Contents
Displaying 15251-15260 of 25126 results.
Content:
15616
Category: 1
Sub Category:
Heading: പ്രമുഖ വചനപ്രഘോഷകര്‍ ഒന്നിക്കുന്ന സുവിശേഷവത്ക്കരണ ഓണ്‍ലൈന്‍ മഹാസംഗമം ശനിയാഴ്ച: പ്രവാചകശബ്ദത്തില്‍ തത്സമയം
Content: പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തില്‍ പ്രമുഖ വചനപ്രഘോഷകര്‍ ഒന്നിക്കുന്ന സുവിശേഷവൽക്കരണ ഓണ്‍ലൈന്‍ മഹാസംഗമം ശനിയാഴ്ച നടക്കും. "സുവിശേഷത്തിന്റെ ആനന്ദം" എന്നു പേര് നല്കിയിരിക്കുന്ന സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു. രൂപതയിലെ വിവിധ ഇടവകകളിലെയും മിഷനുകളിലെയും ആളുകൾ ഓൺലൈനിൽ പങ്കെടുക്കുന്ന മഹാ സുവിശേഷ സംഗമം സീറോ മലബാർ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉത്‌ഘാടനം ചെയ്യും. മാർ ജോസഫ് സ്രാമ്പിക്കൽ അദ്ധ്യക്ഷത വഹിക്കുന്ന സംഗമത്തിൽ കേരള സഭയിലെ അനുഗ്രഹീതരായ പ്രമുഖ സുവിശേഷപ്രഘോഷകർ ഇടതടവില്ലാതെ തുടർച്ചായി മൂന്നര മണിക്കൂർ സുവിശേഷ പ്രഘോഷണം നടത്തും. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കൂടി ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്ക് ലഭ്യമാകുന്ന രീതിയിലാണ് സംഗമം ക്രമീകരിച്ചിരിക്കുന്നത്. ശനിയാഴ്ച യുകെ സമയം ഉച്ചയ്ക്ക് 01.30 മുതല്‍ 5 മണി വരെ (ഇന്ത്യന്‍ സമയം വൈകീട്ട് എഴുമണി മുതല്‍ രാത്രി 10.30 വരെ) നടക്കുന്ന സുവിശേഷ മഹാസംഗമത്തിന്റെ തത്സമയ സംപ്രേക്ഷണം പ്രവാചകശബ്ദം യൂട്യൂബ് ചാനലില്‍ ലഭ്യമാക്കുന്നുണ്ട്. ഫാ.ജോർജ് പനയ്ക്കൽ വിസി, ഫാ.സേവ്യർ ഖാൻ വട്ടായിൽ, ഫാ.ഡൊമിനിക് വാളന്മനാൽ, ഫാ.ഡാനിയൽ പൂവണ്ണത്തിൽ, ഫാ. മാത്യു വയലാമണ്ണിൽ സിഎസ്ടി, സിസ്റ്റർ ആൻമരിയ എസ്എച്ച്, ഷെവ. ബെന്നി പുന്നത്തറ, തോമസ് പോൾ, സാബു ആറുതൊട്ടി, ഡോ.ജോൺ ഡി., സന്തോഷ് കരുമത്ര, മനോജ് സണ്ണി, സെബാസ്റ്റ്യൻ താന്നിക്കൽ, റെജി കൊട്ടാരം, ടി. സന്തോഷ് , സജിത്ത് ജോസഫ്, ജോസഫ് സ്റ്റാൻലി, പ്രിൻസ് വിതയത്തിൽ, പ്രിൻസ് സെബാസ്റ്റ്യൻ എന്നിവർ വചനം പങ്കുവച്ചു സംസാരിക്കും. പ്രോട്ടോസിെ ഞ്ചലൂസ് മോൺ. ഡോ. ആന്‍റണി ചുണ്ടലിക്കാട്ട് മോഡറേറ്ററായിരിക്കും. സിഞ്ചെലുസ് മോൺ. ജോർജ് ചേലയ്ക്കൽ സ്വാഗതവും രൂപത സുവിശേഷവത്കരണ കോ-ഓർഡിനേറ്റർ ഡോ.ജോസി മാത്യു നന്ദിയും പറയും. കോവിഡ് മഹാമാരിയിൽ ലോകം വലയുമ്പോൾ ദൈവചനത്തിലൂടെ ആശ്വാസം കണ്ടെത്തുവാനും അനേകരിലേക്കു ദൈവവചനം എത്തിച്ചേരുവാനും സഭയോടൊന്ന് ചേർന്ന് നിന്ന് ദൈവവചനം ശ്രവിക്കാനും ഗ്രേറ്റ് ബ്രിട്ടൻ രൂപത ഒരുക്കിയിരിക്കുന്ന ഈ മഹാ സുവിശേഷ വൽക്കരണ സംഗമത്തിനായി എല്ലാവരുടെയും പ്രാർത്ഥന സഹായം തേടുന്നതായും സംഘാടക സമിതി അറിയിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/JXMG4XT3gTaFvtOu8X9Rfg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-25-12:28:21.jpg
Keywords: ഗ്രേറ്റ് ബ്രിട്ട
Category: 1
Sub Category:
Heading: പ്രമുഖ വചനപ്രഘോഷകര്‍ ഒന്നിക്കുന്ന സുവിശേഷവത്ക്കരണ ഓണ്‍ലൈന്‍ മഹാസംഗമം ശനിയാഴ്ച: പ്രവാചകശബ്ദത്തില്‍ തത്സമയം
Content: പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തില്‍ പ്രമുഖ വചനപ്രഘോഷകര്‍ ഒന്നിക്കുന്ന സുവിശേഷവൽക്കരണ ഓണ്‍ലൈന്‍ മഹാസംഗമം ശനിയാഴ്ച നടക്കും. "സുവിശേഷത്തിന്റെ ആനന്ദം" എന്നു പേര് നല്കിയിരിക്കുന്ന സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു. രൂപതയിലെ വിവിധ ഇടവകകളിലെയും മിഷനുകളിലെയും ആളുകൾ ഓൺലൈനിൽ പങ്കെടുക്കുന്ന മഹാ സുവിശേഷ സംഗമം സീറോ മലബാർ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉത്‌ഘാടനം ചെയ്യും. മാർ ജോസഫ് സ്രാമ്പിക്കൽ അദ്ധ്യക്ഷത വഹിക്കുന്ന സംഗമത്തിൽ കേരള സഭയിലെ അനുഗ്രഹീതരായ പ്രമുഖ സുവിശേഷപ്രഘോഷകർ ഇടതടവില്ലാതെ തുടർച്ചായി മൂന്നര മണിക്കൂർ സുവിശേഷ പ്രഘോഷണം നടത്തും. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കൂടി ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്ക് ലഭ്യമാകുന്ന രീതിയിലാണ് സംഗമം ക്രമീകരിച്ചിരിക്കുന്നത്. ശനിയാഴ്ച യുകെ സമയം ഉച്ചയ്ക്ക് 01.30 മുതല്‍ 5 മണി വരെ (ഇന്ത്യന്‍ സമയം വൈകീട്ട് എഴുമണി മുതല്‍ രാത്രി 10.30 വരെ) നടക്കുന്ന സുവിശേഷ മഹാസംഗമത്തിന്റെ തത്സമയ സംപ്രേക്ഷണം പ്രവാചകശബ്ദം യൂട്യൂബ് ചാനലില്‍ ലഭ്യമാക്കുന്നുണ്ട്. ഫാ.ജോർജ് പനയ്ക്കൽ വിസി, ഫാ.സേവ്യർ ഖാൻ വട്ടായിൽ, ഫാ.ഡൊമിനിക് വാളന്മനാൽ, ഫാ.ഡാനിയൽ പൂവണ്ണത്തിൽ, ഫാ. മാത്യു വയലാമണ്ണിൽ സിഎസ്ടി, സിസ്റ്റർ ആൻമരിയ എസ്എച്ച്, ഷെവ. ബെന്നി പുന്നത്തറ, തോമസ് പോൾ, സാബു ആറുതൊട്ടി, ഡോ.ജോൺ ഡി., സന്തോഷ് കരുമത്ര, മനോജ് സണ്ണി, സെബാസ്റ്റ്യൻ താന്നിക്കൽ, റെജി കൊട്ടാരം, ടി. സന്തോഷ് , സജിത്ത് ജോസഫ്, ജോസഫ് സ്റ്റാൻലി, പ്രിൻസ് വിതയത്തിൽ, പ്രിൻസ് സെബാസ്റ്റ്യൻ എന്നിവർ വചനം പങ്കുവച്ചു സംസാരിക്കും. പ്രോട്ടോസിെ ഞ്ചലൂസ് മോൺ. ഡോ. ആന്‍റണി ചുണ്ടലിക്കാട്ട് മോഡറേറ്ററായിരിക്കും. സിഞ്ചെലുസ് മോൺ. ജോർജ് ചേലയ്ക്കൽ സ്വാഗതവും രൂപത സുവിശേഷവത്കരണ കോ-ഓർഡിനേറ്റർ ഡോ.ജോസി മാത്യു നന്ദിയും പറയും. കോവിഡ് മഹാമാരിയിൽ ലോകം വലയുമ്പോൾ ദൈവചനത്തിലൂടെ ആശ്വാസം കണ്ടെത്തുവാനും അനേകരിലേക്കു ദൈവവചനം എത്തിച്ചേരുവാനും സഭയോടൊന്ന് ചേർന്ന് നിന്ന് ദൈവവചനം ശ്രവിക്കാനും ഗ്രേറ്റ് ബ്രിട്ടൻ രൂപത ഒരുക്കിയിരിക്കുന്ന ഈ മഹാ സുവിശേഷ വൽക്കരണ സംഗമത്തിനായി എല്ലാവരുടെയും പ്രാർത്ഥന സഹായം തേടുന്നതായും സംഘാടക സമിതി അറിയിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/JXMG4XT3gTaFvtOu8X9Rfg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-25-12:28:21.jpg
Keywords: ഗ്രേറ്റ് ബ്രിട്ട
Content:
15617
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പീഡനമേല്‍ക്കുന്ന വിഭാഗം: യുഎന്നില്‍ ആശങ്ക പ്രകടിപ്പിച്ച് വത്തിക്കാൻ പ്രതിനിധി
