Contents
Displaying 12201-12210 of 25152 results.
Content:
12520
Category: 1
Sub Category:
Heading: വിഭൂതി ബുധന്‍ ഭവനങ്ങളില്‍ ആചരിച്ച് സിംഗപ്പൂര്‍ കത്തോലിക്കര്‍
Content: സിംഗപ്പൂര്‍: കൊറോണ ഭീതിയെ തുടര്‍ന്നു നൂറ്റാണ്ടുകളായി തുടര്‍ന്നു കൊണ്ടിരുന്ന നോമ്പുകാല ശുശ്രൂഷകള്‍ താല്‍ക്കാലികമായി നിര്‍ത്തിവേക്കേണ്ട സാഹചര്യം ഉണ്ടായപ്പോഴും വിഭൂതി തിരുനാള്‍ വീടുകളില്‍ ആചരിച്ച് സിംഗപ്പൂരിലെ കത്തോലിക്കര്‍. കൊറോണ പശ്ചാത്തലത്തില്‍ സിംഗപ്പൂരില്‍ മതപരമായ ആരാധനകള്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടില്ലെങ്കിലും അതിരൂപതാ മെത്രാപ്പോലീത്ത വില്ല്യം ഗോഹ് വിശ്വാസികളുടെ സുരക്ഷ കണക്കിലെടുത്ത് അനിശ്ചിതകാലത്തേക്ക് പൊതു ആരാധനകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ വിശ്വാസികള്‍ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്ത വിഭൂതി സംപ്രേക്ഷണത്തില്‍ പങ്കുചേര്‍ന്നു. ഓണ്‍ലൈന്‍ കുര്‍ബാനകളും, റെക്കോര്‍ഡ് ചെയ്യപ്പെട്ട കുര്‍ബാനകളോടൊപ്പം ഭവനങ്ങളില്‍ തയാറാക്കിയ ചാരം നെറ്റിയില്‍ വരച്ചുകൊണ്ടുമായിരിന്നു വിശ്വാസികള്‍ നോമ്പിന് ആരംഭം കുറിച്ചത്. ഫെബ്രുവരി 15 മുതല്‍ അനിശ്ചിത കാലത്തേക്ക് പൊതുവായിട്ടുള്ള വിശുദ്ധ കുര്‍ബാനകള്‍ റദ്ദാക്കുകയാണെന്ന് അതിരൂപത നേരത്തെ വിശ്വാസികളെ അറിയിച്ചിരിന്നു. 57 ലക്ഷത്തോളം ജനസംഖ്യയുടെ സിംഗപ്പൂര്‍ സിറ്റിയില്‍ ഏതാണ്ട് 3,00,000 കത്തോലിക്കരാണ് ഉള്ളത്. വിശ്വാസത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാത്ത വിശ്വാസ തീക്ഷ്ണതയുള്ള സമൂഹത്തെ തീരുമാനം ശരിക്കും ബാധിച്ചിട്ടുണ്ട്. വിശുദ്ധ കുര്‍ബാന റദ്ദാക്കിയതറിഞ്ഞ് ഒരു യുവതി തന്നെ വിളിച്ച് കരഞ്ഞതിനെക്കുറിച്ച് സിംഗപ്പൂരിലെ കത്തോലിക്കാ കത്തീഡ്രലിലെ റെക്ടറായ മോണ്‍. ഫിലിപ് ഹെങ് പറഞ്ഞത് ഈ വിശ്വാസ സാക്ഷ്യത്തെ ഒരിക്കല്‍ കൂടി സ്ഥിരീകരിക്കുകയാണ്. ഏതാണ്ട് 58 ലക്ഷത്തോളം കത്തോലിക്കരുള്ള ദക്ഷിണ കൊറിയയിലും ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 10 വരെയുള്ള വിശുദ്ധ കുര്‍ബാന റദ്ദാക്കിയിട്ടുണ്ട്. ഫിലിപ്പീന്‍സിലെ ചില രൂപതകളില്‍ മുഖംമൂടി ധരിച്ചായിരിന്നു വിശ്വാസികള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HTH2uI2fVys2i0fgGVkdDy}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-28-10:05:39.jpg
Keywords: സിംഗ, വിഭൂ
Category: 1
Sub Category:
Heading: വിഭൂതി ബുധന്‍ ഭവനങ്ങളില്‍ ആചരിച്ച് സിംഗപ്പൂര്‍ കത്തോലിക്കര്‍
Content: സിംഗപ്പൂര്‍: കൊറോണ ഭീതിയെ തുടര്‍ന്നു നൂറ്റാണ്ടുകളായി തുടര്‍ന്നു കൊണ്ടിരുന്ന നോമ്പുകാല ശുശ്രൂഷകള്‍ താല്‍ക്കാലികമായി നിര്‍ത്തിവേക്കേണ്ട സാഹചര്യം ഉണ്ടായപ്പോഴും വിഭൂതി തിരുനാള്‍ വീടുകളില്‍ ആചരിച്ച് സിംഗപ്പൂരിലെ കത്തോലിക്കര്‍. കൊറോണ പശ്ചാത്തലത്തില്‍ സിംഗപ്പൂരില്‍ മതപരമായ ആരാധനകള്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടില്ലെങ്കിലും അതിരൂപതാ മെത്രാപ്പോലീത്ത വില്ല്യം ഗോഹ് വിശ്വാസികളുടെ സുരക്ഷ കണക്കിലെടുത്ത് അനിശ്ചിതകാലത്തേക്ക് പൊതു ആരാധനകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ വിശ്വാസികള്‍ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്ത വിഭൂതി സംപ്രേക്ഷണത്തില്‍ പങ്കുചേര്‍ന്നു. ഓണ്‍ലൈന്‍ കുര്‍ബാനകളും, റെക്കോര്‍ഡ് ചെയ്യപ്പെട്ട കുര്‍ബാനകളോടൊപ്പം ഭവനങ്ങളില്‍ തയാറാക്കിയ ചാരം നെറ്റിയില്‍ വരച്ചുകൊണ്ടുമായിരിന്നു വിശ്വാസികള്‍ നോമ്പിന് ആരംഭം കുറിച്ചത്. ഫെബ്രുവരി 15 മുതല്‍ അനിശ്ചിത കാലത്തേക്ക് പൊതുവായിട്ടുള്ള വിശുദ്ധ കുര്‍ബാനകള്‍ റദ്ദാക്കുകയാണെന്ന് അതിരൂപത നേരത്തെ വിശ്വാസികളെ അറിയിച്ചിരിന്നു. 57 ലക്ഷത്തോളം ജനസംഖ്യയുടെ സിംഗപ്പൂര്‍ സിറ്റിയില്‍ ഏതാണ്ട് 3,00,000 കത്തോലിക്കരാണ് ഉള്ളത്. വിശ്വാസത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാത്ത വിശ്വാസ തീക്ഷ്ണതയുള്ള സമൂഹത്തെ തീരുമാനം ശരിക്കും ബാധിച്ചിട്ടുണ്ട്. വിശുദ്ധ കുര്‍ബാന റദ്ദാക്കിയതറിഞ്ഞ് ഒരു യുവതി തന്നെ വിളിച്ച് കരഞ്ഞതിനെക്കുറിച്ച് സിംഗപ്പൂരിലെ കത്തോലിക്കാ കത്തീഡ്രലിലെ റെക്ടറായ മോണ്‍. ഫിലിപ് ഹെങ് പറഞ്ഞത് ഈ വിശ്വാസ സാക്ഷ്യത്തെ ഒരിക്കല്‍ കൂടി സ്ഥിരീകരിക്കുകയാണ്. ഏതാണ്ട് 58 ലക്ഷത്തോളം കത്തോലിക്കരുള്ള ദക്ഷിണ കൊറിയയിലും ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 10 വരെയുള്ള വിശുദ്ധ കുര്‍ബാന റദ്ദാക്കിയിട്ടുണ്ട്. ഫിലിപ്പീന്‍സിലെ ചില രൂപതകളില്‍ മുഖംമൂടി ധരിച്ചായിരിന്നു വിശ്വാസികള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HTH2uI2fVys2i0fgGVkdDy}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-28-10:05:39.jpg
Keywords: സിംഗ, വിഭൂ
Content:
12521
Category: 10
Sub Category:
Heading: ദൈവവിശ്വാസം ആരോഗ്യകാര്യങ്ങളിൽ സംതൃപ്തി നൽകും: പുതിയ പഠനഫലം പുറത്ത്
Content: ലണ്ടന്‍: നിരീശ്വരവാദികളുമായി താരതമ്യം ചെയ്തു നോക്കുമ്പോൾ ദൈവ വിശ്വാസികളായ ആളുകൾ ആരോഗ്യകാര്യങ്ങളിൽ സംതൃപ്തരാണെന്ന് വ്യക്തമാക്കുന്ന പഠന റിപ്പോർട്ട് പുറത്തു വന്നു. ബ്രിട്ടണിലെ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ആണ് സർവ്വേ നടത്തിയത്. 