Contents
Displaying 12251-12260 of 25152 results.
Content:
12570
Category: 1
Sub Category:
Heading: 'ലൗദാത്തോ സി' വാരം ആചരിക്കാൻ ആഗോള സമൂഹത്തെ ക്ഷണിച്ച് മാര്‍പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പരിസ്ഥിതിയെക്കുറിച്ചുള്ള സമഗ്രവീക്ഷണവുമായി ഫ്രന്‍സിസ് പാപ്പ രചിച്ച 'ലൗദാത്തോ സി' (അങ്ങേയ്ക്കു സ്തുതി) എന്ന ചാക്രിക ലേഖനത്തിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ആഴമായ പഠനങ്ങളും, പരിപാടികളും നടത്താൻ ആഹ്വാനവുമായി പാപ്പ. 2020 മേയ് 16 മുതൽ 24 വരെ പ്രായോഗികമായ വിധത്തിൽ രൂപതകളിലും, കത്തോലിക്ക ദേവാലയങ്ങളിലും, സന്യാസ ഭവനങ്ങളിലും, വിദ്യാലയങ്ങളിലും ചാക്രിക ലേഖനത്തെ കുറിച്ചുള്ള ആഴമായ പഠനങ്ങളും, പരിപാടികളും നടത്താൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള വീഡിയോ കഴിഞ്ഞ ദിവസമാണ് വത്തിക്കാന്‍ പുറത്തുവിട്ടത്. പാരീസില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയിലെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത് ഇക്കൊല്ലമാണെന്നതും ഐക്യരാഷ്ട്രസഭയുടെ ജൈവവൈവിധ്യ ഉച്ചകോടി നടക്കുവാനിരിക്കുന്നതും കണക്കിലെടുത്ത് കൊണ്ടാണ് ലൗദാത്തോ സിയുടെ അഞ്ചാം വര്‍ഷം പ്രത്യേകമാം വിധത്തില്‍ ആചരിക്കാന്‍ മാര്‍പാപ്പ തീരുമാനിച്ചതെന്ന്‍ വിലയിരുത്തപ്പെടുന്നു. പൊതു ഭവനമായ ഭൂമിയുടെ സംരക്ഷണത്തിനായുള്ള ആഗോള പ്രചാരണമാക്കാനും പരിസ്ഥിതിയുടെ അടിയന്തരമായ പ്രതിസന്ധിയോടു ക്രിയാത്മകമായി പ്രതികരിക്കാനും പാപ്പ ലോകത്തെ ക്ഷണിച്ചു. ഭൂമിയുടെ നിലവിളിയും, ദരിദ്രരുടെ നിലവിളിയും ഇനിയും തുടരാൻ ഇടവരരുതെന്നും സ്രഷ്ടാവായ ദൈവത്തിന്‍റെ സമ്മാനമായ സൃഷ്ടിയുടെ സംരക്ഷകരാകാനും വീഡിയോയില്‍ ക്ഷണിക്കുന്ന പാപ്പ തന്‍റെ അപ്പോസ്തോലിക ആശീർവ്വാദം നൽകി തനിക്കായി പ്രാർത്ഥിക്കാനും അഭ്യർത്ഥിച്ചുമാണ് സന്ദേശം അവസാനിപ്പിച്ചത്. 2015 ജൂണ്‍ 18നാണു ലൗദാത്തോ സി പ്രസിദ്ധീകരിച്ചത്. അതിന്റെ രചന മെയ് 24നു പൂര്‍ത്തിയായതായിരുന്നു. അതിനാലാണ് വാര്‍ഷികാചരണം മെയ് മാസത്തേക്ക് മാറ്റിയത്.
Image: /content_image/News/News-2020-03-05-04:54:14.jpg
Keywords: പാപ്പ
Category: 1
Sub Category:
Heading: 'ലൗദാത്തോ സി' വാരം ആചരിക്കാൻ ആഗോള സമൂഹത്തെ ക്ഷണിച്ച് മാര്‍പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പരിസ്ഥിതിയെക്കുറിച്ചുള്ള സമഗ്രവീക്ഷണവുമായി ഫ്രന്‍സിസ് പാപ്പ രചിച്ച 'ലൗദാത്തോ സി' (അങ്ങേയ്ക്കു സ്തുതി) എന്ന ചാക്രിക ലേഖനത്തിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ആഴമായ പഠനങ്ങളും, പരിപാടികളും നടത്താൻ ആഹ്വാനവുമായി പാപ്പ. 2020 മേയ് 16 മുതൽ 24 വരെ പ്രായോഗികമായ വിധത്തിൽ രൂപതകളിലും, കത്തോലിക്ക ദേവാലയങ്ങളിലും, സന്യാസ ഭവനങ്ങളിലും, വിദ്യാലയങ്ങളിലും ചാക്രിക ലേഖനത്തെ കുറിച്ചുള്ള ആഴമായ പഠനങ്ങളും, പരിപാടികളും നടത്താൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള വീഡിയോ കഴിഞ്ഞ ദിവസമാണ് വത്തിക്കാന്‍ പുറത്തുവിട്ടത്. പാരീസില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയിലെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത് ഇക്കൊല്ലമാണെന്നതും ഐക്യരാഷ്ട്രസഭയുടെ ജൈവവൈവിധ്യ ഉച്ചകോടി നടക്കുവാനിരിക്കുന്നതും കണക്കിലെടുത്ത് കൊണ്ടാണ് ലൗദാത്തോ സിയുടെ അഞ്ചാം വര്‍ഷം പ്രത്യേകമാം വിധത്തില്‍ ആചരിക്കാന്‍ മാര്‍പാപ്പ തീരുമാനിച്ചതെന്ന്‍ വിലയിരുത്തപ്പെടുന്നു. പൊതു ഭവനമായ ഭൂമിയുടെ സംരക്ഷണത്തിനായുള്ള ആഗോള പ്രചാരണമാക്കാനും പരിസ്ഥിതിയുടെ അടിയന്തരമായ പ്രതിസന്ധിയോടു ക്രിയാത്മകമായി പ്രതികരിക്കാനും പാപ്പ ലോകത്തെ ക്ഷണിച്ചു. ഭൂമിയുടെ നിലവിളിയും, ദരിദ്രരുടെ നിലവിളിയും ഇനിയും തുടരാൻ ഇടവരരുതെന്നും സ്രഷ്ടാവായ ദൈവത്തിന്‍റെ സമ്മാനമായ സൃഷ്ടിയുടെ സംരക്ഷകരാകാനും വീഡിയോയില്‍ ക്ഷണിക്കുന്ന പാപ്പ തന്‍റെ അപ്പോസ്തോലിക ആശീർവ്വാദം നൽകി തനിക്കായി പ്രാർത്ഥിക്കാനും അഭ്യർത്ഥിച്ചുമാണ് സന്ദേശം അവസാനിപ്പിച്ചത്. 2015 ജൂണ്‍ 18നാണു ലൗദാത്തോ സി പ്രസിദ്ധീകരിച്ചത്. അതിന്റെ രചന മെയ് 24നു പൂര്‍ത്തിയായതായിരുന്നു. അതിനാലാണ് വാര്‍ഷികാചരണം മെയ് മാസത്തേക്ക് മാറ്റിയത്.
Image: /content_image/News/News-2020-03-05-04:54:14.jpg
Keywords: പാപ്പ
Content:
12571
Category: 1
Sub Category:
Heading: ഭീഷണി: ബുർക്കിനാ ഫാസോയിൽ നിന്നും ക്രൈസ്തവർ കൂട്ടത്തോടെ പലായനം ചെയ്യുന്നു
Content: ഔഗഡോഗോ: ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ആഫ്രിക്കൻ രാജ്യമായ ബുർക്കിനാ ഫാസോയിൽ നിന്നും നൂറുകണക്കിനു ക്രൈസ്തവര്‍ പലായനം ചെയ്യുന്നു. പ്രതിദിനം ആക്രമണങ്ങൾ വർദ്ധിച്ചു വരുന്നതിനാൽ ഭവനവും മറ്റു സമ്പാദ്യങ്ങളും ഉപേക്ഷിച്ചാണ് ക്രൈസ്തവർ രാജ്യത്ത് നിന്ന് പലായനം ചെയ്യുന്നതെന്ന് കാത്തലിക് റിലീഫ് സർവീസസ് എന്ന ക്രൈസ്തവ സന്നദ്ധ സംഘടനയുടെ വെസ്റ്റ് ആഫ്രിക്ക റീജണൽ ഡയറക്ടറായ ജെനീഫർ ഓവർട്ടൺ വെളിപ്പെടുത്തി. ദരിദ്രരായ സമൂഹമാണ് ബുർക്കിനാ ഫാസോയിൽ ജീവിക്കുന്നതെന്നും, അക്രമ സംഭവങ്ങൾ ഇല്ലാതെ തന്നെ ഭക്ഷണത്തിനും മറ്റ് അവശ്യ സാധനങ്ങൾക്കും ജനങ്ങള്‍ പ്രതിസന്ധി നേരിടുകയാണെന്നും ജെനീഫർ വ്യക്തമാക്കി. അധ്യാപകര്‍ രാജ്യം വിട്ട് പോയതിനാൽ നിരവധി വിദ്യാലയങ്ങൾ അടച്ചിടേണ്ടതായി വന്നിട്ടുണ്ട്. അഭയാർത്ഥികൾക്ക് വേണ്ടിയുള്ള ഐക്യരാഷ്ട്ര സഭയുടെ ഹൈക്കമ്മീഷണർ ഫെബ്രുവരി 21നു പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ആഫ്രിക്കൻ രാജ്യങ്ങളായ ബുർക്കിനാ ഫാസോയും, നൈജറും, മാലിയും വലിയ സുരക്ഷ ഭീഷണിയാണ് നേരിടുന്നത്. 2019ന് ശേഷം നാലായിരത്തോളം ആളുകളാണ് പ്രസ്തുത രാജ്യങ്ങളിൽ കൊല്ലപ്പെട്ടത്. ദിനംപ്രതി നാലായിരം ആളുകൾ ബുർക്കിനാ ഫാസോയിൽ നിന്നു മാത്രം പാലായനം ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഡിസംബർ ഒന്നിന് മോട്ടോർ സൈക്കിളിൽ എത്തിയ ആയുധധാരികൾ നടത്തിയ ആക്രമണത്തിൽ പതിനാലു പേരാണ് ബുർക്കിനാ ഫാസോയിൽ കൊല്ലപ്പെട്ടത്. ഫെബ്രുവരി പത്താം തീയതി ഇസ്ലാമിക തീവ്രവാദികൾ സെബ എന്ന നഗരത്തിൽ ഒരു സുവിശേഷ പ്രഘോഷകനെയും നാല് വിശ്വാസികളെയും കൊലപ്പെടുത്തിയിരുന്നു. ഇതിന് സമാനമായി നിരവധി ആക്രമണങ്ങളാണ് ദിനംപ്രതി ക്രൈസ്തവർ രാജ്യത്ത് നേരിടുന്നത്. ബുർക്കിനാ ഫാസോയിലെ ഒരു കോടി 60 ലക്ഷം വരുന്ന ജനസംഖ്യയിൽ മുപ്പതു ശതമാനം മാത്രമാണ് ക്രൈസ്തവ വിശ്വാസികള്‍. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/F1r7YbeJM6e0tcIp08lbHp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-05-06:04:53.jpg
Keywords: ബൂര്‍ക്കി
Category: 1
Sub Category:
Heading: ഭീഷണി: ബുർക്കിനാ ഫാസോയിൽ നിന്നും ക്രൈസ്തവർ കൂട്ടത്തോടെ പലായനം ചെയ്യുന്നു
Content: ഔഗഡോഗോ: ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ആഫ്രിക്കൻ രാജ്യമായ ബുർക്കിനാ ഫാസോയിൽ നിന്നും നൂറുകണക്കിനു ക്രൈസ്തവര്‍ പലായനം ചെയ്യുന്നു. പ്രതിദിനം ആക്രമണങ്ങൾ വർദ്ധിച്ചു വരുന്നതിനാൽ ഭവനവും മറ്റു സമ്പാദ്യങ്ങളും ഉപേക്ഷിച്ചാണ് ക്രൈസ്തവർ രാജ്യത്ത് നിന്ന് പലായനം ചെയ്യുന്നതെന്ന് കാത്തലിക് റിലീഫ് സർവീസസ് എന്ന ക്രൈസ്തവ സന്നദ്ധ സംഘടനയുടെ വെസ്റ്റ് ആഫ്രിക്ക റീജണൽ ഡയറക്ടറായ ജെനീഫർ ഓവർട്ടൺ വെളിപ്പെടുത്തി. ദരിദ്രരായ സമൂഹമാണ് ബുർക്കിനാ ഫാസോയിൽ ജീവിക്കുന്നതെന്നും, അക്രമ സംഭവങ്ങൾ ഇല്ലാതെ തന്നെ ഭക്ഷണത്തിനും മറ്റ് അവശ്യ സാധനങ്ങൾക്കും ജനങ്ങള്‍ പ്രതിസന്ധി നേരിടുകയാണെന്നും ജെനീഫർ വ്യക്തമാക്കി. അധ്യാപകര്‍ രാജ്യം വിട്ട് പോയതിനാൽ നിരവധി വിദ്യാലയങ്ങൾ അടച്ചിടേണ്ടതായി വന്നിട്ടുണ്ട്. അഭയാർത്ഥികൾക്ക് വേണ്ടിയുള്ള ഐക്യരാഷ്ട്ര സഭയുടെ ഹൈക്കമ്മീഷണർ ഫെബ്രുവരി 21നു പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ആഫ്രിക്കൻ രാജ്യങ്ങളായ ബുർക്കിനാ ഫാസോയും, നൈജറും, മാലിയും വലിയ സുരക്ഷ ഭീഷണിയാണ് നേരിടുന്നത്. 2019ന് ശേഷം നാലായിരത്തോളം ആളുകളാണ് പ്രസ്തുത രാജ്യങ്ങളിൽ കൊല്ലപ്പെട്ടത്. ദിനംപ്രതി നാലായിരം ആളുകൾ ബുർക്കിനാ ഫാസോയിൽ നിന്നു മാത്രം പാലായനം ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഡിസംബർ ഒന്നിന് മോട്ടോർ സൈക്കിളിൽ എത്തിയ ആയുധധാരികൾ നടത്തിയ ആക്രമണത്തിൽ പതിനാലു പേരാണ് ബുർക്കിനാ ഫാസോയിൽ കൊല്ലപ്പെട്ടത്. ഫെബ്രുവരി പത്താം തീയതി ഇസ്ലാമിക തീവ്രവാദികൾ സെബ എന്ന നഗരത്തിൽ ഒരു സുവിശേഷ പ്രഘോഷകനെയും നാല് വിശ്വാസികളെയും കൊലപ്പെടുത്തിയിരുന്നു. ഇതിന് സമാനമായി നിരവധി ആക്രമണങ്ങളാണ് ദിനംപ്രതി ക്രൈസ്തവർ രാജ്യത്ത് നേരിടുന്നത്. ബുർക്കിനാ ഫാസോയിലെ ഒരു കോടി 60 ലക്ഷം വരുന്ന ജനസംഖ്യയിൽ മുപ്പതു ശതമാനം മാത്രമാണ് ക്രൈസ്തവ വിശ്വാസികള്‍. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/F1r7YbeJM6e0tcIp08lbHp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-05-06:04:53.jpg