Content: ജനീവ: പീഡിത ക്രൈസ്തവ സമൂഹം ഭയത്തിന്റെയും, വിദ്വേഷത്തിന്റെ ഇരകളാണെന്നും ലോകത്ത് ഏറ്റവും കൂടുതല്‍ പീഡനമേല്‍ക്കുന്ന വിഭാഗം ക്രൈസ്തവരാണെന്നും ഐക്യരാഷ്ട്രസഭയിലെ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് ഗബ്രിയേൽ ഗാർസിയയുടെ തുറന്നുപറച്ചില്‍. ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക, സാമൂഹിക കാര്യങ്ങൾക്ക് വേണ്ടിയുള്ള കൗൺസിൽ സംഘടിപ്പിച്ച ചടങ്ങിലാണ് വത്തിക്കാൻ പ്രതിനിധി തന്റെ ആശങ്ക പങ്കുവെച്ചത്. അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം എല്ലാ മനുഷ്യരുടെയും സമത്വവും, അവകാശങ്ങളും, മൂല്യവും യാതൊരുവിധ വിവേചനങ്ങളുമില്ലാതെ ഉയർത്തിപ്പിടിക്കുന്നതാണെന്ന് ആർച്ച് ബിഷപ്പ് ഗാർസിയ പ്രസ്താവിച്ചു. ദൈവ വിശ്വാസത്തിന്റെ പേരിൽ ആളുകൾക്ക് ജയിൽ ശിക്ഷയും, ക്രൂരമായ പീഡനങ്ങളും ഏൽക്കേണ്ടി വരുന്നു. ചിലർ കൊല്ലപ്പെടുക പോലും ചെയ്യുന്നു. എന്നാൽ ഇതിന് കാരണക്കാരായവർ സ്വതന്ത്രമായി നടക്കുന്നു. ചില സ്ഥലങ്ങളിൽ നിന്ന് ന്യൂനപക്ഷ സമൂഹങ്ങൾ അപ്രത്യക്ഷമാകുന്ന സാഹചര്യം പോലും നിലനിൽക്കുന്നു. ക്രൈസ്തവരെ ഏറ്റവും മതപീഡനങ്ങൾ നേരിടേണ്ടിവരുന്ന മതവിഭാഗം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. മറ്റുള്ള മനുഷ്യരോടുള്ള ഭയവും, വിദ്വേഷവും ചെറുക്കാൻ അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് നിൽക്കണം. എല്ലാവരും തുല്യരാണെന്നുള്ള ബോധ്യം, വർഗീയതയ്ക്കും വിവേചനത്തിനും നേരെ കണ്ണടയ്ക്കാതെ മറ്റുള്ളവരെ തുറവിയോടും, സ്നേഹത്തോടും, സഹാനുഭൂതിയോടെ കൂടെ സ്വീകരിക്കാൻ നമ്മെ പ്രാപ്തരാക്കുന്നു. ചില സമയത്ത് വംശീയത വിവിധ സമൂഹങ്ങളിൽ ഉടലെടുക്കുന്നത് അപമാനം നൽകുന്നു. വിവേചനവും വംശീയതയും അഭയാർത്ഥികൾ അടക്കമുള്ളവരെ ബാധിക്കുന്നുവെന്ന് നാം കാണുന്നു. മറ്റുള്ളവരെ പറ്റിയുള്ള ഭയമാണ് നിരവധി ആളുകൾക്ക് മതത്തിന്റെയും, വിശ്വാസത്തിന്റെയും പേരിൽ പീഡനമേൽക്കാൻ കാരണമാകുന്നത്. ഏറ്റവും അടിസ്ഥാന മനുഷ്യാവകാശമായ മതസ്വാതന്ത്ര്യം മാനിക്കപ്പെടാത്തത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുവെന്നും ഗബ്രിയേൽ ഗാർസിയ യുഎന്‍ പ്രഭാഷണത്തില്‍ കൂട്ടിച്ചേർത്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/JXMG4XT3gTaFvtOu8X9Rfg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-25-14:01:36.jpg
Keywords: വത്തിക്കാ, ഐക്യരാ
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പീഡനമേല്‍ക്കുന്ന വിഭാഗം: യുഎന്നില്‍ ആശങ്ക പ്രകടിപ്പിച്ച് വത്തിക്കാൻ പ്രതിനിധി
Content: ജനീവ: പീഡിത ക്രൈസ്തവ സമൂഹം ഭയത്തിന്റെയും, വിദ്വേഷത്തിന്റെ ഇരകളാണെന്നും ലോകത്ത് ഏറ്റവും കൂടുതല്‍ പീഡനമേല്‍ക്കുന്ന വിഭാഗം ക്രൈസ്തവരാണെന്നും ഐക്യരാഷ്ട്രസഭയിലെ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് ഗബ്രിയേൽ ഗാർസിയയുടെ തുറന്നുപറച്ചില്‍. ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക, സാമൂഹിക കാര്യങ്ങൾക്ക് വേണ്ടിയുള്ള കൗൺസിൽ സംഘടിപ്പിച്ച ചടങ്ങിലാണ് വത്തിക്കാൻ പ്രതിനിധി തന്റെ ആശങ്ക പങ്കുവെച്ചത്. അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം എല്ലാ മനുഷ്യരുടെയും സമത്വവും, അവകാശങ്ങളും, മൂല്യവും യാതൊരുവിധ വിവേചനങ്ങളുമില്ലാതെ ഉയർത്തിപ്പിടിക്കുന്നതാണെന്ന് ആർച്ച് ബിഷപ്പ് ഗാർസിയ പ്രസ്താവിച്ചു. ദൈവ വിശ്വാസത്തിന്റെ പേരിൽ ആളുകൾക്ക് ജയിൽ ശിക്ഷയും, ക്രൂരമായ പീഡനങ്ങളും ഏൽക്കേണ്ടി വരുന്നു. ചിലർ കൊല്ലപ്പെടുക പോലും ചെയ്യുന്നു. എന്നാൽ ഇതിന് കാരണക്കാരായവർ സ്വതന്ത്രമായി നടക്കുന്നു. ചില സ്ഥലങ്ങളിൽ നിന്ന് ന്യൂനപക്ഷ സമൂഹങ്ങൾ അപ്രത്യക്ഷമാകുന്ന സാഹചര്യം പോലും നിലനിൽക്കുന്നു. ക്രൈസ്തവരെ ഏറ്റവും മതപീഡനങ്ങൾ നേരിടേണ്ടിവരുന്ന മതവിഭാഗം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. മറ്റുള്ള മനുഷ്യരോടുള്ള ഭയവും, വിദ്വേഷവും ചെറുക്കാൻ അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് നിൽക്കണം. എല്ലാവരും തുല്യരാണെന്നുള്ള ബോധ്യം, വർഗീയതയ്ക്കും വിവേചനത്തിനും നേരെ കണ്ണടയ്ക്കാതെ മറ്റുള്ളവരെ തുറവിയോടും, സ്നേഹത്തോടും, സഹാനുഭൂതിയോടെ കൂടെ സ്വീകരിക്കാൻ നമ്മെ പ്രാപ്തരാക്കുന്നു. ചില സമയത്ത് വംശീയത വിവിധ സമൂഹങ്ങളിൽ ഉടലെടുക്കുന്നത് അപമാനം നൽകുന്നു. വിവേചനവും വംശീയതയും അഭയാർത്ഥികൾ അടക്കമുള്ളവരെ ബാധിക്കുന്നുവെന്ന് നാം കാണുന്നു. മറ്റുള്ളവരെ പറ്റിയുള്ള ഭയമാണ് നിരവധി ആളുകൾക്ക് മതത്തിന്റെയും, വിശ്വാസത്തിന്റെയും പേരിൽ പീഡനമേൽക്കാൻ കാരണമാകുന്നത്. ഏറ്റവും അടിസ്ഥാന മനുഷ്യാവകാശമായ മതസ്വാതന്ത്ര്യം മാനിക്കപ്പെടാത്തത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുവെന്നും ഗബ്രിയേൽ ഗാർസിയ യുഎന്‍ പ്രഭാഷണത്തില്‍ കൂട്ടിച്ചേർത്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/JXMG4XT3gTaFvtOu8X9Rfg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-25-14:01:36.jpg
Keywords: വത്തിക്കാ, ഐക്യരാ
Content:
15618
Category: 1
Sub Category:
Heading: സിഡ്നി കത്തീഡ്രലിനു മുൻപിൽ സ്വവര്‍ഗ്ഗാനുരാഗികളുടെ പരിപാടി: പരിഹാര പ്രാർത്ഥനയുമായി വിശ്വാസികൾ
Content: സിഡ്നി: ഓസ്ട്രേലിയയിലെ പ്രസിദ്ധമായ സിഡ്നിയിലെ സെന്റ് മേരീസ് കത്തീഡ്രലിന് മുൻഭാഗത്ത് സ്വവര്‍ഗ്ഗാനുരാഗികളുടെ പരിപാടി നടക്കുവാന്‍ ഇടയായ പശ്ചാത്തലത്തിൽ പരിഹാര പ്രായശ്ചിത്ത പ്രാർത്ഥനയുമായി നൂറുകണക്കിന് കത്തോലിക്ക വിശ്വാസികള്‍. സെന്റ് മേരീസ് കത്തീഡ്രലിന്റെ പടവുകളില്‍ മുട്ടിന്‍മേല്‍ നിന്ന് ദൈവത്തോട് ക്ഷമയാചിച്ച വിശ്വാസികൾ സ്തുതിഗീതങ്ങള്‍ ആലപിച്ച് ജപമാല ചൊല്ലി പരിഹാര പ്രാർത്ഥന നടത്തി. 'ഗേ' എന്ന സ്റ്റേജ് ഷോ പരമ്പരയുടെ ഭാഗമായിട്ടാണ് കത്തീഡ്രലിനു സമീപത്ത് സിഡ്നി നഗരസഭയുടെ (കൗണ്‍സില്‍) ഉടമസ്ഥതയിലുള്ള തുറന്ന മൈതാനത്ത് നാടോടി, പോപ് സംഗീത, പരിപാടിയായ ‘ലൈവ് ആന്‍ഡ് ക്വീര്‍’ എന്ന സ്റ്റേജ് ഷോ സംഘടിപ്പിച്ചത്. ഇതിനെതിരെ വൈദികർ ഉള്‍പ്പെടെ ഇരുന്നൂറോളം കത്തോലിക്കരാണ് ശനിയാഴ്ച രാത്രി ദേവാലയത്തിന്റെ പടവുകളില്‍ പ്രതിഷേധവുമായി ഒരുമിച്ച് കൂടിയത്. കത്തീഡ്രലിനു സമീപം പരിപാടി സംഘടിപ്പിച്ചതിലും, പരിപാടിയുടെ പരസ്യത്തിനായി കത്തീഡ്രലിന്റെ ചിത്രം ഉപയോഗിച്ചതിലും സിഡ്നി മെത്രാപ്പോലീത്ത അന്തോണി ഫിഷര്‍ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചു. സെന്റ് മേരീസ് കത്തീഡ്രലിനെ സ്വവർഗ്ഗാനുരാഗികളുടെ പരിപാടിയുടെ പ്രചാരണത്തിനായി ഉപയോഗിച്ച നടപടി അത്യന്തം പ്രകോപനപരവും വിശ്വാസികളോടുള്ള അനാദരവുമാണെന്നു മെത്രാപ്പോലീത്ത ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു. നോമ്പ്കാലത്ത്, സഹിഷ്ണുതയുള്ള നമ്മുടെ സിഡ്നിയില്‍ ദൈവവിശ്വാസം ബഹുമാനിക്കപ്പെടുവാനും സംരക്ഷിക്കപ്പെടുവാനുമായി ദൈവത്തോട് പ്രാര്‍ത്ഥിക്കാം എന്ന ആഹ്വാനത്തോടെയാണ് മെത്രാപ്പോലീത്തയുടെ പോസ്റ്റ് അവസാനിക്കുന്നത്.
