Contents
Displaying 19531-19540 of 25037 results.
Content:
19923
Category: 1
Sub Category:
Heading: ഫാ. ടോണി പുല്ലാടന്റെ മൃതദേഹം കണ്ടെത്തി; മൃതസംസ്കാരം ഞായറാഴ്ച
Content: ഹൈദരാബാദ്: തെലുങ്കാന ഗോദാവരി നദിയിൽ കാണാതായ കപ്പൂച്ചിൻ സന്യാസി സഭയിലെ ഫാ. ടോണി പുല്ലാടന്റെ മൃതദേഹം കണ്ടെത്തി. സംസ്കാരം ഒക്ടോബർ 30 ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് കോട്ടയം കപ്പുച്ചിൻ വിദ്യാഭവൻ ചാപ്പലിൽ നടത്തും. ഇക്കഴിഞ്ഞ ഞായറാഴ്ച അദിലാബാദിലെ ചെന്നൂരിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് അപകടം നടന്നത്. വെള്ളത്തിൽ മുങ്ങിത്താണ് ബ്രദർ ബിജോയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഫാ. ടോണിയും അപകടത്തിൽപെട്ടത്. ബ്രദർ ബിജോയുടെ മൃതദേഹം തിങ്കളാഴ്ച കണ്ടെത്തിയെങ്കിലും ഫാ. ടോണിയുടെ മൃതശരീരം കണ്ടെത്താന്‍ കഴിഞ്ഞിരിന്നില്ല. തെലുങ്കാന സർക്കാരിന്റെയും അദിലാബാദ് മെത്രാൻ ബിഷപ്പ് പ്രിന്‍സ് പാണേങ്ങാടന്റെയും നേതൃത്വത്തിൽ പോലീസ് സേന ദിവസങ്ങളായി ശക്തമായ അന്വേഷണം തുടരുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വിദഗ്ധ മത്സ്യത്തൊഴിലാളികളുടെ സംഘം തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. ഇന്നലെ മുതൽ നാല് മോട്ടോർ ബോട്ടുകൾ കൂടി തിരച്ചിലിന് എത്തിയിരുന്നു. കൂടാതെ തിരച്ചിൽ സാധ്യമല്ലാത്ത സ്ഥലങ്ങളിൽ ഡ്രോൺ കാമറകൾ ഉപയോഗിച്ചുള്ള തിരച്ചിലിനും തീരുമാനിച്ചിരുന്നു. ഒഴുക്കിൽപ്പെട്ട സ്ഥലത്തു നിന്നും ഏകദേശം മൂന്നു കിലോമീറ്റർ അകലെ കൊല്ലൂരിൽ നിന്നുമാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്. സർക്കാർ നിയോഗിച്ച അന്വേഷണ സംഘത്തിന് പുറമെ അദിലാബാദ് രൂപതയിൽ പ്രവർത്തിക്കുന്ന ധാരാളം വൈദികർ ചെന്നൂരിലും മറ്റും ക്യാമ്പ് ചെയ്ത് നേരിട്ട് തിരച്ചിലിൽ പങ്കെടുത്തിരുന്നു. മരണപ്പെട്ട ഫാ. ടോണിയും ബ്രദർ ബിജോയും ചെന്നൂരിലെ അസീസി ഹൈസ്കൂളിൽ സേവനം ചെയ്തു വരികയായിരുന്നു. കപ്പുച്ചിൻ സമൂഹത്തിന്റെ കോട്ടയം സെന്റ് ജോസഫ് പ്രോവിൻസ് അംഗങ്ങളാണ്. ലണ്ടനിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ബ്രദർ ബിജോ കപ്പുച്ചിൻ സമൂഹത്തില്‍ ചേർന്നത്. ബ്രദർ ബിജോയുടെ മൃതദേഹം ഇന്നലെ കോട്ടയത്തേക്ക് കൊണ്ടുവന്നിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കോട്ടയം തെള്ളകം കപ്പൂച്ചിൻ വിദ്യാഭവൻ ചാപ്പലിൽ നടക്കും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-10-28-13:38:55.jpg
Keywords: വൈദിക
Category: 1
Sub Category:
Heading: ഫാ. ടോണി പുല്ലാടന്റെ മൃതദേഹം കണ്ടെത്തി; മൃതസംസ്കാരം ഞായറാഴ്ച
