലിയോയില്‍ കയറിയാണ് സാധാരണ ഫ്രാന്‍സിസ് മാര്‍പാപ്പ ജനങ്ങളുടെ ഇടയിലൂടെ സഞ്ചരിക്കുന്നത്. എന്നാല്‍ പുതുവര്‍ഷ ദിനത്തില്‍ ചത്വരത്തിലൂടെ നടന്നാണ് പാപ്പ വിശ്വാസികളുടെ അരികിലേക്ക് ചെന്നത്. ബാരിക്കേഡുകള്‍ക്ക് അപ്പുറം നിന്ന വിശ്വാസികളുടെ അരികിലേക്ക് ചെന്ന് അവര്‍ക്ക് ഹസ്തദാനം നടത്തിയും, തനിക്കായി നല്‍കിയ ആശംസാകാര്‍ഡുകളും ചെറു സമ്മാനങ്ങളും സ്വീകരിച്ചും പാപ്പ മുന്നോട്ടു നീങ്ങി. കുട്ടികളെ എടുക്കുവാനും, അവരുടെ നെറുകയില്‍ ചുംബിക്കുവാനും പാപ്പ മറന്നില്ല. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2017-01-02-10:21:51.jpg
Keywords: ഫ്രാന്‍സിസ് മാര്‍പാപ്പ
Content:
3771
Category: 1
Sub Category:
Heading: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിച്ചുകൊണ്ട് കത്തോലിക്ക സഭ
Content: ശ്രീനഗര്‍: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായം എത്തിച്ചു നല്‍കുവാന്‍ കത്തോലിക്ക സഭ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കി. ജമ്മുകാശ്മീരിലെ കത്തോലിക്ക സഭയുടെ നേതൃത്വത്തിലാണ് ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുവാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. ജമ്മുകാശ്മീര്‍-ശ്രീനഗര്‍ രൂപതയുടെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്കായി ഭക്ഷണവും, വസ്ത്രങ്ങളും എത്തിച്ചു നല്‍കി. ഫാദര്‍ എസ്.ജോസഫ് സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ ഷെല്ലാക്രമണം രൂക്ഷമായതോടെ, പ്രദേശവാസികള്‍ സര്‍ക്കാര്‍ ഒരുക്കിയ പ്രത്യേക ക്യാമ്പുകളിലേക്ക് താമസം മാറ്റിയിരിക്കുകയാണ്. ഇവിടെയുള്ള അന്തേവാസികള്‍ക്കാണ് ഭക്ഷണവും, വസ്ത്രവും സഭയുടെ നേതൃത്വത്തില്‍ എത്തിച്ചു നല്‍കിയിരിക്കുന്നത്. അതിര്‍ത്തിയിലെ ജനങ്ങളുടെ ഉപജീവനമാര്‍ഗമായിരുന്ന വളര്‍ത്തുമൃഗങ്ങള്‍ നശിച്ചു പോയതിനാല്‍ മുന്നോട്ട് ജീവിക്കുവാന്‍ മാര്‍ഗമില്ലാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍. വളര്‍ത്തു മൃഗങ്ങളെ പ്രദേശത്തുള്ളവര്‍ക്കായി വിതരണം ചെയ്യുന്നതിനെ കുറിച്ചും സഭ ആലോചിക്കുന്നുണ്ട്. മേഖലയിലെ കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായി സ്ഥിരീകരണമുണ്ട്. 2016 നവംബര്‍ മാസം ഒന്നാം തീയതി നടന്ന പാക് ഷെല്ലാക്രമണത്തില്‍ 14 മാസം മാത്രം പ്രായമുള്ള പാരി എന്ന പെണ്‍കുഞ്ഞിന് പരിക്കേറ്റിരുന്നു. കഴുത്തിനും, നട്ടെല്ലിനും, വയറിനും സാരമായ പരിക്കുകള്‍ കുഞ്ഞിന് സംഭവിച്ചു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും രൂക്ഷമായ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പ്രദേശവാസിയായ ഉത്തമ് ചാന്ദ് യുസിഎ ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 19-ാം തീയതി ഇന്ത്യന്‍ സൈന്യത്തിന്റെ സൈനിക ക്യാമ്പിലേക്ക് പാക് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 19 ഇന്ത്യന്‍ പട്ടാളക്കാര്‍ വീരമൃത്യൂ വരിച്ചതിനെ തുടര്‍ന്നാണ് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായത്. പ്രദേശത്തെ സ്‌കൂളുകള്‍ പലതും സംഘര്‍ഷത്തെ തുടര്‍ന്ന് പൂട്ടിയിട്ടിരിക്കുകയാണ്. കുട്ടികളുടെ ഭാവി അനിശ്ചിതത്തിലാണ്. ഇത്തരം ആശങ്കകള്‍ പരിഹരിക്കുന്നതിനായി വിദ്യാഭ്യാസ മേഖലയിലേക്ക് കടന്ന് പ്രവര്‍ത്തിക്കുവാനുള്ള പദ്ധതികളും സഭ തയ്യാറാക്കുന്നുണ്ട്. 1947 മുതല്‍ തന്നെ ജമ്മുകാശ്മീരിന് വേണ്ടിയുള്ള അവകാശവാദം പാക്കിസ്ഥാന്‍ ഉന്നയിക്കുന്നതാണ് മേഖലയിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണം. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2017-01-02-11:02:09.jpg
Keywords: Catholics,help,to,people,displaced,by,India,Pakistan,shelling
Category: 1
Sub Category:
Heading: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിച്ചുകൊണ്ട് കത്തോലിക്ക സഭ
Content: ശ്രീനഗര്‍: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായം എത്തിച്ചു നല്‍കുവാന്‍ കത്തോലിക്ക സഭ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കി. ജമ്മുകാശ്മീരിലെ കത്തോലിക്ക സഭയുടെ നേതൃത്വത്തിലാണ് ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുവാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. ജമ്മുകാശ്മീര്‍-ശ്രീനഗര്‍ രൂപതയുടെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്കായി ഭക്ഷണവും, വസ്ത്രങ്ങളും എത്തിച്ചു നല്‍കി. ഫാദര്‍ എസ്.ജോസഫ് സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ ഷെല്ലാക്രമണം രൂക്ഷമായതോടെ, പ്രദേശവാസികള്‍ സര്‍ക്കാര്‍ ഒരുക്കിയ പ്രത്യേക ക്യാമ്പുകളിലേക്ക് താമസം മാറ്റിയിരിക്കുകയാണ്. ഇവിടെയുള്ള അന്തേവാസികള്‍ക്കാണ് ഭക്ഷണവും, വസ്ത്രവും സഭയുടെ നേതൃത്വത്തില്‍ എത്തിച്ചു നല്‍കിയിരിക്കുന്നത്. അതിര്‍ത്തിയിലെ ജനങ്ങളുടെ ഉപജീവനമാര്‍ഗമായിരുന്ന വളര്‍ത്തുമൃഗങ്ങള്‍ നശിച്ചു പോയതിനാല്‍ മുന്നോട്ട് ജീവിക്കുവാന്‍ മാര്‍ഗമില്ലാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍. വളര്‍ത്തു മൃഗങ്ങളെ പ്രദേശത്തുള്ളവര്‍ക്കായി വിതരണം ചെയ്യുന്നതിനെ കുറിച്ചും സഭ ആലോചിക്കുന്നുണ്ട്. മേഖലയിലെ കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായി സ്ഥിരീകരണമുണ്ട്. 