Image: /content_image/News/News-2021-02-25-15:59:11.jpg
Keywords: പരിഹാര, പ്രായശ്ചി
Category: 1
Sub Category:
Heading: സിഡ്നി കത്തീഡ്രലിനു മുൻപിൽ സ്വവര്‍ഗ്ഗാനുരാഗികളുടെ പരിപാടി: പരിഹാര പ്രാർത്ഥനയുമായി വിശ്വാസികൾ
Content: സിഡ്നി: ഓസ്ട്രേലിയയിലെ പ്രസിദ്ധമായ സിഡ്നിയിലെ സെന്റ് മേരീസ് കത്തീഡ്രലിന് മുൻഭാഗത്ത് സ്വവര്‍ഗ്ഗാനുരാഗികളുടെ പരിപാടി നടക്കുവാന്‍ ഇടയായ പശ്ചാത്തലത്തിൽ പരിഹാര പ്രായശ്ചിത്ത പ്രാർത്ഥനയുമായി നൂറുകണക്കിന് കത്തോലിക്ക വിശ്വാസികള്‍. സെന്റ് മേരീസ് കത്തീഡ്രലിന്റെ പടവുകളില്‍ മുട്ടിന്‍മേല്‍ നിന്ന് ദൈവത്തോട് ക്ഷമയാചിച്ച വിശ്വാസികൾ സ്തുതിഗീതങ്ങള്‍ ആലപിച്ച് ജപമാല ചൊല്ലി പരിഹാര പ്രാർത്ഥന നടത്തി. 'ഗേ' എന്ന സ്റ്റേജ് ഷോ പരമ്പരയുടെ ഭാഗമായിട്ടാണ് കത്തീഡ്രലിനു സമീപത്ത് സിഡ്നി നഗരസഭയുടെ (കൗണ്‍സില്‍) ഉടമസ്ഥതയിലുള്ള തുറന്ന മൈതാനത്ത് നാടോടി, പോപ് സംഗീത, പരിപാടിയായ ‘ലൈവ് ആന്‍ഡ് ക്വീര്‍’ എന്ന സ്റ്റേജ് ഷോ സംഘടിപ്പിച്ചത്. ഇതിനെതിരെ വൈദികർ ഉള്‍പ്പെടെ ഇരുന്നൂറോളം കത്തോലിക്കരാണ് ശനിയാഴ്ച രാത്രി ദേവാലയത്തിന്റെ പടവുകളില്‍ പ്രതിഷേധവുമായി ഒരുമിച്ച് കൂടിയത്. കത്തീഡ്രലിനു സമീപം പരിപാടി സംഘടിപ്പിച്ചതിലും, പരിപാടിയുടെ പരസ്യത്തിനായി കത്തീഡ്രലിന്റെ ചിത്രം ഉപയോഗിച്ചതിലും സിഡ്നി മെത്രാപ്പോലീത്ത അന്തോണി ഫിഷര്‍ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചു. സെന്റ് മേരീസ് കത്തീഡ്രലിനെ സ്വവർഗ്ഗാനുരാഗികളുടെ പരിപാടിയുടെ പ്രചാരണത്തിനായി ഉപയോഗിച്ച നടപടി അത്യന്തം പ്രകോപനപരവും വിശ്വാസികളോടുള്ള അനാദരവുമാണെന്നു മെത്രാപ്പോലീത്ത ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു. നോമ്പ്കാലത്ത്, സഹിഷ്ണുതയുള്ള നമ്മുടെ സിഡ്നിയില്‍ ദൈവവിശ്വാസം ബഹുമാനിക്കപ്പെടുവാനും സംരക്ഷിക്കപ്പെടുവാനുമായി ദൈവത്തോട് പ്രാര്‍ത്ഥിക്കാം എന്ന ആഹ്വാനത്തോടെയാണ് മെത്രാപ്പോലീത്തയുടെ പോസ്റ്റ് അവസാനിക്കുന്നത്.
Image: /content_image/News/News-2021-02-25-15:59:11.jpg
Keywords: പരിഹാര, പ്രായശ്ചി
Content:
15619
Category: 22
Sub Category:
Heading: ജോസഫ്: മറിയത്തിന്റെ ദൈവമാതൃത്വത്തെ ആദ്യം അംഗീകരിച്ച വ്യക്തി
Content: മറിയത്തെ ദൈവമാതാവായി ആദ്യം അംഗീകരിച്ച മനുഷ്യ വ്യക്തി വിശുദ്ധ യൗസേപ്പിതാവാണ്. കർത്താവിൻ്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് യൗസേപ്പിനോടു സംസാരിക്കുന്ന ആദ്യ സന്ദർഭത്തിൽ നിന്നു തന്നെ ഇതു വ്യക്തമാണ് (മത്താ: 1:18-25). "ജോസഫ് നിദ്രയില്‍നിന്ന് ഉണര്‍ന്ന്, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചു (മത്തായി 1 : 24) ഈ വചനം ആരംഭം മുതലേ യൗസേപ്പ് മറിയത്തെ ദൈവപുത്രൻ്റെ അമ്മയായി മനസ്സിലാക്കി എന്നതിൻ്റെ തെളിവായി മനസ്സിലാക്കാം. കത്തോലിക്കാ സഭ ഓദ്യോഗികമായി അംഗീകരിച്ചിരിക്കുന്ന ഒരു മരിയൻ പ്രത്യക്ഷീകരണമാണ് അയർലണ്ടിലെ നോക്കിലെ മരിയൻ പ്രത്യക്ഷീകരണം. (Our Lady of Knock) . 1879 ആഗസ്റ്റു മാസം ഇരുപത്തിയൊന്നാം തീയതി പരിശുദ്ധ കന്യകാമറിയം അയർലൻഡിലെ നോക്ക് എന്ന ഗ്രാമത്തിലെ പതിനഞ്ചു ഗ്രാമീണർക്ക് പ്രത്യക്ഷപ്പെട്ടു എന്നാണ് വിശ്വാസം പരിശുദ്ധ മറിയത്തോടൊപ്പം വിശുദ്ധ യൗസേപ്പിതാവും വിശുദ്ധ യോഹന്നാനും കൂടെ ഉണ്ടായിരുന്നു. ഈ ദർശനത്തിൽ മറിയമോ മറ്റു രണ്ടു വിശുദ്ധരോ ഒരു സന്ദേശവും നൽകിയില്ല . മണിക്കൂറുകൾ നീണ്ടു നിന്ന കനത്ത മഴയുടെ സമയത്താണ് ദർശനം ഉണ്ടായത്. വെള്ള വസ്ത്രം ധരിച്ച് നിഷ്പാദുകനായി കൂപ്പു കരങ്ങളോടെ പ്രാർത്ഥനാ നിരതനായി നിന്ന യൗസേപ്പിതാവിൻ്റെ ശിരസ്സ് മറിയത്തിനു നേരെ ആദരവോടെ സ്വല്പം താഴ്ത്തി പിടിച്ചിരിക്കുന്നതു കാണാം. ദൈവമാതാവായ പരിശുദ്ധ കന്യകാ മറിയത്തെ വിശുദ്ധ യൗസേപ്പിതാവ് ബഹുമാനിക്കുന്നതിൻ്റെ അടയാളമായാണ് വിശ്വാസികൾ ഇതു മനസ്സിലാക്കുന്നത്. പരിശുദ്ധ കന്യകാമറിയത്തെ സമീപിക്കുന്നവർക്കു ദൈവമാതൃത്വത്തിൻ്റെ സംരക്ഷണകവചം ഉണ്ടാകുമെന്ന് മനുഷ്യവംശത്തെ ഓർമ്മിപ്പിക്കുന്ന പാഠപുസ്തമാണ് വിശുദ്ധ യൗസേപ്പ്.
Image: /content_image/SocialMedia/SocialMedia-2021-02-25-18:55:56.jpg
Keywords: ജോസഫ, യൗസേ
Category: 22
Sub Category:
Heading: ജോസഫ്: മറിയത്തിന്റെ ദൈവമാതൃത്വത്തെ ആദ്യം അംഗീകരിച്ച വ്യക്തി
Content: മറിയത്തെ ദൈവമാതാവായി ആദ്യം അംഗീകരിച്ച മനുഷ്യ വ്യക്തി വിശുദ്ധ യൗസേപ്പിതാവാണ്. കർത്താവിൻ്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് യൗസേപ്പിനോടു സംസാരിക്കുന്ന ആദ്യ സന്ദർഭത്തിൽ നിന്നു തന്നെ ഇതു വ്യക്തമാണ് (മത്താ: 1:18-25). "ജോസഫ് നിദ്രയില്‍നിന്ന് ഉണര്‍ന്ന്, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചു (മത്തായി 1 : 24) ഈ വചനം ആരംഭം മുതലേ യൗസേപ്പ് മറിയത്തെ ദൈവപുത്രൻ്റെ അമ്മയായി മനസ്സിലാക്കി എന്നതിൻ്റെ തെളിവായി മനസ്സിലാക്കാം. കത്തോലിക്കാ സഭ ഓദ്യോഗികമായി അംഗീകരിച്ചിരിക്കുന്ന ഒരു മരിയൻ പ്രത്യക്ഷീകരണമാണ് അയർലണ്ടിലെ നോക്കിലെ മരിയൻ പ്രത്യക്ഷീകരണം. (Our Lady of Knock) . 1879 ആഗസ്റ്റു മാസം ഇരുപത്തിയൊന്നാം തീയതി പരിശുദ്ധ കന്യകാമറിയം അയർലൻഡിലെ നോക്ക് എന്ന ഗ്രാമത്തിലെ പതിനഞ്ചു ഗ്രാമീണർക്ക് പ്രത്യക്ഷപ്പെട്ടു എന്നാണ് വിശ്വാസം പരിശുദ്ധ മറിയത്തോടൊപ്പം വിശുദ്ധ യൗസേപ്പിതാവും വിശുദ്ധ യോഹന്നാനും കൂടെ ഉണ്ടായിരുന്നു. ഈ ദർശനത്തിൽ മറിയമോ മറ്റു രണ്ടു വിശുദ്ധരോ ഒരു സന്ദേശവും നൽകിയില്ല . മണിക്കൂറുകൾ നീണ്ടു നിന്ന കനത്ത മഴയുടെ സമയത്താണ് ദർശനം ഉണ്ടായത്. വെള്ള വസ്ത്രം ധരിച്ച് നിഷ്പാദുകനായി കൂപ്പു കരങ്ങളോടെ പ്രാർത്ഥനാ നിരതനായി നിന്ന യൗസേപ്പിതാവിൻ്റെ ശിരസ്സ് മറിയത്തിനു നേരെ ആദരവോടെ സ്വല്പം താഴ്ത്തി പിടിച്ചിരിക്കുന്നതു കാണാം. ദൈവമാതാവായ പരിശുദ്ധ കന്യകാ മറിയത്തെ വിശുദ്ധ യൗസേപ്പിതാവ് ബഹുമാനിക്കുന്നതിൻ്റെ അടയാളമായാണ് വിശ്വാസികൾ ഇതു മനസ്സിലാക്കുന്നത്. പരിശുദ്ധ കന്യകാമറിയത്തെ സമീപിക്കുന്നവർക്കു ദൈവമാതൃത്വത്തിൻ്റെ സംരക്ഷണകവചം ഉണ്ടാകുമെന്ന് മനുഷ്യവംശത്തെ ഓർമ്മിപ്പിക്കുന്ന പാഠപുസ്തമാണ് വിശുദ്ധ യൗസേപ്പ്.
