Contents
Displaying 831-840 of 24922 results.
Content:
958
Category: 6
Sub Category:
Heading: കുരിശിലെ യേശുവിന്‍റെ ബലിയിലൂടെ കൈവരിക്കപ്പെട്ട അനുരഞ്ജനം
Content: "അവനെ കുരിശില്‍ തറച്ചതിനുശേഷം അവര്‍ അവന്റെ വസ്ത്രങ്ങള്‍ കുറിയിട്ടു ഭാഗിച്ചെടുത്തു" (മത്തായി. 27: 35). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മാർച്ച് 18}# ഞാൻ എല്ലാവരെയും കുരിശിന്റെ രക്ഷാകര രഹസ്യത്തിലേയ്ക്ക് നോക്കുവാൻ നിങ്ങളുടെ ശ്രദ്ധയേ ക്ഷണിക്കുന്നു. പാപം മൂലം ദൈവവും മനുഷ്യനും ഉളവായ അകൽച്ച ഇല്ലാതാക്കുവാൻ വേണ്ടി ആ കുരിശിൽ ആണ് കർത്താവ് വളരെ സഹിക്കുകയും, മരണപെടുകയും ചെയ്തത്. സങ്കീർത്തകൻ ഇങ്ങനെ പറയുന്നു, "എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു! എന്നെ സഹായിക്കാതെയും,എന്റെ രോദനം കേള്‍ക്കാതെയും, അങ്ങ് അകന്നു നില്‍ക്കുന്നതെന്തു കൊണ്ട്?" (സങ്കീ .22:1). യേശു കുരിശിൽ ബലിയായ ആ മുഹൂർത്തത്തിൽ തന്നെ നമ്മുടെ അനുരഞ്ജനവും സാധിച്ചുയെന്ന് പറയാം. കുരിശിലെ വേദനയുടെ ഓരോ നിമിഷങ്ങളും, 'മനുഷ്യനെ ദൈവവും ആയി അനുരഞ്ജിപ്പിക്കുന്നു' എന്ന് ഗോൽഗോതായിലെ രക്ഷാകര രഹസ്യത്തിൽ ശ്രദ്ധിച്ചാൽ നമുക്ക് മനസ്സിലാവും. മനുഷ്യർ തമ്മിലുള്ള അനുരജ്ഞനവും അതിന്റെ ആവശ്യകതയും നമ്മിൽ ഫലമുളവാക്കുക ക്രിസ്തുവിന്റെ ഈ രക്ഷാകര കർമ്മത്തിലൂടെയാണ്. പാപത്തിനു മേൽ വിജയം നേടാൻ മരിച്ച് മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റ ക്രിസ്തു, ദൈവവുമായുള്ള ഉടമ്പടി വീണ്ടും പുനസ്ഥാപിച്ച് മനുഷ്യർ തമ്മിലുള്ള അനുരഞ്ജനം വീണ്ടും സാധ്യമാക്കി. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 2.12.84) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/3?type=6 }}
Image: /content_image/Meditation/Meditation-2016-03-16-16:12:35.jpg
Keywords: കുരിശ്
Category: 6
Sub Category:
Heading: കുരിശിലെ യേശുവിന്‍റെ ബലിയിലൂടെ കൈവരിക്കപ്പെട്ട അനുരഞ്ജനം
Content: "അവനെ കുരിശില്‍ തറച്ചതിനുശേഷം അവര്‍ അവന്റെ വസ്ത്രങ്ങള്‍ കുറിയിട്ടു ഭാഗിച്ചെടുത്തു" (മത്തായി. 27: 35). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മാർച്ച് 18}# ഞാൻ എല്ലാവരെയും കുരിശിന്റെ രക്ഷാകര രഹസ്യത്തിലേയ്ക്ക് നോക്കുവാൻ നിങ്ങളുടെ ശ്രദ്ധയേ ക്ഷണിക്കുന്നു. പാപം മൂലം ദൈവവും മനുഷ്യനും ഉളവായ അകൽച്ച ഇല്ലാതാക്കുവാൻ വേണ്ടി ആ കുരിശിൽ ആണ് കർത്താവ് വളരെ സഹിക്കുകയും, മരണപെടുകയും ചെയ്തത്. സങ്കീർത്തകൻ ഇങ്ങനെ പറയുന്നു, "എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു! എന്നെ സഹായിക്കാതെയും,എന്റെ രോദനം കേള്‍ക്കാതെയും, അങ്ങ് അകന്നു നില്‍ക്കുന്നതെന്തു കൊണ്ട്?" (സങ്കീ .22:1). യേശു കുരിശിൽ ബലിയായ ആ മുഹൂർത്തത്തിൽ തന്നെ നമ്മുടെ അനുരഞ്ജനവും സാധിച്ചുയെന്ന് പറയാം. കുരിശിലെ വേദനയുടെ ഓരോ നിമിഷങ്ങളും, 'മനുഷ്യനെ ദൈവവും ആയി അനുരഞ്ജിപ്പിക്കുന്നു' എന്ന് ഗോൽഗോതായിലെ രക്ഷാകര രഹസ്യത്തിൽ ശ്രദ്ധിച്ചാൽ നമുക്ക് മനസ്സിലാവും. മനുഷ്യർ തമ്മിലുള്ള അനുരജ്ഞനവും അതിന്റെ ആവശ്യകതയും നമ്മിൽ ഫലമുളവാക്കുക ക്രിസ്തുവിന്റെ ഈ രക്ഷാകര കർമ്മത്തിലൂടെയാണ്. പാപത്തിനു മേൽ വിജയം നേടാൻ മരിച്ച് മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റ ക്രിസ്തു, ദൈവവുമായുള്ള ഉടമ്പടി വീണ്ടും പുനസ്ഥാപിച്ച് മനുഷ്യർ തമ്മിലുള്ള അനുരഞ്ജനം വീണ്ടും സാധ്യമാക്കി. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 2.12.84) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/3?type=6 }}
Image: /content_image/Meditation/Meditation-2016-03-16-16:12:35.jpg
Keywords: കുരിശ്
Content:
959
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് ആശ്വാസമേകുന്ന മാലാഖമാര്‍
Content: “കര്‍ത്താവിന്റെ ഹിതം നിറവേറ്റുന്ന ദാസരുടെ വ്യൂഹങ്ങളേ, അവിടുത്തെ സ്തുതിക്കുവിന്‍” (സങ്കീര്‍ത്തനങ്ങള്‍ 103:21) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-17}# ഒരിക്കല്‍ കോര്‍ട്ടോണായിലെ വിശുദ്ധ മാര്‍ഗരെറ്റ് തന്നില്‍ നിന്നും വിട്ടുപിരിഞ്ഞ തന്റെ എല്ലാ സുഹൃത്തുക്കള്‍ക്ക് വേണ്ടിയും കര്‍ത്താവിനോട് കണ്ണുനീരണിഞ്ഞുകൊണ്ട് പ്രാര്‍ത്ഥിക്കുകയായിരുന്നു; അപ്പോള്‍ ആ ആത്മാക്കള്‍ വളരെ ശോചനീയമായ അവസ്ഥയില്‍ അവളുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു, ആ കാഴ്ച അവള്‍ക്ക് സഹിക്കുന്നതിലും അപ്പുറമായിരുന്നു. കര്‍ത്താവ് അവളോടു പറഞ്ഞു : “അവര്‍ കടന്നുപോയികൊണ്ടിരിക്കുന്ന വേദനകള്‍ വളരെ വലുതാണ്, എന്നാല്‍ എന്റെ മാലാഖമാര്‍ അവരെ സന്ദര്‍ശിച്ചില്ലെങ്കില്‍ അവരുടെ വേദനകള്‍ താരതമ്യമില്ലാത്തവിധം വലുതായിരിക്കും, മാലാഖമാരെ കാണുന്നത് തന്നെ അവരുടെ കൊടിയ വേദനകളില്‍ നിന്ന് അവര്‍ക്ക് സാന്ത്വനമരുളുകയും, കഠിനമായ ചൂടില്‍ നിന്നും അവര്‍ക്ക് ആശ്വാസവും പുത്തനുണര്‍വ് നല്‍കുകയും ചെയ്യും” (ഫ്ലെമിഷ് പണ്ഡിതന്‍ ഫാ. ജീന്‍ ബോല്ലാഡ് എസ്.ജെ) #{red->n->n->വിചിന്തനം:}# ജീവിതകാലത്ത് തങ്ങളോട് കൂടുതല്‍ ഭക്തി കാണിച്ചിട്ടുള്ളവരെ, മാലാഖമാര്‍ പ്രത്യേക ഉത്സാഹത്തോടു കൂടി സഹായിക്കുന്നു. അവരോടുള്ള മാധ്യസ്ഥ പ്രാര്‍ത്ഥന വഴിയായി ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ സഹായിക്കുക, അതിനു പകരമായി അവര്‍ നിങ്ങളേയും ആശ്വസിപ്പിക്കും. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/3?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FPtifiKlmpRA0I05JBtRgp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-03-16-23:38:00.jpg
Keywords: ശുദ്ധീകരണസ്ഥലത്തെ
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് ആശ്വാസമേകുന്ന മാലാഖമാര്‍
Content: “കര്‍ത്താവിന്റെ ഹിതം നിറവേറ്റുന്ന ദാസരുടെ വ്യൂഹങ്ങളേ, അവിടുത്തെ സ്തുതിക്കുവിന്‍” (സങ്കീര്‍ത്തനങ്ങള്‍ 103:21) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-17}# ഒരിക്കല്‍ കോര്‍ട്ടോണായിലെ വിശുദ്ധ മാര്‍ഗരെറ്റ് തന്നില്‍ നിന്നും വിട്ടുപിരിഞ്ഞ തന്റെ എല്ലാ സുഹൃത്തുക്കള്‍ക്ക് വേണ്ടിയും കര്‍ത്താവിനോട് കണ്ണുനീരണിഞ്ഞുകൊണ്ട് പ്രാര്‍ത്ഥിക്കുകയായിരുന്നു; അപ്പോള്‍ ആ ആത്മാക്കള്‍ വളരെ ശോചനീയമായ അവസ്ഥയില്‍ അവളുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു, ആ കാഴ്ച അവള്‍ക്ക് സഹിക്കുന്നതിലും അപ്പുറമായിരുന്നു. കര്‍ത്താവ് അവളോടു പറഞ്ഞു : “അവര്‍ കടന്നുപോയികൊണ്ടിരിക്കുന്ന വേദനകള്‍ വളരെ വലുതാണ്, എന്നാല്‍ എന്റെ മാലാഖമാര്‍ അവരെ സന്ദര്‍ശിച്ചില്ലെങ്കില്‍ അവരുടെ വേദനകള്‍ താരതമ്യമില്ലാത്തവിധം വലുതായിരിക്കും, മാലാഖമാരെ കാണുന്നത് തന്നെ അവരുടെ കൊടിയ വേദനകളില്‍ നിന്ന് അവര്‍ക്ക് സാന്ത്വനമരുളുകയും, കഠിനമായ ചൂടില്‍ നിന്നും അവര്‍ക്ക് ആശ്വാസവും പുത്തനുണര്‍വ് നല്‍കുകയും ചെയ്യും” (ഫ്ലെമിഷ് പണ്ഡിതന്‍ ഫാ. ജീന്‍ ബോല്ലാഡ് എസ്.ജെ) #{red->n->n->വിചിന്തനം:}# ജീവിതകാലത്ത് തങ്ങളോട് കൂടുതല്‍ ഭക്തി കാണിച്ചിട്ടുള്ളവരെ, മാലാഖമാര്‍ പ്രത്യേക ഉത്സാഹത്തോടു കൂടി സഹായിക്കുന്നു. അവരോടുള്ള മാധ്യസ്ഥ പ്രാര്‍ത്ഥന വഴിയായി ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ സഹായിക്കുക, അതിനു പകരമായി അവര്‍ നിങ്ങളേയും ആശ്വസിപ്പിക്കും. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/3?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FPtifiKlmpRA0I05JBtRgp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-03-16-23:38:00.jpg
Keywords: ശുദ്ധീകരണസ്ഥലത്തെ
Content:
960
Category: 9
Sub Category:
Heading: റോതർഹാമിലെ ദുഖഃവെള്ളിയാഴ്ച ശുശ്രൂഷകൾ ഫാ ജോസ് ഉപ്പാണി നയിക്കും.
