Contents
Displaying 12261-12270 of 25152 results.
Content:
12580
Category: 18
Sub Category:
Heading: സാമ്പത്തിക സംവരണം: മുന്‍കാല പ്രാബല്യം അട്ടിമറിച്ചതില്‍ ദുരൂഹതയെന്ന്‍ സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
Content: കോട്ടയം: സുറിയാനി ക്രിസ്ത്യാനികൾക്കും മറ്റ് സംവരണേതര വിഭാഗങ്ങൾക്കുമായി പത്തു ശതമാനം സംവരണം സംസ്ഥാനത്തു നടപ്പിലാക്കുന്നതില്‍ മുന്‍കാല പ്രാബല്യം അട്ടിമറിച്ചിരിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നു സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വരുമാന പരിധിയും ഭൂവിസ്തീര്‍ണവും വെട്ടിച്ചുരുക്കിയതിനു പിന്നാലെയാണ് മുന്‍കാല പ്രാബല്യത്തിനും തടയിട്ടിരിക്കുന്നത്. സാമ്പത്തിക സംവരണ പ്രാബല്യത്തീയതി 03/01/2020 എന്നാക്കിയുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ 2020 മാര്‍ച്ച് മൂന്നിനാണ് ഇറക്കിയത്. ഇതനുസരിച്ച് 2020 ജനുവരി മൂന്നിനോ അതിനു ശേഷമോ അവസാന തീയതിയുള്ള എല്ലാ പിഎസ്സി നോട്ടിഫിക്കേഷനിലും ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക സംവരണത്തിനുള്ള ക്ലെയിം ലഭിക്കും. എന്നാല്‍, സാമ്പത്തിക സംവരണമേര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ 103ാം ഭരണഘടനാ ഭേദഗതി നിലവില്‍ വന്നത് 2019 ജനുവരി 12നാണ്. ഇതനുസരിച്ച് ഇതര സംസ്ഥാനങ്ങള്‍ മുന്‍കാല പ്രാബല്യം നല്കിത. അതിനാല്‍ 2019 ജനുവരി 12 മുതലുള്ള പിഎസ്സി വിജ്ഞാപനങ്ങളില്‍ 10 ശതമാനം സാമ്പത്തിക സംവരണം ബാധകമാക്കി ഉത്തരവില്‍ ഭേദഗതി വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CGQ5pMYsyYz9zj42omATA7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-03-06-05:15:56.jpg
Keywords: സംവര
Category: 18
Sub Category:
Heading: സാമ്പത്തിക സംവരണം: മുന്‍കാല പ്രാബല്യം അട്ടിമറിച്ചതില്‍ ദുരൂഹതയെന്ന്‍ സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
Content: കോട്ടയം: സുറിയാനി ക്രിസ്ത്യാനികൾക്കും മറ്റ് സംവരണേതര വിഭാഗങ്ങൾക്കുമായി പത്തു ശതമാനം സംവരണം സംസ്ഥാനത്തു നടപ്പിലാക്കുന്നതില്‍ മുന്‍കാല പ്രാബല്യം അട്ടിമറിച്ചിരിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നു സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വരുമാന പരിധിയും ഭൂവിസ്തീര്‍ണവും വെട്ടിച്ചുരുക്കിയതിനു പിന്നാലെയാണ് മുന്‍കാല പ്രാബല്യത്തിനും തടയിട്ടിരിക്കുന്നത്. സാമ്പത്തിക സംവരണ പ്രാബല്യത്തീയതി 03/01/2020 എന്നാക്കിയുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ 2020 മാര്‍ച്ച് മൂന്നിനാണ് ഇറക്കിയത്. ഇതനുസരിച്ച് 2020 ജനുവരി മൂന്നിനോ അതിനു ശേഷമോ അവസാന തീയതിയുള്ള എല്ലാ പിഎസ്സി നോട്ടിഫിക്കേഷനിലും ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക സംവരണത്തിനുള്ള ക്ലെയിം ലഭിക്കും. എന്നാല്‍, സാമ്പത്തിക സംവരണമേര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ 103ാം ഭരണഘടനാ ഭേദഗതി നിലവില്‍ വന്നത് 2019 ജനുവരി 12നാണ്. ഇതനുസരിച്ച് ഇതര സംസ്ഥാനങ്ങള്‍ മുന്‍കാല പ്രാബല്യം നല്കിത. അതിനാല്‍ 2019 ജനുവരി 12 മുതലുള്ള പിഎസ്സി വിജ്ഞാപനങ്ങളില്‍ 10 ശതമാനം സാമ്പത്തിക സംവരണം ബാധകമാക്കി ഉത്തരവില്‍ ഭേദഗതി വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CGQ5pMYsyYz9zj42omATA7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-03-06-05:15:56.jpg
Keywords: സംവര
Content:
12581
Category: 18
Sub Category:
Heading: ക്രിസ്ത്യന്‍ ഹോസ്പിറ്റലിന് നേരെ നടത്തിയ ആക്രമണത്തെ അപലപിച്ച് കത്തോലിക്ക കോണ്‍ഗ്രസ്
Content: കൊച്ചി: കര്‍ണാടക മാണ്ഡ്യയില്‍ മലയാളി കന്യാസ്ത്രീകള്‍ നടത്തുന്ന സാന്‍ജോ ആശുപത്രിക്കുനേരേ വ്യാജ ആരോപണം ഉന്നയിച്ച് നടത്തിയ ആക്രമണത്തെ അപലപിച്ച് കത്തോലിക്ക കോണ്‍ഗ്രസ്. ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കുനേരേ നടക്കുന്ന സംഘടിത ആക്രമണത്തിന്റെ അവസാന ഉദാഹരണമാണ് ഇതെന്നും ഭരണകൂടം അറിഞ്ഞുകൊണ്ടുള്ള സംഘടിത ആക്രമണം ഭാരതത്തില്‍ വര്‍ദ്ധിച്ചുവരുന്നതായും പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു. കൊച്ചിയില്‍ ചേര്‍ന്ന കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികളുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടങ്ങള്‍ അറിഞ്ഞുള്ള ഇത്തരം സംഘടിത അക്രമങ്ങള്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ദ്ധിച്ചു വരുന്നതില്‍ കടുത്ത ആശങ്കയുണ്ടെന്നും കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കി. യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, ട്രഷര്‍ പി.ജെ. പാപ്പച്ചന്‍, സെക്രട്ടറിമാരായ ബെന്നി ആന്റണി, ആന്റണി എല്‍. തൊമ്മാന, രൂപത പ്രസിഡന്റുമാരായ ഫ്രാന്‍സീസ് മൂലന്‍, ഐപ്പച്ചന്‍ തടിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CGQ5pMYsyYz9zj42omATA7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-03-06-05:58:41.jpg
Keywords: കർണാടക
Category: 18
Sub Category:
Heading: ക്രിസ്ത്യന്‍ ഹോസ്പിറ്റലിന് നേരെ നടത്തിയ ആക്രമണത്തെ അപലപിച്ച് കത്തോലിക്ക കോണ്‍ഗ്രസ്
Content: കൊച്ചി: കര്‍ണാടക മാണ്ഡ്യയില്‍ മലയാളി കന്യാസ്ത്രീകള്‍ നടത്തുന്ന സാന്‍ജോ ആശുപത്രിക്കുനേരേ വ്യാജ ആരോപണം ഉന്നയിച്ച് നടത്തിയ ആക്രമണത്തെ അപലപിച്ച് കത്തോലിക്ക കോണ്‍ഗ്രസ്. ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കുനേരേ നടക്കുന്ന സംഘടിത ആക്രമണത്തിന്റെ അവസാന ഉദാഹരണമാണ് ഇതെന്നും ഭരണകൂടം അറിഞ്ഞുകൊണ്ടുള്ള സംഘടിത ആക്രമണം ഭാരതത്തില്‍ വര്‍ദ്ധിച്ചുവരുന്നതായും പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു. കൊച്ചിയില്‍ ചേര്‍ന്ന കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികളുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടങ്ങള്‍ അറിഞ്ഞുള്ള ഇത്തരം സംഘടിത അക്രമങ്ങള്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ദ്ധിച്ചു വരുന്നതില്‍ കടുത്ത ആശങ്കയുണ്ടെന്നും കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കി. യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, ട്രഷര്‍ പി.ജെ. പാപ്പച്ചന്‍, സെക്രട്ടറിമാരായ ബെന്നി ആന്റണി, ആന്റണി എല്‍. തൊമ്മാന, രൂപത പ്രസിഡന്റുമാരായ ഫ്രാന്‍സീസ് മൂലന്‍, ഐപ്പച്ചന്‍ തടിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CGQ5pMYsyYz9zj42omATA7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-03-06-05:58:41.jpg
Keywords: കർണാടക
Content:
12582
Category: 1
Sub Category:
Heading: പാപ്പയുടെ മാര്‍ച്ച് മാസത്തെ പ്രാര്‍ത്ഥന നിയോഗം ചൈനയിലെ വിശ്വാസി സമൂഹത്തിന് വേണ്ടി
Content: വത്തിക്കാന്‍ സിറ്റി: ചൈനയിലെ ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പയുടെ മാര്‍ച്ച് മാസത്തെ പ്രാര്‍ത്ഥന നിയോഗം 'പോപ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ്' വീഡിയോ സന്ദേശത്തില്‍ പുറത്തിറക്കി. ഇന്ന് ചൈനയിലെ സഭ ഭാവിയിലേയ്ക്ക് പ്രത്യാശയോടെയാണ് ഉറ്റുനോക്കുന്നതെന്നും സുവിശേഷം പ്രഘോഷിക്കപ്പെടുവാനും പിളര്‍ന്നുപോയ കത്തോലിക്ക സമൂഹങ്ങളെ കൂട്ടിയിണക്കാനും പരിശ്രമിക്കണമെന്നും ഓര്‍മ്മപ്പെടുത്തലുമായാണ് പാപ്പയുടെ നിയോഗ അഭ്യര്‍ത്ഥന. സുവിശേഷചൈതന്യത്തില്‍ ഉറച്ചു നില്‍ക്കുവാനും ഐക്യത്തില്‍ വളരുവാനും പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പ തന്റെ സന്ദേശം സന്ദേശം ഉപസംഹരിക്കുന്നത്. 1884 ൽ ഫ്രാൻസിലെ ജെസ്യൂട്ട് സെമിനാരിയിൽ ആരംഭിച്ച അപ്പസ്തോലിക പ്രാർത്ഥനാ നിയോഗത്തിനു തുടര്‍ച്ചയായാണ് 1929 മുതൽ മാർപ്പാപ്പയുടെ നിയോഗവും കൂട്ടിച്ചേർത്ത് ആഗോള പ്രതിസന്ധികൾക്കായി പ്രതിമാസ മദ്ധ്യസ്ഥ പ്രാർത്ഥന നിയോഗം പ്രസിദ്ധീകരിക്കുവാന്‍ തുടങ്ങിയത്. നിലവില്‍ 'പോപ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ്' ആണ് പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം വിവിധ ദൃശ്യങ്ങളെ കൂട്ടിച്ചേര്‍ത്തു തയാറാക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CGQ5pMYsyYz9zj42omATA7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-06-06:28:45.jpg