Content: ഹൈദരാബാദ്: തെലുങ്കാന ഗോദാവരി നദിയിൽ കാണാതായ കപ്പൂച്ചിൻ സന്യാസി സഭയിലെ ഫാ. ടോണി പുല്ലാടന്റെ മൃതദേഹം കണ്ടെത്തി. സംസ്കാരം ഒക്ടോബർ 30 ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് കോട്ടയം കപ്പുച്ചിൻ വിദ്യാഭവൻ ചാപ്പലിൽ നടത്തും. ഇക്കഴിഞ്ഞ ഞായറാഴ്ച അദിലാബാദിലെ ചെന്നൂരിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് അപകടം നടന്നത്. വെള്ളത്തിൽ മുങ്ങിത്താണ് ബ്രദർ ബിജോയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഫാ. ടോണിയും അപകടത്തിൽപെട്ടത്. ബ്രദർ ബിജോയുടെ മൃതദേഹം തിങ്കളാഴ്ച കണ്ടെത്തിയെങ്കിലും ഫാ. ടോണിയുടെ മൃതശരീരം കണ്ടെത്താന്‍ കഴിഞ്ഞിരിന്നില്ല. തെലുങ്കാന സർക്കാരിന്റെയും അദിലാബാദ് മെത്രാൻ ബിഷപ്പ് പ്രിന്‍സ് പാണേങ്ങാടന്റെയും നേതൃത്വത്തിൽ പോലീസ് സേന ദിവസങ്ങളായി ശക്തമായ അന്വേഷണം തുടരുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വിദഗ്ധ മത്സ്യത്തൊഴിലാളികളുടെ സംഘം തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. ഇന്നലെ മുതൽ നാല് മോട്ടോർ ബോട്ടുകൾ കൂടി തിരച്ചിലിന് എത്തിയിരുന്നു. കൂടാതെ തിരച്ചിൽ സാധ്യമല്ലാത്ത സ്ഥലങ്ങളിൽ ഡ്രോൺ കാമറകൾ ഉപയോഗിച്ചുള്ള തിരച്ചിലിനും തീരുമാനിച്ചിരുന്നു. ഒഴുക്കിൽപ്പെട്ട സ്ഥലത്തു നിന്നും ഏകദേശം മൂന്നു കിലോമീറ്റർ അകലെ കൊല്ലൂരിൽ നിന്നുമാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്. സർക്കാർ നിയോഗിച്ച അന്വേഷണ സംഘത്തിന് പുറമെ അദിലാബാദ് രൂപതയിൽ പ്രവർത്തിക്കുന്ന ധാരാളം വൈദികർ ചെന്നൂരിലും മറ്റും ക്യാമ്പ് ചെയ്ത് നേരിട്ട് തിരച്ചിലിൽ പങ്കെടുത്തിരുന്നു. മരണപ്പെട്ട ഫാ. ടോണിയും ബ്രദർ ബിജോയും ചെന്നൂരിലെ അസീസി ഹൈസ്കൂളിൽ സേവനം ചെയ്തു വരികയായിരുന്നു. കപ്പുച്ചിൻ സമൂഹത്തിന്റെ കോട്ടയം സെന്റ് ജോസഫ് പ്രോവിൻസ് അംഗങ്ങളാണ്. ലണ്ടനിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ബ്രദർ ബിജോ കപ്പുച്ചിൻ സമൂഹത്തില്‍ ചേർന്നത്. ബ്രദർ ബിജോയുടെ മൃതദേഹം ഇന്നലെ കോട്ടയത്തേക്ക് കൊണ്ടുവന്നിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കോട്ടയം തെള്ളകം കപ്പൂച്ചിൻ വിദ്യാഭവൻ ചാപ്പലിൽ നടക്കും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-10-28-13:38:55.jpg
Keywords: വൈദിക
Content:
19924
Category: 14
Sub Category:
Heading: പൈശാചിക വീഡിയോകളുടെ സ്വാധീനത്തിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ ടിക് ടോക് ചാനലുമായി അമേരിക്കൻ ഭൂതോച്ചാടകൻ
