Contents
Displaying 15611-15620 of 25125 results.
Content:
15976
Category: 14
Sub Category:
Heading: ശ്രവണ വൈകല്യമുള്ളവര്‍ക്ക് പാപ്പയുടെ സന്ദേശം എത്തിക്കുവാന്‍ പുതിയ ദൗത്യവുമായി വത്തിക്കാന്‍
Content: റോം: ശ്രവണ വൈകല്യമുള്ള ആളുകളിലേക്ക് മാർപാപ്പയുടെ സന്ദേശങ്ങൾ എത്തിക്കുക എന്ന ലക്ഷ്യവുമായി വത്തിക്കാൻ മീഡിയ ആംഗ്യഭാഷ സേവനം യൂട്യൂബ് അക്കൗണ്ട് വഴി ആരംഭിച്ചു. 'ആരെയും ഒഴിവാക്കിയിട്ടില്ല' എന്ന പേര് നല്കിയിരിക്കുന്ന പദ്ധതിയുടെ ഭാഗമായി ബധിതരായ വിശ്വാസികൾക്കുവേണ്ടി തുടങ്ങിയ ഈ സേവനം കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ മാർപാപ്പയുടെ ഉർബി ഏറ്റ് ഓർബി സന്ദേശത്തോടെയാണ് ഔദ്യോഗികമായി ആരംഭിച്ചത്. പാപ്പയുടെ സന്ദേശങ്ങള്‍, ശുശ്രൂഷകള്‍ ആംഗ്യഭാഷയോടെ അവതരിപ്പിക്കുകയാണ് വത്തിക്കാന്‍ മീഡിയ. പദ്ധതിയുടെ ഭാഗമായി രണ്ടു ആംഗ്യഭാഷ ചാനലുകളാണ് വത്തിക്കാന്റെ യൂട്യൂബ് അക്കൊണ്ടിൽ ലഭ്യമാക്കിയിരിക്കുന്നത്. ഇറ്റാലിയൻ, ഇംഗ്ലീഷ് ഭാഷയിലേക്കുള്ള ആംഗ്യഭാഷ വിവര്‍ത്തനമാണ് അവ. വത്തിക്കാന്റെ വിവിധ മാധ്യമങ്ങൾ പുറത്തിറക്കുന്ന വാർത്തകളും മറ്റും ലഭിക്കത്തക്ക വിധം കാഴ്ചയ്ക്കും, സംസാരവിനിമയത്തിനും ബുദ്ധിമുട്ടുള്ളവർക്ക് വേണ്ടി മൊബൈൽ ആപ്പ് തുടർന്നുള്ള ആഴ്ചകളിൽ പുറത്തിറക്കാൻ കഴിയുമെന്ന് വത്തിക്കാൻ സൂചന നല്‍കിയിട്ടുണ്ട്. ഇറ്റാലിയൻ ബിഷപ്പ്സ് കോണ്‍ഫറന്‍സിന് കീഴില്‍ വൈകല്യമുള്ളവർക്കായി നടത്തുന്ന സ്ഥാപനത്തിന്റെ മേധാവി സിസ്റ്റർ വെറോണിക്ക ഡോണറ്റെല്ലോയാണ് ആംഗ്യഭാഷ വിവർത്തനത്തിനു നേതൃത്വം നൽകുന്നത്. കാലഘട്ടത്തിൽ നിരവധി കഠിന പരീക്ഷണങ്ങൾക്കു വിധേയരാകുന്ന ദുർബലരായ ജനവിഭാഗങ്ങളോടുള്ള സ്നേഹത്തിന്റെയും, പ്രതികരണത്തിന്റെയും അടയാളമായിട്ടാണ്, വൈകല്യമുള്ളവർക്കായുള്ള ഈ സേവനത്തെ കാണുന്നതെന്ന് സിസ്റ്റർ വെറോണിക്ക ഇറ്റാലിയൻ വാർത്ത ഏജൻസിയോട് പറഞ്ഞു. സന്മനസ്സുള്ള നിരവധി ആളുകളുടെ സമയവും, കഴിവും നല്കിയതുകൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കാൻ കഴിഞ്ഞതെന്ന് സിസ്റ്റർ കൂട്ടിച്ചേർത്തു. വൈകല്യമുള്ളവരുടെ അന്താരാഷ്ട്രദിനത്തിൽ ഫ്രാന്‍സിസ് പാപ്പ നൽകിയ സന്ദേശത്തിനോടുള്ള പ്രതികരണമായാണ് ഈ പദ്ധതിയെ നിരീക്ഷിക്കുന്നത്. ഈ മഹാമാരിക്കിടയിൽ വിശ്വാസം എല്ലാവരിലേക്കും എത്തിക്കുന്നതിന്റെ ആവശ്യകതയും, അതിനു വേണ്ടി നടപ്പിലാക്കേണ്ട വിവിധ സാങ്കേതികവിദ്യകളുടെ ആവശ്യവും പരിശുദ്ധപിതാവ് തന്റെ സന്ദേശത്തിൽ ഊന്നി പറഞ്ഞിരുന്നു. എങ്ങനെ വൈകല്യമുള്ള ആളുകളെ കത്തോലിക്കാ സഭയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ പങ്കാളികളാക്കാമെന്ന വിഷയം വളരെ നാളുകളായി ചർച്ച ചെയ്യപ്പെടുന്ന ഒന്നായിരുന്നു. സഭയുടെ വിവിധകൂദാശകൾ ദൈവത്തിന്റെ ദാനമാണെന്നും അത് വൈകല്യമുള്ളവർക്കു നിഷേധിക്കാൻ അനുവാദമില്ലെന്നു സഭയുടെ പുതുക്കിയ മാർഗനിർദ്ദേശത്തിൽ ചൂണ്ടിക്കാട്ടിയിരിന്നു. പുതിയ പദ്ധതി വഴി സഭയുടെ എല്ലാ സേവനങ്ങളും അവർക്കു ലഭ്യമാക്കണമെന്നും അത് വഴി അവരുടെ വിശ്വാസം കൂടുതൽ ആഴത്തിലുള്ളതാക്കാൻ സഹായകരമാകുമെന്നും അവരെ സ്വാഗതം ചെയ്യുന്ന തരത്തിലുള്ള വേദപാഠ പഠന പദ്ധതികള്‍ നടപ്പിലാക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തിരിന്നു. സമീപകാലത്തു സംസാര ശ്രാവണ വൈകല്യമുള്ളവര്‍ക്കായി വിവിധ പദ്ധതികള്‍ സഭ രൂപീകരിച്ചുവരുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-10-09:53:37.jpg
Keywords: പാപ്പ, ഫ്രാന്‍സിസ് പാപ്പ
Category: 14
Sub Category:
Heading: ശ്രവണ വൈകല്യമുള്ളവര്‍ക്ക് പാപ്പയുടെ സന്ദേശം എത്തിക്കുവാന്‍ പുതിയ ദൗത്യവുമായി വത്തിക്കാന്‍
Content: റോം: ശ്രവണ വൈകല്യമുള്ള ആളുകളിലേക്ക് മാർപാപ്പയുടെ സന്ദേശങ്ങൾ എത്തിക്കുക എന്ന ലക്ഷ്യവുമായി വത്തിക്കാൻ മീഡിയ ആംഗ്യഭാഷ സേവനം യൂട്യൂബ് അക്കൗണ്ട് വഴി ആരംഭിച്ചു. 'ആരെയും ഒഴിവാക്കിയിട്ടില്ല' എന്ന പേര് നല്കിയിരിക്കുന്ന പദ്ധതിയുടെ ഭാഗമായി ബധിതരായ വിശ്വാസികൾക്കുവേണ്ടി തുടങ്ങിയ ഈ സേവനം കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ മാർപാപ്പയുടെ ഉർബി ഏറ്റ് ഓർബി സന്ദേശത്തോടെയാണ് ഔദ്യോഗികമായി ആരംഭിച്ചത്. പാപ്പയുടെ സന്ദേശങ്ങള്‍, ശുശ്രൂഷകള്‍ ആംഗ്യഭാഷയോടെ അവതരിപ്പിക്കുകയാണ് വത്തിക്കാന്‍ മീഡിയ. പദ്ധതിയുടെ ഭാഗമായി രണ്ടു ആംഗ്യഭാഷ ചാനലുകളാണ് വത്തിക്കാന്റെ യൂട്യൂബ് അക്കൊണ്ടിൽ ലഭ്യമാക്കിയിരിക്കുന്നത്. ഇറ്റാലിയൻ, ഇംഗ്ലീഷ് ഭാഷയിലേക്കുള്ള ആംഗ്യഭാഷ വിവര്‍ത്തനമാണ് അവ. വത്തിക്കാന്റെ വിവിധ മാധ്യമങ്ങൾ പുറത്തിറക്കുന്ന വാർത്തകളും മറ്റും ലഭിക്കത്തക്ക വിധം കാഴ്ചയ്ക്കും, സംസാരവിനിമയത്തിനും ബുദ്ധിമുട്ടുള്ളവർക്ക് വേണ്ടി മൊബൈൽ ആപ്പ് തുടർന്നുള്ള ആഴ്ചകളിൽ പുറത്തിറക്കാൻ കഴിയുമെന്ന് വത്തിക്കാൻ സൂചന നല്‍കിയിട്ടുണ്ട്. ഇറ്റാലിയൻ ബിഷപ്പ്സ് കോണ്‍ഫറന്‍സിന് കീഴില്‍ വൈകല്യമുള്ളവർക്കായി നടത്തുന്ന സ്ഥാപനത്തിന്റെ മേധാവി സിസ്റ്റർ വെറോണിക്ക ഡോണറ്റെല്ലോയാണ് ആംഗ്യഭാഷ വിവർത്തനത്തിനു നേതൃത്വം നൽകുന്നത്. കാലഘട്ടത്തിൽ നിരവധി കഠിന പരീക്ഷണങ്ങൾക്കു വിധേയരാകുന്ന ദുർബലരായ ജനവിഭാഗങ്ങളോടുള്ള സ്നേഹത്തിന്റെയും, പ്രതികരണത്തിന്റെയും അടയാളമായിട്ടാണ്, വൈകല്യമുള്ളവർക്കായുള്ള ഈ സേവനത്തെ കാണുന്നതെന്ന് സിസ്റ്റർ വെറോണിക്ക ഇറ്റാലിയൻ വാർത്ത ഏജൻസിയോട് പറഞ്ഞു. സന്മനസ്സുള്ള നിരവധി ആളുകളുടെ സമയവും, കഴിവും നല്കിയതുകൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കാൻ കഴിഞ്ഞതെന്ന് സിസ്റ്റർ കൂട്ടിച്ചേർത്തു. വൈകല്യമുള്ളവരുടെ അന്താരാഷ്ട്രദിനത്തിൽ ഫ്രാന്‍സിസ് പാപ്പ നൽകിയ സന്ദേശത്തിനോടുള്ള പ്രതികരണമായാണ് ഈ പദ്ധതിയെ നിരീക്ഷിക്കുന്നത്. ഈ മഹാമാരിക്കിടയിൽ വിശ്വാസം എല്ലാവരിലേക്കും എത്തിക്കുന്നതിന്റെ ആവശ്യകതയും, അതിനു വേണ്ടി നടപ്പിലാക്കേണ്ട വിവിധ സാങ്കേതികവിദ്യകളുടെ ആവശ്യവും പരിശുദ്ധപിതാവ് തന്റെ സന്ദേശത്തിൽ ഊന്നി പറഞ്ഞിരുന്നു. എങ്ങനെ വൈകല്യമുള്ള ആളുകളെ കത്തോലിക്കാ സഭയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ പങ്കാളികളാക്കാമെന്ന വിഷയം വളരെ നാളുകളായി ചർച്ച ചെയ്യപ്പെടുന്ന ഒന്നായിരുന്നു. സഭയുടെ വിവിധകൂദാശകൾ ദൈവത്തിന്റെ ദാനമാണെന്നും അത് വൈകല്യമുള്ളവർക്കു നിഷേധിക്കാൻ അനുവാദമില്ലെന്നു സഭയുടെ പുതുക്കിയ മാർഗനിർദ്ദേശത്തിൽ ചൂണ്ടിക്കാട്ടിയിരിന്നു. പുതിയ പദ്ധതി വഴി സഭയുടെ എല്ലാ സേവനങ്ങളും അവർക്കു ലഭ്യമാക്കണമെന്നും അത് വഴി അവരുടെ വിശ്വാസം കൂടുതൽ ആഴത്തിലുള്ളതാക്കാൻ സഹായകരമാകുമെന്നും അവരെ സ്വാഗതം ചെയ്യുന്ന തരത്തിലുള്ള വേദപാഠ പഠന പദ്ധതികള്‍ നടപ്പിലാക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തിരിന്നു. സമീപകാലത്തു സംസാര ശ്രാവണ വൈകല്യമുള്ളവര്‍ക്കായി വിവിധ പദ്ധതികള്‍ സഭ രൂപീകരിച്ചുവരുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-10-09:53:37.jpg
Keywords: പാപ്പ, ഫ്രാന്‍സിസ് പാപ്പ
Content:
15977
Category: 1
Sub Category:
Heading: ഫിലിപ്പ് രാജകുമാരന്റെ വിയോഗം: ബ്രിട്ടീഷ് മെത്രാന്‍ സമിതി ഇന്ന് അനുസ്മരണ ബലിയര്‍പ്പിക്കും
Content: ലണ്ടന്‍: ഇന്നലെ അന്തരിച്ച ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭർത്താവും എഡിൻബർഗ് പ്രഭുവുമായ (ഡ്യൂക്ക് ഓഫ് എഡിൻബർഗ്) ഫിലിപ് രാജകുമാരനെ അനുസ്മരിച്ച് ബ്രിട്ടീഷ് കത്തോലിക്ക മെത്രാന്‍ സമിതി ഇന്ന് ബലിയര്‍പ്പിക്കും. ആത്മശാന്തിക്കായി വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രലിൽ ദിവ്യബലി അർപ്പിച്ച് പ്രാർത്ഥിക്കുമെന്നു ഇംഗ്ലണ്ട്- വെയിൽസ് കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ കർദ്ദിനാൾ വിൻസെന്റ് നിക്കോൾസാണ് മാധ്യമങ്ങളെ അറിയിച്ചത്. ഊർജസ്വലത നിറഞ്ഞ ഫിലിപ്പ് രാജകുമാരന്റെ അസാന്നിധ്യം വലിയ നഷ്ടമാണെന്നും ദൃഢനിശ്ചയമുള്ള വിശ്വസ്തതയുടെയും കർത്തവ്യ നിർവഹണത്തിന്റെയും ഉത്തമ മാതൃകയാണ് ഫിലിപ്പ് രാജകുമാരനെന്നും അദ്ദേഹത്തിന്റെ ആത്മശാന്തിയ്ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും അനുശോചന സന്ദേശത്തില്‍ കർദ്ദിനാൾ നിക്കോൾസ് പറഞ്ഞു. ഇംഗ്ലണ്ടിലെ വിവിധ മെത്രാന്‍മാര്‍ രാജകുമാരന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു. ഫിലിപ്പ് രാജകുമാരന്റെ വിശ്വസ്തമായ പൊതുസേവനത്തിന് നന്ദി രേഖപ്പെടുത്തുന്നുവെന്നും രാജ്യത്തിനും രാജകുടുംബത്തിനും വിശ്വസ്തതയോടെ അദ്ദേഹം നൽകിയ പിന്തുണയ്ക്കും സാന്നിധ്യത്തിനും നന്ദി അറിയിക്കുന്നതായും ലിവർപൂൾ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം മക്മഹോന്‍ പറഞ്ഞു. രാജകുമാരന്റെ മരണത്തിൽ എല്ലാവരും ദുഃഖിതരാണെന്നും വ്യക്തിപരമായ നഷ്ടത്തിന്റെ ഈ സമയത്ത് ഫിലിപ്പ് രാജകുമാരന്റെ ആത്മശാന്തിക്കും അദ്ദേഹത്തിന്റെ പത്‌നിയായ രാജ്ഞിക്കും രാജകുടുംബത്തിനും വേണ്ടി തങ്ങൾ പ്രാർത്ഥിക്കുന്നുവെന്നും ഷ്രൂസ്ബറി രൂപതാധ്യക്ഷൻ മാർക്ക് ഡേവിസ് പറഞ്ഞു. ഇന്നലെ രാവിലെ വിൻഡ്‌സർ കാസ്റ്റിലായിരുന്നു ഫിലിപ്പ് രാജകുമാരന്റെ അന്ത്യം. 2014 ൽ പ്രിന്‍സ് രാജകുമാരനും എലിസബത്ത് രാജ്ഞിയും വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. അന്നു മാർപാപ്പ ഫിലിപ്പ് രാജകുമാരന് തന്റെ മൂന്ന് പദവികളുടെ മെഡല്‍ സമ്മാനിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-10-12:10:00.jpg
Keywords: ബ്രിട്ട
Category: 1
Sub Category:
Heading: ഫിലിപ്പ് രാജകുമാരന്റെ വിയോഗം: ബ്രിട്ടീഷ് മെത്രാന്‍ സമിതി ഇന്ന് അനുസ്മരണ ബലിയര്‍പ്പിക്കും