Image: /content_image/SocialMedia/SocialMedia-2021-02-25-18:55:56.jpg
Keywords: ജോസഫ, യൗസേ
Content:
15620
Category: 1
Sub Category:
Heading: പ്രൊട്ടസ്റ്റന്‍റ് പാസ്റ്ററിനൊപ്പം ദിവ്യബലിയില്‍ കാര്‍മ്മികത്വം: ബ്രസീലിയന്‍ വൈദികനെ വികാരി പദവിയില്‍ നിന്നും ഒഴിവാക്കി
Content: ജുണ്ട്യായ്: വിശുദ്ധ കുര്‍ബാനയുടെ കാര്‍മ്മികത്വം പ്രൊട്ടസ്റ്റന്‍റ് പാസ്റ്ററിനൊപ്പം പങ്കിട്ട ബ്രസീലിയന്‍ സ്വദേശിയും മിഷ്ണറീസ് ഓഫ് സെന്റ് ചാള്‍സ് ബൊറോമിയോ സഭാംഗവുമായ ഇടവക വൈദികനെ വികാരി പദവിയില്‍ നിന്നും ഒഴിവാക്കി. ജുണ്ട്യായിലെ സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് ഇടവക വികാരിയായ ഫാ. ജോസ് കാര്‍ലോസിന്റെ പ്രവര്‍ത്തിയ്ക്കെതിരെയാണ് രൂപതാനേതൃത്വം നടപടിയെടുത്തിരിക്കുന്നത്. ഇടവക സമൂഹത്തിനിടയില്‍ ആശയക്കുഴപ്പത്തിനും, ഭിന്നതയ്ക്കും കാരണമായ ഫാ. ജോസ് കാര്‍ലോസിന്റെ പ്രവര്‍ത്തിയില്‍ ഖേദമുണ്ടെന്നു ജുണ്ട്യായ് ബിഷപ്പ് വിന്‍സെന്റെ കോസ്റ്റ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. സാധുവായ രീതിയില്‍ അഭിഷിക്തനായ പുരോഹിതനില്‍ മാത്രമേ വിശുദ്ധ കുര്‍ബാന സമര്‍പ്പണത്തിന്റെ ശക്തി ഉണ്ടായിരിക്കുകയുള്ളുവെന്നതു വെളിവാക്കപ്പെട്ട സത്യമാണെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി. വിഭൂതി തിരുനാള്‍ ദിനമായ ഫെബ്രുവരി 17നാണ് ബ്രസീലിലെ യുണൈറ്റഡ് പ്രിസ്ബൈറ്റേറിയന്‍ സഭയുടെ മിനിസ്റ്ററായ ഫ്രാന്‍സിസ്കോ ലെയിറ്റേക്കൊപ്പം ഫാ. പെഡ്രീനി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ ശ്രമിച്ചത്. വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന്റെ വീഡിയോയില്‍ പ്രൊട്ടസ്റ്റന്‍റ് പാസ്റ്റര്‍ കുര്‍ബാനയുടെ ഭാഗം ചൊല്ലുന്നതും, പ്രാര്‍ത്ഥിക്കുന്നതും, ദിവ്യകാരുണ്യം സ്വീകരിക്കുന്നതും വ്യക്തമായി കാണാം. വീഡിയോയുടെ വ്യാപകമായ പ്രചാരണം പ്രതികൂലമായ പ്രതികരണം ഉളവാക്കിയെന്നും ദിവ്യകാരുണ്യത്തിലൂടെ നേടിയ സഭൈക്യത്തെ ബാധിച്ചുവെന്നും ബിഷപ്പ് കോസ്റ്റ ചൂണ്ടിക്കാട്ടി. പാവപ്പെട്ടവരോടും അഭയാര്‍ത്ഥികളോടുമുള്ള വൈദികന്റെ ഉദാരമനസ്കതയും, അര്‍പ്പണബോധവും തങ്ങള്‍ക്കറിയാമെന്നും, കത്തോലിക്കാ പ്രബോധനങ്ങളെ നിരാകരിക്കുവാനും, വിശുദ്ധ കുര്‍ബാനയുടെ പവിത്രതയെ കളങ്കപ്പെടുത്തുവാനും അദ്ദേഹം മനപ്പൂര്‍വ്വം ശ്രമിച്ചതായി തങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും അറിയിപ്പില്‍ പറയുന്നുണ്ട്. രണ്ടാം വത്തിക്കാന്‍ സൂനഹദോസും, സമീപകാല പാപ്പമാരും ഉയര്‍ത്തിക്കാട്ടുന്ന ഇതര ക്രിസ്ത്യന്‍ സഭകളുമായുള്ള ആരോഗ്യപരവും ആധികാരികവുമായ ചര്‍ച്ചകളില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗ്യമായ രീതിയില്‍ തിരുപ്പട്ട സ്വീകരണം നടത്തിയ ആളായിരിക്കണം ക്രിസ്തുവിന്റെ പ്രതിപുരുഷനിന്ന നിലയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കേണ്ടതെന്നും, കത്തോലിക്ക സഭയുമായി പൂര്‍ണ്ണ ഐക്യമില്ലാത്ത സഭകളിലേയോ, സമൂഹങ്ങളിലേയോ പുരോഹിതര്‍ക്കോ, പാസ്റ്റര്‍മാര്‍ക്കോ ഒപ്പം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കരുതെന്നുമാണ് കാനോന്‍ നിയമം അനുശാസിക്കുന്നത്. വിഷയം വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റെ പരിഗണനക്കായി അയച്ചിരിക്കുകയാണെന്നും മെത്രാന്റെ അറിയിപ്പില്‍ പറയുന്നുണ്ട്. വിശ്വാസ തിരുസംഘത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കും ഇനിയുള്ള നടപടികള്‍. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/JXMG4XT3gTaFvtOu8X9Rfg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-25-18:59:20.jpg
Keywords: ബ്രസീ, പ്രൊട്ട
Category: 1
Sub Category:
Heading: പ്രൊട്ടസ്റ്റന്‍റ് പാസ്റ്ററിനൊപ്പം ദിവ്യബലിയില്‍ കാര്‍മ്മികത്വം: ബ്രസീലിയന്‍ വൈദികനെ വികാരി പദവിയില്‍ നിന്നും ഒഴിവാക്കി
Content: ജുണ്ട്യായ്: വിശുദ്ധ കുര്‍ബാനയുടെ കാര്‍മ്മികത്വം പ്രൊട്ടസ്റ്റന്‍റ് പാസ്റ്ററിനൊപ്പം പങ്കിട്ട ബ്രസീലിയന്‍ സ്വദേശിയും മിഷ്ണറീസ് ഓഫ് സെന്റ് ചാള്‍സ് ബൊറോമിയോ സഭാംഗവുമായ ഇടവക വൈദികനെ വികാരി പദവിയില്‍ നിന്നും ഒഴിവാക്കി. ജുണ്ട്യായിലെ സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് ഇടവക വികാരിയായ ഫാ. ജോസ് കാര്‍ലോസിന്റെ പ്രവര്‍ത്തിയ്ക്കെതിരെയാണ് രൂപതാനേതൃത്വം നടപടിയെടുത്തിരിക്കുന്നത്. ഇടവക സമൂഹത്തിനിടയില്‍ ആശയക്കുഴപ്പത്തിനും, ഭിന്നതയ്ക്കും കാരണമായ ഫാ. ജോസ് കാര്‍ലോസിന്റെ പ്രവര്‍ത്തിയില്‍ ഖേദമുണ്ടെന്നു ജുണ്ട്യായ് ബിഷപ്പ് വിന്‍സെന്റെ കോസ്റ്റ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. സാധുവായ രീതിയില്‍ അഭിഷിക്തനായ പുരോഹിതനില്‍ മാത്രമേ വിശുദ്ധ കുര്‍ബാന സമര്‍പ്പണത്തിന്റെ ശക്തി ഉണ്ടായിരിക്കുകയുള്ളുവെന്നതു വെളിവാക്കപ്പെട്ട സത്യമാണെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി. വിഭൂതി തിരുനാള്‍ ദിനമായ ഫെബ്രുവരി 17നാണ് ബ്രസീലിലെ യുണൈറ്റഡ് പ്രിസ്ബൈറ്റേറിയന്‍ സഭയുടെ മിനിസ്റ്ററായ ഫ്രാന്‍സിസ്കോ ലെയിറ്റേക്കൊപ്പം ഫാ. പെഡ്രീനി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ ശ്രമിച്ചത്. വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന്റെ വീഡിയോയില്‍ പ്രൊട്ടസ്റ്റന്‍റ് പാസ്റ്റര്‍ കുര്‍ബാനയുടെ ഭാഗം ചൊല്ലുന്നതും, പ്രാര്‍ത്ഥിക്കുന്നതും, ദിവ്യകാരുണ്യം സ്വീകരിക്കുന്നതും വ്യക്തമായി കാണാം. വീഡിയോയുടെ വ്യാപകമായ പ്രചാരണം പ്രതികൂലമായ പ്രതികരണം ഉളവാക്കിയെന്നും ദിവ്യകാരുണ്യത്തിലൂടെ നേടിയ സഭൈക്യത്തെ ബാധിച്ചുവെന്നും ബിഷപ്പ് കോസ്റ്റ ചൂണ്ടിക്കാട്ടി. പാവപ്പെട്ടവരോടും അഭയാര്‍ത്ഥികളോടുമുള്ള വൈദികന്റെ ഉദാരമനസ്കതയും, അര്‍പ്പണബോധവും തങ്ങള്‍ക്കറിയാമെന്നും, കത്തോലിക്കാ പ്രബോധനങ്ങളെ നിരാകരിക്കുവാനും, വിശുദ്ധ കുര്‍ബാനയുടെ പവിത്രതയെ കളങ്കപ്പെടുത്തുവാനും അദ്ദേഹം മനപ്പൂര്‍വ്വം ശ്രമിച്ചതായി തങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും അറിയിപ്പില്‍ പറയുന്നുണ്ട്. രണ്ടാം വത്തിക്കാന്‍ സൂനഹദോസും, സമീപകാല പാപ്പമാരും ഉയര്‍ത്തിക്കാട്ടുന്ന ഇതര ക്രിസ്ത്യന്‍ സഭകളുമായുള്ള ആരോഗ്യപരവും ആധികാരികവുമായ ചര്‍ച്ചകളില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗ്യമായ രീതിയില്‍ തിരുപ്പട്ട സ്വീകരണം നടത്തിയ ആളായിരിക്കണം ക്രിസ്തുവിന്റെ പ്രതിപുരുഷനിന്ന നിലയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കേണ്ടതെന്നും, കത്തോലിക്ക സഭയുമായി പൂര്‍ണ്ണ ഐക്യമില്ലാത്ത സഭകളിലേയോ, സമൂഹങ്ങളിലേയോ പുരോഹിതര്‍ക്കോ, പാസ്റ്റര്‍മാര്‍ക്കോ ഒപ്പം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കരുതെന്നുമാണ് കാനോന്‍ നിയമം അനുശാസിക്കുന്നത്. വിഷയം വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റെ പരിഗണനക്കായി അയച്ചിരിക്കുകയാണെന്നും മെത്രാന്റെ അറിയിപ്പില്‍ പറയുന്നുണ്ട്. വിശ്വാസ തിരുസംഘത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കും ഇനിയുള്ള നടപടികള്‍. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/JXMG4XT3gTaFvtOu8X9Rfg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-25-18:59:20.jpg
Keywords: ബ്രസീ, പ്രൊട്ട
Content:
15621
Category: 24
Sub Category:
Heading: നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം: വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പ
