Contents
Displaying 7441-7450 of 25131 results.
Content:
7754
Category: 1
Sub Category:
Heading: ഉത്തര കൊറിയ തടവിലാക്കിയ മൂന്ന് ക്രൈസ്തവരെ മോചിപ്പിച്ചു
Content: വാഷിംഗ്ടണ്‍: ഉത്തരകൊറിയ തടവിലാക്കിയ മൂന്ന് അമേരിക്കന്‍ ക്രൈസ്തവരെ മോചിപ്പിച്ചു. കിം ഡോങ്ങ് - ചുൽ, കിം സാങ്ങ് ഡക്, കിം ഹാക്ക് സോങ്ങ് എന്നീ ക്രൈസ്തവരുടെ മോചനക്കാര്യം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് സ്ഥിരീകരിച്ചത്. മൂന്നുപേരും പോംപിയോയ്‌ക്കൊപ്പം അമേരിക്കയിലേക്കു യാത്രതിരിച്ചെന്നും താന്‍ നേരിട്ടു സ്വീകരിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ട്രംപ്- കിം ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ക്കായിട്ടാണ് പോംപിയോ വീണ്ടും രഹസ്യമായി ഉത്തരകൊറിയ സന്ദര്‍ശിച്ചത്. 2011 ഏപ്രിൽ മാസത്തില്‍ അമേരിക്കയിലേക്ക് യാത്ര തിരിക്കാനിരിക്കെയാണ് ടോണി കിം (കിം സാങ്ങ് ഡക് ) അറസ്റ്റിലാകുന്നത്. പ്യോംങ്യാംഗ് യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായി സേവനം ചെയ്ത് വരികയായിരുന്നു അദ്ദേഹം. ഒരു മാസത്തിന് ശേഷം യൂണിവേഴ്സിറ്റിയിലെ മറ്റൊരു ക്രൈസ്തവ പ്രൊഫസറായ കിം ഹാക്ക് സോങ്ങും അറസ്റ്റിലായി. അമേരിക്കന്‍ ചാരന്മാർ എന്ന സംശയത്തിലാണ് ഇരുവരേയും കസ്റ്റഡിയിൽ എടുത്തത്. കൊറിയൻ- അമേരിക്കൻ മിഷ്ണറിയായിരുന്ന കിം ഡോങ്ങ് ചുലിനെ 2015-ൽ ആണ് തടവിലാക്കിയത്. മതസ്വാതന്ത്ര്യത്തിന് കടുത്ത വിലക്കുള്ള ഉത്തരകൊറിയയില്‍ നിരവധി ക്രൈസ്തവരാണ് തടവറയില്‍ കഴിയുന്നത്. ഈ സാഹചര്യത്തില്‍ നടന്ന മോചനം ക്രൈസ്തവ സമൂഹത്തിന് പുതുപ്രതീക്ഷ നല്‍കിയിരിക്കുകയാണ്.
Image: /content_image/News/News-2018-05-10-06:17:36.jpg
Keywords: കൊറിയ
Category: 1
Sub Category:
Heading: ഉത്തര കൊറിയ തടവിലാക്കിയ മൂന്ന് ക്രൈസ്തവരെ മോചിപ്പിച്ചു
Content: വാഷിംഗ്ടണ്‍: ഉത്തരകൊറിയ തടവിലാക്കിയ മൂന്ന് അമേരിക്കന്‍ ക്രൈസ്തവരെ മോചിപ്പിച്ചു. കിം ഡോങ്ങ് - ചുൽ, കിം സാങ്ങ് ഡക്, കിം ഹാക്ക് സോങ്ങ് എന്നീ ക്രൈസ്തവരുടെ മോചനക്കാര്യം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് സ്ഥിരീകരിച്ചത്. മൂന്നുപേരും പോംപിയോയ്‌ക്കൊപ്പം അമേരിക്കയിലേക്കു യാത്രതിരിച്ചെന്നും താന്‍ നേരിട്ടു സ്വീകരിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ട്രംപ്- കിം ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ക്കായിട്ടാണ് പോംപിയോ വീണ്ടും രഹസ്യമായി ഉത്തരകൊറിയ സന്ദര്‍ശിച്ചത്. 2011 ഏപ്രിൽ മാസത്തില്‍ അമേരിക്കയിലേക്ക് യാത്ര തിരിക്കാനിരിക്കെയാണ് ടോണി കിം (കിം സാങ്ങ് ഡക് ) അറസ്റ്റിലാകുന്നത്. പ്യോംങ്യാംഗ് യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായി സേവനം ചെയ്ത് വരികയായിരുന്നു അദ്ദേഹം. ഒരു മാസത്തിന് ശേഷം യൂണിവേഴ്സിറ്റിയിലെ മറ്റൊരു ക്രൈസ്തവ പ്രൊഫസറായ കിം ഹാക്ക് സോങ്ങും അറസ്റ്റിലായി. അമേരിക്കന്‍ ചാരന്മാർ എന്ന സംശയത്തിലാണ് ഇരുവരേയും കസ്റ്റഡിയിൽ എടുത്തത്. കൊറിയൻ- അമേരിക്കൻ മിഷ്ണറിയായിരുന്ന കിം ഡോങ്ങ് ചുലിനെ 2015-ൽ ആണ് തടവിലാക്കിയത്. മതസ്വാതന്ത്ര്യത്തിന് കടുത്ത വിലക്കുള്ള ഉത്തരകൊറിയയില്‍ നിരവധി ക്രൈസ്തവരാണ് തടവറയില്‍ കഴിയുന്നത്. ഈ സാഹചര്യത്തില്‍ നടന്ന മോചനം ക്രൈസ്തവ സമൂഹത്തിന് പുതുപ്രതീക്ഷ നല്‍കിയിരിക്കുകയാണ്.
Image: /content_image/News/News-2018-05-10-06:17:36.jpg
Keywords: കൊറിയ
Content:
7755
Category: 9
Sub Category:
Heading: ബെഥേലിൽ പുത്തനുണർവ്; പരീക്ഷാ ഒരുക്കത്തിന് ഫാ.സേവ്യർ ഖാൻ വട്ടായിലിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി പ്രത്യേക പ്രാർത്ഥനയും പഠനോപകരണങ്ങളുടെ വെഞ്ചരിപ്പും
Content: ബർമിങ്ഹാം: ഏറെ നാളുകൾക്കുശേഷം സെഹിയോൻ യുകെ യുടെ സ്ഥിരം വേദിയായ ബഥേൽ സെന്ററിൽ വട്ടായിലച്ചൻ ശുശ്രൂഷ നയിക്കുമ്പോൾ കുട്ടികൾക്കും ടീനേജുകാർക്കുമായി പന്തക്കുസ്താനുഭവത്തെ മുൻനിർത്തി പൂർണമായും പരിശുദ്ധാത്മാവിൽ നിറയപ്പെടുന്ന ശുശ്രൂഷകളുമായി സെഹിയോൻ ടീം ഒരുങ്ങുകയാണ് . പരീക്ഷയ്ക്കൊരുങ്ങുന്ന കുട്ടികൾക്കായി ഫാ.വട്ടായിലിന്റെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥനയും അവർ കൊണ്ടുവരുന്ന പുസ്തകങ്ങൾ , ബുക്കുകൾ , പേന തുടങ്ങിയ പഠനോപകരണങ്ങളുടെ വെഞ്ചിരിപ്പും നടത്തും. പരിശുദ്ധ ദൈവമാതാവിനോടുള്ള ഭയഭക്തി ബഹുമാനത്തോടൊപ്പം പ്രത്യേക വണക്കവും ഒരുമിക്കുന്ന മെയ് മാസത്തിൽ ആയിരങ്ങൾക്ക് യേശുവിൽ പുതുജീവനേകുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനായി കാലഘട്ടത്തിന്റെ ജീവിക്കുന്ന ദൈവികോപകരണമായ സെഹിയോൻ,അഭിഷേകാഗ്നി മിനിസ്ട്രിയുടെ ഡയറക്ടറും പ്രശസ്ത വചന പ്രഘോഷകനുമായ റവ. ഫാ.സേവ്യർ ഖാൻ വട്ടായിൽ എത്തിച്ചേരുമ്പോൾ അനുഗ്രഹ സാന്നിധ്യമായി യുകെ യുടെ ആത്മീയ ഇടയൻ മാർ ജോസഫ് സ്രാമ്പിക്കലും എത്തും. യുകെ മലയാളികളുടെ പ്രിയങ്കരനായ ഫാ.സെബാസ്റ്യൻ അരീക്കാട്ടും കൺവെൻഷനിൽ പങ്കെടുക്കും. മാഞ്ചസ്റ്ററിൽ നടന്ന എബ്‌ളൈസ്‍ 2018 ന്റെ ആത്മവീര്യത്തിൽ വർദ്ധിത കൃപയോടെ യേശുവിൽ ഉണരാൻ പുതിയ ശുശ്രൂഷകളുമായി യുവതീയുവാക്കളും രണ്ടാം ശനിയാഴ്ച്ച കൺവെൻഷനായി തയ്യാറെടുക്കുകയാണ്. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും മെയ് 12 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്സ് : }# ബഥേൽ കൺവെൻഷൻ സെന്റർ <br> കെൽവിൻ വേ <br> വെസ്റ്റ് ബ്രോംവിച്ച് <br> ബർമിംങ്ഹാം .( Near J1 of the M5) <br> B70 7JW. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി 07878149670 <br> അനീഷ്.07760254700 <br> ബിജുമോൻ മാത്യു.07515 368239 ** Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്, ടോമി ചെമ്പോട്ടിക്കൽ 07737935424. <br> ബിജു ഏബ്രഹാം 07859 890267
Image: /content_image/Events/Events-2018-05-10-07:23:09.jpg
Keywords: സെഹിയോൻ
Category: 9
Sub Category:
Heading: ബെഥേലിൽ പുത്തനുണർവ്; പരീക്ഷാ ഒരുക്കത്തിന് ഫാ.സേവ്യർ ഖാൻ വട്ടായിലിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി പ്രത്യേക പ്രാർത്ഥനയും പഠനോപകരണങ്ങളുടെ വെഞ്ചരിപ്പും
Content: ബർമിങ്ഹാം: ഏറെ നാളുകൾക്കുശേഷം സെഹിയോൻ യുകെ യുടെ സ്ഥിരം വേദിയായ ബഥേൽ സെന്ററിൽ വട്ടായിലച്ചൻ ശുശ്രൂഷ നയിക്കുമ്പോൾ കുട്ടികൾക്കും ടീനേജുകാർക്കുമായി പന്തക്കുസ്താനുഭവത്തെ മുൻനിർത്തി പൂർണമായും പരിശുദ്ധാത്മാവിൽ നിറയപ്പെടുന്ന ശുശ്രൂഷകളുമായി സെഹിയോൻ ടീം ഒരുങ്ങുകയാണ് . പരീക്ഷയ്ക്കൊരുങ്ങുന്ന കുട്ടികൾക്കായി ഫാ.വട്ടായിലിന്റെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥനയും അവർ കൊണ്ടുവരുന്ന പുസ്തകങ്ങൾ , ബുക്കുകൾ , പേന തുടങ്ങിയ പഠനോപകരണങ്ങളുടെ വെഞ്ചിരിപ്പും നടത്തും. പരിശുദ്ധ ദൈവമാതാവിനോടുള്ള ഭയഭക്തി ബഹുമാനത്തോടൊപ്പം പ്രത്യേക വണക്കവും ഒരുമിക്കുന്ന മെയ് മാസത്തിൽ ആയിരങ്ങൾക്ക് യേശുവിൽ പുതുജീവനേകുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനായി കാലഘട്ടത്തിന്റെ ജീവിക്കുന്ന ദൈവികോപകരണമായ സെഹിയോൻ,അഭിഷേകാഗ്നി മിനിസ്ട്രിയുടെ ഡയറക്ടറും പ്രശസ്ത വചന പ്രഘോഷകനുമായ റവ. ഫാ.സേവ്യർ ഖാൻ വട്ടായിൽ എത്തിച്ചേരുമ്പോൾ അനുഗ്രഹ സാന്നിധ്യമായി യുകെ യുടെ ആത്മീയ ഇടയൻ മാർ ജോസഫ് സ്രാമ്പിക്കലും എത്തും. യുകെ മലയാളികളുടെ പ്രിയങ്കരനായ ഫാ.സെബാസ്റ്യൻ അരീക്കാട്ടും കൺവെൻഷനിൽ പങ്കെടുക്കും. മാഞ്ചസ്റ്ററിൽ നടന്ന എബ്‌ളൈസ്‍ 2018 ന്റെ ആത്മവീര്യത്തിൽ വർദ്ധിത കൃപയോടെ യേശുവിൽ ഉണരാൻ പുതിയ ശുശ്രൂഷകളുമായി യുവതീയുവാക്കളും രണ്ടാം ശനിയാഴ്ച്ച കൺവെൻഷനായി തയ്യാറെടുക്കുകയാണ്. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും മെയ് 12 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്സ് : }# ബഥേൽ കൺവെൻഷൻ സെന്റർ <br> കെൽവിൻ വേ <br> വെസ്റ്റ് ബ്രോംവിച്ച് <br> ബർമിംങ്ഹാം .( Near J1 of the M5) <br> B70 7JW. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി 07878149670 <br> അനീഷ്.07760254700 <br> ബിജുമോൻ മാത്യു.07515 368239 ** Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്, ടോമി ചെമ്പോട്ടിക്കൽ 07737935424. <br> ബിജു ഏബ്രഹാം 07859 890267
Image: /content_image/Events/Events-2018-05-10-07:23:09.jpg
Keywords: സെഹിയോൻ
Content:
7756
Category: 1
Sub Category:
Heading: ‘അങ്ങയുടെ രാജ്യം വരേണമേ’; പ്രാര്‍ത്ഥനയിലൂടെ ഒന്നിക്കുവാന്‍ 85 രാജ്യങ്ങളിലെ ക്രൈസ്തവര്‍
Content: ലണ്ടന്‍: ലോകമെങ്ങുമുള്ള എണ്‍പത്തിഅഞ്ചിലധികം രാഷ്ട്രങ്ങളിലെ വിവിധ സഭകളില്‍ നിന്നുമുള്ള ദശലക്ഷകണക്കിന് ക്രൈസ്തവര്‍ പ്രാര്‍ത്ഥനയിലൂടെ ഒന്നിക്കുന്നു. ഇന്ന് ക്രിസ്തുവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ മുതല്‍ പെന്തക്കോസ്തു തിരുനാള്‍ വരെയുള്ള കാലയളവിലാണ് മഹാ പ്രാര്‍ത്ഥനാ യത്നം നടക്കുക. 'കൂടുതല്‍ ആളുകളെ യേശുവിലേക്ക് കൂട്ടിക്കൊണ്ട് വരിക' എന്ന നിയോഗം മുന്‍ നിര്‍ത്തിക്കൊണ്ട് തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ‘ദൈ കിംഗ്ഡം കംസ്’ എന്ന പ്രാര്‍ത്ഥനാ യജ്ഞം സംഘടിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിലെ ക്രൈസ്തവ സഭകള്‍ സംയുക്തമായാണ് പ്രാര്‍ത്ഥന നടത്തുക. യുകെയില്‍ മാത്രം ആയിരകണക്കിന് ദേവാലയങ്ങള്‍ പ്രാര്‍ത്ഥനാ യജ്ഞം, പ്രാര്‍ത്ഥനാ ജാഥ ഉള്‍പ്പെടെ 11 ദിവസത്തെ വിവിധ പ്രാര്‍ത്ഥനാ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് 'ഇന്‍ഡിപെന്‍ഡന്‍റ് കാത്തലിക് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. ദക്ഷിണാഫ്രിക്ക, മലേഷ്യ, പാക്കിസ്ഥാന്‍ എന്നീ രാഷ്ട്രങ്ങളിലും ‘ദൈ കിംഗ്ഡം കംസ്’ പ്രാദേശികമായ ശൈലിയില്‍ സംഘടിപ്പിക്കുന്നുണ്ട്. മലേഷ്യയിലെയും, പാക്കിസ്ഥാനിലേയും ദേവാലയങ്ങളില്‍ വിതരണം ചെയ്യുന്നതിന് ഉര്‍ദു ഭാഷയില്‍ രണ്ടായിരത്തോളം ലഘുഗ്രന്ഥങ്ങളാണ് ഇതിനോടകം അച്ചടിച്ചിരിക്കുന്നത്. പ്രാര്‍ത്ഥനകള്‍ക്ക് പുറമേ ബൈബിള്‍ വായന മാരത്തോണ്‍ പോലെയുള്ള പരിപാടികളും പലസ്ഥലങ്ങളിലും സംഘടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന്‍ വ്യത്യസ്തമായി ഈ വര്‍ഷത്തെ ‘ദൈ കിംഗ്ഡം കംസ്’ പ്രാര്‍ത്ഥനാ പരിപാടിയില്‍ ചില പുതുമകളുണ്ടെന്നതും ശ്രദ്ധേയമാണ്. ഹവായ്, ഉത്തര ഫിജി, ഫിന്‍ലന്‍ഡ് തുടങ്ങിയ രാഷ്ട്രങ്ങള്‍ ഈ വര്‍ഷം പുതുതായി പങ്കെടുക്കുന്ന രാജ്യങ്ങളാണ്.11 ദിവസത്തെ വിശ്വാസ സംബന്ധമായ കാര്യങ്ങള്‍ ലഭിക്കുന്നതിനായി പുതിയ ‘ആപ്’ ഇത്തവണ ലഭ്യമാക്കിയിട്ടുണ്ട്. വീഡിയോ വിചിന്തനം, പോഡ്കാസ്റ്റ്സ്, നൊവേന, ഓര്‍മ്മപ്പെടുത്തലുകള്‍, വ്യക്തിപരമായ പ്രാര്‍ത്ഥനക്ക് വേണ്ടിയുള്ള അലാം തുടങ്ങിയ സൗകര്യങ്ങൾ ആപ്പില്‍ ലഭ്യമാണ്. പ്രാര്‍ത്ഥനാചരണത്തിന്റെ ഭാഗമായി കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ്, ആംഗ്ലിക്കന്‍ ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി തുടങ്ങി വിവിധ സഭാദ്ധ്യക്ഷന്‍മാരുടെ പ്രഭാഷണങ്ങള്‍ സോഷ്യല്‍ മീഡിയായിലൂടെയും മറ്റും പങ്കുവെക്കപ്പെടും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‍ ദശലക്ഷകണക്കിന് ക്രൈസ്തവര്‍ ഉയര്‍ത്തുന്ന പ്രാര്‍ത്ഥനകളോടൊപ്പം ലോക സുവിശേഷവത്ക്കരണത്തിന് നമ്മുക്കും തീക്ഷ്ണമായി പ്രാര്‍ത്ഥിക്കാം.