68 ശതമാനം ക്രൈസ്തവ വിശ്വാസികൾ സ്വന്തം ആരോഗ്യകാര്യങ്ങളിൽ സംതൃപ്തരായിരിക്കുമെന്ന് സർവ്വേ പറയുമ്പോൾ, ആരോഗ്യകാര്യങ്ങളിൽ സംതൃപ്തരായിട്ടുള്ള നിരീശ്വരവാദികളുടെ എണ്ണം 64 ശതമാനമാണ്. മതവിശ്വാസവും, ആരോഗ്യം തമ്മിലുള്ള ബന്ധമാണ് ഗവേഷണത്തിൽ പഠനവിധേയമാക്കിയത്. ദൈവവിശ്വാസമില്ലാത്ത 16 വയസ്സിനു മുകളിൽ പ്രായമുള്ള വ്യക്തികൾ ആരോഗ്യകാര്യങ്ങളിൽ ആശങ്കപ്പെടാനുളള സാധ്യത കൂടുതലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രസ്തുത റിപ്പോർട്ടിലെ കണ്ടെത്തലുകളും, ഭാവിയെപ്പറ്റിയുളള ദൈവവിശ്വാസികളായിട്ടുള്ളവരുടെ പ്രത്യാശയും തമ്മിൽ ബന്ധമുണ്ടെന്ന് മതകാര്യങ്ങളിൽ വിദഗ്ധരായവർ പറയുന്നു. ക്രൈസ്തവരുടെ നല്ല കാഴ്ചപ്പാടിന്റെ പിന്നിലെ ഘടകം, അവരിലുള്ള നന്ദിയുടെ ഒരു മനോഭാവമായിരിക്കുമെന്ന് റിലീജിയൺ മീഡിയ സെന്ററിന്റെ അധ്യക്ഷൻ മൈക്കിൾ വാക്ക്ലിൻ പ്രീമിയർ ന്യൂസിനോട് പറഞ്ഞു. സങ്കീർത്തനം 139 അദ്ധ്യായത്തിൽ പറയുന്നതുപോലെ (അവിടുന്നാണ് എന്റെ അന്തരംഗത്തിനു രൂപം നല്‍കിയത്; എന്റെ അമ്മയുടെ ഉദരത്തില്‍ അവിടുന്ന് എന്നെ മെനഞ്ഞു. സങ്കീര്‍ത്തനങ്ങള്‍ 139:13) ദൈവത്തിൻറെ സാദൃശ്യത്തിലാണ് നമ്മൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് വിശ്വസിച്ചാൽ നമ്മുടെ ശരീരത്തെ നാം കുറച്ചുകൂടിയെങ്കിലും ബഹുമാനിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ വിശ്വാസം പഠിപ്പിക്കുന്ന നിത്യതയെ കുറിച്ചുള്ള പ്രത്യാശയും ഇവിടെ പ്രസക്തമായ ഘടകമാണെന്നും മൈക്കിൾ വാക്ക്ലിൻ കൂട്ടിച്ചേർത്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം } #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HTH2uI2fVys2i0fgGVkdDy}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-28-11:20:48.jpg
Keywords: പഠന
Category: 10
Sub Category:
Heading: ദൈവവിശ്വാസം ആരോഗ്യകാര്യങ്ങളിൽ സംതൃപ്തി നൽകും: പുതിയ പഠനഫലം പുറത്ത്
Content: ലണ്ടന്‍: നിരീശ്വരവാദികളുമായി താരതമ്യം ചെയ്തു നോക്കുമ്പോൾ ദൈവ വിശ്വാസികളായ ആളുകൾ ആരോഗ്യകാര്യങ്ങളിൽ സംതൃപ്തരാണെന്ന് വ്യക്തമാക്കുന്ന പഠന റിപ്പോർട്ട് പുറത്തു വന്നു. ബ്രിട്ടണിലെ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ആണ് സർവ്വേ നടത്തിയത്. 68 ശതമാനം ക്രൈസ്തവ വിശ്വാസികൾ സ്വന്തം ആരോഗ്യകാര്യങ്ങളിൽ സംതൃപ്തരായിരിക്കുമെന്ന് സർവ്വേ പറയുമ്പോൾ, ആരോഗ്യകാര്യങ്ങളിൽ സംതൃപ്തരായിട്ടുള്ള നിരീശ്വരവാദികളുടെ എണ്ണം 64 ശതമാനമാണ്. മതവിശ്വാസവും, ആരോഗ്യം തമ്മിലുള്ള ബന്ധമാണ് ഗവേഷണത്തിൽ പഠനവിധേയമാക്കിയത്. ദൈവവിശ്വാസമില്ലാത്ത 16 വയസ്സിനു മുകളിൽ പ്രായമുള്ള വ്യക്തികൾ ആരോഗ്യകാര്യങ്ങളിൽ ആശങ്കപ്പെടാനുളള സാധ്യത കൂടുതലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രസ്തുത റിപ്പോർട്ടിലെ കണ്ടെത്തലുകളും, ഭാവിയെപ്പറ്റിയുളള ദൈവവിശ്വാസികളായിട്ടുള്ളവരുടെ പ്രത്യാശയും തമ്മിൽ ബന്ധമുണ്ടെന്ന് മതകാര്യങ്ങളിൽ വിദഗ്ധരായവർ പറയുന്നു. ക്രൈസ്തവരുടെ നല്ല കാഴ്ചപ്പാടിന്റെ പിന്നിലെ ഘടകം, അവരിലുള്ള നന്ദിയുടെ ഒരു മനോഭാവമായിരിക്കുമെന്ന് റിലീജിയൺ മീഡിയ സെന്ററിന്റെ അധ്യക്ഷൻ മൈക്കിൾ വാക്ക്ലിൻ പ്രീമിയർ ന്യൂസിനോട് പറഞ്ഞു. സങ്കീർത്തനം 139 അദ്ധ്യായത്തിൽ പറയുന്നതുപോലെ (അവിടുന്നാണ് എന്റെ അന്തരംഗത്തിനു രൂപം നല്‍കിയത്; എന്റെ അമ്മയുടെ ഉദരത്തില്‍ അവിടുന്ന് എന്നെ മെനഞ്ഞു. സങ്കീര്‍ത്തനങ്ങള്‍ 139:13) ദൈവത്തിൻറെ സാദൃശ്യത്തിലാണ് നമ്മൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് വിശ്വസിച്ചാൽ നമ്മുടെ ശരീരത്തെ നാം കുറച്ചുകൂടിയെങ്കിലും ബഹുമാനിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ വിശ്വാസം പഠിപ്പിക്കുന്ന നിത്യതയെ കുറിച്ചുള്ള പ്രത്യാശയും ഇവിടെ പ്രസക്തമായ ഘടകമാണെന്നും മൈക്കിൾ വാക്ക്ലിൻ കൂട്ടിച്ചേർത്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം } #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HTH2uI2fVys2i0fgGVkdDy}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-28-11:20:48.jpg
Keywords: പഠന
Content:
12522
Category: 7
Sub Category:
Heading: കന്ധമാല്‍ ക്രൈസ്തവ കൂട്ടകൊലയ്ക്കു പിന്നിലെ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങളിലേക്ക്
Content: 2008 ഓഗസ്റ്റ് 23നാണ് സ്വാമി ലക്ഷ്മണാനന്ദയെ കൊന്നുവെന്ന വ്യാജ പ്രചരണത്തില്‍ ഒഡീഷയിലെ കന്ധമാലില്‍ ക്രൈസ്തവ കൂട്ടക്കുരുതി അരങ്ങേറിയത്. നൂറ്റിയിരുപതോളം ക്രൈസ്തവരാണ് ഇതില്‍ കൊല്ലപ്പെട്ടത്. എണ്ണായിരത്തോളം ക്രൈസ്തവ ഭവനങ്ങള്‍ തകര്‍ക്കപ്പെട്ടു. മാനഭംഗത്തിന് ഇരയായത് കന്യാസ്ത്രീ അടക്കം നിരവധി സ്ത്രീകള്‍. 12 വര്‍ഷങ്ങള്‍ക്ക് ശേഷം എന്തുകൊണ്ട് ഈ വിഷയം വീണ്ടും ഉയര്‍ത്തി കൊണ്ടുവരുന്നുവെന്ന ചോദ്യം സ്വഭാവികം. നമ്മള്‍ ഇന്ന് വരെ അറിയാത്ത, മാധ്യമങ്ങള്‍ മനപൂര്‍വ്വം മറച്ചുവെച്ച ഭാരതത്തിലെ ഉന്നതരുടെ മുഖംമൂടി അനാവരണം ചെയ്യുന്ന ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങളാണ് ഈ ഡോക്യുമെന്ററിയില്‍. നിരപരാധികളായിട്ടും സര്‍വ്വതും നഷ്ട്ടപ്പെട്ടിട്ടും കഴിഞ്ഞ 11 വര്‍ഷമായി ശിക്ഷയേറ്റ് വാങ്ങുന്ന കന്ധമാല്‍ ക്രൈസ്തവരുടെ ഹൃദയഭേദകമായ കഥ.
Image: /content_image/Videos/Videos-2020-02-28-12:18:24.jpg
Keywords: കാണ്ഡ, നിരപരാ
Category: 7
Sub Category:
Heading: കന്ധമാല്‍ ക്രൈസ്തവ കൂട്ടകൊലയ്ക്കു പിന്നിലെ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങളിലേക്ക്
Content: 2008 ഓഗസ്റ്റ് 23നാണ് സ്വാമി ലക്ഷ്മണാനന്ദയെ കൊന്നുവെന്ന വ്യാജ പ്രചരണത്തില്‍ ഒഡീഷയിലെ കന്ധമാലില്‍ ക്രൈസ്തവ കൂട്ടക്കുരുതി അരങ്ങേറിയത്. നൂറ്റിയിരുപതോളം ക്രൈസ്തവരാണ് ഇതില്‍ കൊല്ലപ്പെട്ടത്. എണ്ണായിരത്തോളം ക്രൈസ്തവ ഭവനങ്ങള്‍ തകര്‍ക്കപ്പെട്ടു. മാനഭംഗത്തിന് ഇരയായത് കന്യാസ്ത്രീ അടക്കം നിരവധി സ്ത്രീകള്‍. 12 വര്‍ഷങ്ങള്‍ക്ക് ശേഷം എന്തുകൊണ്ട് ഈ വിഷയം വീണ്ടും ഉയര്‍ത്തി കൊണ്ടുവരുന്നുവെന്ന ചോദ്യം സ്വഭാവികം. നമ്മള്‍ ഇന്ന് വരെ അറിയാത്ത, മാധ്യമങ്ങള്‍ മനപൂര്‍വ്വം മറച്ചുവെച്ച ഭാരതത്തിലെ ഉന്നതരുടെ മുഖംമൂടി അനാവരണം ചെയ്യുന്ന ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങളാണ് ഈ ഡോക്യുമെന്ററിയില്‍. നിരപരാധികളായിട്ടും സര്‍വ്വതും നഷ്ട്ടപ്പെട്ടിട്ടും കഴിഞ്ഞ 11 വര്‍ഷമായി ശിക്ഷയേറ്റ് വാങ്ങുന്ന കന്ധമാല്‍ ക്രൈസ്തവരുടെ ഹൃദയഭേദകമായ കഥ.