Content: പീഡാനുഭവ വാരം ഭക്തിസാന്ദ്രമാക്കാന്‍, പ്രശസ്ത വചന പ്രഘോഷകനും ബൈബിൾ പണ്ഡിതനും ചിറ്റൂർ ധ്യാനകേന്ദ്രം മുൻ ഡയറക്ടറുമായ ഫാ ജോസ് ഉപ്പാണി നയിക്കുന്ന പ്രത്യേക ദുഖഃവെള്ളിയാഴ്ച ശുശ്രൂഷകൾ മാർച്ച് 25 ന് രാവിലെ 9 മണി മുതൽ ഉച്ചകഴിഞ്ഞ് 2 വരെ റോതർഹാം സെന്റ് ജോസഫ്സ് പള്ളിയിൽ (RAW MARSH ,Green Lane, S62 6JY) നടക്കും. വലിയ നോമ്പിനോടനുബന്ധിച്ച് ചാപ്ലയിൻ ഫാ. സിറിൽ ജോൺ ഇടമനയുടെ ആത്മീയ നേതൃത്വത്തിൽ വിവിധ ഭവനങ്ങൾ കേന്ദ്രീകരിച്ച് ശുശ്രൂഷകൾ നടന്നു വരികയാണ്. റോതർഹാം കാത്തലിക് കമ്യൂണിറ്റി യ്ക്കുവേണ്ടി ഫാ.സിറിൽ ജോൺ ഇടമന ദുഖഃവെള്ളിയാഴ്ച ശുശ്രൂഷകളിലേക്ക് ഏവരെയും ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, രാജു- 07443857791.
Image: /content_image/Events/Events-2016-03-17-05:04:11.jpg
Keywords: Rotharhome, Fr.Jose Uppani, Saint Joseph's Church, RAW MARSH ,Green Lane, S62 6JY
Category: 9
Sub Category:
Heading: റോതർഹാമിലെ ദുഖഃവെള്ളിയാഴ്ച ശുശ്രൂഷകൾ ഫാ ജോസ് ഉപ്പാണി നയിക്കും.
Content: പീഡാനുഭവ വാരം ഭക്തിസാന്ദ്രമാക്കാന്‍, പ്രശസ്ത വചന പ്രഘോഷകനും ബൈബിൾ പണ്ഡിതനും ചിറ്റൂർ ധ്യാനകേന്ദ്രം മുൻ ഡയറക്ടറുമായ ഫാ ജോസ് ഉപ്പാണി നയിക്കുന്ന പ്രത്യേക ദുഖഃവെള്ളിയാഴ്ച ശുശ്രൂഷകൾ മാർച്ച് 25 ന് രാവിലെ 9 മണി മുതൽ ഉച്ചകഴിഞ്ഞ് 2 വരെ റോതർഹാം സെന്റ് ജോസഫ്സ് പള്ളിയിൽ (RAW MARSH ,Green Lane, S62 6JY) നടക്കും. വലിയ നോമ്പിനോടനുബന്ധിച്ച് ചാപ്ലയിൻ ഫാ. സിറിൽ ജോൺ ഇടമനയുടെ ആത്മീയ നേതൃത്വത്തിൽ വിവിധ ഭവനങ്ങൾ കേന്ദ്രീകരിച്ച് ശുശ്രൂഷകൾ നടന്നു വരികയാണ്. റോതർഹാം കാത്തലിക് കമ്യൂണിറ്റി യ്ക്കുവേണ്ടി ഫാ.സിറിൽ ജോൺ ഇടമന ദുഖഃവെള്ളിയാഴ്ച ശുശ്രൂഷകളിലേക്ക് ഏവരെയും ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, രാജു- 07443857791.
Image: /content_image/Events/Events-2016-03-17-05:04:11.jpg
Keywords: Rotharhome, Fr.Jose Uppani, Saint Joseph's Church, RAW MARSH ,Green Lane, S62 6JY
Content:
961
Category: 1
Sub Category:
Heading: ലണ്ടൻ നഗരത്തിലെ അപൂർവ്വമായ കുരിശിന്റെ വഴി; രണ്ടാം സ്ഥലം ഗാന്ധി പ്രതിമ
Content: വിവിധ മതങ്ങളെയും ദേശങ്ങളെയും സംസ്കാരങ്ങളെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് അപൂർവ്വമായ ഒരു കുരിശിന്റെ വഴി ലണ്ടൻ നഗരത്തിൽ ഒരുങ്ങിയിരിക്കുന്നു. ഈ കുരിശിന്റെ വഴിയുടെ രണ്ടാം സ്ഥലം ലണ്ടനിലെ ഗാന്ധി പ്രതിമയാണ്. ലണ്ടനിൽ 14 സ്ഥലങ്ങളിലായി ജറൂസലേമിന്റെ പുതിയ പതിപ്പ് സൃഷ്ടിച്ച്, വിശ്വാസികൾക്കും അവിശ്വാസികൾക്കും ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ വഴിയിലൂടെ ഒരു തീർത്ഥയാത്രയ്ക്ക് ലണ്ടനിലെ കലാകാരന്മാർ അവസരമൊരുക്കി. ക്രൈസ്തവ ദേവാലയങ്ങളിലൂടെ മാത്രമല്ല, മ്യൂസിയങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവയിലൂടെയെല്ലാം ഈ കുരിശിന്റെ വഴി കടന്നു പോകുന്നു. കുരിശിന്റെ വഴിയിലുടനീളം പുരാതന പെയിന്റിംഗുകൾ, ആധുനിക വിഡിയോ എന്നിവ ഇടകലർത്തിയാണ് പ്രദർശനം. ക്രൈസ്തവർ, യഹൂദർ , മുസ്ലീങ്ങൾ, നിരീശ്വരർ ഇങ്ങനെ വിവിധ വിഭാഗങ്ങളിലെ കലാകാരന്മാർ പങ്കെടുക്കുന്നു. കുരിശിന്റെ വഴിയിലെ ആദ്യ സ്ഥാനം കിങ്ങ്സ് കോളേജിലെ ലണ്ടൻ ചാപ്പലാണ്. 1981-ലെ UK ലഹളകളെ അധീകരിച്ച് ടെറി ഡഫി എന്ന കലാകാരന്റെ ചിത്രീകരണമാണ് ഈ സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്നത്. യേശു കുരിശു വഹിക്കുന്ന രണ്ടാം സ്ഥലത്തെ അവതരണം നടക്കുന്നത് ലണ്ടൻ നഗരത്തിലെ ഫിലിപ്പ് ജാക്സന്റെ ഗാന്ധി പ്രതിമക്കു സമീപമാണ്. യേശു കുരിശുമായി വീഴുന്ന മൂന്നാം സ്ഥലം മെത്തേഡിസ്റ്റ് സെന്റട്റൽ ഹാളിലാണ് ഒരുക്കിയിരിക്കുന്നത്. യേശു തന്റെ മാതാവിനെ കാണുന്ന നാലാം സ്ഥലം വെസ്റ്റ് മിൻസ്റ്റർ കത്തിഡ്രലിലാണ്. മറ്റ് സ്ഥലങ്ങൾ: കാവൻഡീഷ് സ്ക്വയർ, വാലസ് കളക്ഷൻ, വെസ്റ്റ് ലണ്ടൻ സിനിഗോഗ്, നാഷണൽ ഗാലറി, നോത്രേദാം ചർച്ച്, ഔർ ലേഡീസ് ചാപ്പൽ, സാൽവേഷൻ ആർമി ഹെഡ്കോർട്ടേർസ്, സെന്റ് പോൾസ് കത്തീഡ്രൽ, ടവർ ഓഫ് ലണ്ടനിലെ സെന്റ് പീറ്റേർസ് റോയൽ ചാപ്പൽ, സെന്റ്. സ്റ്റീഫൻ, വാൾബ്രൂക്ക് എന്നിവയാണ്. ജറുസലേമിലെ ഹോളി സെപ്പൾച്ചർ ദേവാലയത്തിന്റെ രൂപത്തിൽ പണികഴിപ്പിച്ചിട്ടുള്ള ടെംബിൾ ചർച്ച് ട്രിഫോറിയത്തിലാണ് യേശുവിനെ അടക്കം ചെയ്യുന്ന 14-ാം സ്ഥലം ഒരുക്കുന്നത്. "ക്രിസ്തുവിന്റെ പീഠാസഹനം നൂറ്റാണ്ടുകളിലൂടെ കലാകാരന്മാരെ ആകർഷിച്ചിട്ടുള്ള ഒരു വിഷയമാണ്. അതിനു സമാനമായ ഒരു കലാപ്രദർശനമാണ് ഇപ്പോൾ ലണ്ടനിൽ തുടങ്ങുന്നത്. ക്രൈസ്തവരുടെ എല്ലാ വിഭാഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഈ കലാപ്രദർശനം വളരെ ആകർഷണീയമായ ഒരു നവപരീക്ഷണമാണ് എന്ന് കർദ്ദിനാൾ വിൻസന്റ് നിക്കോൾസ് പറഞ്ഞു. കുരിശിന്റെ വഴിയിലെ വിവിധ കലാരൂപങ്ങളിലൂടെ ലോകത്തിലെ ഇന്നത്തെ ദുരിതങ്ങളുമായി ക്രിസ്തുവിന്റെ പീഠാസഹനം സമന്വയിപ്പിച്ചിരിക്കുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആംഗ്ലിക്കൻ ബിഷപ്പ് അഡ്രിയൻ ന്യൂമാനും നോമ്പുകാലത്തെ ഈ പുതിയ രീതിയെ സ്വാഗതം ചെയ്തു.
Image: /content_image/News/News-2016-03-17-06:29:14.jpg
Keywords: london way of the cross, pravachaka sabdam
Category: 1
Sub Category:
Heading: ലണ്ടൻ നഗരത്തിലെ അപൂർവ്വമായ കുരിശിന്റെ വഴി; രണ്ടാം സ്ഥലം ഗാന്ധി പ്രതിമ
Content: വിവിധ മതങ്ങളെയും ദേശങ്ങളെയും സംസ്കാരങ്ങളെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് അപൂർവ്വമായ ഒരു കുരിശിന്റെ വഴി ലണ്ടൻ നഗരത്തിൽ ഒരുങ്ങിയിരിക്കുന്നു. ഈ കുരിശിന്റെ വഴിയുടെ രണ്ടാം സ്ഥലം ലണ്ടനിലെ ഗാന്ധി പ്രതിമയാണ്. ലണ്ടനിൽ 14 സ്ഥലങ്ങളിലായി ജറൂസലേമിന്റെ പുതിയ പതിപ്പ് സൃഷ്ടിച്ച്, വിശ്വാസികൾക്കും അവിശ്വാസികൾക്കും ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ വഴിയിലൂടെ ഒരു തീർത്ഥയാത്രയ്ക്ക് ലണ്ടനിലെ കലാകാരന്മാർ അവസരമൊരുക്കി. ക്രൈസ്തവ ദേവാലയങ്ങളിലൂടെ മാത്രമല്ല, മ്യൂസിയങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവയിലൂടെയെല്ലാം ഈ കുരിശിന്റെ വഴി കടന്നു പോകുന്നു. കുരിശിന്റെ വഴിയിലുടനീളം പുരാതന പെയിന്റിംഗുകൾ, ആധുനിക വിഡിയോ എന്നിവ ഇടകലർത്തിയാണ് പ്രദർശനം. ക്രൈസ്തവർ, യഹൂദർ , മുസ്ലീങ്ങൾ, നിരീശ്വരർ ഇങ്ങനെ വിവിധ വിഭാഗങ്ങളിലെ കലാകാരന്മാർ പങ്കെടുക്കുന്നു. കുരിശിന്റെ വഴിയിലെ ആദ്യ സ്ഥാനം കിങ്ങ്സ് കോളേജിലെ ലണ്ടൻ ചാപ്പലാണ്. 1981-ലെ UK ലഹളകളെ അധീകരിച്ച് ടെറി ഡഫി എന്ന കലാകാരന്റെ ചിത്രീകരണമാണ് ഈ സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്നത്. യേശു കുരിശു വഹിക്കുന്ന രണ്ടാം സ്ഥലത്തെ അവതരണം നടക്കുന്നത് ലണ്ടൻ നഗരത്തിലെ ഫിലിപ്പ് ജാക്സന്റെ ഗാന്ധി പ്രതിമക്കു സമീപമാണ്. യേശു കുരിശുമായി വീഴുന്ന മൂന്നാം സ്ഥലം മെത്തേഡിസ്റ്റ് സെന്റട്റൽ ഹാളിലാണ് ഒരുക്കിയിരിക്കുന്നത്. യേശു തന്റെ മാതാവിനെ കാണുന്ന നാലാം സ്ഥലം വെസ്റ്റ് മിൻസ്റ്റർ കത്തിഡ്രലിലാണ്. മറ്റ് സ്ഥലങ്ങൾ: കാവൻഡീഷ് സ്ക്വയർ, വാലസ് കളക്ഷൻ, വെസ്റ്റ് ലണ്ടൻ സിനിഗോഗ്, നാഷണൽ ഗാലറി, നോത്രേദാം ചർച്ച്, ഔർ ലേഡീസ് ചാപ്പൽ, സാൽവേഷൻ ആർമി ഹെഡ്കോർട്ടേർസ്, സെന്റ് പോൾസ് കത്തീഡ്രൽ, ടവർ ഓഫ് ലണ്ടനിലെ സെന്റ് പീറ്റേർസ് റോയൽ ചാപ്പൽ, സെന്റ്. സ്റ്റീഫൻ, വാൾബ്രൂക്ക് എന്നിവയാണ്. ജറുസലേമിലെ ഹോളി സെപ്പൾച്ചർ ദേവാലയത്തിന്റെ രൂപത്തിൽ പണികഴിപ്പിച്ചിട്ടുള്ള ടെംബിൾ ചർച്ച് ട്രിഫോറിയത്തിലാണ് യേശുവിനെ അടക്കം ചെയ്യുന്ന 14-ാം സ്ഥലം ഒരുക്കുന്നത്. "ക്രിസ്തുവിന്റെ പീഠാസഹനം നൂറ്റാണ്ടുകളിലൂടെ കലാകാരന്മാരെ ആകർഷിച്ചിട്ടുള്ള ഒരു വിഷയമാണ്. അതിനു സമാനമായ ഒരു കലാപ്രദർശനമാണ് ഇപ്പോൾ ലണ്ടനിൽ തുടങ്ങുന്നത്. ക്രൈസ്തവരുടെ എല്ലാ വിഭാഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഈ കലാപ്രദർശനം വളരെ ആകർഷണീയമായ ഒരു നവപരീക്ഷണമാണ് എന്ന് കർദ്ദിനാൾ വിൻസന്റ് നിക്കോൾസ് പറഞ്ഞു. കുരിശിന്റെ വഴിയിലെ വിവിധ കലാരൂപങ്ങളിലൂടെ ലോകത്തിലെ ഇന്നത്തെ ദുരിതങ്ങളുമായി ക്രിസ്തുവിന്റെ പീഠാസഹനം സമന്വയിപ്പിച്ചിരിക്കുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആംഗ്ലിക്കൻ ബിഷപ്പ് അഡ്രിയൻ ന്യൂമാനും നോമ്പുകാലത്തെ ഈ പുതിയ രീതിയെ സ്വാഗതം ചെയ്തു.