Keywords: ചൈന, പാപ്പ
Category: 1
Sub Category:
Heading: പാപ്പയുടെ മാര്‍ച്ച് മാസത്തെ പ്രാര്‍ത്ഥന നിയോഗം ചൈനയിലെ വിശ്വാസി സമൂഹത്തിന് വേണ്ടി
Content: വത്തിക്കാന്‍ സിറ്റി: ചൈനയിലെ ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പയുടെ മാര്‍ച്ച് മാസത്തെ പ്രാര്‍ത്ഥന നിയോഗം 'പോപ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ്' വീഡിയോ സന്ദേശത്തില്‍ പുറത്തിറക്കി. ഇന്ന് ചൈനയിലെ സഭ ഭാവിയിലേയ്ക്ക് പ്രത്യാശയോടെയാണ് ഉറ്റുനോക്കുന്നതെന്നും സുവിശേഷം പ്രഘോഷിക്കപ്പെടുവാനും പിളര്‍ന്നുപോയ കത്തോലിക്ക സമൂഹങ്ങളെ കൂട്ടിയിണക്കാനും പരിശ്രമിക്കണമെന്നും ഓര്‍മ്മപ്പെടുത്തലുമായാണ് പാപ്പയുടെ നിയോഗ അഭ്യര്‍ത്ഥന. സുവിശേഷചൈതന്യത്തില്‍ ഉറച്ചു നില്‍ക്കുവാനും ഐക്യത്തില്‍ വളരുവാനും പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പ തന്റെ സന്ദേശം സന്ദേശം ഉപസംഹരിക്കുന്നത്. 1884 ൽ ഫ്രാൻസിലെ ജെസ്യൂട്ട് സെമിനാരിയിൽ ആരംഭിച്ച അപ്പസ്തോലിക പ്രാർത്ഥനാ നിയോഗത്തിനു തുടര്‍ച്ചയായാണ് 1929 മുതൽ മാർപ്പാപ്പയുടെ നിയോഗവും കൂട്ടിച്ചേർത്ത് ആഗോള പ്രതിസന്ധികൾക്കായി പ്രതിമാസ മദ്ധ്യസ്ഥ പ്രാർത്ഥന നിയോഗം പ്രസിദ്ധീകരിക്കുവാന്‍ തുടങ്ങിയത്. നിലവില്‍ 'പോപ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ്' ആണ് പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം വിവിധ ദൃശ്യങ്ങളെ കൂട്ടിച്ചേര്‍ത്തു തയാറാക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CGQ5pMYsyYz9zj42omATA7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-06-06:28:45.jpg
Keywords: ചൈന, പാപ്പ
Content:
12583
Category: 10
Sub Category:
Heading: 'ദൈവ വിശ്വാസം' സ്ഥാപനങ്ങളിൽ പരസ്യമായി പ്രദർശിപ്പിക്കാനുള്ള ബില്‍ ഒക്‌ലഹോമയില്‍ പാസ്സായി
Content: ഒക്‌ലഹോമ: ‘ദൈവ വിശ്വാസം’ ഭരണഘടനയില്‍ ഉള്‍പ്പെടുത്തുവാന്‍ റഷ്യ തീരുമാനിച്ചതിന് പിന്നാലെ അമേരിക്കയിലെ ഒക്‌ലഹോമ സംസ്ഥാനത്തു നിന്നും മറ്റൊരു ഭരണകൂട വിശ്വാസ സാക്ഷ്യം. അമേരിക്കയുടെ ദേശീയ ആപ്തവാക്യമായ ‘ഇൻ ഗോഡ് വി ട്രസ്റ്റ്’ ( ഞങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നു) പൊതുസ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കാനുള്ള ബില്ലിന് ഒക്‌ലഹോമ അധോസഭയായ ജനപ്രതിനിധി സഭയിൽ അംഗീകാരമായി. 20ന് എതിരെ 76 വോട്ടുകൾക്കാണ് ബിൽ പാസായത്. അമേരിക്കയുടെ ഭരണസിരാകേന്ദ്രത്തിലെ കാപ്പിറ്റോൾ വിസിറ്റർ സെന്ററിൽ പ്രദർശിപ്പിച്ചിരിക്കുന്ന അതേ വലുപ്പത്തിൽ (എഴുപതു അടി നീളത്തിലും നാല് അടി വീതിയിലും) ആപ്തവാക്യം പൊതുസ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കാനുള്ള അനുമതിയാണ് ബില്ല് അനുശാസിക്കുന്നത്. HB3817 എന്നു പേര് നല്കിയിരിക്കുന്ന ബില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗവും സ്പീക്കറുമായ ചാള്‍സ് മക്കോളാണ് അവതരിപ്പിച്ചത്. ഉപരിസഭയായ സെനറ്റിൽ ബിൽ പാസാകുന്നതോടെ ഏതാണ്ട് 342 ഗവണ്‍മെന്‍റ് സ്ഥാപനങ്ങളിൽ ഈ ആപ്തവാക്യം പ്രദർശിപ്പിക്കാൻ അനുമതി ലഭിക്കും. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ അമേരിക്കയിലെ സൗത്ത് ഡക്കോട്ട സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ "ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു" വാചകം പ്രദർശിപ്പിക്കുവാന്‍ സംസ്ഥാന നേതൃത്വം അംഗീകാരം നല്‍കിയിരിന്നു. 1956-ൽ പ്രസിഡന്റ് ഐസൻഹോവർ ഒപ്പുവെച്ചതിനു ശേഷമാണ് 'ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു' (ഇന്‍ ഗോഡ് വി ട്രസ്റ്റ്) എന്ന വാചകം അമേരിക്കയുടെ ആപ്തവാക്യമായി മാറിയത്. അമേരിക്കയുടെ ട്രഷറി വിഭാഗത്തിന്റെ വെബ്സൈറ്റിലെ വിവരങ്ങള്‍ പ്രകാരം പിറ്റേ വർഷം മുതല്‍ ഡോളറില്‍ ഇത് രേഖപ്പെടുത്തുവാന്‍ ആരംഭിക്കുകയായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GCljxNRxBT7JffmsHEi1MQ}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-06-07:46:17.jpg
Keywords: നിരീശ്വര, ദൈവ വിശ്വാസ
Category: 10
Sub Category:
Heading: 'ദൈവ വിശ്വാസം' സ്ഥാപനങ്ങളിൽ പരസ്യമായി പ്രദർശിപ്പിക്കാനുള്ള ബില്‍ ഒക്‌ലഹോമയില്‍ പാസ്സായി
Content: ഒക്‌ലഹോമ: ‘ദൈവ വിശ്വാസം’ ഭരണഘടനയില്‍ ഉള്‍പ്പെടുത്തുവാന്‍ റഷ്യ തീരുമാനിച്ചതിന് പിന്നാലെ അമേരിക്കയിലെ ഒക്‌ലഹോമ സംസ്ഥാനത്തു നിന്നും മറ്റൊരു ഭരണകൂട വിശ്വാസ സാക്ഷ്യം. അമേരിക്കയുടെ ദേശീയ ആപ്തവാക്യമായ ‘ഇൻ ഗോഡ് വി ട്രസ്റ്റ്’ ( ഞങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നു) പൊതുസ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കാനുള്ള ബില്ലിന് ഒക്‌ലഹോമ അധോസഭയായ ജനപ്രതിനിധി സഭയിൽ അംഗീകാരമായി. 20ന് എതിരെ 76 വോട്ടുകൾക്കാണ് ബിൽ പാസായത്. അമേരിക്കയുടെ ഭരണസിരാകേന്ദ്രത്തിലെ കാപ്പിറ്റോൾ വിസിറ്റർ സെന്ററിൽ പ്രദർശിപ്പിച്ചിരിക്കുന്ന അതേ വലുപ്പത്തിൽ (എഴുപതു അടി നീളത്തിലും നാല് അടി വീതിയിലും) ആപ്തവാക്യം പൊതുസ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കാനുള്ള അനുമതിയാണ് ബില്ല് അനുശാസിക്കുന്നത്. HB3817 എന്നു പേര് നല്കിയിരിക്കുന്ന ബില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗവും സ്പീക്കറുമായ ചാള്‍സ് മക്കോളാണ് അവതരിപ്പിച്ചത്. ഉപരിസഭയായ സെനറ്റിൽ ബിൽ പാസാകുന്നതോടെ ഏതാണ്ട് 342 ഗവണ്‍മെന്‍റ് സ്ഥാപനങ്ങളിൽ ഈ ആപ്തവാക്യം പ്രദർശിപ്പിക്കാൻ അനുമതി ലഭിക്കും. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ അമേരിക്കയിലെ സൗത്ത് ഡക്കോട്ട സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ "ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു" വാചകം പ്രദർശിപ്പിക്കുവാന്‍ സംസ്ഥാന നേതൃത്വം അംഗീകാരം നല്‍കിയിരിന്നു. 1956-ൽ പ്രസിഡന്റ് ഐസൻഹോവർ ഒപ്പുവെച്ചതിനു ശേഷമാണ് 'ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു' (ഇന്‍ ഗോഡ് വി ട്രസ്റ്റ്) എന്ന വാചകം അമേരിക്കയുടെ ആപ്തവാക്യമായി മാറിയത്. അമേരിക്കയുടെ ട്രഷറി വിഭാഗത്തിന്റെ വെബ്സൈറ്റിലെ വിവരങ്ങള്‍ പ്രകാരം പിറ്റേ വർഷം മുതല്‍ ഡോളറില്‍ ഇത് രേഖപ്പെടുത്തുവാന്‍ ആരംഭിക്കുകയായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GCljxNRxBT7JffmsHEi1MQ}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-06-07:46:17.jpg
Keywords: നിരീശ്വര, ദൈവ വിശ്വാസ
Content:
12584
Category: 11
Sub Category:
Heading: സ്കൂളുകളില്‍ തത്സമയ അള്‍ട്രാസൗണ്ട് സ്കാനിംഗ്: പ്രോലൈഫ് പ്രചാരണത്തിന് സ്വീകാര്യതയേറുന്നു
Content: ഒമാഹ: ഗര്‍ഭഛിദ്രത്തിന്റെ ഭീകരത വെളിപ്പെടുത്തുന്നതിനായി അബോര്‍ഷന്‍ ചെയ്ത ഭ്രൂണങ്ങളുടെ ഭീതിജനകമായ ചിത്രങ്ങള്‍ക്ക് പകരം ഗര്‍ഭസ്ഥ ശിശുവിന്റെ ആന്തരിക അവസ്ഥ വിദ്യാര്‍ത്ഥികള്‍ക്ക് കാണിച്ചുകൊടുത്തു കൊണ്ട് പ്രോലൈഫ് പ്രവര്‍ത്തകരുടെ വേറിട്ട പ്രചരണം. അമേരിക്കയിലെ നെബ്രാസ്ക സംസ്ഥാനത്തിലെ ഒമാഹ പട്ടണത്തിലെ ‘ഹാര്‍ട്ട് ഓഫ് എ ചൈല്‍ഡ് മിനിസ്ട്രി’യിലെ സന്നദ്ധ പ്രവര്‍ത്തകരാണ് പ്രോലൈഫ് പ്രചരണത്തിന് വേറിട്ട മാര്‍ഗ്ഗം സ്വീകരിച്ചത്. ഗര്‍ഭവതിയായ സ്ത്രീയെ സ്കാനിംഗിന് വിധേയമാക്കി ഗര്‍ഭാവസ്ഥയിലുള്ള ശിശുവിന്റെ ഹൃദയ സ്പന്ദനവും ചലനവും അള്‍ട്രാസൗണ്ട് സാങ്കേതികവിദ്യയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ തത്സമയം പ്രദര്‍ശിപ്പിച്ചത് നിരവധി കുട്ടികളെ ജീവന്റെ വക്താക്കളാക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒമാഹയിലെ സ്കട്ട് കത്തോലിക്കാ ഹൈസ്കൂളില്‍ നടത്തിയ പ്രദര്‍ശനം നിരവധി കുട്ടികളാണ് വീക്ഷിച്ചത്. മെട്രോ ഏരിയയിലെ കത്തോലിക്കാ സ്കൂളുകളിലേയും, സ്വകാര്യ സ്കൂളുകളിലേയും ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് പ്രദര്‍ശനം നടത്തുന്നത്. സ്കൂളുകളിലെ തങ്ങളുടെ പ്രദര്‍ശനത്തിന് മികച്ച പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നാണ് ‘ഹാര്‍ട്ട് ഓഫ് എ ചൈല്‍ഡ് മിനിസ്ട്രിയുടെ ഡയറക്ടറായ നിക്കി ഷേഫര്‍ വ്യക്തമാക്കി. അതിരൂപതയുടെ പിന്തുണയും ഈ പ്രചാരണത്തിനുണ്ടെന്ന് ഒമാഹ അതിരൂപതാ ചാന്‍സിലര്‍ ടിം മക്നെയില്‍ പറഞ്ഞു. അള്‍ട്രാസൗണ്ട് സ്കാനിംഗ് സാങ്കേതിക വിദഗ്ദരുടേയും, ഗര്‍ഭവതികളായ സന്നദ്ധ പ്രവര്‍ത്തകരുടേയും സഹായത്തോടെയാണ് പ്രോലൈഫ് പ്രചാരണം മുന്നോട്ട് കൊണ്ടുപോകുന്നത്. 