Image: /content_image/Videos/Videos-2020-02-28-12:18:24.jpg
Keywords: കാണ്ഡ, നിരപരാ
Content:
12523
Category: 18
Sub Category:
Heading: ആരാധനയിലൂടെയും നന്ദിയര്‍പ്പണത്തിലൂടെയും ദൈവസാന്നിധ്യം സൃഷ്ടിക്കണം: ഫാ. ഡാനിയല്‍ പൂവണ്ണത്തില്‍
Content: ചങ്ങനാശേരി: മനുഷ്യന്റെ രക്ഷയ്ക്ക് മനുഷ്യ പ്രയത്‌നത്തേക്കാളുപരി ദൈവത്തിന്റെ കരുണയാണ് ആവശ്യമെന്ന് പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. ഡാനിയല്‍ പൂവണ്ണത്തില്‍. പാറേല്‍ പള്ളി മൈതാനത്തു നടക്കുന്ന ചങ്ങനാശേരി അതിരൂപത ബൈബിള്‍ കണ്‍വന്‍ഷനില്‍ വചനപ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം. ദൈവഹിതമല്ലാത്ത പ്രവര്‍ത്തികളിലൂടെ അനുഗ്രഹങ്ങള്‍ നഷ്മാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവസരങ്ങളും സാഹചര്യങ്ങളും വേണ്ടവിധം ഉപയോഗിക്കാത്തത് പരാജയമാണ്. സ്തുതിയിലൂടെയും ആരാധനയിലൂടെയും നന്ദിയര്‍പ്പണത്തിലൂടെയും പ്രാര്‍ത്ഥിക്കുന്നതിനുള്ള ദൈവസാന്നിധ്യം സൃഷ്ടിക്കണമെന്നും ഫാ. പൂവണ്ണത്തില്‍ കൂട്ടിച്ചേര്‍ത്തു. അതിരൂപത വികാരി ജനറാള്‍ മോണ്‍. തോമസ് പാടിയത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. ഇന്നു രാവിലെ 9.30 മുതല്‍ കണ്‍വന്‍ഷന്‍ പന്തലില്‍ സീനിയര്‍ സിറ്റിസണ്‍ സംഗമം നടക്കും. വൈകുന്നേരം നാലിന് പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കും. 5.30ന് വചനപ്രഘോഷണം. കണ്‍വന്‍ഷന്‍ നാളെ സമാപിക്കും.
Image: /content_image/India/India-2020-02-28-12:44:33.jpg
Keywords: ഡാനിയേ
Category: 18
Sub Category:
Heading: ആരാധനയിലൂടെയും നന്ദിയര്‍പ്പണത്തിലൂടെയും ദൈവസാന്നിധ്യം സൃഷ്ടിക്കണം: ഫാ. ഡാനിയല്‍ പൂവണ്ണത്തില്‍
Content: ചങ്ങനാശേരി: മനുഷ്യന്റെ രക്ഷയ്ക്ക് മനുഷ്യ പ്രയത്‌നത്തേക്കാളുപരി ദൈവത്തിന്റെ കരുണയാണ് ആവശ്യമെന്ന് പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. ഡാനിയല്‍ പൂവണ്ണത്തില്‍. പാറേല്‍ പള്ളി മൈതാനത്തു നടക്കുന്ന ചങ്ങനാശേരി അതിരൂപത ബൈബിള്‍ കണ്‍വന്‍ഷനില്‍ വചനപ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം. ദൈവഹിതമല്ലാത്ത പ്രവര്‍ത്തികളിലൂടെ അനുഗ്രഹങ്ങള്‍ നഷ്മാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവസരങ്ങളും സാഹചര്യങ്ങളും വേണ്ടവിധം ഉപയോഗിക്കാത്തത് പരാജയമാണ്. സ്തുതിയിലൂടെയും ആരാധനയിലൂടെയും നന്ദിയര്‍പ്പണത്തിലൂടെയും പ്രാര്‍ത്ഥിക്കുന്നതിനുള്ള ദൈവസാന്നിധ്യം സൃഷ്ടിക്കണമെന്നും ഫാ. പൂവണ്ണത്തില്‍ കൂട്ടിച്ചേര്‍ത്തു. അതിരൂപത വികാരി ജനറാള്‍ മോണ്‍. തോമസ് പാടിയത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. ഇന്നു രാവിലെ 9.30 മുതല്‍ കണ്‍വന്‍ഷന്‍ പന്തലില്‍ സീനിയര്‍ സിറ്റിസണ്‍ സംഗമം നടക്കും. വൈകുന്നേരം നാലിന് പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കും. 5.30ന് വചനപ്രഘോഷണം. കണ്‍വന്‍ഷന്‍ നാളെ സമാപിക്കും.
Image: /content_image/India/India-2020-02-28-12:44:33.jpg
Keywords: ഡാനിയേ
Content:
12524
Category: 13
Sub Category:
Heading: പതിവ് തെറ്റിക്കാതെ ഹോളിവുഡ് നടന്‍ മാര്‍ക്ക് വാല്‍ബെര്‍ഗിന്റെ വിഭൂതി ആശംസ
Content: ലോസ് ആഞ്ചലസ്: താര പരിവേഷത്തിനിടയിലും യേശുവിനോടും തന്റെ കത്തോലിക്കാ വിശ്വാസത്തോടുള്ള പ്രതിബബദ്ധത വീണ്ടും പരസ്യമായി പ്രകടമാക്കിക്കൊണ്ട് ലോകപ്രശസ്ത ഹോളിവുഡ് നടനും മോഡലുമായ മാര്‍ക്ക് വാല്‍ബര്‍ഗിന്റെ വിഭൂതി തിരുനാള്‍ ആശംസ. ലോസ് ആഞ്ചലസിലെ ‘സെന്റ് പോള്‍ ദി അപ്പോസ്തല്‍’ ദേവാലയത്തിലെ വിഭൂതി ശുശ്രൂഷയില്‍ പങ്കെടുത്ത അദ്ദേഹം നെറ്റിയില്‍ കുരിശ് അടയാളം സ്വീകരിച്ചതിന് ശേഷമുള്ള മടക്കയാത്രയ്ക്കിടെയാണ് നോമ്പുകാല ആശംസ നേര്‍ന്നുകൊണ്ടു രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ വീഡിയോ താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്. 'നോമ്പു കാലത്ത് താങ്കള്‍ എന്താണ് ഉപേക്ഷിക്കുവാന്‍ പോകുന്നത്' എന്ന് പലരും തന്നോടു ചോദിക്കാറുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് വാല്‍ബെര്‍ഗിന്റെ വീഡിയോ ആരംഭിക്കുന്നത്. “കൂടുതല്‍ സ്നേഹം, കൂടുതല്‍ സമാധാനം, കൂടുതല്‍ ഉള്‍കൊള്ളല്‍, കൂടുതല്‍ ശ്രദ്ധ, കൂടുതല്‍ കാരുണ്യം അങ്ങനെ കൂടുതലായി എന്തെങ്കിലും ചെയ്യണമെന്നാണ് എനിക്ക് തോന്നുന്നത്. മനോഹരമായ നോമ്പുകാലം ആശംസിക്കുന്നു. ദൈവം നിങ്ങളെ എല്ലാവരേയും അനുഗ്രഹിക്കട്ടെ. ഈസ്റ്ററിന് വീണ്ടും കാണും. എല്ലാവര്‍ക്കും എന്റെ സ്നേഹം” വാല്‍ബെര്‍ഗ് പറഞ്ഞു. </p> <blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/p/B9CLDoMB-6s/?utm_source=ig_embed&utm_campaign=loading" data-instgrm-version="12" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"><div style="padding:16px;"> <a href="https://www.instagram.com/p/B9CLDoMB-6s/?utm_source=ig_embed&utm_campaign=loading" style=" background:#FFFFFF; line-height:0; padding:0 0; text-align:center; text-decoration:none; width:100%;" target="_blank"> <div style=" display: flex; flex-direction: row; align-items: center;"> <div style="background-color: #F4F4F4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div></div></div><div style="padding: 19% 0;"></div> <div style="display:block; height:50px; margin:0 auto 12px; width:50px;"><svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg></div><div style="padding-top: 8px;"> <div style=" color:#3897f0; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:550; line-height:18px;"> View this post on Instagram</div></div><div style="padding: 12.5% 0;"></div> <div style="display: flex; flex-direction: row; margin-bottom: 14px; align-items: center;"><div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div> <div style="background-color: #F4F4F4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div></div><div style="margin-left: 8px;"> <div style=" background-color: #F4F4F4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div> <div style=" width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg)"></div></div><div style="margin-left: auto;"> <div style=" width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div> <div style=" background-color: #F4F4F4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div> <div style=" width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div></div></div></a> <p style=" margin:8px 0 0 0; padding:0 4px;"> <a href="https://www.instagram.com/p/B9CLDoMB-6s/?utm_source=ig_embed&utm_campaign=loading" style=" color:#000; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:normal; line-height:17px; text-decoration:none; word-wrap:break-word;" target="_blank">GOD BLESS</a></p> <p style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; line-height:17px; margin-bottom:0; margin-top:8px; overflow:hidden; padding:8px 0 7px; text-align:center; text-overflow:ellipsis; white-space:nowrap;">A post shared by <a href="https://www.instagram.com/markwahlberg/?utm_source=ig_embed&utm_campaign=loading" style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:normal; line-height:17px;" target="_blank"> Mark Wahlberg</a> (@markwahlberg) on <time style=" font-family:Arial,sans-serif; font-size:14px; line-height:17px;" datetime="2020-02-26T14:47:12+00:00">Feb 26, 2020 at 6:47am PST</time></p></div></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="//www.instagram.com/embed.js"></script> <p> നെറ്റിയില്‍ കുരിശടയാളം വരച്ചു വിഭൂതിതിരുനാള്‍ ആശംസിക്കുന്ന പതിവ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വാല്‍ബെര്‍ഗ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്. ‘ട്രാന്‍സ്ഫോര്‍മേഴ്സ് ലാസ്റ്റ് നൈറ്റ്’ എന്ന സയന്റിഫിക് ഫിക്ഷന്‍ ത്രീഡി ചിത്രത്തിന്റെ ഷൂട്ടിംഗ് മദ്ധ്യേ ഷൂട്ടിംഗ് നിര്‍ത്തി ദിവ്യബലിയില്‍ പങ്കെടുക്കാന്‍ പോയതും, ബോസ്റ്റണില്‍ നടന്ന വൊക്കേഷന്‍ ഡയറക്ടറുമാരായ വൈദികരുടെ ദേശീയ സമ്മേളനത്തിന് ആശംസ അറിയിച്ചുകൊണ്ട് വാല്‍ബെര്‍ഗ് നേരിട്ടു രംഗത്തെത്തിയതും വലിയ വാര്‍ത്തയായിരുന്നു. താരത്തിന്റെ ഭാര്യയും സുപ്രസിദ്ധ മോഡലുമായ റിയ ദര്‍ഹാം 2009-ലാണ് കത്തോലിക്ക വിശ്വാസം സ്വീകരിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HTH2uI2fVys2i0fgGVkdDy}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-28-13:26:23.jpg