Content: ലണ്ടന്‍: ഇന്നലെ അന്തരിച്ച ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭർത്താവും എഡിൻബർഗ് പ്രഭുവുമായ (ഡ്യൂക്ക് ഓഫ് എഡിൻബർഗ്) ഫിലിപ് രാജകുമാരനെ അനുസ്മരിച്ച് ബ്രിട്ടീഷ് കത്തോലിക്ക മെത്രാന്‍ സമിതി ഇന്ന് ബലിയര്‍പ്പിക്കും. ആത്മശാന്തിക്കായി വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രലിൽ ദിവ്യബലി അർപ്പിച്ച് പ്രാർത്ഥിക്കുമെന്നു ഇംഗ്ലണ്ട്- വെയിൽസ് കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ കർദ്ദിനാൾ വിൻസെന്റ് നിക്കോൾസാണ് മാധ്യമങ്ങളെ അറിയിച്ചത്. ഊർജസ്വലത നിറഞ്ഞ ഫിലിപ്പ് രാജകുമാരന്റെ അസാന്നിധ്യം വലിയ നഷ്ടമാണെന്നും ദൃഢനിശ്ചയമുള്ള വിശ്വസ്തതയുടെയും കർത്തവ്യ നിർവഹണത്തിന്റെയും ഉത്തമ മാതൃകയാണ് ഫിലിപ്പ് രാജകുമാരനെന്നും അദ്ദേഹത്തിന്റെ ആത്മശാന്തിയ്ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും അനുശോചന സന്ദേശത്തില്‍ കർദ്ദിനാൾ നിക്കോൾസ് പറഞ്ഞു. ഇംഗ്ലണ്ടിലെ വിവിധ മെത്രാന്‍മാര്‍ രാജകുമാരന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു. ഫിലിപ്പ് രാജകുമാരന്റെ വിശ്വസ്തമായ പൊതുസേവനത്തിന് നന്ദി രേഖപ്പെടുത്തുന്നുവെന്നും രാജ്യത്തിനും രാജകുടുംബത്തിനും വിശ്വസ്തതയോടെ അദ്ദേഹം നൽകിയ പിന്തുണയ്ക്കും സാന്നിധ്യത്തിനും നന്ദി അറിയിക്കുന്നതായും ലിവർപൂൾ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം മക്മഹോന്‍ പറഞ്ഞു. രാജകുമാരന്റെ മരണത്തിൽ എല്ലാവരും ദുഃഖിതരാണെന്നും വ്യക്തിപരമായ നഷ്ടത്തിന്റെ ഈ സമയത്ത് ഫിലിപ്പ് രാജകുമാരന്റെ ആത്മശാന്തിക്കും അദ്ദേഹത്തിന്റെ പത്‌നിയായ രാജ്ഞിക്കും രാജകുടുംബത്തിനും വേണ്ടി തങ്ങൾ പ്രാർത്ഥിക്കുന്നുവെന്നും ഷ്രൂസ്ബറി രൂപതാധ്യക്ഷൻ മാർക്ക് ഡേവിസ് പറഞ്ഞു. ഇന്നലെ രാവിലെ വിൻഡ്‌സർ കാസ്റ്റിലായിരുന്നു ഫിലിപ്പ് രാജകുമാരന്റെ അന്ത്യം. 2014 ൽ പ്രിന്‍സ് രാജകുമാരനും എലിസബത്ത് രാജ്ഞിയും വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. അന്നു മാർപാപ്പ ഫിലിപ്പ് രാജകുമാരന് തന്റെ മൂന്ന് പദവികളുടെ മെഡല്‍ സമ്മാനിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-10-12:10:00.jpg
Keywords: ബ്രിട്ട
Content:
15978
Category: 1
Sub Category:
Heading: പാക്കിസ്ഥാനിൽ വീണ്ടും വ്യാജ മതനിന്ദാരോപണം: ക്രിസ്ത്യന്‍ നഴ്സുമാര്‍ക്കെതിരെ പോലീസിന്റെ എഫ്‌ഐആര്‍; വധശ്രമം
Content: ഫൈസലാബാദ്: പാക്കിസ്ഥാനിലെ ഫൈസലാബാദില്‍ സഹപ്രവർത്തക വ്യാജ മതനിന്ദാ കുറ്റം ആരോപിച്ചതിന്റെ പേരില്‍ സിവിൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന രണ്ട് ക്രൈസ്തവ വിശ്വാസികളായ നഴ്സുമാർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റർ ചെയ്തു. മരിയും ലാൽ, ന്യൂവിഷ് അരൂജ് എന്നീ നഴ്സുമാരാണ് റുക്സാന എന്ന മുസ്ലിം മത വിശ്വാസിയും സഹപ്രവര്‍ത്തകയുമായ സീനിയർ നേഴ്സിന്റെ വ്യാജ ആരോപണത്തിന്റെ ഇരകളായിരിക്കുന്നത്. മരിയും ലാൽ ആശുപത്രിയിലെ ചുമരിൽ നിന്ന് പഴകിയ ഖുർആൻ വചനങ്ങൾ എടുത്തുമാറ്റി എന്ന് റുക്സാനയുടെ ആരോപണം. എന്നാൽ യഥാർത്ഥത്തിൽ റുക്സാനയുടെ നിർദ്ദേശപ്രകാരമാണ് മരിയും ലാൽ ചുമരിലെ ചിത്രങ്ങളും, സ്റ്റിക്കറുകളും നീക്കം ചെയ്തത്. മരിയും ലാലിനെതിരെ മുൻവൈരാഗ്യമുണ്ടായിരുന്ന റുക്സാന ആശുപത്രിയിലെ മറ്റു ജോലിക്കാരെ വിളിച്ചുകൂട്ടി പ്രശ്നം സങ്കീർണ്ണമാക്കുകയായിരുന്നു. ന്യൂവിഷ് അരൂജും ഇതിന്റെ ഇരയായി. ഇതിനിടെ ഇവര്‍ക്ക് നേരെ വധശ്രമം ഉണ്ടായി. ഫാർമസിയിൽ ജോലിചെയ്യുന്ന മുസ്ലിം മത വിശ്വാസിയായ വക്കാസ് എന്നൊരാൾ മരിയും ലാലിനെ ജോലിക്കിടയിൽ കത്തികൊണ്ട് ആക്രമിച്ചു. കൈക്ക് ഗുരുതരമായി പരിക്കേറ്റ മരിയും അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ സമീപത്ത് താമസിക്കുന്ന തീവ്ര മുസ്ലീം വിഭാഗത്തിൽപ്പെട്ടവർ മരിയും ലാലിനെ അറസ്റ്റ് ചെയ്ത്, കഴുത്തറക്കണമെന്ന് ആക്രോശിച്ച് ആശുപത്രിയുടെ മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഗൗരവകരമായ വിഷയമാണിതെന്ന് മനുഷ്യാവകാശത്തിനും, ന്യൂനപക്ഷ കാര്യങ്ങൾക്കും വേണ്ടിയുള്ള പഞ്ചാബ് മന്ത്രിസഭയിലെ അംഗമായ ആസിഫ് മുനവ്വർ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ എന്ന ക്രൈസ്തവ സന്നദ്ധ സംഘടനയോട് പറഞ്ഞു. </p> <iframe src="https://www.facebook.com/plugins/video.php?height=308&href=https%3A%2F%2Fwww.facebook.com%2F108919837678814%2Fvideos%2F494583331561116%2F&show_text=false&width=560" width="560" height="420" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> ഒരു നേഴ്സിന് നേരെ മൂന്നുമാസത്തിനിടെ മതനിന്ദാ കുറ്റം ആരോപിക്കപ്പെടുന്ന രണ്ടാമത്തെ കേസാണിത്. സുതാര്യമായ അന്വേഷണത്തിന് വേണ്ടി മരിയും ലാലിന് പോലീസ് കസ്റ്റഡിയിൽ സുരക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സെക്ഷൻ 295-ബി വകുപ്പ് പ്രകാരമാണ് രണ്ട് നഴ്സുമാർക്കെതിരെയും പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരസ്പര വൈരാഗ്യം തീർക്കാനുള്ള മാര്‍ഗ്ഗമായും, മത വിദ്വേഷത്തിൻറെ ഫലമായും നിരവധി മതനിന്ദാ കേസുകളാണ് പാക്കിസ്ഥാനിൽ രജിസ്റ്റർ ചെയ്യപ്പെടുന്നത്. ഇതിനിടയിൽ തീവ്രവാദസംഘടനകൾ വലിയ പ്രതിഷേധപ്രകടനങ്ങൾ സംഘടിപ്പിക്കുകയും, കുറ്റം ആരോപിക്കപ്പെടുന്നവരെ വധിക്കാൻ പോലും ശ്രമിക്കാറുണ്ട്. 1987-2017നുമിടയിൽ 1534 മതനിന്ദാ കേസുകളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 54 ശതമാനം കേസുകളും ന്യൂനപക്ഷ വിഭാഗത്തിൽപെടുന്നവർക്കെതിരെയാണ്. രാജ്യത്തെ ജനസംഖ്യയുടെ 1.6 ശതമാനം മാത്രമുള്ള ക്രൈസ്തവ വിഭാഗത്തിൽപെടുന്നവർക്കെതിരെ 238 കേസുകളുണ്ട്. ഇതിനിടയിൽ നഴ്സുമാർക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചതിനെ ഇന്റർനാഷ്ണൽ ക്രിസ്ത്യൻ കൺസേൺ റീജണൽ മാനേജർ വില്യം സ്റ്റാർക് അപലപിച്ചു. വ്യാജ ആരോപണം ഉന്നയിച്ച വ്യക്തിയെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം അധികൃതരോട് ആവശ്യപ്പെട്ടു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-10-15:48:38.jpg
Keywords: പാക്ക
Category: 1
Sub Category:
Heading: പാക്കിസ്ഥാനിൽ വീണ്ടും വ്യാജ മതനിന്ദാരോപണം: ക്രിസ്ത്യന്‍ നഴ്സുമാര്‍ക്കെതിരെ പോലീസിന്റെ എഫ്‌ഐആര്‍; വധശ്രമം
Content: ഫൈസലാബാദ്: പാക്കിസ്ഥാനിലെ ഫൈസലാബാദില്‍ സഹപ്രവർത്തക വ്യാജ മതനിന്ദാ കുറ്റം ആരോപിച്ചതിന്റെ പേരില്‍ സിവിൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന രണ്ട് ക്രൈസ്തവ വിശ്വാസികളായ നഴ്സുമാർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റർ ചെയ്തു. മരിയും ലാൽ, ന്യൂവിഷ് അരൂജ് എന്നീ നഴ്സുമാരാണ് റുക്സാന എന്ന മുസ്ലിം മത വിശ്വാസിയും സഹപ്രവര്‍ത്തകയുമായ സീനിയർ നേഴ്സിന്റെ വ്യാജ ആരോപണത്തിന്റെ ഇരകളായിരിക്കുന്നത്. മരിയും ലാൽ ആശുപത്രിയിലെ ചുമരിൽ നിന്ന് പഴകിയ ഖുർആൻ വചനങ്ങൾ എടുത്തുമാറ്റി എന്ന് റുക്സാനയുടെ ആരോപണം. എന്നാൽ യഥാർത്ഥത്തിൽ റുക്സാനയുടെ നിർദ്ദേശപ്രകാരമാണ് മരിയും ലാൽ ചുമരിലെ ചിത്രങ്ങളും, സ്റ്റിക്കറുകളും നീക്കം ചെയ്തത്. മരിയും ലാലിനെതിരെ മുൻവൈരാഗ്യമുണ്ടായിരുന്ന റുക്സാന ആശുപത്രിയിലെ മറ്റു ജോലിക്കാരെ വിളിച്ചുകൂട്ടി പ്രശ്നം സങ്കീർണ്ണമാക്കുകയായിരുന്നു. ന്യൂവിഷ് അരൂജും ഇതിന്റെ ഇരയായി. ഇതിനിടെ ഇവര്‍ക്ക് നേരെ വധശ്രമം ഉണ്ടായി. ഫാർമസിയിൽ ജോലിചെയ്യുന്ന മുസ്ലിം മത വിശ്വാസിയായ വക്കാസ് എന്നൊരാൾ മരിയും ലാലിനെ ജോലിക്കിടയിൽ കത്തികൊണ്ട് ആക്രമിച്ചു. കൈക്ക് ഗുരുതരമായി പരിക്കേറ്റ മരിയും അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ സമീപത്ത് താമസിക്കുന്ന തീവ്ര മുസ്ലീം വിഭാഗത്തിൽപ്പെട്ടവർ മരിയും ലാലിനെ അറസ്റ്റ് ചെയ്ത്, കഴുത്തറക്കണമെന്ന് ആക്രോശിച്ച് ആശുപത്രിയുടെ മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഗൗരവകരമായ വിഷയമാണിതെന്ന് മനുഷ്യാവകാശത്തിനും, ന്യൂനപക്ഷ കാര്യങ്ങൾക്കും വേണ്ടിയുള്ള പഞ്ചാബ് മന്ത്രിസഭയിലെ അംഗമായ ആസിഫ് മുനവ്വർ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ എന്ന ക്രൈസ്തവ സന്നദ്ധ സംഘടനയോട് പറഞ്ഞു. </p> <iframe src="https://www.facebook.com/plugins/video.php?height=308&href=https%3A%2F%2Fwww.facebook.com%2F108919837678814%2Fvideos%2F494583331561116%2F&show_text=false&width=560" width="560" height="420" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> ഒരു നേഴ്സിന് നേരെ മൂന്നുമാസത്തിനിടെ മതനിന്ദാ കുറ്റം ആരോപിക്കപ്പെടുന്ന രണ്ടാമത്തെ കേസാണിത്. സുതാര്യമായ അന്വേഷണത്തിന് വേണ്ടി മരിയും ലാലിന് പോലീസ് കസ്റ്റഡിയിൽ സുരക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സെക്ഷൻ 295-ബി വകുപ്പ് പ്രകാരമാണ് രണ്ട് നഴ്സുമാർക്കെതിരെയും പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരസ്പര വൈരാഗ്യം തീർക്കാനുള്ള മാര്‍ഗ്ഗമായും, മത വിദ്വേഷത്തിൻറെ ഫലമായും നിരവധി മതനിന്ദാ കേസുകളാണ് പാക്കിസ്ഥാനിൽ രജിസ്റ്റർ ചെയ്യപ്പെടുന്നത്. ഇതിനിടയിൽ തീവ്രവാദസംഘടനകൾ വലിയ പ്രതിഷേധപ്രകടനങ്ങൾ സംഘടിപ്പിക്കുകയും, കുറ്റം ആരോപിക്കപ്പെടുന്നവരെ വധിക്കാൻ പോലും ശ്രമിക്കാറുണ്ട്. 1987-2017നുമിടയിൽ 1534 മതനിന്ദാ കേസുകളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 54 ശതമാനം കേസുകളും ന്യൂനപക്ഷ വിഭാഗത്തിൽപെടുന്നവർക്കെതിരെയാണ്. രാജ്യത്തെ ജനസംഖ്യയുടെ 1.6 ശതമാനം മാത്രമുള്ള ക്രൈസ്തവ വിഭാഗത്തിൽപെടുന്നവർക്കെതിരെ 238 കേസുകളുണ്ട്. ഇതിനിടയിൽ നഴ്സുമാർക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചതിനെ ഇന്റർനാഷ്ണൽ ക്രിസ്ത്യൻ കൺസേൺ റീജണൽ മാനേജർ വില്യം സ്റ്റാർക് അപലപിച്ചു. വ്യാജ ആരോപണം ഉന്നയിച്ച വ്യക്തിയെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം അധികൃതരോട് ആവശ്യപ്പെട്ടു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-10-15:48:38.jpg