2012-ല്‍ ഷേഫര്‍ കുടുംബമാണ് ഹാര്‍ട്ട് ഓഫ് എ ചൈല്‍ഡ് മിനിസ്ട്രി സ്ഥാപിച്ചത്. ഇതിനു മുന്‍പ് പൊതുസ്ഥലങ്ങളിലും കാലിഫോര്‍ണിയ ഉള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളിലും ‘ഹാര്‍ട്ട് ഓഫ് എ ചൈല്‍ഡ് മിനിസ്ട്രി’യുടെ സന്നദ്ധ പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ പരിപാടി നടത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുതലാണ് അബോര്‍ഷനെതിരെയുള്ള ബോധവത്കരണത്തില്‍ അള്‍ട്രാസൗണ്ട് സാങ്കേതിക വിദ്യയുടെ പരസ്യ പ്രദര്‍ശനത്തിനു സ്വീകാര്യതയേറി തുടങ്ങിയത്. ന്യൂയോര്‍ക്കിലെ പ്രസിദ്ധമായ ടൈംസ് സ്ക്വയറില്‍ ഫോക്കസ് ഓണ്‍ ദി ഫാമിലി സംഘടിപ്പിച്ച തത്സമയ അള്‍ട്രാസൗണ്ട് സംപ്രേഷണം വീക്ഷിച്ചത് ഇരുപതിനായിരത്തോളം ആളുകളായിരിന്നു. സെന്റര്‍ ഓഫ് ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി) യുടെ കണക്കുകള്‍ പ്രകാരം അമേരിക്കയിലെ ഗര്‍ഭഛിദ്ര നിരക്കുകളില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്. 2007-2016 കാലയളവില്‍ 24% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CGQ5pMYsyYz9zj42omATA7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-06-10:16:11.jpg
Keywords: സ്കൂ, ജീവന്‍
Category: 11
Sub Category:
Heading: സ്കൂളുകളില്‍ തത്സമയ അള്‍ട്രാസൗണ്ട് സ്കാനിംഗ്: പ്രോലൈഫ് പ്രചാരണത്തിന് സ്വീകാര്യതയേറുന്നു
Content: ഒമാഹ: ഗര്‍ഭഛിദ്രത്തിന്റെ ഭീകരത വെളിപ്പെടുത്തുന്നതിനായി അബോര്‍ഷന്‍ ചെയ്ത ഭ്രൂണങ്ങളുടെ ഭീതിജനകമായ ചിത്രങ്ങള്‍ക്ക് പകരം ഗര്‍ഭസ്ഥ ശിശുവിന്റെ ആന്തരിക അവസ്ഥ വിദ്യാര്‍ത്ഥികള്‍ക്ക് കാണിച്ചുകൊടുത്തു കൊണ്ട് പ്രോലൈഫ് പ്രവര്‍ത്തകരുടെ വേറിട്ട പ്രചരണം. അമേരിക്കയിലെ നെബ്രാസ്ക സംസ്ഥാനത്തിലെ ഒമാഹ പട്ടണത്തിലെ ‘ഹാര്‍ട്ട് ഓഫ് എ ചൈല്‍ഡ് മിനിസ്ട്രി’യിലെ സന്നദ്ധ പ്രവര്‍ത്തകരാണ് പ്രോലൈഫ് പ്രചരണത്തിന് വേറിട്ട മാര്‍ഗ്ഗം സ്വീകരിച്ചത്. ഗര്‍ഭവതിയായ സ്ത്രീയെ സ്കാനിംഗിന് വിധേയമാക്കി ഗര്‍ഭാവസ്ഥയിലുള്ള ശിശുവിന്റെ ഹൃദയ സ്പന്ദനവും ചലനവും അള്‍ട്രാസൗണ്ട് സാങ്കേതികവിദ്യയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ തത്സമയം പ്രദര്‍ശിപ്പിച്ചത് നിരവധി കുട്ടികളെ ജീവന്റെ വക്താക്കളാക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒമാഹയിലെ സ്കട്ട് കത്തോലിക്കാ ഹൈസ്കൂളില്‍ നടത്തിയ പ്രദര്‍ശനം നിരവധി കുട്ടികളാണ് വീക്ഷിച്ചത്. മെട്രോ ഏരിയയിലെ കത്തോലിക്കാ സ്കൂളുകളിലേയും, സ്വകാര്യ സ്കൂളുകളിലേയും ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് പ്രദര്‍ശനം നടത്തുന്നത്. സ്കൂളുകളിലെ തങ്ങളുടെ പ്രദര്‍ശനത്തിന് മികച്ച പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നാണ് ‘ഹാര്‍ട്ട് ഓഫ് എ ചൈല്‍ഡ് മിനിസ്ട്രിയുടെ ഡയറക്ടറായ നിക്കി ഷേഫര്‍ വ്യക്തമാക്കി. അതിരൂപതയുടെ പിന്തുണയും ഈ പ്രചാരണത്തിനുണ്ടെന്ന് ഒമാഹ അതിരൂപതാ ചാന്‍സിലര്‍ ടിം മക്നെയില്‍ പറഞ്ഞു. അള്‍ട്രാസൗണ്ട് സ്കാനിംഗ് സാങ്കേതിക വിദഗ്ദരുടേയും, ഗര്‍ഭവതികളായ സന്നദ്ധ പ്രവര്‍ത്തകരുടേയും സഹായത്തോടെയാണ് പ്രോലൈഫ് പ്രചാരണം മുന്നോട്ട് കൊണ്ടുപോകുന്നത്. 2012-ല്‍ ഷേഫര്‍ കുടുംബമാണ് ഹാര്‍ട്ട് ഓഫ് എ ചൈല്‍ഡ് മിനിസ്ട്രി സ്ഥാപിച്ചത്. ഇതിനു മുന്‍പ് പൊതുസ്ഥലങ്ങളിലും കാലിഫോര്‍ണിയ ഉള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളിലും ‘ഹാര്‍ട്ട് ഓഫ് എ ചൈല്‍ഡ് മിനിസ്ട്രി’യുടെ സന്നദ്ധ പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ പരിപാടി നടത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുതലാണ് അബോര്‍ഷനെതിരെയുള്ള ബോധവത്കരണത്തില്‍ അള്‍ട്രാസൗണ്ട് സാങ്കേതിക വിദ്യയുടെ പരസ്യ പ്രദര്‍ശനത്തിനു സ്വീകാര്യതയേറി തുടങ്ങിയത്. ന്യൂയോര്‍ക്കിലെ പ്രസിദ്ധമായ ടൈംസ് സ്ക്വയറില്‍ ഫോക്കസ് ഓണ്‍ ദി ഫാമിലി സംഘടിപ്പിച്ച തത്സമയ അള്‍ട്രാസൗണ്ട് സംപ്രേഷണം വീക്ഷിച്ചത് ഇരുപതിനായിരത്തോളം ആളുകളായിരിന്നു. സെന്റര്‍ ഓഫ് ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി) യുടെ കണക്കുകള്‍ പ്രകാരം അമേരിക്കയിലെ ഗര്‍ഭഛിദ്ര നിരക്കുകളില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്. 2007-2016 കാലയളവില്‍ 24% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CGQ5pMYsyYz9zj42omATA7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-06-10:16:11.jpg
Keywords: സ്കൂ, ജീവന്‍
Content:
12585
Category: 18
Sub Category:
Heading: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ സിനഡിന് സമാപനം
Content: തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഇരുപത്തിനാലാമത് സാധാരണ എപ്പിസ്കോപ്പൽ സിനഡിന് സമാപനം. മാർച്ച് 2നു ആരംഭിച്ച സിനഡില്‍ സഭയിലെ സുന്നഹദോസ് കമ്മീഷൻ സെക്രട്ടറിമാരുമായും സന്യാസ സമർപ്പിത സമൂഹങ്ങളുടെ സുപ്പീരിയർമാരുമായും മെത്രാന്‍മാര്‍ കൂടിക്കാഴ്ച്ച നടത്തി. സഭയുടെ അജപാലനപരമായ വിഷയങ്ങളും മറ്റു പൊതു വിഷയങ്ങളും സിനഡ് ചർച്ച ചെയ്തു. കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ അധ്യക്ഷനായിരിന്നു. സിനഡിനോട് അനുബന്ധിച്ച് മെത്രാന്മാർ സഭയുടെ വൈദിക പരിശീലന കേന്ദ്രമായ നാലാഞ്ചിറയിലെ സെൻ്റ് മേരീസ് മലങ്കര സെമിനാരി സന്ദർശിച്ചു. ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ഡോ. ജോസഫ് മാർ തോമസ്, ഡോ. ജേക്കബ് മാർ ബർണബാസ്, ഡോ. സാമുവൽ മാർ ഐറേനിയോസ്, ഡോ. ഫിലിപ്പോസ് മാർ സ്തെഫനോസ്, ഡോ. തോമസ് മാർ അന്തോണിയോസ്, ഡോ. വിൻസെൻറ് മാർ പൗലോസ്, ഡോ. തോമസ് മാർ യൗസേബിയൂസ്, ഡോ. ഗീവർഗീസ് മാർ മക്കാറിയോസ്, ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, ഡോ ഏബ്രഹാം മാർ യൂലിയോസ് എന്നിവർ സംബന്ധിച്ചു. വൈദിക പരിശീലനത്തിന്റെ പാഠ്യപദ്ധതിയും പരിശീലന പദ്ധതിയും പരിഷ്കരിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുവാൻ ഏപ്രിൽ 1, 2 തീയതികളിൽ സിനഡ് വീണ്ടും സമ്മേളിക്കും.
Image: /content_image/India/India-2020-03-06-11:01:45.jpg
Keywords: മലങ്കര
Category: 18
Sub Category:
Heading: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ സിനഡിന് സമാപനം
Content: തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഇരുപത്തിനാലാമത് സാധാരണ എപ്പിസ്കോപ്പൽ സിനഡിന് സമാപനം. മാർച്ച് 2നു ആരംഭിച്ച സിനഡില്‍ സഭയിലെ സുന്നഹദോസ് കമ്മീഷൻ സെക്രട്ടറിമാരുമായും സന്യാസ സമർപ്പിത സമൂഹങ്ങളുടെ സുപ്പീരിയർമാരുമായും മെത്രാന്‍മാര്‍ കൂടിക്കാഴ്ച്ച നടത്തി. സഭയുടെ അജപാലനപരമായ വിഷയങ്ങളും മറ്റു പൊതു വിഷയങ്ങളും സിനഡ് ചർച്ച ചെയ്തു. കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ അധ്യക്ഷനായിരിന്നു. സിനഡിനോട് അനുബന്ധിച്ച് മെത്രാന്മാർ സഭയുടെ വൈദിക പരിശീലന കേന്ദ്രമായ നാലാഞ്ചിറയിലെ സെൻ്റ് മേരീസ് മലങ്കര സെമിനാരി സന്ദർശിച്ചു. ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ഡോ. ജോസഫ് മാർ തോമസ്, ഡോ. ജേക്കബ് മാർ ബർണബാസ്, ഡോ. സാമുവൽ മാർ ഐറേനിയോസ്, ഡോ. ഫിലിപ്പോസ് മാർ സ്തെഫനോസ്, ഡോ. തോമസ് മാർ അന്തോണിയോസ്, ഡോ. വിൻസെൻറ് മാർ പൗലോസ്, ഡോ. തോമസ് മാർ യൗസേബിയൂസ്, ഡോ. ഗീവർഗീസ് മാർ മക്കാറിയോസ്, ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, ഡോ ഏബ്രഹാം മാർ യൂലിയോസ് എന്നിവർ സംബന്ധിച്ചു. വൈദിക പരിശീലനത്തിന്റെ പാഠ്യപദ്ധതിയും പരിശീലന പദ്ധതിയും പരിഷ്കരിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുവാൻ ഏപ്രിൽ 1, 2 തീയതികളിൽ സിനഡ് വീണ്ടും സമ്മേളിക്കും.