2016 നവംബര്‍ മാസം ഒന്നാം തീയതി നടന്ന പാക് ഷെല്ലാക്രമണത്തില്‍ 14 മാസം മാത്രം പ്രായമുള്ള പാരി എന്ന പെണ്‍കുഞ്ഞിന് പരിക്കേറ്റിരുന്നു. കഴുത്തിനും, നട്ടെല്ലിനും, വയറിനും സാരമായ പരിക്കുകള്‍ കുഞ്ഞിന് സംഭവിച്ചു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും രൂക്ഷമായ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പ്രദേശവാസിയായ ഉത്തമ് ചാന്ദ് യുസിഎ ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 19-ാം തീയതി ഇന്ത്യന്‍ സൈന്യത്തിന്റെ സൈനിക ക്യാമ്പിലേക്ക് പാക് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 19 ഇന്ത്യന്‍ പട്ടാളക്കാര്‍ വീരമൃത്യൂ വരിച്ചതിനെ തുടര്‍ന്നാണ് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായത്. പ്രദേശത്തെ സ്‌കൂളുകള്‍ പലതും സംഘര്‍ഷത്തെ തുടര്‍ന്ന് പൂട്ടിയിട്ടിരിക്കുകയാണ്. കുട്ടികളുടെ ഭാവി അനിശ്ചിതത്തിലാണ്. ഇത്തരം ആശങ്കകള്‍ പരിഹരിക്കുന്നതിനായി വിദ്യാഭ്യാസ മേഖലയിലേക്ക് കടന്ന് പ്രവര്‍ത്തിക്കുവാനുള്ള പദ്ധതികളും സഭ തയ്യാറാക്കുന്നുണ്ട്. 1947 മുതല്‍ തന്നെ ജമ്മുകാശ്മീരിന് വേണ്ടിയുള്ള അവകാശവാദം പാക്കിസ്ഥാന്‍ ഉന്നയിക്കുന്നതാണ് മേഖലയിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണം. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2017-01-02-11:02:09.jpg
Keywords: Catholics,help,to,people,displaced,by,India,Pakistan,shelling
Content:
3772
Category: 1
Sub Category:
Heading: പശ്ചിമബംഗാളില്‍ ജസ്യൂട്ട് വൈദികരുടെ നേതൃത്വത്തിലുള്ള സര്‍വ്വകലാശാലയ്ക്കു സര്‍ക്കാര്‍ അനുമതി
Content: കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ജസ്യൂട്ട് വൈദികരുടെ നേതൃത്വത്തില്‍ പുതിയ സര്‍വ്വകലാശാല ആരംഭിക്കുന്നതിനുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ നല്‍കി. ഇക്കഴിഞ്ഞ ഡിസംബര്‍ 16-ാം തീയതിയാണ് ഇതു സംബന്ധിക്കുന്ന ബില്‍ നിയമസഭ പാസ്സാക്കിയത്. 'സെന്റ് സേവ്യേഴ്‌സ് യൂണിവേഴ്‌സിറ്റി ഓഫ് കൊല്‍ക്കത്ത' എന്ന പേരിലാണ് പുതിയ സര്‍വകലാശാല അറിയപ്പെടുക. രാജാര്‍ഹത്തിലെ ന്യൂടൗണിലാണ് സര്‍വകലാശാലയുടെ ക്യാമ്പസ് സ്ഥിതി ചെയ്യുക. സെന്റ് സേവ്യര്‍ ഓഫ് കൊല്‍ക്കത്ത എന്ന പേരില്‍ അറിയപ്പെടുന്ന വിദ്യാഭ്യാസ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാണ് സര്‍വ്വകലാശാല നടത്തപ്പെടുക. സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നല്‍ നല്‍കുന്നതിനായിട്ടാണ് സര്‍വ്വകലാശാല സ്ഥാപിച്ചിരിക്കുന്നത്. വിദ്യാഭ്യാസം, അധ്യാപനം, ഗവേഷണം, പരിശീലനം തുടങ്ങിയ മേഖലകളില്‍ സര്‍വകലാശാല കൂടുതല്‍ പ്രാധാന്യം നല്‍കും. ശാസ്ത്രം, സാങ്കേതികം, നിയമം, സാമൂഹിക ശാസ്ത്രം, വൈദ്യശാസ്ത്രം, പെര്‍ഫോമിംഗ് ആര്‍ട്ട്‌സ് തുടങ്ങിയ വിവിധ പഠനശാഖകള്‍ പുതിയ സര്‍വ്വകലാശാലയില്‍ ഉണ്ടാകും. 2017-2018 അധ്യായന വര്‍ഷത്തില്‍ പുതിയ സര്‍വകലാശാലയിലേക്കു പ്രവേശനം ആരംഭിക്കും. സംസ്ഥാന സര്‍ക്കാരുകളോ, കേന്ദ്ര സര്‍ക്കാരോ പാസാക്കുന്ന പ്രത്യേക നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഭാരതത്തില്‍ സര്‍വകലാശാലകള്‍ സ്ഥാപിക്കപ്പെടുന്നത്. സെന്റ് സേവ്യേഴ്‌സ് യൂണിവേഴ്‌സിറ്റിയുടെ തറക്കലിടീല്‍ ചടങ്ങില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പങ്കെടുത്തിരുന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2017-01-02-11:05:22.jpg
Keywords: new,Jesuit,university,in,Kolkata
Category: 1
Sub Category:
Heading: പശ്ചിമബംഗാളില്‍ ജസ്യൂട്ട് വൈദികരുടെ നേതൃത്വത്തിലുള്ള സര്‍വ്വകലാശാലയ്ക്കു സര്‍ക്കാര്‍ അനുമതി
Content: കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ജസ്യൂട്ട് വൈദികരുടെ നേതൃത്വത്തില്‍ പുതിയ സര്‍വ്വകലാശാല ആരംഭിക്കുന്നതിനുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ നല്‍കി. ഇക്കഴിഞ്ഞ ഡിസംബര്‍ 16-ാം തീയതിയാണ് ഇതു സംബന്ധിക്കുന്ന ബില്‍ നിയമസഭ പാസ്സാക്കിയത്. 'സെന്റ് സേവ്യേഴ്‌സ് യൂണിവേഴ്‌സിറ്റി ഓഫ് കൊല്‍ക്കത്ത' എന്ന പേരിലാണ് പുതിയ സര്‍വകലാശാല അറിയപ്പെടുക. രാജാര്‍ഹത്തിലെ ന്യൂടൗണിലാണ് സര്‍വകലാശാലയുടെ ക്യാമ്പസ് സ്ഥിതി ചെയ്യുക. സെന്റ് സേവ്യര്‍ ഓഫ് കൊല്‍ക്കത്ത എന്ന പേരില്‍ അറിയപ്പെടുന്ന വിദ്യാഭ്യാസ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാണ് സര്‍വ്വകലാശാല നടത്തപ്പെടുക. സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നല്‍ നല്‍കുന്നതിനായിട്ടാണ് സര്‍വ്വകലാശാല സ്ഥാപിച്ചിരിക്കുന്നത്. വിദ്യാഭ്യാസം, അധ്യാപനം, ഗവേഷണം, പരിശീലനം തുടങ്ങിയ മേഖലകളില്‍ സര്‍വകലാശാല കൂടുതല്‍ പ്രാധാന്യം നല്‍കും. ശാസ്ത്രം, സാങ്കേതികം, നിയമം, സാമൂഹിക ശാസ്ത്രം, വൈദ്യശാസ്ത്രം, പെര്‍ഫോമിംഗ് ആര്‍ട്ട്‌സ് തുടങ്ങിയ വിവിധ പഠനശാഖകള്‍ പുതിയ സര്‍വ്വകലാശാലയില്‍ ഉണ്ടാകും. 2017-2018 അധ്യായന വര്‍ഷത്തില്‍ പുതിയ സര്‍വകലാശാലയിലേക്കു പ്രവേശനം ആരംഭിക്കും. സംസ്ഥാന സര്‍ക്കാരുകളോ, കേന്ദ്ര സര്‍ക്കാരോ പാസാക്കുന്ന പ്രത്യേക നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഭാരതത്തില്‍ സര്‍വകലാശാലകള്‍ സ്ഥാപിക്കപ്പെടുന്നത്. സെന്റ് സേവ്യേഴ്‌സ് യൂണിവേഴ്‌സിറ്റിയുടെ തറക്കലിടീല്‍ ചടങ്ങില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പങ്കെടുത്തിരുന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2017-01-02-11:05:22.jpg