Keywords: പാക്ക
Content:
15979
Category: 1
Sub Category:
Heading: ഫിലിപ്പ് രാജകുമാരൻ: തിരുസഭയെ നയിച്ച നാലു മാര്‍പാപ്പമാരുമായി കൂടിക്കാഴ്ച നടത്തിയ അപൂര്‍വ്വ വ്യക്തിത്വം
Content: ലണ്ടന്‍: ഇന്നലെ അന്തരിച്ച ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരനെ കുറിച്ചുള്ള വാര്‍ത്തകളാണ് ആഗോള മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഇതിനിടെ അദ്ദേഹം കത്തോലിക്ക സഭയെ വിവിധ കാലയളവില്‍ നയിച്ച മാര്‍പാപ്പമാരുമായി നടത്തിയ കൂടിക്കാഴ്ചയും മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. തന്റെ പത്തു പതിറ്റാണ്ട് നീണ്ട ജീവിതകാലയളവില്‍ വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാം പാപ്പ, വിശുദ്ധ രണ്ടാം ജോൺ പോൾ മാർപാപ്പ, എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പാ, ഫ്രാന്‍സിസ് പാപ്പ എന്നീ നാലു പത്രോസിന്റെ പിന്‍ഗാമികളുമായി കൂടിക്കാഴ്ച നടത്തുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരിന്നു. 1961 മേയ് അഞ്ചിനു വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാം പാപ്പായെ സന്ദര്‍ശിച്ചതായിരിന്നു ഇതില്‍ ആദ്യത്തെ കൂടിക്കാഴ്ച. 1980, 2000 എന്നീ വർഷങ്ങളിൽ വിശുദ്ധ രണ്ടാം ജോൺ പോൾ മാർപാപ്പയെ വത്തിക്കാനിലെത്തി അദ്ദേഹം സന്ദർശിച്ചിരിന്നു. ഇരു കൂടിക്കാഴ്ചകളും നടന്നത് ഒരേ തീയതിയിൽ, അതായത് ഒക്ടോബർ 17നു ആയിരിന്നുവെന്നത് ശ്രദ്ധേയമാണ്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ബെനഡിക്ട് പതിനാറാമൻ പാപ്പയുമായി ഫിലിപ്പ് രാജകുമാരന്‍ സന്ദര്‍ശനം നടത്തിയത് 2010-ല്‍ ആയിരുന്നു. സെപ്തംബര്‍ 16-ന് എഡിൻബർഗ് സന്ദർശനവേളയിൽ ഇരുവരും സംസാരിച്ചു. 2014 ഏപ്രിൽ 3നായിരിന്നു തിരുസഭയുടെ ഇപ്പോഴത്തെ പരമാധ്യക്ഷന്‍ ഫ്രാൻസിസ് പാപ്പായുമായി കൂടിക്കാഴ്ച നടത്തിയത്. വത്തിക്കാനില്‍ എലിസബത്ത് രാജ്ഞിയുടെ ഒപ്പം നേരിട്ടെത്തിയായിരിന്നു കൂടിക്കാഴ്ച. ഫിലിപ്പ് രാജകുമാരന്റെ വിയോഗത്തില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി. വിവാഹജീവിതത്തോടും കുടുംബത്തോടും ഫിലിപ്പ് രാജകുമാരനുണ്ടായിരുന്ന ആദരവും അദ്ദേഹത്തിൻറെ പൊതുസേവന തല്പരതയും പുതിയ തലമുറയുടെ വിദ്യഭ്യാസം വളർച്ച എന്നീ മേഖലകളിലെ പ്രതിബദ്ധതയും പാപ്പ അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ വഴി എലിസബത്ത് രാജ്ഞിയ്ക്കു അയച്ച അനുശോചന സന്ദേശത്തില്‍ ഫ്രാൻസിസ് പാപ്പ രാജകുമാരന്റെ വിയോഗത്തില്‍ ഹൃദയംഗമമായ ദുഃഖം അറിയിച്ചിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-10-20:20:17.jpg
Keywords: രാജകു
Category: 1
Sub Category:
Heading: ഫിലിപ്പ് രാജകുമാരൻ: തിരുസഭയെ നയിച്ച നാലു മാര്‍പാപ്പമാരുമായി കൂടിക്കാഴ്ച നടത്തിയ അപൂര്‍വ്വ വ്യക്തിത്വം
Content: ലണ്ടന്‍: ഇന്നലെ അന്തരിച്ച ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരനെ കുറിച്ചുള്ള വാര്‍ത്തകളാണ് ആഗോള മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഇതിനിടെ അദ്ദേഹം കത്തോലിക്ക സഭയെ വിവിധ കാലയളവില്‍ നയിച്ച മാര്‍പാപ്പമാരുമായി നടത്തിയ കൂടിക്കാഴ്ചയും മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. തന്റെ പത്തു പതിറ്റാണ്ട് നീണ്ട ജീവിതകാലയളവില്‍ വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാം പാപ്പ, വിശുദ്ധ രണ്ടാം ജോൺ പോൾ മാർപാപ്പ, എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പാ, ഫ്രാന്‍സിസ് പാപ്പ എന്നീ നാലു പത്രോസിന്റെ പിന്‍ഗാമികളുമായി കൂടിക്കാഴ്ച നടത്തുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരിന്നു. 1961 മേയ് അഞ്ചിനു വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാം പാപ്പായെ സന്ദര്‍ശിച്ചതായിരിന്നു ഇതില്‍ ആദ്യത്തെ കൂടിക്കാഴ്ച. 1980, 2000 എന്നീ വർഷങ്ങളിൽ വിശുദ്ധ രണ്ടാം ജോൺ പോൾ മാർപാപ്പയെ വത്തിക്കാനിലെത്തി അദ്ദേഹം സന്ദർശിച്ചിരിന്നു. ഇരു കൂടിക്കാഴ്ചകളും നടന്നത് ഒരേ തീയതിയിൽ, അതായത് ഒക്ടോബർ 17നു ആയിരിന്നുവെന്നത് ശ്രദ്ധേയമാണ്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ബെനഡിക്ട് പതിനാറാമൻ പാപ്പയുമായി ഫിലിപ്പ് രാജകുമാരന്‍ സന്ദര്‍ശനം നടത്തിയത് 2010-ല്‍ ആയിരുന്നു. സെപ്തംബര്‍ 16-ന് എഡിൻബർഗ് സന്ദർശനവേളയിൽ ഇരുവരും സംസാരിച്ചു. 2014 ഏപ്രിൽ 3നായിരിന്നു തിരുസഭയുടെ ഇപ്പോഴത്തെ പരമാധ്യക്ഷന്‍ ഫ്രാൻസിസ് പാപ്പായുമായി കൂടിക്കാഴ്ച നടത്തിയത്. വത്തിക്കാനില്‍ എലിസബത്ത് രാജ്ഞിയുടെ ഒപ്പം നേരിട്ടെത്തിയായിരിന്നു കൂടിക്കാഴ്ച. ഫിലിപ്പ് രാജകുമാരന്റെ വിയോഗത്തില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി. വിവാഹജീവിതത്തോടും കുടുംബത്തോടും ഫിലിപ്പ് രാജകുമാരനുണ്ടായിരുന്ന ആദരവും അദ്ദേഹത്തിൻറെ പൊതുസേവന തല്പരതയും പുതിയ തലമുറയുടെ വിദ്യഭ്യാസം വളർച്ച എന്നീ മേഖലകളിലെ പ്രതിബദ്ധതയും പാപ്പ അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ വഴി എലിസബത്ത് രാജ്ഞിയ്ക്കു അയച്ച അനുശോചന സന്ദേശത്തില്‍ ഫ്രാൻസിസ് പാപ്പ രാജകുമാരന്റെ വിയോഗത്തില്‍ ഹൃദയംഗമമായ ദുഃഖം അറിയിച്ചിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-10-20:20:17.jpg
Keywords: രാജകു
Content:
15980
Category: 22
Sub Category:
Heading: ജോസഫ് - ജീവന്റെയും സ്നേഹത്തിന്റെയും കാവൽക്കാരൻ
Content: ജീവന്റെയും സ്നേഹത്തിന്റെയും കാവൽക്കാരനായ യൗസേപ്പിതാവാണ് ഇന്നത്തെ നമ്മുടെ വഴികാട്ടി. വിവാഹ നിശ്ചയം കഴിഞ്ഞിരുന്ന പരിശുദ്ധ കന്യകാ മറിയം ദൈവാത്മാവിൻ്റെ പ്രവർത്തനത്തിൽ ഒരു കുഞ്ഞിനെ ഗർഭം ധരിച്ചപ്പോൾ ( ലൂക്കാ 1, 26-38) സ്വപ്നത്തിൽ ദൈവദൂതൻ നൽകിയ നിർദ്ദേശമനുസരിച്ച് മറിയത്തെ ഭാര്യയായി നസറത്തിലെ യൗസേപ്പു സ്വീകരിക്കുന്നു. (മത്താ1, 18-25). ഈ രീതിയിൽ അമ്മയ്ക്കും ശിശുവിനും അവൻ ആവശ്യമായ അഭയം നൽകുന്നു. ഗർഭസ്ഥ ശിശുവിൻ്റെ ജീവിക്കാനുള്ള അവകാശത്തിനായി നാം നിലകൊള്ളുന്നുവെങ്കിൽ, ഓരോ മനുഷ്യനും ദൈവം നൽകിയ അന്തസ്സു പവിത്രമായി സൂക്ഷിക്കാൻ കഴിയണമെങ്കിൽ, യൗസേപ്പിതാവിൻ്റെ ചൈതന്യം നമുക്കാവശ്യമാണ്. അധികാര മോഹിയും രക്തദാഹിയുമായ ഹേറോദോസ് രാജാവ് ഉണ്ണിശോയുടെ ജീവൻ അപഹരിക്കാൻ അവസരം തേടിയപ്പോൾ, വിശുദ്ധ യൗസേപ്പിതാവിൻ്റെ ധീരവും നിർണ്ണായകവുമായ പ്രവർത്തനം ഉണ്ണീശോയെ ഹേറോദോസിൻ്റെ കൊലപാതക ശ്രമത്തിൽ നിന്നു രക്ഷിച്ചു. ദൈവദൂതൻ കല്പിച്ച ഈജിപ്തിലേക്കുള്ള പലായനം കന്യകാമറിയത്തിനും ദിവ്യശിശുവിനും സംരക്ഷണമേകി. വിവാഹത്തിൻ്റെയും കുടുംബത്തിൻ്റെയും സ്നേഹപൂർവ്വമായ സുരക്ഷിതത്വത്തിൽ വളരാൻ ദൈവപുത്രൻ പോലും ആഗ്രഹിച്ചുവെങ്കിൽ ഈ കാലഘട്ടത്തിലെ കുട്ടികൾക്ക് മാതാപിതാക്കളുടെ സ്നേഹപൂർവ്വമായ പരിലാളനയും സ്നേഹവും കിട്ടി വളരാൻ അവകാശമുണ്ട്. ചൂഷണം, അക്രമം, ലൈംഗീക ദുരുപയോഗം തുടങ്ങി കുട്ടികളുടെ അന്തസ്സിനെ ഹനിക്കുന്ന ഏതു സാഹചര്യത്തിൽ നിന്നു അകന്നു നിൽക്കുവാനും കുഞ്ഞുങ്ങളെ ദൈവപ്രീതിയിൽ വളർത്തുവാനും ജീവൻ്റെയും സ്നേഹത്തിൻ്റെയും കാവൽക്കാരനായ യൗസേപ്പിതാവു നമ്മെ ക്ഷണിക്കുന്നു.
Image: /content_image/SeasonalReflections/SeasonalReflections-2021-04-10-21:28:05.jpg
Keywords: ജോസഫ്, ഫാ. ജയ്സൺ കുന്നേൽ
Category: 22
Sub Category:
Heading: ജോസഫ് - ജീവന്റെയും സ്നേഹത്തിന്റെയും കാവൽക്കാരൻ
Content: ജീവന്റെയും സ്നേഹത്തിന്റെയും കാവൽക്കാരനായ യൗസേപ്പിതാവാണ് ഇന്നത്തെ നമ്മുടെ വഴികാട്ടി. വിവാഹ നിശ്ചയം കഴിഞ്ഞിരുന്ന പരിശുദ്ധ കന്യകാ മറിയം ദൈവാത്മാവിൻ്റെ പ്രവർത്തനത്തിൽ ഒരു കുഞ്ഞിനെ ഗർഭം ധരിച്ചപ്പോൾ ( ലൂക്കാ 1, 26-38) സ്വപ്നത്തിൽ ദൈവദൂതൻ നൽകിയ നിർദ്ദേശമനുസരിച്ച് മറിയത്തെ ഭാര്യയായി നസറത്തിലെ യൗസേപ്പു സ്വീകരിക്കുന്നു. (മത്താ1, 18-25). ഈ രീതിയിൽ അമ്മയ്ക്കും ശിശുവിനും അവൻ ആവശ്യമായ അഭയം നൽകുന്നു. ഗർഭസ്ഥ ശിശുവിൻ്റെ ജീവിക്കാനുള്ള അവകാശത്തിനായി നാം നിലകൊള്ളുന്നുവെങ്കിൽ, ഓരോ മനുഷ്യനും ദൈവം നൽകിയ അന്തസ്സു പവിത്രമായി സൂക്ഷിക്കാൻ കഴിയണമെങ്കിൽ, യൗസേപ്പിതാവിൻ്റെ ചൈതന്യം നമുക്കാവശ്യമാണ്. അധികാര മോഹിയും രക്തദാഹിയുമായ ഹേറോദോസ് രാജാവ് ഉണ്ണിശോയുടെ ജീവൻ അപഹരിക്കാൻ അവസരം തേടിയപ്പോൾ, വിശുദ്ധ യൗസേപ്പിതാവിൻ്റെ ധീരവും നിർണ്ണായകവുമായ പ്രവർത്തനം ഉണ്ണീശോയെ ഹേറോദോസിൻ്റെ കൊലപാതക ശ്രമത്തിൽ നിന്നു രക്ഷിച്ചു. ദൈവദൂതൻ കല്പിച്ച ഈജിപ്തിലേക്കുള്ള പലായനം കന്യകാമറിയത്തിനും ദിവ്യശിശുവിനും സംരക്ഷണമേകി. വിവാഹത്തിൻ്റെയും കുടുംബത്തിൻ്റെയും സ്നേഹപൂർവ്വമായ സുരക്ഷിതത്വത്തിൽ വളരാൻ ദൈവപുത്രൻ പോലും ആഗ്രഹിച്ചുവെങ്കിൽ ഈ കാലഘട്ടത്തിലെ കുട്ടികൾക്ക് മാതാപിതാക്കളുടെ സ്നേഹപൂർവ്വമായ പരിലാളനയും സ്നേഹവും കിട്ടി വളരാൻ അവകാശമുണ്ട്. ചൂഷണം, അക്രമം, ലൈംഗീക ദുരുപയോഗം തുടങ്ങി കുട്ടികളുടെ അന്തസ്സിനെ ഹനിക്കുന്ന ഏതു സാഹചര്യത്തിൽ നിന്നു അകന്നു നിൽക്കുവാനും കുഞ്ഞുങ്ങളെ ദൈവപ്രീതിയിൽ വളർത്തുവാനും ജീവൻ്റെയും സ്നേഹത്തിൻ്റെയും കാവൽക്കാരനായ യൗസേപ്പിതാവു നമ്മെ ക്ഷണിക്കുന്നു.
Image: /content_image/SeasonalReflections/SeasonalReflections-2021-04-10-21:28:05.jpg
Keywords: ജോസഫ്, ഫാ. ജയ്സൺ കുന്നേൽ
Content:
15981
Category: 24
Sub Category:
Heading: ദൈവകാരുണ്യത്തിന്റെ തിരുനാൾ