Keywords: ബൂര്‍ക്കി
Content:
12572
Category: 13
Sub Category:
Heading: താന്‍ മോചിതയായത് യേശു നിമിത്തം: ആസിയ ബീബി തുറന്നുപറച്ചില്‍
Content: പാരീസ്: താൻ മോചിതയായത് യേശു നിമിത്തം മാത്രമാണെന്ന് സാക്ഷ്യപ്പെടുത്തി കൊണ്ട് ആസിയ ബീബി. കഴിഞ്ഞ ദിവസം പാരീസിൽ വച്ചുനടന്ന പ്രസ്സ് കോൺഫറൻസിലാണ് വ്യാജ മതനിന്ദ ആരോപണത്തെ തുടർന്ന് ഒന്‍പതു വർഷത്തോളം തടവ് ശിക്ഷയനുഭവിച്ച് മോചിതയായ പാക്കിസ്ഥാനി ക്രിസ്ത്യന്‍ വനിത ആസിയ തന്റെ വിശ്വാസം തുറന്നു സാക്ഷ്യപ്പെടുത്തിയത്. യേശുവിലുള്ള വിശ്വാസം നിമിത്തമാണ് താന്‍ കുറ്റക്കാരിയായതെന്നും ആ യേശു തന്നെ മോചിപ്പിക്കുമെന്നു ഉറപ്പായിരുന്നുവെന്നും ആസിയ മാധ്യമങ്ങളോട് പറഞ്ഞു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട സമയത്ത് വിശ്വാസത്തില്‍ ആഴപ്പെട്ടിരിന്നുവെന്നും ദൈവം ഒരിക്കലും തന്നെ ഒറ്റയ്ക്കാക്കില്ലെന്നും ഉറച്ചു വിശ്വസിച്ചിരിന്നുവെന്നും ആസിയ സാക്ഷ്യപ്പെടുത്തി. തനിക്കായി പ്രാർത്ഥിച്ചവർക്കും പ്രവർത്തിച്ചവർക്കും നന്ദി അറിയിക്കുന്നതായും അവര്‍ പറഞ്ഞു. 2009-ല്‍ ജോലിക്കിടെ കുടിവെള്ളം സംബന്ധിച്ച് അയല്‍ക്കാരായ സ്ത്രീകളുമായുണ്ടായ തര്‍ക്കമാണ് വ്യാജമതനിന്ദയുടെ പേരില്‍ ആസിയയെ ജയിലിലാക്കിയത്. 2010-ല്‍ പാക്ക് കോടതി വധശിക്ഷ വിധിച്ചുവെങ്കിലും അന്താരാഷ്ട്ര സമൂഹത്തിന്റേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും ശക്തമായ സമ്മര്‍ദ്ധം മൂലം 2018-ല്‍ പാക് സുപ്രീകോടതി കുറ്റവിമുക്തയാക്കുകയായിരിന്നു. എന്നാല്‍ ഇതേ തുടര്‍ന്നു ഇസ്ലാമിക സംഘടനകള്‍ വന്‍ ആക്രമണങ്ങളാണ് പാക്കിസ്ഥാനില്‍ അഴിച്ചുവിട്ടത്. വധഭീഷണി നിലനില്‍ക്കുന്നതിനാല്‍ ആസിയ ബീബിക്ക് ഒടുവില്‍ കാനഡ അഭയം നല്‍കുകയായിരുന്നു. അതേസമയം കാനഡയിലെ ആസിയായുടെ അഭയാർത്ഥി പദവി ഈ വർഷത്തോടെ അവസാനിക്കും. ഫ്രാന്‍സില്‍ ആസിയയ്ക്കും കുടുംബത്തിനും അഭയം ഒരുക്കാന്‍ തയാറാണെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണ്‍ വ്യക്തമാക്കിയിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CGQ5pMYsyYz9zj42omATA7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-05-06:43:39.jpg
Keywords: ആസിയ
Category: 13
Sub Category:
Heading: താന്‍ മോചിതയായത് യേശു നിമിത്തം: ആസിയ ബീബി തുറന്നുപറച്ചില്‍
Content: പാരീസ്: താൻ മോചിതയായത് യേശു നിമിത്തം മാത്രമാണെന്ന് സാക്ഷ്യപ്പെടുത്തി കൊണ്ട് ആസിയ ബീബി. കഴിഞ്ഞ ദിവസം പാരീസിൽ വച്ചുനടന്ന പ്രസ്സ് കോൺഫറൻസിലാണ് വ്യാജ മതനിന്ദ ആരോപണത്തെ തുടർന്ന് ഒന്‍പതു വർഷത്തോളം തടവ് ശിക്ഷയനുഭവിച്ച് മോചിതയായ പാക്കിസ്ഥാനി ക്രിസ്ത്യന്‍ വനിത ആസിയ തന്റെ വിശ്വാസം തുറന്നു സാക്ഷ്യപ്പെടുത്തിയത്. യേശുവിലുള്ള വിശ്വാസം നിമിത്തമാണ് താന്‍ കുറ്റക്കാരിയായതെന്നും ആ യേശു തന്നെ മോചിപ്പിക്കുമെന്നു ഉറപ്പായിരുന്നുവെന്നും ആസിയ മാധ്യമങ്ങളോട് പറഞ്ഞു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട സമയത്ത് വിശ്വാസത്തില്‍ ആഴപ്പെട്ടിരിന്നുവെന്നും ദൈവം ഒരിക്കലും തന്നെ ഒറ്റയ്ക്കാക്കില്ലെന്നും ഉറച്ചു വിശ്വസിച്ചിരിന്നുവെന്നും ആസിയ സാക്ഷ്യപ്പെടുത്തി. തനിക്കായി പ്രാർത്ഥിച്ചവർക്കും പ്രവർത്തിച്ചവർക്കും നന്ദി അറിയിക്കുന്നതായും അവര്‍ പറഞ്ഞു. 2009-ല്‍ ജോലിക്കിടെ കുടിവെള്ളം സംബന്ധിച്ച് അയല്‍ക്കാരായ സ്ത്രീകളുമായുണ്ടായ തര്‍ക്കമാണ് വ്യാജമതനിന്ദയുടെ പേരില്‍ ആസിയയെ ജയിലിലാക്കിയത്. 2010-ല്‍ പാക്ക് കോടതി വധശിക്ഷ വിധിച്ചുവെങ്കിലും അന്താരാഷ്ട്ര സമൂഹത്തിന്റേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും ശക്തമായ സമ്മര്‍ദ്ധം മൂലം 2018-ല്‍ പാക് സുപ്രീകോടതി കുറ്റവിമുക്തയാക്കുകയായിരിന്നു. എന്നാല്‍ ഇതേ തുടര്‍ന്നു ഇസ്ലാമിക സംഘടനകള്‍ വന്‍ ആക്രമണങ്ങളാണ് പാക്കിസ്ഥാനില്‍ അഴിച്ചുവിട്ടത്. വധഭീഷണി നിലനില്‍ക്കുന്നതിനാല്‍ ആസിയ ബീബിക്ക് ഒടുവില്‍ കാനഡ അഭയം നല്‍കുകയായിരുന്നു. അതേസമയം കാനഡയിലെ ആസിയായുടെ അഭയാർത്ഥി പദവി ഈ വർഷത്തോടെ അവസാനിക്കും. ഫ്രാന്‍സില്‍ ആസിയയ്ക്കും കുടുംബത്തിനും അഭയം ഒരുക്കാന്‍ തയാറാണെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണ്‍ വ്യക്തമാക്കിയിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CGQ5pMYsyYz9zj42omATA7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-05-06:43:39.jpg
Keywords: ആസിയ
Content:
12573
Category: 1
Sub Category:
Heading: ക്രൈസ്തവ വിരുദ്ധ പീഡനത്തെ കുറിച്ചുള്ള ആശങ്ക അമേരിക്കൻ കത്തോലിക്കരുടെ ഇടയിൽ കുറയുന്നു
Content: ന്യൂയോര്‍ക്ക്: ആഗോള ക്രൈസ്തവ വിരുദ്ധ പീഡനത്തെ കുറിച്ചുള്ള ആശങ്ക അമേരിക്കൻ കത്തോലിക്കരുടെ ഇടയിൽ കുറയുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്. 'എയിഡ് ടു ദി ചർച്ച് ഇൻ നീഡ്' എന്ന ക്രൈസ്തവ സന്നദ്ധ സംഘടനയ്ക്കു വേണ്ടി മക്ലോക്ലിൻ ആൻഡ് അസോസിയേറ്റ്സ് നടത്തിയ സർവ്വേയിലാണ് പുതിയ കണ്ടെത്തലുകളുള്ളത്. അമേരിക്കയിലുള്ള പകുതിയിൽ കൂടുതൽ കത്തോലിക്കർക്ക് ക്രൈസ്തവ പീഡനത്തെക്കുറിച്ച് ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും കഴിഞ്ഞ രണ്ടു വർഷത്തിനിടെ അതിൽ കുറവുണ്ടായിട്ടുണ്ട്. ക്രൈസ്തവ പീഡനത്തെ പറ്റി 2018ൽ 69% കത്തോലിക്കർക്ക് 'വലിയ ആശങ്ക' ഉണ്ടായിരുന്നുവെങ്കിൽ ഇന്നത് 52% മാത്രമാണ്. ക്രൈസ്തവ വിരുദ്ധ പീഡനം അതികഠിനമാണെന്ന് വിശ്വസിക്കുന്ന ക്രൈസ്തവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11 ശതമാനം കുറവാണുണ്ടായിരിക്കുന്നത്. അതേസമയം മനുഷ്യക്കടത്തും ദാരിദ്ര്യവും കാലാവസ്ഥ വ്യതിയാനവും ആഗോള അഭയാർത്ഥി പ്രശ്നവുമാണ് ഏറ്റവും പ്രധാന വിഷയങ്ങളെന്ന് കരുതുന്ന കത്തോലിക്കരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. കടുത്ത കത്തോലിക്ക വിശ്വാസികളാണെന്ന് പറയുന്നവർ ക്രൈസ്തവ പീഡനത്തെ പ്രാധാന്യമേറിയ വിഷയങ്ങളിൽ ഒന്നായി കണക്കാക്കാൻ സാധ്യത കൂടുതലാണെന്നും പഠനഫലം ചൂണ്ടിക്കാട്ടുന്നു. എന്നാൽ പ്രസ്തുത വിഭാഗം പോലും മൂന്നുവർഷം തുടർച്ചയായി മനുഷ്യക്കടത്തിനെയാണ് ഏറ്റവും പ്രാധാന്യമേറിയ വിഷയമായി പരിഗണിക്കുന്നത്. ഇറാനിലാണ് ക്രൈസ്തവ പീഡനം ഏറ്റവും കൂടുതൽ നടക്കുന്നത് എന്നാണ് അമേരിക്കയിലെ കത്തോലിക്കർ കരുതുന്നത്. ഉത്തര കൊറിയ, ഇറാഖ്, സിറിയ, പാക്കിസ്ഥാൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളെയും ക്രൈസ്തവരെ പീഡിപ്പിക്കുന്ന രാജ്യങ്ങളായാണ് അമേരിക്കൻ കത്തോലിക്കർ കരുതുന്നത്. ക്രൈസ്തവ വിരുദ്ധ പീഡനത്തെ ചെറുക്കാനായി എന്തെല്ലാം പോംവഴിയുണ്ട് എന്ന് ചോദ്യം ഉന്നയിച്ചപ്പോൾ 68% അമേരിക്കൻ കത്തോലിക്കരും പറഞ്ഞ പ്രതിവിധി പ്രാർത്ഥനയായിരിന്നു. പീഡത ക്രൈസ്തവർക്ക് വേണ്ടി ശബ്ദമുയർത്തുക, സാമ്പത്തികമായി അവരെ സഹായിക്കുക, ക്രൈസ്തവരെ സഹായിക്കാനായി അമേരിക്കൻ കോൺഗ്രസ് അംഗങ്ങളോട് ആവശ്യപ്പെടുക തുടങ്ങിയ പ്രതിവിധികളും അവർ മുന്നോട്ടുവെച്ചു. പീഡിത ക്രൈസ്തവ സമൂഹത്തിനു വേണ്ടി ഫ്രാൻസിസ് മാർപാപ്പ ശക്തമായി ഇടപ്പെടുന്നുവെന്ന് 47% കത്തോലിക്കർ കരുതുന്നു. ഭൂരിപക്ഷം കത്തോലിക്കരും ക്രൈസ്തവ പീഡനത്തെ പറ്റി ആശങ്കയുള്ളവരാണെങ്കിലും അവരുടെ എണ്ണത്തിൽ രണ്ടുവർഷത്തിനിടെ വന്ന കുറവ് നിരാശപ്പെടുത്തുന്നതാണെന്ന് എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് അമേരിക്കയുടെ ചെയർമാൻ ജോർജ് മാർലിൻ പറഞ്ഞു. അന്താരാഷ്ട്ര മാധ്യമങ്ങൾ അവഗണിക്കുന്ന വിഷയമായതിനാൽ, ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ പ്രത്യേകിച്ച്, ആഫ്രിക്കയിൽ ഇസ്ലാമിക തീവ്രവാദികൾ ക്രൈസ്തവർക്ക് നേരെ നടത്തുന്ന അക്രമണങ്ങളും, ഇന്ത്യയിൽ തീവ്ര ഹിന്ദുത്വവാദികൾ ക്രൈസ്തവർക്ക് നേരെ നടത്തുന്ന അതിക്രമങ്ങളും, ചൈനയിൽ ക്രൈസ്തവർ നേരിടുന്ന അടിച്ചമർത്തലുകളും, അമേരിക്കൻ കത്തോലിക്കരുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/F1r7YbeJM6e0tcIp08lbHp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-05-08:52:41.jpg