Image: /content_image/News/News-2018-05-10-08:36:04.jpg
Keywords: ക്രൈസ്തവ
Category: 1
Sub Category:
Heading: ‘അങ്ങയുടെ രാജ്യം വരേണമേ’; പ്രാര്‍ത്ഥനയിലൂടെ ഒന്നിക്കുവാന്‍ 85 രാജ്യങ്ങളിലെ ക്രൈസ്തവര്‍
Content: ലണ്ടന്‍: ലോകമെങ്ങുമുള്ള എണ്‍പത്തിഅഞ്ചിലധികം രാഷ്ട്രങ്ങളിലെ വിവിധ സഭകളില്‍ നിന്നുമുള്ള ദശലക്ഷകണക്കിന് ക്രൈസ്തവര്‍ പ്രാര്‍ത്ഥനയിലൂടെ ഒന്നിക്കുന്നു. ഇന്ന് ക്രിസ്തുവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ മുതല്‍ പെന്തക്കോസ്തു തിരുനാള്‍ വരെയുള്ള കാലയളവിലാണ് മഹാ പ്രാര്‍ത്ഥനാ യത്നം നടക്കുക. 'കൂടുതല്‍ ആളുകളെ യേശുവിലേക്ക് കൂട്ടിക്കൊണ്ട് വരിക' എന്ന നിയോഗം മുന്‍ നിര്‍ത്തിക്കൊണ്ട് തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ‘ദൈ കിംഗ്ഡം കംസ്’ എന്ന പ്രാര്‍ത്ഥനാ യജ്ഞം സംഘടിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിലെ ക്രൈസ്തവ സഭകള്‍ സംയുക്തമായാണ് പ്രാര്‍ത്ഥന നടത്തുക. യുകെയില്‍ മാത്രം ആയിരകണക്കിന് ദേവാലയങ്ങള്‍ പ്രാര്‍ത്ഥനാ യജ്ഞം, പ്രാര്‍ത്ഥനാ ജാഥ ഉള്‍പ്പെടെ 11 ദിവസത്തെ വിവിധ പ്രാര്‍ത്ഥനാ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് 'ഇന്‍ഡിപെന്‍ഡന്‍റ് കാത്തലിക് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. ദക്ഷിണാഫ്രിക്ക, മലേഷ്യ, പാക്കിസ്ഥാന്‍ എന്നീ രാഷ്ട്രങ്ങളിലും ‘ദൈ കിംഗ്ഡം കംസ്’ പ്രാദേശികമായ ശൈലിയില്‍ സംഘടിപ്പിക്കുന്നുണ്ട്. മലേഷ്യയിലെയും, പാക്കിസ്ഥാനിലേയും ദേവാലയങ്ങളില്‍ വിതരണം ചെയ്യുന്നതിന് ഉര്‍ദു ഭാഷയില്‍ രണ്ടായിരത്തോളം ലഘുഗ്രന്ഥങ്ങളാണ് ഇതിനോടകം അച്ചടിച്ചിരിക്കുന്നത്. പ്രാര്‍ത്ഥനകള്‍ക്ക് പുറമേ ബൈബിള്‍ വായന മാരത്തോണ്‍ പോലെയുള്ള പരിപാടികളും പലസ്ഥലങ്ങളിലും സംഘടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന്‍ വ്യത്യസ്തമായി ഈ വര്‍ഷത്തെ ‘ദൈ കിംഗ്ഡം കംസ്’ പ്രാര്‍ത്ഥനാ പരിപാടിയില്‍ ചില പുതുമകളുണ്ടെന്നതും ശ്രദ്ധേയമാണ്. ഹവായ്, ഉത്തര ഫിജി, ഫിന്‍ലന്‍ഡ് തുടങ്ങിയ രാഷ്ട്രങ്ങള്‍ ഈ വര്‍ഷം പുതുതായി പങ്കെടുക്കുന്ന രാജ്യങ്ങളാണ്.11 ദിവസത്തെ വിശ്വാസ സംബന്ധമായ കാര്യങ്ങള്‍ ലഭിക്കുന്നതിനായി പുതിയ ‘ആപ്’ ഇത്തവണ ലഭ്യമാക്കിയിട്ടുണ്ട്. വീഡിയോ വിചിന്തനം, പോഡ്കാസ്റ്റ്സ്, നൊവേന, ഓര്‍മ്മപ്പെടുത്തലുകള്‍, വ്യക്തിപരമായ പ്രാര്‍ത്ഥനക്ക് വേണ്ടിയുള്ള അലാം തുടങ്ങിയ സൗകര്യങ്ങൾ ആപ്പില്‍ ലഭ്യമാണ്. പ്രാര്‍ത്ഥനാചരണത്തിന്റെ ഭാഗമായി കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ്, ആംഗ്ലിക്കന്‍ ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി തുടങ്ങി വിവിധ സഭാദ്ധ്യക്ഷന്‍മാരുടെ പ്രഭാഷണങ്ങള്‍ സോഷ്യല്‍ മീഡിയായിലൂടെയും മറ്റും പങ്കുവെക്കപ്പെടും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‍ ദശലക്ഷകണക്കിന് ക്രൈസ്തവര്‍ ഉയര്‍ത്തുന്ന പ്രാര്‍ത്ഥനകളോടൊപ്പം ലോക സുവിശേഷവത്ക്കരണത്തിന് നമ്മുക്കും തീക്ഷ്ണമായി പ്രാര്‍ത്ഥിക്കാം.
Image: /content_image/News/News-2018-05-10-08:36:04.jpg
Keywords: ക്രൈസ്തവ
Content:
7757
Category: 1
Sub Category:
Heading: സുവിശേഷവത്ക്കരണത്തിന്റെ പേരിൽ പ്രചരിക്കുന്ന കത്ത് വ്യാജം: ദേശീയ കത്തോലിക്ക മെത്രാൻ സമിതി
Content: ന്യൂഡൽഹി: കർണ്ണാടകയിലെ ലിങ്കായത്ത് സമൂഹത്തെ സുവിശേഷവത്കരിക്കുമെന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് ദേശീയ കത്തോലിക്ക മെത്രാൻ സമിതി. ലിങ്കായത്ത് സമൂഹവുമായി കൂടിച്ചേർന്ന് സമുദായ അംഗങ്ങളെ സുവിശേഷവത്കരിക്കണമെന്നാണ് സിബിസിഐയുടെ പേരില്‍ പ്രചരിക്കുന്ന കത്തിൽ സൂചിപ്പിക്കുന്നത്. മെയ് 12ന് കർണ്ണാടകയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വ്യാജ പ്രചരണത്തിലൂടെമുതലെടുപ്പ് നടത്തുവാന്‍ ചിലര്‍ ശ്രമം നടത്തുന്ന സാഹചര്യത്തിലാണ് ഔദ്യോഗിക പ്രസ്താവന സിബിസിഐ ഇന്നലെ പുറപ്പെടുവിച്ചത്. മെത്രാൻ സമിതി സെക്രട്ടറിയായ ബിഷപ്പ് തിയോഡോർ മസ്കാരൻഹാന്‍സാണ് കത്ത് വ്യാജമാണെന്ന് വിശദീകരണം നല്കിയത്. ദേശീയ മെത്രാൻ സമിതി അദ്ധ്യക്ഷനായ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, ബാംഗ്ലൂർ ആർച്ച് ബിഷപ്പ് ബർണാർഡ് മോറിസ് എന്നിവര്‍ തയാറാക്കിയതെന്ന വ്യാജേനെയാണ് കത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. മെത്രാൻ സമിതി അദ്ധ്യക്ഷനായ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിനെ സെക്രട്ടറിയായി രേഖപ്പെടുത്തിയിരിക്കുന്നതും വരികളിലെ തെറ്റുകളും ഒപ്പില്ലാത്തതും കത്ത് വ്യാജമാണെന്നതിന് തെളിവാണ്. ലിങ്കായത്ത് മതവിശ്വാസികൾക്ക് പ്രത്യേക പദവി ലഭിക്കുക വഴി അവരെ സുവിശേഷവത്കരിച്ച് ക്രൈസ്തവ സഭ കൂടുതൽ ശക്തി പ്രാപിക്കുമെന്ന് വ്യാജ കത്തിൽ ചൂണ്ടി കാണിക്കുന്നു. ഇതു സംബന്ധിച്ച് വത്തിക്കാൻ കർണ്ണാടക അധികാരികളുമായി ചർച്ച നടത്തിയെന്ന പ്രസ്താവനയും തെറ്റാണെന്ന് മെത്രാൻ സമിതി ചൂണ്ടി കാണിച്ചു. സംസ്ഥാനത്തെ പതിനേഴ് ശതമാനത്തോളം വരുന്ന ലിങ്കായത്തിനെ പ്രീതിപ്പെടുത്തി `കർണ്ണാടക അസ്സംബ്ലി തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പു വരുത്തുകയാണ് വ്യാജ കത്തിന് പിന്നിലുള്ളവരുടെ ശ്രമമെന്നു വിലയിരുത്തപ്പെടുന്നു. സഭയ്ക്കെതിരെ നീക്കം നടത്തുന്നവർ തുടർന്നും ആവർത്തിക്കാതിരിക്കാൻ നിയമ നടപടിയെടുക്കാനാണ് മെത്രാൻ സമിതിയുടെ തീരുമാനം.
Image: /content_image/News/News-2018-05-10-11:25:22.jpg
Keywords: സിബിസിഐ
Category: 1
Sub Category:
Heading: സുവിശേഷവത്ക്കരണത്തിന്റെ പേരിൽ പ്രചരിക്കുന്ന കത്ത് വ്യാജം: ദേശീയ കത്തോലിക്ക മെത്രാൻ സമിതി
Content: ന്യൂഡൽഹി: കർണ്ണാടകയിലെ ലിങ്കായത്ത് സമൂഹത്തെ സുവിശേഷവത്കരിക്കുമെന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് ദേശീയ കത്തോലിക്ക മെത്രാൻ സമിതി. ലിങ്കായത്ത് സമൂഹവുമായി കൂടിച്ചേർന്ന് സമുദായ അംഗങ്ങളെ സുവിശേഷവത്കരിക്കണമെന്നാണ് സിബിസിഐയുടെ പേരില്‍ പ്രചരിക്കുന്ന കത്തിൽ സൂചിപ്പിക്കുന്നത്. മെയ് 12ന് കർണ്ണാടകയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വ്യാജ പ്രചരണത്തിലൂടെമുതലെടുപ്പ് നടത്തുവാന്‍ ചിലര്‍ ശ്രമം നടത്തുന്ന സാഹചര്യത്തിലാണ് ഔദ്യോഗിക പ്രസ്താവന സിബിസിഐ ഇന്നലെ പുറപ്പെടുവിച്ചത്. മെത്രാൻ സമിതി സെക്രട്ടറിയായ ബിഷപ്പ് തിയോഡോർ മസ്കാരൻഹാന്‍സാണ് കത്ത് വ്യാജമാണെന്ന് വിശദീകരണം നല്കിയത്. ദേശീയ മെത്രാൻ സമിതി അദ്ധ്യക്ഷനായ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, ബാംഗ്ലൂർ ആർച്ച് ബിഷപ്പ് ബർണാർഡ് മോറിസ് എന്നിവര്‍ തയാറാക്കിയതെന്ന വ്യാജേനെയാണ് കത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. മെത്രാൻ സമിതി അദ്ധ്യക്ഷനായ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിനെ സെക്രട്ടറിയായി രേഖപ്പെടുത്തിയിരിക്കുന്നതും വരികളിലെ തെറ്റുകളും ഒപ്പില്ലാത്തതും കത്ത് വ്യാജമാണെന്നതിന് തെളിവാണ്. ലിങ്കായത്ത് മതവിശ്വാസികൾക്ക് പ്രത്യേക പദവി ലഭിക്കുക വഴി അവരെ സുവിശേഷവത്കരിച്ച് ക്രൈസ്തവ സഭ കൂടുതൽ ശക്തി പ്രാപിക്കുമെന്ന് വ്യാജ കത്തിൽ ചൂണ്ടി കാണിക്കുന്നു. ഇതു സംബന്ധിച്ച് വത്തിക്കാൻ കർണ്ണാടക അധികാരികളുമായി ചർച്ച നടത്തിയെന്ന പ്രസ്താവനയും തെറ്റാണെന്ന് മെത്രാൻ സമിതി ചൂണ്ടി കാണിച്ചു. സംസ്ഥാനത്തെ പതിനേഴ് ശതമാനത്തോളം വരുന്ന ലിങ്കായത്തിനെ പ്രീതിപ്പെടുത്തി `കർണ്ണാടക അസ്സംബ്ലി തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പു വരുത്തുകയാണ് വ്യാജ കത്തിന് പിന്നിലുള്ളവരുടെ ശ്രമമെന്നു വിലയിരുത്തപ്പെടുന്നു. സഭയ്ക്കെതിരെ നീക്കം നടത്തുന്നവർ തുടർന്നും ആവർത്തിക്കാതിരിക്കാൻ നിയമ നടപടിയെടുക്കാനാണ് മെത്രാൻ സമിതിയുടെ തീരുമാനം.
Image: /content_image/News/News-2018-05-10-11:25:22.jpg
Keywords: സിബിസിഐ
Content:
7758
Category: 1
Sub Category:
Heading: ഇറാനിലെ ക്രൈസ്തവ പീഡനം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്
Content: ടെഹ്റാന്‍: ആണവ കരാറില്‍ നിന്നും പിന്‍മാറുവാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം ഇറാനിലെ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ദുഃഖകരമാകുമെന്ന് മുന്നറിയിപ്പ്. ഇറാനിയന്‍ വചനപ്രഘോഷകനായ സാം യെഘ്നാസറാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 222 മിനിസ്ട്രികളെ നയിക്കുന്ന സാം, പുതിയ തീരുമാനം ഇറാനിലെ മതന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള മതപീഡനത്തിനു വഴിവെക്കുമെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. "കൂടുതല്‍ ആക്രമണങ്ങള്‍ക്കും, കൊലപാതകങ്ങള്‍ക്കും, രക്തച്ചൊരിച്ചിലിനും ഈ തീരുമാനം കാരണമായേക്കാം. ട്രംപിന്റെ ഈ തീരുമാനം ശരിയോ തെറ്റോ ആകട്ടെ, ഇറാനിയന്‍ സമൂഹത്തിന്റെ പ്രത്യേകിച്ച് ക്രിസ്ത്യാനികള്‍ക്ക് മേലുള്ള ഇതിന്റെ അനന്തരഫലം ഭയാനകരമായിരിക്കും". പുറപ്പാട് പുസ്തകത്തില്‍ ദൈവം ഫറവോയുടെ ഹൃദയം ദൈവം കഠിനമാക്കി എന്ന് പറഞ്ഞിരിക്കുന്നത് പോലെ ഇറാനിലെ നേതാക്കളുടെ ഹൃദയവും കഠിനമാക്കാന്‍ സാധ്യതയുണ്ടെന്നും പാസ്റ്റര്‍ യെഘ്നാസര്‍ പറഞ്ഞു. അതേസമയം മതന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുവാനും, ഇസ്ലാമിനെ പ്രചരിപ്പിക്കുവാനും വലിയ നടപടികളാണ് ഇറാന്‍ കൈക്കൊള്ളുന്നത്. ഇത്രയേറെ അടിച്ചമര്‍ത്തലുകള്‍ നേരിടുന്നുണ്ടെങ്കിലും ‘റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ഓപ്പറേഷന്‍ വേള്‍ഡിന്റെ’ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും വേഗത്തില്‍ ക്രൈസ്തവ വിശ്വാസം വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇറാന്‍. ഇറാനിലേയും, പാശ്ചാത്യ ലോകത്തേയും നേതാക്കള്‍ക്ക് ശരിയായ വഴി കാണിച്ചുകൊടുക്കുവാന്‍ യേശുവിനോട് തീക്ഷ്ണമായി പ്രാര്‍ത്ഥിക്കണമെന്നും സാം യെഘ്നാസര്‍ വിശ്വാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Image: /content_image/News/News-2018-05-10-12:30:43.jpg
Keywords: ഇറാന
Category: 1
Sub Category:
Heading: ഇറാനിലെ ക്രൈസ്തവ പീഡനം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്
Content: ടെഹ്റാന്‍: ആണവ കരാറില്‍ നിന്നും പിന്‍മാറുവാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം ഇറാനിലെ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ദുഃഖകരമാകുമെന്ന് മുന്നറിയിപ്പ്. ഇറാനിയന്‍ വചനപ്രഘോഷകനായ സാം യെഘ്നാസറാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 222 മിനിസ്ട്രികളെ നയിക്കുന്ന സാം, പുതിയ തീരുമാനം ഇറാനിലെ മതന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള മതപീഡനത്തിനു വഴിവെക്കുമെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. "കൂടുതല്‍ ആക്രമണങ്ങള്‍ക്കും, കൊലപാതകങ്ങള്‍ക്കും, രക്തച്ചൊരിച്ചിലിനും ഈ തീരുമാനം കാരണമായേക്കാം. ട്രംപിന്റെ ഈ തീരുമാനം ശരിയോ തെറ്റോ ആകട്ടെ, ഇറാനിയന്‍ സമൂഹത്തിന്റെ പ്രത്യേകിച്ച് ക്രിസ്ത്യാനികള്‍ക്ക് മേലുള്ള ഇതിന്റെ അനന്തരഫലം ഭയാനകരമായിരിക്കും". പുറപ്പാട് പുസ്തകത്തില്‍ ദൈവം ഫറവോയുടെ ഹൃദയം ദൈവം കഠിനമാക്കി എന്ന് പറഞ്ഞിരിക്കുന്നത് പോലെ ഇറാനിലെ നേതാക്കളുടെ ഹൃദയവും കഠിനമാക്കാന്‍ സാധ്യതയുണ്ടെന്നും പാസ്റ്റര്‍ യെഘ്നാസര്‍ പറഞ്ഞു. അതേസമയം മതന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുവാനും, ഇസ്ലാമിനെ പ്രചരിപ്പിക്കുവാനും വലിയ നടപടികളാണ് ഇറാന്‍ കൈക്കൊള്ളുന്നത്. ഇത്രയേറെ അടിച്ചമര്‍ത്തലുകള്‍ നേരിടുന്നുണ്ടെങ്കിലും ‘റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ഓപ്പറേഷന്‍ വേള്‍ഡിന്റെ’ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും വേഗത്തില്‍ ക്രൈസ്തവ വിശ്വാസം വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇറാന്‍. ഇറാനിലേയും, പാശ്ചാത്യ ലോകത്തേയും നേതാക്കള്‍ക്ക് ശരിയായ വഴി കാണിച്ചുകൊടുക്കുവാന്‍ യേശുവിനോട് തീക്ഷ്ണമായി പ്രാര്‍ത്ഥിക്കണമെന്നും സാം യെഘ്നാസര്‍ വിശ്വാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Image: /content_image/News/News-2018-05-10-12:30:43.jpg
Keywords: ഇറാന
Content:
7759
Category: 18
Sub Category:
Heading: കാഞ്ഞിരപ്പള്ളി രൂപതാദിനാഘോഷം നാളെ
Content: കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാദിനാഘോഷ പരിപാടികള്‍ കുട്ടിക്കാനം മരിയന്‍ കോളജില്‍ നാളെ നടക്കും. രാവിലെ 10ന് രജിസ്‌ട്രേഷന്‍. യാമപ്രാര്‍ത്ഥനയ്ക്കു സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ നേതൃത്വം നല്‍കും. വികാരി ജനറാള്‍ ഫാ.ജസ്റ്റിന്‍ പഴേപറമ്പില്‍ സ്വാഗതം ആശംസിക്കും. രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ സമ്മേളനം ഉദ്ഘാടനംചെയ്യും. തുടര്‍ന്ന് തലശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംബ്ലാനി 'ക്രൈസ്തവ സാക്ഷ്യവും ജീവിതവും' എന്ന വിഷയത്തെ അധികരിച്ചു മുഖ്യപ്രഭാഷണം നടത്തും. രൂപതയിലെ യുവജനങ്ങളുടെ പ്രതിനിധികളായി 300 പേര്‍ സമ്മേളനത്തില്‍ സംബന്ധിക്കും. ഇന്ററാക്ടീവ് സെഷനില്‍ മാര്‍ ജോസഫ് പാംബ്ലാനി യുവജനങ്ങളുമായി സംവദിക്കും. വികാരി ജനറാള്‍ ഫാ.കുര്യന്‍ താമരശേരി മോഡറേറ്ററാകും. 'സഭയുടെ പ്രതീക്ഷ യുവജനങ്ങള്‍' എന്ന ആപ്തവാക്യത്തെ ആസ്പദമാക്കി, യുവജന കണ്‍വന്‍ഷന്റെ ലോഗോ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ പ്രകാശനംചെയ്യും. ഉച്ചയ്ക്ക് 12.45നു നടക്കുന്ന സമാപന സമ്മേളനത്തില്‍ സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ സമാപന സന്ദേശം നല്‍കും. മാതൃവേദി രൂപത സെക്രട്ടറി ജിജി പുളിയംകുന്നേല്‍ കൃതജ്ഞത പറയും. രൂപത എസ്എംവൈഎം ഗായകസംഘത്തിന്റെ പാപ്പാഗാനത്തോടു കൂടിയാണ് സമ്മേളനം അവസാനിക്കുക.