Content: രണ്ടായിരാമാണ്ടു മുതൽ സാർവ്വത്രിക സഭ ഈസ്റ്റർ ആഴ്ചയ്ക്കു സമാപനം കുറിക്കുന്നതു ഈസ്റ്റർ കഴിഞ്ഞു വരുന്ന ഞായറാഴ്ച ദൈവകാരുണ്യത്തിന്റെ തിരുനാൾ ആഘോഷിച്ചു കൊണ്ടാണ്. യേശു ക്രിസ്തുവിന്റെ പെസഹാ രഹസ്യങ്ങളിലൂടെ വെളിവാക്കപ്പെട്ട ദൈവത്തിന്റെ കരുണാർദ്രമായ സ്നേഹത്തിനു സന്തോഷത്തോടെ പ്രത്യുത്തരം നൽകുവാനുള്ള ആഹ്വാനമാണ് ഈ തിരുനാൾ നൽകുന്നത്. എന്താണ് യഥാർത്ഥത്തിൽ ദൈവകാരുണ്യം? ദൈവകാരുണ്യ ഭക്തിയുടെ ആരംഭം എങ്ങനെയാണ്? ഇതു സഭയിലെ പുതിയ തിരുനാൾ ആണോ? തുടങ്ങി നിരവധി ചോദ്യങ്ങൾ ഈ ദിവസം നമ്മുടെ മനസ്സിലെത്തും. കരുണയുടെ ചരിത്രം 1980-ാം ആണ്ടിൽ പുറത്തിറങ്ങിയ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ രണ്ടാമത്തെ ചാക്രിക ലേഖനമായ കരുണാസമ്പന്നനായ ദൈവം (Dives in Misericordia ) പാപ്പ പറയുന്നു " ദൈവസ്നേഹത്തിൽ വിശ്വസിക്കുക എന്നാൽ ദൈവകാരുണ്യത്തിൽ വിശ്വസിക്കുകയാണ്. കാരണം കാരുണ്യം സ്നേഹത്തിന്റെ ഒഴിവാക്കാൻ പറ്റാത്ത വശമാണ്. അതു സ്നേഹത്തിന്റെ രണ്ടാമത്തെ പേരും അതോടൊപ്പം സ്നേഹം വെളിപ്പെടുന്ന സവിശേഷ രീതിയുമാണ്. ” (No. 7). രക്ഷാകര ചരിത്രം ഈ സത്യത്തിന്റെ തെളിവുകളാൽ സമ്പന്നമാണ്. ലോകാരംഭം മുതൽ ദൈവം ഇസ്രായേൽ ജനതയുമായി ചെയ്ത ഉടമ്പടി അവന്റെ സ്നേഹത്തിന്റെ സ്വഭാവം വെളിപ്പെടുത്തുന്നു. ദൈവം മോശയ്ക്കു പത്തു കൽപനകൾ നൽകുമ്പോൾ "എന്നെ സ്‌നേഹിക്കുകയും എന്‍െറ കല്‌പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട് ആയിരമായിരം തലമുറകള്‍ വരെ ഞാന്‍ കരുണ കാണിക്കും." (പുറപ്പാട് 20:6) എന്നവൻ വാഗ്ദാനം ചെയ്തു . പിന്നിടു മോശക്കു തന്നെ ദൈവം ആരാണന്നു വെളിപ്പെടുത്തുന്നു: " കര്‍ത്താവ്, കാരുണ്യവാനും കൃപാനിധിയുമായ ദൈവം, കോപിക്കുന്നതില്‍ വിമുഖന്‍, സ്‌നേഹത്തിലും വിശ്വസ്‌തതയിലും അത്യുദാരന്‍;തെറ്റുകളും കുറ്റങ്ങളും പാപങ്ങളും ക്‌ഷമിച്ചുകൊണ്ട് ആയിരങ്ങളോട് കരുണ കാണിക്കുന്നവന്‍." (പുറപ്പാട് 34:6- 7) ഒരു കുട്ടി അവന്റെ പിതാവിന്റെ പക്കലേക്കു തിരിയുന്നു പോലെ തങ്ങളുടെ പാപങ്ങളുടെയും ദുരിതങ്ങളുടെയും മധ്യത്തിൽ ഇസ്രായേൽ ജനത ദൈവത്തിന്റെ കരുണാർദ്രമായ ക്ഷമയെ ആശ്രയിക്കുന്ന ചിത്രം പഴയ നിയമത്തിലെമ്പാടും കാണാൻ കഴിയും. ദാവീദു രാജാവ്, കരുണാർദ്രനും ദയാലുവും കോപിക്കുന്നതിൽ വിമുഖനും കാരുണ്യത്തിൽ സമ്പന്നനും പാപങ്ങൾക്കനുസരിച്ചു വിധിക്കാത്തവനുമായ ദൈവത്തെ പാടി പുകഴ്ത്തുന്നു. (സങ്കീ: 103, 145) . ഇസ്രായേലിന്റെ അവിശ്വസ്തതയ്ക്കു നാശം പ്രസംഗിച്ച പ്രവാചകർ പോലും തന്റെ പക്കലേക്കു മടങ്ങി വരുന്ന ജനതയോടു കാരുണ്യത്തിൽ ധൂർത്തനായ ദൈവത്തെപ്പറ്റി പ്രസംഗിക്കുന്നു.( ജെറമിയ 3:12, ഹോസിയ 14: 3 ) ദൈവത്തിന്റെ മഹത്തായ അനുകമ്പ ചോദ്യം ചെയ്യപ്പെടാത്ത രീതിയിൽ പഴയ നിയമ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും തന്റെ പുത്രന്റെ മനുഷ്യവതാരം വഴി സ്നേഹവും കാരുണ്യവും ലോകത്തിനു പൂർണ്ണമായും അനുഭവവേദ്യമായി. അതു ജോൺ പോൾ പാപ്പ ചാക്രിക ലേഖനത്തിൽ ഇപ്രകാരം കാണുന്നു: "ക്രിസ്തു പഴയ നിയമ പാരമ്പര്യത്തിലെ ദൈവത്തിന്റെ കാരുണ്യത്തിനു ക്രിസ്തു വ്യക്തമായ അർത്ഥം നൽകുന്നു. അവൻ അതിനെക്കുറിച്ചു പറയുക മാത്രമല്ല അതില്ലാം ഉപരിയായി അവൻ കരുണയായി ഭൂമിയിൽ അവതരിക്കുന്നു. അവൻ അവനിൽത്തന്നെ എല്ലാ അർത്ഥത്തിലും കാരുണ്യമാകുന്നു.” (No. 2). ദൈവകാരുണ്യത്തിന്റെ സാക്ഷ്യമായിരുന്നു ക്രിസ്തുവിന്റെ ജീവിതം. അവനെ ഗർഭം ധരിച്ച അവസരത്തിൽ മറിയം നന്ദിപൂർവ്വം പാടി : "അവിടുത്തെ ഭക്‌തരുടെമേല്‍ തലമുറകള്‍ തോറും അവിടുന്ന് കരുണ വര്‍ഷിക്കും."(ലൂക്കാ 1:50). പരസ്യ ജീവിതത്തിന്റെ ആരംഭത്തിൽ " തടവുകാർക്കു മേചനവും : (ലൂക്കാ 4:18) പിന്നീടു മലയിലെ പ്രസംഗത്തിൽ " കരുണയുള്ളവരെ ഭാഗ്യവാന്‍മാരായും (മത്തായി 5:7) ക്രിസ്തു പ്രഘോഷിച്ചു. വേദനയുടെ അവസാന മണിക്കൂറിലും "പിതാവേ അവരോടു ക്ഷമിക്കണമേ " (ലൂക്കാ 23: 34) എന്നവൻ പ്രാർത്ഥിച്ചു. ക്രിസ്തുവിന്റെ ഈ ലോകത്തിലെ സാന്നിധ്യം കരുണയുള്ള പിതാവായ ദൈവത്തിന്റെ മുഖം വെളിപ്പെടുത്തുന്ന അവസരമാണ്. അതു ഇന്നു വിശുദ്ധ കുർബാനയിലൂടെ തുടരുകയും ചെയ്യുന്ന യാഥാർത്ഥ്യമാണ്. ഈശോയെ ഞാൻ അങ്ങിൽ ശരണപ്പെടുന്നു ലളിതമായി പറഞ്ഞാൽ ക്രിസ്തുവിന്റെ ജീവിതത്തിലും മരണത്തിലും ഉത്ഥാനത്തിലും ഉച്ചസ്ഥായിലെത്തിയ ദൈവസ്നേഹത്തിന്റെ മഹത്തരമായ വെളിപ്പെടുത്തലിന്റെ മറ്റൊരു പേരാണ് ദൈവകാരുണ്യം. ഇതു ക്രൈസ്തവർക്കു ഒരു പുതിയ കാര്യമല്ല അവർ ദൈവകാരുണ്യത്തിൽ പടുത്തുയർത്തപ്പെട്ടവരാണ്. എന്നാലും ഒരു നൂറ്റാണ്ടു മുമ്പ് ദൈവകാരുണ്യത്തെപ്പറ്റിയുള്ള അവബോധത്താൽ നവീകരിക്കപ്പെടാൻ ദൈവം തന്നെ പോളണ്ടിലെ ഒരു യുവ കന്യാസ്ത്രീയിലൂടെ സഭയോടു ആവശ്യപ്പെട്ടു :" എന്റെ കാരുണ്യത്തിലേക്കു തിരിയാത്തിടത്തോളം മനുഷ്യവംശത്തിനു സമാധാനം ഉണ്ടായിരിക്കുകയില്ല ... ദൈവത്തിന്റെ ഏറ്റവും വലിയ ലക്ഷണം കാരുണ്യമാണന്നു പ്രഘോഷിക്കുക.” 1905 പോളണ്ടിൽ ജനിച്ച സി. മേരി ഫൗസ്റ്റീന കോവാൾസ്കാ കാരുണ്യ മാതാവിന്റെ സഹോദരിമാർ (Congregation of the Sisters of Our Lady of Mercy ) എന്ന സന്യാസ സമൂഹത്തിലെ അംഗമായിരുന്നു. 1931 ഫെബ്രുവരി മാസം ഇരുപത്തിരണ്ടാം തീയതി ഈശോ ആദ്യമായി സി. ഫൗസ്റ്റീനയ്ക്കു പ്രത്യക്ഷപ്പെട്ടു. വെള്ള മേലങ്കി അണിഞ്ഞു പ്രത്യക്ഷപ്പെട്ട യേശുവിന്റെ ഹൃദയത്തിൽ നിന്ന വെള്ളയും ചുവപ്പും നിറങ്ങളിലുള്ള രണ്ടു പ്രകാശ രശ്മികൾ ബഹിർഗമിച്ചിരുന്നു ക്രിസ്തുവിന്റെ കുരിശു മരണത്തിൽ കുത്തിതുറക്കപ്പെട്ട ഹൃദയത്തിൽ നിന്നും നിർഗളിച്ച ജലവും രക്തവുമാണ് അവ പ്രതിനിധാനം ചെയ്യുന്നത്. ഈ ചിത്രം വരയ്ക്കണമെന്നും അവയിൽ ഈശോയെ ഞാൻ അങ്ങിൽ ശരണപ്പെടുന്നു എന്നു എഴുതുവാനും ഈശോ സി. ഫൗസ്റ്റീനയോടു ആവശ്യപ്പെട്ടു. ഈ ചിത്രം ബഹുമാനിക്കുന്ന ഏറ്റവും കഠിന പാപികൾ പോലും രക്ഷപ്പെടുമെന്നു ഈശോ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഈസ്റ്റർ കഴിഞ്ഞു വരുന്ന ആദ്യ ഞായറാഴ്ച കരുണയുടെ തിരുനാളിനായി പ്രതിഷ്ഠിക്കണമെന്നും ദൈവകാരുണ്യത്തിന്റെ ചിത്രം ലോകം മുഴുവൻ പ്രചരിപ്പിക്കണമെന്നും ഈശോ ഫൗസ്റ്റീനയോടു ആവശ്യപ്പെട്ടു. "എന്റെ കാരുണ്യത്തിന്റെ അപ്പോസ്തല " എന്നാണ് ഈശോ ഫൗസ്റ്റീനയെ വിളിച്ചിരുന്നത്. ഈശോ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം ആത്മാക്കളോടുള്ള ദൈവത്തിന്റെ മഹത്തായ കാരുണ്യത്തെപ്പറ്റിയായിരുന്നു ഫൗസ്റ്റീനായോടു സംസാരിച്ചിരുന്നത്. പിന്നീടു അവളുടെ കുമ്പസാരക്കാരന്റെ നിർദ്ദേശപ്രകാരം ഈശോയുമായുള്ള സംഭാഷണങ്ങൾ ഒരു ഡയറിയിൽ രേഖപ്പെടുത്തുവാൻ തുടങ്ങി. ദൈവകാരുണ്യം എന്റെ ആത്മാവിൽ (Diary: Divine Mercy in My Soul”) ഗ്രന്ഥത്തിന്റെ പേര്. 1979ൽ വിശ്വാസ തിരുസംഘം ഈ ഡയറിയെ ഒദ്യോഗികമായി അംഗീകരിച്ചു. ഈശോ സി. ഫൗസ്റ്റീനയോടുള്ള സംഭാഷണങ്ങളിൽ നിരന്തരം തന്റെ കാരുണ്യയത്തെയും സ്നേഹത്തെപ്പറ്റിയും സംസാരിക്കുന്നതു നിരവധി തവണ വായിക്കാൻ കഴിയും: “എന്റെ ഹൃദയം ആത്മാക്കൾക്കു വേണ്ടിയുള്ള കാരുണ്യത്താൽ കവിഞ്ഞൊഴുകുന്നു... ഞാൻ അവരുടെ ഏറ്റവും നല്ല അപ്പനാണന്നും അവർക്കു വേണ്ടിയാണ് രക്തവും ജലവും കാരുണ്യത്തിന്റെ ഉറവിടമായ എന്റെ ഹൃദയത്തിൽ നിന്നും കരകവിഞ്ഞൊഴുകുന്നതെന്നും അവർ മനസ്സിലാക്കിയെങ്കിൽ എത്ര മഹത്തരമായിരുന്നു.” (Diary, p. 165). ദൈവ കാരുണ്യത്തിന്റെ തിരുനാൾ സി. ഫൗസ്റ്റീനക്കുണ്ടായ ഈശോയുടെ പ്രത്യക്ഷപ്പെടലുകൾ സ്വകാര്യ വെളിപാടായാണു സഭ പഠിപ്പിക്കുന്നത്. അവ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും വിശ്വസിക്കു സാതന്ത്ര്യമുണ്ട്. പക്ഷേ ഈ സ്വകാര്യ വെളിപാടുകളിലെ സന്ദേശങ്ങളെ സഭ ഓദ്യോഗികമായി അംഗീകരിച്ചവയും വിശ്വാസത്തിനും ധാർമ്മികതയ്ക്കു എതിരായി ഒന്നുമില്ല എന്നു പ്രഖ്യാപിക്കുകയും ചെയ്തട്ടുള്ളതാണ്. ജോൺ പോൾ രണ്ടാമൻ പാപ്പ സി. ഫൗസ്റ്റീനയുടെ എഴുത്തുകളെയും സന്ദേശങ്ങളെയും ക്രിസ്തുവിൽ നിന്നു ലഭിച്ചവയാണന്നും അവ എല്ലാ കാലത്തുമുള്ള മനുഷ്യവംശത്തിനും പ്രസക്തമാണു പഠിപ്പിക്കുകയും ചെയ്തു. 2000 ഏപ്രിൽ 30ന് ഈസ്റ്റർ കഴിഞ്ഞ ആദ്യ ഞായറാഴ്ച ജോൺ പോൾ രണ്ടാമൻ പാപ്പ സി. ഫൗസ്റ്റീനയെ വിശുദ്ധയായി പ്രഖ്യാപിക്കുകയും ഈസ്റ്ററിലെ രണ്ടാം ഞായറാഴ്ച ലോകം മുഴുവൻ കരുണയുടെ ഞായറാഴ്ച (Divine Mercy Sunday) ആയി പ്രഖ്യാപിക്കാനുള്ള തന്റെ ആഗ്രഹം വചന പ്രഭാഷണ മധ്യേ അറിയിക്കുകയും ചെയ്തു. മാർപാപ്പയുടെ ആഗ്രഹം പോലെ 2000 മെയ് അഞ്ചാം തീയതി ദൈവരാധനയ്ക്കും കൂദാശകൾക്കും വേണ്ടിയുള്ള വത്തിക്കാൻ കാര്യാലയം ( Congregation for Divine Worship and the Discipline of the Sacraments) ഈസ്റ്ററിലെ രണ്ടാം ഞായർ ദൈവകാരുണ്യത്തിന്റെ ഞായറായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2011 മെയ് മാസം ഒന്നാം തീയതിയിലെ ദൈവകാരുണ്യത്തിന്റെ ഞായറാഴ്ചയാണ് ജോൺ പോൾ രണ്ടാമൻ പാപ്പയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത് എന്നതും ശ്രദ്ധേയമാണ്. ഉയിർപ്പു തിരുനാളിന്റെ തുടർച്ചയാണ് ദൈവകാരുണ്യത്തിന്റെ തിരുനാൾ വി. ജോൺ പോൾ പാപ്പയുടെ അഭിപ്രായത്തിൽ ലോകത്തിനുള്ള ക്രിസ്തുവിന്റെ ഈസ്റ്റർ സമ്മാനമാണു ദൈവകാരുണ്യത്തിന്റെ ഞായർ ( Christ’s “Easter gift” to the world) ക്രൂശിക്കപ്പെട്ട ക്രിസ്തുവിന്റെ ഹൃദയത്തിൽ നിന്നുള്ള തിരുനാൾ ദൈവകാരുണ്യത്തിന്റെ തിരുനാൾ ദൈവസ്നേഹത്തിന്റെ മനോഹരമായ ഓർമ്മപ്പെടുത്തൽ മാത്രമല്ല അതു ക്രിസ്തു ആരാണന്നും നമുക്കു അവനുമായുള്ള ബന്ധം എത്ര ആഴത്തിലുള്ളതാണന്നു മനസ്സിലാക്കാനുമുള്ള വെല്ലുവിളിയുമാണ്. വി. ഫൗസ്റ്റീന ഈ സത്യം അംഗീകരിക്കുകയും അവളുടെ ബലഹീനതകളിൽ ക്രിസ്തുവിന്റെ കാരുണ്യത്തിന്റെ ശക്തിയിൽ ആശ്രയിക്കുകയും ചെയ്തു. സി. ഫൗസ്റ്റീനയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന കുർബാനയിൽ ജോൺ പോൾ രണ്ടാമൻ പാപ്പ അവളുടെ മധ്യസ്ഥം തേടി ഇപ്രകാരം പ്രാർത്ഥിച്ചു: “ ക്രിസ്തുവിന്റെ ക്രൂശിക്കപ്പെട്ട ഹൃദയത്തിൽ നിന്നും ദൈവകാരുണ്യം മനുഷ്യ മക്കളിലേക്കു എത്തിച്ചേരുന്നു... ഇന്നു ഉത്ഥിതന്റെ മുഖത്തു നമ്മുടെ ദൃഷ്ടികൾ ഉറപ്പിച്ചു വലിയ പ്രത്യാശയോടെയും ആശ്രയത്തോടെയും നമുക്കു പ്രാർത്ഥിക്കാം ഈശോയെ ഞാൻ അങ്ങിൽ ശരണപ്പെടുന്നു !"