Keywords: പീഡന, അമേരിക്ക
Category: 1
Sub Category:
Heading: ക്രൈസ്തവ വിരുദ്ധ പീഡനത്തെ കുറിച്ചുള്ള ആശങ്ക അമേരിക്കൻ കത്തോലിക്കരുടെ ഇടയിൽ കുറയുന്നു
Content: ന്യൂയോര്‍ക്ക്: ആഗോള ക്രൈസ്തവ വിരുദ്ധ പീഡനത്തെ കുറിച്ചുള്ള ആശങ്ക അമേരിക്കൻ കത്തോലിക്കരുടെ ഇടയിൽ കുറയുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്. 'എയിഡ് ടു ദി ചർച്ച് ഇൻ നീഡ്' എന്ന ക്രൈസ്തവ സന്നദ്ധ സംഘടനയ്ക്കു വേണ്ടി മക്ലോക്ലിൻ ആൻഡ് അസോസിയേറ്റ്സ് നടത്തിയ സർവ്വേയിലാണ് പുതിയ കണ്ടെത്തലുകളുള്ളത്. അമേരിക്കയിലുള്ള പകുതിയിൽ കൂടുതൽ കത്തോലിക്കർക്ക് ക്രൈസ്തവ പീഡനത്തെക്കുറിച്ച് ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും കഴിഞ്ഞ രണ്ടു വർഷത്തിനിടെ അതിൽ കുറവുണ്ടായിട്ടുണ്ട്. ക്രൈസ്തവ പീഡനത്തെ പറ്റി 2018ൽ 69% കത്തോലിക്കർക്ക് 'വലിയ ആശങ്ക' ഉണ്ടായിരുന്നുവെങ്കിൽ ഇന്നത് 52% മാത്രമാണ്. ക്രൈസ്തവ വിരുദ്ധ പീഡനം അതികഠിനമാണെന്ന് വിശ്വസിക്കുന്ന ക്രൈസ്തവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11 ശതമാനം കുറവാണുണ്ടായിരിക്കുന്നത്. അതേസമയം മനുഷ്യക്കടത്തും ദാരിദ്ര്യവും കാലാവസ്ഥ വ്യതിയാനവും ആഗോള അഭയാർത്ഥി പ്രശ്നവുമാണ് ഏറ്റവും പ്രധാന വിഷയങ്ങളെന്ന് കരുതുന്ന കത്തോലിക്കരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. കടുത്ത കത്തോലിക്ക വിശ്വാസികളാണെന്ന് പറയുന്നവർ ക്രൈസ്തവ പീഡനത്തെ പ്രാധാന്യമേറിയ വിഷയങ്ങളിൽ ഒന്നായി കണക്കാക്കാൻ സാധ്യത കൂടുതലാണെന്നും പഠനഫലം ചൂണ്ടിക്കാട്ടുന്നു. എന്നാൽ പ്രസ്തുത വിഭാഗം പോലും മൂന്നുവർഷം തുടർച്ചയായി മനുഷ്യക്കടത്തിനെയാണ് ഏറ്റവും പ്രാധാന്യമേറിയ വിഷയമായി പരിഗണിക്കുന്നത്. ഇറാനിലാണ് ക്രൈസ്തവ പീഡനം ഏറ്റവും കൂടുതൽ നടക്കുന്നത് എന്നാണ് അമേരിക്കയിലെ കത്തോലിക്കർ കരുതുന്നത്. ഉത്തര കൊറിയ, ഇറാഖ്, സിറിയ, പാക്കിസ്ഥാൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളെയും ക്രൈസ്തവരെ പീഡിപ്പിക്കുന്ന രാജ്യങ്ങളായാണ് അമേരിക്കൻ കത്തോലിക്കർ കരുതുന്നത്. ക്രൈസ്തവ വിരുദ്ധ പീഡനത്തെ ചെറുക്കാനായി എന്തെല്ലാം പോംവഴിയുണ്ട് എന്ന് ചോദ്യം ഉന്നയിച്ചപ്പോൾ 68% അമേരിക്കൻ കത്തോലിക്കരും പറഞ്ഞ പ്രതിവിധി പ്രാർത്ഥനയായിരിന്നു. പീഡത ക്രൈസ്തവർക്ക് വേണ്ടി ശബ്ദമുയർത്തുക, സാമ്പത്തികമായി അവരെ സഹായിക്കുക, ക്രൈസ്തവരെ സഹായിക്കാനായി അമേരിക്കൻ കോൺഗ്രസ് അംഗങ്ങളോട് ആവശ്യപ്പെടുക തുടങ്ങിയ പ്രതിവിധികളും അവർ മുന്നോട്ടുവെച്ചു. പീഡിത ക്രൈസ്തവ സമൂഹത്തിനു വേണ്ടി ഫ്രാൻസിസ് മാർപാപ്പ ശക്തമായി ഇടപ്പെടുന്നുവെന്ന് 47% കത്തോലിക്കർ കരുതുന്നു. ഭൂരിപക്ഷം കത്തോലിക്കരും ക്രൈസ്തവ പീഡനത്തെ പറ്റി ആശങ്കയുള്ളവരാണെങ്കിലും അവരുടെ എണ്ണത്തിൽ രണ്ടുവർഷത്തിനിടെ വന്ന കുറവ് നിരാശപ്പെടുത്തുന്നതാണെന്ന് എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് അമേരിക്കയുടെ ചെയർമാൻ ജോർജ് മാർലിൻ പറഞ്ഞു. അന്താരാഷ്ട്ര മാധ്യമങ്ങൾ അവഗണിക്കുന്ന വിഷയമായതിനാൽ, ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ പ്രത്യേകിച്ച്, ആഫ്രിക്കയിൽ ഇസ്ലാമിക തീവ്രവാദികൾ ക്രൈസ്തവർക്ക് നേരെ നടത്തുന്ന അക്രമണങ്ങളും, ഇന്ത്യയിൽ തീവ്ര ഹിന്ദുത്വവാദികൾ ക്രൈസ്തവർക്ക് നേരെ നടത്തുന്ന അതിക്രമങ്ങളും, ചൈനയിൽ ക്രൈസ്തവർ നേരിടുന്ന അടിച്ചമർത്തലുകളും, അമേരിക്കൻ കത്തോലിക്കരുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/F1r7YbeJM6e0tcIp08lbHp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-05-08:52:41.jpg
Keywords: പീഡന, അമേരിക്ക
Content:
12574
Category: 10
Sub Category:
Heading: കൊറോണ: വൈറ്റ് ഹൗസില്‍ യുഎസ് വൈസ് പ്രസിഡന്റിന്റെയും ടാസ്ക് ഫോഴ്സിന്റെയും പ്രാര്‍ത്ഥന
Content: വാഷിംഗ്‌ടണ്‍ ഡി.സി: വൈറ്റ്ഹൗസിലെ തന്റെ ഓഫീസില്‍ വെച്ച് കൊറോണ വൈറസ് ടാസ്ക് ഫോഴ്സിനൊപ്പം പ്രാര്‍ത്ഥിച്ച് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ്. ഇക്കഴിഞ്ഞ ഫെബ്രുവരി 26ന് വൈറ്റ് ഹൗസ് കൊറോണ വൈറസ് ടാസ്ക് ഫോഴ്സിനൊപ്പം മൈക് പെന്‍സ് പ്രാര്‍ത്ഥിക്കുന്ന ചിത്രം വൈറ്റ് ഹൗസിന്റെ ഫ്ലിക്കര്‍ അക്കൌണ്ടിലാണ് പ്രത്യക്ഷപ്പെട്ടത്. വൈറസ് ബാധക്കെതിരെയുള്ള യു.എസ് ഫെഡറല്‍ ഗവണ്‍മെന്റ് നടപടികള്‍ക്ക് നേതൃത്വം വഹിക്കേണ്ട ചുമതല തന്നില്‍ നിക്ഷിപ്തമായതിന്റെ പിന്നാലെയാണ് പെന്‍സ് ഓഫീസില്‍ പ്രാര്‍ത്ഥനാ കൂട്ടായ്മ സംഘടിപ്പിച്ചത്. പെന്‍സും ടാസ്ക് ഫോഴ്സ് അംഗങ്ങളും വൃത്താകൃതിയില്‍ തലകുമ്പിട്ടിരുന്ന്‍ പ്രാര്‍ത്ഥിക്കുന്നതിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. എന്നാല്‍ ഇതിനെതിരെ നിരീശ്വരവാദികള്‍ രോഷം കൊള്ളുകയാണ്. ഡെമോക്രാറ്റ് പാര്‍ട്ടിയില്‍ നിന്നുള്ളവരും ലിബറല്‍ ചിന്താഗതിയുള്ളവരുമാണ് പെന്‍സിന്റെ വിശ്വാസത്തിനെതിരെ പരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം പ്രാര്‍ത്ഥനയെ പരിഹസിക്കുന്നവരെ വിമര്‍ശിച്ചുകൊണ്ട് ലിബര്‍ട്ടേരിയന്‍ മാഗസിന്റെ കൊണ്ട്രിബ്യൂട്ടിംഗ് എഴുത്തുകാരിയായ കാത്തി യങ്ങിനെപ്പോലെയുള്ളവരും രംഗത്തെത്തി. മുസ്ലീം സമുദായമാണ് പ്രാര്‍ത്ഥന സംഘടിപ്പിച്ചിരുന്നതെങ്കില്‍ ഇക്കൂട്ടര്‍ മിണ്ടില്ലായിരുന്നുവെന്നു കാത്തി തുറന്നടിച്ചു. 'ദി അറ്റ്ലാന്റിക്ക്’ന്റെ എഴുത്തുകാരനായ ജോനാഥന്‍ മെറിറ്റും പ്രാര്‍ത്ഥനയുടെ പേരില്‍ മൈക്ക് പെന്‍സിനെ ക്രൂശിക്കുന്നവര്‍ക്കെതിരെ രംഗത്ത് വന്നു. അന്തരിച്ച പ്രശസ്ത സുവിശേഷ പ്രഘോഷകന്‍ ബില്ലി ഗ്രഹാമിന്റെ മകനായ ഫ്രാങ്ക്ലിന്‍ ഗ്രഹാം, പെന്‍സിന്റെ ധീരമായ വിശ്വാസ നിലപാടിനെ പ്രശംസിച്ചു. ഗര്‍ഭഛിദ്രം നിയമം മൂലം നിരോധിക്കുന്നതിനുള്ള ബില്ലും, മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനുള്ള ബില്ലും കൊണ്ടുവന്ന നടപടികളിലൂടെ ശ്രദ്ധേയനാണ് മൈക്ക് പെന്‍സ്. ആഴമായ ക്രിസ്തീയ വിശ്വാസത്തിന്റെ ഉടമയായ പെന്‍സ്, യേശുവിലുള്ള തന്റെ വിശ്വാസം പലവട്ടം പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GCljxNRxBT7JffmsHEi1MQ}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-05-09:47:20.jpg
Keywords: പെന്‍സ്, വൈസ് പ്രസി
Category: 10
Sub Category:
Heading: കൊറോണ: വൈറ്റ് ഹൗസില്‍ യുഎസ് വൈസ് പ്രസിഡന്റിന്റെയും ടാസ്ക് ഫോഴ്സിന്റെയും പ്രാര്‍ത്ഥന