Image: /content_image/News/News-2016-03-17-06:29:14.jpg
Keywords: london way of the cross, pravachaka sabdam
Content:
962
Category: 18
Sub Category:
Heading: "ജീവ സംസ്ക്കാരത്തിന്‍റെ വക്താക്കളാകുക": പ്രൊലൈഫ് ദിനം കോട്ടയം നവജീവനില്‍ ആഘോഷിച്ചു
Content: കോട്ടയം: കെസിബിസി പ്രൊലൈഫ് സമിതിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ പ്രൊലൈഫ് ദിനാഘോഷം കോട്ടയം ആര്‍പ്പൂക്കരയിലെ നവജീവനില്‍ നടന്നു. രാവിലെ 10.30 ന് ആരംഭിച്ച പൊതുസമ്മേളനം കെസിബിസി പ്രൊലൈഫ് സമിതി ഡയറക്ടറും ഫാമിലി കമ്മീഷന്‍ സെക്രട്ടറിയുമായ ഫാ. പോള്‍ മാടശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രൊലൈഫ് സമിതി പ്രസിഡന്റ് ശ്രീ ജോര്‍ജ്ജ് എഫ് സേവ്യര്‍ വലിയ വീട് അധ്യക്ഷത വഹിച്ചു. നവജീവന്‍ ട്രസ്റ്റ് സ്ഥാപക ഡയറക്ടര്‍ പി.യു. തോമസിനെ, ചടങ്ങിൽ ആദരിച്ചു. അയല്‍ക്കാരനായ ആരെയും ജാതിമത വ്യത്യാസമില്ലാതെ സ്നേഹിക്കാനും അവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കുവാനും നമുക്ക് ഉത്തരവാദിത്വമുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഫാ. പോള്‍ മാടശ്ശേരി പറഞ്ഞു. സമൂഹത്തില്‍ മരണസംസ്ക്കാരം വര്‍ദ്ധിച്ചു വരുമ്പോള്‍ കണ്ണടച്ച്, കൈയും കേട്ടി, മൗനം പാലിക്കാതെ ജീവസംസ്ക്കാരത്തിന്‍റെ വക്താക്കളായി പ്രവര്‍ത്തിക്കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. കേരളത്തിലെ പൊതുസമൂഹത്തിന് കാരുണ്യത്തിന്‍റെ മഹനീയ സന്ദേശം നല്‍കുവാന്‍ നവജീവനിലെ പി.യു.തോമസ്സിന് സാധിക്കുന്നുവെന്ന് അദ്ധ്യക്ഷപ്രസംഗത്തില്‍ ജോര്‍ജ്ജ് എഫ് സേവ്യര്‍ പറഞ്ഞു. "കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ സഹോദരന് കാവലും സമൂഹത്തിന് കരുതലുമാവുക, ജീവന്‍ സംരക്ഷിക്കാന്‍ ജീവന്‍ സമര്‍പ്പിച്ച സമര്‍പ്പിതരെ ആദരിക്കുക" എന്നിവയാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. കേരള സ്പെഷ്യല്‍ സ്കൂള്‍ ഒളിമ്പിക്സ് ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ സി എം ഐ. കെസിബിസി പ്രൊലൈഫ് സമിതി ജനറല്‍ സെക്രട്ടറി സാബു ജോസ്, വൈസ് പ്രസിഡന്‍റമാരായ ജയിംസ് ആഴ്ചങ്ങാടന്‍, യുഗേഷ് പുളിക്കന്‍, ആനിമേറ്റര്‍ സിസ്റ്റര്‍ മേരി ജോര്‍ജ്ജ് എഫ് സി സി,അഡ്വ. ജോസി സേവ്യര്‍, സിസ്റ്റര്‍ പ്രതിഭ എസ് ഡി, സിസ്റ്റര്‍ മേരി മാര്‍സെല്ലസ്, സാലു എബ്രഹാം കല്‍പ്പെറ്റ, സെലസ്റ്റൃന്‍ ജോണ്‍ തലശ്ശേരി, ടോമി പനക്കക്കുഴി, റോണ റിവേര കൊല്ലം തുടങ്ങിയവര്‍ പ്രസംഗിച്ചു. കോട്ടയം മേഖലാ യാത്രയുടെ പ്രചാരണാര്‍ത്ഥം കാരുണ്യ പതാക വൈസ് പ്രസിഡന്റ് യുഗേഷ് തോമസിനും പി.യു.തോമസിനും കൈമാറിക്കൊണ്ട് ഫാ. റോബി കണ്ണന്‍ചിറ നിര്‍വഹിച്ചു. മാര്‍ച്ച് 25 വരെയുള്ള ദിവസങ്ങളില്‍ രൂപതാ, ഇടവക അടിസ്ഥാനത്തില്‍ പ്രൊലൈഫ് സമ്മേളനം, റാലികള്‍, കാരുണ്യ സംഗമങ്ങള്‍, കാരുണ്യ യാത്ര എന്നിവ സംഘടിപ്പിക്കും. കാരുണ്യ സന്ദേശ യാത്രയുടെ കോട്ടയം മേഖലാ യാത്ര ഏപ്രില്‍ 1, 2 ദിവസങ്ങളില്‍ പാലാ, കോട്ടയം, കാഞ്ഞിരപ്പള്ളി വിജയപുരം രൂപതകളില്‍ പര്യടനം നടത്തുന്നതാണ്. (ഫോട്ടോ മാറ്റര്‍: പ്രൊലൈഫ് ദിനാഘോഷം കോട്ടയം ആര്‍പ്പൂക്കരയിലെ നവജീവനില്‍ ഫാ. പോള്‍ മാടശ്ശേരി ഉദ്ഘാടനം ചെയ്യുന്നു. സിസ്റ്റര്‍ മേരി ജോര്‍ജ്ജ്, ജയിംസ് ആഴ്ചങ്ങാടന്‍, സാബു ജോസ്, ഫാ. റോബി കണ്ണന്‍ചിറ സി.എം. ഐ., പി.യു തോമസ്, യുഗേഷ് പുളിക്കന്‍, അഡ്വ. ജോസി സേവ്യര്‍ തുടങ്ങിയവര്‍ സമീപം.)
Image: /content_image/India/India-2016-03-17-06:57:35.JPG
Keywords: polife, navajeevan, pravachaka sabdam
Category: 18
Sub Category:
Heading: "ജീവ സംസ്ക്കാരത്തിന്‍റെ വക്താക്കളാകുക": പ്രൊലൈഫ് ദിനം കോട്ടയം നവജീവനില്‍ ആഘോഷിച്ചു
Content: കോട്ടയം: കെസിബിസി പ്രൊലൈഫ് സമിതിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ പ്രൊലൈഫ് ദിനാഘോഷം കോട്ടയം ആര്‍പ്പൂക്കരയിലെ നവജീവനില്‍ നടന്നു. രാവിലെ 10.30 ന് ആരംഭിച്ച പൊതുസമ്മേളനം കെസിബിസി പ്രൊലൈഫ് സമിതി ഡയറക്ടറും ഫാമിലി കമ്മീഷന്‍ സെക്രട്ടറിയുമായ ഫാ. പോള്‍ മാടശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രൊലൈഫ് സമിതി പ്രസിഡന്റ് ശ്രീ ജോര്‍ജ്ജ് എഫ് സേവ്യര്‍ വലിയ വീട് അധ്യക്ഷത വഹിച്ചു. നവജീവന്‍ ട്രസ്റ്റ് സ്ഥാപക ഡയറക്ടര്‍ പി.യു. തോമസിനെ, ചടങ്ങിൽ ആദരിച്ചു. അയല്‍ക്കാരനായ ആരെയും ജാതിമത വ്യത്യാസമില്ലാതെ സ്നേഹിക്കാനും അവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കുവാനും നമുക്ക് ഉത്തരവാദിത്വമുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഫാ. പോള്‍ മാടശ്ശേരി പറഞ്ഞു. സമൂഹത്തില്‍ മരണസംസ്ക്കാരം വര്‍ദ്ധിച്ചു വരുമ്പോള്‍ കണ്ണടച്ച്, കൈയും കേട്ടി, മൗനം പാലിക്കാതെ ജീവസംസ്ക്കാരത്തിന്‍റെ വക്താക്കളായി പ്രവര്‍ത്തിക്കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. കേരളത്തിലെ പൊതുസമൂഹത്തിന് കാരുണ്യത്തിന്‍റെ മഹനീയ സന്ദേശം നല്‍കുവാന്‍ നവജീവനിലെ പി.യു.തോമസ്സിന് സാധിക്കുന്നുവെന്ന് അദ്ധ്യക്ഷപ്രസംഗത്തില്‍ ജോര്‍ജ്ജ് എഫ് സേവ്യര്‍ പറഞ്ഞു. "കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ സഹോദരന് കാവലും സമൂഹത്തിന് കരുതലുമാവുക, ജീവന്‍ സംരക്ഷിക്കാന്‍ ജീവന്‍ സമര്‍പ്പിച്ച സമര്‍പ്പിതരെ ആദരിക്കുക" എന്നിവയാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. കേരള സ്പെഷ്യല്‍ സ്കൂള്‍ ഒളിമ്പിക്സ് ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ സി എം ഐ. കെസിബിസി പ്രൊലൈഫ് സമിതി ജനറല്‍ സെക്രട്ടറി സാബു ജോസ്, വൈസ് പ്രസിഡന്‍റമാരായ ജയിംസ് ആഴ്ചങ്ങാടന്‍, യുഗേഷ് പുളിക്കന്‍, ആനിമേറ്റര്‍ സിസ്റ്റര്‍ മേരി ജോര്‍ജ്ജ് എഫ് സി സി,അഡ്വ. ജോസി സേവ്യര്‍, സിസ്റ്റര്‍ പ്രതിഭ എസ് ഡി, സിസ്റ്റര്‍ മേരി മാര്‍സെല്ലസ്, സാലു എബ്രഹാം കല്‍പ്പെറ്റ, സെലസ്റ്റൃന്‍ ജോണ്‍ തലശ്ശേരി, ടോമി പനക്കക്കുഴി, റോണ റിവേര കൊല്ലം തുടങ്ങിയവര്‍ പ്രസംഗിച്ചു. കോട്ടയം മേഖലാ യാത്രയുടെ പ്രചാരണാര്‍ത്ഥം കാരുണ്യ പതാക വൈസ് പ്രസിഡന്റ് യുഗേഷ് തോമസിനും പി.യു.തോമസിനും കൈമാറിക്കൊണ്ട് ഫാ. റോബി കണ്ണന്‍ചിറ നിര്‍വഹിച്ചു. മാര്‍ച്ച് 25 വരെയുള്ള ദിവസങ്ങളില്‍ രൂപതാ, ഇടവക അടിസ്ഥാനത്തില്‍ പ്രൊലൈഫ് സമ്മേളനം, റാലികള്‍, കാരുണ്യ സംഗമങ്ങള്‍, കാരുണ്യ യാത്ര എന്നിവ സംഘടിപ്പിക്കും. കാരുണ്യ സന്ദേശ യാത്രയുടെ കോട്ടയം മേഖലാ യാത്ര ഏപ്രില്‍ 1, 2 ദിവസങ്ങളില്‍ പാലാ, കോട്ടയം, കാഞ്ഞിരപ്പള്ളി വിജയപുരം രൂപതകളില്‍ പര്യടനം നടത്തുന്നതാണ്. (ഫോട്ടോ മാറ്റര്‍: പ്രൊലൈഫ് ദിനാഘോഷം കോട്ടയം ആര്‍പ്പൂക്കരയിലെ നവജീവനില്‍ ഫാ. പോള്‍ മാടശ്ശേരി ഉദ്ഘാടനം ചെയ്യുന്നു. സിസ്റ്റര്‍ മേരി ജോര്‍ജ്ജ്, ജയിംസ് ആഴ്ചങ്ങാടന്‍, സാബു ജോസ്, ഫാ. റോബി കണ്ണന്‍ചിറ സി.എം. ഐ., പി.യു തോമസ്, യുഗേഷ് പുളിക്കന്‍, അഡ്വ. ജോസി സേവ്യര്‍ തുടങ്ങിയവര്‍ സമീപം.)
Image: /content_image/India/India-2016-03-17-06:57:35.JPG
Keywords: polife, navajeevan, pravachaka sabdam
Content:
963
Category: 18
Sub Category:
Heading: "ധന്യന്‍ ജോസഫ് വിതയത്തില്‍" വികസന സങ്കല്‍പ്പങ്ങള്‍ക്കൊപ്പം നടന്ന കര്‍മ്മയോഗി
Content: വരാപ്പുഴ: ധന്യന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ജോസഫ് വിതയത്തിലച്ചന്‍ ജീവിച്ചിരുന്ന കാലത്ത് നാടിന്‍റെ വികസന സങ്കല്‍പ്പങ്ങള്‍ക്കൊപ്പം നടന്ന പുണ്യചരിതനായിരുന്നുവെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് അഭിപ്രായപ്പെട്ടു. പുത്തന്‍പള്ളിയില്‍ വിതയത്തില്‍ ചാരിറ്റിസിന്‍റെ നേതൃത്വത്തില്‍ "ധന്യന്‍ ജോസഫ് വിതയത്തിലച്ചന്‍റെ" അനുസ്മരണത്തിനു വേണ്ടി നടത്തിയ "ധന്യ സ്മൃതി" ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിച്ചിരുന്ന കാലത്ത് പുരോഹിതന്‍ എന്ന നിലയിലുള്ള ആധ്യാത്മിക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നാടിന്‍റെ പുരോഗതി കൂടി അദ്ദേഹം മനസ്സില്‍ കണ്ടിരുന്നു. വനിതാ ശാക്തീകരണ സങ്കല്‍പ്പങ്ങള്‍ക്ക് ശക്തി പകരുന്നതിന് എത്രയോ മുന്‍പ് സ്ത്രീ വിദ്യാഭ്യാസത്തിന് ഉതകുന്ന തരത്തില്‍ വിദ്യാലയങ്ങളും തൊഴില്‍ പരിശീലനകേന്ദ്രങ്ങളും ആരംഭിക്കാന്‍ തിരുകുടുംബ സന്യാസിനി സഭയുടെ സ്ഥാപക മറിയം ത്രേസ്യായോടൊപ്പം അദ്ദേഹം മുന്‍കൈയെടുത്തു. തിരുകുടുംബ സന്യാസിനി സഭയുടെ സഹസ്ഥാപകന്‍, മറിയം ത്രേസ്യായുടെ ആത്മീയ നിയന്താവ്, നാടിന്‍റെ പുരോഗതിക്കും വികസനത്തിനും മുന്നിട്ടിറങ്ങുന്ന, മത-ജാതി ചിന്തയില്ലാതെ പാവപ്പെട്ടവരെ സഹായിക്കുന്ന വെള്ളപ്പൊക്കത്തിലും പകര്‍ച്ചവ്യാധികളിലും മരണപ്പെടുന്നവരെ സംസ്ക്കരിക്കുക, രോഗികള്‍ക്ക് നാടന്‍ മരുന്നുകള്‍ നല്‍കി സഹായിക്കുക തുടങ്ങിയവയൊക്കെ അദ്ദേഹത്തിന്‍റെ പ്രത്യേകതകളായിരുന്നു. അദ്ദേഹത്തിന്‍റെ ജന്മനാട്ടില്‍ ഞാന്‍ ജനിച്ചു എന്നതുതന്നെ അനുഗ്രഹദായകമാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. എറണാകുളം - അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ അദ്ധ്യക്ഷനായിരുന്നു. ദിവ്യകാരുണ്യഭക്തിയുടെ ഉപാസകനായിരുന്നു വിതയത്തിലച്ചനെന്നും,റാന്തല്‍ വിളക്കുമായി രാവിന്‍റെ അവസാന യാമങ്ങളില്‍ അള്‍ത്താരയിലെ ദിവ്യകാരുണ്യ സന്നിധിയിലേക്ക് പോകുന്ന വിതയത്തിലച്ചന്‍റെ ചിത്രം നമ്മുടെ മനസ്സിലുണ്ട്. ദിവ്യകാരുണ്യ ഭക്തി ആര്‍ക്കും പ്രചോദനവും ശക്തിദായകവുമാണ്. അച്ചനും, മറിയം ത്രേസ്യായും സ്ഥാപിച്ച തിരുകുടുംബ സന്യാസിനി സഭയ്ക്ക് ദിവ്യകാരുണ്യ ഭക്തിയിലൂടെ ഇനിയും ധന്യരേയും വാഴ്ത്തപ്പെട്ടവരേയും ഉണ്ടാക്കാന്‍ കഴിഞ്ഞാലെ സ്ഥാപകരുടെ ധന്യ ജീവിതത്തിന് അര്‍ത്ഥമുണ്ടാകൂ എന്ന്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍ വിവരാവകാശ കമ്മീഷണര്‍ ഡോക്ടര്‍ കുര്യാസ് കുമ്പളക്കുഴി ധന്യന്‍ ജോസഫ് വിതയത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തി. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയും ധന്യന്‍ ജോസഫ് വിതയത്തിലും പരസ്പരം ആദ്ധ്യാത്മിക ശക്തി പകര്‍ന്നവരാണ്. ജോസഫ് അച്ചന്‍ ഇല്ലാതിരുന്നുവെങ്കില്‍ മറിയം ത്രേസ്യായുടെ വാഴ്ത്തപ്പെടലോ, മറിയം ത്രേസ്യാ ഇല്ലായിരുന്നുവെങ്കില്‍ ജോസഫ് അച്ചന്‍റെ ധന്യതയോ ഉണ്ടാകുമായിരുന്നില്ല. ഇത്രയധികം ആദ്ധ്യാത്മിക ഉള്‍ക്കാഴ്ചയുണ്ടായിരുന്നോ ഗുരു-ശിഷ്യര്‍ വേറെ ഉണ്ടായിരുന്നോ എന്നു സംശയമാണ്. തിരുക്കുടുംബ സന്യാസിനികള്‍ക്കുള്ള പ്രചോദനദായകമായ സ്മരണകള്‍ ആ സന്യാസിനിസഭക്ക് ശക്തി പകരും. അഡ്വ. വി.ഡി. സതീശന്‍ എം.എല്‍.എ. സീറോമലബാര്‍ സഭ അല്‍മായ കമ്മീഷന്‍ സെക്രട്ടറിയും സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ അഡ്വ. ജോസഫ് വിതയത്തില്‍, തിരുകുടുംബ സന്യാസിനി സഭയുടെ മദര്‍ ജനറല്‍ സി. ഉദയ, സി.എച്.എഫ്. റവ. ഡോക്ടര്‍ ജോര്‍ജ്ജ് നെല്ലിശ്ശേരി, പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്.മുഹമ്മദ് അംഗങ്ങളായ ജോസ്മോന്‍ പുതുശ്ശേരി, ടി.ജെ.ജോമോന്‍, ഇടവക ട്രസ്റ്റി സാജന്‍ ചക്കിയാത്ത്, സി.എം.ഐ. സഭയുടെ വികാര്‍ ജനറല്‍ ഫാദര്‍ വര്‍ഗ്ഗീസ് വിതയത്തില്‍, മദ്യവിരുദ്ധ സമിതി ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ്ജ് നേരേവീട്ടില്‍, വിതയത്തില്‍ ചാരിറ്റിസ് പ്രസിഡന്‍റ് ജോസ് ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പുത്തന്‍പള്ളി ദൈവാലയത്തില്‍ നടന്ന അനുസ്മരണ പൊന്തിഫിക്കല്‍ കൃതജ്ഞതാ ബലിയില്‍ മാര്‍ ജേക്കബ് തൂങ്കുഴി മെത്രാപ്പോലീത്ത മുഖ്യ കാര്‍മ്മികനും, മാര്‍ ജോസഫ് പാസ്റ്റര്‍ നീലന്‍കാവില്‍,മാര്‍ മാത്യു വാണിയക്കിഴക്കേല്‍, വിതയത്തില്‍ കുടുംബാംഗങ്ങളായ വൈദികരും സഹകാര്‍മ്മികരായിരുന്നു. ധന്യന്‍ ജോസഫ് വിതയത്തില്‍ അനുസ്മരണ സമ്മേളനം പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്യുന്നു. ഫാദര്‍ ജോര്‍ജ്ജ് നെല്ലിശ്ശേരി, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, ഡോ.കുര്യാസ് കുമ്പളക്കുഴി, ജോസ്മോന്‍ പുതുശ്ശേരി, വി.ഡി.സതീശന്‍ എം.എല്‍.എ. കെ.എസ.മുഹമ്മദ്, അഡ്വ. ജോസ് വിതയത്തില്‍ എന്നിവര്‍ സമീപം.