Keywords: new,Jesuit,university,in,Kolkata
Content:
3773
Category: 1
Sub Category:
Heading: പുതുവര്‍ഷത്തില്‍ ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസം മറ്റുള്ളവരുടെ മുന്നില്‍ ഏറ്റുപറയുവാന്‍ മടികാണിക്കരുത്: ബിഷപ്പ് മാര്‍ക്ക് ഡേവിസ്
Content: ലണ്ടന്‍: 2017-ല്‍ ക്രൈസ്തവ മൂല്യങ്ങളെ കുറിച്ചും, വിശ്വാസത്തെ കുറിച്ചും തുറന്ന്‍ പറയുവാന്‍ വിശ്വാസികള്‍ മടികാണിക്കരുതെന്ന് ഷ്‌റൂസ്‌ബെറി കത്തോലിക്ക രൂപതയുടെ അദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ക്ക് ഡേവിസ്. ക്രിസ്തുമസ് ദിന സന്ദേശത്തിലാണ് ബിഷപ്പ് ആഹ്വാനം നടത്തിയത്. അടുത്തിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് നടത്തിയ പരാമര്‍ശത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു ബിഷപ്പ് മാര്‍ക്ക് ഡേവിസ് തന്റെ പ്രസംഗം നടത്തിയത്. ക്രിസ്തുമസിനെ കുറിച്ചു പരസ്യമായി പറയുവാനോ, വിശ്വാസത്തെ ഉറക്കെ പ്രഘോഷിക്കുവാനോ ക്രൈസ്തവര്‍ ഭയക്കേണ്ടതില്ലെന്നായിരുന്നു തെരേസ മേയ് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞത്. "മനുഷ്യര്‍ക്കു രക്ഷ സാധ്യമായതിന്റെ വലിയ അടയാളമാണ് ക്രിസ്തുമസ്. നാം ഇന്ന് ജീവിക്കുന്ന ഈ രാജ്യത്ത് എല്ലാ സ്ഥലങ്ങളിലും ഇപ്പോള്‍ പള്ളിമണികള്‍ മുഴങ്ങുന്നുണ്ട്. ബേത്‌ലഹേമില്‍ ജനിച്ച രക്ഷകന്റെ പിറവിയെ ലോകത്തോട് ഉറക്കെ വിളിച്ചു പറയുകയുമാണ് ഈ മണിനാദം. എന്നാല്‍ നമ്മുടെ രാഷ്ട്രത്തില്‍ ഇപ്പോള്‍ നടക്കുന്ന ചില പ്രശ്‌നങ്ങളെ കുറിച്ച് വിശ്വാസികള്‍ ബോധ്യമുള്ളവരായിരിക്കണം. ക്രൈസ്തവ വിശ്വാസം എന്നത് പഴകിയ ഒരു നിയമമോ, കാലഹരണപ്പെട്ട ഒരു സദാചാര ചിന്തയോ അല്ല". "നമ്മുടെ വിശ്വാസത്തെ തുറന്നു പറയുവാന്‍ നാം മടിക്കേണ്ടതില്ല. ക്രിസ്തുവിന്റെ ജനനത്തിന്റെ സദ്വാര്‍ത്ത അറിയിക്കുവാന്‍ എത്തിയ മാലാഖ ആട്ടിടയരോട് പറയുന്ന ആദ്യ വാചകം തന്നെ 'ഭയപ്പെടേണ്ട' എന്നതാണ്. ഇന്നത്തെ ക്രിസ്തുമസും നമ്മോട് പറയുന്നത് ഇതേ വാചകമാണ്. ക്രിസ്തുമസിന്റെ സന്തോഷവും, നമ്മുടെ വിശ്വാസവും തുറന്നു പറയുവാന്‍ നാം ഭയപ്പെടേണ്ടതില്ല. ക്രൈസ്തവ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ രൂപംകൊണ്ട സംസ്‌കാരമാണ് നമ്മുടെ രാജ്യത്തിനുള്ളത്. ഇതിനെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്". ബിഷപ്പ് മാര്‍ക്ക് ഡേവിസ് പറഞ്ഞു. ഉദ്യോഗസ്ഥ തലത്തിലും, ഭരണതലത്തിലുമെല്ലാം ക്രൈസ്തവ വിശ്വാസത്തെയും മൂല്യങ്ങളെയും അടിച്ചമര്‍ത്തുവാനുള്ള നടപടികള്‍ യുകെയില്‍ സ്വീകരിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുകയും, ക്രൈസ്തവര്‍ വിശ്വാസത്തെ തുറന്നു പറയുവാന്‍ മടിക്കേണ്ടതില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തത്. ക്രിസ്തുമസില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തെ എടുത്തുമാറ്റുവാനുള്ള ശ്രമങ്ങള്‍ ആണ് ബ്രിട്ടണില്‍ പലപ്പോഴും നടക്കുന്നത്. വിശ്വാസത്തെ തുറന്നു പറയുന്നവരെ ഒറ്റപ്പെടുത്തുന്ന പല നിലപാടുകളും രാജ്യത്ത് സ്വീകരിച്ചിരുന്നു. 2017-ല്‍ ക്രൈസ്തവ മൂല്യങ്ങള്‍ രാജ്യത്ത് പുതിയ നന്മകള്‍ സൃഷ്ടിക്കട്ടെ എന്നും ബിഷപ്പ് മാര്‍ക്ക് ഡേവിസ് ആശംസിച്ചു. ക്രൈസ്തവ മൂല്യങ്ങളുടെ തകര്‍ച്ച മനുഷ്യാകവാശ ലംഘനങ്ങളിലേക്കാകും രാജ്യത്തെ നയിക്കുക എന്ന മുന്നറിയിപ്പും ബിഷപ്പ് മാര്‍ക്ക് ഡേവിസ് നല്‍കി. താന്‍ നേതൃത്വം വഹിക്കുന്ന ഷ്‌റൂസ്‌ബെറി രൂപതയില്‍, സുവിശേഷ പ്രഘോഷണത്തിനുള്ള പ്രത്യേക മിഷന്‍ വര്‍ഷമായി 2017-നെ ആചരിക്കുവാനുള്ള തിരുമാനം, ആഗമനകാലത്ത് ബിഷപ്പ് മാര്‍ക്ക് ഡേവിസ് പ്രഖ്യാപനം നടത്തിയിരിന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2017-01-02-12:34:05.jpg
Keywords: Bishop,Mark,Davies,christmas,message
Category: 1
Sub Category:
Heading: പുതുവര്‍ഷത്തില്‍ ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസം മറ്റുള്ളവരുടെ മുന്നില്‍ ഏറ്റുപറയുവാന്‍ മടികാണിക്കരുത്: ബിഷപ്പ് മാര്‍ക്ക് ഡേവിസ്
Content: ലണ്ടന്‍: 2017-ല്‍ ക്രൈസ്തവ മൂല്യങ്ങളെ കുറിച്ചും, വിശ്വാസത്തെ കുറിച്ചും തുറന്ന്‍ പറയുവാന്‍ വിശ്വാസികള്‍ മടികാണിക്കരുതെന്ന് ഷ്‌റൂസ്‌ബെറി കത്തോലിക്ക രൂപതയുടെ അദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ക്ക് ഡേവിസ്. ക്രിസ്തുമസ് ദിന സന്ദേശത്തിലാണ് ബിഷപ്പ് ആഹ്വാനം നടത്തിയത്. അടുത്തിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് നടത്തിയ പരാമര്‍ശത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു ബിഷപ്പ് മാര്‍ക്ക് ഡേവിസ് തന്റെ പ്രസംഗം നടത്തിയത്. ക്രിസ്തുമസിനെ കുറിച്ചു പരസ്യമായി പറയുവാനോ, വിശ്വാസത്തെ ഉറക്കെ പ്രഘോഷിക്കുവാനോ ക്രൈസ്തവര്‍ ഭയക്കേണ്ടതില്ലെന്നായിരുന്നു തെരേസ മേയ് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞത്. "മനുഷ്യര്‍ക്കു രക്ഷ സാധ്യമായതിന്റെ വലിയ അടയാളമാണ് ക്രിസ്തുമസ്. നാം ഇന്ന് ജീവിക്കുന്ന ഈ രാജ്യത്ത് എല്ലാ സ്ഥലങ്ങളിലും ഇപ്പോള്‍ പള്ളിമണികള്‍ മുഴങ്ങുന്നുണ്ട്. ബേത്‌ലഹേമില്‍ ജനിച്ച രക്ഷകന്റെ പിറവിയെ ലോകത്തോട് ഉറക്കെ വിളിച്ചു പറയുകയുമാണ് ഈ മണിനാദം. എന്നാല്‍ നമ്മുടെ രാഷ്ട്രത്തില്‍ ഇപ്പോള്‍ നടക്കുന്ന ചില പ്രശ്‌നങ്ങളെ കുറിച്ച് വിശ്വാസികള്‍ ബോധ്യമുള്ളവരായിരിക്കണം. ക്രൈസ്തവ വിശ്വാസം എന്നത് പഴകിയ ഒരു നിയമമോ, കാലഹരണപ്പെട്ട ഒരു സദാചാര ചിന്തയോ അല്ല". "നമ്മുടെ വിശ്വാസത്തെ തുറന്നു പറയുവാന്‍ നാം മടിക്കേണ്ടതില്ല. ക്രിസ്തുവിന്റെ ജനനത്തിന്റെ സദ്വാര്‍ത്ത അറിയിക്കുവാന്‍ എത്തിയ മാലാഖ ആട്ടിടയരോട് പറയുന്ന ആദ്യ വാചകം തന്നെ 'ഭയപ്പെടേണ്ട' എന്നതാണ്. ഇന്നത്തെ ക്രിസ്തുമസും നമ്മോട് പറയുന്നത് ഇതേ വാചകമാണ്. ക്രിസ്തുമസിന്റെ സന്തോഷവും, നമ്മുടെ വിശ്വാസവും തുറന്നു പറയുവാന്‍ നാം ഭയപ്പെടേണ്ടതില്ല. ക്രൈസ്തവ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ രൂപംകൊണ്ട സംസ്‌കാരമാണ് നമ്മുടെ രാജ്യത്തിനുള്ളത്. ഇതിനെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്". ബിഷപ്പ് മാര്‍ക്ക് ഡേവിസ് പറഞ്ഞു. ഉദ്യോഗസ്ഥ തലത്തിലും, ഭരണതലത്തിലുമെല്ലാം ക്രൈസ്തവ വിശ്വാസത്തെയും മൂല്യങ്ങളെയും അടിച്ചമര്‍ത്തുവാനുള്ള നടപടികള്‍ യുകെയില്‍ സ്വീകരിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുകയും, ക്രൈസ്തവര്‍ വിശ്വാസത്തെ തുറന്നു പറയുവാന്‍ മടിക്കേണ്ടതില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തത്. ക്രിസ്തുമസില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തെ എടുത്തുമാറ്റുവാനുള്ള ശ്രമങ്ങള്‍ ആണ് ബ്രിട്ടണില്‍ പലപ്പോഴും നടക്കുന്നത്. വിശ്വാസത്തെ തുറന്നു പറയുന്നവരെ ഒറ്റപ്പെടുത്തുന്ന പല നിലപാടുകളും രാജ്യത്ത് സ്വീകരിച്ചിരുന്നു. 2017-ല്‍ ക്രൈസ്തവ മൂല്യങ്ങള്‍ രാജ്യത്ത് പുതിയ നന്മകള്‍ സൃഷ്ടിക്കട്ടെ എന്നും ബിഷപ്പ് മാര്‍ക്ക് ഡേവിസ് ആശംസിച്ചു. ക്രൈസ്തവ മൂല്യങ്ങളുടെ തകര്‍ച്ച മനുഷ്യാകവാശ ലംഘനങ്ങളിലേക്കാകും രാജ്യത്തെ നയിക്കുക എന്ന മുന്നറിയിപ്പും ബിഷപ്പ് മാര്‍ക്ക് ഡേവിസ് നല്‍കി. താന്‍ നേതൃത്വം വഹിക്കുന്ന ഷ്‌റൂസ്‌ബെറി രൂപതയില്‍, സുവിശേഷ പ്രഘോഷണത്തിനുള്ള പ്രത്യേക മിഷന്‍ വര്‍ഷമായി 2017-നെ ആചരിക്കുവാനുള്ള തിരുമാനം, ആഗമനകാലത്ത് ബിഷപ്പ് മാര്‍ക്ക് ഡേവിസ് പ്രഖ്യാപനം നടത്തിയിരിന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2017-01-02-12:34:05.jpg
Keywords: Bishop,Mark,Davies,christmas,message
Content:
3774
Category: 6
Sub Category:
Heading: മനുഷ്യന്റെ അവകാശങ്ങള്‍
Content: "ശക്തന്മാരെ സിംഹാസനത്തില്‍ നിന്നു മറിച്ചിട്ടു; എളിയവരെ ഉയര്‍ത്തി. വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങള്‍ കൊണ്ട് സംതൃപ്തരാക്കി; സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു" (ലൂക്കാ 1:52). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 02}# 'സമാധാനം എങ്ങനെ നിലനിര്‍ത്താം?' എന്ന വലിയ ചോദ്യത്തിന് വ്യക്തികളുടേയും ജനതകളുടേയും ഇടയില്‍ നീതിയുടെ ചട്ടക്കൂട്ടിനുള്ളില്‍ നിന്നു വേണം നാം ഉത്തരം കണ്ടത്തേണ്ടത്. ജീവന്റെ ഓരോ ഘട്ടത്തിലുള്ള അവകാശം, മാന്യതയ്ക്കുള്ള അവകാശം, ഏത് വംശത്തിലും, ലിംഗത്തിലും മതത്തിലും ഉള്‍പ്പെട്ട വ്യക്തിയായിരുന്നാലും ജീവിക്കാനാവശ്യമായ ഭൗതിക വസ്തുക്കളുടെ മേലുള്ള അവകാശം, തൊഴില്‍ ചെയ്യുവാനും അതിന് ന്യായമായ പ്രതിഫലം ലഭിക്കുവാനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം, ആത്മീയവും സൃഷ്ടിപരവുമായ സ്വാതന്ത്ര്യത്തിനുള്ള അവകാശം, മനസാക്ഷിയെ ബഹുമാനിക്കാനുള്ള അവകാശം, എല്ലാത്തിനുമുപരിയായി, ദൈവവുമായുള്ള ബന്ധത്തിനുള്ള സ്വാതന്ത്ര്യത്തിനുള്ള അവകാശം ഇവയാണ് മനുഷ്യന്റെ അവകാശങ്ങള്‍. രാഷ്ട്രങ്ങളുടെ അവകാശങ്ങളും മറന്നുകൂടാ; സ്വാതന്ത്ര്യം നിലനിര്‍ത്തുവാനും പ്രതിരോധിക്കുവാനുമുള്ള അവകാശം, സാംസ്‌ക്കാരിക തനിമ, സംഘടനാസ്വാതന്ത്ര്യം, സ്വന്തം കാര്യങ്ങള്‍ നോക്കി നടത്തുവാനും സ്വതന്ത്രമായി തീരുമാനിക്കുവാനും, വിദേശശക്തികളുടെ നിയന്ത്രണമില്ലാതെ ഭരണം നിര്‍വ്വഹിക്കാനുള്ള അവകാശം തുടങ്ങിയവ പാലിക്കപ്പെടേണ്ടതുണ്ട്. ഈ അവകാശങ്ങള്‍ നഗ്നമായി ലംഘിക്കപ്പെടുന്ന സന്ദര്‍ഭങ്ങളെപ്പറ്റി നിങ്ങള്‍ക്കും എനിക്കും അറിവുള്ളതാണല്ലോ. ക്രിസ്തുമതത്താല്‍ രൂപം കൊണ്ട മനുഷ്യമനസാക്ഷി പാശ്ചാത്യനാടുകളില്‍ പാരമ്പര്യമായി തീര്‍ന്നു. ഇത് ഒരവകാശമാണെങ്കിലും, വ്യക്തികളുടേയും രാഷ്ട്രങ്ങളുടേയും കര്‍ത്തവ്യം കൂടിയാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 1.1.87) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/1?type=6 }}
Image: /content_image/Meditation/Meditation-2017-01-02-12:46:32.jpg
Keywords: മനുഷ്യന്റെ
Category: 6
Sub Category:
Heading: മനുഷ്യന്റെ അവകാശങ്ങള്‍