Content: വാഷിംഗ്‌ടണ്‍ ഡി.സി: വൈറ്റ്ഹൗസിലെ തന്റെ ഓഫീസില്‍ വെച്ച് കൊറോണ വൈറസ് ടാസ്ക് ഫോഴ്സിനൊപ്പം പ്രാര്‍ത്ഥിച്ച് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ്. ഇക്കഴിഞ്ഞ ഫെബ്രുവരി 26ന് വൈറ്റ് ഹൗസ് കൊറോണ വൈറസ് ടാസ്ക് ഫോഴ്സിനൊപ്പം മൈക് പെന്‍സ് പ്രാര്‍ത്ഥിക്കുന്ന ചിത്രം വൈറ്റ് ഹൗസിന്റെ ഫ്ലിക്കര്‍ അക്കൌണ്ടിലാണ് പ്രത്യക്ഷപ്പെട്ടത്. വൈറസ് ബാധക്കെതിരെയുള്ള യു.എസ് ഫെഡറല്‍ ഗവണ്‍മെന്റ് നടപടികള്‍ക്ക് നേതൃത്വം വഹിക്കേണ്ട ചുമതല തന്നില്‍ നിക്ഷിപ്തമായതിന്റെ പിന്നാലെയാണ് പെന്‍സ് ഓഫീസില്‍ പ്രാര്‍ത്ഥനാ കൂട്ടായ്മ സംഘടിപ്പിച്ചത്. പെന്‍സും ടാസ്ക് ഫോഴ്സ് അംഗങ്ങളും വൃത്താകൃതിയില്‍ തലകുമ്പിട്ടിരുന്ന്‍ പ്രാര്‍ത്ഥിക്കുന്നതിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. എന്നാല്‍ ഇതിനെതിരെ നിരീശ്വരവാദികള്‍ രോഷം കൊള്ളുകയാണ്. ഡെമോക്രാറ്റ് പാര്‍ട്ടിയില്‍ നിന്നുള്ളവരും ലിബറല്‍ ചിന്താഗതിയുള്ളവരുമാണ് പെന്‍സിന്റെ വിശ്വാസത്തിനെതിരെ പരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം പ്രാര്‍ത്ഥനയെ പരിഹസിക്കുന്നവരെ വിമര്‍ശിച്ചുകൊണ്ട് ലിബര്‍ട്ടേരിയന്‍ മാഗസിന്റെ കൊണ്ട്രിബ്യൂട്ടിംഗ് എഴുത്തുകാരിയായ കാത്തി യങ്ങിനെപ്പോലെയുള്ളവരും രംഗത്തെത്തി. മുസ്ലീം സമുദായമാണ് പ്രാര്‍ത്ഥന സംഘടിപ്പിച്ചിരുന്നതെങ്കില്‍ ഇക്കൂട്ടര്‍ മിണ്ടില്ലായിരുന്നുവെന്നു കാത്തി തുറന്നടിച്ചു. 'ദി അറ്റ്ലാന്റിക്ക്’ന്റെ എഴുത്തുകാരനായ ജോനാഥന്‍ മെറിറ്റും പ്രാര്‍ത്ഥനയുടെ പേരില്‍ മൈക്ക് പെന്‍സിനെ ക്രൂശിക്കുന്നവര്‍ക്കെതിരെ രംഗത്ത് വന്നു. അന്തരിച്ച പ്രശസ്ത സുവിശേഷ പ്രഘോഷകന്‍ ബില്ലി ഗ്രഹാമിന്റെ മകനായ ഫ്രാങ്ക്ലിന്‍ ഗ്രഹാം, പെന്‍സിന്റെ ധീരമായ വിശ്വാസ നിലപാടിനെ പ്രശംസിച്ചു. ഗര്‍ഭഛിദ്രം നിയമം മൂലം നിരോധിക്കുന്നതിനുള്ള ബില്ലും, മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനുള്ള ബില്ലും കൊണ്ടുവന്ന നടപടികളിലൂടെ ശ്രദ്ധേയനാണ് മൈക്ക് പെന്‍സ്. ആഴമായ ക്രിസ്തീയ വിശ്വാസത്തിന്റെ ഉടമയായ പെന്‍സ്, യേശുവിലുള്ള തന്റെ വിശ്വാസം പലവട്ടം പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GCljxNRxBT7JffmsHEi1MQ}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-05-09:47:20.jpg
Keywords: പെന്‍സ്, വൈസ് പ്രസി
Content:
12575
Category: 1
Sub Category:
Heading: ദുഃഖ വെള്ളിയിലെ സ്തോത്രക്കാഴ്ച ഇത്തവണയും മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവര്‍ക്ക്
Content: വത്തിക്കാന്‍ സിറ്റി: മുന്‍ വര്‍ഷങ്ങളിലേതിന് സമാനമായി ദുഃഖ വെള്ളിയാഴ്ചയിലെ സ്തോത്രക്കാഴ്ച ഇത്തവണയും ദുരിത ബാധിതരായ മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവ സഹോദരങ്ങളുടെ ഉന്നമനത്തിനായി വിനിയോഗിക്കുമെന്ന്‍ വത്തിക്കാന്‍. ഇതിന്റെ ഭാഗമായി പരമാവധി തുക സംഭാവനയായി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ ലിയോനാര്‍ഡോ സാന്ദ്രി ലോകമെങ്ങുമുള്ള മെത്രാന്മാര്‍ക്കായി കത്തെഴുതി. കടുത്ത ദുഃഖത്തിലൂടെയും വെല്ലുവിളികളിലൂടെയും കടന്നുപോകുന്ന മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവ സമൂഹത്തിന് ആഗോള കത്തോലിക്ക സമൂഹത്തിന്റെ സഹായം ആവശ്യമുണ്ടെന്ന് കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു. പരമ്പരാഗതമായി ദുഃഖ വേള്ളിയാഴ്ചകളില്‍ സമാഹരിക്കുന്ന സ്തോത്രക്കാഴ്ചകളാണ് വിശുദ്ധ നാട്ടിലെ ക്രൈസ്തവര്‍ക്കുള്ള സഹായത്തിന്റെ പ്രധാന ഉറവിടം. ജെറുസലേം, പലസ്തീന്‍, ഇസ്രായേല്‍, ജോര്‍ദ്ദാന്‍, സൈപ്രസ്, സിറിയ, ലെബനോന്‍, ഈജിപ്ത്, എത്യോപ്യ, എറിത്രിയ, തുര്‍ക്കി, ഇറാന്‍, ഇറാഖ് എന്നീ രാജ്യങ്ങളിലെ ക്രൈസ്തവ സമൂഹത്തെ സഹായിക്കുവാനാണ് സംഭാവനകള്‍ പ്രധാനമായും ചിലവിടുക. വിശുദ്ധനാടിന്റെ മേല്‍നോട്ട ചുമതല നിര്‍വഹിക്കുന്ന ഫ്രാന്‍സിസ്കന്‍ സഭയ്ക്കാണ് വത്തിക്കാന്‍ തുക കൈമാറുന്നത്. പുരാതന പൈതൃക ദേവാലയങ്ങളുടെ പരിപാലനത്തിനും, മേഖലയിലെ ക്രൈസ്തവരുടെ അജപാലകപരമായ ആവശ്യങ്ങള്‍ക്കും, സ്കൂളുകളുടേയും, സന്നദ്ധ സ്ഥാപനങ്ങളുടേയും നടത്തിപ്പിനും സെമിനാരി വിദ്യാര്‍ത്ഥികളുടെ പരിശീലനത്തിനുമായിട്ടാണ് ഫണ്ട് വിനിയോഗിക്കുക. കര്‍ദ്ദിനാള്‍ സാന്ദ്രിയുടെ കത്തിനൊപ്പം കഴിഞ്ഞ വര്‍ഷം സ്തോത്രക്കാഴ്ചയായി ലഭിച്ച 82 ലക്ഷം ഡോളര്‍ (അറുപതു കോടിയിലധികം രൂപ) വിനിയോഗിച്ചതിനെക്കുറിച്ചുള്ള വിവരങ്ങളും വത്തിക്കാന്‍ പ്രസ്സ് ഓഫീസ് പുറത്തുവിട്ടിട്ടുണ്ട്. വൈദികരുടെയും, സന്യസ്ഥരുടെയും സെമിനാരി വിദ്യാര്‍ത്ഥികളുടേയും വിദ്യാഭ്യാസപരവും ആത്മീയവുമായ ഉന്നമനത്തിനായി ചിലവഴിച്ചത് 32 ലക്ഷം ഡോളറാണ്. ബെത്ലഹേം യൂണിവേഴ്സിറ്റി ഉള്‍പ്പെടെ യുവജനങ്ങളുടെ വിദ്യാഭ്യാസപരമായ പ്രവര്‍ത്തനങ്ങള്‍ക്കായി 30 ലക്ഷം ഡോളര്‍ ചിലവഴിച്ചപ്പോള്‍ 10 രാജ്യങ്ങളിലെ ജനങ്ങള്‍ക്കുള്ള അടിയന്തിര സഹായമായി ചിലവഴിച്ചത് 20 ലക്ഷം ഡോളറാണ്. ഫണ്ടുപയോഗിച്ച് സഹായിച്ചിട്ടുള്ള പദ്ധതികളുടെ ലിസ്റ്റും വത്തിക്കാന്‍ പുറത്തുവിട്ടിട്ടുണ്ട്. തിരുപ്പിറവി ദേവാലയം, ബെഥനിയിലെ ആശ്രമം, തിരുക്കല്ലറ പള്ളി, ടെറാ സാങ്റ്റാ മ്യൂസിയം തുടങ്ങിയവയുടെ അറ്റകുറ്റപ്പണികള്‍ക്കും പുനരുദ്ധാരണ പദ്ധതികള്‍ക്കും ഈ ഫണ്ട് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വത്തിക്കാന്‍ തിരുസംഘം നേരിട്ടാണ് ഫണ്ടിന്റെ വിനിയോഗത്തിന്റെ നിരീക്ഷണ ചുമതല നിര്‍വഹിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/F1r7YbeJM6e0tcIp08lbHp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-05-10:38:15.jpg
Keywords: ദുഃഖ, മധ്യപൂര്‍
Category: 1
Sub Category:
Heading: ദുഃഖ വെള്ളിയിലെ സ്തോത്രക്കാഴ്ച ഇത്തവണയും മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവര്‍ക്ക്
Content: വത്തിക്കാന്‍ സിറ്റി: മുന്‍ വര്‍ഷങ്ങളിലേതിന് സമാനമായി ദുഃഖ വെള്ളിയാഴ്ചയിലെ സ്തോത്രക്കാഴ്ച ഇത്തവണയും ദുരിത ബാധിതരായ മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവ സഹോദരങ്ങളുടെ ഉന്നമനത്തിനായി വിനിയോഗിക്കുമെന്ന്‍ വത്തിക്കാന്‍. ഇതിന്റെ ഭാഗമായി പരമാവധി തുക സംഭാവനയായി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ ലിയോനാര്‍ഡോ സാന്ദ്രി ലോകമെങ്ങുമുള്ള മെത്രാന്മാര്‍ക്കായി കത്തെഴുതി. കടുത്ത ദുഃഖത്തിലൂടെയും വെല്ലുവിളികളിലൂടെയും കടന്നുപോകുന്ന മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവ സമൂഹത്തിന് ആഗോള കത്തോലിക്ക സമൂഹത്തിന്റെ സഹായം ആവശ്യമുണ്ടെന്ന് കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു. പരമ്പരാഗതമായി ദുഃഖ വേള്ളിയാഴ്ചകളില്‍ സമാഹരിക്കുന്ന സ്തോത്രക്കാഴ്ചകളാണ് വിശുദ്ധ നാട്ടിലെ ക്രൈസ്തവര്‍ക്കുള്ള സഹായത്തിന്റെ പ്രധാന ഉറവിടം. ജെറുസലേം, പലസ്തീന്‍, ഇസ്രായേല്‍, ജോര്‍ദ്ദാന്‍, സൈപ്രസ്, സിറിയ, ലെബനോന്‍, ഈജിപ്ത്, എത്യോപ്യ, എറിത്രിയ, തുര്‍ക്കി, ഇറാന്‍, ഇറാഖ് എന്നീ രാജ്യങ്ങളിലെ ക്രൈസ്തവ സമൂഹത്തെ സഹായിക്കുവാനാണ് സംഭാവനകള്‍ പ്രധാനമായും ചിലവിടുക. വിശുദ്ധനാടിന്റെ മേല്‍നോട്ട ചുമതല നിര്‍വഹിക്കുന്ന ഫ്രാന്‍സിസ്കന്‍ സഭയ്ക്കാണ് വത്തിക്കാന്‍ തുക കൈമാറുന്നത്. പുരാതന പൈതൃക ദേവാലയങ്ങളുടെ പരിപാലനത്തിനും, മേഖലയിലെ ക്രൈസ്തവരുടെ അജപാലകപരമായ ആവശ്യങ്ങള്‍ക്കും, സ്കൂളുകളുടേയും, സന്നദ്ധ സ്ഥാപനങ്ങളുടേയും നടത്തിപ്പിനും സെമിനാരി വിദ്യാര്‍ത്ഥികളുടെ പരിശീലനത്തിനുമായിട്ടാണ് ഫണ്ട് വിനിയോഗിക്കുക. കര്‍ദ്ദിനാള്‍ സാന്ദ്രിയുടെ കത്തിനൊപ്പം കഴിഞ്ഞ വര്‍ഷം സ്തോത്രക്കാഴ്ചയായി ലഭിച്ച 82 ലക്ഷം ഡോളര്‍ (അറുപതു കോടിയിലധികം രൂപ) വിനിയോഗിച്ചതിനെക്കുറിച്ചുള്ള വിവരങ്ങളും വത്തിക്കാന്‍ പ്രസ്സ് ഓഫീസ് പുറത്തുവിട്ടിട്ടുണ്ട്. വൈദികരുടെയും, സന്യസ്ഥരുടെയും സെമിനാരി വിദ്യാര്‍ത്ഥികളുടേയും വിദ്യാഭ്യാസപരവും ആത്മീയവുമായ ഉന്നമനത്തിനായി ചിലവഴിച്ചത് 32 ലക്ഷം ഡോളറാണ്. ബെത്ലഹേം യൂണിവേഴ്സിറ്റി ഉള്‍പ്പെടെ യുവജനങ്ങളുടെ വിദ്യാഭ്യാസപരമായ പ്രവര്‍ത്തനങ്ങള്‍ക്കായി 30 ലക്ഷം ഡോളര്‍ ചിലവഴിച്ചപ്പോള്‍ 10 രാജ്യങ്ങളിലെ ജനങ്ങള്‍ക്കുള്ള അടിയന്തിര സഹായമായി ചിലവഴിച്ചത് 20 ലക്ഷം ഡോളറാണ്. ഫണ്ടുപയോഗിച്ച് സഹായിച്ചിട്ടുള്ള പദ്ധതികളുടെ ലിസ്റ്റും വത്തിക്കാന്‍ പുറത്തുവിട്ടിട്ടുണ്ട്. തിരുപ്പിറവി ദേവാലയം, ബെഥനിയിലെ ആശ്രമം, തിരുക്കല്ലറ പള്ളി, ടെറാ സാങ്റ്റാ മ്യൂസിയം തുടങ്ങിയവയുടെ അറ്റകുറ്റപ്പണികള്‍ക്കും പുനരുദ്ധാരണ പദ്ധതികള്‍ക്കും ഈ ഫണ്ട് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വത്തിക്കാന്‍ തിരുസംഘം നേരിട്ടാണ് ഫണ്ടിന്റെ വിനിയോഗത്തിന്റെ നിരീക്ഷണ ചുമതല നിര്‍വഹിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/F1r7YbeJM6e0tcIp08lbHp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-05-10:38:15.jpg
Keywords: ദുഃഖ, മധ്യപൂര്‍
Content:
12576
Category: 24
Sub Category:
Heading: നമ്മുടെ മക്കള്‍ എന്തു കൊണ്ട് ഒരു ക്രിസ്ത്യാനിയെ തന്നെ വിവാഹം കഴിക്കണം?