Image: /content_image/India/India-2016-03-17-07:07:50.jpg
Keywords: dhanyan joseph, pravachaka sabdam
Category: 18
Sub Category:
Heading: "ധന്യന്‍ ജോസഫ് വിതയത്തില്‍" വികസന സങ്കല്‍പ്പങ്ങള്‍ക്കൊപ്പം നടന്ന കര്‍മ്മയോഗി
Content: വരാപ്പുഴ: ധന്യന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ജോസഫ് വിതയത്തിലച്ചന്‍ ജീവിച്ചിരുന്ന കാലത്ത് നാടിന്‍റെ വികസന സങ്കല്‍പ്പങ്ങള്‍ക്കൊപ്പം നടന്ന പുണ്യചരിതനായിരുന്നുവെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് അഭിപ്രായപ്പെട്ടു. പുത്തന്‍പള്ളിയില്‍ വിതയത്തില്‍ ചാരിറ്റിസിന്‍റെ നേതൃത്വത്തില്‍ "ധന്യന്‍ ജോസഫ് വിതയത്തിലച്ചന്‍റെ" അനുസ്മരണത്തിനു വേണ്ടി നടത്തിയ "ധന്യ സ്മൃതി" ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിച്ചിരുന്ന കാലത്ത് പുരോഹിതന്‍ എന്ന നിലയിലുള്ള ആധ്യാത്മിക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നാടിന്‍റെ പുരോഗതി കൂടി അദ്ദേഹം മനസ്സില്‍ കണ്ടിരുന്നു. വനിതാ ശാക്തീകരണ സങ്കല്‍പ്പങ്ങള്‍ക്ക് ശക്തി പകരുന്നതിന് എത്രയോ മുന്‍പ് സ്ത്രീ വിദ്യാഭ്യാസത്തിന് ഉതകുന്ന തരത്തില്‍ വിദ്യാലയങ്ങളും തൊഴില്‍ പരിശീലനകേന്ദ്രങ്ങളും ആരംഭിക്കാന്‍ തിരുകുടുംബ സന്യാസിനി സഭയുടെ സ്ഥാപക മറിയം ത്രേസ്യായോടൊപ്പം അദ്ദേഹം മുന്‍കൈയെടുത്തു. തിരുകുടുംബ സന്യാസിനി സഭയുടെ സഹസ്ഥാപകന്‍, മറിയം ത്രേസ്യായുടെ ആത്മീയ നിയന്താവ്, നാടിന്‍റെ പുരോഗതിക്കും വികസനത്തിനും മുന്നിട്ടിറങ്ങുന്ന, മത-ജാതി ചിന്തയില്ലാതെ പാവപ്പെട്ടവരെ സഹായിക്കുന്ന വെള്ളപ്പൊക്കത്തിലും പകര്‍ച്ചവ്യാധികളിലും മരണപ്പെടുന്നവരെ സംസ്ക്കരിക്കുക, രോഗികള്‍ക്ക് നാടന്‍ മരുന്നുകള്‍ നല്‍കി സഹായിക്കുക തുടങ്ങിയവയൊക്കെ അദ്ദേഹത്തിന്‍റെ പ്രത്യേകതകളായിരുന്നു. അദ്ദേഹത്തിന്‍റെ ജന്മനാട്ടില്‍ ഞാന്‍ ജനിച്ചു എന്നതുതന്നെ അനുഗ്രഹദായകമാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. എറണാകുളം - അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ അദ്ധ്യക്ഷനായിരുന്നു. ദിവ്യകാരുണ്യഭക്തിയുടെ ഉപാസകനായിരുന്നു വിതയത്തിലച്ചനെന്നും,റാന്തല്‍ വിളക്കുമായി രാവിന്‍റെ അവസാന യാമങ്ങളില്‍ അള്‍ത്താരയിലെ ദിവ്യകാരുണ്യ സന്നിധിയിലേക്ക് പോകുന്ന വിതയത്തിലച്ചന്‍റെ ചിത്രം നമ്മുടെ മനസ്സിലുണ്ട്. ദിവ്യകാരുണ്യ ഭക്തി ആര്‍ക്കും പ്രചോദനവും ശക്തിദായകവുമാണ്. അച്ചനും, മറിയം ത്രേസ്യായും സ്ഥാപിച്ച തിരുകുടുംബ സന്യാസിനി സഭയ്ക്ക് ദിവ്യകാരുണ്യ ഭക്തിയിലൂടെ ഇനിയും ധന്യരേയും വാഴ്ത്തപ്പെട്ടവരേയും ഉണ്ടാക്കാന്‍ കഴിഞ്ഞാലെ സ്ഥാപകരുടെ ധന്യ ജീവിതത്തിന് അര്‍ത്ഥമുണ്ടാകൂ എന്ന്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍ വിവരാവകാശ കമ്മീഷണര്‍ ഡോക്ടര്‍ കുര്യാസ് കുമ്പളക്കുഴി ധന്യന്‍ ജോസഫ് വിതയത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തി. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയും ധന്യന്‍ ജോസഫ് വിതയത്തിലും പരസ്പരം ആദ്ധ്യാത്മിക ശക്തി പകര്‍ന്നവരാണ്. ജോസഫ് അച്ചന്‍ ഇല്ലാതിരുന്നുവെങ്കില്‍ മറിയം ത്രേസ്യായുടെ വാഴ്ത്തപ്പെടലോ, മറിയം ത്രേസ്യാ ഇല്ലായിരുന്നുവെങ്കില്‍ ജോസഫ് അച്ചന്‍റെ ധന്യതയോ ഉണ്ടാകുമായിരുന്നില്ല. ഇത്രയധികം ആദ്ധ്യാത്മിക ഉള്‍ക്കാഴ്ചയുണ്ടായിരുന്നോ ഗുരു-ശിഷ്യര്‍ വേറെ ഉണ്ടായിരുന്നോ എന്നു സംശയമാണ്. തിരുക്കുടുംബ സന്യാസിനികള്‍ക്കുള്ള പ്രചോദനദായകമായ സ്മരണകള്‍ ആ സന്യാസിനിസഭക്ക് ശക്തി പകരും. അഡ്വ. വി.ഡി. സതീശന്‍ എം.എല്‍.എ. സീറോമലബാര്‍ സഭ അല്‍മായ കമ്മീഷന്‍ സെക്രട്ടറിയും സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ അഡ്വ. ജോസഫ് വിതയത്തില്‍, തിരുകുടുംബ സന്യാസിനി സഭയുടെ മദര്‍ ജനറല്‍ സി. ഉദയ, സി.എച്.എഫ്. റവ. ഡോക്ടര്‍ ജോര്‍ജ്ജ് നെല്ലിശ്ശേരി, പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്.മുഹമ്മദ് അംഗങ്ങളായ ജോസ്മോന്‍ പുതുശ്ശേരി, ടി.ജെ.ജോമോന്‍, ഇടവക ട്രസ്റ്റി സാജന്‍ ചക്കിയാത്ത്, സി.എം.ഐ. സഭയുടെ വികാര്‍ ജനറല്‍ ഫാദര്‍ വര്‍ഗ്ഗീസ് വിതയത്തില്‍, മദ്യവിരുദ്ധ സമിതി ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ്ജ് നേരേവീട്ടില്‍, വിതയത്തില്‍ ചാരിറ്റിസ് പ്രസിഡന്‍റ് ജോസ് ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പുത്തന്‍പള്ളി ദൈവാലയത്തില്‍ നടന്ന അനുസ്മരണ പൊന്തിഫിക്കല്‍ കൃതജ്ഞതാ ബലിയില്‍ മാര്‍ ജേക്കബ് തൂങ്കുഴി മെത്രാപ്പോലീത്ത മുഖ്യ കാര്‍മ്മികനും, മാര്‍ ജോസഫ് പാസ്റ്റര്‍ നീലന്‍കാവില്‍,മാര്‍ മാത്യു വാണിയക്കിഴക്കേല്‍, വിതയത്തില്‍ കുടുംബാംഗങ്ങളായ വൈദികരും സഹകാര്‍മ്മികരായിരുന്നു. ധന്യന്‍ ജോസഫ് വിതയത്തില്‍ അനുസ്മരണ സമ്മേളനം പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്യുന്നു. ഫാദര്‍ ജോര്‍ജ്ജ് നെല്ലിശ്ശേരി, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, ഡോ.കുര്യാസ് കുമ്പളക്കുഴി, ജോസ്മോന്‍ പുതുശ്ശേരി, വി.ഡി.സതീശന്‍ എം.എല്‍.എ. കെ.എസ.മുഹമ്മദ്, അഡ്വ. ജോസ് വിതയത്തില്‍ എന്നിവര്‍ സമീപം.
Image: /content_image/India/India-2016-03-17-07:07:50.jpg
Keywords: dhanyan joseph, pravachaka sabdam
Content:
964
Category: 8
Sub Category:
Heading: ശുദ്ധീകരണ സ്ഥലം ചൊരിയുന്ന ദൈവസ്നേഹാനുഭാവം
Content: "യേശു അവരോട് പറഞ്ഞു: ഭയപ്പെടേണ്ടാ, നിങ്ങള്‍ ചെന്ന് എന്റെ സഹോദരന്‍മാരോടു ഗലീലിയിലേക്കു പോകണമെന്നും അവിടെ അവര്‍ എന്നെ കാണുമെന്നും പറയുക" (മത്തായി 28:10). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-20}# ശുദ്ധീകരണസ്ഥലത്തെ പറ്റിയുള്ള ചിന്ത ഗുണകരവും, ഭീതിയേക്കാളുപരി ആശ്വാസദായകവുമാണ്. ശുദ്ധീകരണസ്ഥലത്തെ സഹനങ്ങള്‍ വലുതാണെങ്കിലും അത് നല്‍കുന്ന ആന്തരിക ആശ്വാസം, ഭൂമിയിലെ ഒരു ആനന്ദത്തിനും, ആസ്വാദനത്തിനും നല്‍കുവാന്‍ കഴിയാത്തവിധം അവര്‍ണ്ണനീയമാണ്. (വിശുദ്ധ ഫ്രാന്‍സിസ് ഡി സാലെസ്) #{red->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലത്തേക്കുറിച്ച് ഭയപ്പെടാതിരിക്കുക! നിത്യജീവിതത്തിനായി നമ്മെ ശുദ്ധീകരിക്കുന്ന ദൈവസ്നേഹമാണത്. ഇതൊരു ശിക്ഷയല്ല. മറിച്ച് സ്നേഹദായകമായ അവസ്ഥയാണ്. ആത്മാക്കളെ സുഖപ്പെടുത്തുകയും, ശുദ്ധീകരിക്കുകയും, പക്വമതികളാക്കുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ നമ്മോടു ആവശ്യപ്പെടുന്ന ദൈവത്തിന്റെ സ്നേഹമാണത്. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-03-17-13:12:12.jpg
Keywords: purgatory, march 20, saint jethrroth, ശുദ്ധീകരണസ്ഥലം, വിശുദ്ധ ജെത്രൂത്, eternal life, malayalam, pravachaka sabdam, latest malayalam christian updates,
Category: 8
Sub Category:
Heading: ശുദ്ധീകരണ സ്ഥലം ചൊരിയുന്ന ദൈവസ്നേഹാനുഭാവം
Content: "യേശു അവരോട് പറഞ്ഞു: ഭയപ്പെടേണ്ടാ, നിങ്ങള്‍ ചെന്ന് എന്റെ സഹോദരന്‍മാരോടു ഗലീലിയിലേക്കു പോകണമെന്നും അവിടെ അവര്‍ എന്നെ കാണുമെന്നും പറയുക" (മത്തായി 28:10). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-20}# ശുദ്ധീകരണസ്ഥലത്തെ പറ്റിയുള്ള ചിന്ത ഗുണകരവും, ഭീതിയേക്കാളുപരി ആശ്വാസദായകവുമാണ്. ശുദ്ധീകരണസ്ഥലത്തെ സഹനങ്ങള്‍ വലുതാണെങ്കിലും അത് നല്‍കുന്ന ആന്തരിക ആശ്വാസം, ഭൂമിയിലെ ഒരു ആനന്ദത്തിനും, ആസ്വാദനത്തിനും നല്‍കുവാന്‍ കഴിയാത്തവിധം അവര്‍ണ്ണനീയമാണ്. (വിശുദ്ധ ഫ്രാന്‍സിസ് ഡി സാലെസ്) #{red->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലത്തേക്കുറിച്ച് ഭയപ്പെടാതിരിക്കുക! നിത്യജീവിതത്തിനായി നമ്മെ ശുദ്ധീകരിക്കുന്ന ദൈവസ്നേഹമാണത്. ഇതൊരു ശിക്ഷയല്ല. മറിച്ച് സ്നേഹദായകമായ അവസ്ഥയാണ്. ആത്മാക്കളെ സുഖപ്പെടുത്തുകയും, ശുദ്ധീകരിക്കുകയും, പക്വമതികളാക്കുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ നമ്മോടു ആവശ്യപ്പെടുന്ന ദൈവത്തിന്റെ സ്നേഹമാണത്. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-03-17-13:12:12.jpg