Image: /content_image/India/India-2018-05-11-04:20:23.jpg
Keywords: അറയ്ക്കല്‍
Category: 18
Sub Category:
Heading: കാഞ്ഞിരപ്പള്ളി രൂപതാദിനാഘോഷം നാളെ
Content: കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാദിനാഘോഷ പരിപാടികള്‍ കുട്ടിക്കാനം മരിയന്‍ കോളജില്‍ നാളെ നടക്കും. രാവിലെ 10ന് രജിസ്‌ട്രേഷന്‍. യാമപ്രാര്‍ത്ഥനയ്ക്കു സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ നേതൃത്വം നല്‍കും. വികാരി ജനറാള്‍ ഫാ.ജസ്റ്റിന്‍ പഴേപറമ്പില്‍ സ്വാഗതം ആശംസിക്കും. രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ സമ്മേളനം ഉദ്ഘാടനംചെയ്യും. തുടര്‍ന്ന് തലശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംബ്ലാനി 'ക്രൈസ്തവ സാക്ഷ്യവും ജീവിതവും' എന്ന വിഷയത്തെ അധികരിച്ചു മുഖ്യപ്രഭാഷണം നടത്തും. രൂപതയിലെ യുവജനങ്ങളുടെ പ്രതിനിധികളായി 300 പേര്‍ സമ്മേളനത്തില്‍ സംബന്ധിക്കും. ഇന്ററാക്ടീവ് സെഷനില്‍ മാര്‍ ജോസഫ് പാംബ്ലാനി യുവജനങ്ങളുമായി സംവദിക്കും. വികാരി ജനറാള്‍ ഫാ.കുര്യന്‍ താമരശേരി മോഡറേറ്ററാകും. 'സഭയുടെ പ്രതീക്ഷ യുവജനങ്ങള്‍' എന്ന ആപ്തവാക്യത്തെ ആസ്പദമാക്കി, യുവജന കണ്‍വന്‍ഷന്റെ ലോഗോ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ പ്രകാശനംചെയ്യും. ഉച്ചയ്ക്ക് 12.45നു നടക്കുന്ന സമാപന സമ്മേളനത്തില്‍ സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ സമാപന സന്ദേശം നല്‍കും. മാതൃവേദി രൂപത സെക്രട്ടറി ജിജി പുളിയംകുന്നേല്‍ കൃതജ്ഞത പറയും. രൂപത എസ്എംവൈഎം ഗായകസംഘത്തിന്റെ പാപ്പാഗാനത്തോടു കൂടിയാണ് സമ്മേളനം അവസാനിക്കുക.
Image: /content_image/India/India-2018-05-11-04:20:23.jpg
Keywords: അറയ്ക്കല്‍
Content:
7760
Category: 18
Sub Category:
Heading: ദാനധര്‍മം ചെയ്യുന്നവന്‍ കര്‍ത്താവിനാണ് കടം കൊടുക്കുന്നത്: ഫാ. ഡാനിയേൽ പൂവണ്ണത്തില്‍
Content: തൊടുപുഴ: ദാനധര്‍മം ചെയ്യുന്നവന്‍ കര്‍ത്താവിനാണ് കടം കൊടുക്കുന്നതെന്നും അവിടുന്ന് അവന്റെ കടം വീട്ടി കഷ്ടതയുടെ കാലങ്ങളില്‍ പരിപാലിക്കുമെന്നും മൗണ്ട് കാര്‍മല്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡാനിയേൽ പൂവണ്ണത്തില്‍. തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോന പള്ളിയില്‍ നടന്നു വന്ന തൊടുപുഴ ബൈബിള്‍ കണ്‍വന്‍ഷന്റെ സമാപനദിനത്തില്‍ വചനപ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം. ദാനധര്‍മവും സ്‌നേഹവും ഉപവാസവും ഉണ്ടെങ്കില്‍ ദൈവരാജ്യം ലഭിക്കും.രഹസ്യമായി ദാനധര്‍മം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ ദണ്ഡവിമോചനത്തെ കുറിച്ചായിരുന്നു വചനപ്രഘോഷണം. കത്തോലിക്കസഭയുടെ പ്രബോധനങ്ങളില്‍ ഏറ്റവും ശക്തമായതു ദണ്ഡവിമോചനമാണ്. പാപത്തിന്റെ കെട്ടഴിക്കുന്നതിനും കുടുംബത്തിന്റെ വിശുദ്ധീകരണത്തിനും ദണ്ഡവിമോചനം ആവശ്യമാണ്. വിശുദ്ധിയുടെ നിക്ഷേപം സഭയിലുണ്ട്. സഭയിലെ വിശുദ്ധരുടെ പുണ്യനിക്ഷേപത്തില്‍ നിന്ന് സഭ എടുത്തുതരുന്നതാണ് ദണ്ഡവിമോചനം. കുന്പസാരിച്ചു കൃപ നേടിയശേഷം പ്രാര്‍ഥിക്കുക കെട്ടഴിയുന്നതു നമ്മള്‍ കാണും. പുതിയ മനുഷ്യനായ ക്രിസ്തുവില്‍ അലിഞ്ഞു ചേരുന്നതിനു പ്രാര്‍ത്ഥന, സ്‌നേഹപ്രവൃത്തികള്‍, പ്രായശ്ചിത്ത പ്രവൃത്തികള്‍ എന്നിവ ആവശ്യമാണ്. ഇതിലൂടെ നമ്മുടെ കാലികമായ പാപങ്ങള്‍ ക്ഷമിക്കപ്പെടുകയും നമ്മള്‍ വിശുദ്ധികരിക്കപ്പെടുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 51ാം സങ്കീര്‍ത്തനം വായിക്കുന്നതും കുരിശിന്റെ വഴി ചൊല്ലുന്നതും കുമ്പസാരിച്ചു കൃപകടാക്ഷം നേടുന്നതും അവസാനം സഭയുടെ തലവനായ മാര്‍പാപ്പയുടെ നിയോഗപ്രകാരം സ്വര്‍ഗസ്ഥനായ പിതാവും നന്മനിറഞ്ഞ മറിയവും ത്രിത്വസ്തുതിയും ചൊല്ലുകയും ചെയ്യുന്നതും ദണ്ഡവിമോചനം നേടുന്നതിനു ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കനത്ത മഴയെ അവഗണിച്ച് അയ്യായിരത്തോളം പേരാണ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ എത്തിയത്.
Image: /content_image/India/India-2018-05-11-04:55:10.jpg
Keywords: ഡാനിയേൽ
Category: 18
Sub Category:
Heading: ദാനധര്‍മം ചെയ്യുന്നവന്‍ കര്‍ത്താവിനാണ് കടം കൊടുക്കുന്നത്: ഫാ. ഡാനിയേൽ പൂവണ്ണത്തില്‍
Content: തൊടുപുഴ: ദാനധര്‍മം ചെയ്യുന്നവന്‍ കര്‍ത്താവിനാണ് കടം കൊടുക്കുന്നതെന്നും അവിടുന്ന് അവന്റെ കടം വീട്ടി കഷ്ടതയുടെ കാലങ്ങളില്‍ പരിപാലിക്കുമെന്നും മൗണ്ട് കാര്‍മല്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡാനിയേൽ പൂവണ്ണത്തില്‍. തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോന പള്ളിയില്‍ നടന്നു വന്ന തൊടുപുഴ ബൈബിള്‍ കണ്‍വന്‍ഷന്റെ സമാപനദിനത്തില്‍ വചനപ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം. ദാനധര്‍മവും സ്‌നേഹവും ഉപവാസവും ഉണ്ടെങ്കില്‍ ദൈവരാജ്യം ലഭിക്കും.രഹസ്യമായി ദാനധര്‍മം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ ദണ്ഡവിമോചനത്തെ കുറിച്ചായിരുന്നു വചനപ്രഘോഷണം. കത്തോലിക്കസഭയുടെ പ്രബോധനങ്ങളില്‍ ഏറ്റവും ശക്തമായതു ദണ്ഡവിമോചനമാണ്. പാപത്തിന്റെ കെട്ടഴിക്കുന്നതിനും കുടുംബത്തിന്റെ വിശുദ്ധീകരണത്തിനും ദണ്ഡവിമോചനം ആവശ്യമാണ്. വിശുദ്ധിയുടെ നിക്ഷേപം സഭയിലുണ്ട്. സഭയിലെ വിശുദ്ധരുടെ പുണ്യനിക്ഷേപത്തില്‍ നിന്ന് സഭ എടുത്തുതരുന്നതാണ് ദണ്ഡവിമോചനം. കുന്പസാരിച്ചു കൃപ നേടിയശേഷം പ്രാര്‍ഥിക്കുക കെട്ടഴിയുന്നതു നമ്മള്‍ കാണും. പുതിയ മനുഷ്യനായ ക്രിസ്തുവില്‍ അലിഞ്ഞു ചേരുന്നതിനു പ്രാര്‍ത്ഥന, സ്‌നേഹപ്രവൃത്തികള്‍, പ്രായശ്ചിത്ത പ്രവൃത്തികള്‍ എന്നിവ ആവശ്യമാണ്. ഇതിലൂടെ നമ്മുടെ കാലികമായ പാപങ്ങള്‍ ക്ഷമിക്കപ്പെടുകയും നമ്മള്‍ വിശുദ്ധികരിക്കപ്പെടുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 51ാം സങ്കീര്‍ത്തനം വായിക്കുന്നതും കുരിശിന്റെ വഴി ചൊല്ലുന്നതും കുമ്പസാരിച്ചു കൃപകടാക്ഷം നേടുന്നതും അവസാനം സഭയുടെ തലവനായ മാര്‍പാപ്പയുടെ നിയോഗപ്രകാരം സ്വര്‍ഗസ്ഥനായ പിതാവും നന്മനിറഞ്ഞ മറിയവും ത്രിത്വസ്തുതിയും ചൊല്ലുകയും ചെയ്യുന്നതും ദണ്ഡവിമോചനം നേടുന്നതിനു ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കനത്ത മഴയെ അവഗണിച്ച് അയ്യായിരത്തോളം പേരാണ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ എത്തിയത്.
Image: /content_image/India/India-2018-05-11-04:55:10.jpg
Keywords: ഡാനിയേൽ
Content:
7761
Category: 1
Sub Category:
Heading: സാത്താന് പരിശുദ്ധ അമ്മയ്ക്കു മുന്നില്‍ പിടിച്ചു നില്‍ക്കുവാന്‍ കഴിയില്ല: പ്രശസ്ത ഇറ്റാലിയന്‍ ഭൂതോച്ചാടകന്‍
Content: റോം: പരിശുദ്ധ കന്യകാമറിയത്തിന്റെ മുന്നില്‍ സാത്താന് പിടിച്ചു നില്‍ക്കുവാന്‍ കഴിയുകയില്ലെന്ന് ഇറ്റാലിയന്‍ പുരോഹിതനും സുപ്രസിദ്ധ ഭൂതോച്ചാടകനുമായ ഫാ. സാന്റെ ബബോലിന്റെ വെളിപ്പെടുത്തൽ. മെക്സിക്കന്‍ ആഴ്ചപതിപ്പായ ‘ഡെസ്ഡെ ലാ ഫെ’ നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തല്‍ നടത്തിയത്. താന്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ മറിയത്തിന്റെ മുന്നില്‍ പിടിച്ച് നില്‍ക്കുവാന്‍ കഴിയുകയില്ലായെന്നു സാത്താന്‍ അലറിയിട്ടുള്ളതായും അദ്ദേഹം വിവരിച്ചു. "രണ്ടായിരത്തിലധികം ഭൂതോച്ചാടന കര്‍മ്മങ്ങള്‍ നടത്തിയിട്ടുള്ള എന്റെ അനുഭവത്തില്‍ നിന്നും ഞാന്‍ പറയുകയാണ്. പരിശുദ്ധ മറിയത്തിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന മാത്രയില്‍ തന്നെ ക്ഷുദ്രോച്ചാടനത്തിനു വിധേയരായിക്കൊണ്ടിരിക്കുന്നവരില്‍ പ്രകടമായ മാറ്റങ്ങള്‍ കാണാനാവും". അവള്‍ നിന്റെ തല തകര്‍ക്കും എന്ന് ദൈവം പുറപ്പാട് പുസ്തകത്തില്‍ പറഞ്ഞിട്ടുള്ള കാര്യവും ഫാ. ബബോലിന്‍ ചൂണ്ടിക്കാട്ടി. ഭൂതോച്ചാടന വേളയില്‍ സാത്താനെതിരെയുള്ള ശക്തമായ ഉപകരണമായിട്ടാണ് പരിശുദ്ധ മറിയത്തിന്റെ നാമം ഉപയോഗിക്കുന്നതെന്നു ഇതിന് മുന്‍പും നിരവധി ഭൂതോച്ചാടകര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. “മറിയത്തിന്റെ നാമം ഉച്ചരിക്കുമ്പോള്‍ എനിക്ക് പേടിയാകുന്നു” എന്ന് സാത്താന്‍ തന്നോടു പറഞ്ഞിട്ടുള്ളതായി 2016-ല്‍ മരണമടഞ്ഞ റോമിന്റെ ഔദ്യോഗിക ഭൂതോച്ചാടകനായിരുന്ന ഫാദര്‍ ഗബ്രിയേല്‍ അമോര്‍ത്ത് വെളിപ്പെടുത്തിയിരിന്നു. കഴിഞ്ഞ ജനുവരിയില്‍ പരിശുദ്ധ കന്യകാമാതാവുള്ള ഭവനങ്ങളില്‍ സാത്താന്‍ പ്രവേശിക്കുകയില്ലായെന്ന് ഫ്രാന്‍സിസ് പാപ്പയും പ്രഖ്യാപിച്ചിരിന്നു.