Content: "ശക്തന്മാരെ സിംഹാസനത്തില്‍ നിന്നു മറിച്ചിട്ടു; എളിയവരെ ഉയര്‍ത്തി. വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങള്‍ കൊണ്ട് സംതൃപ്തരാക്കി; സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു" (ലൂക്കാ 1:52). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 02}# 'സമാധാനം എങ്ങനെ നിലനിര്‍ത്താം?' എന്ന വലിയ ചോദ്യത്തിന് വ്യക്തികളുടേയും ജനതകളുടേയും ഇടയില്‍ നീതിയുടെ ചട്ടക്കൂട്ടിനുള്ളില്‍ നിന്നു വേണം നാം ഉത്തരം കണ്ടത്തേണ്ടത്. ജീവന്റെ ഓരോ ഘട്ടത്തിലുള്ള അവകാശം, മാന്യതയ്ക്കുള്ള അവകാശം, ഏത് വംശത്തിലും, ലിംഗത്തിലും മതത്തിലും ഉള്‍പ്പെട്ട വ്യക്തിയായിരുന്നാലും ജീവിക്കാനാവശ്യമായ ഭൗതിക വസ്തുക്കളുടെ മേലുള്ള അവകാശം, തൊഴില്‍ ചെയ്യുവാനും അതിന് ന്യായമായ പ്രതിഫലം ലഭിക്കുവാനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം, ആത്മീയവും സൃഷ്ടിപരവുമായ സ്വാതന്ത്ര്യത്തിനുള്ള അവകാശം, മനസാക്ഷിയെ ബഹുമാനിക്കാനുള്ള അവകാശം, എല്ലാത്തിനുമുപരിയായി, ദൈവവുമായുള്ള ബന്ധത്തിനുള്ള സ്വാതന്ത്ര്യത്തിനുള്ള അവകാശം ഇവയാണ് മനുഷ്യന്റെ അവകാശങ്ങള്‍. രാഷ്ട്രങ്ങളുടെ അവകാശങ്ങളും മറന്നുകൂടാ; സ്വാതന്ത്ര്യം നിലനിര്‍ത്തുവാനും പ്രതിരോധിക്കുവാനുമുള്ള അവകാശം, സാംസ്‌ക്കാരിക തനിമ, സംഘടനാസ്വാതന്ത്ര്യം, സ്വന്തം കാര്യങ്ങള്‍ നോക്കി നടത്തുവാനും സ്വതന്ത്രമായി തീരുമാനിക്കുവാനും, വിദേശശക്തികളുടെ നിയന്ത്രണമില്ലാതെ ഭരണം നിര്‍വ്വഹിക്കാനുള്ള അവകാശം തുടങ്ങിയവ പാലിക്കപ്പെടേണ്ടതുണ്ട്. ഈ അവകാശങ്ങള്‍ നഗ്നമായി ലംഘിക്കപ്പെടുന്ന സന്ദര്‍ഭങ്ങളെപ്പറ്റി നിങ്ങള്‍ക്കും എനിക്കും അറിവുള്ളതാണല്ലോ. ക്രിസ്തുമതത്താല്‍ രൂപം കൊണ്ട മനുഷ്യമനസാക്ഷി പാശ്ചാത്യനാടുകളില്‍ പാരമ്പര്യമായി തീര്‍ന്നു. ഇത് ഒരവകാശമാണെങ്കിലും, വ്യക്തികളുടേയും രാഷ്ട്രങ്ങളുടേയും കര്‍ത്തവ്യം കൂടിയാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 1.1.87) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/1?type=6 }}
Image: /content_image/Meditation/Meditation-2017-01-02-12:46:32.jpg
Keywords: മനുഷ്യന്റെ
Content:
3775
Category: 8
Sub Category:
Heading: ആത്മാവിന്റെ രക്ഷക്കായി നാം സ്വയം അഗ്നിശുദ്ധി വരുത്തുക
Content: “കുഞ്ഞാടിന്റെ വിവാഹം സമീപിച്ചിരിക്കുന്നു. അവിടുത്തെ മണവാട്ടി അണിഞ്ഞൊരുങ്ങി കഴിഞ്ഞു” (വെളിപാട് 19:7) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി 2}# നരകത്തിനും സ്വര്‍ഗ്ഗത്തിനും ഇടക്കുള്ള അവസ്ഥയിലായിരിക്കുന്ന ആത്മാക്കള്‍ വെറുമൊരു താല്‍ക്കാലിക കരുതലില്‍ അല്ല, മറിച്ച് ഇതിനോടകം തന്നെ ശിക്ഷിക്കപ്പെട്ട അവസ്ഥയിലോ അല്ലെങ്കില്‍ പ്രത്യേക തരത്തിലുള്ള പരമാനന്ദമനുഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലോ ആയിരിക്കും. ഒരുപക്ഷേ നമ്മള്‍ വിചാരിക്കുന്ന പോലെ ഭൂരിഭാഗം ആളുകളുടേയും അസ്തിത്വത്തിന്റെ അഗാധങ്ങളില്‍ സത്യത്തിനു വേണ്ടിയും, സ്നേഹത്തിനു വേണ്ടിയും, ദൈവത്തിനോടുമുള്ള ആഗ്രഹത്തിന്റെ ഒരു അന്തര്‍ധാര തുറന്നിരിക്കുന്നു. എന്നിരുന്നാലും, ജീവിതത്തിലെ പ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ട ചില അവസരങ്ങളില്‍ തിന്മയുമായുള്ള സന്ധി ഇതിനെയെല്ലാം മറക്കുന്നു. നമ്മുടെ വിശുദ്ധി മാലിന്യം കൊണ്ട് മൂടപ്പെടുന്നു, എന്നിരുന്നാലും ഇവയെല്ലാം ആത്മാവില്‍ കുടികൊള്ളുന്നതാകയാല്‍ വിശുദ്ധിക്ക് വേണ്ടിയുള്ള ആഗ്രഹം ഉള്ളില്‍ തുടരുകയും ചിലപ്പോഴൊക്കെ പുറത്തേക്ക് വരികയും ചെയ്യുന്നു. ഇത്തരം വ്യക്തികള്‍ അന്തിമവിധിക്കായി വരുമ്പോള്‍ എന്തു സംഭവിക്കുന്നു? ജീവിതകാലമത്രയും അവര്‍ വാരികൂട്ടിയ അശുദ്ധി കാര്യമായി മാറുമോ? പിന്നെ എന്ത് സംഭവിക്കും? ഇപ്പറഞ്ഞതില്‍ എപ്രകാരമാണെങ്കിലും നമ്മുടെ മോക്ഷം പല രൂപവും എടുക്കാം എന്ന് വെളിവാക്കപ്പെട്ടിട്ടുണ്ട്. നമ്മളില്‍ അടിഞ്ഞുകൂടിയിട്ടുള്ളതില്‍ ചിലത് കത്തിയെരിഞ്ഞു ഇല്ലാതാകും. നമ്മുടെ രക്ഷക്കായി നാം സ്വയം അഗ്നിശുദ്ധി വരുത്തേണ്ടതുണ്ട്, അങ്ങിനെ നമുക്ക് പൂര്‍ണ്ണമായും ദൈവത്തെ സ്വീകരിക്കുവാനും പരമമായ വിവാഹ വിരുന്നിന്റെ മേശയില്‍ നമുക്കായുള്ള സ്ഥലത്ത് ഇരിക്കുവാനും അര്‍ഹത ലഭിക്കുന്നു" (ബെനഡിക്റ്റ് പതിന്നാറാമന്‍ മാര്‍പാപ്പാ, Spe Salvi, nn. 45-46). #{blue->n->n->വിചിന്തനം:}# നന്മപ്രവര്‍ത്തികള്‍ ചെയ്യുന്നത് വഴി നമ്മിലെ തിന്മകളെ അഗ്നിക്കിരയാക്കി വിശുദ്ധീകരിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/1?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Kx8VihwOqMi2OiHBngpjTK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2017-01-02-13:00:21.jpg
Keywords: ആത്മാവ
Category: 8
Sub Category:
Heading: ആത്മാവിന്റെ രക്ഷക്കായി നാം സ്വയം അഗ്നിശുദ്ധി വരുത്തുക
Content: “കുഞ്ഞാടിന്റെ വിവാഹം സമീപിച്ചിരിക്കുന്നു. അവിടുത്തെ മണവാട്ടി അണിഞ്ഞൊരുങ്ങി കഴിഞ്ഞു” (വെളിപാട് 19:7) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി 2}# നരകത്തിനും സ്വര്‍ഗ്ഗത്തിനും ഇടക്കുള്ള അവസ്ഥയിലായിരിക്കുന്ന ആത്മാക്കള്‍ വെറുമൊരു താല്‍ക്കാലിക കരുതലില്‍ അല്ല, മറിച്ച് ഇതിനോടകം തന്നെ ശിക്ഷിക്കപ്പെട്ട അവസ്ഥയിലോ അല്ലെങ്കില്‍ പ്രത്യേക തരത്തിലുള്ള പരമാനന്ദമനുഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലോ ആയിരിക്കും. ഒരുപക്ഷേ നമ്മള്‍ വിചാരിക്കുന്ന പോലെ ഭൂരിഭാഗം ആളുകളുടേയും അസ്തിത്വത്തിന്റെ അഗാധങ്ങളില്‍ സത്യത്തിനു വേണ്ടിയും, സ്നേഹത്തിനു വേണ്ടിയും, ദൈവത്തിനോടുമുള്ള ആഗ്രഹത്തിന്റെ ഒരു അന്തര്‍ധാര തുറന്നിരിക്കുന്നു. എന്നിരുന്നാലും, ജീവിതത്തിലെ പ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ട ചില അവസരങ്ങളില്‍ തിന്മയുമായുള്ള സന്ധി ഇതിനെയെല്ലാം മറക്കുന്നു. നമ്മുടെ വിശുദ്ധി മാലിന്യം കൊണ്ട് മൂടപ്പെടുന്നു, എന്നിരുന്നാലും ഇവയെല്ലാം ആത്മാവില്‍ കുടികൊള്ളുന്നതാകയാല്‍ വിശുദ്ധിക്ക് വേണ്ടിയുള്ള ആഗ്രഹം ഉള്ളില്‍ തുടരുകയും ചിലപ്പോഴൊക്കെ പുറത്തേക്ക് വരികയും ചെയ്യുന്നു. ഇത്തരം വ്യക്തികള്‍ അന്തിമവിധിക്കായി വരുമ്പോള്‍ എന്തു സംഭവിക്കുന്നു? ജീവിതകാലമത്രയും അവര്‍ വാരികൂട്ടിയ അശുദ്ധി കാര്യമായി മാറുമോ? പിന്നെ എന്ത് സംഭവിക്കും? ഇപ്പറഞ്ഞതില്‍ എപ്രകാരമാണെങ്കിലും നമ്മുടെ മോക്ഷം പല രൂപവും എടുക്കാം എന്ന് വെളിവാക്കപ്പെട്ടിട്ടുണ്ട്. നമ്മളില്‍ അടിഞ്ഞുകൂടിയിട്ടുള്ളതില്‍ ചിലത് കത്തിയെരിഞ്ഞു ഇല്ലാതാകും. നമ്മുടെ രക്ഷക്കായി നാം സ്വയം അഗ്നിശുദ്ധി വരുത്തേണ്ടതുണ്ട്, അങ്ങിനെ നമുക്ക് പൂര്‍ണ്ണമായും ദൈവത്തെ സ്വീകരിക്കുവാനും പരമമായ വിവാഹ വിരുന്നിന്റെ മേശയില്‍ നമുക്കായുള്ള സ്ഥലത്ത് ഇരിക്കുവാനും അര്‍ഹത ലഭിക്കുന്നു" (ബെനഡിക്റ്റ് പതിന്നാറാമന്‍ മാര്‍പാപ്പാ, Spe Salvi, nn. 45-46). #{blue->n->n->വിചിന്തനം:}# നന്മപ്രവര്‍ത്തികള്‍ ചെയ്യുന്നത് വഴി നമ്മിലെ തിന്മകളെ അഗ്നിക്കിരയാക്കി വിശുദ്ധീകരിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/1?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Kx8VihwOqMi2OiHBngpjTK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2017-01-02-13:00:21.jpg
Keywords: ആത്മാവ
Content:
3776
Category: 1
Sub Category:
Heading: റോമന്‍ കൂരിയായില്‍ പുതിയ വിഭാഗം നിലവില്‍വന്നു
Content: വത്തിക്കാന്‍: റോമന്‍ കൂരിയായയില്‍ മാര്‍പാപ്പ പുതിയതായി സ്ഥാപിച്ച “സമഗ്ര മാനവപുരോഗതിക്കായുള്ള വിഭാഗം” പുതുവത്സരദിനത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. നീതിസമാധാനകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതി, കോര്‍ ഊനും പൊന്തിഫിക്കല്‍ സമിതി, കുടിയേറ്റക്കാരുടെയും യാത്രികരുടെയും അജപാലനശ്രദ്ധയ്ക്കായുള്ള പൊന്തിഫിക്കല്‍ സമിതി, ആരോഗ്യപ്രവര്‍ത്തകരുടെ അജപാലനശ്രദ്ധയ്ക്കായുള്ള പൊന്തിഫിക്കല്‍ സമിതി എന്നിവയെ ഏകോപിപ്പിച്ചു കൊണ്ടാണ് മാര്‍പാപ്പ പുതിയ വിഭാഗം സ്ഥാപിച്ചത്. ഇന്നലെ പ്രവര്‍ത്തനം ആരംഭിച്ച “സമഗ്ര മാനവപുരോഗതിക്കായുള്ള വിഭാഗ”ത്തിന്‍റെ ചുമതല കര്‍ദ്ദിനാള്‍ പീറ്റര്‍ കൊദ്വൊ അപ്പിയ ടര്‍ക്സണ്‍ നിര്‍വ്വഹിക്കും. നീതിസമാധാനകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷനായി സേവനമനുഷ്ഠിച്ചു വരികെയാണ് കര്‍ദ്ദിനാള്‍ പീറ്റര്‍ കൊദ്വൊയ്ക്കു പുതിയ നിയമനം ലഭിച്ചത്. 2016 ആഗസ്റ്റ് 17നാണ് മാര്‍പാപ്പ "സമഗ്ര മാനവപുരോഗതിക്കായുള്ള" വിഭാഗം സ്ഥാപിച്ചത്. നേരത്തെ അല്മായർക്കും കുടുംബങ്ങൾക്കും ജീവനും വേണ്ടി മാര്‍പാപ്പ കാര്യാലയം രൂപീകരിച്ചിരിന്നു. കുടുംബത്തിന്റെ അജപാലന ശുശ്രൂഷ മെച്ചപ്പെടുത്താനും വിവാഹ കൂദാശയുടെ അന്തസും നന്മയും പരിപാലിക്കാനും ഉദ്ദേശിച്ചാണ് മാര്‍പാപ്പ അല്മായർക്കും കുടുംബങ്ങൾക്കും ജീവനും വേണ്ടിയുള്ള കാര്യാലയം രൂപീകരിച്ചിരിന്നത്. സെപ്റ്റംബർ ഒന്നിനാണ് പുതിയ കാര്യാലയം നിലവിൽ വന്നത്. പ്രസ്തുത കാര്യാലയത്തില്‍ ഒരു പ്രീഫെക്ടും അല്മായ സെക്രട്ടറിയും മൂന്ന് അല്മായ അണ്ടർ സെക്രട്ടറിമാരും സേവനമനുഷ്ഠിക്കുന്നുണ്ട്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2017-01-02-14:49:27.jpg
Keywords: Roman curia, Vatican
Category: 1
Sub Category:
Heading: റോമന്‍ കൂരിയായില്‍ പുതിയ വിഭാഗം നിലവില്‍വന്നു
Content: വത്തിക്കാന്‍: റോമന്‍ കൂരിയായയില്‍ മാര്‍പാപ്പ പുതിയതായി സ്ഥാപിച്ച “സമഗ്ര മാനവപുരോഗതിക്കായുള്ള വിഭാഗം” പുതുവത്സരദിനത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. നീതിസമാധാനകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതി, കോര്‍ ഊനും പൊന്തിഫിക്കല്‍ സമിതി, കുടിയേറ്റക്കാരുടെയും യാത്രികരുടെയും അജപാലനശ്രദ്ധയ്ക്കായുള്ള പൊന്തിഫിക്കല്‍ സമിതി, ആരോഗ്യപ്രവര്‍ത്തകരുടെ അജപാലനശ്രദ്ധയ്ക്കായുള്ള പൊന്തിഫിക്കല്‍ സമിതി എന്നിവയെ ഏകോപിപ്പിച്ചു കൊണ്ടാണ് മാര്‍പാപ്പ പുതിയ വിഭാഗം സ്ഥാപിച്ചത്. ഇന്നലെ പ്രവര്‍ത്തനം ആരംഭിച്ച “സമഗ്ര മാനവപുരോഗതിക്കായുള്ള വിഭാഗ”ത്തിന്‍റെ ചുമതല കര്‍ദ്ദിനാള്‍ പീറ്റര്‍ കൊദ്വൊ അപ്പിയ ടര്‍ക്സണ്‍ നിര്‍വ്വഹിക്കും. നീതിസമാധാനകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷനായി സേവനമനുഷ്ഠിച്ചു വരികെയാണ് കര്‍ദ്ദിനാള്‍ പീറ്റര്‍ കൊദ്വൊയ്ക്കു പുതിയ നിയമനം ലഭിച്ചത്. 2016 ആഗസ്റ്റ് 17നാണ് മാര്‍പാപ്പ "സമഗ്ര മാനവപുരോഗതിക്കായുള്ള" വിഭാഗം സ്ഥാപിച്ചത്. നേരത്തെ അല്മായർക്കും കുടുംബങ്ങൾക്കും ജീവനും വേണ്ടി മാര്‍പാപ്പ കാര്യാലയം രൂപീകരിച്ചിരിന്നു. കുടുംബത്തിന്റെ അജപാലന ശുശ്രൂഷ മെച്ചപ്പെടുത്താനും വിവാഹ കൂദാശയുടെ അന്തസും നന്മയും പരിപാലിക്കാനും ഉദ്ദേശിച്ചാണ് മാര്‍പാപ്പ അല്മായർക്കും കുടുംബങ്ങൾക്കും ജീവനും വേണ്ടിയുള്ള കാര്യാലയം രൂപീകരിച്ചിരിന്നത്. സെപ്റ്റംബർ ഒന്നിനാണ് പുതിയ കാര്യാലയം നിലവിൽ വന്നത്. പ്രസ്തുത കാര്യാലയത്തില്‍ ഒരു പ്രീഫെക്ടും അല്മായ സെക്രട്ടറിയും മൂന്ന് അല്മായ അണ്ടർ സെക്രട്ടറിമാരും സേവനമനുഷ്ഠിക്കുന്നുണ്ട്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2017-01-02-14:49:27.jpg
Keywords: Roman curia, Vatican
Content:
3777
Category: 18
Sub Category:
Heading: ഫാ. ബോബി ജോസ് കട്ടിക്കാടിന്റെ പിതാവ് നിര്യാതനായി