Content: ഈ അടുത്ത കാലഘട്ടങ്ങളിൽ യുവജനങ്ങളുടെ ഇടയിൽ വളർന്നു വരുന്ന ഒരു ചിന്താഗതിയാണ് 'എന്തിനാണ് ഞങ്ങൾ ഒരു ക്രൈസ്തവ വിശ്വാസിയെ വിവാഹം കഴിക്കുന്നത്'. തങ്ങള്‍ പഠിക്കുന്ന കൂട്ടത്തിൽ തങ്ങൾക്ക് ഒരുപാടു നല്ല സുഹൃത്തുക്കൾ ഉണ്ട്, ആരെയെങ്കിലും കണ്ടു ഇഷ്ടപ്പെട്ടു എങ്കില്‍ അവരെ കല്യാണം കഴിച്ചാൽ പോരെ? നല്ല രീതിയില്‍ ജീവിച്ചാല്‍ പോരേ? അതിന് മതത്തിന് എന്തു സ്ഥാനം? ഇതിന് സമാനമായ വിധത്തില്‍ ചില മക്കള്‍ മാതാപിതാക്കളോട് ചോദിക്കാറുണ്ട്. 'ഞങ്ങൾ ആരെയെങ്കിലും കല്യാണം കഴിച്ചാൽ പോരെ എന്തിനാണ് ഒരു ക്രൈസ്തവ വിശ്വാസിയെ തന്നെ കല്യാണം കഴിക്കുന്നത്?' മതാധ്യാപകരും ഇത്തരം ചോദ്യങ്ങള്‍ നേരിടാറുണ്ട്. എന്താണ് അവര്‍ക്ക് നാം മറുപടി നല്‍കേണ്ടത്? ഇന്ന് നമ്മുടെ യുവ സമൂഹം ജീവിക്കുന്ന സാഹചര്യം വളരെ വ്യത്യസ്തമാണ്. നാട്ടിൽ ജീവിച്ച സാഹചര്യം പോലെയല്ല വിദേശരാജ്യങ്ങളില്‍ പ്രത്യേകിച്ചു യൂറോപ്പിലേതെന്ന് പ്രവാസികളായവരെ സംബന്ധിച്ചിടത്തോളം അറിയാം. അവിടെ ലിവിങ് റ്റുഗെതെർ ആണ്. ഇഷ്ടപ്പെട്ട ആരെയെങ്കിലും കണ്ടാൽ അവരുടെ കൂടെ ജീവിക്കുന്നു, അവരെ കല്യാണം കഴിക്കുന്നു. അതിനു അവർക്കു വിശ്വാസം ഒരു പ്രശ്നമല്ല. അവർ ആരെ ഇഷ്ടപെടുന്നു എന്നത് മാത്രമാണ് കാര്യം. ഇത്തരമൊരു ചിന്താഗതി സമൂഹത്തില്‍ പരക്കെ വ്യാപിക്കുന്നുണ്ടെന്നത് നഗ്നമായ സത്യമാണ്. ഇങ്ങനെയുള്ള ഒരു സാഹചര്യത്തിൽ നമ്മൾ മക്കളെ വളർത്തുമ്പോൾ നാം ചില കാര്യങ്ങളെ കുറിച്ച് അവബോധമുള്ളവരായിരിക്കണം. നമ്മുടെ ക്രൈസ്തവ വിശ്വാസത്തിന്റെ പ്രത്യേകത എന്താണ്? അല്ലെങ്കിൽ ക്രൈസ്തവ വിശ്വാസത്തിന്റെ മഹത്വം എന്താണ്?. അതേ, നമ്മൾ നമ്മുടെ ക്രൈസ്തവ വിശ്വാസത്തെ, അതായത് ഒരു ക്രിസ്ത്യാനി ആയിരിക്കുന്നതിന്റെ മഹത്വം എന്താണെന്നു വ്യക്തമായി മനസിലാക്കിയിരിക്കണം. ഇന്ന് ലോകത്തിൽ ധാരാളം മതങ്ങളുണ്ട്. പ്രകൃതി ശക്തികളെ ആരാധിക്കുന മതങ്ങൾ, അല്ലെങ്കിൽ ഇതിഹാസ കഥാപാത്രങ്ങളെ ആരാധിക്കുന്ന മതങ്ങൾ, അല്ലെങ്കിൽ ആൾദൈവങ്ങളെ തന്നെ ആരാധിക്കുന്ന മതങ്ങൾ. ഇങ്ങനെ ഇത്തരത്തില്‍ ലോകത്തിൽ ധാരാളം മതവിഭാഗങ്ങള്‍ ഉണ്ട്. നമ്മുടെ മക്കൾ ചോദിച്ചേക്കാം, "അവർ പ്രാര്‍ത്ഥിക്കുന്നുണ്ടല്ലോ? അവരുടെ പ്രാർത്ഥനയും ദൈവം കേൾക്കുന്നുണ്ടല്ലോ, പിന്നെ എന്താണ് നമ്മുക്ക് വലിയ പ്രത്യേകതയെന്ന്". നമ്മൾ മറ്റേതെങ്കിലും മതത്തെ കുറച്ചു കാണിക്കുന്നതിനോ മറ്റു ഏതെങ്കിലും മതവിശ്വാസികളെ താഴ്ത്തി കെട്ടുകയല്ല. മറിച്ച് വിഷയത്തിന്റെ ആഴം മനസിലാക്കുകയാണ്. ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടാവായ ദൈവം സകല മനുഷ്യരുടെയും പിതാവാണ്. നമ്മുടെ മക്കൾക്കു നമ്മളോട് ഇഷ്ടമില്ലെങ്കിലും താല്പര്യം ഇല്ലെങ്കിലും അവരുടെ ജീവിതത്തിൽ ഒരു വേദനയോ ദുഖമോ വരുമ്പോൾ അവർ പറയാതെ തന്നെ നമ്മൾ അവരുടെ ജീവിതത്തിൽ ഇടപെടും. അതുപോലെയാണ് സ്വർഗ്ഗത്തിലെ പിതാവ്. ഈ ഭൂമിയിൽ ജീവിക്കുന്ന മനുഷ്യൻ, അവൻ ഏതു മതവിശ്വാസി ആണെങ്കിലും അവന്റെ വേദനയിൽ അവൻ അറിയാവുന്ന രീതിയിൽ ദൈവത്തെ വിളിക്കുമ്പോൾ സ്വർഗ്ഗത്തിലെ പിതാവ് അവൻ ഏതു ദൈവത്തെ നോക്കിയല്ല, അവന്റെ ജീവിതത്തിൽ അനുഗ്രഹം കൊടുക്കുന്നത്. സ്വർഗ്ഗത്തിലെ പിതാവ് കാരുണ്യം ഉള്ളവനായതുകൊണ്ടു കരുണ കടലായതുകൊണ്ടു മനുഷ്യന്റെ വേദനകളിൽ അവനു ആവശ്യമുള്ള സഹായം ചെയ്തു കൊടുക്കുന്നു. എന്നാൽ ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടാവായ ദൈവം, രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുൻപ് തന്റെ ഏകജാതനായ യേശുക്രിസ്തുവിനെ ഈ ഭൂമിയിലേക്ക് അയച്ചുകൊണ്ടു അവന്റെ കുരിശു മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും ഈ ലോകത്തിൽ ദൈവരാജ്യം സ്ഥാപിച്ചു. ഈ ദൈവാരാജ്യത്തിലേക്കു ഓരോ മനുഷ്യനെയും യേശു ക്ഷണിച്ചിട്ടുണ്ട്. ക്രൈസ്തവരെന്ന നിലയിൽ ഈ ദൈവരാജ്യത്തിൽ വസിക്കുന്നവരാണ് നാം ഓരോരുത്തരും. മറ്റു മതങ്ങളിൽ വിശ്വസിക്കുന്നവർക്ക് ദൈവം തീർച്ചയായിട്ടും ദാനങ്ങൾ കൊടുക്കുന്നുണ്ട്. അവരെയും സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്നുണ്ട്. എന്നാൽ നമ്മുക്കറിയാം ഈശോ ഈ ഭൂമിയിലേക്കു കടന്നു വന്ന് അവിടുത്തെ അധരം തുറന്നു ആദ്യം ഈ ലോകത്തോട് സംസാരിക്കുന്നത് ദൈവരാജ്യത്തെക്കുറിച്ചാണ്. അനുതപിക്കുവിൻ, ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നാണ് അവിടുന്ന് പറഞ്ഞത്. ഈ ദൈവരാജ്യത്തിലേക്കുള്ള ക്ഷണവുമായാണ് ദൈവം ലോകത്തിലേക്ക് കടന്നുവന്നിരിക്കുന്നത്. ഈശോയ്ക്കു മുന്നോടിയായി കടന്നു വന്ന സ്നാപക യോഹന്നാൻ ലോകത്തോട് വിളിച്ചു പറഞ്ഞത് 'അനുതപിക്കുവിൻ സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു' എന്നാണ്. അതുകൊണ്ടു ഈ ദൈവരാജ്യത്തിൽ വസിക്കാൻ വിളിക്കപ്പെട്ടവനാണ് ഓരോ ക്രൈസ്തവ വിശ്വാസിയും. ഈ ലോകത്തിലെ ഭൂകമ്പങ്ങളും പ്രകൃതിക്ഷോഭങ്ങളും അകാലമരണങ്ങളും ഉള്‍പ്പെടെയുള്ള ദുരിതങ്ങളും വേദനകളും ഉണ്ടെങ്കിലും യേശുക്രിസ്തു സ്ഥാപിച്ച ദൈവരാജ്യത്തിലേക്കാണ് ഓരോ മനുഷ്യനെയും ദൈവം വിളിക്കുന്നത്. ലോകത്തിലെ ചില സ്ഥലങ്ങളിൽ എന്തെങ്കിലും ആഭ്യന്തര കലാപങ്ങൾ, യുദ്ധങ്ങൾ അടക്കമുള്ള പ്രതിസന്ധികള്‍ ഉണ്ടാകുമ്പോൾ ബ്രിട്ടന്‍ അടക്കമുള്ള ചില രാജ്യങ്ങള്‍ ആ ദേശത്തേക്കു ഒരുപാടു സഹായം എത്തിക്കാറുണ്ട്. ഈ ദേശത്തു അകപെട്ടവർ സഹായം സ്വീകരിച്ചു കൊണ്ട് ജീവിക്കുന്നു, എന്നാൽ മറ്റൊരു കൂട്ടരെ അഭയാര്‍ത്ഥികളെ ഈ രാജ്യത്തേക്ക് കൊണ്ടുവരുന്നുണ്ട്. അതായതു ഒരു ദത്തെടുക്കൽ പ്രക്രിയ പോലെയാണിത്. രാജ്യം അവർക്കു വിസ കൊടുത്തു അവരെ ഇങ്ങോട്ട് കൊണ്ടുവരുന്നു, അവർക്കു ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്നു. ഒരു രാജ്യത്തു വന്ന കഴിയുമ്പോൾ വൈദ്യ സഹായവും ഭാഷ പഠിപ്പിക്കലും താമസ സൗകര്യവും ഒരുക്കി കൊടുക്കും. ഇത് ഏകദേശം ദത്തെടുക്കൽ പോലൊരു പ്രക്രിയ ആണ്. അവിടെ നിൽക്കുന്നവർ ഈ രാജ്യം കൊടുക്കുന്ന ദാനങ്ങൾ സ്വീകരിച്ചുകൊണ്ട് ജീവിക്കുന്നു. എന്നാൽ മറ്റൊരു കൂട്ടർ ഈ രാജ്യത്തേക്കു വന്ന് ആനുകൂല്യങ്ങള്‍ സ്വന്തമാക്കി ജീവിക്കുന്നു. ഇത് രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഇതുപോലെയാണ് ഓരോ ക്രൈസ്തവ വിശ്വാസിയും. ക്രൈസ്തവ വിശ്വാസി മാമോദീസ സ്വീകരിച്ചു ദൈവരാജ്യത്തു വസിക്കുന്നവനാണ്. എന്നാൽ ക്രൈസ്തവ വിശ്വാസം ഇല്ലാത്തവർ ദാനങ്ങൾ സ്വീകരിച്ചു കൊണ്ട് പുറത്തു ജീവിക്കുന്നവരാണ്. ഈ വ്യത്യാസം മനസിലാക്കിയാൽ മാത്രമേ ക്രൈസ്തവ വിശ്വാസത്തിന്റെ മഹത്വം നമുക്ക് തിരിച്ചറിയാൻ കഴിയൂ. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം പ്രധാനമായും നാലു ഭാഗങ്ങളായാണ് വിഭജിച്ചിരിക്കുന്നത്. അതിൽ മൂന്നാമത്തെ ഭാഗം ക്രിസ്തുവിലുള്ള ജീവിതം എന്ന ഭാഗമാണ്. ക്രിസ്തുവിലുള്ള ജീവിതത്തിൽ കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം 1691 ഭാഗം തുടങ്ങുന്നത് ഇപ്രകാരമാണ്; "അല്ലയോ ക്രൈസ്തവ, നിന്റെ മഹത്വം എന്തെന്ന് തിരിച്ചറിയുക. നീ ഇപ്പോൾ ദൈവത്തിന്റെ തന്നെ പ്രകൃതിയിൽ പങ്കു ചേരുന്നതിനാൽ പാപം ചെയ്തു കൊണ്ട് നിനക്ക് മുൻപേയുണ്ടായിരുന്ന അധമ സ്ഥിതിയിലേക്ക് തിരിച്ചു പോകരുത്. നിന്റെ ശിരസു ആരാണെന്നും ആരുടെ ശരീരത്തിന്റെ അവയവമാണു നീയെന്നും ഓർമിക്കുക അന്ധകാരത്തിന്റെ ശക്തിയിൽ നിന്നും നീ മോചിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും ദൈവത്തിന്റെ പ്രകാശത്തിലേക്ക് നീ ആനയിക്കപ്പെട്ടിരിക്കുന്നുവെന്നും ഓർമിക്കുക". ഇതില്‍ തന്നെ ക്രൈസ്തവ വിശ്വാസി എന്ന് പറയുന്നത് ക്രിസ്തുവിന്റെ ശരീരത്തിന്റെ ഭാഗമാണെന്ന്‍ നാം നമ്മുടെ മക്കൾക്കു പറഞ്ഞു കൊടുക്കണം. അതുകൊണ്ടാണ് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം അല്ലയോ ക്രൈസ്തവ നിങ്ങളുടെ മഹത്വം എന്താണെന്നു തിരിച്ചറിയുകയെന്ന് നമ്മോടു ചോദിക്കുന്നത്. ഇത് മറ്റു മതവിശ്വാസികളെ കുറച്ചു കാണിക്കാൻ വേണ്ടിയല്ല. മറിച്ച് ക്രിസ്തുവിന്റെ ശരീരത്തിലെ അവയവങ്ങളായി മാറപ്പെട്ട നാം അവന്റെ മഹത്വം അറിഞ്ഞു ജീവിക്കണം. ആ മഹത്വം നമ്മുടെ മക്കളെ പറഞ്ഞു പഠിപ്പിക്കണം. എങ്കിൽ മാത്രമേ ഒരു ക്രൈസ്തവ വിശ്വാസിയെ വിവാഹം കഴിക്കേണ്ടതിന്റെ പ്രാധാന്യം നമ്മുടെ മക്കൾക്കു മനസിലാകുകയുള്ളു. നിരവധി മതസ്ഥാപകരും ലോകനേതാക്കളും ഈ ലോകത്തിലേക്കു വന്നുകൊണ്ട് മനുഷ്യരെ പ്രകാശത്തിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചു. എന്നാൽ യേശു പറഞ്ഞു, "ഞാൻ ലോകത്തിന്റെ പ്രകാശമാണ്". കാരണം അവിടുന്ന് ദൈവമാണ്. നിരവധി ലോക നേതാക്കന്മാർ ഈ ലോകത്തിലേക്ക് കടന്നു വന്നുകൊണ്ടു മനുഷ്യനെ സത്യത്തിന്റെ വഴിയേ നയിക്കാൻ ശ്രമിച്ചു. എന്നാൽ യേശു പറഞ്ഞു "ഞാനാണ് വഴിയും സത്യവും ജീവനും". കാരണം അവിടുന്ന് ദൈവമാണ്. നേതാക്കന്മാര്‍ ഈ ലോകത്തിലേക്ക് കടന്നു വന്ന കൊണ്ട് ഈ ഭൂമിയിൽ സന്തോഷകരമായിട്ടു ജീവിക്കാൻ ഈ ഭൂമിയിൽ ആയുസ്സു വർധിപ്പിക്കാനും ഉള്ള കാര്യങ്ങള്‍ ഉപദേശിച്ചു. എന്നാൽ യേശു ഈ ലോകത്തിലേക്ക് കടന്നു വന്നുകൊണ്ടു പറഞ്ഞു, "എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും". ഇപ്രകാരം പറയുവാൻ അവിടുത്തേക്ക് മാത്രമേ കഴിയൂ. കാരണം അവിടുന്ന് ദൈവമാണ്. ഈ ഒരു വിചിന്തനം നമ്മുടെ മക്കള്‍ക്ക് പകര്‍ന്നു നല്‍കേണ്ടിയിരിക്കുന്നു. ഇന്ന് ലോകത്തിൽ നമുക്ക് നിരവധി മഹാന്മാക്കളുടെ കല്ലറകൾ കാണാൻ സാധിക്കും. മനുഷ്യനെ നന്മയിലേക്ക് നയിച്ച അവരുടെ കല്ലറ മനോഹരമായി അലങ്കരിച്ചുവെച്ചിട്ടുണ്ട് .ഇന്ന് ലോകത്തിൽ ഒരേയൊരു കല്ലറ മാത്രമേ ശ്യൂനമായി അവശേഷിച്ചിട്ടുള്ളൂ, അത് യേശു ക്രിസ്തുവിന്റെ കല്ലറയാണ്. കാരണം അവിടുന്ന് മാത്രമാണ് മരണത്തെ പരാജയപ്പെടുത്തികൊണ്ടു ഉത്ഥാനം ചെയ്തത്. കാരണം അവിടുന്ന് ദൈവമാണ്. ഇത്തരത്തില്‍ യേശു ഏകരക്ഷകനാണെന്ന് തിരിച്ചറിയുവാനും നമ്മുക്ക് ലഭിച്ചിരിക്കുന്ന ആ മഹത്തായ തെരെഞ്ഞെടുപ്പിലെ സ്ഥാനം മനസിലാക്കുവാനും അത് മക്കള്‍ക്കു പകര്‍ന്നു കൊടുക്കുവാന്‍ നമ്മുക്ക് ശ്രമിക്കാം. അപ്പോള്‍ മാത്രമേ ദൈവ രാജ്യത്തിലേക്കു നമ്മുക്കു ലഭിച്ചിരിക്കുന്ന പ്രത്യേക വിളി പൂർണ്ണത പ്രാപിക്കുകയുള്ളൂ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GCljxNRxBT7JffmsHEi1MQ}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} #repost
Image: /content_image/SocialMedia/SocialMedia-2020-03-05-13:34:42.jpg
Keywords: യേശു, ഏകരക്ഷക
Category: 24
Sub Category:
Heading: നമ്മുടെ മക്കള്‍ എന്തു കൊണ്ട് ഒരു ക്രിസ്ത്യാനിയെ തന്നെ വിവാഹം കഴിക്കണം?