Image: /content_image/News/News-2018-05-11-06:58:47.jpg
Keywords: സാത്താ, പിശാച
Category: 1
Sub Category:
Heading: സാത്താന് പരിശുദ്ധ അമ്മയ്ക്കു മുന്നില്‍ പിടിച്ചു നില്‍ക്കുവാന്‍ കഴിയില്ല: പ്രശസ്ത ഇറ്റാലിയന്‍ ഭൂതോച്ചാടകന്‍
Content: റോം: പരിശുദ്ധ കന്യകാമറിയത്തിന്റെ മുന്നില്‍ സാത്താന് പിടിച്ചു നില്‍ക്കുവാന്‍ കഴിയുകയില്ലെന്ന് ഇറ്റാലിയന്‍ പുരോഹിതനും സുപ്രസിദ്ധ ഭൂതോച്ചാടകനുമായ ഫാ. സാന്റെ ബബോലിന്റെ വെളിപ്പെടുത്തൽ. മെക്സിക്കന്‍ ആഴ്ചപതിപ്പായ ‘ഡെസ്ഡെ ലാ ഫെ’ നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തല്‍ നടത്തിയത്. താന്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ മറിയത്തിന്റെ മുന്നില്‍ പിടിച്ച് നില്‍ക്കുവാന്‍ കഴിയുകയില്ലായെന്നു സാത്താന്‍ അലറിയിട്ടുള്ളതായും അദ്ദേഹം വിവരിച്ചു. "രണ്ടായിരത്തിലധികം ഭൂതോച്ചാടന കര്‍മ്മങ്ങള്‍ നടത്തിയിട്ടുള്ള എന്റെ അനുഭവത്തില്‍ നിന്നും ഞാന്‍ പറയുകയാണ്. പരിശുദ്ധ മറിയത്തിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന മാത്രയില്‍ തന്നെ ക്ഷുദ്രോച്ചാടനത്തിനു വിധേയരായിക്കൊണ്ടിരിക്കുന്നവരില്‍ പ്രകടമായ മാറ്റങ്ങള്‍ കാണാനാവും". അവള്‍ നിന്റെ തല തകര്‍ക്കും എന്ന് ദൈവം പുറപ്പാട് പുസ്തകത്തില്‍ പറഞ്ഞിട്ടുള്ള കാര്യവും ഫാ. ബബോലിന്‍ ചൂണ്ടിക്കാട്ടി. ഭൂതോച്ചാടന വേളയില്‍ സാത്താനെതിരെയുള്ള ശക്തമായ ഉപകരണമായിട്ടാണ് പരിശുദ്ധ മറിയത്തിന്റെ നാമം ഉപയോഗിക്കുന്നതെന്നു ഇതിന് മുന്‍പും നിരവധി ഭൂതോച്ചാടകര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. “മറിയത്തിന്റെ നാമം ഉച്ചരിക്കുമ്പോള്‍ എനിക്ക് പേടിയാകുന്നു” എന്ന് സാത്താന്‍ തന്നോടു പറഞ്ഞിട്ടുള്ളതായി 2016-ല്‍ മരണമടഞ്ഞ റോമിന്റെ ഔദ്യോഗിക ഭൂതോച്ചാടകനായിരുന്ന ഫാദര്‍ ഗബ്രിയേല്‍ അമോര്‍ത്ത് വെളിപ്പെടുത്തിയിരിന്നു. കഴിഞ്ഞ ജനുവരിയില്‍ പരിശുദ്ധ കന്യകാമാതാവുള്ള ഭവനങ്ങളില്‍ സാത്താന്‍ പ്രവേശിക്കുകയില്ലായെന്ന് ഫ്രാന്‍സിസ് പാപ്പയും പ്രഖ്യാപിച്ചിരിന്നു.
Image: /content_image/News/News-2018-05-11-06:58:47.jpg
Keywords: സാത്താ, പിശാച
Content:
7762
Category: 24
Sub Category:
Heading: "വിലയിട്ട് വില്‍ക്കുന്ന വിശ്വാസം"; വിമത ചിന്തകള്‍ക്ക് ഒരുത്തരം
Content: ക്രിസ്തീയതയും ക്രിസ്തീയ ആചാരങ്ങളും വിമര്‍ശിക്കപ്പെടുകയും ക്രൈസ്തവ പൗരോഹിത്യം അവഹേളിക്കപ്പെടുകയും ചെയ്യുന്ന ഒരു കാലത്തിലൂടെ കടന്നുപോവുകയാണ് നമ്മള്‍. പരിഹസിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നതെന്തൊക്കെയാണ് എന്ന് പരിശോധിച്ചാല്‍ അതില്‍ വിശ്വാസവിഷയങ്ങളുണ്ട്, വിശുദ്ധഗ്രന്ഥമായ ബൈബിളുണ്ട്, ബൈബിളിലെ വിവരണങ്ങളും വിശദീകരണങ്ങളുമുണ്ട്, കൂദാശകളുണ്ട്, കൂദാശാനുകരണങ്ങളുണ്ട്, പാരന്പര്യങ്ങളുടെ ഭാഗമായി നിലനില്‍ക്കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. ചിലപ്പോഴെങ്കിലും സാമൂഹ്യമാധ്യമങ്ങളിലെ ക്രൈസ്തവവിരുദ്ധമായ വാര്‍ത്തകളും പോസ്റ്റുകളും വിശകലനങ്ങളും കാണുന്പോള്‍ ലോകത്തില്‍ ക്രിസ്തുവിന്‍റേതല്ലാത്ത ഒരു ജീവിതശൈലിയില്ലെന്നും പൗരോഹിത്യമല്ലാതെ മറ്റൊന്നും നിലനില്‍ക്കുന്നില്ലെന്നും തോന്നിപ്പോകും. ആക്ഷേപങ്ങളുടെയും അവഹേളനങ്ങളുടെയും ഉള്ളുപരിശോധിക്കുന്പോള്‍ ഇവയൊക്കെയും പുറപ്പെടുന്നത് വിശ്വാസികളില്‍ നിന്നല്ല എന്ന് തിരിച്ചറിയുന്നുമുണ്ട്. #{red->n->n-> വിമര്‍ശകര്‍ വിശ്വാസികളല്ല }# ക്രൈസ്തവവിശ്വാസത്തെ അധിക്ഷേപിക്കുന്നവരില്‍ ഭൂരിഭാഗവും ക്രൈസ്തവനാമധാരികളാണെങ്കിലും അവര്‍ പേരുകൊണ്ടുമാത്രം ക്രൈസ്തവരായവരാണ് (നാമമാത്രക്രിസ്ത്യാനികള്‍). അവരില്‍ പലരും നിരീശ്വരവാദികളോ യുക്തിവാദികളോ ആണ്. ചിലരെങ്കിലും ക്രിസ്തീയവിശ്വാസം ജീവിക്കുന്നവരില്‍ നിന്ന് (അല്മായര്‍, വൈദികര്‍, മെത്രാന്മാര്‍) ഏതെങ്കിലും കാരണങ്ങളാല്‍ മുറിവേറ്റവരാണ്. ചിലര്‍ ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആത്മീയതക്ക് അര്‍ത്ഥമില്ലെന്ന് കരുതുന്നവരാണ്. ചിലര്‍ പകയും വെറുപ്പും വൈരാഗ്യവും കഠിനമായ വിദ്വേഷവും ഉള്ളില്‍ സൂക്ഷിക്കുന്നവരാണ്. ചിലര്‍ അധികാരമോഹികളാണ്. ചിലര്‍ ആഴമില്ലാത്ത തിരുത്തല്‍വാദികളാണ്. ചിലര്‍ക്ക് എല്ലാം തമാശയും നേരമ്പോക്കുമാണ് - മാന്യമായി ജീവിക്കുന്നവരെ പരിഹസിക്കുന്നതിലൂടെ സമൂഹത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ ശ്രമിക്കുന്നവരാണ്. ചിലര്‍ കോര്‍പ്പറേറ്റുകളുടെ കൂലിക്കാരാണ്. അങ്ങനെ പോകുന്നു വിമര്‍ശകരുടെ ഗണത്തെ തരംതിരിച്ചെഴുതുന്ന ലിസ്റ്റ്. ഇവരില്‍ പലരും വിശ്വാസികളുടെ ശബ്ദമെന്നും വിശ്വാസികളുടെ അഭിപ്രായമെന്നും വിശ്വാസികളുടെ ആവശ്യമെന്നുമൊക്കെ എഴുതുകയും പറയുകയും ചെയ്യാറുണ്ട്. വിശ്വാസത്തെയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ചോദ്യം ചെയ്യുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ക്രൈസ്തവവിശ്വാസത്തെയും അതിന്‍റെ അനുഷ്ഠാനങ്ങളെയും വിമര്‍ശിക്കാന്‍ ആര്‍ക്കാണ് സാധിക്കുക എന്ന് പരിശോധിക്കുന്നത് നല്ലതാണ്. #{red->n->n->എന്താണ് ക്രൈസ്തവവിശ്വാസം? }# സര്‍വ്വപ്രപഞ്ചത്തെയും സൃഷ്ടിച്ച ദൈവമാണ് മനുഷ്യനായ എന്നെയും സൃഷ്ടിച്ചത് എന്നും എന്‍റെ പാപജീവിതത്തില്‍ നിന്ന് എന്നെ വീണ്ടെടുക്കാനായി ദൈവം മനുഷ്യാവതാരം ചെയ്തുവെന്നും (ഈശോ) ആ രക്ഷയുടെ സുവിശേഷം ലോകാവസാനം വരെ പകര്‍ന്നുകൊടുക്കാനായി അവിടുന്ന് തിരുസ്സഭയെ സ്ഥാപിച്ചുവെന്നും ചുരുക്കത്തില്‍ ക്രൈസ്തവവിശ്വാസത്തെ സംഗ്രഹിക്കാം (കൂടുതല്‍ സമഗ്രമായ നിര്‍വ്വചനം സാധ്യമാണ്). ഈ വിശ്വാസത്തെ ഉള്‍ക്കൊള്ളുന്നവനാണ് ക്രൈസ്തവന്‍. അവന്‍ ക്രൈസ്തവവിശ്വാസം സ്വീകരിക്കുന്പോള്‍ ക്രിസ്തുവിന്‍റെ വാക്കുകളിലും രക്ഷാകരപ്രവര്‍ത്തിയിലുമാണ് വിശ്വസിക്കുന്നത്. അവിടുന്ന് സ്ഥാപിച്ച സഭയിലും സഭയിലൂടെ കരഗതമാവുകുയം തുടരുകയും ചെയ്യുന്ന രക്ഷയിലുമാണ് അവന്‍ ആശ്രയം വെക്കുന്നത്. #{red->n->n-> വിശ്വാസത്തില്‍ നിന്ന് ഭക്തി ജനിക്കുന്നു}# ഈ അടിസ്ഥാനപരമായ ക്രൈസ്തവവിശ്വാസത്തിന്‍റെ/ബോദ്ധ്യത്തിന്‍റെ നിറവിനെയാണ് ഭക്തി എന്ന് വിളിക്കുന്നത്. വിശ്വാസം ആഴപ്പെട്ടവന് ദൈവത്തോടുള്ള വികാരമാണത് എന്ന് വേണമെങ്കില്‍ പറയാം. എന്‍റെ സൃഷ്ടാവും കര്‍ത്താവും രക്ഷകനുമായ ദൈവത്തിലുള്ള വിശ്വാസത്തില്‍ നിന്ന് ജനിക്കുന്ന ആദരവും സ്നേഹവും ഭക്തിയെന്ന വികാരമായിപ്പരിണമിക്കുന്നു. #{red->n->n->ഭക്തിയുടെ പ്രകടനമാണ് അനുഷ്ഠാനങ്ങള്‍ }# വിശ്വാസത്തില്‍ നിന്ന് ജനിക്കുന്നതാണ് ഭക്തിയെങ്കില്‍ ഭക്തിയുടെ പ്രകടനമാണ് അനുഷ്ഠാനങ്ങളും ആചാരങ്ങളും. അത് പലവിധത്തിലാകാം. പാരന്പര്യങ്ങളുടെ ഭാഗമായി സ്ഥാപിതമായിപ്പോയ ആചാരങ്ങളും അനുഷ്ഠാനങ്ങളും എല്ലാ മതങ്ങളിലുമുണ്ട്. ചിലപ്പോള്‍ തികച്ചും നൂതനമായ ഭക്തിപ്രകടനങ്ങള്‍ക്കും വിശ്വാസത്തിന്‍റെ ലോകം സാക്ഷ്യം വഹിക്കാറുണ്ട്. എന്നാല്‍ മനസ്സിലാക്കേണ്ട വസ്തുത, അനുഷ്ഠാനങ്ങളും ആചാരങ്ങളും അര്‍ത്ഥവത്താകുന്നത് വിശ്വാസിയുടെ ഭക്തിക്കു മുന്പില്‍ മാത്രമാണ്. വിശ്വാസമില്ലാത്തവനും അല്പവിശ്വാസിയും അന്ധവിശ്വാസിയും യുക്തിവാദിയും നിരീശ്വരവാദിയുമെല്ലാം ആചാരങ്ങളിലേക്കും അനുഷ്ഠാനങ്ങളിലേക്കും നോക്കുന്പോള്‍ അവക്ക് യാതൊരര്‍ത്ഥവും കാണാന്‍ അവര്‍ക്ക് കഴിയുകയില്ല. വിശ്വാസിയുടെ കാഴ്ചയിലാണ് ആചാരങ്ങളും അനുഷ്ഠാനങ്ങളും അര്‍ത്ഥവത്തായ പ്രവൃത്തിയായിത്തീരുന്നത്. #{red->n->n->വിശ്വാസവിമര്‍ശനം - അനുഭവത്തില്‍ വരാത്തതിനോടുള്ള ആക്രമണം }# ആത്മീയമാര്‍ഗ്ഗങ്ങളോട് പലവിധ കാരണങ്ങളാല്‍ അകലം പാലിക്കുന്നവരും അതിനോട് താത്പര്യമില്ലാത്തവരുമായ നിരവധിപേര്‍ വിശ്വാസത്തിന്‍റെ ഭാഗമായ ആചാരാനുഷ്ഠാനങ്ങളെ വിമര്‍ശിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്നതിന്‍റെ കാരണം അവയൊന്നും തന്നെ അവരുടെ അനുഭവത്തിന്‍റെ പരിധിയിലേക്ക് കടന്നുവരുന്നില്ല എന്നതാണ്. തങ്ങള്‍ക്ക് അനുഭവവേദ്യമാകാത്തതും തങ്ങളുടെ യുക്തിക്ക് വഴങ്ങാത്തതും തെറ്റും വ്യാജവും കെട്ടിച്ചമച്ചതുമാണ് എന്ന് സ്ഥാപിച്ചെടുക്കാനുള്ള അല്പബുദ്ധിയുടെയും ആഴമില്ലാത്ത ചിന്തയുടെയും ബാഹ്യപ്രകടനമാണ് നാം കാണുന്ന വിമര്‍ശനങ്ങളും ആക്ഷേപങ്ങളും. ഒപ്പം തിക്താനുഭവങ്ങളുടെ കയ്പും വെറുപ്പും ഇടകലരുന്ന രൂക്ഷമായ ആക്രമണങ്ങളും ഒറ്റപ്പെട്ടവയല്ല എന്ന് നമ്മള്‍ തിരിച്ചറിയുന്നുണ്ട്. #{red->n->n->വിശ്വാസത്തിന് വിലയിടാമോ? വിലയിട്ട് വില്‍ക്കുന്നത് എന്താണ്? }# ദൈവവുമായുള്ള ബന്ധത്തിന് വിലയിടാന്‍ ആര്‍ക്കുമാവില്ല. വിശ്വാസം വിലകൊടുത്ത് വാങ്ങാനുമാവില്ല. പണം നല്കിയതുകൊണ്ട് ആരുടെയും വിശ്വാസം വര്‍ദ്ധിപ്പിക്കാനാവില്ല. പണം നല്കാത്തതുകൊണ്ട് ആരുടെയും വിശ്വാസം ഇല്ലാതാക്കാനുമാവില്ല. എന്നാല്‍ ദൈവത്തോടുള്ള ഭക്തി പ്രകടിപ്പിക്കുന്നതിന് വിശ്വാസി പണം മുടക്കിത്തന്നെ ആചാരാനുഷ്ഠാനങ്ങള്‍ നടത്തും. ദൈവവിശ്വാസമില്ലാത്തവന് പാഴ്ചെലവായിത്തോന്നുന്ന ഇത്തരം കാര്യങ്ങളില്‍ മതനേതൃത്വം സാധാരണഗതിയില്‍ ചില ചിട്ടകളും ക്രമങ്ങളും കൊണ്ടുവരിക പതിവാണ്. ക്രൈസ്തവദേവാലയങ്ങളില്‍ മാത്രമല്ല ഇത്തരം ചിട്ടക്രമങ്ങള്‍ കാണാനാകുന്നത്. ദൈവവിശ്വാസവുമായി ബന്ധപ്പെട്ട എല്ലായിടങ്ങളിലും പരന്പരാഗതമായി നിലവിലിരിക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍ക്ക് അവയുടെ ചിലവിനനുസരിച്ചും കാലത്തിനനുസരിച്ചും പണം ഈടാക്കാറുണ്ട് എന്നത് വസ്തുതയാണ്. #{red->n->n->പണം മുടക്കിയില്ലെങ്കില്‍ ?