Content: “എന്‍റെ യൗവ്വനത്തിൽ വാഗ്ദാനം ചെയ്ത ദാരിദ്രത്തോടു വിശ്വസ്തത പാലിക്കാൻ സാധിച്ചതിൽ ദൈവത്തോടു ഞാൻ നന്ദി പറയുന്നു. ... . " 1881 നവംബർ 25 ന് വടക്കേ ഇറ്റാലിയൽ നഗരമായ ബെർഗാമോയ്ക്കടുത്തുള്ള (Bergamo) സോട്ടോ ഇൽ മോന്തോ (Sotto il Monto ) എന്ന ഗ്രാമത്തിലെ ഒരു പാവപ്പെട്ട കർഷക കുടുംബത്തിലായിരുന്നു ആഞ്ചലോ ഗ്യൂസെപ്പയുടെ ജനനം. റോങ്കാലികുടുംബത്തിലെ പതിമൂന്നു കുട്ടികളിൽ മൂന്നാമനായിട്ടായിരുന്നു ആഞ്ചലോയുടെ ജനനം. പതിനൊന്നാം വയസ്സിൽ പുരോഹിതനാകാനുള്ള ആഗ്രഹത്തോടെ വിട്ടിൽ നിന്നിറങ്ങിയ ജോൺ മാർപാപ്പയായ ശേഷവും താനോ തൻ്റെ കുടുംബമോ അതിൻ്റെ അനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് എതിരായിരുന്നു. അദ്ദേഹം തന്റെ വിൽപത്രത്തിലെഴുതി : " ദരിദ്രനായി ഞാൻ ജനിച്ചു... ദരിദ്രനായി മരിക്കുന്നതിൽ അങ്ങേയറ്റം സന്തുഷ്ടനാണ്. " ഒന്നാം ലോകമഹായുദ്ധകാലത്ത് മിലിറ്ററി ചാപ്ലെയിനായി സേവനം അനുഷ്ഠിച്ച റോങ്കാലി രണ്ടാം ലോകമഹായുദ്ധത്തിൻ്റെ സമയത്തു തുർക്കിയിലും ഗ്രീസിലും വത്തിക്കാൻ നയതന്ത്രാലയത്തിൻ്റെ തലവനാ ജോലി ചെയ്തു.ഈ സമയത്തു ഹോളോകോസ്റ്റിൽ നിന്നു പലായനം ചെയ്ത നിരവധി യഹൂദരെ ജർമ്മൻ നാസി പടയാളികളിൽ നിന്നു രക്ഷിക്കാൻ ട്രാൻസിറ്റ് വിസകളും മറ്റു സുപ്രധാന രേഖകളും നൽകി അവരെ യുറോപ്പിൽ നിന്നു രക്ഷപ്പെടാൻ അവസരമൊരുക്കി. 1963 ജൂൺ മൂന്നാം തീയതി പാപ്പ മരിക്കുമ്പോൾ ലോകമെമ്പാടും ഉള്ള വിശ്വസികൾ ഞങ്ങൾക്കു ഒരു നല്ല പാപ്പ il Papa Buono (The Good Pope) നഷ്ടമായി എന്നാണ് വിലപിച്ചത്. തന്റെ സ്വകാര്യ സ്വത്ത് തൻ്റെ അവശേഷിക്കുന്ന കുടുബാംഗങ്ങൾക്കായി വീതിച്ചു കൊടുക്കാൻ വിൽപത്രത്തിൽ വ്യവസ്ഥ ഉണ്ടായിരുന്നു. അതിൽ പ്രകാരം ഓരോരുത്തർക്കും ലഭിച്ചത് 20 ഡോളറിൽ കുറവായ സഖ്യയാണ്. #{green->none->b->വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പയോടൊപ്പം പ്രാർത്ഥിക്കാം }# വിശുദ്ധ ജോൺ പാപ്പായേ, നോമ്പിലെ ഈ പുണ്യദിനങ്ങളിൽ ദാരിദ്രത്തിൻ്റെ അരൂപിയിൽ വളരാൻ എന്നെ സഹായിക്കണമേ. വിശക്കുന്നവർക്കു ആഹാരം നൽകുവാനും നഗ്നരെ ഉടുപ്പിക്കുവാനും ക്ലേശതയനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാനും എൻ്റെ ഹൃദയത്തെ വിശാലമാക്കണമേ. ആമ്മേൻ. #repost
Image: /content_image/SocialMedia/SocialMedia-2021-02-25-21:28:17.jpg
Keywords: നോമ്പ
Category: 24
Sub Category:
Heading: നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം: വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പ
Content: “എന്‍റെ യൗവ്വനത്തിൽ വാഗ്ദാനം ചെയ്ത ദാരിദ്രത്തോടു വിശ്വസ്തത പാലിക്കാൻ സാധിച്ചതിൽ ദൈവത്തോടു ഞാൻ നന്ദി പറയുന്നു. ... . " 1881 നവംബർ 25 ന് വടക്കേ ഇറ്റാലിയൽ നഗരമായ ബെർഗാമോയ്ക്കടുത്തുള്ള (Bergamo) സോട്ടോ ഇൽ മോന്തോ (Sotto il Monto ) എന്ന ഗ്രാമത്തിലെ ഒരു പാവപ്പെട്ട കർഷക കുടുംബത്തിലായിരുന്നു ആഞ്ചലോ ഗ്യൂസെപ്പയുടെ ജനനം. റോങ്കാലികുടുംബത്തിലെ പതിമൂന്നു കുട്ടികളിൽ മൂന്നാമനായിട്ടായിരുന്നു ആഞ്ചലോയുടെ ജനനം. പതിനൊന്നാം വയസ്സിൽ പുരോഹിതനാകാനുള്ള ആഗ്രഹത്തോടെ വിട്ടിൽ നിന്നിറങ്ങിയ ജോൺ മാർപാപ്പയായ ശേഷവും താനോ തൻ്റെ കുടുംബമോ അതിൻ്റെ അനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് എതിരായിരുന്നു. അദ്ദേഹം തന്റെ വിൽപത്രത്തിലെഴുതി : " ദരിദ്രനായി ഞാൻ ജനിച്ചു... ദരിദ്രനായി മരിക്കുന്നതിൽ അങ്ങേയറ്റം സന്തുഷ്ടനാണ്. " ഒന്നാം ലോകമഹായുദ്ധകാലത്ത് മിലിറ്ററി ചാപ്ലെയിനായി സേവനം അനുഷ്ഠിച്ച റോങ്കാലി രണ്ടാം ലോകമഹായുദ്ധത്തിൻ്റെ സമയത്തു തുർക്കിയിലും ഗ്രീസിലും വത്തിക്കാൻ നയതന്ത്രാലയത്തിൻ്റെ തലവനാ ജോലി ചെയ്തു.ഈ സമയത്തു ഹോളോകോസ്റ്റിൽ നിന്നു പലായനം ചെയ്ത നിരവധി യഹൂദരെ ജർമ്മൻ നാസി പടയാളികളിൽ നിന്നു രക്ഷിക്കാൻ ട്രാൻസിറ്റ് വിസകളും മറ്റു സുപ്രധാന രേഖകളും നൽകി അവരെ യുറോപ്പിൽ നിന്നു രക്ഷപ്പെടാൻ അവസരമൊരുക്കി. 1963 ജൂൺ മൂന്നാം തീയതി പാപ്പ മരിക്കുമ്പോൾ ലോകമെമ്പാടും ഉള്ള വിശ്വസികൾ ഞങ്ങൾക്കു ഒരു നല്ല പാപ്പ il Papa Buono (The Good Pope) നഷ്ടമായി എന്നാണ് വിലപിച്ചത്. തന്റെ സ്വകാര്യ സ്വത്ത് തൻ്റെ അവശേഷിക്കുന്ന കുടുബാംഗങ്ങൾക്കായി വീതിച്ചു കൊടുക്കാൻ വിൽപത്രത്തിൽ വ്യവസ്ഥ ഉണ്ടായിരുന്നു. അതിൽ പ്രകാരം ഓരോരുത്തർക്കും ലഭിച്ചത് 20 ഡോളറിൽ കുറവായ സഖ്യയാണ്. #{green->none->b->വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പയോടൊപ്പം പ്രാർത്ഥിക്കാം }# വിശുദ്ധ ജോൺ പാപ്പായേ, നോമ്പിലെ ഈ പുണ്യദിനങ്ങളിൽ ദാരിദ്രത്തിൻ്റെ അരൂപിയിൽ വളരാൻ എന്നെ സഹായിക്കണമേ. വിശക്കുന്നവർക്കു ആഹാരം നൽകുവാനും നഗ്നരെ ഉടുപ്പിക്കുവാനും ക്ലേശതയനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാനും എൻ്റെ ഹൃദയത്തെ വിശാലമാക്കണമേ. ആമ്മേൻ. #repost
Image: /content_image/SocialMedia/SocialMedia-2021-02-25-21:28:17.jpg
Keywords: നോമ്പ
Content:
15622
Category: 18
Sub Category:
Heading: മുന്നണികള്‍ സമ്പൂര്‍ണ മദ്യനിരോധനത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കണം: കേരള സംയുക്ത ക്രൈസ്തവ മദ്യവര്‍ജന സമിതി
Content: കോട്ടയം: മുന്നണികള്‍ സമ്പൂര്‍ണ മദ്യനിരോധനത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന് വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരുടെ സംഗമം ആവശ്യപ്പെട്ടു. കേരള സംയുക്ത ക്രൈസ്തവ മദ്യവര്‍ജന സമിതിയുടെ നേതൃത്വത്തില്‍ കോട്ടയം സിഎസ്‌ഐ ജേക്കബ് മെമ്മോറിയല്‍ ഹാളില്‍ നടത്തിയ സംഗമത്തില്‍ മദ്യനയം മയപ്പെടുത്തരുതെന്ന നിലപാടാണു ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാര്‍ സ്വീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പുറത്തിറക്കുന്ന പ്രകടന പത്രികകളില്‍ ഘട്ടംഘട്ടമായി മദ്യനിരോധനവും പഞ്ചായത്ത് നഗരപാലികാ നിയമങ്ങള്‍ നടപ്പാക്കി തദ്ദേശ ഭരണകൂടങ്ങളുടെ സ്വയംഭരണാവകാശം പുനഃസ്ഥാപിച്ചു നല്കലും ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം കേരളത്തിലെ സമാന ചിന്താഗതിക്കാരുമായി ചേര്‍ന്നു ജനകീയ പ്രതിരോധം ആരംഭിക്കുമെന്നും യോഗം അറിയിച്ചു. മദ്യവ്യാപനം കുറയ്ക്കുമെന്നു വാഗ്ദാനം നല്കിയ ഇടതുപക്ഷത്തിന് അതിനു കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷവും നിരവധി മദ്യശാലകള്‍ക്കു സര്‍ക്കാര്‍ അനുമതി നല്കി. പ്രതിപക്ഷം ഇതിനെ എതിര്‍ത്തതുമില്ല. വിമുക്തിയിലൂടെ കോടികള്‍ ചെലവാക്കിയെന്നു പറയുന്ന സര്‍ക്കാരിനോട് ലഹരി വിമുക്തി നേടിയ 100 പേരുടെ മേല്‍വിലാസവും ഫോണ്‍ നന്പറും പ്രസിദ്ധീകരിക്കാനും ആവശ്യപ്പെട്ടു. കോട്ടയം, കൊച്ചി മാര്‍ത്തോമ്മ ഭദ്രാസന ബിഷപ് ഏബ്രഹാം മാര്‍ പൗലോസ് സംഗമം ഉദ്ഘാടനം ചെയ്തു. പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ അധ്യക്ഷത വഹിച്ചു. ക്‌നാനായ അതിഭദ്രാസന മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ സേവേറിയോസ് സമര ജ്വാല തെളിച്ചു. യാക്കോബായ സഭ നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍, സിഎസ്‌ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ് വി.എസ്. ഫ്രാന്‍സിസ്, കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം, മാങ്ങാനം ട്രാഡ സെക്രട്ടറി ആന്‍ഡ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജോവാന്‍ ചുങ്കപ്പുര, സിഎസ്‌ഐ മധ്യ കേരള മഹായിടവക ബിഷപ് റവ. മലയില്‍ സാബു കോശി ചെറിയാന്‍, റവ.ഡോ. ടി.ടി. സഖറിയ, റവ. അലക്‌സ് പി. ഉമ്മന്‍, ഡോ. അശോക് അലക്‌സ് ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു.