Content: ആലപ്പുഴ: പ്രശസ്ത ധ്യാനഗുരുവും കപ്പൂച്ചിന്‍ സന്യാസ സഭാംഗവുമായ ഫാ. ബോബി ജോസ് കട്ടിക്കാടിന്റെ പിതാവും വട്ടയാൽ ലൂർദ്മാതാ യുപി സ്കൂൾ റിട്ട. ഹെഡ്മാറ്ററുമായിരിന്ന കട്ടിക്കാട് വീട്ടില്‍ പി. ജോസ് (85) നിര്യാതനായി. മൃതസംസ്കാരം നാളെ 3.30നു പൂങ്കാവ് ഔര്‍ ലേഡി ഓഫ് അസംപ്ഷന്‍ ദേവാലയത്തില്‍ വെച്ചു നടക്കും. ചമ്പക്കുളം അമിച്ചകരി തുണ്ടുപറമ്പിൽ മേരിയാണ് ഭാര്യ. മക്കൾ: പ്രീതി ജോസ് (ഹെഡ്മിസ്ട്രസ്, വിവിഎസ്ഡി എൽപിഎസ് പാതിരപ്പള്ളി), ജിമ്മി കെ.ജോസ് (പൊതു വിദ്യാഭ്യാസ അഡീഷനൽ ഡയറക്ടർ), സെൻ കെ.ജോസ് (ബ്രിട്ടീഷ് അമേരിക്കൻ അക്കാദമി, മസ്ക്കറ്റ്), ഫാ. ബോബി ജോസ് കട്ടികാട് (കപ്പൂച്ചൻ ധ്യാനഗുരു), റ്റാസിറ്റസ് (ചാർട്ടേഡ് അക്കൗണ്ടന്റ്, സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ, മസ്ക്കത്ത്). മരുമക്കൾ: ജോയി പുലിമുഖത്ത് (സിവിൽ എൻജിനീയർ), റാണി തോമസ് (ഹെഡ്മിസ്ട്രസ്, എസ്എൽപുരം ഗവ. ഹൈസ്കൂൾ), റോമിയോ ഷൈൻ, നിധി മാത്യു (ഇരുവരും അധ്യാപകർ, ഇന്ത്യൻ സ്കൂൾ, മസ്ക്കത്ത്). #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2017-01-03-05:03:02.jpg
Keywords: Fr Boby Jose Kattikkad
Category: 18
Sub Category:
Heading: ഫാ. ബോബി ജോസ് കട്ടിക്കാടിന്റെ പിതാവ് നിര്യാതനായി
Content: ആലപ്പുഴ: പ്രശസ്ത ധ്യാനഗുരുവും കപ്പൂച്ചിന്‍ സന്യാസ സഭാംഗവുമായ ഫാ. ബോബി ജോസ് കട്ടിക്കാടിന്റെ പിതാവും വട്ടയാൽ ലൂർദ്മാതാ യുപി സ്കൂൾ റിട്ട. ഹെഡ്മാറ്ററുമായിരിന്ന കട്ടിക്കാട് വീട്ടില്‍ പി. ജോസ് (85) നിര്യാതനായി. മൃതസംസ്കാരം നാളെ 3.30നു പൂങ്കാവ് ഔര്‍ ലേഡി ഓഫ് അസംപ്ഷന്‍ ദേവാലയത്തില്‍ വെച്ചു നടക്കും. ചമ്പക്കുളം അമിച്ചകരി തുണ്ടുപറമ്പിൽ മേരിയാണ് ഭാര്യ. മക്കൾ: പ്രീതി ജോസ് (ഹെഡ്മിസ്ട്രസ്, വിവിഎസ്ഡി എൽപിഎസ് പാതിരപ്പള്ളി), ജിമ്മി കെ.ജോസ് (പൊതു വിദ്യാഭ്യാസ അഡീഷനൽ ഡയറക്ടർ), സെൻ കെ.ജോസ് (ബ്രിട്ടീഷ് അമേരിക്കൻ അക്കാദമി, മസ്ക്കറ്റ്), ഫാ. ബോബി ജോസ് കട്ടികാട് (കപ്പൂച്ചൻ ധ്യാനഗുരു), റ്റാസിറ്റസ് (ചാർട്ടേഡ് അക്കൗണ്ടന്റ്, സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ, മസ്ക്കത്ത്). മരുമക്കൾ: ജോയി പുലിമുഖത്ത് (സിവിൽ എൻജിനീയർ), റാണി തോമസ് (ഹെഡ്മിസ്ട്രസ്, എസ്എൽപുരം ഗവ. ഹൈസ്കൂൾ), റോമിയോ ഷൈൻ, നിധി മാത്യു (ഇരുവരും അധ്യാപകർ, ഇന്ത്യൻ സ്കൂൾ, മസ്ക്കത്ത്). #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2017-01-03-05:03:02.jpg
Keywords: Fr Boby Jose Kattikkad
Content:
3778
Category: 18
Sub Category:
Heading: ഫാ. ടോമിന്റെ മോചനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും: കർദ്ദിനാൾ ക്ലീമിസ് ബാവ
Content: തിരുവനന്തപുരം: ഭീകരരുടെ തടവിൽ കഴിയുന്ന മലയാളി വൈദികൻ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ്പും സിബിസിഐ പ്രസിഡന്റുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. കൂടിക്കാഴ്ചയ്ക്കുള്ള സമയം ചോദിച്ചിട്ടുണ്ടെന്നും ഈ ആഴ്ചതന്നെ സമയം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കര്‍ദിനാള്‍ പറഞ്ഞു. ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിന് സര്‍ക്കാര്‍ വൃത്തങ്ങളുടെ നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനം ആവശ്യമാണ്. സർക്കാർ ഇതു ചെയ്യുമെന്നു തന്നെയാണു പ്രതീക്ഷിക്കുന്നതെന്നും കർദിനാൾ കൂട്ടിച്ചേർത്തു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2017-01-03-04:22:00.jpg
Keywords: Cardinal Baselious Cleemis Catholica Bava
Category: 18
Sub Category:
Heading: ഫാ. ടോമിന്റെ മോചനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും: കർദ്ദിനാൾ ക്ലീമിസ് ബാവ
Content: തിരുവനന്തപുരം: ഭീകരരുടെ തടവിൽ കഴിയുന്ന മലയാളി വൈദികൻ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ്പും സിബിസിഐ പ്രസിഡന്റുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. കൂടിക്കാഴ്ചയ്ക്കുള്ള സമയം ചോദിച്ചിട്ടുണ്ടെന്നും ഈ ആഴ്ചതന്നെ സമയം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കര്‍ദിനാള്‍ പറഞ്ഞു. ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിന് സര്‍ക്കാര്‍ വൃത്തങ്ങളുടെ നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനം ആവശ്യമാണ്. സർക്കാർ ഇതു ചെയ്യുമെന്നു തന്നെയാണു പ്രതീക്ഷിക്കുന്നതെന്നും കർദിനാൾ കൂട്ടിച്ചേർത്തു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2017-01-03-04:22:00.jpg
Keywords: Cardinal Baselious Cleemis Catholica Bava
Content:
3779
Category: 1
Sub Category:
Heading: തുര്‍ക്കിയില്‍ വ്യാജ ആരോപണം ഉന്നയിച്ച് സുവിശേഷ പ്രവര്‍ത്തകനെ ജയിലില്‍ അടച്ചു