}# ദൈവവിശ്വാസവും പണവും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നതുതന്നെയാണ് സത്യം. പണം മുടക്കി കുര്‍ബാന ചൊല്ലിക്കാതിരുന്നാലോ നൊവേനകളോ ലദീഞ്ഞോ ഏറ്റുനടത്താതിരുന്നാലോ, അന്പും വെടിയും പൂമാലയുമൊന്നും കാശുമുടക്കി ദൈവത്തിന് നല്കാതിരുന്നാലോ ഒന്നും ഒരുവിശ്വാസിയും ദൈവത്തിന് അനഭിമതനാകുന്നില്ല. അവന്‍റെ ആത്മീയതക്കോ ദൈവവുമായുള്ള ബന്ധത്തിനോ യാതൊരു കോട്ടവും സംഭവിക്കാനും പോകുന്നില്ല. #{red->n->n-> പിന്നെന്തിന് പണം മുടക്കിയുള്ള ആചാരാനുഷ്ഠാനങ്ങള്‍?}# ഇന്ദ്രിയബദ്ധമാണ് മനുഷ്യജീവിതം. മനുഷ്യന്‍ അറിയുന്നതും ആസ്വദിക്കുന്നതും ആനന്ദിക്കുന്നതും ഇന്ദ്രിയങ്ങളിലൂടെയാണ്. ഇന്ദ്രിയാതീതമായി നില്‍ക്കുന്ന ദൈവത്തെ അകക്കണ്ണിലൂടെ മനസ്സിലാക്കാനും സ്വീകരിക്കാനും അംഗീകരിക്കാനും ആരാധിക്കാനും കഴിയുന്നവര്‍ തുലോം തുച്ഛമാണ്. മിസ്റ്റിക്കുകളുടെയൊക്കെ തലമാണത്. അവിടേക്കെത്താന്‍ മാത്രം പ്രാപ്തിയും പാകതയുമില്ലാത്ത പാവം മനുഷ്യര്‍ തങ്ങളുടെ ഇന്ദ്രിയങ്ങള്‍ക്ക് വിധേയവും ജീവിതത്തില്‍ പ്രായോഗികവുമായ മാര്‍ഗ്ഗങ്ങളിലൂടെ തങ്ങള്‍ അറിയുന്ന ദൈവത്തെ ആരാധിക്കാനുള്ള രീതികള്‍ തിരയും. അതിനാവശ്യമായ തുകകള്‍ ചിലവഴിക്കാനും അവര്‍ക്ക് മടിയില്ല. ആചാരാനുഷ്ഠാനങ്ങളിലൂടെ ദൈവാരാധന നടത്തുന്നവര്‍ തങ്ങളുടെ ആത്മസമര്‍പ്പണത്തിന്‍റെയും തങ്ങളുടെ എല്ലാ ഭൗതികസന്പത്തും ദൈവത്തിന് നല്‍ക്കുന്നതിന്‍റെയുമെല്ലാം അടയാളാവിഷ്കാരം അതിനുവേണ്ടി ചിലവഴിക്കുന്ന പണത്തിലൂടെ പൂര്‍ത്തിയാക്കുന്നുണ്ട്. #{red->n->n-> സമാപനം}# വിശ്വാസം കച്ചവടവസ്തുവാണെന്നത് കച്ചവടക്കാരന്‍റെ കണ്ണുള്ള അവിശ്വാസിയുടെ കണ്ടെത്തലാണ്. ദൈവാരാധനക്ക് പണം നല്കുന്നത് വിശ്വാസമുള്ളവന് വേദനാജനകമല്ല, അഭിമാനമാണ്. അല്പവിശ്വാസിയും അവിശ്വാസിയും സാന്പത്തികനഷ്ടത്തെക്കുറിച്ച് വേദനിക്കുന്പോള്‍ വിശ്വാസി സന്പത്തിനേക്കാള്‍ വലിയ നേട്ടത്തില്‍ ആനന്ദിക്കുകയാണ് ചെയ്യുന്നത്. ഇത്തിരിക്കാശിന്‍റെ നഷ്ടചിന്തയിലും നാണയത്തുട്ടിന്‍റെ കിലുക്കത്തിലും വിശ്വാസത്തിന്‍റെ താളം കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ എണ്ണത്തില്‍ കൂടുന്നു എന്നത് ആശങ്കാജനകമാണ്. സാത്താന് പരിശുദ്ധ അമ്മയ്ക്കു മുന്നില്‍ പിടിച്ചു നില്‍ക്കുവാന്‍ കഴിയില്ലനം: പ്രശസ്ത ഇറ്റാലിയന്‍ ഭൂതോച്ചാടകന്‍ റോം: പരിശുദ്ധ കന്യകാമറിയത്തിന്റെ മുന്നില്‍ സാത്താന് പിടിച്ചു നില്‍ക്കുവാന്‍ കഴിയുകയില്ലെന്ന് ഇറ്റാലിയന്‍ പുരോഹിതനും സുപ്രസിദ്ധ ഭൂതോച്ചാടകനുമായ ഫാ. സാന്റെ ബബോലിന്റെ വെളിപ്പെടുത്തൽ. മെക്സിക്കന്‍ ആഴ്ചപതിപ്പായ ‘ഡെസ്ഡെ ലാ ഫെ’ നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തല്‍ നടത്തിയത്. താന്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ മറിയത്തിന്റെ മുന്നില്‍ പിടിച്ച് നില്‍ക്കുവാന്‍ കഴിയുകയില്ലായെന്നു സാത്താന്‍ അലറിയിട്ടുള്ളതായും അദ്ദേഹം വിവരിച്ചു. "രണ്ടായിരത്തിലധികം ഭൂതോച്ചാടന കര്‍മ്മങ്ങള്‍ നടത്തിയിട്ടുള്ള എന്റെ അനുഭവത്തില്‍ നിന്നും ഞാന്‍ പറയുകയാണ്. പരിശുദ്ധ മറിയത്തിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന മാത്രയില്‍ തന്നെ ക്ഷുദ്രോച്ചാടനത്തിനു വിധേയരായിക്കൊണ്ടിരിക്കുന്നവരില്‍ പ്രകടമായ മാറ്റങ്ങള്‍ കാണാനാവും". അവള്‍ നിന്റെ തല തകര്‍ക്കും എന്ന് ദൈവം പുറപ്പാട് പുസ്തകത്തില്‍ പറഞ്ഞിട്ടുള്ള കാര്യവും ഫാ. ബബോലിന്‍ ചൂണ്ടിക്കാട്ടി. ഭൂതോച്ചാടന വേളയില്‍ സാത്താനെതിരെയുള്ള ശക്തമായ ഉപകരണമായിട്ടാണ് പരിശുദ്ധ മറിയത്തിന്റെ നാമം ഉപയോഗിക്കുന്നതെന്നു ഇതിന് മുന്‍പും നിരവധി ഭൂതോച്ചാടകര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. “മറിയത്തിന്റെ നാമം ഉച്ചരിക്കുമ്പോള്‍ എനിക്ക് പേടിയാകുന്നു” എന്ന് സാത്താന്‍ തന്നോടു പറഞ്ഞിട്ടുള്ളതായി 2016-ല്‍ മരണമടഞ്ഞ റോമിന്റെ ഔദ്യോഗിക ഭൂതോച്ചാടകനായിരുന്ന ഫാദര്‍ ഗബ്രിയേല്‍ അമോര്‍ത്ത് വെളിപ്പെടുത്തിയിരിന്നു. കഴിഞ്ഞ ജനുവരിയില്‍ പരിശുദ്ധ കന്യകാമാതാവുള്ള ഭവനങ്ങളില്‍ സാത്താന്‍ പ്രവേശിക്കുകയില്ലായെന്ന് ഫ്രാന്‍സിസ് പാപ്പയും പ്രഖ്യാപിച്ചിരിന്നു.
Image: /content_image/SocialMedia/SocialMedia-2018-05-11-07:53:50.jpg
Keywords: ക്രിസ്തീയ
Category: 24
Sub Category:
Heading: "വിലയിട്ട് വില്‍ക്കുന്ന വിശ്വാസം"; വിമത ചിന്തകള്‍ക്ക് ഒരുത്തരം
Content: ക്രിസ്തീയതയും ക്രിസ്തീയ ആചാരങ്ങളും വിമര്‍ശിക്കപ്പെടുകയും ക്രൈസ്തവ പൗരോഹിത്യം അവഹേളിക്കപ്പെടുകയും ചെയ്യുന്ന ഒരു കാലത്തിലൂടെ കടന്നുപോവുകയാണ് നമ്മള്‍. പരിഹസിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നതെന്തൊക്കെയാണ് എന്ന് പരിശോധിച്ചാല്‍ അതില്‍ വിശ്വാസവിഷയങ്ങളുണ്ട്, വിശുദ്ധഗ്രന്ഥമായ ബൈബിളുണ്ട്, ബൈബിളിലെ വിവരണങ്ങളും വിശദീകരണങ്ങളുമുണ്ട്, കൂദാശകളുണ്ട്, കൂദാശാനുകരണങ്ങളുണ്ട്, പാരന്പര്യങ്ങളുടെ ഭാഗമായി നിലനില്‍ക്കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. ചിലപ്പോഴെങ്കിലും സാമൂഹ്യമാധ്യമങ്ങളിലെ ക്രൈസ്തവവിരുദ്ധമായ വാര്‍ത്തകളും പോസ്റ്റുകളും വിശകലനങ്ങളും കാണുന്പോള്‍ ലോകത്തില്‍ ക്രിസ്തുവിന്‍റേതല്ലാത്ത ഒരു ജീവിതശൈലിയില്ലെന്നും പൗരോഹിത്യമല്ലാതെ മറ്റൊന്നും നിലനില്‍ക്കുന്നില്ലെന്നും തോന്നിപ്പോകും. ആക്ഷേപങ്ങളുടെയും അവഹേളനങ്ങളുടെയും ഉള്ളുപരിശോധിക്കുന്പോള്‍ ഇവയൊക്കെയും പുറപ്പെടുന്നത് വിശ്വാസികളില്‍ നിന്നല്ല എന്ന് തിരിച്ചറിയുന്നുമുണ്ട്. #{red->n->n-> വിമര്‍ശകര്‍ വിശ്വാസികളല്ല }# ക്രൈസ്തവവിശ്വാസത്തെ അധിക്ഷേപിക്കുന്നവരില്‍ ഭൂരിഭാഗവും ക്രൈസ്തവനാമധാരികളാണെങ്കിലും അവര്‍ പേരുകൊണ്ടുമാത്രം ക്രൈസ്തവരായവരാണ് (നാമമാത്രക്രിസ്ത്യാനികള്‍). അവരില്‍ പലരും നിരീശ്വരവാദികളോ യുക്തിവാദികളോ ആണ്. ചിലരെങ്കിലും ക്രിസ്തീയവിശ്വാസം ജീവിക്കുന്നവരില്‍ നിന്ന് (അല്മായര്‍, വൈദികര്‍, മെത്രാന്മാര്‍) ഏതെങ്കിലും കാരണങ്ങളാല്‍ മുറിവേറ്റവരാണ്. ചിലര്‍ ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആത്മീയതക്ക് അര്‍ത്ഥമില്ലെന്ന് കരുതുന്നവരാണ്. ചിലര്‍ പകയും വെറുപ്പും വൈരാഗ്യവും കഠിനമായ വിദ്വേഷവും ഉള്ളില്‍ സൂക്ഷിക്കുന്നവരാണ്. ചിലര്‍ അധികാരമോഹികളാണ്. ചിലര്‍ ആഴമില്ലാത്ത തിരുത്തല്‍വാദികളാണ്. ചിലര്‍ക്ക് എല്ലാം തമാശയും നേരമ്പോക്കുമാണ് - മാന്യമായി ജീവിക്കുന്നവരെ പരിഹസിക്കുന്നതിലൂടെ സമൂഹത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ ശ്രമിക്കുന്നവരാണ്. ചിലര്‍ കോര്‍പ്പറേറ്റുകളുടെ കൂലിക്കാരാണ്. അങ്ങനെ പോകുന്നു വിമര്‍ശകരുടെ ഗണത്തെ തരംതിരിച്ചെഴുതുന്ന ലിസ്റ്റ്. ഇവരില്‍ പലരും വിശ്വാസികളുടെ ശബ്ദമെന്നും വിശ്വാസികളുടെ അഭിപ്രായമെന്നും വിശ്വാസികളുടെ ആവശ്യമെന്നുമൊക്കെ എഴുതുകയും പറയുകയും ചെയ്യാറുണ്ട്. വിശ്വാസത്തെയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ചോദ്യം ചെയ്യുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ക്രൈസ്തവവിശ്വാസത്തെയും അതിന്‍റെ അനുഷ്ഠാനങ്ങളെയും വിമര്‍ശിക്കാന്‍ ആര്‍ക്കാണ് സാധിക്കുക എന്ന് പരിശോധിക്കുന്നത് നല്ലതാണ്. #{red->n->n->എന്താണ് ക്രൈസ്തവവിശ്വാസം? }# സര്‍വ്വപ്രപഞ്ചത്തെയും സൃഷ്ടിച്ച ദൈവമാണ് മനുഷ്യനായ എന്നെയും സൃഷ്ടിച്ചത് എന്നും എന്‍റെ പാപജീവിതത്തില്‍ നിന്ന് എന്നെ വീണ്ടെടുക്കാനായി ദൈവം മനുഷ്യാവതാരം ചെയ്തുവെന്നും (ഈശോ) ആ രക്ഷയുടെ സുവിശേഷം ലോകാവസാനം വരെ പകര്‍ന്നുകൊടുക്കാനായി അവിടുന്ന് തിരുസ്സഭയെ സ്ഥാപിച്ചുവെന്നും ചുരുക്കത്തില്‍ ക്രൈസ്തവവിശ്വാസത്തെ സംഗ്രഹിക്കാം (കൂടുതല്‍ സമഗ്രമായ നിര്‍വ്വചനം സാധ്യമാണ്). ഈ വിശ്വാസത്തെ ഉള്‍ക്കൊള്ളുന്നവനാണ് ക്രൈസ്തവന്‍. അവന്‍ ക്രൈസ്തവവിശ്വാസം സ്വീകരിക്കുന്പോള്‍ ക്രിസ്തുവിന്‍റെ വാക്കുകളിലും രക്ഷാകരപ്രവര്‍ത്തിയിലുമാണ് വിശ്വസിക്കുന്നത്. അവിടുന്ന് സ്ഥാപിച്ച സഭയിലും സഭയിലൂടെ കരഗതമാവുകുയം തുടരുകയും ചെയ്യുന്ന രക്ഷയിലുമാണ് അവന്‍ ആശ്രയം വെക്കുന്നത്. #{red->n->n-> വിശ്വാസത്തില്‍ നിന്ന് ഭക്തി ജനിക്കുന്നു}# ഈ അടിസ്ഥാനപരമായ ക്രൈസ്തവവിശ്വാസത്തിന്‍റെ/ബോദ്ധ്യത്തിന്‍റെ നിറവിനെയാണ് ഭക്തി എന്ന് വിളിക്കുന്നത്. വിശ്വാസം ആഴപ്പെട്ടവന് ദൈവത്തോടുള്ള വികാരമാണത് എന്ന് വേണമെങ്കില്‍ പറയാം. എന്‍റെ സൃഷ്ടാവും കര്‍ത്താവും രക്ഷകനുമായ ദൈവത്തിലുള്ള വിശ്വാസത്തില്‍ നിന്ന് ജനിക്കുന്ന ആദരവും സ്നേഹവും ഭക്തിയെന്ന വികാരമായിപ്പരിണമിക്കുന്നു. #{red->n->n->ഭക്തിയുടെ പ്രകടനമാണ് അനുഷ്ഠാനങ്ങള്‍ }# വിശ്വാസത്തില്‍ നിന്ന് ജനിക്കുന്നതാണ് ഭക്തിയെങ്കില്‍ ഭക്തിയുടെ പ്രകടനമാണ് അനുഷ്ഠാനങ്ങളും ആചാരങ്ങളും. അത് പലവിധത്തിലാകാം. പാരന്പര്യങ്ങളുടെ ഭാഗമായി സ്ഥാപിതമായിപ്പോയ ആചാരങ്ങളും അനുഷ്ഠാനങ്ങളും എല്ലാ മതങ്ങളിലുമുണ്ട്. ചിലപ്പോള്‍ തികച്ചും നൂതനമായ ഭക്തിപ്രകടനങ്ങള്‍ക്കും വിശ്വാസത്തിന്‍റെ ലോകം സാക്ഷ്യം വഹിക്കാറുണ്ട്. എന്നാല്‍ മനസ്സിലാക്കേണ്ട