Image: /content_image/India/India-2021-02-26-09:37:54.jpg
Keywords: മദ്യ
Category: 18
Sub Category:
Heading: മുന്നണികള്‍ സമ്പൂര്‍ണ മദ്യനിരോധനത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കണം: കേരള സംയുക്ത ക്രൈസ്തവ മദ്യവര്‍ജന സമിതി
Content: കോട്ടയം: മുന്നണികള്‍ സമ്പൂര്‍ണ മദ്യനിരോധനത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന് വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരുടെ സംഗമം ആവശ്യപ്പെട്ടു. കേരള സംയുക്ത ക്രൈസ്തവ മദ്യവര്‍ജന സമിതിയുടെ നേതൃത്വത്തില്‍ കോട്ടയം സിഎസ്‌ഐ ജേക്കബ് മെമ്മോറിയല്‍ ഹാളില്‍ നടത്തിയ സംഗമത്തില്‍ മദ്യനയം മയപ്പെടുത്തരുതെന്ന നിലപാടാണു ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാര്‍ സ്വീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പുറത്തിറക്കുന്ന പ്രകടന പത്രികകളില്‍ ഘട്ടംഘട്ടമായി മദ്യനിരോധനവും പഞ്ചായത്ത് നഗരപാലികാ നിയമങ്ങള്‍ നടപ്പാക്കി തദ്ദേശ ഭരണകൂടങ്ങളുടെ സ്വയംഭരണാവകാശം പുനഃസ്ഥാപിച്ചു നല്കലും ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം കേരളത്തിലെ സമാന ചിന്താഗതിക്കാരുമായി ചേര്‍ന്നു ജനകീയ പ്രതിരോധം ആരംഭിക്കുമെന്നും യോഗം അറിയിച്ചു. മദ്യവ്യാപനം കുറയ്ക്കുമെന്നു വാഗ്ദാനം നല്കിയ ഇടതുപക്ഷത്തിന് അതിനു കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷവും നിരവധി മദ്യശാലകള്‍ക്കു സര്‍ക്കാര്‍ അനുമതി നല്കി. പ്രതിപക്ഷം ഇതിനെ എതിര്‍ത്തതുമില്ല. വിമുക്തിയിലൂടെ കോടികള്‍ ചെലവാക്കിയെന്നു പറയുന്ന സര്‍ക്കാരിനോട് ലഹരി വിമുക്തി നേടിയ 100 പേരുടെ മേല്‍വിലാസവും ഫോണ്‍ നന്പറും പ്രസിദ്ധീകരിക്കാനും ആവശ്യപ്പെട്ടു. കോട്ടയം, കൊച്ചി മാര്‍ത്തോമ്മ ഭദ്രാസന ബിഷപ് ഏബ്രഹാം മാര്‍ പൗലോസ് സംഗമം ഉദ്ഘാടനം ചെയ്തു. പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ അധ്യക്ഷത വഹിച്ചു. ക്‌നാനായ അതിഭദ്രാസന മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ സേവേറിയോസ് സമര ജ്വാല തെളിച്ചു. യാക്കോബായ സഭ നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍, സിഎസ്‌ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ് വി.എസ്. ഫ്രാന്‍സിസ്, കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം, മാങ്ങാനം ട്രാഡ സെക്രട്ടറി ആന്‍ഡ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജോവാന്‍ ചുങ്കപ്പുര, സിഎസ്‌ഐ മധ്യ കേരള മഹായിടവക ബിഷപ് റവ. മലയില്‍ സാബു കോശി ചെറിയാന്‍, റവ.ഡോ. ടി.ടി. സഖറിയ, റവ. അലക്‌സ് പി. ഉമ്മന്‍, ഡോ. അശോക് അലക്‌സ് ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു.
Image: /content_image/India/India-2021-02-26-09:37:54.jpg
Keywords: മദ്യ
Content:
15623
Category: 18
Sub Category:
Heading: യുവജനങ്ങള്‍ക്കായി ഇഗ്നൈറ്റ് യൂത്ത് വെബ്ബിനാറുമായി മരിയൻ സൈന്യം വേൾഡ് മിഷൻ
Content: മരിയൻ സൈന്യം വേൾഡ് മിഷന്റെയും, അത്തെനാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് സയൻസ് കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കായി വെബിനാര്‍. മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ യുവത്വത്തെ ക്രിസ്തുവിലേക്ക് അടുപ്പിക്കുവാനും മികവുറ്റ ജീവിത നിലവാരം കാഴ്ചവെക്കാൻ യുവാക്കളെ പ്രാപ്തമാക്കുകയാണ് ഇഗ്നൈറ്റ് യൂത്ത് വെബിനാറിന്റെ പ്രധാന ലക്‌ഷ്യം. ഷംഷാബാദ് രൂപത ബിഷപ്പ് റാഫേൽ തട്ടിൽ പിതാവിന്റെ പ്രത്യേക നിർദേശാനുസരണമാണ് വെബ്ബിനാർ സംഘടിപ്പിക്കുന്നത്. കോവിഡ് 19 മഹാമാരിയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്തുകൊണ്ട് സൂം ആപ്ളിക്കേഷനാണ് വെബ്ബിനാറിന് വേദിയാകുന്നത്. ഫെബ്രുവരി 28 ഞായറാഴ്ച 4:30ന് നടത്തപ്പെടുന്ന വെബ്ബിനാറിൽ ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യ പ്രഭാഷണം നടത്തും. ഫാ. ജോസഫ് തെക്കേകരോട്ട്, ഫാ. ജെയിംസ് കുരിക്കളംകാട്, ഫാ. സിജോ മൂക്കൻതോട്ടം, ഫാ. തോമസ് വർഗീസ് (റോം) ,ഫാ. ദീപു എസ്‌ഡിപി, ഫാ. മോൺസ് കരുവാകുന്നേൽ, ഫാ. ജൂബി പീറ്റർ, ഫാ. ഫെബിൻ ജേക്കബ് തുടങ്ങിയ പ്രമുഖരും പ്രഭാഷണം നടത്തും. യുവജനങ്ങളെ ഒരുമിച്ച് ഒരു വേദിയിൽ കൊണ്ടുവരുവാനും സ്വന്തം ജീവിത നിലവാരത്തെ കുറിച്ച് അറിയുവാൻ പ്രാപ്തമാക്കുന്ന ഇഗ്നൈറ്റ് യൂത്ത് വെബ്ബിനാറിലേക്ക് എല്ലാ യുവജനങ്ങളെയും സംഘാടകർ സ്വാഗതം ചെയ്തു. കൂടുതൽ വിവരങ്ങൾക്ക്: 9482384790, 6238759862, 8762443712
Image: /content_image/India/India-2021-02-26-09:49:27.jpg
Keywords: വെബിനാ
Category: 18
Sub Category:
Heading: യുവജനങ്ങള്‍ക്കായി ഇഗ്നൈറ്റ് യൂത്ത് വെബ്ബിനാറുമായി മരിയൻ സൈന്യം വേൾഡ് മിഷൻ
Content: മരിയൻ സൈന്യം വേൾഡ് മിഷന്റെയും, അത്തെനാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് സയൻസ് കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കായി വെബിനാര്‍. മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ യുവത്വത്തെ ക്രിസ്തുവിലേക്ക് അടുപ്പിക്കുവാനും മികവുറ്റ ജീവിത നിലവാരം കാഴ്ചവെക്കാൻ യുവാക്കളെ പ്രാപ്തമാക്കുകയാണ് ഇഗ്നൈറ്റ് യൂത്ത് വെബിനാറിന്റെ പ്രധാന ലക്‌ഷ്യം. ഷംഷാബാദ് രൂപത ബിഷപ്പ് റാഫേൽ തട്ടിൽ പിതാവിന്റെ പ്രത്യേക നിർദേശാനുസരണമാണ് വെബ്ബിനാർ സംഘടിപ്പിക്കുന്നത്. കോവിഡ് 19 മഹാമാരിയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്തുകൊണ്ട് സൂം ആപ്ളിക്കേഷനാണ് വെബ്ബിനാറിന് വേദിയാകുന്നത്. ഫെബ്രുവരി 28 ഞായറാഴ്ച 4:30ന് നടത്തപ്പെടുന്ന വെബ്ബിനാറിൽ ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യ പ്രഭാഷണം നടത്തും. ഫാ. ജോസഫ് തെക്കേകരോട്ട്, ഫാ. ജെയിംസ് കുരിക്കളംകാട്, ഫാ. സിജോ മൂക്കൻതോട്ടം, ഫാ. തോമസ് വർഗീസ് (റോം) ,ഫാ. ദീപു എസ്‌ഡിപി, ഫാ. മോൺസ് കരുവാകുന്നേൽ, ഫാ. ജൂബി പീറ്റർ, ഫാ. ഫെബിൻ ജേക്കബ് തുടങ്ങിയ പ്രമുഖരും പ്രഭാഷണം നടത്തും. യുവജനങ്ങളെ ഒരുമിച്ച് ഒരു വേദിയിൽ കൊണ്ടുവരുവാനും സ്വന്തം ജീവിത നിലവാരത്തെ കുറിച്ച് അറിയുവാൻ പ്രാപ്തമാക്കുന്ന ഇഗ്നൈറ്റ് യൂത്ത് വെബ്ബിനാറിലേക്ക് എല്ലാ യുവജനങ്ങളെയും സംഘാടകർ സ്വാഗതം ചെയ്തു. കൂടുതൽ വിവരങ്ങൾക്ക്: 9482384790, 6238759862, 8762443712
Image: /content_image/India/India-2021-02-26-09:49:27.jpg
Keywords: വെബിനാ
Content:
15624
Category: 13
Sub Category:
Heading: മാര്‍ക്കറ്റിലെത്തുന്ന വിശ്വാസികളെ വിശുദ്ധ കുര്‍ബാനയ്ക്കു ക്ഷണിച്ച് ഫാ. കാര്‍ലോസ്: ഇടപെടല്‍ വിജയകരം
Content: ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരിയെ തുടര്‍ന്ന്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ വൈമനസ്യം കാണിക്കുന്ന വിശ്വാസികളെ മാര്‍ക്കറ്റിന് മുന്നില്‍ ക്ഷണിക്കുന്ന വൈദികന്റെ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. അമേരിക്കയിലെ ന്യൂയോര്‍ക്ക് അതിരൂപതയിലെ ഫാ. കാര്‍ലോസ് ലിമോംഗി എന്ന വൈദികനാണ് വിശ്വാസികളെ കണ്ടെത്തുവാന്‍ മാര്‍ക്കറ്റില്‍ പോയത്. “നിങ്ങള്‍ക്ക് പലചരക്ക് സാധനങ്ങള്‍ വാങ്ങിക്കുവാനും, ഷോപ്പിംഗ് നടത്തുവാനും വരാമെങ്കില്‍, വിശുദ്ധ കുര്‍ബാനക്കും വരാം” എന്നെഴുതിയ പ്ലക്കാര്‍ഡുമായി മാര്‍ക്കറ്റില്‍ നില്‍ക്കുന്ന ഫാ. ലിമോംഗിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. തന്റെ ഈ ശ്രമത്തിന് ശേഷം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവെന്നു ഫാ. ലിമോംഗി പറയുന്നു. വിഭൂതി തിരുനാളിന് മുന്‍പ് ന്യൂയോര്‍ക്കിലെ പലചരക്ക് കടയുടെ മുന്നില്‍ പ്ലക്കാര്‍ഡുമായി നില്‍ക്കുന്ന ഫാ. ലിമോംഗിയുടെ ചിത്രം ഇന്‍സ്റ്റാഗ്രാമിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. ദൈനംദിന ജീവിതവും, ദിനചര്യകളും സാധാരണപോലെ ആയിട്ടും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കാത്തതിനെക്കുറിച്ച് ആളുകള്‍ ചിന്തിക്കണമെന്നതായിരുന്നു തന്റെ ആഗ്രഹമെന്ന്‍ ഫാ. ലിമോംഗി പറഞ്ഞു. പ്രദേശത്തെ ചിലര്‍ ഷോപ്പിംഗിനും, ബാറുകളിലും, ഭക്ഷണശാലകളിലും പോകുന്നുണ്ടെങ്കിലും, വൈറസ് ബാധയുടെ പേര് പറഞ്ഞ് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാറില്ലായിരിന്നു. ഈ പശ്ചാത്തലത്തിലാണ് വിഷയത്തെ കുറിച്ച് ചിന്തിച്ചത്. രസകരവും എന്നാല്‍ ഹൃദയസ്പര്‍ശിയുമായ രീതിയില്‍ എപ്രകാരം ആളുകളെ വിശുദ്ധ കുര്‍ബാനയിലേക്ക് തിരികെ കൊണ്ടുവരാം എന്ന തന്റെ ആലോചനക്കൊടുവില്‍ ഈ ആശയമാണ് തലയിലുദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. </p> <blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/p/CLPkQZ4jDSL/?utm_source=ig_embed&utm_campaign=loading" data-instgrm-version="13" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"><div style="padding:16px;"> <a