Keywords: purgatory, march 20, saint jethrroth, ശുദ്ധീകരണസ്ഥലം, വിശുദ്ധ ജെത്രൂത്, eternal life, malayalam, pravachaka sabdam, latest malayalam christian updates,
Content:
965
Category: 8
Sub Category:
Heading: ശുദ്ധീകരണാത്മാക്കളുടെ രക്ഷയ്ക്കായുള്ള പ്രാര്‍ത്ഥന, നമ്മേ നരകാഗ്നിയില്‍ നിന്നും രക്ഷിക്കുന്നു
Content: "അനേകര്‍ തങ്ങളെത്തന്നെ ശുദ്ധീകരിക്കുകയും നിര്‍മലരാക്കി വെണ്‍മയുറ്റവരാക്കുകയുംചെയ്യും. എന്നാല്‍, ദുഷ്ടര്‍ ദുഷ്ടത പ്രവര്‍ത്തിക്കും; അവര്‍ ഗ്രഹിക്കുകയില്ല; ജ്ഞാനികള്‍ ഗ്രഹിക്കും" (ദാനിയേല്‍ 12:10). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച് 18}# "നരകത്തിൽ എത്താൻ തക്കവിധം പാപം ചെയ്യാത്ത നിരവധി പേരുണ്ട്. അതുപോലെ തന്നെ, നിത്യസ്നേഹമായ സ്വര്‍ഗ്ഗീയ ധന്യ ദര്‍ശനത്തിനു പൂര്‍ണ്ണമായും തയ്യാറാകാത്ത നിരവധി പേരുമുണ്ട്. അതിനാല്‍ തീര്‍ച്ചയായും നരകത്തിനും സ്വര്‍ഗ്ഗത്തിനുമിടക്കൊരു അവസ്ഥയുണ്ടായിരിക്കണം. ഇതാണ് ശുദ്ധീകരണ സ്ഥലം". (സ്വിസ്സ് തത്വചിന്തകനും ഗ്രന്ഥകര്‍ത്താവുമായ ഫാ. മോറിസ് സുന്‍ണ്ടേല്‍) #{red->n->n->വിചിന്തനം:}# നമ്മെ നരക തീയിലെറിയപ്പെടാതെ കാത്ത് സൂക്ഷിക്കുന്നതിന് തങ്ങളേകൊണ്ട് കഴിയുന്നതെല്ലാം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ ചെയ്യും. ശുദ്ധീകരണസ്ഥലത്തിന്റെ അഗാധതയില്‍ കഴിയുന്ന ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/3?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/I8ywPihxTpg87IC2xjtWJ7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-03-17-22:25:05.jpg
Keywords: നരക
Category: 8
Sub Category:
Heading: ശുദ്ധീകരണാത്മാക്കളുടെ രക്ഷയ്ക്കായുള്ള പ്രാര്‍ത്ഥന, നമ്മേ നരകാഗ്നിയില്‍ നിന്നും രക്ഷിക്കുന്നു
Content: "അനേകര്‍ തങ്ങളെത്തന്നെ ശുദ്ധീകരിക്കുകയും നിര്‍മലരാക്കി വെണ്‍മയുറ്റവരാക്കുകയുംചെയ്യും. എന്നാല്‍, ദുഷ്ടര്‍ ദുഷ്ടത പ്രവര്‍ത്തിക്കും; അവര്‍ ഗ്രഹിക്കുകയില്ല; ജ്ഞാനികള്‍ ഗ്രഹിക്കും" (ദാനിയേല്‍ 12:10). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച് 18}# "നരകത്തിൽ എത്താൻ തക്കവിധം പാപം ചെയ്യാത്ത നിരവധി പേരുണ്ട്. അതുപോലെ തന്നെ, നിത്യസ്നേഹമായ സ്വര്‍ഗ്ഗീയ ധന്യ ദര്‍ശനത്തിനു പൂര്‍ണ്ണമായും തയ്യാറാകാത്ത നിരവധി പേരുമുണ്ട്. അതിനാല്‍ തീര്‍ച്ചയായും നരകത്തിനും സ്വര്‍ഗ്ഗത്തിനുമിടക്കൊരു അവസ്ഥയുണ്ടായിരിക്കണം. ഇതാണ് ശുദ്ധീകരണ സ്ഥലം". (സ്വിസ്സ് തത്വചിന്തകനും ഗ്രന്ഥകര്‍ത്താവുമായ ഫാ. മോറിസ് സുന്‍ണ്ടേല്‍) #{red->n->n->വിചിന്തനം:}# നമ്മെ നരക തീയിലെറിയപ്പെടാതെ കാത്ത് സൂക്ഷിക്കുന്നതിന് തങ്ങളേകൊണ്ട് കഴിയുന്നതെല്ലാം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ ചെയ്യും. ശുദ്ധീകരണസ്ഥലത്തിന്റെ അഗാധതയില്‍ കഴിയുന്ന ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/3?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/I8ywPihxTpg87IC2xjtWJ7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-03-17-22:25:05.jpg
Keywords: നരക
Content:
966
Category: 15
Sub Category:
Heading: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: പതിനെട്ടാം തീയതി
Content: "അവളുടെ ഭര്‍ത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു" (മത്തായി 1:19). #{red->n->n-> വിശുദ്ധ യൗസേപ്പിന്‍റെ സന്താപങ്ങള്‍}# മനുഷ്യ ജീവിതത്തില്‍ എല്ലാവര്‍ക്കും സഹനം ഉണ്ടാകാറുണ്ട്. ദൈവകുമാരന്‍റെ വളര്‍ത്തുപിതാവായ യൌസേപ്പ് പിതാവ് അതുല്യമായ വിശുദ്ധിയില്‍ പ്രശോഭിച്ചിരുന്നതിനാല്‍ അദ്ദേഹവും അനേകം യാതനകളെ അഭിമുഖീകരിക്കേണ്ടതായി വന്നു. വിശുദ്ധ യൗസേപ്പും പരിശുദ്ധ കന്യകയും പരിപാവനമായ ജീവിതം നയിച്ചു വരുമ്പോള്‍ പരിശുദ്ധ കന്യക, പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് ഈശോമിശിഹായെ ഗര്‍ഭം ധരിച്ചു. പരിശുദ്ധ അമ്മ ഗര്‍ഭണിയാണെന്ന്‍ മനസ്സിലായ മാര്‍ യൗസേപ്പ് അത്യഗാധമായ ഹൃദയ വ്യഥ അനുഭവിച്ചു. എന്നിരിന്നാലും പ്രിയ പത്നിയുടെ ആത്മാര്‍ത്ഥതയില്‍ വി.യൌസേപ്പിന് തെല്ലും സംശയമുണ്ടായിരിന്നില്ല. പക്ഷേ, പ്രകൃത്യതീതമായ ആ രഹസ്യം അഗ്രാഹ്യവുമാണ്. മേരിക്ക് ഏതെങ്കിലും അപകീര്‍ത്തി ഉളവാക്കുവാന്‍ യൗസേപ്പ് പിതാവ് ആഗ്രഹിച്ചില്ല. ദൈവജനനി പരിപൂര്‍ണ്ണമായ മൗനം പാലിച്ചത് അദ്ദേഹത്തിന് കൂടുതല്‍ വേദനയ്ക്ക് കാരണമായി. പ്രകൃത്യതീതമായ ഈ യാഥാര്‍ഥ്യത്തെ സംബന്ധിച്ച് മേരിയോടു ചോദിക്കുവാനുള്ള വൈമുഖ്യവും അവളുടെ ഒന്നും സംഭവിക്കാത്തതുപോലുള്ള മൗനവും ജോസഫിന്‍റെ അന്തരാത്മാവില്‍ ഒരു സംഘട്ടനം ഉളവാക്കി. അത് നമ്മുടെ പിതാവിന്‍റെ ഹൃദയത്തെ ദുഃഖിതനാക്കി. അതിനാല്‍ അദ്ദേഹം കന്യകയെ രഹസ്യത്തില്‍ പരിത്യജിക്കുവാന്‍ ആലോചിക്കുകപോലും ചെയ്തു. എന്നാല്‍ യൗസേപ്പ് പിതാവിന് ദൈവ പരിപാലനയിലുള്ള പ്രത്യാശ നഷ്ടപ്പെട്ടിരുന്നില്ല. അത് കൊണ്ട് തന്നെ ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ട പരിശുദ്ധ കന്യക പരിശുദ്ധാത്മാവിനാലാണ് ഗര്‍ഭിണിയായിരിക്കുന്നത് എന്നുള്ള രഹസ്യം വെളിപ്പെടുത്തിക്കൊടുത്തു. അപ്പോള്‍ അദ്ദേഹത്തിന് വളരെ സന്തോഷം അനുഭവപ്പെട്ടു. റോമാ ചക്രവര്‍ത്തിയായിരുന്ന അഗസ്റ്റസ് സീസറിന്‍റെ കല്‍പന അനുസരിച്ച് വി. യൗസേപ്പും മേരിയും ബത്ലഹേത്തിലേക്ക് യാത്ര കഴിച്ചു. പൂര്‍ണ്ണ ഗര്‍ഭിണിയായ മറിയം സുദീര്‍ഘവും ക്ലേശഭൂയിഷ്ടവുമായ യാത്ര കഴിക്കേണ്ടി വന്നതില്‍ മാര്‍ യൗസേപ്പിന് ഖേദമുണ്ടായിരുന്നു. അവിടെ ചെന്നപ്പോളാകട്ടെ, ബന്ധുജനങ്ങളുടെയും പരിചിതരുടെയും ഭവനങ്ങളില്‍ പോലും രാത്രികാലം കഴിക്കുന്നതിനുള്ള സ്ഥലം ലഭിച്ചില്ല താനും. അതും അദ്ദേഹത്തിന്‍റെ ദുഃഖത്തെ വര്‍ധിപ്പിച്ചു. ദൈവകുമാരന് പിറക്കുവാന്‍ ഒരു ദരിദ്ര ഭവനം പോലും ലഭിക്കാതെ ഒടുവില്‍ പുല്‍ക്കൂട്ടില്‍ പോകേണ്ടതായ അനുഭവം വിശുദ്ധന് സംബന്ധിച്ചിടത്തോളം ഹൃദയഭേദകമായിരുന്നു. എന്നാല്‍ വിശുദ്ധ യൗസേപ്പ് നിരാശനാകാതെ ദൈവപരിപാലനയ്ക്ക് സ്വയമര്‍പ്പിച്ച് ശക്തി പ്രാപിച്ചു. എന്നെ അനുഗമിക്കുവാന്‍ മനസ്സാകുന്നവന്‍ സ്വയം പരിത്യജിച്ച് തന്‍റെ കുരിശും എടുത്ത് എന്‍റെ പിന്നാലെ വരട്ടെ എന്ന് അവിടുന്ന് അരുളി ചെയ്തിട്ടുണ്ടല്ലോ (വി.മത്താ. 16). നമ്മുടെ ജീവിതത്തില്‍ നമുക്കുണ്ടാകുന്ന ക്ലേശങ്ങളും യാതനകളും നാം എപ്രകാരമാണോ അഭിമുഖീകരിക്കുന്നത് അത് നമ്മെ പവിത്രീകരിക്കാനുള്ള മാര്‍ഗ്ഗമാണ്. പരിത്രാണ പരിപാടിയില്‍ അതിലുള്ള സ്ഥാനം നാം മനസ്സിലാക്കി പ്രവര്‍ത്തിക്കണം. #{red->n->n->സംഭവം}# സാമാന്യം നല്ല ധനസ്ഥിതി ഉണ്ടായിരുന്ന മാര്‍ യൌസേപ്പിതാവിന്‍റെ ഭക്തനായ ഒരു മനുഷ്യന്‍റെ സമ്പത്ത്, ചില കുബുദ്ധികള്‍ കൈവശപ്പെടുത്തുകയുണ്ടായി. സ്വത്ത് വീണ്ടെടുക്കുന്നതിനു വേണ്ടി അയാള്‍ കോടതിയെ അഭയം ഗമിച്ചു. പക്ഷേ എതിരാളികള്‍ ശക്തരായിരുന്നതിനാല്‍ അയാള്‍ക്ക് അടിക്കടി പരാജയമാണ് നേരിട്ടത്. അയാളുടെ ഭാര്യയും ഏകമകനും അപകടത്തില്‍പെട്ടു മരിച്ചു. കൂനിന്മേല്‍ കുരു എന്ന പോലെ നേരിട്ട ഈ ക്ലേശങ്ങള്‍ മൂലം അദ്ദേഹം മനസ്സും ശരീരവും തളര്‍ന്നവനായി തീർന്നു. ജീവിതത്തിലും കേസിലും തുടരെത്തുടരെ പരാജയങ്ങള്‍ നേരിട്ടത് കൊണ്ട് അയാള്‍ വിഷാദത്തിന് അടിമയായി. ശേഷിച്ചിട്ടുള്ള തുകയെങ്കിലും നഷ്ടപ്പെടുത്തേണ്ടതില്ല എന്നു തീരുമാനിച്ച അദ്ദേഹം, ജീവിക്കാന്‍ അവശ്യം വേണ്ട തുകയൊഴിച്ച് തന്‍റെ കൈവശമുള്ളതെല്ലാം യൌസേപ്പിതാവിന്‍റെ നാമത്തില്‍ സമീപസ്ഥലത്ത് പണിതുകൊണ്ടിരുന ദേവാലയത്തിനു സംഭാവന ചെയ്തു. ഇതിനിടെ നേരത്തെ താന്‍ കൊടുത്തിരുന്ന അപ്പീല്‍ അനുസരിച്ച് കേസില്‍ വിധി ഉണ്ടായി. കോടതി ചെലവു സഹിതം വലിയൊരു തുക അയാള്‍ക്ക് നല്കുവാനായിരുന്നു അന്തിമമായ വിധിയുണ്ടായത്. ആ തുക ഉപയോഗിച്ച് അദ്ദേഹം അഗതികളെയും വൃദ്ധന്‍മാരെയും സംരക്ഷിക്കാനുള്ള ഒരഭയ കേന്ദ്രം മാര്‍ യൌസേപ്പിതാവിന്‍റെ നാമത്തില്‍ സ്ഥാപിച്ചു. മറ്റാരും അവകാശികളില്ലാത്ത തന്‍റെ സമ്പത്തു കൊണ്ട് അനേകം അഗതികള്‍ സന്തുഷ്ടരായി ജീവിക്കുന്നതു