വസ്തുത, അനുഷ്ഠാനങ്ങളും ആചാരങ്ങളും അര്‍ത്ഥവത്താകുന്നത് വിശ്വാസിയുടെ ഭക്തിക്കു മുന്പില്‍ മാത്രമാണ്. വിശ്വാസമില്ലാത്തവനും അല്പവിശ്വാസിയും അന്ധവിശ്വാസിയും യുക്തിവാദിയും നിരീശ്വരവാദിയുമെല്ലാം ആചാരങ്ങളിലേക്കും അനുഷ്ഠാനങ്ങളിലേക്കും നോക്കുന്പോള്‍ അവക്ക് യാതൊരര്‍ത്ഥവും കാണാന്‍ അവര്‍ക്ക് കഴിയുകയില്ല. വിശ്വാസിയുടെ കാഴ്ചയിലാണ് ആചാരങ്ങളും അനുഷ്ഠാനങ്ങളും അര്‍ത്ഥവത്തായ പ്രവൃത്തിയായിത്തീരുന്നത്. #{red->n->n->വിശ്വാസവിമര്‍ശനം - അനുഭവത്തില്‍ വരാത്തതിനോടുള്ള ആക്രമണം }# ആത്മീയമാര്‍ഗ്ഗങ്ങളോട് പലവിധ കാരണങ്ങളാല്‍ അകലം പാലിക്കുന്നവരും അതിനോട് താത്പര്യമില്ലാത്തവരുമായ നിരവധിപേര്‍ വിശ്വാസത്തിന്‍റെ ഭാഗമായ ആചാരാനുഷ്ഠാനങ്ങളെ വിമര്‍ശിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്നതിന്‍റെ കാരണം അവയൊന്നും തന്നെ അവരുടെ അനുഭവത്തിന്‍റെ പരിധിയിലേക്ക് കടന്നുവരുന്നില്ല എന്നതാണ്. തങ്ങള്‍ക്ക് അനുഭവവേദ്യമാകാത്തതും തങ്ങളുടെ യുക്തിക്ക് വഴങ്ങാത്തതും തെറ്റും വ്യാജവും കെട്ടിച്ചമച്ചതുമാണ് എന്ന് സ്ഥാപിച്ചെടുക്കാനുള്ള അല്പബുദ്ധിയുടെയും ആഴമില്ലാത്ത ചിന്തയുടെയും ബാഹ്യപ്രകടനമാണ് നാം കാണുന്ന വിമര്‍ശനങ്ങളും ആക്ഷേപങ്ങളും. ഒപ്പം തിക്താനുഭവങ്ങളുടെ കയ്പും വെറുപ്പും ഇടകലരുന്ന രൂക്ഷമായ ആക്രമണങ്ങളും ഒറ്റപ്പെട്ടവയല്ല എന്ന് നമ്മള്‍ തിരിച്ചറിയുന്നുണ്ട്. #{red->n->n->വിശ്വാസത്തിന് വിലയിടാമോ? വിലയിട്ട് വില്‍ക്കുന്നത് എന്താണ്? }# ദൈവവുമായുള്ള ബന്ധത്തിന് വിലയിടാന്‍ ആര്‍ക്കുമാവില്ല. വിശ്വാസം വിലകൊടുത്ത് വാങ്ങാനുമാവില്ല. പണം നല്കിയതുകൊണ്ട് ആരുടെയും വിശ്വാസം വര്‍ദ്ധിപ്പിക്കാനാവില്ല. പണം നല്കാത്തതുകൊണ്ട് ആരുടെയും വിശ്വാസം ഇല്ലാതാക്കാനുമാവില്ല. എന്നാല്‍ ദൈവത്തോടുള്ള ഭക്തി പ്രകടിപ്പിക്കുന്നതിന് വിശ്വാസി പണം മുടക്കിത്തന്നെ ആചാരാനുഷ്ഠാനങ്ങള്‍ നടത്തും. ദൈവവിശ്വാസമില്ലാത്തവന് പാഴ്ചെലവായിത്തോന്നുന്ന ഇത്തരം കാര്യങ്ങളില്‍ മതനേതൃത്വം സാധാരണഗതിയില്‍ ചില ചിട്ടകളും ക്രമങ്ങളും കൊണ്ടുവരിക പതിവാണ്. ക്രൈസ്തവദേവാലയങ്ങളില്‍ മാത്രമല്ല ഇത്തരം ചിട്ടക്രമങ്ങള്‍ കാണാനാകുന്നത്. ദൈവവിശ്വാസവുമായി ബന്ധപ്പെട്ട എല്ലായിടങ്ങളിലും പരന്പരാഗതമായി നിലവിലിരിക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍ക്ക് അവയുടെ ചിലവിനനുസരിച്ചും കാലത്തിനനുസരിച്ചും പണം ഈടാക്കാറുണ്ട് എന്നത് വസ്തുതയാണ്. #{red->n->n->പണം മുടക്കിയില്ലെങ്കില്‍ ?}# ദൈവവിശ്വാസവും പണവും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നതുതന്നെയാണ് സത്യം. പണം മുടക്കി കുര്‍ബാന ചൊല്ലിക്കാതിരുന്നാലോ നൊവേനകളോ ലദീഞ്ഞോ ഏറ്റുനടത്താതിരുന്നാലോ, അന്പും വെടിയും പൂമാലയുമൊന്നും കാശുമുടക്കി ദൈവത്തിന് നല്കാതിരുന്നാലോ ഒന്നും ഒരുവിശ്വാസിയും ദൈവത്തിന് അനഭിമതനാകുന്നില്ല. അവന്‍റെ ആത്മീയതക്കോ ദൈവവുമായുള്ള ബന്ധത്തിനോ യാതൊരു കോട്ടവും സംഭവിക്കാനും പോകുന്നില്ല. #{red->n->n-> പിന്നെന്തിന് പണം മുടക്കിയുള്ള ആചാരാനുഷ്ഠാനങ്ങള്‍?}# ഇന്ദ്രിയബദ്ധമാണ് മനുഷ്യജീവിതം. മനുഷ്യന്‍ അറിയുന്നതും ആസ്വദിക്കുന്നതും ആനന്ദിക്കുന്നതും ഇന്ദ്രിയങ്ങളിലൂടെയാണ്. ഇന്ദ്രിയാതീതമായി നില്‍ക്കുന്ന ദൈവത്തെ അകക്കണ്ണിലൂടെ മനസ്സിലാക്കാനും സ്വീകരിക്കാനും അംഗീകരിക്കാനും ആരാധിക്കാനും കഴിയുന്നവര്‍ തുലോം തുച്ഛമാണ്. മിസ്റ്റിക്കുകളുടെയൊക്കെ തലമാണത്. അവിടേക്കെത്താന്‍ മാത്രം പ്രാപ്തിയും പാകതയുമില്ലാത്ത പാവം മനുഷ്യര്‍ തങ്ങളുടെ ഇന്ദ്രിയങ്ങള്‍ക്ക് വിധേയവും ജീവിതത്തില്‍ പ്രായോഗികവുമായ മാര്‍ഗ്ഗങ്ങളിലൂടെ തങ്ങള്‍ അറിയുന്ന ദൈവത്തെ ആരാധിക്കാനുള്ള രീതികള്‍ തിരയും. അതിനാവശ്യമായ തുകകള്‍ ചിലവഴിക്കാനും അവര്‍ക്ക് മടിയില്ല. ആചാരാനുഷ്ഠാനങ്ങളിലൂടെ ദൈവാരാധന നടത്തുന്നവര്‍ തങ്ങളുടെ ആത്മസമര്‍പ്പണത്തിന്‍റെയും തങ്ങളുടെ എല്ലാ ഭൗതികസന്പത്തും ദൈവത്തിന് നല്‍ക്കുന്നതിന്‍റെയുമെല്ലാം അടയാളാവിഷ്കാരം അതിനുവേണ്ടി ചിലവഴിക്കുന്ന പണത്തിലൂടെ പൂര്‍ത്തിയാക്കുന്നുണ്ട്. #{red->n->n-> സമാപനം}# വിശ്വാസം കച്ചവടവസ്തുവാണെന്നത് കച്ചവടക്കാരന്‍റെ കണ്ണുള്ള അവിശ്വാസിയുടെ കണ്ടെത്തലാണ്. ദൈവാരാധനക്ക് പണം നല്കുന്നത് വിശ്വാസമുള്ളവന് വേദനാജനകമല്ല, അഭിമാനമാണ്. അല്പവിശ്വാസിയും അവിശ്വാസിയും സാന്പത്തികനഷ്ടത്തെക്കുറിച്ച് വേദനിക്കുന്പോള്‍ വിശ്വാസി സന്പത്തിനേക്കാള്‍ വലിയ നേട്ടത്തില്‍ ആനന്ദിക്കുകയാണ് ചെയ്യുന്നത്. ഇത്തിരിക്കാശിന്‍റെ നഷ്ടചിന്തയിലും നാണയത്തുട്ടിന്‍റെ കിലുക്കത്തിലും വിശ്വാസത്തിന്‍റെ താളം കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ എണ്ണത്തില്‍ കൂടുന്നു എന്നത് ആശങ്കാജനകമാണ്. സാത്താന് പരിശുദ്ധ അമ്മയ്ക്കു മുന്നില്‍ പിടിച്ചു നില്‍ക്കുവാന്‍ കഴിയില്ലനം: പ്രശസ്ത ഇറ്റാലിയന്‍ ഭൂതോച്ചാടകന്‍ റോം: പരിശുദ്ധ കന്യകാമറിയത്തിന്റെ മുന്നില്‍ സാത്താന് പിടിച്ചു നില്‍ക്കുവാന്‍ കഴിയുകയില്ലെന്ന് ഇറ്റാലിയന്‍ പുരോഹിതനും സുപ്രസിദ്ധ ഭൂതോച്ചാടകനുമായ ഫാ. സാന്റെ ബബോലിന്റെ വെളിപ്പെടുത്തൽ. മെക്സിക്കന്‍ ആഴ്ചപതിപ്പായ ‘ഡെസ്ഡെ ലാ ഫെ’ നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തല്‍ നടത്തിയത്. താന്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ മറിയത്തിന്റെ മുന്നില്‍ പിടിച്ച് നില്‍ക്കുവാന്‍ കഴിയുകയില്ലായെന്നു സാത്താന്‍ അലറിയിട്ടുള്ളതായും അദ്ദേഹം വിവരിച്ചു. "രണ്ടായിരത്തിലധികം ഭൂതോച്ചാടന കര്‍മ്മങ്ങള്‍ നടത്തിയിട്ടുള്ള എന്റെ അനുഭവത്തില്‍ നിന്നും ഞാന്‍ പറയുകയാണ്. പരിശുദ്ധ മറിയത്തിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന മാത്രയില്‍ തന്നെ ക്ഷുദ്രോച്ചാടനത്തിനു വിധേയരായിക്കൊണ്ടിരിക്കുന്നവരില്‍ പ്രകടമായ മാറ്റങ്ങള്‍ കാണാനാവും". അവള്‍ നിന്റെ തല തകര്‍ക്കും എന്ന് ദൈവം പുറപ്പാട് പുസ്തകത്തില്‍ പറഞ്ഞിട്ടുള്ള കാര്യവും ഫാ. ബബോലിന്‍ ചൂണ്ടിക്കാട്ടി. ഭൂതോച്ചാടന വേളയില്‍ സാത്താനെതിരെയുള്ള ശക്തമായ ഉപകരണമായിട്ടാണ് പരിശുദ്ധ മറിയത്തിന്റെ നാമം ഉപയോഗിക്കുന്നതെന്നു ഇതിന് മുന്‍പും നിരവധി ഭൂതോച്ചാടകര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. “മറിയത്തിന്റെ നാമം ഉച്ചരിക്കുമ്പോള്‍ എനിക്ക് പേടിയാകുന്നു” എന്ന് സാത്താന്‍ തന്നോടു പറഞ്ഞിട്ടുള്ളതായി 2016-ല്‍ മരണമടഞ്ഞ റോമിന്റെ ഔദ്യോഗിക ഭൂതോച്ചാടകനായിരുന്ന ഫാദര്‍ ഗബ്രിയേല്‍ അമോര്‍ത്ത് വെളിപ്പെടുത്തിയിരിന്നു. കഴിഞ്ഞ ജനുവരിയില്‍ പരിശുദ്ധ കന്യകാമാതാവുള്ള ഭവനങ്ങളില്‍ സാത്താന്‍ പ്രവേശിക്കുകയില്ലായെന്ന് ഫ്രാന്‍സിസ് പാപ്പയും പ്രഖ്യാപിച്ചിരിന്നു.
Image: /content_image/SocialMedia/SocialMedia-2018-05-11-07:53:50.jpg
Keywords: ക്രിസ്തീയ
Content:
7763
Category: 24
Sub Category:
Heading: "വിലയിട്ട് വില്‍ക്കുന്ന വിശ്വാസം"; വിമത ചിന്തകള്‍ക്ക് ഒരുത്തരം
Content: ക്രിസ്തീയതയും ക്രിസ്തീയ ആചാരങ്ങളും വിമര്‍ശിക്കപ്പെടുകയും ക്രൈസ്തവ പൗരോഹിത്യം അവഹേളിക്കപ്പെടുകയും ചെയ്യുന്ന ഒരു കാലത്തിലൂടെ കടന്നുപോവുകയാണ് നമ്മള്‍. പരിഹസിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നതെന്തൊക്കെയാണ് എന്ന് പരിശോധിച്ചാല്‍ അതില്‍ വിശ്വാസവിഷയങ്ങളുണ്ട്, വിശുദ്ധഗ്രന്ഥമായ ബൈബിളുണ്ട്, ബൈബിളിലെ വിവരണങ്ങളും വിശദീകരണങ്ങളുമുണ്ട്, കൂദാശകളുണ്ട്, കൂദാശാനുകരണങ്ങളുണ്ട്, പാരന്പര്യങ്ങളുടെ ഭാഗമായി നിലനില്‍ക്കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. ചിലപ്പോഴെങ്കിലും സാമൂഹ്യമാധ്യമങ്ങളിലെ ക്രൈസ്തവവിരുദ്ധമായ വാര്‍ത്തകളും പോസ്റ്റുകളും വിശകലനങ്ങളും കാണുന്പോള്‍ ലോകത്തില്‍ ക്രിസ്തുവിന്‍റേതല്ലാത്ത ഒരു ജീവിതശൈലിയില്ലെന്നും പൗരോഹിത്യമല്ലാതെ മറ്റൊന്നും നിലനില്‍ക്കുന്നില്ലെന്നും തോന്നിപ്പോകും. ആക്ഷേപങ്ങളുടെയും അവഹേളനങ്ങളുടെയും ഉള്ളുപരിശോധിക്കുന്പോള്‍ ഇവയൊക്കെയും പുറപ്പെടുന്നത് വിശ്വാസികളില്‍ നിന്നല്ല എന്ന് തിരിച്ചറിയുന്നുമുണ്ട്. #{red->n->n-> വിമര്‍ശകര്‍ വിശ്വാസികളല്ല }# ക്രൈസ്തവവിശ്വാസത്തെ അധിക്ഷേപിക്കുന്നവരില്‍ ഭൂരിഭാഗവും ക്രൈസ്തവനാമധാരികളാണെങ്കിലും അവര്‍ പേരുകൊണ്ടുമാത്രം ക്രൈസ്തവരായവരാണ് (നാമമാത്രക്രിസ്ത്യാനികള്‍). അവരില്‍ പലരും നിരീശ്വരവാദികളോ യുക്തിവാദികളോ ആണ്. ചിലരെങ്കിലും ക്രിസ്തീയവിശ്വാസം ജീവിക്കുന്നവരില്‍ നിന്ന് (അല്മായര്‍, വൈദികര്‍, മെത്രാന്മാര്‍) ഏതെങ്കിലും കാരണങ്ങളാല്‍ മുറിവേറ്റവരാണ്. ചിലര്‍ ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആത്മീയതക്ക് അര്‍ത്ഥമില്ലെന്ന് കരുതുന്നവരാണ്. ചിലര്‍ പകയും വെറുപ്പും വൈരാഗ്യവും കഠിനമായ വിദ്വേഷവും ഉള്ളില്‍ സൂക്ഷിക്കുന്നവരാണ്. ചിലര്‍ അധികാരമോഹികളാണ്. ചിലര്‍ ആഴമില്ലാത്ത തിരുത്തല്‍വാദികളാണ്. ചിലര്‍ക്ക് എല്ലാം തമാശയും നേരമ്പോക്കുമാണ് - മാന്യമായി ജീവിക്കുന്നവരെ പരിഹസിക്കുന്നതിലൂടെ സമൂഹത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ ശ്രമിക്കുന്നവരാണ്. ചിലര്‍ കോര്‍പ്പറേറ്റുകളുടെ കൂലിക്കാരാണ്. അങ്ങനെ പോകുന്നു വിമര്‍ശകരുടെ ഗണത്തെ തരംതിരിച്ചെഴുതുന്ന