Content: ഈ അടുത്ത കാലഘട്ടങ്ങളിൽ യുവജനങ്ങളുടെ ഇടയിൽ വളർന്നു വരുന്ന ഒരു ചിന്താഗതിയാണ് 'എന്തിനാണ് ഞങ്ങൾ ഒരു ക്രൈസ്തവ വിശ്വാസിയെ വിവാഹം കഴിക്കുന്നത്'. തങ്ങള്‍ പഠിക്കുന്ന കൂട്ടത്തിൽ തങ്ങൾക്ക് ഒരുപാടു നല്ല സുഹൃത്തുക്കൾ ഉണ്ട്, ആരെയെങ്കിലും കണ്ടു ഇഷ്ടപ്പെട്ടു എങ്കില്‍ അവരെ കല്യാണം കഴിച്ചാൽ പോരെ? നല്ല രീതിയില്‍ ജീവിച്ചാല്‍ പോരേ? അതിന് മതത്തിന് എന്തു സ്ഥാനം? ഇതിന് സമാനമായ വിധത്തില്‍ ചില മക്കള്‍ മാതാപിതാക്കളോട് ചോദിക്കാറുണ്ട്. 'ഞങ്ങൾ ആരെയെങ്കിലും കല്യാണം കഴിച്ചാൽ പോരെ എന്തിനാണ് ഒരു ക്രൈസ്തവ വിശ്വാസിയെ തന്നെ കല്യാണം കഴിക്കുന്നത്?' മതാധ്യാപകരും ഇത്തരം ചോദ്യങ്ങള്‍ നേരിടാറുണ്ട്. എന്താണ് അവര്‍ക്ക് നാം മറുപടി നല്‍കേണ്ടത്? ഇന്ന് നമ്മുടെ യുവ സമൂഹം ജീവിക്കുന്ന സാഹചര്യം വളരെ വ്യത്യസ്തമാണ്. നാട്ടിൽ ജീവിച്ച സാഹചര്യം പോലെയല്ല വിദേശരാജ്യങ്ങളില്‍ പ്രത്യേകിച്ചു യൂറോപ്പിലേതെന്ന് പ്രവാസികളായവരെ സംബന്ധിച്ചിടത്തോളം അറിയാം. അവിടെ ലിവിങ് റ്റുഗെതെർ ആണ്. ഇഷ്ടപ്പെട്ട ആരെയെങ്കിലും കണ്ടാൽ അവരുടെ കൂടെ ജീവിക്കുന്നു, അവരെ കല്യാണം കഴിക്കുന്നു. അതിനു അവർക്കു വിശ്വാസം ഒരു പ്രശ്നമല്ല. അവർ ആരെ ഇഷ്ടപെടുന്നു എന്നത് മാത്രമാണ് കാര്യം. ഇത്തരമൊരു ചിന്താഗതി സമൂഹത്തില്‍ പരക്കെ വ്യാപിക്കുന്നുണ്ടെന്നത് നഗ്നമായ സത്യമാണ്. ഇങ്ങനെയുള്ള ഒരു സാഹചര്യത്തിൽ നമ്മൾ മക്കളെ വളർത്തുമ്പോൾ നാം ചില കാര്യങ്ങളെ കുറിച്ച് അവബോധമുള്ളവരായിരിക്കണം. നമ്മുടെ ക്രൈസ്തവ വിശ്വാസത്തിന്റെ പ്രത്യേകത എന്താണ്? അല്ലെങ്കിൽ ക്രൈസ്തവ വിശ്വാസത്തിന്റെ മഹത്വം എന്താണ്?. അതേ, നമ്മൾ നമ്മുടെ ക്രൈസ്തവ വിശ്വാസത്തെ, അതായത് ഒരു ക്രിസ്ത്യാനി ആയിരിക്കുന്നതിന്റെ മഹത്വം എന്താണെന്നു വ്യക്തമായി മനസിലാക്കിയിരിക്കണം. ഇന്ന് ലോകത്തിൽ ധാരാളം മതങ്ങളുണ്ട്. പ്രകൃതി ശക്തികളെ ആരാധിക്കുന മതങ്ങൾ, അല്ലെങ്കിൽ ഇതിഹാസ കഥാപാത്രങ്ങളെ ആരാധിക്കുന്ന മതങ്ങൾ, അല്ലെങ്കിൽ ആൾദൈവങ്ങളെ തന്നെ ആരാധിക്കുന്ന മതങ്ങൾ. ഇങ്ങനെ ഇത്തരത്തില്‍ ലോകത്തിൽ ധാരാളം മതവിഭാഗങ്ങള്‍ ഉണ്ട്. നമ്മുടെ മക്കൾ ചോദിച്ചേക്കാം, "അവർ പ്രാര്‍ത്ഥിക്കുന്നുണ്ടല്ലോ? അവരുടെ പ്രാർത്ഥനയും ദൈവം കേൾക്കുന്നുണ്ടല്ലോ, പിന്നെ എന്താണ് നമ്മുക്ക് വലിയ പ്രത്യേകതയെന്ന്". നമ്മൾ മറ്റേതെങ്കിലും മതത്തെ കുറച്ചു കാണിക്കുന്നതിനോ മറ്റു ഏതെങ്കിലും മതവിശ്വാസികളെ താഴ്ത്തി കെട്ടുകയല്ല. മറിച്ച് വിഷയത്തിന്റെ ആഴം മനസിലാക്കുകയാണ്. ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടാവായ ദൈവം സകല മനുഷ്യരുടെയും പിതാവാണ്. നമ്മുടെ മക്കൾക്കു നമ്മളോട് ഇഷ്ടമില്ലെങ്കിലും താല്പര്യം ഇല്ലെങ്കിലും അവരുടെ ജീവിതത്തിൽ ഒരു വേദനയോ ദുഖമോ വരുമ്പോൾ അവർ പറയാതെ തന്നെ നമ്മൾ അവരുടെ ജീവിതത്തിൽ ഇടപെടും. അതുപോലെയാണ് സ്വർഗ്ഗത്തിലെ പിതാവ്. ഈ ഭൂമിയിൽ ജീവിക്കുന്ന മനുഷ്യൻ, അവൻ ഏതു മതവിശ്വാസി ആണെങ്കിലും അവന്റെ വേദനയിൽ അവൻ അറിയാവുന്ന രീതിയിൽ ദൈവത്തെ വിളിക്കുമ്പോൾ സ്വർഗ്ഗത്തിലെ പിതാവ് അവൻ ഏതു ദൈവത്തെ നോക്കിയല്ല, അവന്റെ ജീവിതത്തിൽ അനുഗ്രഹം കൊടുക്കുന്നത്. സ്വർഗ്ഗത്തിലെ പിതാവ് കാരുണ്യം ഉള്ളവനായതുകൊണ്ടു കരുണ കടലായതുകൊണ്ടു മനുഷ്യന്റെ വേദനകളിൽ അവനു ആവശ്യമുള്ള സഹായം ചെയ്തു കൊടുക്കുന്നു. എന്നാൽ ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടാവായ ദൈവം, രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുൻപ് തന്റെ ഏകജാതനായ യേശുക്രിസ്തുവിനെ ഈ ഭൂമിയിലേക്ക് അയച്ചുകൊണ്ടു അവന്റെ കുരിശു മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും ഈ ലോകത്തിൽ ദൈവരാജ്യം സ്ഥാപിച്ചു. ഈ ദൈവാരാജ്യത്തിലേക്കു ഓരോ മനുഷ്യനെയും യേശു ക്ഷണിച്ചിട്ടുണ്ട്. ക്രൈസ്തവരെന്ന നിലയിൽ ഈ ദൈവരാജ്യത്തിൽ വസിക്കുന്നവരാണ് നാം ഓരോരുത്തരും. മറ്റു മതങ്ങളിൽ വിശ്വസിക്കുന്നവർക്ക് ദൈവം തീർച്ചയായിട്ടും ദാനങ്ങൾ കൊടുക്കുന്നുണ്ട്. അവരെയും സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്നുണ്ട്. എന്നാൽ നമ്മുക്കറിയാം ഈശോ ഈ ഭൂമിയിലേക്കു കടന്നു വന്ന് അവിടുത്തെ അധരം തുറന്നു ആദ്യം ഈ ലോകത്തോട് സംസാരിക്കുന്നത് ദൈവരാജ്യത്തെക്കുറിച്ചാണ്. അനുതപിക്കുവിൻ, ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നാണ് അവിടുന്ന് പറഞ്ഞത്. ഈ ദൈവരാജ്യത്തിലേക്കുള്ള ക്ഷണവുമായാണ് ദൈവം ലോകത്തിലേക്ക് കടന്നുവന്നിരിക്കുന്നത്. ഈശോയ്ക്കു മുന്നോടിയായി കടന്നു വന്ന സ്നാപക യോഹന്നാൻ ലോകത്തോട് വിളിച്ചു പറഞ്ഞത് 'അനുതപിക്കുവിൻ സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു' എന്നാണ്. അതുകൊണ്ടു ഈ ദൈവരാജ്യത്തിൽ വസിക്കാൻ വിളിക്കപ്പെട്ടവനാണ് ഓരോ ക്രൈസ്തവ വിശ്വാസിയും. ഈ ലോകത്തിലെ ഭൂകമ്പങ്ങളും പ്രകൃതിക്ഷോഭങ്ങളും അകാലമരണങ്ങളും ഉള്‍പ്പെടെയുള്ള ദുരിതങ്ങളും വേദനകളും ഉണ്ടെങ്കിലും യേശുക്രിസ്തു സ്ഥാപിച്ച ദൈവരാജ്യത്തിലേക്കാണ് ഓരോ മനുഷ്യനെയും ദൈവം വിളിക്കുന്നത്. ലോകത്തിലെ ചില സ്ഥലങ്ങളിൽ എന്തെങ്കിലും ആഭ്യന്തര കലാപങ്ങൾ, യുദ്ധങ്ങൾ അടക്കമുള്ള പ്രതിസന്ധികള്‍ ഉണ്ടാകുമ്പോൾ ബ്രിട്ടന്‍ അടക്കമുള്ള ചില രാജ്യങ്ങള്‍ ആ ദേശത്തേക്കു ഒരുപാടു സഹായം എത്തിക്കാറുണ്ട്. ഈ ദേശത്തു അകപെട്ടവർ സഹായം സ്വീകരിച്ചു കൊണ്ട് ജീവിക്കുന്നു, എന്നാൽ മറ്റൊരു കൂട്ടരെ അഭയാര്‍ത്ഥികളെ ഈ രാജ്യത്തേക്ക് കൊണ്ടുവരുന്നുണ്ട്. അതായതു ഒരു ദത്തെടുക്കൽ പ്രക്രിയ പോലെയാണിത്. രാജ്യം അവർക്കു വിസ കൊടുത്തു അവരെ ഇങ്ങോട്ട് കൊണ്ടുവരുന്നു, അവർക്കു ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്നു. ഒരു രാജ്യത്തു വന്ന കഴിയുമ്പോൾ വൈദ്യ സഹായവും ഭാഷ പഠിപ്പിക്കലും താമസ സൗകര്യവും ഒരുക്കി കൊടുക്കും. ഇത് ഏകദേശം ദത്തെടുക്കൽ പോലൊരു പ്രക്രിയ ആണ്. അവിടെ നിൽക്കുന്നവർ ഈ രാജ്യം കൊടുക്കുന്ന ദാനങ്ങൾ സ്വീകരിച്ചുകൊണ്ട് ജീവിക്കുന്നു. എന്നാൽ മറ്റൊരു കൂട്ടർ ഈ രാജ്യത്തേക്കു വന്ന് ആനുകൂല്യങ്ങള്‍ സ്വന്തമാക്കി ജീവിക്കുന്നു. ഇത് രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഇതുപോലെയാണ് ഓരോ ക്രൈസ്തവ വിശ്വാസിയും. ക്രൈസ്തവ വിശ്വാസി മാമോദീസ സ്വീകരിച്ചു ദൈവരാജ്യത്തു വസിക്കുന്നവനാണ്. എന്നാൽ ക്രൈസ്തവ വിശ്വാസം ഇല്ലാത്തവർ ദാനങ്ങൾ സ്വീകരിച്ചു കൊണ്ട് പുറത്തു ജീവിക്കുന്നവരാണ്. ഈ വ്യത്യാസം മനസിലാക്കിയാൽ മാത്രമേ ക്രൈസ്തവ വിശ്വാസത്തിന്റെ മഹത്വം നമുക്ക് തിരിച്ചറിയാൻ കഴിയൂ. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം പ്രധാനമായും നാലു ഭാഗങ്ങളായാണ് വിഭജിച്ചിരിക്കുന്നത്. അതിൽ മൂന്നാമത്തെ ഭാഗം ക്രിസ്തുവിലുള്ള ജീവിതം എന്ന ഭാഗമാണ്. ക്രിസ്തുവിലുള്ള ജീവിതത്തിൽ കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം 1691 ഭാഗം തുടങ്ങുന്നത് ഇപ്രകാരമാണ്; "അല്ലയോ ക്രൈസ്തവ, നിന്റെ മഹത്വം എന്തെന്ന് തിരിച്ചറിയുക. നീ ഇപ്പോൾ ദൈവത്തിന്റെ തന്നെ പ്രകൃതിയിൽ പങ്കു ചേരുന്നതിനാൽ പാപം ചെയ്തു കൊണ്ട് നിനക്ക് മുൻപേയുണ്ടായിരുന്ന അധമ സ്ഥിതിയിലേക്ക് തിരിച്ചു പോകരുത്. നിന്റെ ശിരസു ആരാണെന്നും ആരുടെ ശരീരത്തിന്റെ അവയവമാണു നീയെന്നും ഓർമിക്കുക അന്ധകാരത്തിന്റെ ശക്തിയിൽ നിന്നും നീ മോചിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും ദൈവത്തിന്റെ പ്രകാശത്തിലേക്ക് നീ ആനയിക്കപ്പെട്ടിരിക്കുന്നുവെന്നും ഓർമിക്കുക". ഇതില്‍ തന്നെ ക്രൈസ്തവ വിശ്വാസി എന്ന് പറയുന്നത് ക്രിസ്തുവിന്റെ ശരീരത്തിന്റെ ഭാഗമാണെന്ന്‍ നാം നമ്മുടെ മക്കൾക്കു പറഞ്ഞു കൊടുക്കണം. അതുകൊണ്ടാണ് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം അല്ലയോ ക്രൈസ്തവ നിങ്ങളുടെ മഹത്വം എന്താണെന്നു തിരിച്ചറിയുകയെന്ന് നമ്മോടു ചോദിക്കുന്നത്. ഇത് മറ്റു മതവിശ്വാസികളെ കുറച്ചു കാണിക്കാൻ വേണ്ടിയല്ല. മറിച്ച് ക്രിസ്തുവിന്റെ ശരീരത്തിലെ അവയവങ്ങളായി മാറപ്പെട്ട നാം അവന്റെ മഹത്വം അറിഞ്ഞു ജീവിക്കണം. ആ മഹത്വം നമ്മുടെ മക്കളെ പറഞ്ഞു പഠിപ്പിക്കണം. എങ്കിൽ മാത്രമേ ഒരു ക്രൈസ്തവ വിശ്വാസിയെ വിവാഹം കഴിക്കേണ്ടതിന്റെ പ്രാധാന്യം നമ്മുടെ മക്കൾക്കു മനസിലാകുകയുള്ളു. നിരവധി മതസ്ഥാപകരും ലോകനേതാക്കളും ഈ ലോകത്തിലേക്കു വന്നുകൊണ്ട് മനുഷ്യരെ പ്രകാശത്തിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചു. എന്നാൽ യേശു പറഞ്ഞു, "ഞാൻ ലോകത്തിന്റെ പ്രകാശമാണ്". കാരണം അവിടുന്ന് ദൈവമാണ്. നിരവധി ലോക നേതാക്കന്മാർ ഈ ലോകത്തിലേക്ക് കടന്നു വന്നുകൊണ്ടു മനുഷ്യനെ സത്യത്തിന്റെ വഴിയേ നയിക്കാൻ ശ്രമിച്ചു. എന്നാൽ യേശു പറഞ്ഞു "ഞാനാണ് വഴിയും സത്യവും ജീവനും". കാരണം അവിടുന്ന് ദൈവമാണ്. നേതാക്കന്മാര്‍ ഈ ലോകത്തിലേക്ക് കടന്നു വന്ന കൊണ്ട് ഈ ഭൂമിയിൽ സന്തോഷകരമായിട്ടു ജീവിക്കാൻ ഈ ഭൂമിയിൽ ആയുസ്സു വർധിപ്പിക്കാനും ഉള്ള കാര്യങ്ങള്‍ ഉപദേശിച്ചു. എന്നാൽ യേശു ഈ ലോകത്തിലേക്ക് കടന്നു വന്നുകൊണ്ടു പറഞ്ഞു, "എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും". ഇപ്രകാരം പറയുവാൻ അവിടുത്തേക്ക് മാത്രമേ കഴിയൂ. കാരണം അവിടുന്ന് ദൈവമാണ്. ഈ ഒരു വിചിന്തനം നമ്മുടെ മക്കള്‍ക്ക് പകര്‍ന്നു നല്‍കേണ്ടിയിരിക്കുന്നു. ഇന്ന് ലോകത്തിൽ നമുക്ക് നിരവധി മഹാന്മാക്കളുടെ കല്ലറകൾ കാണാൻ സാധിക്കും. മനുഷ്യനെ നന്മയിലേക്ക് നയിച്ച അവരുടെ കല്ലറ മനോഹരമായി അലങ്കരിച്ചുവെച്ചിട്ടുണ്ട് .