Content: അങ്കാര: അമേരിക്കന്‍ പൗരനായ സുവിശേഷപ്രഘോഷകനെ വ്യാജ തീവ്രവാദ ബന്ധം ആരോപിച്ച് തുര്‍ക്കി സര്‍ക്കാര്‍ ജയിലില്‍ അടച്ചു. വടക്കന്‍ കാലിഫോര്‍ണിയന്‍ സ്വദേശിയായ ആന്‍ഡ്രൂ ബ്രണ്‍സണ്‍ എന്ന സുവിശേഷപ്രവര്‍ത്തകനെയാണ് തുര്‍ക്കി ഗവണ്‍മെന്‍റ് ജയിലില്‍ അടച്ചിരിക്കുന്നത്. മോചനത്തിനായി അദ്ദേഹം സമര്‍പ്പിച്ച അപേക്ഷ കോടതി തള്ളുകയും ചെയ്തതോടെ ആന്‍ഡ്രൂ ബ്രണ്‍സണിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. അമേരിക്കന്‍ സെന്റര്‍ ഫോര്‍ ലോ ആന്റ് ജസ്റ്റീസ് എന്ന സംഘടന വഴിയാണ് മോചനത്തിനായുള്ള അപേക്ഷ കോടതിയില്‍ ഫയല്‍ ചെയ്തത്. ഇക്കഴിഞ്ഞ ഡിസംബര്‍ ഒന്‍പതാം തീയതിയാണ് ആന്‍ഡ്രൂ ബ്രണ്‍സണേയും, അദ്ദേഹത്തിന്റെ ഭാര്യ നൊറീനിയേയും തുര്‍ക്കി സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത്. ഇരുപത് വര്‍ഷമായി തുര്‍ക്കിയില്‍ താമസിച്ച് സുവിശേഷ പ്രവര്‍ത്തനം നടത്തുന്നവരാണ് ഇരുവരും. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ തങ്ങളുടെ വീസാ പുതുക്കുന്നതിനായി ഇവര്‍ ഓഫീസുകളില്‍ കയറിയിറങ്ങുന്നുണ്ടായിരുന്നു. എന്നാല്‍ ഒരു കാരണവുമില്ലാതെ ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് അമേരിക്കന്‍ സെന്റര്‍ ഫോര്‍ ലോ ആന്റ് ജസ്റ്റീസ് അധികൃതര്‍ പറയുന്നു. 13 ദിവസങ്ങള്‍ക്ക് ശേഷം ആന്‍ഡ്രൂവിന്റെ ഭാര്യ നൊറീനയെ വിട്ടയച്ചു. ഒരു സായുധ തീവ്രവാദ സംഘടനയില്‍ അംഗത്വമുണ്ടെന്ന ആരോപണം ഉന്നയിച്ചാണ് ആന്‍ഡ്രൂ ബ്രണ്‍സണേയും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തത്. തുര്‍ക്കി സര്‍ക്കാര്‍ യാതൊരു തെളിവുമില്ലാതെ, തങ്ങള്‍ക്ക് ശത്രുതയുള്ളവരെ ഇത്തരം കേസുകളില്‍ കുടുക്കുന്നത് പതിവാണെന്ന് നിരീക്ഷകര്‍ പറയുന്നു. ആന്‍ഡ്രുവിനെതിരെ കോടതിയില്‍ ആരോപിച്ച കുറ്റത്തിന് ഒരു തെളിവും നല്‍കുവാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ മാത്രമാണ് ആന്‍ഡ്രുവിനെ കേസില്‍ കുടുക്കിയതെന്ന കാര്യം ഇതില്‍ നിന്നു തന്നെ വ്യക്തമാണെന്ന്‍ മനുഷ്യാവകാശ സംഘടനകള്‍ അഭിപ്രായപ്പെടുന്നു. അമേരിക്കന്‍ പൗരനായ ആന്‍ഡ്രൂവിന്റെ മോചന കാര്യത്തില്‍ നയതന്ത്ര ഇടപെടലുകള്‍ നടത്തുവാനുള്ള നീക്കങ്ങളാണ് അമേരിക്കന്‍ സെന്റര്‍ ഫോര്‍ ലോ ആന്റ് ജസ്റ്റിസിന്റെ പ്രവര്‍ത്തകര്‍ ഇപ്പോള്‍ നടത്തുന്നത്. ആന്‍ഡ്രൂവിന്റെ മോചനം അവശ്യപ്പെട്ടുള്ള ഹര്‍ജി കീഴ്കോടതി തള്ളിയ സാഹചര്യത്തില്‍, മേല്‍കോടതിയില്‍ അവര്‍ അപേക്ഷ ഫയല്‍ ചെയ്തിട്ടുണ്ട്. അതേ സമയം ആന്‍ഡ്രുവിനെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെടുന്ന ഓണ്‍ലൈന്‍ ഹര്‍ജിയില്‍ 1,43,500-ല്‍ അധികം പേര്‍ ഇതിനോടകം ഒപ്പുരേഖപ്പെടുത്തിയിട്ടുണ്ട്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2017-01-03-08:28:14.jpg
Keywords: Turkey,Denies, Appeal,for,American,Pastor
Category: 1
Sub Category:
Heading: തുര്‍ക്കിയില്‍ വ്യാജ ആരോപണം ഉന്നയിച്ച് സുവിശേഷ പ്രവര്‍ത്തകനെ ജയിലില്‍ അടച്ചു
Content: അങ്കാര: അമേരിക്കന്‍ പൗരനായ സുവിശേഷപ്രഘോഷകനെ വ്യാജ തീവ്രവാദ ബന്ധം ആരോപിച്ച് തുര്‍ക്കി സര്‍ക്കാര്‍ ജയിലില്‍ അടച്ചു. വടക്കന്‍ കാലിഫോര്‍ണിയന്‍ സ്വദേശിയായ ആന്‍ഡ്രൂ ബ്രണ്‍സണ്‍ എന്ന സുവിശേഷപ്രവര്‍ത്തകനെയാണ് തുര്‍ക്കി ഗവണ്‍മെന്‍റ് ജയിലില്‍ അടച്ചിരിക്കുന്നത്. മോചനത്തിനായി അദ്ദേഹം സമര്‍പ്പിച്ച അപേക്ഷ കോടതി തള്ളുകയും ചെയ്തതോടെ ആന്‍ഡ്രൂ ബ്രണ്‍സണിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. അമേരിക്കന്‍ സെന്റര്‍ ഫോര്‍ ലോ ആന്റ് ജസ്റ്റീസ് എന്ന സംഘടന വഴിയാണ് മോചനത്തിനായുള്ള അപേക്ഷ കോടതിയില്‍ ഫയല്‍ ചെയ്തത്. ഇക്കഴിഞ്ഞ ഡിസംബര്‍ ഒന്‍പതാം തീയതിയാണ് ആന്‍ഡ്രൂ ബ്രണ്‍സണേയും, അദ്ദേഹത്തിന്റെ ഭാര്യ നൊറീനിയേയും തുര്‍ക്കി സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത്. ഇരുപത് വര്‍ഷമായി തുര്‍ക്കിയില്‍ താമസിച്ച് സുവിശേഷ പ്രവര്‍ത്തനം നടത്തുന്നവരാണ് ഇരുവരും. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ തങ്ങളുടെ വീസാ പുതുക്കുന്നതിനായി ഇവര്‍ ഓഫീസുകളില്‍ കയറിയിറങ്ങുന്നുണ്ടായിരുന്നു. എന്നാല്‍ ഒരു കാരണവുമില്ലാതെ ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് അമേരിക്കന്‍ സെന്റര്‍ ഫോര്‍ ലോ ആന്റ് ജസ്റ്റീസ് അധികൃതര്‍ പറയുന്നു. 13 ദിവസങ്ങള്‍ക്ക് ശേഷം ആന്‍ഡ്രൂവിന്റെ ഭാര്യ നൊറീനയെ വിട്ടയച്ചു. ഒരു സായുധ തീവ്രവാദ സംഘടനയില്‍ അംഗത്വമുണ്ടെന്ന ആരോപണം ഉന്നയിച്ചാണ് ആന്‍ഡ്രൂ ബ്രണ്‍സണേയും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തത്. തുര്‍ക്കി സര്‍ക്കാര്‍ യാതൊരു തെളിവുമില്ലാതെ, തങ്ങള്‍ക്ക് ശത്രുതയുള്ളവരെ ഇത്തരം കേസുകളില്‍ കുടുക്കുന്നത് പതിവാണെന്ന് നിരീക്ഷകര്‍ പറയുന്നു. ആന്‍ഡ്രുവിനെതിരെ കോടതിയില്‍ ആരോപിച്ച കുറ്റത്തിന് ഒരു തെളിവും നല്‍കുവാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ മാത്രമാണ് ആന്‍ഡ്രുവിനെ കേസില്‍ കുടുക്കിയതെന്ന കാര്യം ഇതില്‍ നിന്നു തന്നെ വ്യക്തമാണെന്ന്‍ മനുഷ്യാവകാശ സംഘടനകള്‍ അഭിപ്രായപ്പെടുന്നു. അമേരിക്കന്‍ പൗരനായ ആന്‍ഡ്രൂവിന്റെ മോചന കാര്യത്തില്‍ നയതന്ത്ര ഇടപെടലുകള്‍ നടത്തുവാനുള്ള നീക്കങ്ങളാണ് അമേരിക്കന്‍ സെന്റര്‍ ഫോര്‍ ലോ ആന്റ് ജസ്റ്റിസിന്റെ പ്രവര്‍ത്തകര്‍ ഇപ്പോള്‍ നടത്തുന്നത്. ആന്‍ഡ്രൂവിന്റെ മോചനം അവശ്യപ്പെട്ടുള്ള ഹര്‍ജി കീഴ്കോടതി തള്ളിയ സാഹചര്യത്തില്‍, മേല്‍കോടതിയില്‍ അവര്‍ അപേക്ഷ ഫയല്‍ ചെയ്തിട്ടുണ്ട്. അതേ സമയം ആന്‍ഡ്രുവിനെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെടുന്ന ഓണ്‍ലൈന്‍ ഹര്‍ജിയില്‍ 1,43,500-ല്‍ അധികം പേര്‍ ഇതിനോടകം ഒപ്പുരേഖപ്പെടുത്തിയിട്ടുണ്ട്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2017-01-03-08:28:14.jpg
Keywords: Turkey,Denies, Appeal,for,American,Pastor