href="https://www.instagram.com/p/CLPkQZ4jDSL/?utm_source=ig_embed&utm_campaign=loading" style=" background:#FFFFFF; line-height:0; padding:0 0; text-align:center; text-decoration:none; width:100%;" target="_blank"> <div style=" display: flex; flex-direction: row; align-items: center;"> <div style="background-color: #F4F4F4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div></div></div><div style="padding: 19% 0;"></div> <div style="display:block; height:50px; margin:0 auto 12px; width:50px;"><svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg></div><div style="padding-top: 8px;"> <div style=" color:#3897f0; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:550; line-height:18px;"> View this post on Instagram</div></div><div style="padding: 12.5% 0;"></div> <div style="display: flex; flex-direction: row; margin-bottom: 14px; align-items: center;"><div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div> <div style="background-color: #F4F4F4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div></div><div style="margin-left: 8px;"> <div style=" background-color: #F4F4F4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div> <div style=" width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg)"></div></div><div style="margin-left: auto;"> <div style=" width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div> <div style=" background-color: #F4F4F4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div> <div style=" width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div></div></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div></div></a><p style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; line-height:17px; margin-bottom:0; margin-top:8px; overflow:hidden; padding:8px 0 7px; text-align:center; text-overflow:ellipsis; white-space:nowrap;"><a href="https://www.instagram.com/p/CLPkQZ4jDSL/?utm_source=ig_embed&utm_campaign=loading" style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:normal; line-height:17px; text-decoration:none;" target="_blank">A post shared by Fr-Carlos Limongi (@fr.carlos.limongi)</a></p></div></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="//www.instagram.com/embed.js"></script> <p> വിശുദ്ധ കുര്‍ബാനയില്‍ വരാത്തവരെ കുറ്റപ്പെടുത്തുകയോ, അപമാനിക്കുകയോ, കുറ്റബോധം ഉളവാക്കുകയോ തന്റെ ലക്ഷ്യമല്ലെന്നും, വൈറസിനെക്കുറിച്ച് തന്നോട് സംസാരിച്ചവരോട് ആരോഗ്യ നില തൃപ്തികരമല്ലെങ്കില്‍ സുരക്ഷിതമായി വീട്ടില്‍ കഴിയുവാന്‍ ഉപദേശിക്കുകയാണ് താന്‍ ആദ്യമായി ചെയ്തതെന്നും ഫാ. ലിമോംഗി പറഞ്ഞു. “ചെയ്തുകൊണ്ടിരുന്ന ഭൂരിഭാഗം കാര്യങ്ങളും ഇപ്പോള്‍ ചെയ്യുവാന്‍ എനിക്ക് കഴിയുന്നുണ്ട്. എന്നാല്‍ എന്തുകൊണ്ട് എന്റെ ദൈവാരാധനക്കും ഈ പരിഗണന കൊടുത്തുകൂടാ?” എന്ന് ജനങ്ങളേക്കൊണ്ട് ചിന്തിപ്പിക്കുന്നത് തന്റെ പദ്ധതിയുടെ മറ്റൊരു ലക്ഷ്യമായിരുന്നെന്ന്‍ അദ്ദേഹം പറയുന്നു. ഫാ. ലിമോംഗിയുടെ ആശയത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് ‘ചര്‍ച്ച് പോപ്പ്’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CL4VZOjF0FT4te6eRCiy4S}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-26-10:50:11.jpg
Keywords: വൈറ, വൈദിക
Category: 13
Sub Category:
Heading: മാര്‍ക്കറ്റിലെത്തുന്ന വിശ്വാസികളെ വിശുദ്ധ കുര്‍ബാനയ്ക്കു ക്ഷണിച്ച് ഫാ. കാര്‍ലോസ്: ഇടപെടല്‍ വിജയകരം
Content: ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരിയെ തുടര്‍ന്ന്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ വൈമനസ്യം കാണിക്കുന്ന വിശ്വാസികളെ മാര്‍ക്കറ്റിന് മുന്നില്‍ ക്ഷണിക്കുന്ന വൈദികന്റെ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. അമേരിക്കയിലെ ന്യൂയോര്‍ക്ക് അതിരൂപതയിലെ ഫാ. കാര്‍ലോസ് ലിമോംഗി എന്ന വൈദികനാണ് വിശ്വാസികളെ കണ്ടെത്തുവാന്‍ മാര്‍ക്കറ്റില്‍ പോയത്. “നിങ്ങള്‍ക്ക് പലചരക്ക് സാധനങ്ങള്‍ വാങ്ങിക്കുവാനും, ഷോപ്പിംഗ് നടത്തുവാനും വരാമെങ്കില്‍, വിശുദ്ധ കുര്‍ബാനക്കും വരാം” എന്നെഴുതിയ പ്ലക്കാര്‍ഡുമായി മാര്‍ക്കറ്റില്‍ നില്‍ക്കുന്ന ഫാ. ലിമോംഗിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. തന്റെ ഈ ശ്രമത്തിന് ശേഷം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവെന്നു ഫാ. ലിമോംഗി പറയുന്നു. വിഭൂതി തിരുനാളിന് മുന്‍പ് ന്യൂയോര്‍ക്കിലെ പലചരക്ക് കടയുടെ മുന്നില്‍ പ്ലക്കാര്‍ഡുമായി നില്‍ക്കുന്ന ഫാ. ലിമോംഗിയുടെ ചിത്രം ഇന്‍സ്റ്റാഗ്രാമിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. ദൈനംദിന ജീവിതവും, ദിനചര്യകളും സാധാരണപോലെ ആയിട്ടും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കാത്തതിനെക്കുറിച്ച് ആളുകള്‍ ചിന്തിക്കണമെന്നതായിരുന്നു തന്റെ ആഗ്രഹമെന്ന്‍ ഫാ. ലിമോംഗി പറഞ്ഞു. പ്രദേശത്തെ ചിലര്‍ ഷോപ്പിംഗിനും, ബാറുകളിലും, ഭക്ഷണശാലകളിലും പോകുന്നുണ്ടെങ്കിലും, വൈറസ് ബാധയുടെ പേര് പറഞ്ഞ് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാറില്ലായിരിന്നു. ഈ പശ്ചാത്തലത്തിലാണ് വിഷയത്തെ കുറിച്ച് ചിന്തിച്ചത്. രസകരവും എന്നാല്‍ ഹൃദയസ്പര്‍ശിയുമായ രീതിയില്‍ എപ്രകാരം ആളുകളെ വിശുദ്ധ കുര്‍ബാനയിലേക്ക് തിരികെ കൊണ്ടുവരാം എന്ന തന്റെ ആലോചനക്കൊടുവില്‍ ഈ ആശയമാണ് തലയിലുദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. </p> <blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/p/CLPkQZ4jDSL/?utm_source=ig_embed&utm_campaign=loading" data-instgrm-version="13" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"><div style="padding:16px;"> <a href="https://www.instagram.com/p/CLPkQZ4jDSL/?utm_source=ig_embed&utm_campaign=loading" style=" background:#FFFFFF; line-height:0; padding:0 0; text-align:center; text-decoration:none; width:100%;" target="_blank"> <div style=" display: flex; flex-direction: row; align-items: center;"> <div style="background-color: #F4F4F4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div></div></div><div style="padding: 19% 0;"></div> <div style="display:block; height:50px; margin:0 auto 12px; width:50px;"><svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg></div><div style="padding-top: 8px;"> <div style=" color:#3897f0; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:550; line-height:18px;"> View this post on Instagram</div></div><div style="padding: 12.5% 0;"></div> <div style="display: flex; flex-direction: row; margin-bottom: 14px; align-items: center;"><div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div> <div style="background-color: #F4F4F4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div></div><div style="margin-left: 8px;"> <div style=" background-color: #F4F4F4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div> <div style=" width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg)"></div></div><div style="margin-left: auto;"> <div style=" width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div> <div style=" background-color: #F4F4F4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div> <div style=" width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div></div></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div></div></a><p style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; line-height:17px; margin-bottom:0; margin-top:8px; overflow:hidden; padding:8px 0 7px; text-align:center; text-overflow:ellipsis; white-space:nowrap;"><a href="https://www.instagram.com/p/CLPkQZ4jDSL/?utm_source=ig_embed&utm_campaign=loading" style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:normal; line-height:17px; text-decoration:none;" target="_blank">A post shared by Fr-Carlos Limongi (@fr.carlos.limongi)</a></p></div></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="//www.instagram.com/embed.js"></script> <p> വിശുദ്ധ കുര്‍ബാനയില്‍ വരാത്തവരെ കുറ്റപ്പെടുത്തുകയോ, അപമാനിക്കുകയോ, കുറ്റബോധം ഉളവാക്കുകയോ തന്റെ ലക്ഷ്യമല്ലെന്നും, വൈറസിനെക്കുറിച്ച് തന്നോട് സംസാരിച്ചവരോട് ആരോഗ്യ നില തൃപ്തികരമല്ലെങ്കില്‍ സുരക്ഷിതമായി വീട്ടില്‍ കഴിയുവാന്‍ ഉപദേശിക്കുകയാണ് താന്‍ ആദ്യമായി ചെയ്തതെന്നും ഫാ. ലിമോംഗി പറഞ്ഞു. “ചെയ്തുകൊണ്ടിരുന്ന ഭൂരിഭാഗം കാര്യങ്ങളും ഇപ്പോള്‍ ചെയ്യുവാന്‍ എനിക്ക് കഴിയുന്നുണ്ട്. എന്നാല്‍ എന്തുകൊണ്ട് എന്റെ ദൈവാരാധനക്കും ഈ പരിഗണന കൊടുത്തുകൂടാ?” എന്ന് ജനങ്ങളേക്കൊണ്ട് ചിന്തിപ്പിക്കുന്നത് തന്റെ പദ്ധതിയുടെ മറ്റൊരു ലക്ഷ്യമായിരുന്നെന്ന്‍ അദ്ദേഹം പറയുന്നു. ഫാ. ലിമോംഗിയുടെ ആശയത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് ‘ചര്‍ച്ച് പോപ്പ്’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CL4VZOjF0FT4te6eRCiy4S}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-26-10:50:11.jpg