ഇന്ന് ലോകത്തിൽ ഒരേയൊരു കല്ലറ മാത്രമേ ശ്യൂനമായി അവശേഷിച്ചിട്ടുള്ളൂ, അത് യേശു ക്രിസ്തുവിന്റെ കല്ലറയാണ്. കാരണം അവിടുന്ന് മാത്രമാണ് മരണത്തെ പരാജയപ്പെടുത്തികൊണ്ടു ഉത്ഥാനം ചെയ്തത്. കാരണം അവിടുന്ന് ദൈവമാണ്. ഇത്തരത്തില്‍ യേശു ഏകരക്ഷകനാണെന്ന് തിരിച്ചറിയുവാനും നമ്മുക്ക് ലഭിച്ചിരിക്കുന്ന ആ മഹത്തായ തെരെഞ്ഞെടുപ്പിലെ സ്ഥാനം മനസിലാക്കുവാനും അത് മക്കള്‍ക്കു പകര്‍ന്നു കൊടുക്കുവാന്‍ നമ്മുക്ക് ശ്രമിക്കാം. അപ്പോള്‍ മാത്രമേ ദൈവ രാജ്യത്തിലേക്കു നമ്മുക്കു ലഭിച്ചിരിക്കുന്ന പ്രത്യേക വിളി പൂർണ്ണത പ്രാപിക്കുകയുള്ളൂ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GCljxNRxBT7JffmsHEi1MQ}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} #repost
Image: /content_image/SocialMedia/SocialMedia-2020-03-05-13:34:42.jpg
Keywords: യേശു, ഏകരക്ഷക
Content:
12577
Category: 18
Sub Category:
Heading: കുടമാളൂര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്ര പദവി: ഛായാചിത്ര പ്രയാണം നാളെ
Content: കുടമാളൂര്‍: കുടമാളൂര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളിയെ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള ഛായാചിത്ര പ്രയാണം നാളെ നടക്കും. നാലു പ്രയാണങ്ങളാണു ക്രമീകരിച്ചിരിക്കുന്നത്. മാന്നാനം ആശ്രമ ദേവാലയത്തില്‍ നിന്നു രാവിലെ 7.15ന് ആരംഭിക്കുന്ന പ്രയാണം മാന്നാനം ആശ്രമ ദേവാലയ പ്രിയോര്‍ റവ. ഡോ. സ്‌കറിയാ എതിരേറ്റ് സിഎംഐ ഫ്‌ളാഗ് ഓഫ് ചെയ്യും. അത് കുടമാളൂര്‍, അതിരന്പുഴ ഫൊറോനകളിലൂടെ കടന്നുപോകും. ചങ്ങനാശേരി കത്തീഡ്രലിലെ പിതാക്കന്മാരുടെ കബറിടക്കത്തില്‍ നിന്ന് ആരംഭിക്കുന്ന രണ്ടാമത്തെ പ്രയാണം കത്തീഡ്രല്‍ വികാരി റവ.ഡോ കുര്യന്‍ പുത്തന്‍പുര ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി, തുരുത്തി, കുറുന്പനാടം, നെടുങ്കുന്നം, മണിമല, തൃക്കൊടിത്താനം ഫൊറോനകളിലൂടെ അത് കടന്നുപോകും. എടത്വാ ഫൊറോന പള്ളിയിലെ ദൈവദാസന്‍ പുത്തന്‍പറന്പില്‍ തൊമ്മച്ചന്റെ കബറിടത്തില്‍ നിന്നാരംഭിക്കുന്ന മൂന്നാമത്തെ പ്രയാണം ഫാ. മെല്‍വിന്‍ പുതിയിടം ഫ്‌ളാഗ് ഓഫ് ചെയ്യും. എടത്വാ, ചന്പക്കുളം, പുളിങ്കുന്ന്, ആലപ്പുഴ ഫൊറോനകളിലൂടെ അത് കടന്നു പോകും. കുറവിലങ്ങാട് മര്‍ത്ത്മറിയം മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ തീര്‍ഥാടന കേന്ദ്രത്തില്നിനന്നുള്ള നാലാമത്തെ പ്രയാണം ആര്‍ച്ച്പ്രീസ്റ്റ് ഫാ. അഗസ്റ്റിന്‍ കൂട്ടിയാനിക്കല്‍ ഫ്ലാഗ് ഓഫ് ചെയ്യും. എല്ലാ പ്രയാണങ്ങളും നാളെ വൈകുന്നേരം ആറിന് കുടമാളൂരില്‍ എത്തിച്ചേരും. ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. മാണി പുതിയിടം, കൈക്കാരന്മാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പ്രയാണങ്ങളെ സ്വീകരിക്കും. വിവിധ പ്രയാണങ്ങള്‍ക്ക് ഫാ. തോമസ് ചേക്കോന്തയില്‍. ഫാ. മിന്റോ മൂന്നുപറയില്‍, ഫാ. അനൂപ് വലിയപറന്പില്‍, ഫാ. തോമസ് അഞ്ചുപങ്കില്‍ എന്നിവര്‍ നേതൃത്വം നല്‍കും. ജനറല്‍ കണ്‍വീനനര്‍ ജോയ് ജോസഫ് കല്ലന്പള്ളില്‍, പാരിഷ് കൗണ്സില്‍ സെക്രട്ടറി അഡ്വ. തോമസ് സെബാസ്റ്റ്യന്‍ വൈപ്പിശേരി, പ്രയാണ ക്യാപ്റ്റന്‍മാരായ വി.ജെ ജോസഫ് വേളാശേരില്‍, റൂബിച്ചന്‍ കുന്നുംപുറം, അനില്‍ ഏബ്രഹാം വലിയവീട്ടില്‍, ജോര്‍ജ് പാണംപറന്പില്‍ എന്നിവരും ബെന്നി കാഞ്ഞിരംകാലാ, ആന്റണി ചിറ്റിലപ്പള്ളി, ജോയി കൊച്ചുപാണ്ടിശേരി, റിജോ തുരുത്തേല്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, വാര്‍ഡ് ഭാരവാഹികള്‍, കുട്ടായ്മ ലീഡേഴ്‌സ്, മതാധ്യാപകര്‍, സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവരും നേതൃത്വം കൊടുക്കും. സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുടമാളൂര്‍ പള്ളിയെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രമായി 15നാണ് പ്രഖ്യാപിക്കുക.
Image: /content_image/India/India-2020-03-06-04:32:01.jpg
Keywords: ആർക്കി
Category: 18
Sub Category:
Heading: കുടമാളൂര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്ര പദവി: ഛായാചിത്ര പ്രയാണം നാളെ
Content: കുടമാളൂര്‍: കുടമാളൂര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളിയെ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള ഛായാചിത്ര പ്രയാണം നാളെ നടക്കും. നാലു പ്രയാണങ്ങളാണു ക്രമീകരിച്ചിരിക്കുന്നത്. മാന്നാനം ആശ്രമ ദേവാലയത്തില്‍ നിന്നു രാവിലെ 7.15ന് ആരംഭിക്കുന്ന പ്രയാണം മാന്നാനം ആശ്രമ ദേവാലയ പ്രിയോര്‍ റവ. ഡോ. സ്‌കറിയാ എതിരേറ്റ് സിഎംഐ ഫ്‌ളാഗ് ഓഫ് ചെയ്യും. അത് കുടമാളൂര്‍, അതിരന്പുഴ ഫൊറോനകളിലൂടെ കടന്നുപോകും. ചങ്ങനാശേരി കത്തീഡ്രലിലെ പിതാക്കന്മാരുടെ കബറിടക്കത്തില്‍ നിന്ന് ആരംഭിക്കുന്ന രണ്ടാമത്തെ പ്രയാണം കത്തീഡ്രല്‍ വികാരി റവ.ഡോ കുര്യന്‍ പുത്തന്‍പുര ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി, തുരുത്തി, കുറുന്പനാടം, നെടുങ്കുന്നം, മണിമല, തൃക്കൊടിത്താനം ഫൊറോനകളിലൂടെ അത് കടന്നുപോകും. എടത്വാ ഫൊറോന പള്ളിയിലെ ദൈവദാസന്‍ പുത്തന്‍പറന്പില്‍ തൊമ്മച്ചന്റെ കബറിടത്തില്‍ നിന്നാരംഭിക്കുന്ന മൂന്നാമത്തെ പ്രയാണം ഫാ. മെല്‍വിന്‍ പുതിയിടം ഫ്‌ളാഗ് ഓഫ് ചെയ്യും. എടത്വാ, ചന്പക്കുളം, പുളിങ്കുന്ന്, ആലപ്പുഴ ഫൊറോനകളിലൂടെ അത് കടന്നു പോകും. കുറവിലങ്ങാട് മര്‍ത്ത്മറിയം മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ തീര്‍ഥാടന കേന്ദ്രത്തില്നിനന്നുള്ള നാലാമത്തെ പ്രയാണം ആര്‍ച്ച്പ്രീസ്റ്റ് ഫാ. അഗസ്റ്റിന്‍ കൂട്ടിയാനിക്കല്‍ ഫ്ലാഗ് ഓഫ് ചെയ്യും. എല്ലാ പ്രയാണങ്ങളും നാളെ വൈകുന്നേരം ആറിന് കുടമാളൂരില്‍ എത്തിച്ചേരും. ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. മാണി പുതിയിടം, കൈക്കാരന്മാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പ്രയാണങ്ങളെ സ്വീകരിക്കും. വിവിധ പ്രയാണങ്ങള്‍ക്ക് ഫാ. തോമസ് ചേക്കോന്തയില്‍. ഫാ. മിന്റോ മൂന്നുപറയില്‍, ഫാ. അനൂപ് വലിയപറന്പില്‍, ഫാ. തോമസ് അഞ്ചുപങ്കില്‍ എന്നിവര്‍ നേതൃത്വം നല്‍കും. ജനറല്‍ കണ്‍വീനനര്‍ ജോയ് ജോസഫ് കല്ലന്പള്ളില്‍, പാരിഷ് കൗണ്സില്‍ സെക്രട്ടറി അഡ്വ. തോമസ് സെബാസ്റ്റ്യന്‍ വൈപ്പിശേരി, പ്രയാണ ക്യാപ്റ്റന്‍മാരായ വി.ജെ ജോസഫ് വേളാശേരില്‍, റൂബിച്ചന്‍ കുന്നുംപുറം, അനില്‍ ഏബ്രഹാം വലിയവീട്ടില്‍, ജോര്‍ജ് പാണംപറന്പില്‍ എന്നിവരും ബെന്നി കാഞ്ഞിരംകാലാ, ആന്റണി ചിറ്റിലപ്പള്ളി, ജോയി കൊച്ചുപാണ്ടിശേരി, റിജോ തുരുത്തേല്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, വാര്‍ഡ് ഭാരവാഹികള്‍, കുട്ടായ്മ ലീഡേഴ്‌സ്, മതാധ്യാപകര്‍, സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവരും നേതൃത്വം കൊടുക്കും. സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുടമാളൂര്‍ പള്ളിയെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രമായി 15നാണ് പ്രഖ്യാപിക്കുക.