Keywords: വാല്‍ബെ, ഹോളിവു
Category: 13
Sub Category:
Heading: പതിവ് തെറ്റിക്കാതെ ഹോളിവുഡ് നടന്‍ മാര്‍ക്ക് വാല്‍ബെര്‍ഗിന്റെ വിഭൂതി ആശംസ
Content: ലോസ് ആഞ്ചലസ്: താര പരിവേഷത്തിനിടയിലും യേശുവിനോടും തന്റെ കത്തോലിക്കാ വിശ്വാസത്തോടുള്ള പ്രതിബബദ്ധത വീണ്ടും പരസ്യമായി പ്രകടമാക്കിക്കൊണ്ട് ലോകപ്രശസ്ത ഹോളിവുഡ് നടനും മോഡലുമായ മാര്‍ക്ക് വാല്‍ബര്‍ഗിന്റെ വിഭൂതി തിരുനാള്‍ ആശംസ. ലോസ് ആഞ്ചലസിലെ ‘സെന്റ് പോള്‍ ദി അപ്പോസ്തല്‍’ ദേവാലയത്തിലെ വിഭൂതി ശുശ്രൂഷയില്‍ പങ്കെടുത്ത അദ്ദേഹം നെറ്റിയില്‍ കുരിശ് അടയാളം സ്വീകരിച്ചതിന് ശേഷമുള്ള മടക്കയാത്രയ്ക്കിടെയാണ് നോമ്പുകാല ആശംസ നേര്‍ന്നുകൊണ്ടു രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ വീഡിയോ താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്. 'നോമ്പു കാലത്ത് താങ്കള്‍ എന്താണ് ഉപേക്ഷിക്കുവാന്‍ പോകുന്നത്' എന്ന് പലരും തന്നോടു ചോദിക്കാറുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് വാല്‍ബെര്‍ഗിന്റെ വീഡിയോ ആരംഭിക്കുന്നത്. “കൂടുതല്‍ സ്നേഹം, കൂടുതല്‍ സമാധാനം, കൂടുതല്‍ ഉള്‍കൊള്ളല്‍, കൂടുതല്‍ ശ്രദ്ധ, കൂടുതല്‍ കാരുണ്യം അങ്ങനെ കൂടുതലായി എന്തെങ്കിലും ചെയ്യണമെന്നാണ് എനിക്ക് തോന്നുന്നത്. മനോഹരമായ നോമ്പുകാലം ആശംസിക്കുന്നു. ദൈവം നിങ്ങളെ എല്ലാവരേയും അനുഗ്രഹിക്കട്ടെ. ഈസ്റ്ററിന് വീണ്ടും കാണും. എല്ലാവര്‍ക്കും എന്റെ സ്നേഹം” വാല്‍ബെര്‍ഗ് പറഞ്ഞു. </p> <blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/p/B9CLDoMB-6s/?utm_source=ig_embed&utm_campaign=loading" data-instgrm-version="12" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"><div style="padding:16px;"> <a href="https://www.instagram.com/p/B9CLDoMB-6s/?utm_source=ig_embed&utm_campaign=loading" style=" background:#FFFFFF; line-height:0; padding:0 0; text-align:center; text-decoration:none; width:100%;" target="_blank"> <div style=" display: flex; flex-direction: row; align-items: center;"> <div style="background-color: #F4F4F4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div></div></div><div style="padding: 19% 0;"></div> <div style="display:block; height:50px; margin:0 auto 12px; width:50px;"><svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg></div><div style="padding-top: 8px;"> <div style=" color:#3897f0; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:550; line-height:18px;"> View this post on Instagram</div></div><div style="padding: 12.5% 0;"></div> <div style="display: flex; flex-direction: row; margin-bottom: 14px; align-items: center;"><div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div> <div style="background-color: #F4F4F4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div></div><div style="margin-left: 8px;"> <div style=" background-color: #F4F4F4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div> <div style=" width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg)"></div></div><div style="margin-left: auto;"> <div style=" width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div> <div style=" background-color: #F4F4F4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div> <div style=" width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div></div></div></a> <p style=" margin:8px 0 0 0; padding:0 4px;"> <a href="https://www.instagram.com/p/B9CLDoMB-6s/?utm_source=ig_embed&utm_campaign=loading" style=" color:#000; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:normal; line-height:17px; text-decoration:none; word-wrap:break-word;" target="_blank">GOD BLESS</a></p> <p style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; line-height:17px; margin-bottom:0; margin-top:8px; overflow:hidden; padding:8px 0 7px; text-align:center; text-overflow:ellipsis; white-space:nowrap;">A post shared by <a href="https://www.instagram.com/markwahlberg/?utm_source=ig_embed&utm_campaign=loading" style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:normal; line-height:17px;" target="_blank"> Mark Wahlberg</a> (@markwahlberg) on <time style=" font-family:Arial,sans-serif; font-size:14px; line-height:17px;" datetime="2020-02-26T14:47:12+00:00">Feb 26, 2020 at 6:47am PST</time></p></div></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="//www.instagram.com/embed.js"></script> <p> നെറ്റിയില്‍ കുരിശടയാളം വരച്ചു വിഭൂതിതിരുനാള്‍ ആശംസിക്കുന്ന പതിവ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വാല്‍ബെര്‍ഗ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്. ‘ട്രാന്‍സ്ഫോര്‍മേഴ്സ് ലാസ്റ്റ് നൈറ്റ്’ എന്ന സയന്റിഫിക് ഫിക്ഷന്‍ ത്രീഡി ചിത്രത്തിന്റെ ഷൂട്ടിംഗ് മദ്ധ്യേ ഷൂട്ടിംഗ് നിര്‍ത്തി ദിവ്യബലിയില്‍ പങ്കെടുക്കാന്‍ പോയതും, ബോസ്റ്റണില്‍ നടന്ന വൊക്കേഷന്‍ ഡയറക്ടറുമാരായ വൈദികരുടെ ദേശീയ സമ്മേളനത്തിന് ആശംസ അറിയിച്ചുകൊണ്ട് വാല്‍ബെര്‍ഗ് നേരിട്ടു രംഗത്തെത്തിയതും വലിയ വാര്‍ത്തയായിരുന്നു. താരത്തിന്റെ ഭാര്യയും സുപ്രസിദ്ധ മോഡലുമായ റിയ ദര്‍ഹാം 2009-ലാണ് കത്തോലിക്ക വിശ്വാസം സ്വീകരിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HTH2uI2fVys2i0fgGVkdDy}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-28-13:26:23.jpg
Keywords: വാല്‍ബെ, ഹോളിവു
Content:
12525
Category: 18
Sub Category:
Heading: മാര്‍ മാത്യു അറയ്ക്കലിനു പൊതുസമൂഹം നല്‍കുന്ന ജനകീയ സ്നേഹാദരവ് നാളെ
Content: കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷ സ്ഥാനത്തുനിന്നു വിരമിച്ച മാര്‍ മാത്യു അറയ്ക്കലിനു പൊതുസമൂഹം നല്‍കുന്ന ജനകീയ സ്നേഹാദരവ് നാളെ നടക്കും. കൂവപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജ് അങ്കണത്തില്‍ ഒരുക്കുന്ന വേദിയില്‍ നാനാജാതി മതസ്ഥരും രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖരും പങ്കെടുക്കുന്ന ജനകീയ സ്നേഹാദരവ് സമ്മേളനത്തിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി കണ്‍വീനര്‍ ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍, രൂപത പിആര്‍ഒ ഫാ. മാത്യു പുത്തന്‍പറമ്പില്‍, ജനറല്‍ കോഓര്‍ഡിനേറ്റര്‍ ഫാ.സ്റ്റാന്‍ലി പുള്ളോലിക്കല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം നാലിന് 'മാര്‍ മാത്യു അറയ്ക്കലിന്റെ ജീവിതവഴികള്‍' ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തോടെ പൊതുസമ്മേളനം ആരംഭിക്കും. സംഘാടകസമിതി രക്ഷാധികാരി മാര്‍ ജോസ് പുളിക്കലിന്റെ നേതൃത്വത്തില്‍ എംപിമാര്‍, എംഎല്‍എമാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധ സംഘടനകളുടെ നേതാക്കള്‍, സംഘാടകസമിതി അംഗങ്ങള്‍, എന്നിവര്‍ ചേര്ന്നുത മുഖ്യാതിഥിയായ മുഖ്യമന്ത്രി പിണറായി വിജയനെയും മാര്‍ മാത്യു അറയ്ക്കലിനെയും മറ്റു വിശിഷ്ടാതിഥികളെയും സമ്മേളന നഗറിലേയ്ക്ക് ആനയിക്കും. കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കലിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര പാര്‍ലമെന്ററി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വൈദ്യുതിമന്ത്രി എം.എം. മണി എന്നിവര്‍ ആദരവ് സന്ദേശങ്ങള്‍ പങ്കുവയ്ക്കും. എംപിമാര്‍, എംഎല്‍എമാര്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, മുന്‍ എംപിമാര്‍, മുന്‍ എംഎല്‍എമാര്‍, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും വിവിധ മേഖലകളിലെ ജനപ്രതിനിധികളും ആശംസകള്‍ നേരും. മാര്‍ മാത്യു അറയ്ക്കലിന്റെ വിവിധങ്ങളായ സേവന ശുശ്രൂഷകളുള്‍ക്കൊള്ളിച്ചുള്ള സ്മരണിക മുന്‍ പ്രധാനമന്ത്രിമാരുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി.കെ. അയ്യപ്പന്‍നായര്‍ക്കു നല്‍കി പ്രകാശനം ചെയ്യും. മാര്‍ മാത്യു അറയ്ക്കലിനു ജനങ്ങളുടെ സ്നേഹോപഹാരം നല്‍കി സമ്മേളനത്തില്‍ മുഖ്യമന്ത്രി ആദരിക്കും. സംഘാടകസമിതി കണ്‍വീനര്‍ ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ സ്വാഗതവും സംഘാടക സമിതി ചെയര്‍മാന്‍ ഫാ. ജസ്റ്റിന്‍ പഴേപറമ്പില്‍ കൃതജ്ഞതയും രേഖപ്പെടുത്തും. തുടര്‍ന്ന് സ്നേഹ വിരുന്നോടെ സമ്മേളനം സമാപിക്കും. പങ്കെടുക്കാനെത്തുന്നവര്‍ നാലിനു മുന്പായി സമ്മേളന നഗറിലെ ഇരിപ്പിടങ്ങളില്‍ എത്തേണ്ടതാണെന്നു സംഘാടകര്‍ അറിയിച്ചു.