Keywords: വൈറ, വൈദിക
Content:
15625
Category: 18
Sub Category:
Heading: നിസംഗത വെടിയണം, ക്രൈസ്തവര്‍ സോഷ്യല്‍ മീഡിയയിലൂടെ തിരുസഭയ്ക്കായി ശബ്ദമുയര്‍ത്തണം: ഫാ. സേവ്യർ ഖാൻ വട്ടായില്‍
Content: അട്ടപ്പാടി: വിശ്വാസ സത്യങ്ങളെയും വിശുദ്ധ കൂദാശകളെയും സഭാസംവിധാനങ്ങളെയും ഇകഴ്ത്തി കാണിക്കുവാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ സോഷ്യൽ മീഡിയ വഴി ഓരോ ക്രൈസ്തവ വിശ്വാസിയും തിരുസഭയ്ക്കുവേണ്ടി സംസാരിക്കണമെന്ന ആഹ്വാനവുമായി സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യർ ഖാൻ വട്ടായില്‍. ഇക്കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പേജിലൂടെ നല്‍കിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സഭാസംബന്ധമായ വിശ്വാസ സംബന്ധമായ കാര്യങ്ങൾ ചര്‍ച്ചയാകുമ്പോള്‍ ഒരുപാട് വിശ്വാസികൾ ഹൃദയത്തിന്റെ ഉള്ളിൽനിന്ന് ആത്മാർത്ഥതയോടെ അവർക്കറിയാവുന്ന വിശ്വാസസത്യങ്ങൾ പങ്കുവെയ്ന്നുണ്ടെന്നും വിശ്വാസികളുടെ ഈ ആത്മാർത്ഥത അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വിശ്വാസ സത്യങ്ങളെയും സഭാസംവിധാനങ്ങളെയും പ്രത്യേക വിഭാഗം പ്രത്യേക ഉദ്ദേശ്യത്തോടെ സമൂഹത്തിനുമുന്നിൽ താറടിക്കാൻ ശ്രമിക്കുമ്പോൾ വിശ്വാസികളില്‍ ഒരു ഭാഗം നിസ്സംഗരായിരിക്കുന്നതു വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ധാരാളം ആളുകള്‍ക്ക് ഉള്ളിൽ കർത്താവിനോട് ഒത്തിരി സ്നേഹമുണ്ട്. സഭയോട് സ്നേഹമുണ്ട്. വിശ്വാസ സത്യങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യങ്ങളുണ്ട്. സോഷ്യൽ മീഡിയ വഴി സഭയെ തകർക്കാൻ പലരും ശ്രമിക്കുന്നുവെന്ന്‍ ഇവര്‍ക്ക് അറിയാമെങ്കിലും, പ്രതികരിക്കാൻ ആഗ്രഹം ഉണ്ടായിട്ടും ഒന്നും ചെയ്യാൻ ശ്രമിക്കാതെ മൌനം അവലംബിക്കുകയാണ്.</p> <iframe src="https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2Fxavier.vattayil%2Fvideos%2F251923679860307%2F&show_text=false&width=560" width="100%" height="315" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe> <p>ഇങ്ങനെ എഴുതാനും പ്രതികരിക്കാനും ആഗ്രഹമുണ്ടായിട്ടും ചെയ്യാൻ പറ്റാത്തവരുടെ ഉള്ളിൽ അവരെ അലട്ടുന്ന പ്രശ്‌നം ചില തെറ്റിദ്ധാരണകളാണ്. "എന്തെങ്കിലും പറഞ്ഞാലോ എഴുതിയാലോ തെറ്റിപ്പോകുമോ? എന്തെങ്കിലും പ്രശ്ങ്ങൾ ഉണ്ടാകുമോ?. മിണ്ടാതിരിക്കുന്നതായിരിക്കും നല്ലത്, അധികം പ്രശ്ങ്ങൾ ഉണ്ടാക്കണ്ട, ഇതാണ് പലരെയും അലട്ടുന്ന പ്രശ്ങ്ങൾ. എങ്കിൽ ഇതല്ല വേണ്ടത്. ഒരു ക്രിസ്ത്യാനി എന്ന നിലയിൽ ഒരു കമന്റ് എഴുതാൻ പറ്റിയാൽ എഴുതണം, ഒരു വാക്ക് പറയാൻ പറ്റിയാൽ പറയണം, ഒരു പോസ്റ്റ് ഷെയർ ചെയ്യാൻ പറ്റിയാൽ ചെയ്യണം. കാരണം ആ കൃപയുടെ സമയത്ത് സംസാരിച്ചില്ലായെങ്കിൽ പിന്നീട് സംസാരിക്കാൻ പറ്റിയെന്നുവരില്ല. അത് കഴിഞ്ഞുപോയിട്ടുണ്ടാവും. അതിനാൽ പറയേണ്ടവ പറയേണ്ട സമയത്ത് പറയണം. തെറ്റുപറ്റുമോയെന്ന് വിചാരിച്ച് സുരക്ഷിതരായി ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാൾ നല്ലത്, നിസ്സംഗതയിലായിരിക്കുന്നതിനേക്കാൾ നല്ലത്, ഇറങ്ങി, ഇടപെട്ട്, പ്രവർത്തിച്ച്, സംസാരിച്ചതിനുശേഷം തെറ്റുപറ്റിയാലും തിരുത്തുകയെന്നതാണ്. അതിനെമുറുകെപ്പിടിച്ച് നിൽക്കുകയല്ല വേണ്ടത്. തെറ്റിനെ തിരുത്തിയ ശേഷം പൂർണ ശക്തിയോടെ വീണ്ടും മുന്നോട്ട് പോകണം. അങ്ങനെ ആരോഗ്യപരമായ ഒരു മനസ്സ്, സ്വാതന്ത്ര്യമുള്ളൊരു മനസ്സ് സഭയ്ക്ക് വേണ്ടി സംസാരിക്കേണ്ട സന്ദർഭങ്ങളിൽ ഓരോ ക്രൈസ്തവനും ഉണ്ടായിരിക്കണമെന്നും ഫാ. സേവ്യർഖാൻ പറഞ്ഞു. തിരുസഭ സംബന്ധമായ വിഷയങ്ങളില്‍ ക്രൈസ്തവര്‍ സോഷ്യല്‍ മീഡിയയിലൂടെ ക്രിയാത്മകമായി പ്രതികരിക്കണമെന്ന് ഫാ. സേവ്യർ ഖാൻ വട്ടായില്‍ ഇതിനു മുന്‍പും ആഹ്വാനം ചെയ്തിട്ടുണ്ട്.
Image: /content_image/India/India-2021-02-26-12:11:44.jpg
Keywords: വട്ടായി
Category: 18
Sub Category:
Heading: നിസംഗത വെടിയണം, ക്രൈസ്തവര്‍ സോഷ്യല്‍ മീഡിയയിലൂടെ തിരുസഭയ്ക്കായി ശബ്ദമുയര്‍ത്തണം: ഫാ. സേവ്യർ ഖാൻ വട്ടായില്‍
Content: അട്ടപ്പാടി: വിശ്വാസ സത്യങ്ങളെയും വിശുദ്ധ കൂദാശകളെയും സഭാസംവിധാനങ്ങളെയും ഇകഴ്ത്തി കാണിക്കുവാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ സോഷ്യൽ മീഡിയ വഴി ഓരോ ക്രൈസ്തവ വിശ്വാസിയും തിരുസഭയ്ക്കുവേണ്ടി സംസാരിക്കണമെന്ന ആഹ്വാനവുമായി സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യർ ഖാൻ വട്ടായില്‍. ഇക്കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പേജിലൂടെ നല്‍കിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സഭാസംബന്ധമായ വിശ്വാസ സംബന്ധമായ കാര്യങ്ങൾ ചര്‍ച്ചയാകുമ്പോള്‍ ഒരുപാട് വിശ്വാസികൾ ഹൃദയത്തിന്റെ ഉള്ളിൽനിന്ന് ആത്മാർത്ഥതയോടെ അവർക്കറിയാവുന്ന വിശ്വാസസത്യങ്ങൾ പങ്കുവെയ്ന്നുണ്ടെന്നും വിശ്വാസികളുടെ ഈ ആത്മാർത്ഥത അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വിശ്വാസ സത്യങ്ങളെയും സഭാസംവിധാനങ്ങളെയും പ്രത്യേക വിഭാഗം പ്രത്യേക ഉദ്ദേശ്യത്തോടെ സമൂഹത്തിനുമുന്നിൽ താറടിക്കാൻ ശ്രമിക്കുമ്പോൾ വിശ്വാസികളില്‍ ഒരു ഭാഗം നിസ്സംഗരായിരിക്കുന്നതു വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ധാരാളം ആളുകള്‍ക്ക് ഉള്ളിൽ കർത്താവിനോട് ഒത്തിരി സ്നേഹമുണ്ട്. സഭയോട് സ്നേഹമുണ്ട്. വിശ്വാസ സത്യങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യങ്ങളുണ്ട്. സോഷ്യൽ മീഡിയ വഴി സഭയെ തകർക്കാൻ പലരും ശ്രമിക്കുന്നുവെന്ന്‍ ഇവര്‍ക്ക് അറിയാമെങ്കിലും, പ്രതികരിക്കാൻ ആഗ്രഹം ഉണ്ടായിട്ടും ഒന്നും ചെയ്യാൻ ശ്രമിക്കാതെ മൌനം അവലംബിക്കുകയാണ്.</p> <iframe src="https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2Fxavier.vattayil%2Fvideos%2F251923679860307%2F&show_text=false&width=560" width="100%" height="315" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe> <p>ഇങ്ങനെ എഴുതാനും പ്രതികരിക്കാനും ആഗ്രഹമുണ്ടായിട്ടും ചെയ്യാൻ പറ്റാത്തവരുടെ ഉള്ളിൽ അവരെ അലട്ടുന്ന പ്രശ്‌നം ചില തെറ്റിദ്ധാരണകളാണ്. "എന്തെങ്കിലും പറഞ്ഞാലോ എഴുതിയാലോ തെറ്റിപ്പോകുമോ? എന്തെങ്കിലും പ്രശ്ങ്ങൾ ഉണ്ടാകുമോ?. മിണ്ടാതിരിക്കുന്നതായിരിക്കും നല്ലത്, അധികം പ്രശ്ങ്ങൾ ഉണ്ടാക്കണ്ട, ഇതാണ് പലരെയും അലട്ടുന്ന പ്രശ്ങ്ങൾ. എങ്കിൽ ഇതല്ല വേണ്ടത്. ഒരു ക്രിസ്ത്യാനി എന്ന നിലയിൽ ഒരു കമന്റ് എഴുതാൻ പറ്റിയാൽ എഴുതണം, ഒരു വാക്ക് പറയാൻ പറ്റിയാൽ പറയണം, ഒരു പോസ്റ്റ് ഷെയർ ചെയ്യാൻ പറ്റിയാൽ ചെയ്യണം. കാരണം ആ കൃപയുടെ സമയത്ത് സംസാരിച്ചില്ലായെങ്കിൽ പിന്നീട് സംസാരിക്കാൻ പറ്റിയെന്നുവരില്ല. അത് കഴിഞ്ഞുപോയിട്ടുണ്ടാവും. അതിനാൽ പറയേണ്ടവ പറയേണ്ട സമയത്ത് പറയണം. തെറ്റുപറ്റുമോയെന്ന് വിചാരിച്ച് സുരക്ഷിതരായി ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാൾ നല്ലത്, നിസ്സംഗതയിലായിരിക്കുന്നതിനേക്കാൾ നല്ലത്, ഇറങ്ങി, ഇടപെട്ട്, പ്രവർത്തിച്ച്, സംസാരിച്ചതിനുശേഷം തെറ്റുപറ്റിയാലും തിരുത്തുകയെന്നതാണ്. അതിനെമുറുകെപ്പിടിച്ച് നിൽക്കുകയല്ല വേണ്ടത്. തെറ്റിനെ തിരുത്തിയ ശേഷം പൂർണ ശക്തിയോടെ വീണ്ടും മുന്നോട്ട് പോകണം. അങ്ങനെ ആരോഗ്യപരമായ ഒരു മനസ്സ്, സ്വാതന്ത്ര്യമുള്ളൊരു മനസ്സ് സഭയ്ക്ക് വേണ്ടി സംസാരിക്കേണ്ട സന്ദർഭങ്ങളിൽ ഓരോ ക്രൈസ്തവനും ഉണ്ടായിരിക്കണമെന്നും ഫാ. സേവ്യർഖാൻ പറഞ്ഞു. തിരുസഭ സംബന്ധമായ വിഷയങ്ങളില്‍ ക്രൈസ്തവര്‍ സോഷ്യല്‍ മീഡിയയിലൂടെ ക്രിയാത്മകമായി പ്രതികരിക്കണമെന്ന് ഫാ. സേവ്യർ ഖാൻ വട്ടായില്‍ ഇതിനു മുന്‍പും ആഹ്വാനം ചെയ്തിട്ടുണ്ട്.
Image: /content_image/India/India-2021-02-26-12:11:44.jpg
Keywords: വട്ടായി