Image: /content_image/SocialMedia/SocialMedia-2021-04-10-21:37:45.jpg
Keywords: ഫാ. ജയ്സൺ കുന്നേൽ
Category: 24
Sub Category:
Heading: ദൈവകാരുണ്യത്തിന്റെ തിരുനാൾ
Content: രണ്ടായിരാമാണ്ടു മുതൽ സാർവ്വത്രിക സഭ ഈസ്റ്റർ ആഴ്ചയ്ക്കു സമാപനം കുറിക്കുന്നതു ഈസ്റ്റർ കഴിഞ്ഞു വരുന്ന ഞായറാഴ്ച ദൈവകാരുണ്യത്തിന്റെ തിരുനാൾ ആഘോഷിച്ചു കൊണ്ടാണ്. യേശു ക്രിസ്തുവിന്റെ പെസഹാ രഹസ്യങ്ങളിലൂടെ വെളിവാക്കപ്പെട്ട ദൈവത്തിന്റെ കരുണാർദ്രമായ സ്നേഹത്തിനു സന്തോഷത്തോടെ പ്രത്യുത്തരം നൽകുവാനുള്ള ആഹ്വാനമാണ് ഈ തിരുനാൾ നൽകുന്നത്. എന്താണ് യഥാർത്ഥത്തിൽ ദൈവകാരുണ്യം? ദൈവകാരുണ്യ ഭക്തിയുടെ ആരംഭം എങ്ങനെയാണ്? ഇതു സഭയിലെ പുതിയ തിരുനാൾ ആണോ? തുടങ്ങി നിരവധി ചോദ്യങ്ങൾ ഈ ദിവസം നമ്മുടെ മനസ്സിലെത്തും. കരുണയുടെ ചരിത്രം 1980-ാം ആണ്ടിൽ പുറത്തിറങ്ങിയ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ രണ്ടാമത്തെ ചാക്രിക ലേഖനമായ കരുണാസമ്പന്നനായ ദൈവം (Dives in Misericordia ) പാപ്പ പറയുന്നു " ദൈവസ്നേഹത്തിൽ വിശ്വസിക്കുക എന്നാൽ ദൈവകാരുണ്യത്തിൽ വിശ്വസിക്കുകയാണ്. കാരണം കാരുണ്യം സ്നേഹത്തിന്റെ ഒഴിവാക്കാൻ പറ്റാത്ത വശമാണ്. അതു സ്നേഹത്തിന്റെ രണ്ടാമത്തെ പേരും അതോടൊപ്പം സ്നേഹം വെളിപ്പെടുന്ന സവിശേഷ രീതിയുമാണ്. ” (No. 7). രക്ഷാകര ചരിത്രം ഈ സത്യത്തിന്റെ തെളിവുകളാൽ സമ്പന്നമാണ്. ലോകാരംഭം മുതൽ ദൈവം ഇസ്രായേൽ ജനതയുമായി ചെയ്ത ഉടമ്പടി അവന്റെ സ്നേഹത്തിന്റെ സ്വഭാവം വെളിപ്പെടുത്തുന്നു. ദൈവം മോശയ്ക്കു പത്തു കൽപനകൾ നൽകുമ്പോൾ "എന്നെ സ്‌നേഹിക്കുകയും എന്‍െറ കല്‌പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട് ആയിരമായിരം തലമുറകള്‍ വരെ ഞാന്‍ കരുണ കാണിക്കും." (പുറപ്പാട് 20:6) എന്നവൻ വാഗ്ദാനം ചെയ്തു . പിന്നിടു മോശക്കു തന്നെ ദൈവം ആരാണന്നു വെളിപ്പെടുത്തുന്നു: " കര്‍ത്താവ്, കാരുണ്യവാനും കൃപാനിധിയുമായ ദൈവം, കോപിക്കുന്നതില്‍ വിമുഖന്‍, സ്‌നേഹത്തിലും വിശ്വസ്‌തതയിലും അത്യുദാരന്‍;തെറ്റുകളും കുറ്റങ്ങളും പാപങ്ങളും ക്‌ഷമിച്ചുകൊണ്ട് ആയിരങ്ങളോട് കരുണ കാണിക്കുന്നവന്‍." (പുറപ്പാട് 34:6- 7) ഒരു കുട്ടി അവന്റെ പിതാവിന്റെ പക്കലേക്കു തിരിയുന്നു പോലെ തങ്ങളുടെ പാപങ്ങളുടെയും ദുരിതങ്ങളുടെയും മധ്യത്തിൽ ഇസ്രായേൽ ജനത ദൈവത്തിന്റെ കരുണാർദ്രമായ ക്ഷമയെ ആശ്രയിക്കുന്ന ചിത്രം പഴയ നിയമത്തിലെമ്പാടും കാണാൻ കഴിയും. ദാവീദു രാജാവ്, കരുണാർദ്രനും ദയാലുവും കോപിക്കുന്നതിൽ വിമുഖനും കാരുണ്യത്തിൽ സമ്പന്നനും പാപങ്ങൾക്കനുസരിച്ചു വിധിക്കാത്തവനുമായ ദൈവത്തെ പാടി പുകഴ്ത്തുന്നു. (സങ്കീ: 103, 145) . ഇസ്രായേലിന്റെ അവിശ്വസ്തതയ്ക്കു നാശം പ്രസംഗിച്ച പ്രവാചകർ പോലും തന്റെ പക്കലേക്കു മടങ്ങി വരുന്ന ജനതയോടു കാരുണ്യത്തിൽ ധൂർത്തനായ ദൈവത്തെപ്പറ്റി പ്രസംഗിക്കുന്നു.( ജെറമിയ 3:12, ഹോസിയ 14: 3 ) ദൈവത്തിന്റെ മഹത്തായ അനുകമ്പ ചോദ്യം ചെയ്യപ്പെടാത്ത രീതിയിൽ പഴയ നിയമ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും തന്റെ പുത്രന്റെ മനുഷ്യവതാരം വഴി സ്നേഹവും കാരുണ്യവും ലോകത്തിനു പൂർണ്ണമായും അനുഭവവേദ്യമായി. അതു ജോൺ പോൾ പാപ്പ ചാക്രിക ലേഖനത്തിൽ ഇപ്രകാരം കാണുന്നു: "ക്രിസ്തു പഴയ നിയമ പാരമ്പര്യത്തിലെ ദൈവത്തിന്റെ കാരുണ്യത്തിനു ക്രിസ്തു വ്യക്തമായ അർത്ഥം നൽകുന്നു. അവൻ അതിനെക്കുറിച്ചു പറയുക മാത്രമല്ല അതില്ലാം ഉപരിയായി അവൻ കരുണയായി ഭൂമിയിൽ അവതരിക്കുന്നു. അവൻ അവനിൽത്തന്നെ എല്ലാ അർത്ഥത്തിലും കാരുണ്യമാകുന്നു.” (No. 2). ദൈവകാരുണ്യത്തിന്റെ സാക്ഷ്യമായിരുന്നു ക്രിസ്തുവിന്റെ ജീവിതം. അവനെ ഗർഭം ധരിച്ച അവസരത്തിൽ മറിയം നന്ദിപൂർവ്വം പാടി : "അവിടുത്തെ ഭക്‌തരുടെമേല്‍ തലമുറകള്‍ തോറും അവിടുന്ന് കരുണ വര്‍ഷിക്കും."(ലൂക്കാ 1:50). പരസ്യ ജീവിതത്തിന്റെ ആരംഭത്തിൽ " തടവുകാർക്കു മേചനവും : (ലൂക്കാ 4:18) പിന്നീടു മലയിലെ പ്രസംഗത്തിൽ " കരുണയുള്ളവരെ ഭാഗ്യവാന്‍മാരായും (മത്തായി 5:7) ക്രിസ്തു പ്രഘോഷിച്ചു. വേദനയുടെ അവസാന മണിക്കൂറിലും "പിതാവേ അവരോടു ക്ഷമിക്കണമേ " (ലൂക്കാ 23: 34) എന്നവൻ പ്രാർത്ഥിച്ചു. ക്രിസ്തുവിന്റെ ഈ ലോകത്തിലെ സാന്നിധ്യം കരുണയുള്ള പിതാവായ ദൈവത്തിന്റെ മുഖം വെളിപ്പെടുത്തുന്ന അവസരമാണ്. അതു ഇന്നു വിശുദ്ധ കുർബാനയിലൂടെ തുടരുകയും ചെയ്യുന്ന യാഥാർത്ഥ്യമാണ്. ഈശോയെ ഞാൻ അങ്ങിൽ ശരണപ്പെടുന്നു ലളിതമായി പറഞ്ഞാൽ ക്രിസ്തുവിന്റെ ജീവിതത്തിലും മരണത്തിലും ഉത്ഥാനത്തിലും ഉച്ചസ്ഥായിലെത്തിയ ദൈവസ്നേഹത്തിന്റെ മഹത്തരമായ വെളിപ്പെടുത്തലിന്റെ മറ്റൊരു പേരാണ് ദൈവകാരുണ്യം. ഇതു ക്രൈസ്തവർക്കു ഒരു പുതിയ കാര്യമല്ല അവർ ദൈവകാരുണ്യത്തിൽ പടുത്തുയർത്തപ്പെട്ടവരാണ്. എന്നാലും ഒരു നൂറ്റാണ്ടു മുമ്പ് ദൈവകാരുണ്യത്തെപ്പറ്റിയുള്ള അവബോധത്താൽ നവീകരിക്കപ്പെടാൻ ദൈവം തന്നെ പോളണ്ടിലെ ഒരു യുവ കന്യാസ്ത്രീയിലൂടെ സഭയോടു ആവശ്യപ്പെട്ടു :" എന്റെ കാരുണ്യത്തിലേക്കു തിരിയാത്തിടത്തോളം മനുഷ്യവംശത്തിനു സമാധാനം ഉണ്ടായിരിക്കുകയില്ല ... ദൈവത്തിന്റെ ഏറ്റവും വലിയ ലക്ഷണം കാരുണ്യമാണന്നു പ്രഘോഷിക്കുക.” 1905 പോളണ്ടിൽ ജനിച്ച സി. മേരി ഫൗസ്റ്റീന കോവാൾസ്കാ കാരുണ്യ മാതാവിന്റെ സഹോദരിമാർ (Congregation of the Sisters of Our Lady of Mercy ) എന്ന സന്യാസ സമൂഹത്തിലെ അംഗമായിരുന്നു. 1931 ഫെബ്രുവരി മാസം ഇരുപത്തിരണ്ടാം തീയതി ഈശോ ആദ്യമായി സി. ഫൗസ്റ്റീനയ്ക്കു പ്രത്യക്ഷപ്പെട്ടു. വെള്ള മേലങ്കി അണിഞ്ഞു പ്രത്യക്ഷപ്പെട്ട യേശുവിന്റെ ഹൃദയത്തിൽ നിന്ന വെള്ളയും ചുവപ്പും നിറങ്ങളിലുള്ള രണ്ടു പ്രകാശ രശ്മികൾ ബഹിർഗമിച്ചിരുന്നു ക്രിസ്തുവിന്റെ കുരിശു മരണത്തിൽ കുത്തിതുറക്കപ്പെട്ട ഹൃദയത്തിൽ നിന്നും നിർഗളിച്ച ജലവും രക്തവുമാണ് അവ പ്രതിനിധാനം ചെയ്യുന്നത്. ഈ ചിത്രം വരയ്ക്കണമെന്നും അവയിൽ ഈശോയെ ഞാൻ അങ്ങിൽ ശരണപ്പെടുന്നു എന്നു എഴുതുവാനും ഈശോ സി. ഫൗസ്റ്റീനയോടു ആവശ്യപ്പെട്ടു. ഈ ചിത്രം ബഹുമാനിക്കുന്ന ഏറ്റവും കഠിന പാപികൾ പോലും രക്ഷപ്പെടുമെന്നു ഈശോ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഈസ്റ്റർ കഴിഞ്ഞു വരുന്ന ആദ്യ ഞായറാഴ്ച കരുണയുടെ തിരുനാളിനായി പ്രതിഷ്ഠിക്കണമെന്നും ദൈവകാരുണ്യത്തിന്റെ ചിത്രം ലോകം മുഴുവൻ പ്രചരിപ്പിക്കണമെന്നും ഈശോ ഫൗസ്റ്റീനയോടു ആവശ്യപ്പെട്ടു. "എന്റെ കാരുണ്യത്തിന്റെ അപ്പോസ്തല " എന്നാണ് ഈശോ ഫൗസ്റ്റീനയെ വിളിച്ചിരുന്നത്. ഈശോ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം ആത്മാക്കളോടുള്ള ദൈവത്തിന്റെ മഹത്തായ കാരുണ്യത്തെപ്പറ്റിയായിരുന്നു ഫൗസ്റ്റീനായോടു സംസാരിച്ചിരുന്നത്. പിന്നീടു അവളുടെ കുമ്പസാരക്കാരന്റെ നിർദ്ദേശപ്രകാരം ഈശോയുമായുള്ള സംഭാഷണങ്ങൾ ഒരു ഡയറിയിൽ രേഖപ്പെടുത്തുവാൻ തുടങ്ങി. ദൈവകാരുണ്യം എന്റെ ആത്മാവിൽ (Diary: Divine Mercy in My Soul”) ഗ്രന്ഥത്തിന്റെ പേര്. 1979ൽ വിശ്വാസ തിരുസംഘം ഈ ഡയറിയെ ഒദ്യോഗികമായി അംഗീകരിച്ചു. ഈശോ സി. ഫൗസ്റ്റീനയോടുള്ള സംഭാഷണങ്ങളിൽ നിരന്തരം തന്റെ കാരുണ്യയത്തെയും സ്നേഹത്തെപ്പറ്റിയും സംസാരിക്കുന്നതു നിരവധി തവണ വായിക്കാൻ കഴിയും: “എന്റെ ഹൃദയം ആത്മാക്കൾക്കു വേണ്ടിയുള്ള കാരുണ്യത്താൽ കവിഞ്ഞൊഴുകുന്നു... ഞാൻ അവരുടെ ഏറ്റവും നല്ല അപ്പനാണന്നും അവർക്കു വേണ്ടിയാണ് രക്തവും ജലവും കാരുണ്യത്തിന്റെ ഉറവിടമായ എന്റെ ഹൃദയത്തിൽ നിന്നും കരകവിഞ്ഞൊഴുകുന്നതെന്നും അവർ മനസ്സിലാക്കിയെങ്കിൽ എത്ര മഹത്തരമായിരുന്നു.” (Diary, p. 165). ദൈവ കാരുണ്യത്തിന്റെ തിരുനാൾ സി. ഫൗസ്റ്റീനക്കുണ്ടായ ഈശോയുടെ പ്രത്യക്ഷപ്പെടലുകൾ സ്വകാര്യ വെളിപാടായാണു സഭ പഠിപ്പിക്കുന്നത്. അവ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും വിശ്വസിക്കു സാതന്ത്ര്യമുണ്ട്. പക്ഷേ ഈ സ്വകാര്യ വെളിപാടുകളിലെ സന്ദേശങ്ങളെ സഭ ഓദ്യോഗികമായി അംഗീകരിച്ചവയും വിശ്വാസത്തിനും ധാർമ്മികതയ്ക്കു എതിരായി ഒന്നുമില്ല എന്നു പ്രഖ്യാപിക്കുകയും ചെയ്തട്ടുള്ളതാണ്. ജോൺ പോൾ രണ്ടാമൻ പാപ്പ സി. ഫൗസ്റ്റീനയുടെ എഴുത്തുകളെയും സന്ദേശങ്ങളെയും ക്രിസ്തുവിൽ നിന്നു ലഭിച്ചവയാണന്നും അവ എല്ലാ കാലത്തുമുള്ള മനുഷ്യവംശത്തിനും പ്രസക്തമാണു പഠിപ്പിക്കുകയും ചെയ്തു. 2000 ഏപ്രിൽ 30ന് ഈസ്റ്റർ കഴിഞ്ഞ ആദ്യ ഞായറാഴ്ച ജോൺ പോൾ രണ്ടാമൻ പാപ്പ സി. ഫൗസ്റ്റീനയെ വിശുദ്ധയായി പ്രഖ്യാപിക്കുകയും ഈസ്റ്ററിലെ രണ്ടാം ഞായറാഴ്ച ലോകം മുഴുവൻ കരുണയുടെ ഞായറാഴ്ച (Divine Mercy Sunday) ആയി പ്രഖ്യാപിക്കാനുള്ള തന്റെ ആഗ്രഹം വചന പ്രഭാഷണ മധ്യേ അറിയിക്കുകയും ചെയ്തു. മാർപാപ്പയുടെ ആഗ്രഹം പോലെ 2000 മെയ് അഞ്ചാം തീയതി ദൈവരാധനയ്ക്കും കൂദാശകൾക്കും വേണ്ടിയുള്ള വത്തിക്കാൻ കാര്യാലയം ( Congregation for Divine Worship and the Discipline of the Sacraments) ഈസ്റ്ററിലെ രണ്ടാം ഞായർ ദൈവകാരുണ്യത്തിന്റെ ഞായറായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2011 മെയ് മാസം ഒന്നാം തീയതിയിലെ ദൈവകാരുണ്യത്തിന്റെ ഞായറാഴ്ചയാണ് ജോൺ പോൾ രണ്ടാമൻ പാപ്പയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത് എന്നതും ശ്രദ്ധേയമാണ്. ഉയിർപ്പു തിരുനാളിന്റെ തുടർച്ചയാണ് ദൈവകാരുണ്യത്തിന്റെ തിരുനാൾ വി. ജോൺ പോൾ പാപ്പയുടെ അഭിപ്രായത്തിൽ ലോകത്തിനുള്ള ക്രിസ്തുവിന്റെ ഈസ്റ്റർ സമ്മാനമാണു ദൈവകാരുണ്യത്തിന്റെ ഞായർ ( Christ’s “Easter gift” to the world) ക്രൂശിക്കപ്പെട്ട ക്രിസ്തുവിന്റെ ഹൃദയത്തിൽ നിന്നുള്ള തിരുനാൾ ദൈവകാരുണ്യത്തിന്റെ തിരുനാൾ ദൈവസ്നേഹത്തിന്റെ മനോഹരമായ ഓർമ്മപ്പെടുത്തൽ മാത്രമല്ല അതു ക്രിസ്തു ആരാണന്നും നമുക്കു അവനുമായുള്ള ബന്ധം എത്ര ആഴത്തിലുള്ളതാണന്നു മനസ്സിലാക്കാനുമുള്ള വെല്ലുവിളിയുമാണ്. വി. ഫൗസ്റ്റീന ഈ സത്യം അംഗീകരിക്കുകയും അവളുടെ ബലഹീനതകളിൽ ക്രിസ്തുവിന്റെ കാരുണ്യത്തിന്റെ ശക്തിയിൽ ആശ്രയിക്കുകയും ചെയ്തു. സി. ഫൗസ്റ്റീനയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന കുർബാനയിൽ ജോൺ പോൾ രണ്ടാമൻ പാപ്പ അവളുടെ മധ്യസ്ഥം തേടി ഇപ്രകാരം പ്രാർത്ഥിച്ചു: “ ക്രിസ്തുവിന്റെ ക്രൂശിക്കപ്പെട്ട ഹൃദയത്തിൽ നിന്നും ദൈവകാരുണ്യം മനുഷ്യ മക്കളിലേക്കു എത്തിച്ചേരുന്നു... ഇന്നു ഉത്ഥിതന്റെ മുഖത്തു നമ്മുടെ ദൃഷ്ടികൾ ഉറപ്പിച്ചു വലിയ പ്രത്യാശയോടെയും ആശ്രയത്തോടെയും നമുക്കു പ്രാർത്ഥിക്കാം ഈശോയെ ഞാൻ അങ്ങിൽ ശരണപ്പെടുന്നു !"
Image: /content_image/SocialMedia/SocialMedia-2021-04-10-21:37:45.jpg
Keywords: ഫാ. ജയ്സൺ കുന്നേൽ
Content:
15982
Category: 18
Sub Category:
Heading: കന്യാസ്ത്രീകള്‍ക്കുള്ള സിംഗിള്‍ റേഷന്‍ കാര്‍ഡ് വിതരണം ഇഴയുന്നു
Content: കോട്ടയം: കന്യാസ്ത്രീ, സന്യാസ മഠങ്ങളിലും അഗതിമന്ദിരങ്ങളിലും ഏര്‍പ്പെടുത്തിയ സിംഗിള്‍ റേഷന്‍കാര്‍ഡ് വിതരണം ഇഴയുന്നു. ലാമിനേഷന്‍ യന്ത്രം കേടാണെന്നും അച്ചടിക്കാനുള്ള കാര്‍ഡുകള്‍ എത്തിയില്ലെന്നുമുള്ള സാങ്കേതിക കാര്യങ്ങളാണ് സപ്ലൈ ഓഫീസുകളില്‍നിന്ന് ലഭിക്കുന്നത്. എണ്ണായിരത്തോളം അപേക്ഷകളാണു വിവിധ താലൂക്ക് സപ്ലൈ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നത്. മാര്‍ച്ച് മുതല്‍ സിംഗിള്‍ കാര്‍ഡുടമകള്‍ക്ക് റേഷന്‍ധാന്യം വാങ്ങിത്തുടങ്ങാമെന്നായിരുന്നു അറിയിപ്പ്. തെരഞ്ഞെടുപ്പ് പബ്ലിസിറ്റിയുടെ ഭാഗമായി ആയിരത്തില്‍ താഴെ പേര്‍ക്കു ജില്ലയില്‍ കാര്‍ഡ് നല്‍കിയശേഷം അപേക്ഷകള്‍ പരിശോധിക്കുന്നതില്‍ ഉദ്യോഗസ്ഥരും താത്പര്യം കാണിക്കുന്നില്ല. കഴിഞ്ഞ രണ്ടാഴ്ച ഏറെ ജീവനക്കാരും തെരഞ്ഞെടുപ്പ് സ്‌പെഷല്‍ ഡ്യൂട്ടിയിലായിരുന്നു. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിരവധി പേര്‍ അവധിയെടുക്കുകയും ചെയ്തു. കുടുംബങ്ങള്‍ക്കുള്ള സൗജന്യ കിറ്റായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഒന്നാം നന്പറെങ്കിലും കിറ്റ് വിതരണം ഇപ്പോഴും ഇഴഞ്ഞുതന്നെ. മാര്‍ച്ചിലെ കിറ്റ് ബിപിഎല്‍ വിഭാഗത്തില്‍ പിങ്ക്, മഞ്ഞ കാര്‍ഡുകള്‍ക്ക് മാത്രമേ ലഭിച്ചിട്ടുള്ളൂ. എപിഎല്‍ വിഭാഗത്തിലെ നീല, വെള്ള കാര്‍ഡുകളുടെ വിതരണം ഇഴയുകയുകയാണ്. ഏപ്രിലിലെ വിഷു കിറ്റ് വിതരണവും അനിശ്ചിതമായി നീളുകയാണ്.