Image: /content_image/India/India-2020-02-29-01:39:31.jpg
Keywords: അറയ്ക്ക
Category: 18
Sub Category:
Heading: മാര്‍ മാത്യു അറയ്ക്കലിനു പൊതുസമൂഹം നല്‍കുന്ന ജനകീയ സ്നേഹാദരവ് നാളെ
Content: കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷ സ്ഥാനത്തുനിന്നു വിരമിച്ച മാര്‍ മാത്യു അറയ്ക്കലിനു പൊതുസമൂഹം നല്‍കുന്ന ജനകീയ സ്നേഹാദരവ് നാളെ നടക്കും. കൂവപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജ് അങ്കണത്തില്‍ ഒരുക്കുന്ന വേദിയില്‍ നാനാജാതി മതസ്ഥരും രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖരും പങ്കെടുക്കുന്ന ജനകീയ സ്നേഹാദരവ് സമ്മേളനത്തിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി കണ്‍വീനര്‍ ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍, രൂപത പിആര്‍ഒ ഫാ. മാത്യു പുത്തന്‍പറമ്പില്‍, ജനറല്‍ കോഓര്‍ഡിനേറ്റര്‍ ഫാ.സ്റ്റാന്‍ലി പുള്ളോലിക്കല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം നാലിന് 'മാര്‍ മാത്യു അറയ്ക്കലിന്റെ ജീവിതവഴികള്‍' ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തോടെ പൊതുസമ്മേളനം ആരംഭിക്കും. സംഘാടകസമിതി രക്ഷാധികാരി മാര്‍ ജോസ് പുളിക്കലിന്റെ നേതൃത്വത്തില്‍ എംപിമാര്‍, എംഎല്‍എമാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധ സംഘടനകളുടെ നേതാക്കള്‍, സംഘാടകസമിതി അംഗങ്ങള്‍, എന്നിവര്‍ ചേര്ന്നുത മുഖ്യാതിഥിയായ മുഖ്യമന്ത്രി പിണറായി വിജയനെയും മാര്‍ മാത്യു അറയ്ക്കലിനെയും മറ്റു വിശിഷ്ടാതിഥികളെയും സമ്മേളന നഗറിലേയ്ക്ക് ആനയിക്കും. കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കലിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര പാര്‍ലമെന്ററി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വൈദ്യുതിമന്ത്രി എം.എം. മണി എന്നിവര്‍ ആദരവ് സന്ദേശങ്ങള്‍ പങ്കുവയ്ക്കും. എംപിമാര്‍, എംഎല്‍എമാര്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, മുന്‍ എംപിമാര്‍, മുന്‍ എംഎല്‍എമാര്‍, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും വിവിധ മേഖലകളിലെ ജനപ്രതിനിധികളും ആശംസകള്‍ നേരും. മാര്‍ മാത്യു അറയ്ക്കലിന്റെ വിവിധങ്ങളായ സേവന ശുശ്രൂഷകളുള്‍ക്കൊള്ളിച്ചുള്ള സ്മരണിക മുന്‍ പ്രധാനമന്ത്രിമാരുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി.കെ. അയ്യപ്പന്‍നായര്‍ക്കു നല്‍കി പ്രകാശനം ചെയ്യും. മാര്‍ മാത്യു അറയ്ക്കലിനു ജനങ്ങളുടെ സ്നേഹോപഹാരം നല്‍കി സമ്മേളനത്തില്‍ മുഖ്യമന്ത്രി ആദരിക്കും. സംഘാടകസമിതി കണ്‍വീനര്‍ ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ സ്വാഗതവും സംഘാടക സമിതി ചെയര്‍മാന്‍ ഫാ. ജസ്റ്റിന്‍ പഴേപറമ്പില്‍ കൃതജ്ഞതയും രേഖപ്പെടുത്തും. തുടര്‍ന്ന് സ്നേഹ വിരുന്നോടെ സമ്മേളനം സമാപിക്കും. പങ്കെടുക്കാനെത്തുന്നവര്‍ നാലിനു മുന്പായി സമ്മേളന നഗറിലെ ഇരിപ്പിടങ്ങളില്‍ എത്തേണ്ടതാണെന്നു സംഘാടകര്‍ അറിയിച്ചു.
Image: /content_image/India/India-2020-02-29-01:39:31.jpg
Keywords: അറയ്ക്ക
Content:
12526
Category: 18
Sub Category:
Heading: പത്താമതു മദര്‍ തെരേസ ക്വിസിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു
Content: കൊച്ചി: എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക പാരിഷ് ഫാമിലി യൂണിയന്‍ നടത്തുന്ന പത്താമതു മദര്‍ തെരേസ ക്വിസിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു. മേയ് ഒന്നിനു പള്ളി പാരിഷ് ഹാളിലാണു മത്സരം. വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം 18 (20 ശതമാനം), നിയമാവര്‍ത്തനം 2234 (30 ശതമാനം), കൂദാശകള്‍ ജീവന്റെ നിലനില്‍പിന് തിരുസഭാപ്രബോധനങ്ങള്‍ ഒസര്‍വത്താരോ റൊമാനോയില്നിന്നു തെരഞ്ഞെടുത്തത് (കാര്‍മല്‍ പബ്ലിക്കേഷന്‍സ്15 ശതമാനം), നവീന്‍ ചൗളയുടെ മദര്‍ തെരേസ (15 ശതമാനം), സഭാസംബന്ധമായ പൊതുചോദ്യങ്ങള്‍ (20 ശതമാനം) എന്നിവയാണു മത്സരവിഷയം. യഥാക്രമം 10,001, 5,001, 3,001 രൂപയും എവര്‍റോളിഗ് ട്രോഫിയുമാണ് ആദ്യമൂന്നു സ്ഥാനക്കാര്‍ക്കു സമ്മാനം. ഫൈനല്‍ റൗണ്ടിലെത്തുന്ന ടീമുകള്‍ക്ക് 1,001 രൂപ വീതവും പ്രാഥമിക എഴുത്തുപരീക്ഷയില്‍ 75 ശതമാനത്തിലധികം മാര്‍ക്കുള്ളവര്‍ക്കു പ്രത്യേക സമ്മാനങ്ങളും പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടാകും. കേരളത്തിലെ കത്തോലിക്കാ ഇടവക, സ്ഥാപനങ്ങളില്‍ നിന്നു രണ്ടു പേര്‍ വീതമുള്ള രണ്ടു ടീമുകള്‍ക്കു പങ്കെടുക്കാം. പ്രായപരിധിയും സ്ത്രീ പുരുഷ വ്യത്യാസവും ഇല്ല. മത്സരാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണവും യാത്രാക്കൂലിയും നല്‍കുമെന്നു വികാരി ഫാ. ഡേവിസ് മാടവന അറിയിച്ചു. ഏപ്രില്‍ 29 ആണു രജിസ്ട്രേഷനുള്ള അവസാന തിയതി. നേരിട്ടോ തപാലിലോ ഫോണിലൂടെയോ രജിസ്ട്രേഷന്‍ നടത്താം. വിലാസം: സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക, ബ്രോഡ് വേ, എറണാകുളം, കൊച്ചി 682031. ഫോണ്‍: 04844868138, 8547871591, 9447271900, 9446 454113, 9567043509.
Image: /content_image/India/India-2020-02-29-01:47:37.jpg
Keywords: മദര്‍ തെരേസ
Category: 18
Sub Category:
Heading: പത്താമതു മദര്‍ തെരേസ ക്വിസിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു
Content: കൊച്ചി: എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക പാരിഷ് ഫാമിലി യൂണിയന്‍ നടത്തുന്ന പത്താമതു മദര്‍ തെരേസ ക്വിസിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു. മേയ് ഒന്നിനു പള്ളി പാരിഷ് ഹാളിലാണു മത്സരം. വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം 18 (20 ശതമാനം), നിയമാവര്‍ത്തനം 2234 (30 ശതമാനം), കൂദാശകള്‍ ജീവന്റെ നിലനില്‍പിന് തിരുസഭാപ്രബോധനങ്ങള്‍ ഒസര്‍വത്താരോ റൊമാനോയില്നിന്നു തെരഞ്ഞെടുത്തത് (കാര്‍മല്‍ പബ്ലിക്കേഷന്‍സ്15 ശതമാനം), നവീന്‍ ചൗളയുടെ മദര്‍ തെരേസ (15 ശതമാനം), സഭാസംബന്ധമായ പൊതുചോദ്യങ്ങള്‍ (20 ശതമാനം) എന്നിവയാണു മത്സരവിഷയം. യഥാക്രമം 10,001, 5,001, 3,001 രൂപയും എവര്‍റോളിഗ് ട്രോഫിയുമാണ് ആദ്യമൂന്നു സ്ഥാനക്കാര്‍ക്കു സമ്മാനം. ഫൈനല്‍ റൗണ്ടിലെത്തുന്ന ടീമുകള്‍ക്ക് 1,001 രൂപ വീതവും പ്രാഥമിക എഴുത്തുപരീക്ഷയില്‍ 75 ശതമാനത്തിലധികം മാര്‍ക്കുള്ളവര്‍ക്കു പ്രത്യേക സമ്മാനങ്ങളും പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടാകും. കേരളത്തിലെ കത്തോലിക്കാ ഇടവക, സ്ഥാപനങ്ങളില്‍ നിന്നു രണ്ടു പേര്‍ വീതമുള്ള രണ്ടു ടീമുകള്‍ക്കു പങ്കെടുക്കാം. പ്രായപരിധിയും സ്ത്രീ പുരുഷ വ്യത്യാസവും ഇല്ല. മത്സരാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണവും യാത്രാക്കൂലിയും നല്‍കുമെന്നു വികാരി ഫാ. ഡേവിസ് മാടവന അറിയിച്ചു. ഏപ്രില്‍ 29 ആണു രജിസ്ട്രേഷനുള്ള അവസാന തിയതി. നേരിട്ടോ തപാലിലോ ഫോണിലൂടെയോ രജിസ്ട്രേഷന്‍ നടത്താം. വിലാസം: സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക, ബ്രോഡ് വേ, എറണാകുളം, കൊച്ചി 682031. ഫോണ്‍: 04844868138, 8547871591, 9447271900, 9446 454113, 9567043509.
Image: /content_image/India/India-2020-02-29-01:47:37.jpg
Keywords: മദര്‍ തെരേസ
Content:
12527
Category: 18
Sub Category:
Heading: കലാപത്തിന് ആഹ്വാനം നല്‍കിയവര്‍ക്കെതിരെ ഭരണകൂടം നടപടിയെടുക്കാന്‍ തയാറാകണമെന്നു കെസിബിസി
Content: കൊച്ചി: രാജ്യത്തു നിയമവാഴ്ച തകര്‍ക്കുംവിധം കലാപത്തിന് ആഹ്വാനം നല്‍കിയവര്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചു മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാന്‍ ഭരണകൂടം തയാറാകണമെന്നു കെസിബിസി. രാഷ്ട്രീയവും മതവും കൂട്ടിക്കലര്‍ത്തിയും കപടമായ ദേശീയ സങ്കല്പങ്ങള്‍ പ്രചരിപ്പിച്ചും കപട മതേതരത്വം പ്രസംഗിച്ചും ജനങ്ങള്‍ക്കിടയില്‍ പരസ്പര വിദ്വേഷവും ഭയവും വളര്‍ത്തുന്ന ശൈലി രാഷ്ട്രീയ രംഗത്തു വളര്‍ന്നുവരുന്നത് അത്യന്തം ആശങ്കാജനകമാണ്. രാജ്യത്തു സമാധാനവും നിയമവാഴ്ചയും ഉറപ്പുവരുത്താന്‍ ചുമതലപ്പെട്ടവര്‍തന്നെ കലാപത്തിനും അക്രമത്തിനൂം പ്രേരണ നല്‍കുകയോ അതിനുനേരേ കണ്ണടയ്ക്കുകയോ ചെയ്യുംവിധം പ്രവര്‍ത്തിക്കുന്നതു വിനാശകരമാണ്. ഡല്‍ഹിയിലുണ്ടായ അക്രമപ്രവര്‍ത്തനങ്ങളില്‍ ഇരുപതിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും അനേകര്‍ക്ക് പരിക്കേല്ക്കുകയും അതിലേറെപ്പേരുടെ ജീവിതോപാധികള്‍ നഷ്ടമാകുകയും ചെയ്തിരിക്കുന്നു. എല്ലാറ്റിലുമുപരിയായി രാജ്യത്ത് ജനങ്ങള്‍ക്കിടയില്‍ വിഭാഗീയതയും പരസ്പരവിദ്വേഷവും അകല്‍ച്ചയും വര്‍ധിക്കാന്‍ കലാപം ഇടയാക്കി. ജനക്കൂട്ടം നിയമം കൈയിലെടുക്കുന്ന പ്രവണത രാജ്യത്തു വര്‍ധിച്ചുവരുന്നത് രാജ്യത്തിന്റെ ഭാവിക്കും ജനങ്ങളുടെ സമാധാന ജീവിതത്തിനും ഭീഷണിയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പൗരാവകാശങ്ങളും ഭരണഘടനാമൂല്യങ്ങളും സംരക്ഷിക്കാന്‍ ബാധ്യസ്ഥമായ ജുഡീഷറി ഫലപ്രദമായി ഇടപെടുകയും അങ്ങനെ ഇടപെടാന്‍ ജുഡീഷറിയെ അനുവദിക്കുകയും വേണം. കലാപത്തില്‍ ജീവനും സ്വത്തും നഷ്ടമായവര്‍ക്ക് ഉചിതമായ നഷ്ടപരിഹാരവും പരിക്കേറ്റവര്‍ക്കു ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കുന്നതോടൊപ്പം, രാജ്യത്തു സമാധാനാന്തരീക്ഷത്തിനുള്ള നടപടികളും ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉടന്‍ ഉണ്ടാകണമെന്നും കെസിബിസി പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/FrPw3ZUFEl6BzyuAYQ5hDt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-02-29-02:01:07.jpg
Keywords: കെസിബിസി
Category: 18
Sub Category:
Heading: കലാപത്തിന് ആഹ്വാനം നല്‍കിയവര്‍ക്കെതിരെ ഭരണകൂടം നടപടിയെടുക്കാന്‍ തയാറാകണമെന്നു കെസിബിസി
Content: കൊച്ചി: രാജ്യത്തു നിയമവാഴ്ച തകര്‍ക്കുംവിധം കലാപത്തിന് ആഹ്വാനം നല്‍കിയവര്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചു മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാന്‍ ഭരണകൂടം തയാറാകണമെന്നു കെസിബിസി. രാഷ്ട്രീയവും മതവും കൂട്ടിക്കലര്‍ത്തിയും കപടമായ ദേശീയ സങ്കല്പങ്ങള്‍ പ്രചരിപ്പിച്ചും കപട മതേതരത്വം പ്രസംഗിച്ചും ജനങ്ങള്‍ക്കിടയില്‍ പരസ്പര വിദ്വേഷവും ഭയവും വളര്‍ത്തുന്ന ശൈലി രാഷ്ട്രീയ രംഗത്തു വളര്‍ന്നുവരുന്നത് അത്യന്തം ആശങ്കാജനകമാണ്. രാജ്യത്തു സമാധാനവും നിയമവാഴ്ചയും ഉറപ്പുവരുത്താന്‍ ചുമതലപ്പെട്ടവര്‍തന്നെ കലാപത്തിനും അക്രമത്തിനൂം പ്രേരണ നല്‍കുകയോ അതിനുനേരേ കണ്ണടയ്ക്കുകയോ ചെയ്യുംവിധം പ്രവര്‍ത്തിക്കുന്നതു വിനാശകരമാണ്. ഡല്‍ഹിയിലുണ്ടായ അക്രമപ്രവര്‍ത്തനങ്ങളില്‍ ഇരുപതിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും അനേകര്‍ക്ക് പരിക്കേല്ക്കുകയും അതിലേറെപ്പേരുടെ ജീവിതോപാധികള്‍ നഷ്ടമാകുകയും ചെയ്തിരിക്കുന്നു. എല്ലാറ്റിലുമുപരിയായി രാജ്യത്ത് ജനങ്ങള്‍ക്കിടയില്‍ വിഭാഗീയതയും പരസ്പരവിദ്വേഷവും അകല്‍ച്ചയും വര്‍ധിക്കാന്‍ കലാപം ഇടയാക്കി. ജനക്കൂട്ടം നിയമം കൈയിലെടുക്കുന്ന പ്രവണത രാജ്യത്തു വര്‍ധിച്ചുവരുന്നത് രാജ്യത്തിന്റെ ഭാവിക്കും ജനങ്ങളുടെ സമാധാന ജീവിതത്തിനും ഭീഷണിയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പൗരാവകാശങ്ങളും ഭരണഘടനാമൂല്യങ്ങളും സംരക്ഷിക്കാന്‍ ബാധ്യസ്ഥമായ ജുഡീഷറി ഫലപ്രദമായി ഇടപെടുകയും അങ്ങനെ ഇടപെടാന്‍ ജുഡീഷറിയെ അനുവദിക്കുകയും വേണം. കലാപത്തില്‍ ജീവനും സ്വത്തും നഷ്ടമായവര്‍ക്ക് ഉചിതമായ നഷ്ടപരിഹാരവും പരിക്കേറ്റവര്‍ക്കു ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കുന്നതോടൊപ്പം, രാജ്യത്തു സമാധാനാന്തരീക്ഷത്തിനുള്ള നടപടികളും ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉടന്‍ ഉണ്ടാകണമെന്നും കെസിബിസി പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/FrPw3ZUFEl6BzyuAYQ5hDt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-02-29-02:01:07.jpg