Image: /content_image/India/India-2020-03-06-04:32:01.jpg
Keywords: ആർക്കി
Content:
12578
Category: 18
Sub Category:
Heading: കുടമാളൂര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്ര പദവി: ഛായാചിത്ര പ്രയാണം നാളെ
Content: കുടമാളൂര്‍: കുടമാളൂര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളിയെ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള ഛായാചിത്ര പ്രയാണം നാളെ നടക്കും. നാലു പ്രയാണങ്ങളാണു ക്രമീകരിച്ചിരിക്കുന്നത്. മാന്നാനം ആശ്രമ ദേവാലയത്തില്‍ നിന്നു രാവിലെ 7.15ന് ആരംഭിക്കുന്ന പ്രയാണം മാന്നാനം ആശ്രമ ദേവാലയ പ്രിയോര്‍ റവ. ഡോ. സ്‌കറിയാ എതിരേറ്റ് സിഎംഐ ഫ്‌ളാഗ് ഓഫ് ചെയ്യും. അത് കുടമാളൂര്‍, അതിരന്പുഴ ഫൊറോനകളിലൂടെ കടന്നുപോകും. ചങ്ങനാശേരി കത്തീഡ്രലിലെ പിതാക്കന്മാരുടെ കബറിടക്കത്തില്‍ നിന്ന് ആരംഭിക്കുന്ന രണ്ടാമത്തെ പ്രയാണം കത്തീഡ്രല്‍ വികാരി റവ.ഡോ കുര്യന്‍ പുത്തന്‍പുര ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി, തുരുത്തി, കുറുന്പനാടം, നെടുങ്കുന്നം, മണിമല, തൃക്കൊടിത്താനം ഫൊറോനകളിലൂടെ അത് കടന്നുപോകും. എടത്വാ ഫൊറോന പള്ളിയിലെ ദൈവദാസന്‍ പുത്തന്‍പറന്പില്‍ തൊമ്മച്ചന്റെ കബറിടത്തില്‍ നിന്നാരംഭിക്കുന്ന മൂന്നാമത്തെ പ്രയാണം ഫാ. മെല്‍വിന്‍ പുതിയിടം ഫ്‌ളാഗ് ഓഫ് ചെയ്യും. എടത്വാ, ചന്പക്കുളം, പുളിങ്കുന്ന്, ആലപ്പുഴ ഫൊറോനകളിലൂടെ അത് കടന്നു പോകും. കുറവിലങ്ങാട് മര്‍ത്ത്മറിയം മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ തീര്‍ഥാടന കേന്ദ്രത്തില്നിനന്നുള്ള നാലാമത്തെ പ്രയാണം ആര്‍ച്ച്പ്രീസ്റ്റ് ഫാ. അഗസ്റ്റിന്‍ കൂട്ടിയാനിക്കല്‍ ഫ്ലാഗ് ഓഫ് ചെയ്യും. എല്ലാ പ്രയാണങ്ങളും നാളെ വൈകുന്നേരം ആറിന് കുടമാളൂരില്‍ എത്തിച്ചേരും. ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. മാണി പുതിയിടം, കൈക്കാരന്മാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പ്രയാണങ്ങളെ സ്വീകരിക്കും. വിവിധ പ്രയാണങ്ങള്‍ക്ക് ഫാ. തോമസ് ചേക്കോന്തയില്‍. ഫാ. മിന്റോ മൂന്നുപറയില്‍, ഫാ. അനൂപ് വലിയപറന്പില്‍, ഫാ. തോമസ് അഞ്ചുപങ്കില്‍ എന്നിവര്‍ നേതൃത്വം നല്‍കും. ജനറല്‍ കണ്‍വീനനര്‍ ജോയ് ജോസഫ് കല്ലന്പള്ളില്‍, പാരിഷ് കൗണ്സില്‍ സെക്രട്ടറി അഡ്വ. തോമസ് സെബാസ്റ്റ്യന്‍ വൈപ്പിശേരി, പ്രയാണ ക്യാപ്റ്റന്‍മാരായ വി.ജെ ജോസഫ് വേളാശേരില്‍, റൂബിച്ചന്‍ കുന്നുംപുറം, അനില്‍ ഏബ്രഹാം വലിയവീട്ടില്‍, ജോര്‍ജ് പാണംപറന്പില്‍ എന്നിവരും ബെന്നി കാഞ്ഞിരംകാലാ, ആന്റണി ചിറ്റിലപ്പള്ളി, ജോയി കൊച്ചുപാണ്ടിശേരി, റിജോ തുരുത്തേല്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, വാര്‍ഡ് ഭാരവാഹികള്‍, കുട്ടായ്മ ലീഡേഴ്‌സ്, മതാധ്യാപകര്‍, സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവരും നേതൃത്വം കൊടുക്കും. സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുടമാളൂര്‍ പള്ളിയെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രമായി 15നാണ് പ്രഖ്യാപിക്കുക.
Image: /content_image/India/India-2020-03-06-04:32:12.jpg
Keywords: ആർക്കി
Category: 18
Sub Category:
Heading: കുടമാളൂര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്ര പദവി: ഛായാചിത്ര പ്രയാണം നാളെ
Content: കുടമാളൂര്‍: കുടമാളൂര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളിയെ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള ഛായാചിത്ര പ്രയാണം നാളെ നടക്കും. നാലു പ്രയാണങ്ങളാണു ക്രമീകരിച്ചിരിക്കുന്നത്. മാന്നാനം ആശ്രമ ദേവാലയത്തില്‍ നിന്നു രാവിലെ 7.15ന് ആരംഭിക്കുന്ന പ്രയാണം മാന്നാനം ആശ്രമ ദേവാലയ പ്രിയോര്‍ റവ. ഡോ. സ്‌കറിയാ എതിരേറ്റ് സിഎംഐ ഫ്‌ളാഗ് ഓഫ് ചെയ്യും. അത് കുടമാളൂര്‍, അതിരന്പുഴ ഫൊറോനകളിലൂടെ കടന്നുപോകും. ചങ്ങനാശേരി കത്തീഡ്രലിലെ പിതാക്കന്മാരുടെ കബറിടക്കത്തില്‍ നിന്ന് ആരംഭിക്കുന്ന രണ്ടാമത്തെ പ്രയാണം കത്തീഡ്രല്‍ വികാരി റവ.ഡോ കുര്യന്‍ പുത്തന്‍പുര ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി, തുരുത്തി, കുറുന്പനാടം, നെടുങ്കുന്നം, മണിമല, തൃക്കൊടിത്താനം ഫൊറോനകളിലൂടെ അത് കടന്നുപോകും. എടത്വാ ഫൊറോന പള്ളിയിലെ ദൈവദാസന്‍ പുത്തന്‍പറന്പില്‍ തൊമ്മച്ചന്റെ കബറിടത്തില്‍ നിന്നാരംഭിക്കുന്ന മൂന്നാമത്തെ പ്രയാണം ഫാ. മെല്‍വിന്‍ പുതിയിടം ഫ്‌ളാഗ് ഓഫ് ചെയ്യും. എടത്വാ, ചന്പക്കുളം, പുളിങ്കുന്ന്, ആലപ്പുഴ ഫൊറോനകളിലൂടെ അത് കടന്നു പോകും. കുറവിലങ്ങാട് മര്‍ത്ത്മറിയം മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ തീര്‍ഥാടന കേന്ദ്രത്തില്നിനന്നുള്ള നാലാമത്തെ പ്രയാണം ആര്‍ച്ച്പ്രീസ്റ്റ് ഫാ. അഗസ്റ്റിന്‍ കൂട്ടിയാനിക്കല്‍ ഫ്ലാഗ് ഓഫ് ചെയ്യും. എല്ലാ പ്രയാണങ്ങളും നാളെ വൈകുന്നേരം ആറിന് കുടമാളൂരില്‍ എത്തിച്ചേരും. ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. മാണി പുതിയിടം, കൈക്കാരന്മാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പ്രയാണങ്ങളെ സ്വീകരിക്കും. വിവിധ പ്രയാണങ്ങള്‍ക്ക് ഫാ. തോമസ് ചേക്കോന്തയില്‍. ഫാ. മിന്റോ മൂന്നുപറയില്‍, ഫാ. അനൂപ് വലിയപറന്പില്‍, ഫാ. തോമസ് അഞ്ചുപങ്കില്‍ എന്നിവര്‍ നേതൃത്വം നല്‍കും. ജനറല്‍ കണ്‍വീനനര്‍ ജോയ് ജോസഫ് കല്ലന്പള്ളില്‍, പാരിഷ് കൗണ്സില്‍ സെക്രട്ടറി അഡ്വ. തോമസ് സെബാസ്റ്റ്യന്‍ വൈപ്പിശേരി, പ്രയാണ ക്യാപ്റ്റന്‍മാരായ വി.ജെ ജോസഫ് വേളാശേരില്‍, റൂബിച്ചന്‍ കുന്നുംപുറം, അനില്‍ ഏബ്രഹാം വലിയവീട്ടില്‍, ജോര്‍ജ് പാണംപറന്പില്‍ എന്നിവരും ബെന്നി കാഞ്ഞിരംകാലാ, ആന്റണി ചിറ്റിലപ്പള്ളി, ജോയി കൊച്ചുപാണ്ടിശേരി, റിജോ തുരുത്തേല്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, വാര്‍ഡ് ഭാരവാഹികള്‍, കുട്ടായ്മ ലീഡേഴ്‌സ്, മതാധ്യാപകര്‍, സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവരും നേതൃത്വം കൊടുക്കും. സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുടമാളൂര്‍ പള്ളിയെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രമായി 15നാണ് പ്രഖ്യാപിക്കുക.
Image: /content_image/India/India-2020-03-06-04:32:12.jpg
Keywords: ആർക്കി
Content:
12579
Category: 1
Sub Category:
Heading: തിരുപ്പിറവി ദേവാലയം താത്ക്കാലികമായി അടച്ചു
Content: ടെല്‍ അവീവ്: ബെത്ലഹേമില്‍ യേശുക്രിസ്തു ജനിച്ച സ്ഥലത്ത് സ്ഥിതി ചെയ്യുന്ന തിരുപ്പിറവി ദേവാലയം, വൈറസ് ബാധ തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി തത്കാലത്തേക്ക് അടച്ചു. നഗരത്തിലെ ഒരു ഹോട്ടലുമായി ബന്ധപ്പെട്ട് ചിലര്‍ക്ക് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാ ദേവാലയങ്ങളും മോസ്‌കുകളും ഹോട്ടലുകളും അടയ്ക്കാന്‍ പലസ്തീന്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശിക്കുകയായിരുന്നു. ടൂറിസ്റ്റുകളുടെ വരവ് നിയന്ത്രിക്കാനാണ് ഇത്തരമൊരു നിര്‍ദേശം നല്കിയത്. തിരുപിറവി ദേവാലയം ഇന്നലെയും തുറന്നിരുന്നു. ഇന്നുമുതല്‍ അടച്ചിടുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.
Image: /content_image/News/News-2020-03-06-04:46:57.jpg
Keywords: പിറവി, കൊറോണ
Category: 1
Sub Category:
Heading: തിരുപ്പിറവി ദേവാലയം താത്ക്കാലികമായി അടച്ചു
Content: ടെല്‍ അവീവ്: ബെത്ലഹേമില്‍ യേശുക്രിസ്തു ജനിച്ച സ്ഥലത്ത് സ്ഥിതി ചെയ്യുന്ന തിരുപ്പിറവി ദേവാലയം, വൈറസ് ബാധ തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി തത്കാലത്തേക്ക് അടച്ചു. നഗരത്തിലെ ഒരു ഹോട്ടലുമായി ബന്ധപ്പെട്ട് ചിലര്‍ക്ക് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാ ദേവാലയങ്ങളും മോസ്‌കുകളും ഹോട്ടലുകളും അടയ്ക്കാന്‍ പലസ്തീന്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശിക്കുകയായിരുന്നു. ടൂറിസ്റ്റുകളുടെ വരവ് നിയന്ത്രിക്കാനാണ് ഇത്തരമൊരു നിര്‍ദേശം നല്കിയത്. തിരുപിറവി ദേവാലയം ഇന്നലെയും തുറന്നിരുന്നു. ഇന്നുമുതല്‍ അടച്ചിടുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.
Image: /content_image/News/News-2020-03-06-04:46:57.jpg
Keywords: പിറവി, കൊറോണ