Image: /content_image/India/India-2021-04-11-07:29:09.jpg
Keywords: റേഷന്‍
Category: 18
Sub Category:
Heading: കന്യാസ്ത്രീകള്‍ക്കുള്ള സിംഗിള്‍ റേഷന്‍ കാര്‍ഡ് വിതരണം ഇഴയുന്നു
Content: കോട്ടയം: കന്യാസ്ത്രീ, സന്യാസ മഠങ്ങളിലും അഗതിമന്ദിരങ്ങളിലും ഏര്‍പ്പെടുത്തിയ സിംഗിള്‍ റേഷന്‍കാര്‍ഡ് വിതരണം ഇഴയുന്നു. ലാമിനേഷന്‍ യന്ത്രം കേടാണെന്നും അച്ചടിക്കാനുള്ള കാര്‍ഡുകള്‍ എത്തിയില്ലെന്നുമുള്ള സാങ്കേതിക കാര്യങ്ങളാണ് സപ്ലൈ ഓഫീസുകളില്‍നിന്ന് ലഭിക്കുന്നത്. എണ്ണായിരത്തോളം അപേക്ഷകളാണു വിവിധ താലൂക്ക് സപ്ലൈ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നത്. മാര്‍ച്ച് മുതല്‍ സിംഗിള്‍ കാര്‍ഡുടമകള്‍ക്ക് റേഷന്‍ധാന്യം വാങ്ങിത്തുടങ്ങാമെന്നായിരുന്നു അറിയിപ്പ്. തെരഞ്ഞെടുപ്പ് പബ്ലിസിറ്റിയുടെ ഭാഗമായി ആയിരത്തില്‍ താഴെ പേര്‍ക്കു ജില്ലയില്‍ കാര്‍ഡ് നല്‍കിയശേഷം അപേക്ഷകള്‍ പരിശോധിക്കുന്നതില്‍ ഉദ്യോഗസ്ഥരും താത്പര്യം കാണിക്കുന്നില്ല. കഴിഞ്ഞ രണ്ടാഴ്ച ഏറെ ജീവനക്കാരും തെരഞ്ഞെടുപ്പ് സ്‌പെഷല്‍ ഡ്യൂട്ടിയിലായിരുന്നു. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിരവധി പേര്‍ അവധിയെടുക്കുകയും ചെയ്തു. കുടുംബങ്ങള്‍ക്കുള്ള സൗജന്യ കിറ്റായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഒന്നാം നന്പറെങ്കിലും കിറ്റ് വിതരണം ഇപ്പോഴും ഇഴഞ്ഞുതന്നെ. മാര്‍ച്ചിലെ കിറ്റ് ബിപിഎല്‍ വിഭാഗത്തില്‍ പിങ്ക്, മഞ്ഞ കാര്‍ഡുകള്‍ക്ക് മാത്രമേ ലഭിച്ചിട്ടുള്ളൂ. എപിഎല്‍ വിഭാഗത്തിലെ നീല, വെള്ള കാര്‍ഡുകളുടെ വിതരണം ഇഴയുകയുകയാണ്. ഏപ്രിലിലെ വിഷു കിറ്റ് വിതരണവും അനിശ്ചിതമായി നീളുകയാണ്.
Image: /content_image/India/India-2021-04-11-07:29:09.jpg
Keywords: റേഷന്‍
Content:
15983
Category: 18
Sub Category:
Heading: പുതുഞായര്‍ തിരുനാളില്‍ വിശ്വാസികള്‍ മലയാറ്റൂരിലേക്ക്
Content: മലയാറ്റൂര്‍: അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയിലും മലയാറ്റൂര്‍ സെന്റ് തോമസ് പള്ളിയിലും (താഴത്തെ പള്ളി) മാര്‍ത്തോമാശ്ലീഹായുടെ പുതുഞായര്‍ തിരുനാള്‍ ഇന്നു നടക്കും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും തിരുനാളാഘോഷം. പ്രധാനദിനമായ ഇന്നു വിശ്വാസികളുടെ വന്‍ തിരക്ക് പ്രതീക്ഷിക്കുന്നു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ മാത്രമേ കുരിശുമുടി കയറാന്‍ അനുവാദമുള്ളൂ. അത്ഭുതനീരുറവയില്‍നിന്നു വെള്ളം കോരി എടുക്കുന്നതിന് അനുവാദമുണ്ടായിരിക്കില്ല. തീര്‍ഥാടകര്‍ രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്ത് മാസ്‌ക് ധരിച്ച്, അകലം പാലിച്ച്, സാനിറ്റൈസര്‍ ഉപയോഗിച്ചുവേണം മലകയറേണ്ടതെന്നു വികാരി ഫാ. വര്‍ഗീസ് മണവാളന്‍ അറിയിച്ചു. സെന്റ് തോമസ് പള്ളിയില്‍ ഇന്നലെ വൈകുന്നേരം അങ്ങാടി പ്രദക്ഷിണം നടന്നു. കുരിശുമുടിയില്‍ ഇന്നു രാവിലെ 9.30ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന, പ്രദക്ഷിണം, ഉച്ചകഴിഞ്ഞ് മൂന്നിന് പൊന്‍പണമിറക്കല്‍ എന്നിവ നടക്കും. സെന്റ് തോമസ് പള്ളിയില്‍ രാവിലെ 5.30നും ഏഴിനും കുര്‍ബാന, 9.30 ന് ആഘോഷമായ പാട്ടുകുര്‍ബാന ഫാ. പോള്‍സണ്‍ പെരേപ്പാടന്‍, വചനസന്ദേശം ഫാ. വര്‍ഗീസ് പൊട്ടയ്ക്കല്‍. വൈകുന്നേരം അഞ്ചിന് പൊന്‍പണം എത്തിച്ചേരല്‍, ആറിന് ആഘോഷമായ കുര്‍ബാന എന്നിവ നടക്കും.
Image: /content_image/India/India-2021-04-11-07:38:39.jpg
Keywords: പുതുഞാ
Category: 18
Sub Category:
Heading: പുതുഞായര്‍ തിരുനാളില്‍ വിശ്വാസികള്‍ മലയാറ്റൂരിലേക്ക്
Content: മലയാറ്റൂര്‍: അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയിലും മലയാറ്റൂര്‍ സെന്റ് തോമസ് പള്ളിയിലും (താഴത്തെ പള്ളി) മാര്‍ത്തോമാശ്ലീഹായുടെ പുതുഞായര്‍ തിരുനാള്‍ ഇന്നു നടക്കും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും തിരുനാളാഘോഷം. പ്രധാനദിനമായ ഇന്നു വിശ്വാസികളുടെ വന്‍ തിരക്ക് പ്രതീക്ഷിക്കുന്നു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ മാത്രമേ കുരിശുമുടി കയറാന്‍ അനുവാദമുള്ളൂ. അത്ഭുതനീരുറവയില്‍നിന്നു വെള്ളം കോരി എടുക്കുന്നതിന് അനുവാദമുണ്ടായിരിക്കില്ല. തീര്‍ഥാടകര്‍ രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്ത് മാസ്‌ക് ധരിച്ച്, അകലം പാലിച്ച്, സാനിറ്റൈസര്‍ ഉപയോഗിച്ചുവേണം മലകയറേണ്ടതെന്നു വികാരി ഫാ. വര്‍ഗീസ് മണവാളന്‍ അറിയിച്ചു. സെന്റ് തോമസ് പള്ളിയില്‍ ഇന്നലെ വൈകുന്നേരം അങ്ങാടി പ്രദക്ഷിണം നടന്നു. കുരിശുമുടിയില്‍ ഇന്നു രാവിലെ 9.30ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന, പ്രദക്ഷിണം, ഉച്ചകഴിഞ്ഞ് മൂന്നിന് പൊന്‍പണമിറക്കല്‍ എന്നിവ നടക്കും. സെന്റ് തോമസ് പള്ളിയില്‍ രാവിലെ 5.30നും ഏഴിനും കുര്‍ബാന, 9.30 ന് ആഘോഷമായ പാട്ടുകുര്‍ബാന ഫാ. പോള്‍സണ്‍ പെരേപ്പാടന്‍, വചനസന്ദേശം ഫാ. വര്‍ഗീസ് പൊട്ടയ്ക്കല്‍. വൈകുന്നേരം അഞ്ചിന് പൊന്‍പണം എത്തിച്ചേരല്‍, ആറിന് ആഘോഷമായ കുര്‍ബാന എന്നിവ നടക്കും.
Image: /content_image/India/India-2021-04-11-07:38:39.jpg
Keywords: പുതുഞാ
Content:
15984
Category: 10
Sub Category:
Heading: ഇന്ന് ദൈവകാരുണ്യത്തിന്റെ തിരുനാള്‍: ഓരോ വിശ്വാസിയും അറിഞ്ഞിരിക്കേണ്ട തിരുനാള്‍ ചരിത്രമിതാ..!
Content: രണ്ടായിരാമാണ്ടു മുതൽ സാർവ്വത്രിക സഭ ഈസ്റ്റർ ആഴ്ചയ്ക്കു സമാപനം കുറിക്കുന്നതു ഈസ്റ്റർ കഴിഞ്ഞു വരുന്ന ഞായറാഴ്ച ദൈവകാരുണ്യത്തിന്റെ തിരുനാൾ ആഘോഷിച്ചു കൊണ്ടാണ്. യേശു ക്രിസ്തുവിന്റെ പെസഹാ രഹസ്യങ്ങളിലൂടെ വെളിവാക്കപ്പെട്ട ദൈവത്തിന്റെ കരുണാർദ്രമായ സ്നേഹത്തിനു സന്തോഷത്തോടെ പ്രത്യുത്തരം നൽകുവാനുള്ള ആഹ്വാനമാണ് ഈ തിരുനാൾ നൽകുന്നത്. എന്താണ് യഥാർത്ഥത്തിൽ ദൈവകാരുണ്യം? ദൈവകാരുണ്യ ഭക്തിയുടെ ആരംഭം എങ്ങനെയാണ്? ഇതു സഭയിലെ പുതിയ തിരുനാൾ ആണോ? തുടങ്ങി നിരവധി ചോദ്യങ്ങൾ ഈ ദിവസം നമ്മുടെ മനസ്സിലെത്തും. #{black->none->b-> കരുണയുടെ ചരിത്രം }# 1980-ാം ആണ്ടിൽ പുറത്തിറങ്ങിയ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ രണ്ടാമത്തെ ചാക്രിക ലേഖനമായ കരുണാസമ്പന്നനായ ദൈവം (Dives in Misericordia ) പാപ്പ പറയുന്നു " ദൈവസ്നേഹത്തിൽ വിശ്വസിക്കുക എന്നാൽ ദൈവകാരുണ്യത്തിൽ വിശ്വസിക്കുകയാണ്. കാരണം കാരുണ്യം സ്നേഹത്തിന്റെ ഒഴിവാക്കാൻ പറ്റാത്ത വശമാണ്. അതു സ്നേഹത്തിന്റെ രണ്ടാമത്തെ പേരും അതോടൊപ്പം സ്നേഹം വെളിപ്പെടുന്ന സവിശേഷ രീതിയുമാണ്. ” (No. 7). രക്ഷാകര ചരിത്രം ഈ സത്യത്തിന്റെ തെളിവുകളാൽ സമ്പന്നമാണ്. ലോകാരംഭം മുതൽ ദൈവം ഇസ്രായേൽ ജനതയുമായി ചെയ്ത ഉടമ്പടി അവന്റെ സ്നേഹത്തിന്റെ സ്വഭാവം വെളിപ്പെടുത്തുന്നു. ദൈവം മോശയ്ക്കു പത്തു കൽപനകൾ നൽകുമ്പോൾ "എന്നെ സ്‌നേഹിക്കുകയും എന്‍െറ കല്‌പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട് ആയിരമായിരം തലമുറകള്‍ വരെ ഞാന്‍ കരുണ കാണിക്കും." (പുറപ്പാട് 20:6) എന്നവൻ വാഗ്ദാനം ചെയ്തു . പിന്നിടു മോശക്കു തന്നെ ദൈവം ആരാണന്നു വെളിപ്പെടുത്തുന്നു: " കര്‍ത്താവ്, കാരുണ്യവാനും കൃപാനിധിയുമായ ദൈവം, കോപിക്കുന്നതില്‍ വിമുഖന്‍, സ്‌നേഹത്തിലും വിശ്വസ്‌തതയിലും അത്യുദാരന്‍;തെറ്റുകളും കുറ്റങ്ങളും പാപങ്ങളും ക്‌ഷമിച്ചുകൊണ്ട് ആയിരങ്ങളോട് കരുണ കാണിക്കുന്നവന്‍." (പുറപ്പാട് 34:6- 7) ഒരു കുട്ടി അവന്റെ പിതാവിന്റെ പക്കലേക്കു തിരിയുന്നു പോലെ തങ്ങളുടെ പാപങ്ങളുടെയും ദുരിതങ്ങളുടെയും മധ്യത്തിൽ ഇസ്രായേൽ ജനത ദൈവത്തിന്റെ കരുണാർദ്രമായ ക്ഷമയെ ആശ്രയിക്കുന്ന ചിത്രം പഴയ നിയമത്തിലെമ്പാടും കാണാൻ കഴിയും. ദാവീദു രാജാവ്, കരുണാർദ്രനും ദയാലുവും കോപിക്കുന്നതിൽ വിമുഖനും കാരുണ്യത്തിൽ സമ്പന്നനും പാപങ്ങൾക്കനുസരിച്ചു വിധിക്കാത്തവനുമായ ദൈവത്തെ പാടി പുകഴ്ത്തുന്നു. (സങ്കീ: 103, 145) . ഇസ്രായേലിന്റെ അവിശ്വസ്തതയ്ക്കു നാശം പ്രസംഗിച്ച പ്രവാചകർ പോലും തന്റെ പക്കലേക്കു മടങ്ങി വരുന്ന ജനതയോടു കാരുണ്യത്തിൽ ധൂർത്തനായ ദൈവത്തെപ്പറ്റി പ്രസംഗിക്കുന്നു.( ജെറമിയ 3:12, ഹോസിയ 14: 3 ) ദൈവത്തിന്റെ മഹത്തായ അനുകമ്പ ചോദ്യം ചെയ്യപ്പെടാത്ത രീതിയിൽ പഴയ നിയമ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും തന്റെ പുത്രന്റെ മനുഷ്യവതാരം വഴി സ്നേഹവും കാരുണ്യവും ലോകത്തിനു പൂർണ്ണമായും അനുഭവവേദ്യമായി. അതു ജോൺ പോൾ പാപ്പ ചാക്രിക ലേഖനത്തിൽ ഇപ്രകാരം കാണുന്നു: "ക്രിസ്തു പഴയ നിയമ പാരമ്പര്യത്തിലെ ദൈവത്തിന്റെ കാരുണ്യത്തിനു ക്രിസ്തു വ്യക്തമായ അർത്ഥം നൽകുന്നു. അവൻ അതിനെക്കുറിച്ചു പറയുക മാത്രമല്ല അതില്ലാം ഉപരിയായി അവൻ കരുണയായി ഭൂമിയിൽ അവതരിക്കുന്നു. അവൻ അവനിൽത്തന്നെ എല്ലാ അർത്ഥത്തിലും കാരുണ്യമാകുന്നു.” (No. 2). ദൈവകാരുണ്യത്തിന്റെ സാക്ഷ്യമായിരുന്നു ക്രിസ്തുവിന്റെ ജീവിതം. അവനെ ഗർഭം ധരിച്ച അവസരത്തിൽ മറിയം നന്ദിപൂർവ്വം പാടി : "അവിടുത്തെ ഭക്‌തരുടെമേല്‍ തലമുറകള്‍ തോറും അവിടുന്ന് കരുണ വര്‍ഷിക്കും."(ലൂക്കാ 1:50). പരസ്യ ജീവിതത്തിന്റെ ആരംഭത്തിൽ " തടവുകാർക്കു മേചനവും : (ലൂക്കാ 4:18) പിന്നീടു മലയിലെ പ്രസംഗത്തിൽ " കരുണയുള്ളവരെ ഭാഗ്യവാന്‍മാരായും (മത്തായി 5:7) ക്രിസ്തു പ്രഘോഷിച്ചു. വേദനയുടെ അവസാന മണിക്കൂറിലും "പിതാവേ അവരോടു ക്ഷമിക്കണമേ " (ലൂക്കാ 23: 34) എന്നവൻ പ്രാർത്ഥിച്ചു. ക്രിസ്തുവിന്റെ ഈ ലോകത്തിലെ സാന്നിധ്യം കരുണയുള്ള പിതാവായ ദൈവത്തിന്റെ മുഖം വെളിപ്പെടുത്തുന്ന അവസരമാണ്. അതു ഇന്നു വിശുദ്ധ കുർബാനയിലൂടെ തുടരുകയും ചെയ്യുന്ന യാഥാർത്ഥ്യമാണ്. #{black->none->b->ഈശോയെ ഞാൻ അങ്ങിൽ ശരണപ്പെടുന്നു }# ലളിതമായി പറഞ്ഞാൽ ക്രിസ്തുവിന്റെ ജീവിതത്തിലും മരണത്തിലും ഉത്ഥാനത്തിലും ഉച്ചസ്ഥായിലെത്തിയ ദൈവസ്നേഹത്തിന്റെ മഹത്തരമായ വെളിപ്പെടുത്തലിന്റെ മറ്റൊരു പേരാണ് ദൈവകാരുണ്യം. ഇതു ക്രൈസ്തവർക്കു ഒരു പുതിയ കാര്യമല്ല അവർ ദൈവകാരുണ്യത്തിൽ പടുത്തുയർത്തപ്പെട്ടവരാണ്. എന്നാലും ഒരു നൂറ്റാണ്ടു മുമ്പ് ദൈവകാരുണ്യത്തെപ്പറ്റിയുള്ള അവബോധത്താൽ നവീകരിക്കപ്പെടാൻ ദൈവം തന്നെ പോളണ്ടിലെ ഒരു യുവ കന്യാസ്ത്രീയിലൂടെ സഭയോടു ആവശ്യപ്പെട്ടു :" എന്റെ കാരുണ്യത്തിലേക്കു തിരിയാത്തിടത്തോളം മനുഷ്യവംശത്തിനു സമാധാനം ഉണ്ടായിരിക്കുകയില്ല ... ദൈവത്തിന്റെ ഏറ്റവും വലിയ ലക്ഷണം കാരുണ്യമാണന്നു പ്രഘോഷിക്കുക.” 1905 പോളണ്ടിൽ ജനിച്ച സി. മേരി ഫൗസ്റ്റീന കോവാൾസ്കാ കാരുണ്യ മാതാവിന്റെ സഹോദരിമാർ (Congregation of the Sisters of Our Lady of Mercy ) എന്ന സന്യാസ സമൂഹത്തിലെ അംഗമായിരുന്നു. 