ലിസ്റ്റ്. ഇവരില്‍ പലരും വിശ്വാസികളുടെ ശബ്ദമെന്നും വിശ്വാസികളുടെ അഭിപ്രായമെന്നും വിശ്വാസികളുടെ ആവശ്യമെന്നുമൊക്കെ എഴുതുകയും പറയുകയും ചെയ്യാറുണ്ട്. വിശ്വാസത്തെയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ചോദ്യം ചെയ്യുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ക്രൈസ്തവവിശ്വാസത്തെയും അതിന്‍റെ അനുഷ്ഠാനങ്ങളെയും വിമര്‍ശിക്കാന്‍ ആര്‍ക്കാണ് സാധിക്കുക എന്ന് പരിശോധിക്കുന്നത് നല്ലതാണ്. #{red->n->n->എന്താണ് ക്രൈസ്തവവിശ്വാസം? }# സര്‍വ്വപ്രപഞ്ചത്തെയും സൃഷ്ടിച്ച ദൈവമാണ് മനുഷ്യനായ എന്നെയും സൃഷ്ടിച്ചത് എന്നും എന്‍റെ പാപജീവിതത്തില്‍ നിന്ന് എന്നെ വീണ്ടെടുക്കാനായി ദൈവം മനുഷ്യാവതാരം ചെയ്തുവെന്നും (ഈശോ) ആ രക്ഷയുടെ സുവിശേഷം ലോകാവസാനം വരെ പകര്‍ന്നുകൊടുക്കാനായി അവിടുന്ന് തിരുസ്സഭയെ സ്ഥാപിച്ചുവെന്നും ചുരുക്കത്തില്‍ ക്രൈസ്തവവിശ്വാസത്തെ സംഗ്രഹിക്കാം (കൂടുതല്‍ സമഗ്രമായ നിര്‍വ്വചനം സാധ്യമാണ്). ഈ വിശ്വാസത്തെ ഉള്‍ക്കൊള്ളുന്നവനാണ് ക്രൈസ്തവന്‍. അവന്‍ ക്രൈസ്തവവിശ്വാസം സ്വീകരിക്കുന്പോള്‍ ക്രിസ്തുവിന്‍റെ വാക്കുകളിലും രക്ഷാകരപ്രവര്‍ത്തിയിലുമാണ് വിശ്വസിക്കുന്നത്. അവിടുന്ന് സ്ഥാപിച്ച സഭയിലും സഭയിലൂടെ കരഗതമാവുകുയം തുടരുകയും ചെയ്യുന്ന രക്ഷയിലുമാണ് അവന്‍ ആശ്രയം വെക്കുന്നത്. #{red->n->n-> വിശ്വാസത്തില്‍ നിന്ന് ഭക്തി ജനിക്കുന്നു}# ഈ അടിസ്ഥാനപരമായ ക്രൈസ്തവവിശ്വാസത്തിന്‍റെ/ബോദ്ധ്യത്തിന്‍റെ നിറവിനെയാണ് ഭക്തി എന്ന് വിളിക്കുന്നത്. വിശ്വാസം ആഴപ്പെട്ടവന് ദൈവത്തോടുള്ള വികാരമാണത് എന്ന് വേണമെങ്കില്‍ പറയാം. എന്‍റെ സൃഷ്ടാവും കര്‍ത്താവും രക്ഷകനുമായ ദൈവത്തിലുള്ള വിശ്വാസത്തില്‍ നിന്ന് ജനിക്കുന്ന ആദരവും സ്നേഹവും ഭക്തിയെന്ന വികാരമായിപ്പരിണമിക്കുന്നു. #{red->n->n->ഭക്തിയുടെ പ്രകടനമാണ് അനുഷ്ഠാനങ്ങള്‍ }# വിശ്വാസത്തില്‍ നിന്ന് ജനിക്കുന്നതാണ് ഭക്തിയെങ്കില്‍ ഭക്തിയുടെ പ്രകടനമാണ് അനുഷ്ഠാനങ്ങളും ആചാരങ്ങളും. അത് പലവിധത്തിലാകാം. പാരന്പര്യങ്ങളുടെ ഭാഗമായി സ്ഥാപിതമായിപ്പോയ ആചാരങ്ങളും അനുഷ്ഠാനങ്ങളും എല്ലാ മതങ്ങളിലുമുണ്ട്. ചിലപ്പോള്‍ തികച്ചും നൂതനമായ ഭക്തിപ്രകടനങ്ങള്‍ക്കും വിശ്വാസത്തിന്‍റെ ലോകം സാക്ഷ്യം വഹിക്കാറുണ്ട്. എന്നാല്‍ മനസ്സിലാക്കേണ്ട വസ്തുത, അനുഷ്ഠാനങ്ങളും ആചാരങ്ങളും അര്‍ത്ഥവത്താകുന്നത് വിശ്വാസിയുടെ ഭക്തിക്കു മുന്പില്‍ മാത്രമാണ്. വിശ്വാസമില്ലാത്തവനും അല്പവിശ്വാസിയും അന്ധവിശ്വാസിയും യുക്തിവാദിയും നിരീശ്വരവാദിയുമെല്ലാം ആചാരങ്ങളിലേക്കും അനുഷ്ഠാനങ്ങളിലേക്കും നോക്കുന്പോള്‍ അവക്ക് യാതൊരര്‍ത്ഥവും കാണാന്‍ അവര്‍ക്ക് കഴിയുകയില്ല. വിശ്വാസിയുടെ കാഴ്ചയിലാണ് ആചാരങ്ങളും അനുഷ്ഠാനങ്ങളും അര്‍ത്ഥവത്തായ പ്രവൃത്തിയായിത്തീരുന്നത്. #{red->n->n->വിശ്വാസവിമര്‍ശനം - അനുഭവത്തില്‍ വരാത്തതിനോടുള്ള ആക്രമണം }# ആത്മീയമാര്‍ഗ്ഗങ്ങളോട് പലവിധ കാരണങ്ങളാല്‍ അകലം പാലിക്കുന്നവരും അതിനോട് താത്പര്യമില്ലാത്തവരുമായ നിരവധിപേര്‍ വിശ്വാസത്തിന്‍റെ ഭാഗമായ ആചാരാനുഷ്ഠാനങ്ങളെ വിമര്‍ശിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്നതിന്‍റെ കാരണം അവയൊന്നും തന്നെ അവരുടെ അനുഭവത്തിന്‍റെ പരിധിയിലേക്ക് കടന്നുവരുന്നില്ല എന്നതാണ്. തങ്ങള്‍ക്ക് അനുഭവവേദ്യമാകാത്തതും തങ്ങളുടെ യുക്തിക്ക് വഴങ്ങാത്തതും തെറ്റും വ്യാജവും കെട്ടിച്ചമച്ചതുമാണ് എന്ന് സ്ഥാപിച്ചെടുക്കാനുള്ള അല്പബുദ്ധിയുടെയും ആഴമില്ലാത്ത ചിന്തയുടെയും ബാഹ്യപ്രകടനമാണ് നാം കാണുന്ന വിമര്‍ശനങ്ങളും ആക്ഷേപങ്ങളും. ഒപ്പം തിക്താനുഭവങ്ങളുടെ കയ്പും വെറുപ്പും ഇടകലരുന്ന രൂക്ഷമായ ആക്രമണങ്ങളും ഒറ്റപ്പെട്ടവയല്ല എന്ന് നമ്മള്‍ തിരിച്ചറിയുന്നുണ്ട്. #{red->n->n->വിശ്വാസത്തിന് വിലയിടാമോ? വിലയിട്ട് വില്‍ക്കുന്നത് എന്താണ്? }# ദൈവവുമായുള്ള ബന്ധത്തിന് വിലയിടാന്‍ ആര്‍ക്കുമാവില്ല. വിശ്വാസം വിലകൊടുത്ത് വാങ്ങാനുമാവില്ല. പണം നല്കിയതുകൊണ്ട് ആരുടെയും വിശ്വാസം വര്‍ദ്ധിപ്പിക്കാനാവില്ല. പണം നല്കാത്തതുകൊണ്ട് ആരുടെയും വിശ്വാസം ഇല്ലാതാക്കാനുമാവില്ല. എന്നാല്‍ ദൈവത്തോടുള്ള ഭക്തി പ്രകടിപ്പിക്കുന്നതിന് വിശ്വാസി പണം മുടക്കിത്തന്നെ ആചാരാനുഷ്ഠാനങ്ങള്‍ നടത്തും. ദൈവവിശ്വാസമില്ലാത്തവന് പാഴ്ചെലവായിത്തോന്നുന്ന ഇത്തരം കാര്യങ്ങളില്‍ മതനേതൃത്വം സാധാരണഗതിയില്‍ ചില ചിട്ടകളും ക്രമങ്ങളും കൊണ്ടുവരിക പതിവാണ്. #{red->none->b->Must Read: }# {{ പൊതുകല്ലറയും കുടുംബകല്ലറയും പിന്നെ സോഷ്യല്‍ മീഡിയായും ->http://www.pravachakasabdam.com/index.php/site/news/7147 }} ക്രൈസ്തവദേവാലയങ്ങളില്‍ മാത്രമല്ല ഇത്തരം ചിട്ടക്രമങ്ങള്‍ കാണാനാകുന്നത്. ദൈവവിശ്വാസവുമായി ബന്ധപ്പെട്ട എല്ലായിടങ്ങളിലും പരന്പരാഗതമായി നിലവിലിരിക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍ക്ക് അവയുടെ ചിലവിനനുസരിച്ചും കാലത്തിനനുസരിച്ചും പണം ഈടാക്കാറുണ്ട് എന്നത് വസ്തുതയാണ്. #{red->n->n->പണം മുടക്കിയില്ലെങ്കില്‍ ?}# ദൈവവിശ്വാസവും പണവും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നതുതന്നെയാണ് സത്യം. പണം മുടക്കി കുര്‍ബാന ചൊല്ലിക്കാതിരുന്നാലോ നൊവേനകളോ ലദീഞ്ഞോ ഏറ്റുനടത്താതിരുന്നാലോ, അന്പും വെടിയും പൂമാലയുമൊന്നും കാശുമുടക്കി ദൈവത്തിന് നല്കാതിരുന്നാലോ ഒന്നും ഒരുവിശ്വാസിയും ദൈവത്തിന് അനഭിമതനാകുന്നില്ല. അവന്‍റെ ആത്മീയതക്കോ ദൈവവുമായുള്ള ബന്ധത്തിനോ യാതൊരു കോട്ടവും സംഭവിക്കാനും പോകുന്നില്ല. #{red->n->n-> പിന്നെന്തിന് പണം മുടക്കിയുള്ള ആചാരാനുഷ്ഠാനങ്ങള്‍?}# ഇന്ദ്രിയബദ്ധമാണ് മനുഷ്യജീവിതം. മനുഷ്യന്‍ അറിയുന്നതും ആസ്വദിക്കുന്നതും ആനന്ദിക്കുന്നതും ഇന്ദ്രിയങ്ങളിലൂടെയാണ്. ഇന്ദ്രിയാതീതമായി നില്‍ക്കുന്ന ദൈവത്തെ അകക്കണ്ണിലൂടെ മനസ്സിലാക്കാനും സ്വീകരിക്കാനും അംഗീകരിക്കാനും ആരാധിക്കാനും കഴിയുന്നവര്‍ തുലോം തുച്ഛമാണ്. മിസ്റ്റിക്കുകളുടെയൊക്കെ തലമാണത്. അവിടേക്കെത്താന്‍ മാത്രം പ്രാപ്തിയും പാകതയുമില്ലാത്ത പാവം മനുഷ്യര്‍ തങ്ങളുടെ ഇന്ദ്രിയങ്ങള്‍ക്ക് വിധേയവും ജീവിതത്തില്‍ പ്രായോഗികവുമായ മാര്‍ഗ്ഗങ്ങളിലൂടെ തങ്ങള്‍ അറിയുന്ന ദൈവത്തെ ആരാധിക്കാനുള്ള രീതികള്‍ തിരയും. അതിനാവശ്യമായ തുകകള്‍ ചിലവഴിക്കാനും അവര്‍ക്ക് മടിയില്ല. ആചാരാനുഷ്ഠാനങ്ങളിലൂടെ ദൈവാരാധന നടത്തുന്നവര്‍ തങ്ങളുടെ ആത്മസമര്‍പ്പണത്തിന്‍റെയും തങ്ങളുടെ എല്ലാ ഭൗതികസന്പത്തും ദൈവത്തിന് നല്‍ക്കുന്നതിന്‍റെയുമെല്ലാം അടയാളാവിഷ്കാരം അതിനുവേണ്ടി ചിലവഴിക്കുന്ന പണത്തിലൂടെ പൂര്‍ത്തിയാക്കുന്നുണ്ട്. #{red->n->n-> സമാപനം}# വിശ്വാസം കച്ചവടവസ്തുവാണെന്നത് കച്ചവടക്കാരന്‍റെ കണ്ണുള്ള അവിശ്വാസിയുടെ കണ്ടെത്തലാണ്. ദൈവാരാധനക്ക് പണം നല്കുന്നത് വിശ്വാസമുള്ളവന് വേദനാജനകമല്ല, അഭിമാനമാണ്. അല്പവിശ്വാസിയും അവിശ്വാസിയും സാന്പത്തികനഷ്ടത്തെക്കുറിച്ച് വേദനിക്കുന്പോള്‍ വിശ്വാസി സന്പത്തിനേക്കാള്‍ വലിയ നേട്ടത്തില്‍ ആനന്ദിക്കുകയാണ് ചെയ്യുന്നത്. ഇത്തിരിക്കാശിന്‍റെ നഷ്ടചിന്തയിലും നാണയത്തുട്ടിന്‍റെ കിലുക്കത്തിലും വിശ്വാസത്തിന്‍റെ താളം കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ എണ്ണത്തില്‍ കൂടുന്നു എന്നത് ആശങ്കാജനകമാണ്. സാത്താന് പരിശുദ്ധ അമ്മയ്ക്കു മുന്നില്‍ പിടിച്ചു നില്‍ക്കുവാന്‍ കഴിയില്ലനം: പ്രശസ്ത ഇറ്റാലിയന്‍ ഭൂതോച്ചാടകന്‍ റോം: പരിശുദ്ധ കന്യകാമറിയത്തിന്റെ മുന്നില്‍ സാത്താന് പിടിച്ചു നില്‍ക്കുവാന്‍ കഴിയുകയില്ലെന്ന് ഇറ്റാലിയന്‍ പുരോഹിതനും സുപ്രസിദ്ധ ഭൂതോച്ചാടകനുമായ ഫാ. സാന്റെ ബബോലിന്റെ വെളിപ്പെടുത്തൽ. മെക്സിക്കന്‍ ആഴ്ചപതിപ്പായ ‘ഡെസ്ഡെ ലാ ഫെ’ നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തല്‍ നടത്തിയത്. താന്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ മറിയത്തിന്റെ മുന്നില്‍ പിടിച്ച് നില്‍ക്കുവാന്‍ കഴിയുകയില്ലായെന്നു സാത്താന്‍ അലറിയിട്ടുള്ളതായും അദ്ദേഹം വിവരിച്ചു. "രണ്ടായിരത്തിലധികം ഭൂതോച്ചാടന കര്‍മ്മങ്ങള്‍ നടത്തിയിട്ടുള്ള എന്റെ അനുഭവത്തില്‍ നിന്നും ഞാന്‍ പറയുകയാണ്. പരിശുദ്ധ മറിയത്തിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന മാത്രയില്‍ തന്നെ ക്ഷുദ്രോച്ചാടനത്തിനു വിധേയരായിക്കൊണ്ടിരിക്കുന്നവരില്‍ പ്രകടമായ മാറ്റങ്ങള്‍ കാണാനാവും". അവള്‍ നിന്റെ തല തകര്‍ക്കും എന്ന് ദൈവം പുറപ്പാട് പുസ്തകത്തില്‍ പറഞ്ഞിട്ടുള്ള കാര്യവും ഫാ. ബബോലിന്‍ ചൂണ്ടിക്കാട്ടി. ഭൂതോച്ചാടന വേളയില്‍ സാത്താനെതിരെയുള്ള ശക്തമായ ഉപകരണമായിട്ടാണ് പരിശുദ്ധ മറിയത്തിന്റെ നാമം ഉപയോഗിക്കുന്നതെന്നു ഇതിന് മുന്‍പും നിരവധി ഭൂതോച്ചാടകര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. “മറിയത്തിന്റെ നാമം ഉച്ചരിക്കുമ്പോള്‍ എനിക്ക് പേടിയാകുന്നു” എന്ന് സാത്താന്‍ തന്നോടു പറഞ്ഞിട്ടുള്ളതായി 2016-ല്‍ മരണമടഞ്ഞ റോമിന്റെ ഔദ്യോഗിക ഭൂതോച്ചാടകനായിരുന്ന ഫാദര്‍ ഗബ്രിയേല്‍ അമോര്‍ത്ത് വെളിപ്പെടുത്തിയിരിന്നു. കഴിഞ്ഞ ജനുവരിയില്‍ പരിശുദ്ധ കന്യകാമാതാവുള്ള ഭവനങ്ങളില്‍ സാത്താന്‍ പ്രവേശിക്കുകയില്ലായെന്ന് ഫ്രാന്‍സിസ് പാപ്പയും പ്രഖ്യാപിച്ചിരിന്നു.