Image: /content_image/India/India-2020-03-06-11:01:45.jpg
Keywords: മലങ്കര
Content:
12586
Category: 13
Sub Category:
Heading: ദേവാലയം അടച്ചു പൂട്ടില്ല, കൊറോണക്കെതിരെ കൂട്ടായ പ്രാര്‍ത്ഥന അത്യാവശ്യം: ഫ്രഞ്ച് ബിഷപ്പ് പാസ്കല്‍ റോളണ്ട്
Content: ബെല്ലി (ഫ്രാന്‍സ്): ദേവാലയം അപകട സാധ്യതയുള്ള സ്ഥലമല്ലായെന്നും കൊറോണക്കെതിരെ കൂട്ടായ പ്രാര്‍ത്ഥനയാണ് ഈ ഘട്ടത്തില്‍ അത്യാവശ്യമെന്നും ഫ്രാന്‍സിലെ ബെല്ലി ആര്‍സ് രൂപതാധ്യക്ഷന്‍ ബിഷപ്പ് പാസ്കല്‍ റോളണ്ട്. ക്രൈസ്തവര്‍ ഒന്നിച്ചുകൂടിയുള്ള പ്രാര്‍ത്ഥനകളും അയല്‍ക്കാരെ സഹായിക്കലും ഒഴിവാക്കേണ്ടതില്ലെന്നാണ് തന്റെ അഭിപ്രായമെന്നും കൊറോണ വൈറസ് ബാധയുടെ പേരില്‍ ആളുകളില്‍ ഉടലെടുത്തിരിക്കുന്ന പരിഭ്രാന്തി ദൈവവുമായുള്ള അകല്‍ച്ചയുടെ സൂചനയായി തോന്നുവെന്നും അദ്ദേഹം പറഞ്ഞു. രോഗബാധയുടെ പശ്ചാത്തലത്തില്‍ ദേവാലയങ്ങള്‍ അടച്ചു പൂട്ടുവാനോ, വിശുദ്ധ കുര്‍ബാന റദ്ദാക്കുവാനോ ദിവ്യകാരുണ്യം കയ്യില്‍ കൊടുക്കുവാനോ തനിക്ക് പദ്ധതിയില്ലെന്ന് രൂപതയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധയേക്കാള്‍ കൂടുതല്‍ അതിനെചൊല്ലിയുള്ള പേടിയേയാണ് ഭയക്കേണ്ടത്. ഇതിനെ നേരിടുവാന്‍ കൂട്ടായ പ്രാര്‍ത്ഥനയുടെ ആവശ്യമുണ്ട്. രോഗം ബാധിച്ചാല്‍ മറ്റുള്ളവരിലേക്ക് പകരാതിരിക്കുവാന്‍ നമുക്ക് ലഭിച്ചിട്ടുള്ള അറിവുകള്‍ക്കും, നമ്മുടെ വിവേകത്തിനും പുറമേ മറ്റ് കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കേണ്ടതില്ലെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. പുരാതനകാലങ്ങളില്‍ മഹാമാരികളുടെ അവസരങ്ങളില്‍ ക്രൈസ്തവര്‍ ഒരുമിച്ചുകൂടി പ്രാര്‍ത്ഥിക്കുകയും, രോഗികളെ സഹായിക്കുകയും, മരിച്ചവരെ അടക്കം ചെയ്തിരുന്നതും ചൂണ്ടിക്കാട്ടിയ ബിഷപ്പ് അവര്‍ ഒരിക്കലും ദൈവത്തില്‍ നിന്നും അകലുകയോ തന്റെ അയല്‍ക്കാരനെ ഉപേക്ഷിക്കുകയോ ചെയ്തിരുന്നില്ലായെന്നും ഓര്‍മ്മിപ്പിച്ചു. ഇന്ന്‍ കൊറോണ ബാധയുടെ പേരില്‍ ആളുകളില്‍ ഉടലെടുത്തിരിക്കുന്ന പരിഭ്രാന്തി ദൈവവുമായുള്ള നമ്മുടെ അകല്‍ച്ചയുടെ സൂചനയല്ലേയെന്നും ബിഷപ്പ് ചോദിച്ചു. രോഗബാധ നമ്മുടെ മാനുഷിക ബലഹീനതകളെക്കുറിച്ച് നമ്മളെത്തന്നെ ഓര്‍മ്മിപ്പിക്കുന്നു. നമ്മളെല്ലാം ഒരേഭവനത്തിലെ അന്തേവാസികളാണെന്നും, പരസ്പരം ആശ്രയിക്കുന്നവരാണെന്നും, അതിര്‍ത്തികള്‍ അടക്കേണ്ടതിനു പകരം പരസ്പര സഹകരണത്തോടെ ജീവിക്കുകയാണ് വേണ്ടതെന്നും ഓര്‍മ്മിപ്പിക്കുവാന്‍ വൈറസിന് കഴിഞ്ഞു. ദേവാലയം ഒരു അപകട സാധ്യതയുള്ള സ്ഥലമല്ല. മറിച്ച് ആരോഗ്യത്തിന്റെ കേന്ദ്രമാണ്. ജീവന്റെ നാഥനായ ക്രിസ്തുവിനെ സ്വാഗതം ചെയ്യുന്ന സ്ഥലമാണ്. അവന്‍ വഴി അവനിലൂടെ അവനോടൊപ്പം നമ്മള്‍ ഒരുമിച്ച് ജീവിക്കും. പ്രതീക്ഷയുടെ സ്ഥലമായി ദേവാലയം തുടരുകയും ചെയ്യുമെന്ന് ബിഷപ്പ് കുറിച്ചു. കൊറോണയുടെ പേരില്‍ ദേവാലയങ്ങള്‍ അടച്ചു പൂട്ടുകയും വിശുദ്ധ കുര്‍ബാന റദ്ദാക്കുകയും, ദിവ്യകാരുണ്യം കയ്യില്‍ കൊടുക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ബിഷപ്പ് റോളണ്ടിന്റെ ശക്തമായ വിശ്വാസ പ്രഘോഷണം ഏറെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം } #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/H484q4TVZfeKUi7LQ75FHw}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-06-11:49:55.jpg
Keywords: കൊറോണ
Category: 13
Sub Category:
Heading: ദേവാലയം അടച്ചു പൂട്ടില്ല, കൊറോണക്കെതിരെ കൂട്ടായ പ്രാര്‍ത്ഥന അത്യാവശ്യം: ഫ്രഞ്ച് ബിഷപ്പ് പാസ്കല്‍ റോളണ്ട്
Content: ബെല്ലി (ഫ്രാന്‍സ്): ദേവാലയം അപകട സാധ്യതയുള്ള സ്ഥലമല്ലായെന്നും കൊറോണക്കെതിരെ കൂട്ടായ പ്രാര്‍ത്ഥനയാണ് ഈ ഘട്ടത്തില്‍ അത്യാവശ്യമെന്നും ഫ്രാന്‍സിലെ ബെല്ലി ആര്‍സ് രൂപതാധ്യക്ഷന്‍ ബിഷപ്പ് പാസ്കല്‍ റോളണ്ട്. ക്രൈസ്തവര്‍ ഒന്നിച്ചുകൂടിയുള്ള പ്രാര്‍ത്ഥനകളും അയല്‍ക്കാരെ സഹായിക്കലും ഒഴിവാക്കേണ്ടതില്ലെന്നാണ് തന്റെ അഭിപ്രായമെന്നും കൊറോണ വൈറസ് ബാധയുടെ പേരില്‍ ആളുകളില്‍ ഉടലെടുത്തിരിക്കുന്ന പരിഭ്രാന്തി ദൈവവുമായുള്ള അകല്‍ച്ചയുടെ സൂചനയായി തോന്നുവെന്നും അദ്ദേഹം പറഞ്ഞു. രോഗബാധയുടെ പശ്ചാത്തലത്തില്‍ ദേവാലയങ്ങള്‍ അടച്ചു പൂട്ടുവാനോ, വിശുദ്ധ കുര്‍ബാന റദ്ദാക്കുവാനോ ദിവ്യകാരുണ്യം കയ്യില്‍ കൊടുക്കുവാനോ തനിക്ക് പദ്ധതിയില്ലെന്ന് രൂപതയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധയേക്കാള്‍ കൂടുതല്‍ അതിനെചൊല്ലിയുള്ള പേടിയേയാണ് ഭയക്കേണ്ടത്. ഇതിനെ നേരിടുവാന്‍ കൂട്ടായ പ്രാര്‍ത്ഥനയുടെ ആവശ്യമുണ്ട്. രോഗം ബാധിച്ചാല്‍ മറ്റുള്ളവരിലേക്ക് പകരാതിരിക്കുവാന്‍ നമുക്ക് ലഭിച്ചിട്ടുള്ള അറിവുകള്‍ക്കും, നമ്മുടെ വിവേകത്തിനും പുറമേ മറ്റ് കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കേണ്ടതില്ലെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. പുരാതനകാലങ്ങളില്‍ മഹാമാരികളുടെ അവസരങ്ങളില്‍ ക്രൈസ്തവര്‍ ഒരുമിച്ചുകൂടി പ്രാര്‍ത്ഥിക്കുകയും, രോഗികളെ സഹായിക്കുകയും, മരിച്ചവരെ അടക്കം ചെയ്തിരുന്നതും ചൂണ്ടിക്കാട്ടിയ ബിഷപ്പ് അവര്‍ ഒരിക്കലും ദൈവത്തില്‍ നിന്നും അകലുകയോ തന്റെ അയല്‍ക്കാരനെ ഉപേക്ഷിക്കുകയോ ചെയ്തിരുന്നില്ലായെന്നും ഓര്‍മ്മിപ്പിച്ചു. ഇന്ന്‍ കൊറോണ ബാധയുടെ പേരില്‍ ആളുകളില്‍ ഉടലെടുത്തിരിക്കുന്ന പരിഭ്രാന്തി ദൈവവുമായുള്ള നമ്മുടെ അകല്‍ച്ചയുടെ സൂചനയല്ലേയെന്നും ബിഷപ്പ് ചോദിച്ചു. രോഗബാധ നമ്മുടെ മാനുഷിക ബലഹീനതകളെക്കുറിച്ച് നമ്മളെത്തന്നെ ഓര്‍മ്മിപ്പിക്കുന്നു. നമ്മളെല്ലാം ഒരേഭവനത്തിലെ അന്തേവാസികളാണെന്നും, പരസ്പരം ആശ്രയിക്കുന്നവരാണെന്നും, അതിര്‍ത്തികള്‍ അടക്കേണ്ടതിനു പകരം പരസ്പര സഹകരണത്തോടെ ജീവിക്കുകയാണ് വേണ്ടതെന്നും ഓര്‍മ്മിപ്പിക്കുവാന്‍ വൈറസിന് കഴിഞ്ഞു. ദേവാലയം ഒരു അപകട സാധ്യതയുള്ള സ്ഥലമല്ല. മറിച്ച് ആരോഗ്യത്തിന്റെ കേന്ദ്രമാണ്. ജീവന്റെ നാഥനായ ക്രിസ്തുവിനെ സ്വാഗതം ചെയ്യുന്ന സ്ഥലമാണ്. അവന്‍ വഴി അവനിലൂടെ അവനോടൊപ്പം നമ്മള്‍ ഒരുമിച്ച് ജീവിക്കും. പ്രതീക്ഷയുടെ സ്ഥലമായി ദേവാലയം തുടരുകയും ചെയ്യുമെന്ന് ബിഷപ്പ് കുറിച്ചു. കൊറോണയുടെ പേരില്‍ ദേവാലയങ്ങള്‍ അടച്ചു പൂട്ടുകയും വിശുദ്ധ കുര്‍ബാന റദ്ദാക്കുകയും, ദിവ്യകാരുണ്യം കയ്യില്‍ കൊടുക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ബിഷപ്പ് റോളണ്ടിന്റെ ശക്തമായ വിശ്വാസ പ്രഘോഷണം ഏറെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം } #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/H484q4TVZfeKUi7LQ75FHw}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-06-11:49:55.jpg
Keywords: കൊറോണ
Content:
12587
Category: 11
Sub Category:
Heading: 'ഇതൊരു മത്സരമല്ല': നോമ്പ് മുടങ്ങിയവര്‍ക്ക് പ്രചോദനവുമായി വൈദികന്റെ ട്വീറ്റുകള്‍
Content: ലോസ് ആഞ്ചലസ്: നോമ്പ് എടുക്കണമെന്ന് തീരുമാനിച്ചിട്ട് പലവിധ കാരണങ്ങളാൽ മുടങ്ങി പോയവര്‍ക്ക് പ്രോത്സാഹനവുമായി ലോസ് ആഞ്ചലസ് അതിരൂപതയിലെ വൈദികനായ ഫാ. ഗോയോ ഹിഡാൽഗോ. നോമ്പ് മുടങ്ങിപ്പോയവർക്ക് പ്രചോദനം നൽകാനായി, ട്വിറ്ററിൽ അദ്ദേഹം കുറിച്ച ചിന്തകൾ ഇപ്പോൾ വൈറലാണ്. നോമ്പിന് ചോക്ലേറ്റ് വർജ്ജിക്കുവാന്‍ തീരുമാനമെടുത്തതും അതില്‍ പതറി പോയതും സംബന്ധിച്ച് താൻ എഴുതിയ ട്വിറ്റർ പോസ്റ്റിന് ലഭിച്ച മറുപടികൾ തന്നെ അത്ഭുതപ്പെടുത്തിയെന്നും, അതിനാൽ നോമ്പുകാലത്തിൽ നടത്തുന്ന പാപപരിഹാരത്തെ സംബന്ധിച്ച് ഏതാനും കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞാണ് ഫാ. ഗോയോയുടെ വിശദീകരണം ആരംഭിക്കുന്നത്. പാപപരിഹാരം ചെയ്തതുകൊണ്ട് നമ്മൾ മറ്റുള്ള മനുഷ്യരേക്കാൾ മെച്ചപ്പെട്ടവര്‍ ആണെന്ന് അർത്ഥമില്ലെന്ന് അദേഹം പറയുന്നു. അങ്ങനെ ആയിരുന്നെങ്കിൽ പാപപരിഹാരം ഒരു മത്സരം മാത്രമായി ചുരുങ്ങുമായിരുന്നു. നമ്മുടെ ഹൃദയങ്ങൾക്ക് മാറ്റമുണ്ടാകുന്നില്ലെങ്കിൽ നോമ്പിന് നമ്മൾ എന്ത് ഉപേക്ഷിക്കുന്നു എന്നതിൽ കാര്യമില്ല. അപ്പോള്‍ പാപപരിഹാരം ഫല ശൂന്യമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">1. Doing penance doesn’t mean that we are better than other people. If that were the case then it would not be penance, but a competition reality show.