1931 ഫെബ്രുവരി മാസം ഇരുപത്തിരണ്ടാം തീയതി ഈശോ ആദ്യമായി സി. ഫൗസ്റ്റീനയ്ക്കു പ്രത്യക്ഷപ്പെട്ടു. വെള്ള മേലങ്കി അണിഞ്ഞു പ്രത്യക്ഷപ്പെട്ട യേശുവിന്റെ ഹൃദയത്തിൽ നിന്ന വെള്ളയും ചുവപ്പും നിറങ്ങളിലുള്ള രണ്ടു പ്രകാശ രശ്മികൾ ബഹിർഗമിച്ചിരുന്നു ക്രിസ്തുവിന്റെ കുരിശു മരണത്തിൽ കുത്തിതുറക്കപ്പെട്ട ഹൃദയത്തിൽ നിന്നും നിർഗളിച്ച ജലവും രക്തവുമാണ് അവ പ്രതിനിധാനം ചെയ്യുന്നത്. ഈ ചിത്രം വരയ്ക്കണമെന്നും അവയിൽ ഈശോയെ ഞാൻ അങ്ങിൽ ശരണപ്പെടുന്നു എന്നു എഴുതുവാനും ഈശോ സി. ഫൗസ്റ്റീനയോടു ആവശ്യപ്പെട്ടു. ഈ ചിത്രം ബഹുമാനിക്കുന്ന ഏറ്റവും കഠിന പാപികൾ പോലും രക്ഷപ്പെടുമെന്നു ഈശോ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഈസ്റ്റർ കഴിഞ്ഞു വരുന്ന ആദ്യ ഞായറാഴ്ച കരുണയുടെ തിരുനാളിനായി പ്രതിഷ്ഠിക്കണമെന്നും ദൈവകാരുണ്യത്തിന്റെ ചിത്രം ലോകം മുഴുവൻ പ്രചരിപ്പിക്കണമെന്നും ഈശോ ഫൗസ്റ്റീനയോടു ആവശ്യപ്പെട്ടു. "എന്റെ കാരുണ്യത്തിന്റെ അപ്പോസ്തല " എന്നാണ് ഈശോ ഫൗസ്റ്റീനയെ വിളിച്ചിരുന്നത്. ഈശോ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം ആത്മാക്കളോടുള്ള ദൈവത്തിന്റെ മഹത്തായ കാരുണ്യത്തെപ്പറ്റിയായിരുന്നു ഫൗസ്റ്റീനായോടു സംസാരിച്ചിരുന്നത്. പിന്നീടു അവളുടെ കുമ്പസാരക്കാരന്റെ നിർദ്ദേശപ്രകാരം ഈശോയുമായുള്ള സംഭാഷണങ്ങൾ ഒരു ഡയറിയിൽ രേഖപ്പെടുത്തുവാൻ തുടങ്ങി. ദൈവകാരുണ്യം എന്റെ ആത്മാവിൽ (Diary: Divine Mercy in My Soul”) ഗ്രന്ഥത്തിന്റെ പേര്. 1979ൽ വിശ്വാസ തിരുസംഘം ഈ ഡയറിയെ ഒദ്യോഗികമായി അംഗീകരിച്ചു. ഈശോ സി. ഫൗസ്റ്റീനയോടുള്ള സംഭാഷണങ്ങളിൽ നിരന്തരം തന്റെ കാരുണ്യയത്തെയും സ്നേഹത്തെപ്പറ്റിയും സംസാരിക്കുന്നതു നിരവധി തവണ വായിക്കാൻ കഴിയും: “എന്റെ ഹൃദയം ആത്മാക്കൾക്കു വേണ്ടിയുള്ള കാരുണ്യത്താൽ കവിഞ്ഞൊഴുകുന്നു... ഞാൻ അവരുടെ ഏറ്റവും നല്ല അപ്പനാണന്നും അവർക്കു വേണ്ടിയാണ് രക്തവും ജലവും കാരുണ്യത്തിന്റെ ഉറവിടമായ എന്റെ ഹൃദയത്തിൽ നിന്നും കരകവിഞ്ഞൊഴുകുന്നതെന്നും അവർ മനസ്സിലാക്കിയെങ്കിൽ എത്ര മഹത്തരമായിരുന്നു.” (Diary, p. 165). #{black->none->b-> ദൈവ കാരുണ്യത്തിന്റെ തിരുനാൾ }# സി. ഫൗസ്റ്റീനക്കുണ്ടായ ഈശോയുടെ പ്രത്യക്ഷപ്പെടലുകൾ സ്വകാര്യ വെളിപാടായാണു സഭ പഠിപ്പിക്കുന്നത്. അവ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും വിശ്വസിക്കു സാതന്ത്ര്യമുണ്ട്. പക്ഷേ ഈ സ്വകാര്യ വെളിപാടുകളിലെ സന്ദേശങ്ങളെ സഭ ഓദ്യോഗികമായി അംഗീകരിച്ചവയും വിശ്വാസത്തിനും ധാർമ്മികതയ്ക്കു എതിരായി ഒന്നുമില്ല എന്നു പ്രഖ്യാപിക്കുകയും ചെയ്തട്ടുള്ളതാണ്. ജോൺ പോൾ രണ്ടാമൻ പാപ്പ സി. ഫൗസ്റ്റീനയുടെ എഴുത്തുകളെയും സന്ദേശങ്ങളെയും ക്രിസ്തുവിൽ നിന്നു ലഭിച്ചവയാണന്നും അവ എല്ലാ കാലത്തുമുള്ള മനുഷ്യവംശത്തിനും പ്രസക്തമാണു പഠിപ്പിക്കുകയും ചെയ്തു. 2000 ഏപ്രിൽ 30ന് ഈസ്റ്റർ കഴിഞ്ഞ ആദ്യ ഞായറാഴ്ച ജോൺ പോൾ രണ്ടാമൻ പാപ്പ സി. ഫൗസ്റ്റീനയെ വിശുദ്ധയായി പ്രഖ്യാപിക്കുകയും ഈസ്റ്ററിലെ രണ്ടാം ഞായറാഴ്ച ലോകം മുഴുവൻ കരുണയുടെ ഞായറാഴ്ച (Divine Mercy Sunday) ആയി പ്രഖ്യാപിക്കാനുള്ള തന്റെ ആഗ്രഹം വചന പ്രഭാഷണ മധ്യേ അറിയിക്കുകയും ചെയ്തു. മാർപാപ്പയുടെ ആഗ്രഹം പോലെ 2000 മെയ് അഞ്ചാം തീയതി ദൈവരാധനയ്ക്കും കൂദാശകൾക്കും വേണ്ടിയുള്ള വത്തിക്കാൻ കാര്യാലയം ( Congregation for Divine Worship and the Discipline of the Sacraments) ഈസ്റ്ററിലെ രണ്ടാം ഞായർ ദൈവകാരുണ്യത്തിന്റെ ഞായറായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2011 മെയ് മാസം ഒന്നാം തീയതിയിലെ ദൈവകാരുണ്യത്തിന്റെ ഞായറാഴ്ചയാണ് ജോൺ പോൾ രണ്ടാമൻ പാപ്പയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത് എന്നതും ശ്രദ്ധേയമാണ്. ഉയിർപ്പു തിരുനാളിന്റെ തുടർച്ചയാണ് ദൈവകാരുണ്യത്തിന്റെ തിരുനാൾ വി. ജോൺ പോൾ പാപ്പയുടെ അഭിപ്രായത്തിൽ ലോകത്തിനുള്ള ക്രിസ്തുവിന്റെ ഈസ്റ്റർ സമ്മാനമാണു ദൈവകാരുണ്യത്തിന്റെ ഞായർ ( Christ’s “Easter gift” to the world) #{black->none->b-> ക്രൂശിക്കപ്പെട്ട ക്രിസ്തുവിന്റെ ഹൃദയത്തിൽ നിന്നുള്ള തിരുനാൾ }# ദൈവകാരുണ്യത്തിന്റെ തിരുനാൾ ദൈവസ്നേഹത്തിന്റെ മനോഹരമായ ഓർമ്മപ്പെടുത്തൽ മാത്രമല്ല അതു ക്രിസ്തു ആരാണന്നും നമുക്കു അവനുമായുള്ള ബന്ധം എത്ര ആഴത്തിലുള്ളതാണന്നു മനസ്സിലാക്കാനുമുള്ള വെല്ലുവിളിയുമാണ്. വി. ഫൗസ്റ്റീന ഈ സത്യം അംഗീകരിക്കുകയും അവളുടെ ബലഹീനതകളിൽ ക്രിസ്തുവിന്റെ കാരുണ്യത്തിന്റെ ശക്തിയിൽ ആശ്രയിക്കുകയും ചെയ്തു. സി. ഫൗസ്റ്റീനയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന കുർബാനയിൽ ജോൺ പോൾ രണ്ടാമൻ പാപ്പ അവളുടെ മധ്യസ്ഥം തേടി ഇപ്രകാരം പ്രാർത്ഥിച്ചു: “ ക്രിസ്തുവിന്റെ ക്രൂശിക്കപ്പെട്ട ഹൃദയത്തിൽ നിന്നും ദൈവകാരുണ്യം മനുഷ്യ മക്കളിലേക്കു എത്തിച്ചേരുന്നു... ഇന്നു ഉത്ഥിതന്റെ മുഖത്തു നമ്മുടെ ദൃഷ്ടികൾ ഉറപ്പിച്ചു വലിയ പ്രത്യാശയോടെയും ആശ്രയത്തോടെയും നമുക്കു പ്രാർത്ഥിക്കാം ഈശോയെ ഞാൻ അങ്ങിൽ ശരണപ്പെടുന്നു !" #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-11-07:58:20.jpg
Keywords: കരുണ
Category: 10
Sub Category:
Heading: ഇന്ന് ദൈവകാരുണ്യത്തിന്റെ തിരുനാള്‍: ഓരോ വിശ്വാസിയും അറിഞ്ഞിരിക്കേണ്ട തിരുനാള്‍ ചരിത്രമിതാ..!
Content: രണ്ടായിരാമാണ്ടു മുതൽ സാർവ്വത്രിക സഭ ഈസ്റ്റർ ആഴ്ചയ്ക്കു സമാപനം കുറിക്കുന്നതു ഈസ്റ്റർ കഴിഞ്ഞു വരുന്ന ഞായറാഴ്ച ദൈവകാരുണ്യത്തിന്റെ തിരുനാൾ ആഘോഷിച്ചു കൊണ്ടാണ്. യേശു ക്രിസ്തുവിന്റെ പെസഹാ രഹസ്യങ്ങളിലൂടെ വെളിവാക്കപ്പെട്ട ദൈവത്തിന്റെ കരുണാർദ്രമായ സ്നേഹത്തിനു സന്തോഷത്തോടെ പ്രത്യുത്തരം നൽകുവാനുള്ള ആഹ്വാനമാണ് ഈ തിരുനാൾ നൽകുന്നത്. എന്താണ് യഥാർത്ഥത്തിൽ ദൈവകാരുണ്യം? ദൈവകാരുണ്യ ഭക്തിയുടെ ആരംഭം എങ്ങനെയാണ്? ഇതു സഭയിലെ പുതിയ തിരുനാൾ ആണോ? തുടങ്ങി നിരവധി ചോദ്യങ്ങൾ ഈ ദിവസം നമ്മുടെ മനസ്സിലെത്തും. #{black->none->b-> കരുണയുടെ ചരിത്രം }# 1980-ാം ആണ്ടിൽ പുറത്തിറങ്ങിയ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ രണ്ടാമത്തെ ചാക്രിക ലേഖനമായ കരുണാസമ്പന്നനായ ദൈവം (Dives in Misericordia ) പാപ്പ പറയുന്നു " ദൈവസ്നേഹത്തിൽ വിശ്വസിക്കുക എന്നാൽ ദൈവകാരുണ്യത്തിൽ വിശ്വസിക്കുകയാണ്. കാരണം കാരുണ്യം സ്നേഹത്തിന്റെ ഒഴിവാക്കാൻ പറ്റാത്ത വശമാണ്. അതു സ്നേഹത്തിന്റെ രണ്ടാമത്തെ പേരും അതോടൊപ്പം സ്നേഹം വെളിപ്പെടുന്ന സവിശേഷ രീതിയുമാണ്. ” (No. 7). രക്ഷാകര ചരിത്രം ഈ സത്യത്തിന്റെ തെളിവുകളാൽ സമ്പന്നമാണ്. ലോകാരംഭം മുതൽ ദൈവം ഇസ്രായേൽ ജനതയുമായി ചെയ്ത ഉടമ്പടി അവന്റെ സ്നേഹത്തിന്റെ സ്വഭാവം വെളിപ്പെടുത്തുന്നു. ദൈവം മോശയ്ക്കു പത്തു കൽപനകൾ നൽകുമ്പോൾ "എന്നെ സ്‌നേഹിക്കുകയും എന്‍െറ കല്‌പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട് ആയിരമായിരം തലമുറകള്‍ വരെ ഞാന്‍ കരുണ കാണിക്കും." (പുറപ്പാട് 20:6) എന്നവൻ വാഗ്ദാനം ചെയ്തു . പിന്നിടു മോശക്കു തന്നെ ദൈവം ആരാണന്നു വെളിപ്പെടുത്തുന്നു: " കര്‍ത്താവ്, കാരുണ്യവാനും കൃപാനിധിയുമായ ദൈവം, കോപിക്കുന്നതില്‍ വിമുഖന്‍, സ്‌നേഹത്തിലും വിശ്വസ്‌തതയിലും അത്യുദാരന്‍;തെറ്റുകളും കുറ്റങ്ങളും പാപങ്ങളും ക്‌ഷമിച്ചുകൊണ്ട് ആയിരങ്ങളോട് കരുണ കാണിക്കുന്നവന്‍." (പുറപ്പാട് 34:6- 7) ഒരു കുട്ടി അവന്റെ പിതാവിന്റെ പക്കലേക്കു തിരിയുന്നു പോലെ തങ്ങളുടെ പാപങ്ങളുടെയും ദുരിതങ്ങളുടെയും മധ്യത്തിൽ ഇസ്രായേൽ ജനത ദൈവത്തിന്റെ കരുണാർദ്രമായ ക്ഷമയെ ആശ്രയിക്കുന്ന ചിത്രം പഴയ നിയമത്തിലെമ്പാടും കാണാൻ കഴിയും. ദാവീദു രാജാവ്, കരുണാർദ്രനും ദയാലുവും കോപിക്കുന്നതിൽ വിമുഖനും കാരുണ്യത്തിൽ സമ്പന്നനും പാപങ്ങൾക്കനുസരിച്ചു വിധിക്കാത്തവനുമായ ദൈവത്തെ പാടി പുകഴ്ത്തുന്നു. (സങ്കീ: 103, 145) . ഇസ്രായേലിന്റെ അവിശ്വസ്തതയ്ക്കു നാശം പ്രസംഗിച്ച പ്രവാചകർ പോലും തന്റെ പക്കലേക്കു മടങ്ങി വരുന്ന ജനതയോടു കാരുണ്യത്തിൽ ധൂർത്തനായ ദൈവത്തെപ്പറ്റി പ്രസംഗിക്കുന്നു.( ജെറമിയ 3:12, ഹോസിയ 14: 3 ) ദൈവത്തിന്റെ മഹത്തായ അനുകമ്പ ചോദ്യം ചെയ്യപ്പെടാത്ത രീതിയിൽ പഴയ നിയമ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും തന്റെ പുത്രന്റെ മനുഷ്യവതാരം വഴി സ്നേഹവും കാരുണ്യവും ലോകത്തിനു പൂർണ്ണമായും അനുഭവവേദ്യമായി. അതു ജോൺ പോൾ പാപ്പ ചാക്രിക ലേഖനത്തിൽ ഇപ്രകാരം കാണുന്നു: "ക്രിസ്തു പഴയ നിയമ പാരമ്പര്യത്തിലെ ദൈവത്തിന്റെ കാരുണ്യത്തിനു ക്രിസ്തു വ്യക്തമായ അർത്ഥം നൽകുന്നു. അവൻ അതിനെക്കുറിച്ചു പറയുക മാത്രമല്ല അതില്ലാം ഉപരിയായി അവൻ കരുണയായി ഭൂമിയിൽ അവതരിക്കുന്നു. അവൻ അവനിൽത്തന്നെ എല്ലാ അർത്ഥത്തിലും കാരുണ്യമാകുന്നു.” (No. 2). ദൈവകാരുണ്യത്തിന്റെ സാക്ഷ്യമായിരുന്നു ക്രിസ്തുവിന്റെ ജീവിതം. അവനെ ഗർഭം ധരിച്ച അവസരത്തിൽ മറിയം നന്ദിപൂർവ്വം പാടി : "അവിടുത്തെ ഭക്‌തരുടെമേല്‍ തലമുറകള്‍ തോറും അവിടുന്ന് കരുണ വര്‍ഷിക്കും."