കണ്ട് സംതൃപ്തിയോടെ മരിക്കുവാനുള്ള ഭാഗ്യം ആ മനുഷ്യനുണ്ടായി. #{red->n->n->ജപം}# ഞങ്ങളുടെ പിതാവായ മാര്‍ യൌസേപ്പേ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെയും ക്ലെശങ്ങളെയും ധൈര്യപൂര്‍വ്വം അഭിമുഖീകരിക്കുന്നതില്‍ അങ്ങ് ഞങ്ങള്‍ക്ക് മാതൃക കാണിച്ചു തന്നു. ഞങ്ങളും ഞങ്ങളുടെ ആപത്തുകളിലും യാതനകളിലും സഹനത്തിന്‍റെ പ്രകൃത്യതീതമായ മൂല്യം ഗ്രഹിച്ചു. അതിനെ നേരിടുവാന്‍ ഞങ്ങളെ അനുഗ്രഹിക്കേണമേ. അങ്ങേ ഭക്തര്‍ക്ക് നേരിടുന്ന്‍ വിപത്തുകളില്‍ വത്സല പിതാവേ, അങ്ങ് അവര്‍ക്ക് ആശ്വാസവും ശക്തിയും പ്രദാനം ചെയ്യുകയും പലപ്പോഴും അവയെ നിര്‍മ്മാര്‍ജ്ജനം ചെയ്യുകയും ചെയ്യുന്നു എന്നുള്ളത് ഞങ്ങളെ ധൈര്യപ്പെടുത്തുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ (കര്‍ത്താവേ...) മിശിഹായെ, അനുഗ്രഹിക്കണമേ. (മിശിഹായെ...) കര്‍ത്താവേ, അനുഗ്രഹിക്കണമേ. (കര്‍ത്താവേ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ, (മിശിഹായെ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. (മിശിഹായെ...) സ്വര്‍ഗ്ഗസ്ഥനായ പിതാവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) ലോകരക്ഷകനായ ക്രിസ്തുവേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ, . പരിശുദ്ധ മറിയമേ, (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) വിശുദ്ധ യൗസേപ്പേ, ദാവീദിന്‍റെ വിശിഷ്ട സന്താനമേ, ഗോത്രപിതാക്കളുടെ പ്രകാശമേ, ദൈവജനനിയുടെ ഭര്‍ത്താവേ, പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ, ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ, മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ, തിരുക്കുടുംബത്തിന്‍റെ നാഥനേ, എത്രയും നീതിമാനായ വി. യൗസേപ്പേ, മഹാ വിരക്തനായ വി.യൗസേപ്പേ, മഹാ വിവേകിയായ വി. യൗസേപ്പേ, മഹാ ധീരനായ വി. യൗസേപ്പേ, അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ, മഹാ വിശ്വസ്തനായ വി. യൗസേപ്പേ, ക്ഷമയുടെ ദര്‍പ്പണമേ, ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ, തൊഴിലാളികളുടെ മാതൃകയേ, കുടുംബജീവിതത്തിന്‍റെ അലങ്കാരമേ, കന്യകകളുടെ സംരക്ഷകാ, കുടുംബങ്ങളുടെ ആധാരമേ, നിര്‍ഭാഗ്യരുടെ ആശ്വാസമേ, രോഗികളുടെ ആശ്രയമേ, മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ, പിശാചുക്കളുടെ പരിഭ്രമമേ, തിരുസ്സഭയുടെ പാലകാ, ഭൂലോകപാപ....(3) (നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു. (സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി. #{red->n->n->പ്രാര്‍ത്ഥിക്കാം}# അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍. #{red->n->n->സുകൃതജപം}# ക്ലേശങ്ങളില്‍ ആത്മധൈര്യം പ്രകടിപ്പിച്ച വി. യൗസേപ്പേ ഞങ്ങളുടെ ക്ലേശങ്ങളെ ധീരതയോടെ നേരിടുവാന്‍ സഹായിക്കണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/Calendar/3?type=15 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/I8ywPihxTpg87IC2xjtWJ7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/ChristianPrayer/ChristianPrayer-2016-03-17-23:45:18.jpg
Keywords: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ
Category: 15
Sub Category:
Heading: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: പതിനെട്ടാം തീയതി
Content: "അവളുടെ ഭര്‍ത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു" (മത്തായി 1:19). #{red->n->n-> വിശുദ്ധ യൗസേപ്പിന്‍റെ സന്താപങ്ങള്‍}# മനുഷ്യ ജീവിതത്തില്‍ എല്ലാവര്‍ക്കും സഹനം ഉണ്ടാകാറുണ്ട്. ദൈവകുമാരന്‍റെ വളര്‍ത്തുപിതാവായ യൌസേപ്പ് പിതാവ് അതുല്യമായ വിശുദ്ധിയില്‍ പ്രശോഭിച്ചിരുന്നതിനാല്‍ അദ്ദേഹവും അനേകം യാതനകളെ അഭിമുഖീകരിക്കേണ്ടതായി വന്നു. വിശുദ്ധ യൗസേപ്പും പരിശുദ്ധ കന്യകയും പരിപാവനമായ ജീവിതം നയിച്ചു വരുമ്പോള്‍ പരിശുദ്ധ കന്യക, പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് ഈശോമിശിഹായെ ഗര്‍ഭം ധരിച്ചു. പരിശുദ്ധ അമ്മ ഗര്‍ഭണിയാണെന്ന്‍ മനസ്സിലായ മാര്‍ യൗസേപ്പ് അത്യഗാധമായ ഹൃദയ വ്യഥ അനുഭവിച്ചു. എന്നിരിന്നാലും പ്രിയ പത്നിയുടെ ആത്മാര്‍ത്ഥതയില്‍ വി.യൌസേപ്പിന് തെല്ലും സംശയമുണ്ടായിരിന്നില്ല. പക്ഷേ, പ്രകൃത്യതീതമായ ആ രഹസ്യം അഗ്രാഹ്യവുമാണ്. മേരിക്ക് ഏതെങ്കിലും അപകീര്‍ത്തി ഉളവാക്കുവാന്‍ യൗസേപ്പ് പിതാവ് ആഗ്രഹിച്ചില്ല. ദൈവജനനി പരിപൂര്‍ണ്ണമായ മൗനം പാലിച്ചത് അദ്ദേഹത്തിന് കൂടുതല്‍ വേദനയ്ക്ക് കാരണമായി. പ്രകൃത്യതീതമായ ഈ യാഥാര്‍ഥ്യത്തെ സംബന്ധിച്ച് മേരിയോടു ചോദിക്കുവാനുള്ള വൈമുഖ്യവും അവളുടെ ഒന്നും സംഭവിക്കാത്തതുപോലുള്ള മൗനവും ജോസഫിന്‍റെ അന്തരാത്മാവില്‍ ഒരു സംഘട്ടനം ഉളവാക്കി. അത് നമ്മുടെ പിതാവിന്‍റെ ഹൃദയത്തെ ദുഃഖിതനാക്കി. അതിനാല്‍ അദ്ദേഹം കന്യകയെ രഹസ്യത്തില്‍ പരിത്യജിക്കുവാന്‍ ആലോചിക്കുകപോലും ചെയ്തു. എന്നാല്‍ യൗസേപ്പ് പിതാവിന് ദൈവ പരിപാലനയിലുള്ള പ്രത്യാശ നഷ്ടപ്പെട്ടിരുന്നില്ല. അത് കൊണ്ട് തന്നെ ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ട പരിശുദ്ധ കന്യക പരിശുദ്ധാത്മാവിനാലാണ് ഗര്‍ഭിണിയായിരിക്കുന്നത് എന്നുള്ള രഹസ്യം വെളിപ്പെടുത്തിക്കൊടുത്തു. അപ്പോള്‍ അദ്ദേഹത്തിന് വളരെ സന്തോഷം അനുഭവപ്പെട്ടു. റോമാ ചക്രവര്‍ത്തിയായിരുന്ന അഗസ്റ്റസ് സീസറിന്‍റെ കല്‍പന അനുസരിച്ച് വി. യൗസേപ്പും മേരിയും ബത്ലഹേത്തിലേക്ക് യാത്ര കഴിച്ചു. പൂര്‍ണ്ണ ഗര്‍ഭിണിയായ മറിയം സുദീര്‍ഘവും ക്ലേശഭൂയിഷ്ടവുമായ യാത്ര കഴിക്കേണ്ടി വന്നതില്‍ മാര്‍ യൗസേപ്പിന് ഖേദമുണ്ടായിരുന്നു. അവിടെ ചെന്നപ്പോളാകട്ടെ, ബന്ധുജനങ്ങളുടെയും പരിചിതരുടെയും ഭവനങ്ങളില്‍ പോലും രാത്രികാലം കഴിക്കുന്നതിനുള്ള സ്ഥലം ലഭിച്ചില്ല താനും. അതും അദ്ദേഹത്തിന്‍റെ ദുഃഖത്തെ വര്‍ധിപ്പിച്ചു. ദൈവകുമാരന് പിറക്കുവാന്‍ ഒരു ദരിദ്ര ഭവനം പോലും ലഭിക്കാതെ ഒടുവില്‍ പുല്‍ക്കൂട്ടില്‍ പോകേണ്ടതായ അനുഭവം വിശുദ്ധന് സംബന്ധിച്ചിടത്തോളം ഹൃദയഭേദകമായിരുന്നു. എന്നാല്‍ വിശുദ്ധ യൗസേപ്പ് നിരാശനാകാതെ ദൈവപരിപാലനയ്ക്ക് സ്വയമര്‍പ്പിച്ച് ശക്തി പ്രാപിച്ചു. എന്നെ അനുഗമിക്കുവാന്‍ മനസ്സാകുന്നവന്‍ സ്വയം പരിത്യജിച്ച് തന്‍റെ കുരിശും എടുത്ത് എന്‍റെ പിന്നാലെ വരട്ടെ എന്ന് അവിടുന്ന് അരുളി ചെയ്തിട്ടുണ്ടല്ലോ (വി.മത്താ. 16). നമ്മുടെ ജീവിതത്തില്‍ നമുക്കുണ്ടാകുന്ന ക്ലേശങ്ങളും യാതനകളും നാം എപ്രകാരമാണോ അഭിമുഖീകരിക്കുന്നത് അത് നമ്മെ പവിത്രീകരിക്കാനുള്ള മാര്‍ഗ്ഗമാണ്. പരിത്രാണ പരിപാടിയില്‍ അതിലുള്ള സ്ഥാനം നാം മനസ്സിലാക്കി പ്രവര്‍ത്തിക്കണം. #{red->n->n->സംഭവം}# സാമാന്യം നല്ല ധനസ്ഥിതി ഉണ്ടായിരുന്ന മാര്‍ യൌസേപ്പിതാവിന്‍റെ ഭക്തനായ ഒരു മനുഷ്യന്‍റെ സമ്പത്ത്, ചില കുബുദ്ധികള്‍ കൈവശപ്പെടുത്തുകയുണ്ടായി. സ്വത്ത് വീണ്ടെടുക്കുന്നതിനു വേണ്ടി അയാള്‍ കോടതിയെ അഭയം ഗമിച്ചു. പക്ഷേ എതിരാളികള്‍ ശക്തരായിരുന്നതിനാല്‍ അയാള്‍ക്ക് അടിക്കടി പരാജയമാണ് നേരിട്ടത്. അയാളുടെ ഭാര്യയും ഏകമകനും അപകടത്തില്‍പെട്ടു മരിച്ചു. കൂനിന്മേല്‍ കുരു എന്ന പോലെ നേരിട്ട ഈ ക്ലേശങ്ങള്‍ മൂലം അദ്ദേഹം മനസ്സും ശരീരവും തളര്‍ന്നവനായി തീർന്നു. ജീവിതത്തിലും കേസിലും തുടരെത്തുടരെ പരാജയങ്ങള്‍ നേരിട്ടത് കൊണ്ട് അയാള്‍ വിഷാദത്തിന് അടിമയായി. ശേഷിച്ചിട്ടുള്ള തുകയെങ്കിലും നഷ്ടപ്പെടുത്തേണ്ടതില്ല എന്നു തീരുമാനിച്ച അദ്ദേഹം, ജീവിക്കാന്‍ അവശ്യം വേണ്ട തുകയൊഴിച്ച് തന്‍റെ കൈവശമുള്ളതെല്ലാം യൌസേപ്പിതാവിന്‍റെ നാമത്തില്‍ സമീപസ്ഥലത്ത് പണിതുകൊണ്ടിരുന ദേവാലയത്തിനു സംഭാവന ചെയ്തു. ഇതിനിടെ നേരത്തെ താന്‍ കൊടുത്തിരുന്ന അപ്പീല്‍ അനുസരിച്ച് കേസില്‍ വിധി ഉണ്ടായി. കോടതി ചെലവു സഹിതം വലിയൊരു തുക അയാള്‍ക്ക് നല്കുവാനായിരുന്നു അന്തിമമായ വിധിയുണ്ടായത്. ആ തുക ഉപയോഗിച്ച് അദ്ദേഹം അഗതികളെയും വൃദ്ധന്‍മാരെയും സംരക്ഷിക്കാനുള്ള ഒരഭയ കേന്ദ്രം മാര്‍ യൌസേപ്പിതാവിന്‍റെ നാമത്തില്‍ സ്ഥാപിച്ചു. മറ്റാരും