<br>• It doesn’t depend on what we give up: as if giving up beer is holier than giving up chocolate or bread. <a href="https://twitter.com/hashtag/notAcompetition?src=hash&ref_src=twsrc%5Etfw">#notAcompetition</a></p>— Fr. Goyo (@FrGoyo) <a href="https://twitter.com/FrGoyo/status/1233711757740232705?ref_src=twsrc%5Etfw">February 29, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ഒരുപാട് കാര്യങ്ങൾ, പല തവണകളായി ഉപേക്ഷിക്കുന്നതിനെക്കാൾ ഉപരിയായി ഒരു കാര്യം നോമ്പ് കാലത്ത് മുഴുവൻ ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും വൈദികന്‍ ഓര്‍മ്മിപ്പിക്കുന്നു. കുറ്റം പറയുന്നത് ഒഴിവാക്കുക, അന്യരെ വിധിക്കുന്നത് ഒഴിവാക്കുക, കോപിക്കാതിരിക്കുക, പ്രാർത്ഥനയ്ക്കു വേണ്ടി കൂടുതൽ സമയം ചെലവഴിക്കുക, മൊബൈൽ ഫോൺ മാറ്റിവയ്ക്കുക, രോഗികളെ സന്ദർശിക്കുക തുടങ്ങിയ ആത്മീയ ഉപദേശങ്ങളും അദ്ദേഹം നല്‍കുന്നു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">4. Add something spiritual: give up gossip, and wrong judgment, bad temper, swearing...<br>• and maybe pick up something too: longer time in prayer, put down phones for some hours, visit someone sick and alone. <br>It is all about good habits and discipline.</p>— Fr. Goyo (@FrGoyo) <a href="https://twitter.com/FrGoyo/status/1233711760550481921?ref_src=twsrc%5Etfw">February 29, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> എന്തെങ്കിലും ഉപേക്ഷിക്കുക വഴി, ക്രിസ്തുവിന്റെ ബലിയെ പറ്റി നമുക്ക് കൂടുതൽ ബോധ്യം ലഭിക്കുമെന്ന് ഫാ. ഗോയോ പറയുന്നു. നോമ്പ് എടുക്കുന്നതിൽ മുടക്കം വന്നാലും വീണ്ടും വീണ്ടും ശ്രമിക്കുക എന്നതാണ് നോമ്പ് കാലത്തെ ഏറ്റവും പ്രസക്തമേറിയ കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ പുസ്തകങ്ങൾ വായിക്കുക, പ്രാർത്ഥനയ്ക്ക് വേണ്ടി കൂടുതൽ സമയം ചിലവഴിക്കുക, മറ്റുള്ളവരെ കൂടുതൽ സ്നേഹിക്കുക തുടങ്ങിയ ഉപദേശങ്ങളും പങ്കുവെച്ചുകൊണ്ടാണ് ഫാ. ഗോയോയുടെ ട്വീറ്റുകൾ അവസാനിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/H484q4TVZfeKUi7LQ75FHw}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-06-14:35:48.jpg
Keywords: നോമ്പ
Category: 11
Sub Category:
Heading: 'ഇതൊരു മത്സരമല്ല': നോമ്പ് മുടങ്ങിയവര്‍ക്ക് പ്രചോദനവുമായി വൈദികന്റെ ട്വീറ്റുകള്‍
Content: ലോസ് ആഞ്ചലസ്: നോമ്പ് എടുക്കണമെന്ന് തീരുമാനിച്ചിട്ട് പലവിധ കാരണങ്ങളാൽ മുടങ്ങി പോയവര്‍ക്ക് പ്രോത്സാഹനവുമായി ലോസ് ആഞ്ചലസ് അതിരൂപതയിലെ വൈദികനായ ഫാ. ഗോയോ ഹിഡാൽഗോ. നോമ്പ് മുടങ്ങിപ്പോയവർക്ക് പ്രചോദനം നൽകാനായി, ട്വിറ്ററിൽ അദ്ദേഹം കുറിച്ച ചിന്തകൾ ഇപ്പോൾ വൈറലാണ്. നോമ്പിന് ചോക്ലേറ്റ് വർജ്ജിക്കുവാന്‍ തീരുമാനമെടുത്തതും അതില്‍ പതറി പോയതും സംബന്ധിച്ച് താൻ എഴുതിയ ട്വിറ്റർ പോസ്റ്റിന് ലഭിച്ച മറുപടികൾ തന്നെ അത്ഭുതപ്പെടുത്തിയെന്നും, അതിനാൽ നോമ്പുകാലത്തിൽ നടത്തുന്ന പാപപരിഹാരത്തെ സംബന്ധിച്ച് ഏതാനും കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞാണ് ഫാ. ഗോയോയുടെ വിശദീകരണം ആരംഭിക്കുന്നത്. പാപപരിഹാരം ചെയ്തതുകൊണ്ട് നമ്മൾ മറ്റുള്ള മനുഷ്യരേക്കാൾ മെച്ചപ്പെട്ടവര്‍ ആണെന്ന് അർത്ഥമില്ലെന്ന് അദേഹം പറയുന്നു. അങ്ങനെ ആയിരുന്നെങ്കിൽ പാപപരിഹാരം ഒരു മത്സരം മാത്രമായി ചുരുങ്ങുമായിരുന്നു. നമ്മുടെ ഹൃദയങ്ങൾക്ക് മാറ്റമുണ്ടാകുന്നില്ലെങ്കിൽ നോമ്പിന് നമ്മൾ എന്ത് ഉപേക്ഷിക്കുന്നു എന്നതിൽ കാര്യമില്ല. അപ്പോള്‍ പാപപരിഹാരം ഫല ശൂന്യമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">1. Doing penance doesn’t mean that we are better than other people. If that were the case then it would not be penance, but a competition reality show.<br>• It doesn’t depend on what we give up: as if giving up beer is holier than giving up chocolate or bread. <a href="https://twitter.com/hashtag/notAcompetition?src=hash&ref_src=twsrc%5Etfw">#notAcompetition</a></p>— Fr. Goyo (@FrGoyo) <a href="https://twitter.com/FrGoyo/status/1233711757740232705?ref_src=twsrc%5Etfw">February 29, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ഒരുപാട് കാര്യങ്ങൾ, പല തവണകളായി ഉപേക്ഷിക്കുന്നതിനെക്കാൾ ഉപരിയായി ഒരു കാര്യം നോമ്പ് കാലത്ത് മുഴുവൻ ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും വൈദികന്‍ ഓര്‍മ്മിപ്പിക്കുന്നു. കുറ്റം പറയുന്നത് ഒഴിവാക്കുക, അന്യരെ വിധിക്കുന്നത് ഒഴിവാക്കുക, കോപിക്കാതിരിക്കുക, പ്രാർത്ഥനയ്ക്കു വേണ്ടി കൂടുതൽ സമയം ചെലവഴിക്കുക, മൊബൈൽ ഫോൺ മാറ്റിവയ്ക്കുക, രോഗികളെ സന്ദർശിക്കുക തുടങ്ങിയ ആത്മീയ ഉപദേശങ്ങളും അദ്ദേഹം നല്‍കുന്നു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">4. Add something spiritual: give up gossip, and wrong judgment, bad temper, swearing...<br>• and maybe pick up something too: longer time in prayer, put down phones for some hours, visit someone sick and alone. <br>It is all about good habits and discipline.</p>— Fr. Goyo (@FrGoyo) <a href="https://twitter.com/FrGoyo/status/1233711760550481921?ref_src=twsrc%5Etfw">February 29, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> എന്തെങ്കിലും ഉപേക്ഷിക്കുക വഴി, ക്രിസ്തുവിന്റെ ബലിയെ പറ്റി നമുക്ക് കൂടുതൽ ബോധ്യം ലഭിക്കുമെന്ന് ഫാ. ഗോയോ പറയുന്നു. നോമ്പ് എടുക്കുന്നതിൽ മുടക്കം വന്നാലും വീണ്ടും വീണ്ടും ശ്രമിക്കുക എന്നതാണ് നോമ്പ് കാലത്തെ ഏറ്റവും പ്രസക്തമേറിയ കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ പുസ്തകങ്ങൾ വായിക്കുക, പ്രാർത്ഥനയ്ക്ക് വേണ്ടി കൂടുതൽ സമയം ചിലവഴിക്കുക, മറ്റുള്ളവരെ കൂടുതൽ സ്നേഹിക്കുക തുടങ്ങിയ ഉപദേശങ്ങളും പങ്കുവെച്ചുകൊണ്ടാണ് ഫാ. ഗോയോയുടെ ട്വീറ്റുകൾ അവസാനിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/H484q4TVZfeKUi7LQ75FHw}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-06-14:35:48.jpg
Keywords: നോമ്പ
Content:
12588
Category: 18
Sub Category:
Heading: 'ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കപ്പെടണം'
Content: തിരുവനന്തപുരം: ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും പരമപ്രധാനവും മുന്‍ഗണനാ വിഷയങ്ങളില്‍ ഒന്നാമത്തേതാണെന്നും മലങ്കര കത്തോലിക്കാ സഭ. രാജ്യത്തു വര്‍ധിച്ചുവരുന്ന വര്‍ഗീയത ഏറെ ഉത്കണ്ഠപ്പെടുത്തുന്നുവെന്നും വിവിധ മതവിശ്വാസികള്‍ തമ്മിലുള്ള സഹവര്‍ത്തിത്വം വര്‍ധിപ്പിക്കേണ്ട സാഹചര്യം സംജാതമായിരിക്കുന്നുവെന്നും സിനഡ് സൂചിപ്പിച്ചു. മതാടിസ്ഥാനത്തിലുള്ള വേര്‍തിരിവിനു രാജ്യം വേദിയാകാന്‍ പാടില്ല. വൈവിധ്യങ്ങളിലെ ഐക്യമാണ് ഭാരതത്തിന്റെ സൗന്ദര്യം. രാജ്യത്തിന്റെ അതുല്യമായ ഭരണഘടനയിലൂടെയും ഇവിടെ നിലനില്ക്കുന്ന ശ്രേഷ്ഠമായ സംസ്‌കാരത്തിലൂടെയും ലോകത്തെ നാം അതു പഠിപ്പിച്ചു. ഈ സംസ്‌കാരവും ഭരണഘടനയും ഇവിടെ നിലനില്‍ക്കണം. പൊതുവിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ വിഭാഗം ജനങ്ങളോടും തുറന്ന ചര്‍ച്ചയ്ക്കു തയാറാകണം. ഏതു വിഷയത്തിനും സമാധാനപരമായ പരിഹാരമാണ് ആവശ്യം. അക്രമം ഒരിക്കലും അതിനു പരിഹാരമാവുകയില്ല. ഭാരതത്തിന്റെ വളര്‍ച്ചയില്‍ വിവിധ വിശ്വാസ സമൂഹങ്ങളും ന്യൂനപക്ഷങ്ങളും നല്കിയിട്ടുള്ള വിലപ്പെട്ട സംഭാവനകള്‍ വിസ്മരിക്കപ്പെടരുത്. വിവിധ മതവിശ്വാസങ്ങള്‍ തമ്മില്‍ തുറന്ന സംവാദങ്ങളും പരസ്പര ബഹുമാനത്തിനുള്ള പദ്ധതികളും ആവശ്യമാണ്. ഇതിനായി, സഭയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ പ്രത്യേക പരിപാടികള്‍ ആവിഷ്‌കരിക്കുകയും വൈദികപരിശീലനത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. ആറുമാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുക്കളെ നശിപ്പിക്കുന്നതു നിയമവിധേയമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി എക്കാലത്തും ജീവന്റെ മൂല്യത്തെ ഉയര്‍ത്തിപ്പിടിച്ച നമ്മുടെ സംസ്‌കാരത്തിന് വലിയ തിരിച്ചടിയായി. ഈ നടപടി സര്‍ക്കാര്‍ പിന്‍വലിക്കണം. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനപ്രവര്‍ത്തനങ്ങളും മനുഷ്യകേന്ദ്രീകൃതമായ പ്രകൃതിസംരക്ഷണവുമാണ് ഏറ്റവും അഭികാമ്യമെന്നു സുന്നഹദോസ് ചൂണ്ടിക്കാട്ടി.