(ലൂക്കാ 1:50). പരസ്യ ജീവിതത്തിന്റെ ആരംഭത്തിൽ " തടവുകാർക്കു മേചനവും : (ലൂക്കാ 4:18) പിന്നീടു മലയിലെ പ്രസംഗത്തിൽ " കരുണയുള്ളവരെ ഭാഗ്യവാന്‍മാരായും (മത്തായി 5:7) ക്രിസ്തു പ്രഘോഷിച്ചു. വേദനയുടെ അവസാന മണിക്കൂറിലും "പിതാവേ അവരോടു ക്ഷമിക്കണമേ " (ലൂക്കാ 23: 34) എന്നവൻ പ്രാർത്ഥിച്ചു. ക്രിസ്തുവിന്റെ ഈ ലോകത്തിലെ സാന്നിധ്യം കരുണയുള്ള പിതാവായ ദൈവത്തിന്റെ മുഖം വെളിപ്പെടുത്തുന്ന അവസരമാണ്. അതു ഇന്നു വിശുദ്ധ കുർബാനയിലൂടെ തുടരുകയും ചെയ്യുന്ന യാഥാർത്ഥ്യമാണ്. #{black->none->b->ഈശോയെ ഞാൻ അങ്ങിൽ ശരണപ്പെടുന്നു }# ലളിതമായി പറഞ്ഞാൽ ക്രിസ്തുവിന്റെ ജീവിതത്തിലും മരണത്തിലും ഉത്ഥാനത്തിലും ഉച്ചസ്ഥായിലെത്തിയ ദൈവസ്നേഹത്തിന്റെ മഹത്തരമായ വെളിപ്പെടുത്തലിന്റെ മറ്റൊരു പേരാണ് ദൈവകാരുണ്യം. ഇതു ക്രൈസ്തവർക്കു ഒരു പുതിയ കാര്യമല്ല അവർ ദൈവകാരുണ്യത്തിൽ പടുത്തുയർത്തപ്പെട്ടവരാണ്. എന്നാലും ഒരു നൂറ്റാണ്ടു മുമ്പ് ദൈവകാരുണ്യത്തെപ്പറ്റിയുള്ള അവബോധത്താൽ നവീകരിക്കപ്പെടാൻ ദൈവം തന്നെ പോളണ്ടിലെ ഒരു യുവ കന്യാസ്ത്രീയിലൂടെ സഭയോടു ആവശ്യപ്പെട്ടു :" എന്റെ കാരുണ്യത്തിലേക്കു തിരിയാത്തിടത്തോളം മനുഷ്യവംശത്തിനു സമാധാനം ഉണ്ടായിരിക്കുകയില്ല ... ദൈവത്തിന്റെ ഏറ്റവും വലിയ ലക്ഷണം കാരുണ്യമാണന്നു പ്രഘോഷിക്കുക.” 1905 പോളണ്ടിൽ ജനിച്ച സി. മേരി ഫൗസ്റ്റീന കോവാൾസ്കാ കാരുണ്യ മാതാവിന്റെ സഹോദരിമാർ (Congregation of the Sisters of Our Lady of Mercy ) എന്ന സന്യാസ സമൂഹത്തിലെ അംഗമായിരുന്നു. 1931 ഫെബ്രുവരി മാസം ഇരുപത്തിരണ്ടാം തീയതി ഈശോ ആദ്യമായി സി. ഫൗസ്റ്റീനയ്ക്കു പ്രത്യക്ഷപ്പെട്ടു. വെള്ള മേലങ്കി അണിഞ്ഞു പ്രത്യക്ഷപ്പെട്ട യേശുവിന്റെ ഹൃദയത്തിൽ നിന്ന വെള്ളയും ചുവപ്പും നിറങ്ങളിലുള്ള രണ്ടു പ്രകാശ രശ്മികൾ ബഹിർഗമിച്ചിരുന്നു ക്രിസ്തുവിന്റെ കുരിശു മരണത്തിൽ കുത്തിതുറക്കപ്പെട്ട ഹൃദയത്തിൽ നിന്നും നിർഗളിച്ച ജലവും രക്തവുമാണ് അവ പ്രതിനിധാനം ചെയ്യുന്നത്. ഈ ചിത്രം വരയ്ക്കണമെന്നും അവയിൽ ഈശോയെ ഞാൻ അങ്ങിൽ ശരണപ്പെടുന്നു എന്നു എഴുതുവാനും ഈശോ സി. ഫൗസ്റ്റീനയോടു ആവശ്യപ്പെട്ടു. ഈ ചിത്രം ബഹുമാനിക്കുന്ന ഏറ്റവും കഠിന പാപികൾ പോലും രക്ഷപ്പെടുമെന്നു ഈശോ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഈസ്റ്റർ കഴിഞ്ഞു വരുന്ന ആദ്യ ഞായറാഴ്ച കരുണയുടെ തിരുനാളിനായി പ്രതിഷ്ഠിക്കണമെന്നും ദൈവകാരുണ്യത്തിന്റെ ചിത്രം ലോകം മുഴുവൻ പ്രചരിപ്പിക്കണമെന്നും ഈശോ ഫൗസ്റ്റീനയോടു ആവശ്യപ്പെട്ടു. "എന്റെ കാരുണ്യത്തിന്റെ അപ്പോസ്തല " എന്നാണ് ഈശോ ഫൗസ്റ്റീനയെ വിളിച്ചിരുന്നത്. ഈശോ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം ആത്മാക്കളോടുള്ള ദൈവത്തിന്റെ മഹത്തായ കാരുണ്യത്തെപ്പറ്റിയായിരുന്നു ഫൗസ്റ്റീനായോടു സംസാരിച്ചിരുന്നത്. പിന്നീടു അവളുടെ കുമ്പസാരക്കാരന്റെ നിർദ്ദേശപ്രകാരം ഈശോയുമായുള്ള സംഭാഷണങ്ങൾ ഒരു ഡയറിയിൽ രേഖപ്പെടുത്തുവാൻ തുടങ്ങി. ദൈവകാരുണ്യം എന്റെ ആത്മാവിൽ (Diary: Divine Mercy in My Soul”) ഗ്രന്ഥത്തിന്റെ പേര്. 1979ൽ വിശ്വാസ തിരുസംഘം ഈ ഡയറിയെ ഒദ്യോഗികമായി അംഗീകരിച്ചു. ഈശോ സി. ഫൗസ്റ്റീനയോടുള്ള സംഭാഷണങ്ങളിൽ നിരന്തരം തന്റെ കാരുണ്യയത്തെയും സ്നേഹത്തെപ്പറ്റിയും സംസാരിക്കുന്നതു നിരവധി തവണ വായിക്കാൻ കഴിയും: “എന്റെ ഹൃദയം ആത്മാക്കൾക്കു വേണ്ടിയുള്ള കാരുണ്യത്താൽ കവിഞ്ഞൊഴുകുന്നു... ഞാൻ അവരുടെ ഏറ്റവും നല്ല അപ്പനാണന്നും അവർക്കു വേണ്ടിയാണ് രക്തവും ജലവും കാരുണ്യത്തിന്റെ ഉറവിടമായ എന്റെ ഹൃദയത്തിൽ നിന്നും കരകവിഞ്ഞൊഴുകുന്നതെന്നും അവർ മനസ്സിലാക്കിയെങ്കിൽ എത്ര മഹത്തരമായിരുന്നു.” (Diary, p. 165). #{black->none->b-> ദൈവ കാരുണ്യത്തിന്റെ തിരുനാൾ }# സി. ഫൗസ്റ്റീനക്കുണ്ടായ ഈശോയുടെ പ്രത്യക്ഷപ്പെടലുകൾ സ്വകാര്യ വെളിപാടായാണു സഭ പഠിപ്പിക്കുന്നത്. അവ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും വിശ്വസിക്കു സാതന്ത്ര്യമുണ്ട്. പക്ഷേ ഈ സ്വകാര്യ വെളിപാടുകളിലെ സന്ദേശങ്ങളെ സഭ ഓദ്യോഗികമായി അംഗീകരിച്ചവയും വിശ്വാസത്തിനും ധാർമ്മികതയ്ക്കു എതിരായി ഒന്നുമില്ല എന്നു പ്രഖ്യാപിക്കുകയും ചെയ്തട്ടുള്ളതാണ്. ജോൺ പോൾ രണ്ടാമൻ പാപ്പ സി. ഫൗസ്റ്റീനയുടെ എഴുത്തുകളെയും സന്ദേശങ്ങളെയും ക്രിസ്തുവിൽ നിന്നു ലഭിച്ചവയാണന്നും അവ എല്ലാ കാലത്തുമുള്ള മനുഷ്യവംശത്തിനും പ്രസക്തമാണു പഠിപ്പിക്കുകയും ചെയ്തു. 2000 ഏപ്രിൽ 30ന് ഈസ്റ്റർ കഴിഞ്ഞ ആദ്യ ഞായറാഴ്ച ജോൺ പോൾ രണ്ടാമൻ പാപ്പ സി. ഫൗസ്റ്റീനയെ വിശുദ്ധയായി പ്രഖ്യാപിക്കുകയും ഈസ്റ്ററിലെ രണ്ടാം ഞായറാഴ്ച ലോകം മുഴുവൻ കരുണയുടെ ഞായറാഴ്ച (Divine Mercy Sunday) ആയി പ്രഖ്യാപിക്കാനുള്ള തന്റെ ആഗ്രഹം വചന പ്രഭാഷണ മധ്യേ അറിയിക്കുകയും ചെയ്തു. മാർപാപ്പയുടെ ആഗ്രഹം പോലെ 2000 മെയ് അഞ്ചാം തീയതി ദൈവരാധനയ്ക്കും കൂദാശകൾക്കും വേണ്ടിയുള്ള വത്തിക്കാൻ കാര്യാലയം ( Congregation for Divine Worship and the Discipline of the Sacraments) ഈസ്റ്ററിലെ രണ്ടാം ഞായർ ദൈവകാരുണ്യത്തിന്റെ ഞായറായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2011 മെയ് മാസം ഒന്നാം തീയതിയിലെ ദൈവകാരുണ്യത്തിന്റെ ഞായറാഴ്ചയാണ് ജോൺ പോൾ രണ്ടാമൻ പാപ്പയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത് എന്നതും ശ്രദ്ധേയമാണ്. ഉയിർപ്പു തിരുനാളിന്റെ തുടർച്ചയാണ് ദൈവകാരുണ്യത്തിന്റെ തിരുനാൾ വി. ജോൺ പോൾ പാപ്പയുടെ അഭിപ്രായത്തിൽ ലോകത്തിനുള്ള ക്രിസ്തുവിന്റെ ഈസ്റ്റർ സമ്മാനമാണു ദൈവകാരുണ്യത്തിന്റെ ഞായർ ( Christ’s “Easter gift” to the world) #{black->none->b-> ക്രൂശിക്കപ്പെട്ട ക്രിസ്തുവിന്റെ ഹൃദയത്തിൽ നിന്നുള്ള തിരുനാൾ }# ദൈവകാരുണ്യത്തിന്റെ തിരുനാൾ ദൈവസ്നേഹത്തിന്റെ മനോഹരമായ ഓർമ്മപ്പെടുത്തൽ മാത്രമല്ല അതു ക്രിസ്തു ആരാണന്നും നമുക്കു അവനുമായുള്ള ബന്ധം എത്ര ആഴത്തിലുള്ളതാണന്നു മനസ്സിലാക്കാനുമുള്ള വെല്ലുവിളിയുമാണ്. വി. ഫൗസ്റ്റീന ഈ സത്യം അംഗീകരിക്കുകയും അവളുടെ ബലഹീനതകളിൽ ക്രിസ്തുവിന്റെ കാരുണ്യത്തിന്റെ ശക്തിയിൽ ആശ്രയിക്കുകയും ചെയ്തു. സി. ഫൗസ്റ്റീനയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന കുർബാനയിൽ ജോൺ പോൾ രണ്ടാമൻ പാപ്പ അവളുടെ മധ്യസ്ഥം തേടി ഇപ്രകാരം പ്രാർത്ഥിച്ചു: “ ക്രിസ്തുവിന്റെ ക്രൂശിക്കപ്പെട്ട ഹൃദയത്തിൽ നിന്നും ദൈവകാരുണ്യം മനുഷ്യ മക്കളിലേക്കു എത്തിച്ചേരുന്നു... ഇന്നു ഉത്ഥിതന്റെ മുഖത്തു നമ്മുടെ ദൃഷ്ടികൾ ഉറപ്പിച്ചു വലിയ പ്രത്യാശയോടെയും ആശ്രയത്തോടെയും നമുക്കു പ്രാർത്ഥിക്കാം ഈശോയെ ഞാൻ അങ്ങിൽ ശരണപ്പെടുന്നു !" #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-11-07:58:20.jpg
Keywords: കരുണ
Content:
15985
Category: 1
Sub Category:
Heading: രണ്ടര പതിറ്റാണ്ടായി ആഫ്രിക്കയില്‍ സേവനം ചെയ്തു വന്നിരിന്ന മലയാളി മിഷ്ണറി വൈദികന്‍ അന്തരിച്ചു
Content: അങ്കമാലി: രണ്ടര പതിറ്റാണ്ടായി വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സേവനം ചെയ്തുവന്നിരിന്ന മലയാളി വൈദികന്‍ കോവിഡ് ബാധിച്ചു മരിച്ചു. അങ്കമാലി വിൻസെൻഷ്യൻ കോൺഗ്രിഗേഷനിലെ മേരിമാതാ പ്രൊവിൻസ് അംഗമായ റവ. ഫാ. ജോയ് വെള്ളാരംകാലായിലാണ് ഇന്നലെ കെനിയയില്‍ നിര്യാതനായത്. കെനിയന്‍ തലസ്ഥാനമായ നെയ്റോബിയിലെ എംപി ഷാ ആശുപത്രിയില്‍വെച്ചായിരിന്നു അന്ത്യം. ആസ്തമ രോഗി കൂടിയായിരിന്ന അദ്ദേഹം ഒരാഴ്ചയായി കോവിഡ് ബാധയെ തുടര്‍ന്നു ചികിത്സയിലായിരിന്നു. പാലാ രൂപതയിലെ കുറവിലങ്ങാട് ഇടവകയിലെ പരേതനായ ലൂക്കാ, അന്നമ്മ ദമ്പദികളുടെ പതിനഞ്ചു മക്കളിൽ പന്ത്രണ്ടാമനായിരിന്നു ഫാ. ജോയ്. ആഫ്രിക്കയിലെ കെനിയ, ഉഗാണ്ട, താൻസാനിയ എന്നീ രാജ്യങ്ങളിൽ പ്രവർത്തിച്ച തീക്ഷ്ണ മിഷ്ണറിയായിരിന്നു അദ്ദേഹം. തോമസ്, ജോസ്, സിസിലി, സാലി, ബാബു, ബ്രൈസ്, ലില്ലിക്കുട്ടി, ജോണി, ജെസ്സിമോൾ, സജിമോൾ, ജിജിമോൾ, സി. അൽഫോൻസ, പരേതരായ ജോർജ്, ബേബി എന്നിവർ സഹോദരങ്ങളാണ്. മൃതസംസ്കാരം ഏപ്രിൽ 12 തിങ്കളാഴ്ച ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 2:30 ന് കെനിയയിലെ ഗോങ് വിൻസെൻഷ്യൻ സെമിനാരിയോട് ചേർന്നുള്ള സെമിത്തേരിയിൽ നടത്തപെടും.
Image: /content_image/India/India-2021-04-11-08:26:15.jpg
Keywords: കെനിയ
Category: 1
Sub Category:
Heading: രണ്ടര പതിറ്റാണ്ടായി ആഫ്രിക്കയില്‍ സേവനം ചെയ്തു വന്നിരിന്ന മലയാളി മിഷ്ണറി വൈദികന്‍ അന്തരിച്ചു
Content: അങ്കമാലി: രണ്ടര പതിറ്റാണ്ടായി വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സേവനം ചെയ്തുവന്നിരിന്ന മലയാളി വൈദികന്‍ കോവിഡ് ബാധിച്ചു മരിച്ചു. അങ്കമാലി വിൻസെൻഷ്യൻ കോൺഗ്രിഗേഷനിലെ മേരിമാതാ പ്രൊവിൻസ് അംഗമായ റവ. ഫാ. ജോയ് വെള്ളാരംകാലായിലാണ് ഇന്നലെ കെനിയയില്‍ നിര്യാതനായത്. കെനിയന്‍ തലസ്ഥാനമായ നെയ്റോബിയിലെ എംപി ഷാ ആശുപത്രിയില്‍വെച്ചായിരിന്നു അന്ത്യം. ആസ്തമ രോഗി കൂടിയായിരിന്ന അദ്ദേഹം ഒരാഴ്ചയായി കോവിഡ് ബാധയെ തുടര്‍ന്നു ചികിത്സയിലായിരിന്നു. പാലാ രൂപതയിലെ കുറവിലങ്ങാട് ഇടവകയിലെ പരേതനായ ലൂക്കാ, അന്നമ്മ ദമ്പദികളുടെ പതിനഞ്ചു മക്കളിൽ പന്ത്രണ്ടാമനായിരിന്നു ഫാ. ജോയ്. ആഫ്രിക്കയിലെ കെനിയ, ഉഗാണ്ട, താൻസാനിയ എന്നീ രാജ്യങ്ങളിൽ പ്രവർത്തിച്ച തീക്ഷ്ണ മിഷ്ണറിയായിരിന്നു അദ്ദേഹം. തോമസ്, ജോസ്, സിസിലി, സാലി, ബാബു, ബ്രൈസ്, ലില്ലിക്കുട്ടി, ജോണി, ജെസ്സിമോൾ, സജിമോൾ, ജിജിമോൾ, സി. അൽഫോൻസ, പരേതരായ ജോർജ്, ബേബി എന്നിവർ സഹോദരങ്ങളാണ്. മൃതസംസ്കാരം ഏപ്രിൽ 12 തിങ്കളാഴ്ച ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 2:30 ന് കെനിയയിലെ ഗോങ് വിൻസെൻഷ്യൻ സെമിനാരിയോട് ചേർന്നുള്ള സെമിത്തേരിയിൽ നടത്തപെടും.
Image: /content_image/India/India-2021-04-11-08:26:15.jpg
Keywords: കെനിയ