അവകാശികളില്ലാത്ത തന്‍റെ സമ്പത്തു കൊണ്ട് അനേകം അഗതികള്‍ സന്തുഷ്ടരായി ജീവിക്കുന്നതു കണ്ട് സംതൃപ്തിയോടെ മരിക്കുവാനുള്ള ഭാഗ്യം ആ മനുഷ്യനുണ്ടായി. #{red->n->n->ജപം}# ഞങ്ങളുടെ പിതാവായ മാര്‍ യൌസേപ്പേ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെയും ക്ലെശങ്ങളെയും ധൈര്യപൂര്‍വ്വം അഭിമുഖീകരിക്കുന്നതില്‍ അങ്ങ് ഞങ്ങള്‍ക്ക് മാതൃക കാണിച്ചു തന്നു. ഞങ്ങളും ഞങ്ങളുടെ ആപത്തുകളിലും യാതനകളിലും സഹനത്തിന്‍റെ പ്രകൃത്യതീതമായ മൂല്യം ഗ്രഹിച്ചു. അതിനെ നേരിടുവാന്‍ ഞങ്ങളെ അനുഗ്രഹിക്കേണമേ. അങ്ങേ ഭക്തര്‍ക്ക് നേരിടുന്ന്‍ വിപത്തുകളില്‍ വത്സല പിതാവേ, അങ്ങ് അവര്‍ക്ക് ആശ്വാസവും ശക്തിയും പ്രദാനം ചെയ്യുകയും പലപ്പോഴും അവയെ നിര്‍മ്മാര്‍ജ്ജനം ചെയ്യുകയും ചെയ്യുന്നു എന്നുള്ളത് ഞങ്ങളെ ധൈര്യപ്പെടുത്തുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ (കര്‍ത്താവേ...) മിശിഹായെ, അനുഗ്രഹിക്കണമേ. (മിശിഹായെ...) കര്‍ത്താവേ, അനുഗ്രഹിക്കണമേ. (കര്‍ത്താവേ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ, (മിശിഹായെ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. (മിശിഹായെ...) സ്വര്‍ഗ്ഗസ്ഥനായ പിതാവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) ലോകരക്ഷകനായ ക്രിസ്തുവേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ, . പരിശുദ്ധ മറിയമേ, (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) വിശുദ്ധ യൗസേപ്പേ, ദാവീദിന്‍റെ വിശിഷ്ട സന്താനമേ, ഗോത്രപിതാക്കളുടെ പ്രകാശമേ, ദൈവജനനിയുടെ ഭര്‍ത്താവേ, പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ, ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ, മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ, തിരുക്കുടുംബത്തിന്‍റെ നാഥനേ, എത്രയും നീതിമാനായ വി. യൗസേപ്പേ, മഹാ വിരക്തനായ വി.യൗസേപ്പേ, മഹാ വിവേകിയായ വി. യൗസേപ്പേ, മഹാ ധീരനായ വി. യൗസേപ്പേ, അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ, മഹാ വിശ്വസ്തനായ വി. യൗസേപ്പേ, ക്ഷമയുടെ ദര്‍പ്പണമേ, ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ, തൊഴിലാളികളുടെ മാതൃകയേ, കുടുംബജീവിതത്തിന്‍റെ അലങ്കാരമേ, കന്യകകളുടെ സംരക്ഷകാ, കുടുംബങ്ങളുടെ ആധാരമേ, നിര്‍ഭാഗ്യരുടെ ആശ്വാസമേ, രോഗികളുടെ ആശ്രയമേ, മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ, പിശാചുക്കളുടെ പരിഭ്രമമേ, തിരുസ്സഭയുടെ പാലകാ, ഭൂലോകപാപ....(3) (നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു. (സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി. #{red->n->n->പ്രാര്‍ത്ഥിക്കാം}# അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍. #{red->n->n->സുകൃതജപം}# ക്ലേശങ്ങളില്‍ ആത്മധൈര്യം പ്രകടിപ്പിച്ച വി. യൗസേപ്പേ ഞങ്ങളുടെ ക്ലേശങ്ങളെ ധീരതയോടെ നേരിടുവാന്‍ സഹായിക്കണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/Calendar/3?type=15 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/I8ywPihxTpg87IC2xjtWJ7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/ChristianPrayer/ChristianPrayer-2016-03-17-23:45:18.jpg
Keywords: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ
Content:
967
Category: 18
Sub Category:
Heading: വരാപ്പുഴ അതിരൂപത സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ അന്തർദേശീയ വനിത ദിനം ആഘോഷിച്ചു.
Content: കൊച്ചി: വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അന്തര്‍ദേശീയ വനിതാദിനാഘോഷം 'ഉണര്‍വ്വ് 2016' സ്ത്രീ സുരക്ഷ എന്ന വിഷയത്തെ ആസ്പദമാക്കി ആചരിക്കുകയുണ്ടായി. വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു ഇലിഞ്ഞിമറ്റം മറൈന്‍ ഡ്രൈവില്‍ നിന്നും ഉദ്ഘാടനം ചെയ്ത റാലിയോടെ ആഘോഷപരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത ആദിവാസി ഗോത്ര മഹാസഭ ചെയര്‍പേഴ്‌സണ്‍ സി.കെ. ജാനു, സ്ത്രീയുടെ ശക്തി ചുറ്റുമുള്ളവര്‍ക്ക് പ്രചോദനമായി തീരാന്‍ സ്ത്രീകളില്‍ ഉണര്‍വ്വിന്റെ ഉറവകള്‍ ഉണ്ടാകണമെന്ന് അഭിപ്രായപ്പെട്ടു. സ്ത്രീയുടെ അവകാശങ്ങള്‍ ആരുടെയും ഔദാര്യമല്ല മറിച്ച് തിരിച്ചറിഞ്ഞ് നേടിയെടുക്കേണ്ടതാണ്. ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടാതെ സത്യസന്ധതയോടെ ഏറ്റെടുത്തു സമുഹത്തിന് മാത്യകയായി മാറണമെന്നും സ്ത്രീകള്‍ ലോകത്തിന്റെ നിലനല്‍പ്പിന് ആവശ്യമാണെന്നും, നല്ല സാമൂഹ്യ രാഷ്ട്രീയ അന്തരീക്ഷം സ്യഷ്ടിക്കാന്‍ സ്ത്രീകള്‍ക്കേ സാധിക്കൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. ജോസ് പടിയാരംപറമ്പില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫാ. ആന്റണി റാഫേല്‍ കൊമരംചാത്ത് ഫാ. ജോബ് കുണ്ടോണി, കുടുംബശ്രീ ജില്ല മിഷന്‍ കോര്‍ഡിനേറ്റര്‍ ടാനി തോമസ്, കെ.ആര്‍.എല്‍.സി.സി. വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ്ജ്, കൗണ്‍സിലര്‍ ഗ്രെയ്‌സി ബാബു ജേക്കബ്, പ്രോഗ്രാം കണ്‍വീനര്‍ ഷൈജ ബാബു, ജനപ്രതിനിധികളായ അനിത തോമസ്, ജാന്‍സി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. മേഖല തലത്തില്‍ മികച്ച സ്ത്രീ സംരംഭകര്‍, മികച്ച നിശ്ചലദ്യശ്യം–റാലി എന്നിവയ്ക്കുള്ള അവാര്‍ഡുകളും, ആശാകിരണം സമ്മാന കൂപ്പണ്‍ നറുക്കെടുപ്പും, പത്രങ്ങള്‍ കൊണ്ടുള്ള സ്‌നേഹ കവചം പദ്ധതിയുടെ ഉദ്ഘാടനവും നടന്നു.
Image: /content_image/India/India-2016-03-18-01:53:02.jpg
Keywords: Inernational Women's Day, Varappuzha Arch Diocese, C K Janu, WSS, Malayalam, Ernakulam
Category: 18
Sub Category:
Heading: വരാപ്പുഴ അതിരൂപത സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ അന്തർദേശീയ വനിത ദിനം ആഘോഷിച്ചു.
Content: കൊച്ചി: വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അന്തര്‍ദേശീയ വനിതാദിനാഘോഷം 'ഉണര്‍വ്വ് 2016' സ്ത്രീ സുരക്ഷ എന്ന വിഷയത്തെ ആസ്പദമാക്കി ആചരിക്കുകയുണ്ടായി. വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു ഇലിഞ്ഞിമറ്റം മറൈന്‍ ഡ്രൈവില്‍ നിന്നും ഉദ്ഘാടനം ചെയ്ത റാലിയോടെ ആഘോഷപരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത ആദിവാസി ഗോത്ര മഹാസഭ ചെയര്‍പേഴ്‌സണ്‍ സി.കെ. ജാനു, സ്ത്രീയുടെ ശക്തി ചുറ്റുമുള്ളവര്‍ക്ക് പ്രചോദനമായി തീരാന്‍ സ്ത്രീകളില്‍ ഉണര്‍വ്വിന്റെ ഉറവകള്‍ ഉണ്ടാകണമെന്ന് അഭിപ്രായപ്പെട്ടു. സ്ത്രീയുടെ അവകാശങ്ങള്‍ ആരുടെയും ഔദാര്യമല്ല മറിച്ച് തിരിച്ചറിഞ്ഞ് നേടിയെടുക്കേണ്ടതാണ്. ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടാതെ സത്യസന്ധതയോടെ ഏറ്റെടുത്തു സമുഹത്തിന് മാത്യകയായി മാറണമെന്നും സ്ത്രീകള്‍ ലോകത്തിന്റെ നിലനല്‍പ്പിന് ആവശ്യമാണെന്നും, നല്ല സാമൂഹ്യ രാഷ്ട്രീയ അന്തരീക്ഷം സ്യഷ്ടിക്കാന്‍ സ്ത്രീകള്‍ക്കേ സാധിക്കൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. ജോസ് പടിയാരംപറമ്പില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫാ. ആന്റണി റാഫേല്‍ കൊമരംചാത്ത് ഫാ. ജോബ് കുണ്ടോണി, കുടുംബശ്രീ ജില്ല മിഷന്‍ കോര്‍ഡിനേറ്റര്‍ ടാനി തോമസ്, കെ.ആര്‍.എല്‍.സി.സി. വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ്ജ്, കൗണ്‍സിലര്‍ ഗ്രെയ്‌സി ബാബു ജേക്കബ്, പ്രോഗ്രാം കണ്‍വീനര്‍ ഷൈജ ബാബു, ജനപ്രതിനിധികളായ അനിത തോമസ്, ജാന്‍സി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. മേഖല തലത്തില്‍ മികച്ച സ്ത്രീ സംരംഭകര്‍, മികച്ച നിശ്ചലദ്യശ്യം–റാലി എന്നിവയ്ക്കുള്ള അവാര്‍ഡുകളും, ആശാകിരണം സമ്മാന കൂപ്പണ്‍ നറുക്കെടുപ്പും, പത്രങ്ങള്‍ കൊണ്ടുള്ള സ്‌നേഹ കവചം പദ്ധതിയുടെ ഉദ്ഘാടനവും നടന്നു.
Image: /content_image/India/India-2016-03-18-01:53:02.jpg
Keywords: Inernational Women's Day, Varappuzha Arch Diocese, C K Janu, WSS, Malayalam, Ernakulam