Image: /content_image/India/India-2020-03-07-03:29:30.jpg
Keywords: ഭാരത
Category: 18
Sub Category:
Heading: 'ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കപ്പെടണം'
Content: തിരുവനന്തപുരം: ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും പരമപ്രധാനവും മുന്‍ഗണനാ വിഷയങ്ങളില്‍ ഒന്നാമത്തേതാണെന്നും മലങ്കര കത്തോലിക്കാ സഭ. രാജ്യത്തു വര്‍ധിച്ചുവരുന്ന വര്‍ഗീയത ഏറെ ഉത്കണ്ഠപ്പെടുത്തുന്നുവെന്നും വിവിധ മതവിശ്വാസികള്‍ തമ്മിലുള്ള സഹവര്‍ത്തിത്വം വര്‍ധിപ്പിക്കേണ്ട സാഹചര്യം സംജാതമായിരിക്കുന്നുവെന്നും സിനഡ് സൂചിപ്പിച്ചു. മതാടിസ്ഥാനത്തിലുള്ള വേര്‍തിരിവിനു രാജ്യം വേദിയാകാന്‍ പാടില്ല. വൈവിധ്യങ്ങളിലെ ഐക്യമാണ് ഭാരതത്തിന്റെ സൗന്ദര്യം. രാജ്യത്തിന്റെ അതുല്യമായ ഭരണഘടനയിലൂടെയും ഇവിടെ നിലനില്ക്കുന്ന ശ്രേഷ്ഠമായ സംസ്‌കാരത്തിലൂടെയും ലോകത്തെ നാം അതു പഠിപ്പിച്ചു. ഈ സംസ്‌കാരവും ഭരണഘടനയും ഇവിടെ നിലനില്‍ക്കണം. പൊതുവിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ വിഭാഗം ജനങ്ങളോടും തുറന്ന ചര്‍ച്ചയ്ക്കു തയാറാകണം. ഏതു വിഷയത്തിനും സമാധാനപരമായ പരിഹാരമാണ് ആവശ്യം. അക്രമം ഒരിക്കലും അതിനു പരിഹാരമാവുകയില്ല. ഭാരതത്തിന്റെ വളര്‍ച്ചയില്‍ വിവിധ വിശ്വാസ സമൂഹങ്ങളും ന്യൂനപക്ഷങ്ങളും നല്കിയിട്ടുള്ള വിലപ്പെട്ട സംഭാവനകള്‍ വിസ്മരിക്കപ്പെടരുത്. വിവിധ മതവിശ്വാസങ്ങള്‍ തമ്മില്‍ തുറന്ന സംവാദങ്ങളും പരസ്പര ബഹുമാനത്തിനുള്ള പദ്ധതികളും ആവശ്യമാണ്. ഇതിനായി, സഭയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ പ്രത്യേക പരിപാടികള്‍ ആവിഷ്‌കരിക്കുകയും വൈദികപരിശീലനത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. ആറുമാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുക്കളെ നശിപ്പിക്കുന്നതു നിയമവിധേയമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി എക്കാലത്തും ജീവന്റെ മൂല്യത്തെ ഉയര്‍ത്തിപ്പിടിച്ച നമ്മുടെ സംസ്‌കാരത്തിന് വലിയ തിരിച്ചടിയായി. ഈ നടപടി സര്‍ക്കാര്‍ പിന്‍വലിക്കണം. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനപ്രവര്‍ത്തനങ്ങളും മനുഷ്യകേന്ദ്രീകൃതമായ പ്രകൃതിസംരക്ഷണവുമാണ് ഏറ്റവും അഭികാമ്യമെന്നു സുന്നഹദോസ് ചൂണ്ടിക്കാട്ടി.
Image: /content_image/India/India-2020-03-07-03:29:30.jpg
Keywords: ഭാരത
Content:
12589
Category: 19
Sub Category:
Heading: കൊറോണ വൈറസ്: എന്തുകൊണ്ട് വിശുദ്ധ കുർബാനയും ഹന്നാൻ വെള്ളത്തിന്റെ ഉപയോഗവും റദ്ദു ചെയ്യുന്നു?
Content: പുതിയ കൊറോണ വൈറസിന്റെ പകർച്ച തടയുന്നതിനു വേണ്ടി ലോകത്തിന്റെ ചില ഭാഗങ്ങളിൽ വിശുദ്ധ കുർബാനയും ഹന്നാൻ വെള്ളതിന്റെ ഉപയോഗവും നിറുത്തിവച്ചപ്പോൾ നിരവധി നിരീശ്വരവാദ ഗ്രൂപ്പുകൾ പതിവുപോലെ അവരുടെ ചോദ്യവുമായി രംഗത്തെത്തി. വിശുദ്ധ കുർബാനക്ക് അനന്തമായ ശക്തിയുണ്ടങ്കിൽ, അത് യേശുക്രിസ്തുവിന്റെ ശരീരവും രക്തവുമാണെങ്കിൽ എങ്ങനെയാണ് രോഗം പകരുക? ഹന്നാൻ വെള്ളം വിശുദ്ധ ജലമാണെങ്കിൽ അതിന്റെ ഉപയോഗം എങ്ങനെയാണ് രോഗം പകർത്തുന്നത്? ഇത്തരം ചോദ്യങ്ങൾ ചിലപ്പോഴൊക്കെ വിശ്വാസികളെയും ആശയക്കുഴപ്പത്തിലാക്കാറുണ്ട്. #{blue->none->b->വിശുദ്ധ കുർബാനയെക്കുറിച്ച് നൽകിയ നിർദ്ദേശങ്ങൾ }# രൂപതകൾ പ്രധാനമായും മൂന്നു നിർദ്ദേശങ്ങളാണ് നൽകിയത്. വിശുദ്ധ കുർബാന നാവിൽ സ്വീകരിക്കുന്നതിനു പകരം കയ്യിൽ സ്വീകരിക്കുക, എല്ലാവരും ഒരു കാസയിൽ നിന്നും തിരുരക്തം പാനം ചെയ്യുന്നതും വിശുദ്ധ കുർബാന മധ്യേ ഹസ്തദാനം ചെയ്തുകൊണ്ട് സമാധാനം ആശംസിക്കുന്നതും ഒഴിവാക്കുക എന്നിവയായിരുന്നു അവ. എന്നാൽ മറ്റു ചില രൂപതകൾ വിശുദ്ധ കുർബാനയ്ക്കായി ദേവാലയത്തിൽ സമ്മേളിക്കുന്നത് ഒഴിവാക്കാനും വിശ്വാസികളെ നിർദ്ദേശിച്ചു. ലോകത്ത് പകർച്ചവ്യാധികൾ ഉണ്ടാകുമ്പോൾ അത് പടർന്നുപിടിക്കുന്നത് തടയുവാൻ ഓരോ രാജ്യങ്ങളിലെയും ആരോഗ്യ വകുപ്പുകൾ നിര്‍ദേശിക്കുന്ന മുന്‍കരുതലുകളോടും പ്രതിരോധ പ്രവര്‍ത്തനങ്ങളോടും പൂര്‍ണമായി സഹകരിക്കാന്‍ കത്തോലിക്ക സഭയ്ക്ക് കടമയുണ്ട്. അതുകൊണ്ടാണ് സഭ ഇപ്രകാരം നിർദ്ദേശങ്ങൾ വിശ്വാസികൾക്ക് നൽകിയത്. ഇപ്രകാരം നൽകിയ നിർദ്ദേശങ്ങൾ ഒരിക്കലും വിശുദ്ധ കുർബാനയുടെ പ്രാധാന്യത്തെ ഇല്ലാതാകുന്നില്ല. യേശുക്രിതുവിന്റെ ശരീരവും രക്തവും സ്വീകരിക്കുന്ന ഒരു വ്യക്തിക്ക് ലഭിക്കുന്ന അനന്ത ഫലങ്ങൾ നമ്മുടെ മാനുഷികമായ ബുദ്ധിക്ക് ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറമാണ്. എന്നാൽ യേശുക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനം വരെ ഈ ലോകത്ത് രോഗങ്ങളും ദുരിതങ്ങളും നിലനിൽക്കും എന്ന സത്യവും നാം വിസ്മരിച്ചു കൂടാ. വിശുദ്ധ കുർബാന യേശു ക്രിസ്തുവിന്റെ ശരീരവും രക്തവുമാണ് എന്നത് എക്കാലവും മാറ്റമില്ലാത്ത സത്യമാണ്. എന്നാൽ അതു നൽകുന്നവരുടെയും സ്വീകരിക്കുന്നവരുടെയും കരങ്ങളും നാവുകളും രോഗം പകരാൻ സാധ്യതയുള്ളവയാണ് എന്ന കാര്യം നാം വിസ്മരിച്ചുകൂടാ. അതിനാൽ ഓരോ വിശ്വാസിയുടെയും ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും സഭയ്ക്ക് ഉത്തരവാദിത്വമുണ്ട്. #{blue->none->b->ഹന്നാൻ വെള്ളതിന്റെ ഉപയോഗത്തെക്കുറിച്ച് നൽകിയ നിർദ്ദേശങ്ങൾ }# ദേവാലയത്തിൽ പ്രവേശിക്കുമ്പോൾ വിശ്വാസികൾ അവരുടെ വിരല്‍ വിശുദ്ധ ജലത്തില്‍ മുക്കിയിട്ട് കുരിശുവരച്ചു