Keywords: കെസിബിസി
Content:
12528
Category: 1
Sub Category:
Heading: ക്രൈസ്തവരെ ആക്രമിച്ച് ഇസ്ലാമിക തീവ്രവാദികള്‍ യുദ്ധത്തിന് കോപ്പ് കൂട്ടുന്നു: നൈജീരിയന്‍ മന്ത്രി
Content: അബൂജ: ഇസ്ളാമിക തീവ്രവാദ സംഘടനകള്‍ ക്രൈസ്തവരെ ലക്ഷ്യമാക്കിയുള്ള തുടര്‍ച്ചയായ ആക്രമണങ്ങള്‍ വഴി മതയുദ്ധത്തിന് കോപ്പ് കൂട്ടുന്നതായി നൈജീരിയന്‍ ഇന്‍ഫോര്‍മേഷന്‍ മന്ത്രി. രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ മേഖലകളിലെ ജിഹാദി ഗ്രൂപ്പുകള്‍ ക്രൈസ്തവരെ തുടരെ തുടരെ ആക്രമിക്കുക എന്ന നയമാണ് സ്വീകരിച്ചിരിക്കുന്നതെന്നും ഇന്‍ഫര്‍മേഷന്‍ മന്ത്രി ലായി മൊഹമ്മദ് ഇക്കഴിഞ്ഞ വ്യാഴാഴ്ച വെളിപ്പെടുത്തി. രാജ്യത്തെ വിഭജിക്കുവാനും ദുര്‍ബ്ബലപ്പെടുത്തുവാനുമുള്ള കലാപകാരികളുടെ നീക്കത്തിനിരയാവരുതെന്ന് അദ്ദേഹം മതനേതാക്കളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഒരു പ്രത്യേക പദ്ധതിയുമായി അവര്‍ ക്രൈസ്തവരെയും ക്രിസ്ത്യന്‍ ഗ്രാമങ്ങളേയും ലക്ഷ്യം വെച്ചു കഴിഞ്ഞു. രാജ്യത്തെ നശിപ്പിക്കുവാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ള ഒരു മതയുദ്ധത്തിനാണവര്‍ ലക്ഷ്യം വെക്കുന്നത്. ഉദാഹരണമായി നിരവധി സംഭവങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഡിസംബറില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ അനുകൂല സംഘടന 10 ക്രിസ്ത്യാനികളെ ശിരച്ഛേദം ചെയ്തതും, ഒരാളെ വെടിവെച്ച് കൊന്നതും, ജനുവരിയില്‍ ബൊക്കോഹറാം, ക്രിസ്ത്യന്‍ അസോസിയേഷന്റെ ചെയര്‍മാനെ കൊലപ്പെടുത്തിയതും വടക്ക് ഭാഗത്തെ ക്രിസ്ത്യന്‍ ഗ്രാമങ്ങളിലെ തീവ്രവാദി ആക്രമണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹ്യുമാനിറ്റേറിയൻ എയിഡ് റിലീഫ് ട്രസ്റ്റ്, 'യുവർ ലാൻഡ് ഓർ യുവർ ബ്ലഡ്' എന്ന പേരിൽ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2019 നൈജീരിയയില്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത് ആയിരത്തോളം ക്രൈസ്തവരാണ്. അതേസമയം നൈജീരിയായില്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങള്‍ പതിവ് സംഭവമാണെങ്കിലും മാധ്യമങ്ങള്‍ നിശബ്ദത തുടരുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/FrPw3ZUFEl6BzyuAYQ5hDt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-29-02:41:47.jpg
Keywords: നൈജീ
Category: 1
Sub Category:
Heading: ക്രൈസ്തവരെ ആക്രമിച്ച് ഇസ്ലാമിക തീവ്രവാദികള്‍ യുദ്ധത്തിന് കോപ്പ് കൂട്ടുന്നു: നൈജീരിയന്‍ മന്ത്രി
Content: അബൂജ: ഇസ്ളാമിക തീവ്രവാദ സംഘടനകള്‍ ക്രൈസ്തവരെ ലക്ഷ്യമാക്കിയുള്ള തുടര്‍ച്ചയായ ആക്രമണങ്ങള്‍ വഴി മതയുദ്ധത്തിന് കോപ്പ് കൂട്ടുന്നതായി നൈജീരിയന്‍ ഇന്‍ഫോര്‍മേഷന്‍ മന്ത്രി. രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ മേഖലകളിലെ ജിഹാദി ഗ്രൂപ്പുകള്‍ ക്രൈസ്തവരെ തുടരെ തുടരെ ആക്രമിക്കുക എന്ന നയമാണ് സ്വീകരിച്ചിരിക്കുന്നതെന്നും ഇന്‍ഫര്‍മേഷന്‍ മന്ത്രി ലായി മൊഹമ്മദ് ഇക്കഴിഞ്ഞ വ്യാഴാഴ്ച വെളിപ്പെടുത്തി. രാജ്യത്തെ വിഭജിക്കുവാനും ദുര്‍ബ്ബലപ്പെടുത്തുവാനുമുള്ള കലാപകാരികളുടെ നീക്കത്തിനിരയാവരുതെന്ന് അദ്ദേഹം മതനേതാക്കളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഒരു പ്രത്യേക പദ്ധതിയുമായി അവര്‍ ക്രൈസ്തവരെയും ക്രിസ്ത്യന്‍ ഗ്രാമങ്ങളേയും ലക്ഷ്യം വെച്ചു കഴിഞ്ഞു. രാജ്യത്തെ നശിപ്പിക്കുവാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ള ഒരു മതയുദ്ധത്തിനാണവര്‍ ലക്ഷ്യം വെക്കുന്നത്. ഉദാഹരണമായി നിരവധി സംഭവങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഡിസംബറില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ അനുകൂല സംഘടന 10 ക്രിസ്ത്യാനികളെ ശിരച്ഛേദം ചെയ്തതും, ഒരാളെ വെടിവെച്ച് കൊന്നതും, ജനുവരിയില്‍ ബൊക്കോഹറാം, ക്രിസ്ത്യന്‍ അസോസിയേഷന്റെ ചെയര്‍മാനെ കൊലപ്പെടുത്തിയതും വടക്ക് ഭാഗത്തെ ക്രിസ്ത്യന്‍ ഗ്രാമങ്ങളിലെ തീവ്രവാദി ആക്രമണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹ്യുമാനിറ്റേറിയൻ എയിഡ് റിലീഫ് ട്രസ്റ്റ്, 'യുവർ ലാൻഡ് ഓർ യുവർ ബ്ലഡ്' എന്ന പേരിൽ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2019 നൈജീരിയയില്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത് ആയിരത്തോളം ക്രൈസ്തവരാണ്. അതേസമയം നൈജീരിയായില്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങള്‍ പതിവ് സംഭവമാണെങ്കിലും മാധ്യമങ്ങള്‍ നിശബ്ദത തുടരുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/FrPw3ZUFEl6BzyuAYQ5hDt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-29-02:41:47.jpg
Keywords: നൈജീ
Content:
12529
Category: 1
Sub Category:
Heading: മെത്രാനോടോ അജപാലനമേഖലയിലോ ഉണ്ടാകുന്ന ഇഷ്ടകേടാണ് ദൈവവിളി നശിപ്പിക്കുന്നത്: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: രൂപതാധ്യക്ഷനായ മെത്രാനോടോ അജപാലന മേഖലയില്‍ ചിലരോടോ ഉണ്ടാകുന്ന ഇഷ്ടകേട് അല്ലെങ്കില്‍ വിദ്വേഷമാണ് ദൈവവിളിയെ നശിപ്പിക്കുന്ന ഇത്തിള്‍ക്കണ്ണിയെന്ന് ഫ്രാന്‍സിസ് പാപ്പ. ഫെബ്രുവരി 27 വ്യാഴാഴ്ച റോമാരൂപതയുടെ ഭദ്രാസനദേവാലയമായ സെന്‍റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍വച്ച് നടത്തപ്പെട്ട വൈദികരുടെ അനുതാപ ശുശ്രൂഷയില്‍ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. ഒരു മെത്രാനും വൈദികനുമെന്ന നിലയില്‍ വ്യക്തി ജീവിതത്തില്‍ വൈദികരുമായി ഇടപെഴകിയിട്ടുള്ള അനുഭവത്തിന്‍റെ വെളിച്ചത്തിലാണ് വിശ്വാസ ജീവിതത്തില്‍ വൈദികന് മെത്രാനുമായും അജപാലനമേഖലയില്‍ ചിലരോടുമുള്ള വ്യക്തിബന്ധത്തിന്‍റെ മേഖലയെക്കുറിച്ചും പരാമര്‍ശിക്കുന്നതെന്ന് പാപ്പ വ്യക്തമാക്കി. ക്രിസ്താനുകരണത്തില്‍ മൗലികമായ പ്രാര്‍ത്ഥനയുടെ ജീവിതം ഇല്ലാതാകുമ്പോള്‍ പ്രത്യാശയും പ്രതീക്ഷയും വൈദികന് വിവേചിച്ചറിയാന്‍ സാധിക്കാതെ പോകും. അങ്ങനെ വൈദികന്‍റെ ജീവിതത്തില്‍ അജപാലനപരമായ നൈരാശ്യമുണ്ടാകുന്നു. ഇത് ദൈവവിളിയെ തകര്‍ക്കുന്ന അപകടകരമായ ഇത്തിക്കണ്ണിയാണ്. നമ്മുടെയും ജനത്തിന്‍റെയും കാര്യങ്ങള്‍ നടക്കാതാകുമ്പോഴും വിശ്വാസ ജീവിതത്തില്‍ പ്രതിഷേധത്തിനും, നിരാശയ്ക്കും സ്ഥാനമില്ല. കാരണം പ്രാര്‍ത്ഥനയിലും ആത്മീയജീവിത്തിലും പ്രതിഷേധമില്ലെന്നും, നാം ദൈവത്തോടോ, അധികാരികളോടോ പ്രതിഷേധിക്കരുതെന്നും പാപ്പ വൈദികരെ ഉദ്ബോധിപ്പിച്ചു. പ്രതിഷേധ മനോഭാവം ഉള്ളില്‍വച്ചു നടക്കുമ്പോഴാണ് വ്യക്തി ബന്ധങ്ങള്‍ നിഷേധിക്കുകയും, അധികാരികളില്‍നിന്നും, സഹോദര വൈദികരില്‍നിന്നും അകന്നു ജീവിക്കുകയും, ജീവിതത്തില്‍ നിന്ന്‍ തെന്നി മാറുകയും ചെയ്യുന്നത്. പ്രാര്‍ത്ഥിക്കേണ്ടവന്‍ ദൈവത്തോടു നിസംഗത നടിക്കുകയോ, അകന്നുജീവിക്കുകയോ അല്ല ചെയ്യേണ്ടത്. നമ്മുടെ ആവശ്യങ്ങള്‍ ദൈവത്തോട് എളിമയോടെ പ്രാര്‍ത്ഥനയില്‍ അറിയിക്കാന്‍ നാം ബാദ്ധ്യസ്ഥരാണ്. ഗലീലി കടലിലെ കോളിളക്കത്തില്‍ ശിഷ്യന്മാര്‍ ക്രിസ്തുവിനോടു നടത്തിയ യാചന പാപ്പാ ചൂണ്ടിക്കാട്ടി. അവര്‍ പ്രതിഷേധിച്ചില്ല, മറിച്ച് പരാതിപ്പെട്ടു. യേശുവേ, ഞങ്ങള്‍ നശിക്കുന്നത് അങ്ങു കാണുന്നില്ലേ! (മര്‍ക്കോസ് 4, 35-45). ഇതുപോലെ ദൈവരാജ്യത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ശിഷ്യന്മാര്‍ നേരിട്ടു പങ്കുകാരാകണമെന്ന് അവിടുന്ന് ആഗ്രഹിച്ചു. ക്രിസ്തുശിഷ്യന്മാര്‍ കാണികളാവുകയല്ല, സജീവ പങ്കാളികളാവുകയാണു വേണ്ടത്. കാണികളായി മാറിനിന്നാല്‍ പിറുപിറുക്കാനും വിമര്‍ശിക്കാനും ഏറെ സാദ്ധ്യകളുണ്ടെന്നും, മെത്രാനോടും രൂപതയോടും വൈദികര്‍ അകന്നുപോകുമെന്നും പാപ്പാ വ്യക്തമാക്കി. മെത്രാനെ ഒഴിവാക്കുന്ന അവസ്ഥ അപകടകരമാണ്. വ്യക്തിയുടെ ഭിന്നിപ്പ് ഭരണകാര്യങ്ങളിലോ അല്ലെങ്കില്‍ അജപാലന ശൈലിയിലോ അല്ല. എന്തിന്‍റെയും കേന്ദ്രസ്ഥാനത്ത് ക്രിസ്തു ഉണ്ടാകണം. ക്രിസ്തു ഇല്ലെങ്കില്‍ നാം അധികാര ഭ്രമം പ്രാപിക്കുകയും എന്തും മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന അവസ്ഥയിലേയ്ക്കു നീങ്ങുമെന്നും പാപ്പ ഉദ്ബോധിപ്പിച്ചു. നേരത്തെ ശാരീരികാസ്വാസ്ഥ്യംമൂലം ശുശ്രൂഷയില്‍ പാപ്പായ്ക്ക് പങ്കെടുക്കുവാന്‍ സാധിക്കാതെ വന്നതിനാല്‍ രൂപതയുടെ വികാരി ജനറലും, സാന്‍ ജോണ്‍ ബസിലിക്കയുടെ ശ്രേഷ്ഠപുരോഹിതനുമായ കര്‍ദ്ദിനാള്‍ ആഞ്ചലോ ദി ദൊനാത്തിസ് പാപ്പയുടെ പ്രഭാഷണം ശുശ്രൂഷയ്ക്കിടെ വായിക്കുകയാണുണ്ടായത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HTH2uI2fVys2i0fgGVkdDy}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-29-03:02:26.jpg
Keywords: വൈദിക, പാപ്പ
Category: 1
Sub Category:
Heading: മെത്രാനോടോ അജപാലനമേഖലയിലോ ഉണ്ടാകുന്ന ഇഷ്ടകേടാണ് ദൈവവിളി നശിപ്പിക്കുന്നത്: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: രൂപതാധ്യക്ഷനായ മെത്രാനോടോ അജപാലന മേഖലയില്‍ ചിലരോടോ ഉണ്ടാകുന്ന ഇഷ്ടകേട് അല്ലെങ്കില്‍ വിദ്വേഷമാണ് ദൈവവിളിയെ നശിപ്പിക്കുന്ന ഇത്തിള്‍ക്കണ്ണിയെന്ന് ഫ്രാന്‍സിസ് പാപ്പ. ഫെബ്രുവരി 27 വ്യാഴാഴ്ച റോമാരൂപതയുടെ ഭദ്രാസനദേവാലയമായ സെന്‍റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍വച്ച് നടത്തപ്പെട്ട വൈദികരുടെ അനുതാപ ശുശ്രൂഷയില്‍ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. ഒരു മെത്രാനും വൈദികനുമെന്ന നിലയില്‍ വ്യക്തി ജീവിതത്തില്‍ വൈദികരുമായി ഇടപെഴകിയിട്ടുള്ള അനുഭവത്തിന്‍റെ വെളിച്ചത്തിലാണ് വിശ്വാസ ജീവിതത്തില്‍ വൈദികന് മെത്രാനുമായും അജപാലനമേഖലയില്‍ ചിലരോടുമുള്ള വ്യക്തിബന്ധത്തിന്‍റെ മേഖലയെക്കുറിച്ചും പരാമര്‍ശിക്കുന്നതെന്ന് പാപ്പ വ്യക്തമാക്കി. ക്രിസ്താനുകരണത്തില്‍ മൗലികമായ പ്രാര്‍ത്ഥനയുടെ ജീവിതം ഇല്ലാതാകുമ്പോള്‍ പ്രത്യാശയും പ്രതീക്ഷയും വൈദികന് വിവേചിച്ചറിയാന്‍ സാധിക്കാതെ പോകും. അങ്ങനെ വൈദികന്‍റെ ജീവിതത്തില്‍ അജപാലനപരമായ നൈരാശ്യമുണ്ടാകുന്നു. ഇത് ദൈവവിളിയെ തകര്‍ക്കുന്ന അപകടകരമായ ഇത്തിക്കണ്ണിയാണ്. നമ്മുടെയും ജനത്തിന്‍റെയും കാര്യങ്ങള്‍ നടക്കാതാകുമ്പോഴും വിശ്വാസ ജീവിതത്തില്‍ പ്രതിഷേധത്തിനും, നിരാശയ്ക്കും സ്ഥാനമില്ല. കാരണം പ്രാര്‍ത്ഥനയിലും ആത്മീയജീവിത്തിലും പ്രതിഷേധമില്ലെന്നും, നാം ദൈവത്തോടോ, അധികാരികളോടോ പ്രതിഷേധിക്കരുതെന്നും പാപ്പ വൈദികരെ ഉദ്ബോധിപ്പിച്ചു. പ്രതിഷേധ മനോഭാവം ഉള്ളില്‍വച്ചു നടക്കുമ്പോഴാണ് വ്യക്തി ബന്ധങ്ങള്‍ നിഷേധിക്കുകയും, അധികാരികളില്‍നിന്നും, സഹോദര വൈദികരില്‍നിന്നും അകന്നു ജീവിക്കുകയും, ജീവിതത്തില്‍ നിന്ന്‍ തെന്നി മാറുകയും ചെയ്യുന്നത്. പ്രാര്‍ത്ഥിക്കേണ്ടവന്‍ ദൈവത്തോടു നിസംഗത നടിക്കുകയോ, അകന്നുജീവിക്കുകയോ അല്ല ചെയ്യേണ്ടത്. നമ്മുടെ ആവശ്യങ്ങള്‍ ദൈവത്തോട് എളിമയോടെ പ്രാര്‍ത്ഥനയില്‍ അറിയിക്കാന്‍ നാം ബാദ്ധ്യസ്ഥരാണ്. ഗലീലി കടലിലെ കോളിളക്കത്തില്‍ ശിഷ്യന്മാര്‍ ക്രിസ്തുവിനോടു നടത്തിയ യാചന പാപ്പാ ചൂണ്ടിക്കാട്ടി. അവര്‍ പ്രതിഷേധിച്ചില്ല, മറിച്ച് പരാതിപ്പെട്ടു. യേശുവേ, ഞങ്ങള്‍ നശിക്കുന്നത് അങ്ങു കാണുന്നില്ലേ! (മര്‍ക്കോസ് 4, 35-45). ഇതുപോലെ ദൈവരാജ്യത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ശിഷ്യന്മാര്‍ നേരിട്ടു പങ്കുകാരാകണമെന്ന് അവിടുന്ന് ആഗ്രഹിച്ചു. ക്രിസ്തുശിഷ്യന്മാര്‍ കാണികളാവുകയല്ല, സജീവ പങ്കാളികളാവുകയാണു വേണ്ടത്. കാണികളായി മാറിനിന്നാല്‍ പിറുപിറുക്കാനും വിമര്‍ശിക്കാനും ഏറെ സാദ്ധ്യകളുണ്ടെന്നും, മെത്രാനോടും രൂപതയോടും വൈദികര്‍ അകന്നുപോകുമെന്നും പാപ്പാ വ്യക്തമാക്കി. മെത്രാനെ ഒഴിവാക്കുന്ന അവസ്ഥ അപകടകരമാണ്. വ്യക്തിയുടെ ഭിന്നിപ്പ് ഭരണകാര്യങ്ങളിലോ അല്ലെങ്കില്‍ അജപാലന ശൈലിയിലോ അല്ല. എന്തിന്‍റെയും കേന്ദ്രസ്ഥാനത്ത് ക്രിസ്തു ഉണ്ടാകണം. ക്രിസ്തു ഇല്ലെങ്കില്‍ നാം അധികാര ഭ്രമം പ്രാപിക്കുകയും എന്തും മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന അവസ്ഥയിലേയ്ക്കു നീങ്ങുമെന്നും പാപ്പ ഉദ്ബോധിപ്പിച്ചു. നേരത്തെ ശാരീരികാസ്വാസ്ഥ്യംമൂലം ശുശ്രൂഷയില്‍ പാപ്പായ്ക്ക് പങ്കെടുക്കുവാന്‍ സാധിക്കാതെ വന്നതിനാല്‍ രൂപതയുടെ വികാരി ജനറലും, സാന്‍ ജോണ്‍ ബസിലിക്കയുടെ ശ്രേഷ്ഠപുരോഹിതനുമായ കര്‍ദ്ദിനാള്‍ ആഞ്ചലോ ദി ദൊനാത്തിസ് പാപ്പയുടെ പ്രഭാഷണം ശുശ്രൂഷയ്ക്കിടെ വായിക്കുകയാണുണ്ടായത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HTH2uI2fVys2i0fgGVkdDy}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-29-03:02:26.jpg
Keywords: വൈദിക, പാപ്പ