Image: /content_image/SocialMedia/SocialMedia-2018-05-11-07:57:52.jpg
Keywords: സഭാസ്വത്ത്: ചോദ്യങ്ങളും, പൊതുകല്ലറ
Category: 24
Sub Category:
Heading: "വിലയിട്ട് വില്‍ക്കുന്ന വിശ്വാസം"; വിമത ചിന്തകള്‍ക്ക് ഒരുത്തരം
Content: ക്രിസ്തീയതയും ക്രിസ്തീയ ആചാരങ്ങളും വിമര്‍ശിക്കപ്പെടുകയും ക്രൈസ്തവ പൗരോഹിത്യം അവഹേളിക്കപ്പെടുകയും ചെയ്യുന്ന ഒരു കാലത്തിലൂടെ കടന്നുപോവുകയാണ് നമ്മള്‍. പരിഹസിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നതെന്തൊക്കെയാണ് എന്ന് പരിശോധിച്ചാല്‍ അതില്‍ വിശ്വാസവിഷയങ്ങളുണ്ട്, വിശുദ്ധഗ്രന്ഥമായ ബൈബിളുണ്ട്, ബൈബിളിലെ വിവരണങ്ങളും വിശദീകരണങ്ങളുമുണ്ട്, കൂദാശകളുണ്ട്, കൂദാശാനുകരണങ്ങളുണ്ട്, പാരന്പര്യങ്ങളുടെ ഭാഗമായി നിലനില്‍ക്കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. ചിലപ്പോഴെങ്കിലും സാമൂഹ്യമാധ്യമങ്ങളിലെ ക്രൈസ്തവവിരുദ്ധമായ വാര്‍ത്തകളും പോസ്റ്റുകളും വിശകലനങ്ങളും കാണുന്പോള്‍ ലോകത്തില്‍ ക്രിസ്തുവിന്‍റേതല്ലാത്ത ഒരു ജീവിതശൈലിയില്ലെന്നും പൗരോഹിത്യമല്ലാതെ മറ്റൊന്നും നിലനില്‍ക്കുന്നില്ലെന്നും തോന്നിപ്പോകും. ആക്ഷേപങ്ങളുടെയും അവഹേളനങ്ങളുടെയും ഉള്ളുപരിശോധിക്കുന്പോള്‍ ഇവയൊക്കെയും പുറപ്പെടുന്നത് വിശ്വാസികളില്‍ നിന്നല്ല എന്ന് തിരിച്ചറിയുന്നുമുണ്ട്. #{red->n->n-> വിമര്‍ശകര്‍ വിശ്വാസികളല്ല }# ക്രൈസ്തവവിശ്വാസത്തെ അധിക്ഷേപിക്കുന്നവരില്‍ ഭൂരിഭാഗവും ക്രൈസ്തവനാമധാരികളാണെങ്കിലും അവര്‍ പേരുകൊണ്ടുമാത്രം ക്രൈസ്തവരായവരാണ് (നാമമാത്രക്രിസ്ത്യാനികള്‍). അവരില്‍ പലരും നിരീശ്വരവാദികളോ യുക്തിവാദികളോ ആണ്. ചിലരെങ്കിലും ക്രിസ്തീയവിശ്വാസം ജീവിക്കുന്നവരില്‍ നിന്ന് (അല്മായര്‍, വൈദികര്‍, മെത്രാന്മാര്‍) ഏതെങ്കിലും കാരണങ്ങളാല്‍ മുറിവേറ്റവരാണ്. ചിലര്‍ ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആത്മീയതക്ക് അര്‍ത്ഥമില്ലെന്ന് കരുതുന്നവരാണ്. ചിലര്‍ പകയും വെറുപ്പും വൈരാഗ്യവും കഠിനമായ വിദ്വേഷവും ഉള്ളില്‍ സൂക്ഷിക്കുന്നവരാണ്. ചിലര്‍ അധികാരമോഹികളാണ്. ചിലര്‍ ആഴമില്ലാത്ത തിരുത്തല്‍വാദികളാണ്. ചിലര്‍ക്ക് എല്ലാം തമാശയും നേരമ്പോക്കുമാണ് - മാന്യമായി ജീവിക്കുന്നവരെ പരിഹസിക്കുന്നതിലൂടെ സമൂഹത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ ശ്രമിക്കുന്നവരാണ്. ചിലര്‍ കോര്‍പ്പറേറ്റുകളുടെ കൂലിക്കാരാണ്. അങ്ങനെ പോകുന്നു വിമര്‍ശകരുടെ ഗണത്തെ തരംതിരിച്ചെഴുതുന്ന ലിസ്റ്റ്. ഇവരില്‍ പലരും വിശ്വാസികളുടെ ശബ്ദമെന്നും വിശ്വാസികളുടെ അഭിപ്രായമെന്നും വിശ്വാസികളുടെ ആവശ്യമെന്നുമൊക്കെ എഴുതുകയും പറയുകയും ചെയ്യാറുണ്ട്. വിശ്വാസത്തെയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ചോദ്യം ചെയ്യുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ക്രൈസ്തവവിശ്വാസത്തെയും അതിന്‍റെ അനുഷ്ഠാനങ്ങളെയും വിമര്‍ശിക്കാന്‍ ആര്‍ക്കാണ് സാധിക്കുക എന്ന് പരിശോധിക്കുന്നത് നല്ലതാണ്. #{red->n->n->എന്താണ് ക്രൈസ്തവവിശ്വാസം? }# സര്‍വ്വപ്രപഞ്ചത്തെയും സൃഷ്ടിച്ച ദൈവമാണ് മനുഷ്യനായ എന്നെയും സൃഷ്ടിച്ചത് എന്നും എന്‍റെ പാപജീവിതത്തില്‍ നിന്ന് എന്നെ വീണ്ടെടുക്കാനായി ദൈവം മനുഷ്യാവതാരം ചെയ്തുവെന്നും (ഈശോ) ആ രക്ഷയുടെ സുവിശേഷം ലോകാവസാനം വരെ പകര്‍ന്നുകൊടുക്കാനായി അവിടുന്ന് തിരുസ്സഭയെ സ്ഥാപിച്ചുവെന്നും ചുരുക്കത്തില്‍ ക്രൈസ്തവവിശ്വാസത്തെ സംഗ്രഹിക്കാം (കൂടുതല്‍ സമഗ്രമായ നിര്‍വ്വചനം സാധ്യമാണ്). ഈ വിശ്വാസത്തെ ഉള്‍ക്കൊള്ളുന്നവനാണ് ക്രൈസ്തവന്‍. അവന്‍ ക്രൈസ്തവവിശ്വാസം സ്വീകരിക്കുന്പോള്‍ ക്രിസ്തുവിന്‍റെ വാക്കുകളിലും രക്ഷാകരപ്രവര്‍ത്തിയിലുമാണ് വിശ്വസിക്കുന്നത്. അവിടുന്ന് സ്ഥാപിച്ച സഭയിലും സഭയിലൂടെ കരഗതമാവുകുയം തുടരുകയും ചെയ്യുന്ന രക്ഷയിലുമാണ് അവന്‍ ആശ്രയം വെക്കുന്നത്. #{red->n->n-> വിശ്വാസത്തില്‍ നിന്ന് ഭക്തി ജനിക്കുന്നു}# ഈ അടിസ്ഥാനപരമായ ക്രൈസ്തവവിശ്വാസത്തിന്‍റെ/ബോദ്ധ്യത്തിന്‍റെ നിറവിനെയാണ് ഭക്തി എന്ന് വിളിക്കുന്നത്. വിശ്വാസം ആഴപ്പെട്ടവന് ദൈവത്തോടുള്ള വികാരമാണത് എന്ന് വേണമെങ്കില്‍ പറയാം. എന്‍റെ സൃഷ്ടാവും കര്‍ത്താവും രക്ഷകനുമായ ദൈവത്തിലുള്ള വിശ്വാസത്തില്‍ നിന്ന് ജനിക്കുന്ന ആദരവും സ്നേഹവും ഭക്തിയെന്ന വികാരമായിപ്പരിണമിക്കുന്നു. #{red->n->n->ഭക്തിയുടെ പ്രകടനമാണ് അനുഷ്ഠാനങ്ങള്‍ }# വിശ്വാസത്തില്‍ നിന്ന് ജനിക്കുന്നതാണ് ഭക്തിയെങ്കില്‍ ഭക്തിയുടെ പ്രകടനമാണ് അനുഷ്ഠാനങ്ങളും ആചാരങ്ങളും. അത് പലവിധത്തിലാകാം. പാരന്പര്യങ്ങളുടെ ഭാഗമായി സ്ഥാപിതമായിപ്പോയ ആചാരങ്ങളും അനുഷ്ഠാനങ്ങളും എല്ലാ മതങ്ങളിലുമുണ്ട്. ചിലപ്പോള്‍ തികച്ചും നൂതനമായ ഭക്തിപ്രകടനങ്ങള്‍ക്കും വിശ്വാസത്തിന്‍റെ ലോകം സാക്ഷ്യം വഹിക്കാറുണ്ട്. എന്നാല്‍ മനസ്സിലാക്കേണ്ട വസ്തുത, അനുഷ്ഠാനങ്ങളും ആചാരങ്ങളും അര്‍ത്ഥവത്താകുന്നത് വിശ്വാസിയുടെ ഭക്തിക്കു മുന്പില്‍ മാത്രമാണ്. വിശ്വാസമില്ലാത്തവനും അല്പവിശ്വാസിയും അന്ധവിശ്വാസിയും യുക്തിവാദിയും നിരീശ്വരവാദിയുമെല്ലാം ആചാരങ്ങളിലേക്കും അനുഷ്ഠാനങ്ങളിലേക്കും നോക്കുന്പോള്‍ അവക്ക് യാതൊരര്‍ത്ഥവും കാണാന്‍ അവര്‍ക്ക് കഴിയുകയില്ല. വിശ്വാസിയുടെ കാഴ്ചയിലാണ് ആചാരങ്ങളും അനുഷ്ഠാനങ്ങളും അര്‍ത്ഥവത്തായ പ്രവൃത്തിയായിത്തീരുന്നത്. #{red->n->n->വിശ്വാസവിമര്‍ശനം - അനുഭവത്തില്‍ വരാത്തതിനോടുള്ള ആക്രമണം }# ആത്മീയമാര്‍ഗ്ഗങ്ങളോട് പലവിധ കാരണങ്ങളാല്‍ അകലം പാലിക്കുന്നവരും അതിനോട് താത്പര്യമില്ലാത്തവരുമായ നിരവധിപേര്‍ വിശ്വാസത്തിന്‍റെ ഭാഗമായ ആചാരാനുഷ്ഠാനങ്ങളെ വിമര്‍ശിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്നതിന്‍റെ കാരണം അവയൊന്നും തന്നെ അവരുടെ അനുഭവത്തിന്‍റെ പരിധിയിലേക്ക് കടന്നുവരുന്നില്ല എന്നതാണ്. തങ്ങള്‍ക്ക് അനുഭവവേദ്യമാകാത്തതും തങ്ങളുടെ യുക്തിക്ക് വഴങ്ങാത്തതും തെറ്റും വ്യാജവും കെട്ടിച്ചമച്ചതുമാണ് എന്ന് സ്ഥാപിച്ചെടുക്കാനുള്ള അല്പബുദ്ധിയുടെയും ആഴമില്ലാത്ത ചിന്തയുടെയും ബാഹ്യപ്രകടനമാണ് നാം കാണുന്ന വിമര്‍ശനങ്ങളും ആക്ഷേപങ്ങളും. ഒപ്പം തിക്താനുഭവങ്ങളുടെ കയ്പും വെറുപ്പും ഇടകലരുന്ന രൂക്ഷമായ ആക്രമണങ്ങളും ഒറ്റപ്പെട്ടവയല്ല എന്ന് നമ്മള്‍ തിരിച്ചറിയുന്നുണ്ട്. #{red->n->n->വിശ്വാസത്തിന് വിലയിടാമോ? വിലയിട്ട് വില്‍ക്കുന്നത് എന്താണ്? }# ദൈവവുമായുള്ള ബന്ധത്തിന് വിലയിടാന്‍ ആര്‍ക്കുമാവില്ല. വിശ്വാസം വിലകൊടുത്ത് വാങ്ങാനുമാവില്ല. പണം നല്കിയതുകൊണ്ട് ആരുടെയും വിശ്വാസം വര്‍ദ്ധിപ്പിക്കാനാവില്ല. പണം നല്കാത്തതുകൊണ്ട് ആരുടെയും വിശ്വാസം ഇല്ലാതാക്കാനുമാവില്ല. എന്നാല്‍ ദൈവത്തോടുള്ള ഭക്തി പ്രകടിപ്പിക്കുന്നതിന് വിശ്വാസി പണം മുടക്കിത്തന്നെ ആചാരാനുഷ്ഠാനങ്ങള്‍ നടത്തും. ദൈവവിശ്വാസമില്ലാത്തവന് പാഴ്ചെലവായിത്തോന്നുന്ന ഇത്തരം കാര്യങ്ങളില്‍ മതനേതൃത്വം സാധാരണഗതിയില്‍ ചില ചിട്ടകളും ക്രമങ്ങളും കൊണ്ടുവരിക പതിവാണ്. #{red->none->b->Must Read: }# {{ പൊതുകല്ലറയും കുടുംബകല്ലറയും പിന്നെ സോഷ്യല്‍ മീഡിയായും ->http://www.pravachakasabdam.com/index.php/site/news/7147 }} ക്രൈസ്തവദേവാലയങ്ങളില്‍ മാത്രമല്ല ഇത്തരം ചിട്ടക്രമങ്ങള്‍ കാണാനാകുന്നത്. ദൈവവിശ്വാസവുമായി ബന്ധപ്പെട്ട എല്ലായിടങ്ങളിലും പരന്പരാഗതമായി നിലവിലിരിക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍ക്ക് അവയുടെ ചിലവിനനുസരിച്ചും കാലത്തിനനുസരിച്ചും പണം ഈടാക്കാറുണ്ട് എന്നത് വസ്തുതയാണ്. #{red->n->n->പണം മുടക്കിയില്ലെങ്കില്‍ ?}# ദൈവവിശ്വാസവും പണവും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നതുതന്നെയാണ് സത്യം. പണം മുടക്കി കുര്‍ബാന ചൊല്ലിക്കാതിരുന്നാലോ നൊവേനകളോ ലദീഞ്ഞോ ഏറ്റുനടത്താതിരുന്നാലോ, അന്പും വെടിയും പൂമാലയുമൊന്നും കാശുമുടക്കി ദൈവത്തിന് നല്കാതിരുന്നാലോ ഒന്നും ഒരുവിശ്വാസിയും ദൈവത്തിന് അനഭിമതനാകുന്നില്ല. അവന്‍റെ ആത്മീയതക്കോ ദൈവവുമായുള്ള ബന്ധത്തിനോ യാതൊരു കോട്ടവും സംഭവിക്കാനും പോകുന്നില്ല. #{red->n->n-> പിന്നെന്തിന് പണം മുടക്കിയുള്ള ആചാരാനുഷ്ഠാനങ്ങള്‍?}# ഇന്ദ്രിയബദ്ധമാണ് മനുഷ്യജീവിതം. മനുഷ്യന്‍ അറിയുന്നതും ആസ്വദിക്കുന്നതും ആനന്ദിക്കുന്നതും ഇന്ദ്രിയങ്ങളിലൂടെയാണ്. ഇന്ദ്രിയാതീതമായി നില്‍ക്കുന്ന ദൈവത്തെ അകക്കണ്ണിലൂടെ മനസ്സിലാക്കാനും സ്വീകരിക്കാനും അംഗീകരിക്കാനും ആരാധിക്കാനും കഴിയുന്നവര്‍ തുലോം തുച്ഛമാണ്. മിസ്റ്റിക്കുകളുടെയൊക്കെ തലമാണത്. അവിടേക്കെത്താന്‍ മാത്രം പ്രാപ്തിയും പാകതയുമില്ലാത്ത പാവം മനുഷ്യര്‍ തങ്ങളുടെ ഇന്ദ്രിയങ്ങള്‍ക്ക് വിധേയവും ജീവിതത്തില്‍ പ്രായോഗികവുമായ മാര്‍ഗ്ഗങ്ങളിലൂടെ തങ്ങള്‍ അറിയുന്ന ദൈവത്തെ ആരാധിക്കാനുള്ള രീതികള്‍ തിരയും. അതിനാവശ്യമായ തുകകള്‍ ചിലവഴിക്കാനും അവര്‍ക്ക് മടിയില്ല. ആചാരാനുഷ്ഠാനങ്ങളിലൂടെ ദൈവാരാധന നടത്തുന്നവര്‍ തങ്ങളുടെ ആത്മസമര്‍പ്പണത്തിന്‍റെയും തങ്ങളുടെ എല്ലാ ഭൗതികസന്പത്തും ദൈവത്തിന് നല്‍ക്കുന്നതിന്‍റെയുമെല്ലാം അടയാളാവിഷ്കാരം അതിനുവേണ്ടി ചിലവഴിക്കുന്ന പണത്തിലൂടെ പൂര്‍ത്തിയാക്കുന്നുണ്ട്. #{red->n->n-> സമാപനം}# വിശ്വാസം കച്ചവടവസ്തുവാണെന്നത് കച്ചവടക്കാരന്‍റെ കണ്ണുള്ള അവിശ്വാസിയുടെ കണ്ടെത്തലാണ്. ദൈവാരാധനക്ക് പണം നല്കുന്നത് വിശ്വാസമുള്ളവന് വേദനാജനകമല്ല, അഭിമാനമാണ്. അല്പവിശ്വാസിയും അവിശ്വാസിയും സാന്പത്തികനഷ്ടത്തെക്കുറിച്ച് വേദനിക്കുന്പോള്‍ വിശ്വാസി സന്പത്തിനേക്കാള്‍ വലിയ നേട്ടത്തില്‍ ആനന്ദിക്കുകയാണ് ചെയ്യുന്നത്. ഇത്തിരിക്കാശിന്‍റെ നഷ്ടചിന്തയിലും നാണയത്തുട്ടിന്‍റെ കിലുക്കത്തിലും വിശ്വാസത്തിന്‍റെ താളം കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ എണ്ണത്തില്‍ കൂടുന്നു എന്നത് ആശങ്കാജനകമാണ്. സാത്താന് പരിശുദ്ധ അമ്മയ്ക്കു മുന്നില്‍ പിടിച്ചു നില്‍ക്കുവാന്‍ കഴിയില്ലനം: പ്രശസ്ത ഇറ്റാലിയന്‍ ഭൂതോച്ചാടകന്‍ റോം: പരിശുദ്ധ കന്യകാമറിയത്തിന്റെ മുന്നില്‍ സാത്താന് പിടിച്ചു നില്‍ക്കുവാന്‍ കഴിയുകയില്ലെന്ന് ഇറ്റാലിയന്‍ പുരോഹിതനും സുപ്രസിദ്ധ ഭൂതോച്ചാടകനുമായ ഫാ. സാന്റെ ബബോലിന്റെ വെളിപ്പെടുത്തൽ. മെക്സിക്കന്‍ ആഴ്ചപതിപ്പായ ‘ഡെസ്ഡെ ലാ ഫെ’ നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തല്‍ നടത്തിയത്. താന്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ മറിയത്തിന്റെ മുന്നില്‍ പിടിച്ച് നില്‍ക്കുവാന്‍ കഴിയുകയില്ലായെന്നു സാത്താന്‍ അലറിയിട്ടുള്ളതായും അദ്ദേഹം വിവരിച്ചു. "രണ്ടായിരത്തിലധികം ഭൂതോച്ചാടന കര്‍മ്മങ്ങള്‍ നടത്തിയിട്ടുള്ള എന്റെ അനുഭവത്തില്‍ നിന്നും ഞാന്‍ പറയുകയാണ്. പരിശുദ്ധ മറിയത്തിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന മാത്രയില്‍ തന്നെ ക്ഷുദ്രോച്ചാടനത്തിനു വിധേയരായിക്കൊണ്ടിരിക്കുന്നവരില്‍ പ്രകടമായ മാറ്റങ്ങള്‍ കാണാനാവും". അവള്‍ നിന്റെ തല തകര്‍ക്കും എന്ന് ദൈവം പുറപ്പാട് പുസ്തകത്തില്‍ പറഞ്ഞിട്ടുള്ള കാര്യവും ഫാ. ബബോലിന്‍ ചൂണ്ടിക്കാട്ടി. ഭൂതോച്ചാടന വേളയില്‍ സാത്താനെതിരെയുള്ള ശക്തമായ ഉപകരണമായിട്ടാണ് പരിശുദ്ധ മറിയത്തിന്റെ നാമം ഉപയോഗിക്കുന്നതെന്നു ഇതിന് മുന്‍പും നിരവധി ഭൂതോച്ചാടകര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. “മറിയത്തിന്റെ നാമം ഉച്ചരിക്കുമ്പോള്‍ എനിക്ക് പേടിയാകുന്നു” എന്ന് സാത്താന്‍ തന്നോടു പറഞ്ഞിട്ടുള്ളതായി 2016-ല്‍ മരണമടഞ്ഞ റോമിന്റെ ഔദ്യോഗിക ഭൂതോച്ചാടകനായിരുന്ന ഫാദര്‍ ഗബ്രിയേല്‍ അമോര്‍ത്ത് വെളിപ്പെടുത്തിയിരിന്നു. കഴിഞ്ഞ ജനുവരിയില്‍ പരിശുദ്ധ കന്യകാമാതാവുള്ള ഭവനങ്ങളില്‍ സാത്താന്‍ പ്രവേശിക്കുകയില്ലായെന്ന് ഫ്രാന്‍സിസ് പാപ്പയും പ്രഖ്യാപിച്ചിരിന്നു.
Image: /content_image/SocialMedia/SocialMedia-2018-05-11-07:57:52.jpg
Keywords: സഭാസ്വത്ത്: ചോദ്യങ്ങളും, പൊതുകല്ലറ