പ്രാര്‍ത്ഥിക്കുന്നതിനായി പൊതുവായി സ്ഥാപിച്ചിരിക്കുന്ന ഹന്നാൻ വെള്ളം ഒഴിവാക്കണം എന്ന നിർദ്ദേശമാണ് ചില രൂപതകൾ നൽകിയത്. ദേവാലയത്തിൽ പ്രവേശിക്കുമ്പോൾ ഹന്നാൻ വെള്ളം തൊട്ട് കുരിശു വരക്കുന്ന വ്യക്തി അയാളുടെ മാമ്മോദീസായെ ഓർമ്മിക്കുന്നതിനു വേണ്ടിയാണ് ഇപ്രകാരം ഒരു സംവിധാനം ഓരോ ദേവാലയത്തിലും ഒരുക്കിയിരിക്കുന്നത്. വിശുദ്ധ ജലത്തിന് പൈശാചിക ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള ശക്തിയുണ്ട്. എന്നാൽ ഒരു വൈദികന്റെ ആശീർവാദത്തിലൂടെ സാധാരണ വെള്ളം വിശുദ്ധ ജലമായി മാറുമ്പോഴും അതിന്റെ ഭൗതികമായ അവസ്ഥയും രാസ ഘടനയും എപ്പോഴും നിലനിൽക്കുന്നു എന്ന കാര്യവും നാം വിസ്മരിച്ചുകൂടാ. വിശുദ്ധമായവ എന്നതുകൊണ്ട് രോഗവിമുക്തമായവ എന്നല്ല അർത്ഥം. സഭയുടെ ചരിത്രത്തിൽ നിരവധി വിശുദ്ധരുടെ ജീവിതത്തിൽ, രോഗങ്ങളും ദുരിതങ്ങളും അവർ സ്വന്തം ശരീരത്തിൽ അനുഭവിച്ചുകൊണ്ട് ജീവിച്ചവരാണ്. ഹന്നാൻ വെള്ളത്തിന്റെ ഉപയോഗം വഴി നിരവധി ആത്മീയ ഫലങ്ങളാണ് നമ്മുക്കു ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിനുവേണ്ടി നാം ശുദ്ധമായ ജലം ഉപയോഗിക്കേണ്ടതുണ്ട്. ഓരോ രോഗവും മരണത്തിലേക്കുള്ള ഒരു എത്തിനോട്ടമാണ്. അത് ജീവിതത്തിന്റെ നശ്വരതയെക്കുറിച്ചു നമ്മെ ഓർമ്മപ്പെടുത്തുകയും സഹജീവികളോടുള്ള സ്നേഹത്തിലും സഹകരണത്തിലും ജീവിക്കുവാൻ നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ രോഗം വരുമ്പോൾ ഓരോ രാജ്യത്തിന്റെയും ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങളോട് സഹകരിക്കുകയും, ഉദാസീനനാകാതെ ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്യണം. #{blue->none->b->രോഗശാന്തി നൽകുന്ന അത്ഭുതനാമത്തിന്റെ ശക്തി }# 1432-ൽ പോർച്ചുഗലിലെ ലിസ്ബണിൽ ഭീകരമായ ഒരു പ്ലേഗ് പടർന്നു പിടിച്ചു. അത് പിന്നീട് രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും വ്യാപിച്ചു. മാരകമായ ഈ രോഗത്താൽ ആയിരക്കണക്കിന് പുരുഷന്മാരും സ്ത്രീകളും കുട്ടികളും മരിച്ചുവീണു. തെരുവുകളിലും ചന്തസ്ഥലങ്ങളിലും വീടുകളിലും ദേവാലയങ്ങളിലും അത് മറ്റുള്ളവരിലേക്ക് ഇടിമിന്നൽപോലെ ആളിപ്പടർന്നു. വൈദികരും ഡോക്ടർമാരും നേഴ്സുമാരും അടക്കം അനേകം പേർ മരിച്ചുവീണതുകൊണ്ട് അവരുടെ ശവശരീരങ്ങൾ സംസ്കരിക്കാതെ തെരുവുകളിൽ കിടന്നു. മരിച്ചുകൊണ്ടിരുന്നവരെ അചഞ്ചലമായ തീക്ഷ്ണതയോടെ സഹായിച്ചവരില്‍ ഓദ്രെഡയാസ് എന്ന ഒരു മെത്രാനുണ്ടായിരുന്നു. പകര്‍ച്ചവ്യാധി രൂക്ഷമായിക്കൊണ്ടിരിക്കുന്നതല്ലാതെ കുറയുന്നില്ലായെന്നു ബോധ്യമായപ്പോൾ ഈ വിശുദ്ധനായ മനുഷ്യന്‍, യേശുവിന്‍റെ പരിശുദ്ധനാമം വിളിച്ചപേക്ഷിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. രോഗം ബാധിച്ചവരോടും മരിച്ചുകൊണ്ടിരിക്കുന്നവരോടും രോഗം ബാധിക്കാത്തവരോടും "യേശുവേ യേശുവേ" എന്ന് വിളിച്ചപേക്ഷിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ടു അദ്ദേഹം തെരുവുകളിലൂടെ ചുറ്റി സഞ്ചരിച്ചു. അദ്ദേഹം ഇപ്രകാരം ജനങ്ങളോടു പറഞ്ഞു. "ആ പരിശുദ്ധനാമം കാര്‍ഡുകളില്‍ എഴുതി അവ നിങ്ങളുടെ വസ്ത്രത്തില്‍ അണിയുക. അവ നിങ്ങളുടെ തലയിണയുടെ അടിയില്‍ വയ്ക്കുക. അവ നിങ്ങളുടെ കട്ടിളപ്പടിയില്‍ ഒട്ടിച്ചു വയ്ക്കുക. എല്ലാത്തിനുമുപരിയായി ആ ശക്തമായ നാമം നിങ്ങളുടെ അധരങ്ങളിലും ഹൃദയങ്ങളിലും ഉരുവിടുക." രോഗികള്‍ക്കും മരണാസന്നരായവര്‍ക്കും ധൈര്യവും ആത്മവിശ്വാസവും പകര്‍ന്നുകൊടുത്തുകൊണ്ട് അദ്ദേഹം നാടു മുഴുവന്‍ സഞ്ചരിച്ചു. രോഗികള്‍ക്ക് ഒരു പുതുജീവന്‍ കിട്ടിയതുപോലെ തോന്നി. അവര്‍ യേശുനാമം വിളിച്ചപേക്ഷിക്കുകയും യേശുനാമം എഴുതിയ കാര്‍ഡുകള്‍ നെഞ്ചില്‍ ധരിക്കുകയും അവ പോക്കറ്റില്‍ സൂക്ഷിക്കുകയും ചെയ്തു. അത്ഭുതമെന്നു പറയട്ടെ. രോഗികള്‍ സുഖം പ്രാപിച്ചു. മരണാസന്നര്‍ അവരുടെ വേദനയില്‍ നിന്നും ഉയര്‍ന്നു. പ്ലേഗ് ബാധ അവസാനിച്ചു. അങ്ങനെ പട്ടണം ഏറ്റവും മാരകമായ വ്യാധിയില്‍ നിന്നും മുക്തമായി. ഈ വാര്‍ത്ത രാജ്യം മുഴുവന്‍ പരന്നു. എല്ലാവരും ഒറ്റസ്വരത്തില്‍ യേശുനാമം വിളിച്ചപേക്ഷിക്കുവാന്‍ തുടങ്ങി. അവിശ്വസനീയമായ രീതിയില്‍ ചുരുങ്ങിയ കാലംകൊണ്ട് ഈ മാരകമായ രോഗത്തില്‍ നിന്നും പോര്‍ച്ചുഗല്‍ മുഴുവന്‍ സ്വതന്ത്രമായി. ഈ അത്ഭുതങ്ങള്‍ കണ്ടശേഷം ജനങ്ങള്‍ നന്ദിയോടെ അവരുടെ രക്ഷകന്‍റെ നാമത്തോടുള്ള സ്നേഹവും അതിലുള്ള ശരണവും കാത്തുസൂക്ഷിച്ചു.എല്ലാ അപകടങ്ങളിലും അവര്‍ യേശുനാമം വിളിച്ചപേക്ഷിച്ചു. യേശുനാമ പ്രചാരണത്തിനുവേണ്ടി പള്ളികള്‍തോറും യേശുനാമം പ്രഘോഷിക്കുന്ന പ്രദക്ഷിണങ്ങള്‍ നടത്തപ്പെട്ടു. ഈ അനുഗൃഹീത നാമത്തിന്‍റെ ബഹുമാനാര്‍ത്ഥം അള്‍ത്താരകള്‍ ഉയര്‍ത്തപ്പെട്ടു. അതിനാൽ കൊറോണ വൈറസിൽ നിന്നും ലോകത്തെ രക്ഷിക്കാൻ നമ്മുക്ക് യേശുനാമം വിളിച്ചപേക്ഷിക്കാം. കാരണം യേശുനാമത്തിന്റെ ശക്തി അനന്തമാണ്. അവിടുന്നു പറയുന്നു "...നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങൾക്കു നൽകും" (യോഹ 15:16) #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GLvvg4mq2NB9uKKFlUu2ZG}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/Editor'sPick/Editor'sPick-2020-03-07-04:33:43.jpg
Keywords: കൊറോണ, യേശു
Category: 19
Sub Category:
Heading: കൊറോണ വൈറസ്: എന്തുകൊണ്ട് വിശുദ്ധ കുർബാനയും ഹന്നാൻ വെള്ളത്തിന്റെ ഉപയോഗവും റദ്ദു ചെയ്യുന്നു?
Content: പുതിയ കൊറോണ വൈറസിന്റെ പകർച്ച തടയുന്നതിനു വേണ്ടി ലോകത്തിന്റെ ചില ഭാഗങ്ങളിൽ വിശുദ്ധ കുർബാനയും ഹന്നാൻ വെള്ളതിന്റെ ഉപയോഗവും നിറുത്തിവച്ചപ്പോൾ നിരവധി നിരീശ്വരവാദ ഗ്രൂപ്പുകൾ പതിവുപോലെ അവരുടെ ചോദ്യവുമായി രംഗത്തെത്തി. വിശുദ്ധ കുർബാനക്ക് അനന്തമായ ശക്തിയുണ്ടങ്കിൽ, അത് യേശുക്രിസ്തുവിന്റെ ശരീരവും രക്തവുമാണെങ്കിൽ എങ്ങനെയാണ് രോഗം പകരുക? ഹന്നാൻ വെള്ളം വിശുദ്ധ ജലമാണെങ്കിൽ അതിന്റെ ഉപയോഗം എങ്ങനെയാണ് രോഗം പകർത്തുന്നത്? ഇത്തരം ചോദ്യങ്ങൾ ചിലപ്പോഴൊക്കെ വിശ്വാസികളെയും ആശയക്കുഴപ്പത്തിലാക്കാറുണ്ട്. #{blue->none->b->വിശുദ്ധ കുർബാനയെക്കുറിച്ച് നൽകിയ നിർദ്ദേശങ്ങൾ }# രൂപതകൾ പ്രധാനമായും മൂന്നു നിർദ്ദേശങ്ങളാണ് നൽകിയത്. വിശുദ്ധ കുർബാന നാവിൽ സ്വീകരിക്കുന്നതിനു പകരം കയ്യിൽ സ്വീകരിക്കുക, എല്ലാവരും ഒരു കാസയിൽ നിന്നും തിരുരക്തം പാനം ചെയ്യുന്നതും വിശുദ്ധ കുർബാന മധ്യേ ഹസ്തദാനം ചെയ്തുകൊണ്ട് സമാധാനം ആശംസിക്കുന്നതും ഒഴിവാക്കുക എന്നിവയായിരുന്നു അവ. എന്നാൽ മറ്റു ചില രൂപതകൾ വിശുദ്ധ കുർബാനയ്ക്കായി ദേവാലയത്തിൽ സമ്മേളിക്കുന്നത് ഒഴിവാക്കാനും വിശ്വാസികളെ നിർദ്ദേശിച്ചു. ലോകത്ത് പകർച്ചവ്യാധികൾ ഉണ്ടാകുമ്പോൾ അത് പടർന്നുപിടിക്കുന്നത് തടയുവാൻ ഓരോ രാജ്യങ്ങളിലെയും ആരോഗ്യ വകുപ്പുകൾ നിര്‍ദേശിക്കുന്ന മുന്‍കരുതലുകളോടും പ്രതിരോധ പ്രവര്‍ത്തനങ്ങളോടും പൂര്‍ണമായി സഹകരിക്കാന്‍ കത്തോലിക്ക സഭയ്ക്ക് കടമയുണ്ട്. അതുകൊണ്ടാണ് സഭ ഇപ്രകാരം നിർദ്ദേശങ്ങൾ വിശ്വാസികൾക്ക് നൽകിയത്. ഇപ്രകാരം നൽകിയ നിർദ്ദേശങ്ങൾ ഒരിക്കലും വിശുദ്ധ കുർബാനയുടെ പ്രാധാന്യത്തെ ഇല്ലാതാകുന്നില്ല. യേശുക്രിതുവിന്റെ ശരീരവും രക്തവും സ്വീകരിക്കുന്ന ഒരു വ്യക്തിക്ക് ലഭിക്കുന്ന അനന്ത ഫലങ്ങൾ നമ്മുടെ മാനുഷികമായ ബുദ്ധിക്ക് ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറമാണ്. എന്നാൽ യേശുക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനം വരെ ഈ ലോകത്ത് രോഗങ്ങളും ദുരിതങ്ങളും നിലനിൽക്കും എന്ന സത്യവും നാം വിസ്മരിച്ചു കൂടാ. വിശുദ്ധ കുർബാന യേശു ക്രിസ്തുവിന്റെ ശരീരവും രക്തവുമാണ് എന്നത് എക്കാലവും മാറ്റമില്ലാത്ത സത്യമാണ്. എന്നാൽ അതു നൽകുന്നവരുടെയും സ്വീകരിക്കുന്നവരുടെയും കരങ്ങളും നാവുകളും രോഗം പകരാൻ സാധ്യതയുള്ളവയാണ് എന്ന കാര്യം നാം വിസ്മരിച്ചുകൂടാ. അതിനാൽ ഓരോ വിശ്വാസിയുടെയും ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും സഭയ്ക്ക് ഉത്തരവാദിത്വമുണ്ട്. #{blue->none->b->ഹന്നാൻ വെള്ളതിന്റെ ഉപയോഗത്തെക്കുറിച്ച് നൽകിയ നിർദ്ദേശങ്ങൾ }# ദേവാലയത്തിൽ പ്രവേശിക്കുമ്പോൾ വിശ്വാസികൾ അവരുടെ വിരല്‍ വിശുദ്ധ ജലത്തില്‍ മുക്കിയിട്ട് കുരിശുവരച്ചു പ്രാര്‍ത്ഥിക്കുന്നതിനായി പൊതുവായി സ്ഥാപിച്ചിരിക്കുന്ന ഹന്നാൻ വെള്ളം ഒഴിവാക്കണം എന്ന നിർദ്ദേശമാണ് ചില രൂപതകൾ നൽകിയത്. ദേവാലയത്തിൽ പ്രവേശിക്കുമ്പോൾ ഹന്നാൻ വെള്ളം തൊട്ട് കുരിശു വരക്കുന്ന വ്യക്തി അയാളുടെ മാമ്മോദീസായെ ഓർമ്മിക്കുന്നതിനു വേണ്ടിയാണ് ഇപ്രകാരം ഒരു സംവിധാനം ഓരോ ദേവാലയത്തിലും ഒരുക്കിയിരിക്കുന്നത്. വിശുദ്ധ ജലത്തിന് പൈശാചിക ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള ശക്തിയുണ്ട്. എന്നാൽ ഒരു വൈദികന്റെ ആശീർവാദത്തിലൂടെ സാധാരണ വെള്ളം വിശുദ്ധ ജലമായി മാറുമ്പോഴും അതിന്റെ ഭൗതികമായ അവസ്ഥയും രാസ ഘടനയും എപ്പോഴും നിലനിൽക്കുന്നു എന്ന കാര്യവും നാം വിസ്മരിച്ചുകൂടാ. വിശുദ്ധമായവ എന്നതുകൊണ്ട് രോഗവിമുക്തമായവ എന്നല്ല അർത്ഥം. സഭയുടെ ചരിത്രത്തിൽ നിരവധി വിശുദ്ധരുടെ ജീവിതത്തിൽ, രോഗങ്ങളും ദുരിതങ്ങളും അവർ സ്വന്തം ശരീരത്തിൽ അനുഭവിച്ചുകൊണ്ട് ജീവിച്ചവരാണ്. ഹന്നാൻ വെള്ളത്തിന്റെ ഉപയോഗം വഴി നിരവധി ആത്മീയ ഫലങ്ങളാണ് നമ്മുക്കു ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിനുവേണ്ടി നാം ശുദ്ധമായ ജലം ഉപയോഗിക്കേണ്ടതുണ്ട്. ഓരോ രോഗവും മരണത്തിലേക്കുള്ള ഒരു എത്തിനോട്ടമാണ്. അത് ജീവിതത്തിന്റെ നശ്വരതയെക്കുറിച്ചു നമ്മെ ഓർമ്മപ്പെടുത്തുകയും സഹജീവികളോടുള്ള സ്നേഹത്തിലും സഹകരണത്തിലും ജീവിക്കുവാൻ നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ രോഗം വരുമ്പോൾ ഓരോ രാജ്യത്തിന്റെയും ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങളോട് സഹകരിക്കുകയും, ഉദാസീനനാകാതെ ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്യണം. #{blue->none->b->രോഗശാന്തി നൽകുന്ന അത്ഭുതനാമത്തിന്റെ ശക്തി }# 1432-ൽ പോർച്ചുഗലിലെ ലിസ്ബണിൽ ഭീകരമായ ഒരു പ്ലേഗ് പടർന്നു പിടിച്ചു. അത് പിന്നീട് രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും വ്യാപിച്ചു. മാരകമായ ഈ രോഗത്താൽ ആയിരക്കണക്കിന് പുരുഷന്മാരും സ്ത്രീകളും കുട്ടികളും മരിച്ചുവീണു. തെരുവുകളിലും ചന്തസ്ഥലങ്ങളിലും വീടുകളിലും ദേവാലയങ്ങളിലും അത് മറ്റുള്ളവരിലേക്ക് ഇടിമിന്നൽപോലെ ആളിപ്പടർന്നു. വൈദികരും ഡോക്ടർമാരും നേഴ്സുമാരും അടക്കം അനേകം പേർ മരിച്ചുവീണതുകൊണ്ട് അവരുടെ ശവശരീരങ്ങൾ സംസ്കരിക്കാതെ തെരുവുകളിൽ കിടന്നു. മരിച്ചുകൊണ്ടിരുന്നവരെ അചഞ്ചലമായ തീക്ഷ്ണതയോടെ സഹായിച്ചവരില്‍ ഓദ്രെഡയാസ് എന്ന ഒരു മെത്രാനുണ്ടായിരുന്നു. പകര്‍ച്ചവ്യാധി രൂക്ഷമായിക്കൊണ്ടിരിക്കുന്നതല്ലാതെ കുറയുന്നില്ലായെന്നു ബോധ്യമായപ്പോൾ ഈ വിശുദ്ധനായ മനുഷ്യന്‍, യേശുവിന്‍റെ പരിശുദ്ധനാമം വിളിച്ചപേക്ഷിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. രോഗം ബാധിച്ചവരോടും മരിച്ചുകൊണ്ടിരിക്കുന്നവരോടും രോഗം ബാധിക്കാത്തവരോടും "യേശുവേ യേശുവേ" എന്ന് വിളിച്ചപേക്ഷിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ടു അദ്ദേഹം തെരുവുകളിലൂടെ ചുറ്റി സഞ്ചരിച്ചു. അദ്ദേഹം ഇപ്രകാരം ജനങ്ങളോടു പറഞ്ഞു. "ആ പരിശുദ്ധനാമം കാര്‍ഡുകളില്‍ എഴുതി അവ നിങ്ങളുടെ വസ്ത്രത്തില്‍ അണിയുക. അവ നിങ്ങളുടെ തലയിണയുടെ അടിയില്‍ വയ്ക്കുക. അവ നിങ്ങളുടെ കട്ടിളപ്പടിയില്‍ ഒട്ടിച്ചു വയ്ക്കുക. എല്ലാത്തിനുമുപരിയായി ആ ശക്തമായ നാമം നിങ്ങളുടെ അധരങ്ങളിലും ഹൃദയങ്ങളിലും ഉരുവിടുക." രോഗികള്‍ക്കും മരണാസന്നരായവര്‍ക്കും ധൈര്യവും ആത്മവിശ്വാസവും പകര്‍ന്നുകൊടുത്തുകൊണ്ട് അദ്ദേഹം നാടു മുഴുവന്‍ സഞ്ചരിച്ചു. രോഗികള്‍ക്ക് ഒരു പുതുജീവന്‍ കിട്ടിയതുപോലെ തോന്നി. അവര്‍ യേശുനാമം വിളിച്ചപേക്ഷിക്കുകയും യേശുനാമം എഴുതിയ കാര്‍ഡുകള്‍ നെഞ്ചില്‍ ധരിക്കുകയും അവ പോക്കറ്റില്‍ സൂക്ഷിക്കുകയും ചെയ്തു. അത്ഭുതമെന്നു പറയട്ടെ. രോഗികള്‍ സുഖം പ്രാപിച്ചു. മരണാസന്നര്‍ അവരുടെ വേദനയില്‍ നിന്നും ഉയര്‍ന്നു. പ്ലേഗ് ബാധ അവസാനിച്ചു. അങ്ങനെ പട്ടണം ഏറ്റവും മാരകമായ വ്യാധിയില്‍ നിന്നും മുക്തമായി. ഈ വാര്‍ത്ത രാജ്യം മുഴുവന്‍ പരന്നു. എല്ലാവരും ഒറ്റസ്വരത്തില്‍ യേശുനാമം വിളിച്ചപേക്ഷിക്കുവാന്‍ തുടങ്ങി. അവിശ്വസനീയമായ രീതിയില്‍ ചുരുങ്ങിയ കാലംകൊണ്ട് ഈ മാരകമായ രോഗത്തില്‍ നിന്നും പോര്‍ച്ചുഗല്‍ മുഴുവന്‍ സ്വതന്ത്രമായി. ഈ അത്ഭുതങ്ങള്‍ കണ്ടശേഷം ജനങ്ങള്‍ നന്ദിയോടെ അവരുടെ രക്ഷകന്‍റെ നാമത്തോടുള്ള സ്നേഹവും അതിലുള്ള ശരണവും കാത്തുസൂക്ഷിച്ചു.എല്ലാ അപകടങ്ങളിലും അവര്‍ യേശുനാമം വിളിച്ചപേക്ഷിച്ചു. യേശുനാമ പ്രചാരണത്തിനുവേണ്ടി പള്ളികള്‍തോറും യേശുനാമം പ്രഘോഷിക്കുന്ന പ്രദക്ഷിണങ്ങള്‍ നടത്തപ്പെട്ടു. ഈ അനുഗൃഹീത നാമത്തിന്‍റെ ബഹുമാനാര്‍ത്ഥം അള്‍ത്താരകള്‍ ഉയര്‍ത്തപ്പെട്ടു. അതിനാൽ കൊറോണ വൈറസിൽ നിന്നും ലോകത്തെ രക്ഷിക്കാൻ നമ്മുക്ക് യേശുനാമം വിളിച്ചപേക്ഷിക്കാം. കാരണം യേശുനാമത്തിന്റെ ശക്തി അനന്തമാണ്. അവിടുന്നു പറയുന്നു "...നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങൾക്കു നൽകും" (യോഹ 15:16) #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GLvvg4mq2NB9uKKFlUu2ZG}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/Editor'sPick/Editor'sPick-2020-03-07-04:33:43.jpg
Keywords: കൊറോണ, യേശു