Content: വാഷിംഗ്ടൺ ഡി.സി: പൈശാചിക വീഡിയോകളുടെ സ്വാധീനത്തിൽ നിന്നും കുട്ടികളെ രക്ഷിക്കുകയെന്ന ലക്ഷ്യവുമായി പ്രമുഖ ഭൂതോച്ചാടകനും വാഷിംഗ്ടൺ അതിരൂപതയിലെ വൈദികനുമായ ഫാ. സ്റ്റീഫൻ റൊസറ്റി ആരംഭിച്ച ടിക് ടോക് ചാനൽ ശ്രദ്ധ നേടുന്നു. 71 വയസ്സുള്ള ഫാ. റൊസറ്റി കഴിഞ്ഞ മാസമാണ് അദ്ദേഹം ടിക് ടോക് ചാനലിന് തുടക്കമിടുന്നത്. വിച്ചിടോക്, ഫോക്ക് കത്തോലിസിസം, എന്നീ ഹാഷ്ടാഗുകളുള്ള വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ഫാ. സ്റ്റീഫൻ റൊസറ്റിയെ നയിച്ചത്. മന്ത്രവാദവുമായി ബന്ധപ്പെട്ട വീഡിയോകളാണ് ഈ ഹാഷ്ടാഗുകളില്‍ ദൃശ്യമാകുന്നത്. ഒരുപാട് യുവജനങ്ങൾ ദേവാലയത്തിൽ പോകാറില്ലെന്നും, അവർക്ക് ആവശ്യമായ മതബോധനം ലഭിക്കാറില്ലായെന്നും, അതിനാൽ അപകടകരമായ പ്രദേശത്ത് കൂടി അവർ അലഞ്ഞു തിരിയുകയാണെന്നും ബുധനാഴ്ച കാത്തലിക്ക് ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ഫാ. റൊസറ്റി പറഞ്ഞു. ടിക് ടോക് ചാനൽ തുടങ്ങിയതിനുശേഷം ലഭിക്കുന്ന പ്രതികരണങ്ങളിൽ ഫാ. റൊസറ്റി സന്തോഷവാനാണ്. ലഭിക്കുന്ന പ്രതികരണങ്ങളിൽ നിന്ന് യുവജനങ്ങൾ ഇക്കാര്യത്തിൽ താല്പര്യമുള്ളവരാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടെന്നും ഇത് ആ വിഭാഗത്തെ സുവിശേഷവത്കരിക്കാനുള്ള ഒരു അവസരമാണെന്നും അദ്ദേഹം പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ ഇരുപതിനായിരത്തിന് മുകളിൽ ആളുകൾ പിന്തുടരുന്ന ഫാ. റൊസറ്റിയെ ടിക് ടോകിൽ നാലായിരത്തോളം ആളുകളാണ് പിന്തുടരുന്നത്. 'സാത്താൻ നമ്മുടെ മനസ്സ് വായിക്കാൻ സാധിക്കുമോ', 'സാത്താനെ കണ്ടാൽ എങ്ങനെയാണ് ഇരിക്കുന്നത്' തുടങ്ങിയ വീഡിയോകൾ ഒരു ലക്ഷത്തോളം ആളുകളാണ് ഇതുവരെ കണ്ടത്. ഫാ. സ്റ്റീഫൻ രൂപം നൽകിയ സെന്റ് മൈക്കിൾസ് സെന്റർ ഫോർ സ്പിരിച്വൽ റിന്യൂവലിന്റെ സാമൂഹ്യ മാധ്യമ ഉപദേശകനാണ് വീഡിയോകൾ എഡിറ്റ് ചെയ്യുന്നത്. ആത്മീയ വേദന അനുഭവിക്കുന്നവർക്ക്, സൗഖ്യവും, വിമോചനവും നൽകുന്ന ശുശ്രൂഷയാണ് സെന്റ് മൈക്കിൾസ് സെന്റർ ഫോർ സ്പിരിച്വൽ റിന്യൂവൽ നിർവഹിക്കുന്നത്. എല്ലാ മാസവും ഇവര്‍ ഓൺലൈൻ പ്രാർത്ഥന ശുശ്രൂഷ സംഘടിപ്പിക്കാറുണ്ട്. ഈ മാസത്തെ പ്രാർത്ഥനയിൽ മാത്രം 12,500 ആളുകളാണ് പങ്കെടുത്തത്.
Image: /content_image/News/News-2022-10-28-14:36:42.jpg
Keywords: ടിക്, പൈശാചി
Category: 14
Sub Category:
Heading: പൈശാചിക വീഡിയോകളുടെ സ്വാധീനത്തിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ ടിക് ടോക് ചാനലുമായി അമേരിക്കൻ ഭൂതോച്ചാടകൻ
Content: വാഷിംഗ്ടൺ ഡി.സി: പൈശാചിക വീഡിയോകളുടെ സ്വാധീനത്തിൽ നിന്നും കുട്ടികളെ രക്ഷിക്കുകയെന്ന ലക്ഷ്യവുമായി പ്രമുഖ ഭൂതോച്ചാടകനും വാഷിംഗ്ടൺ അതിരൂപതയിലെ വൈദികനുമായ ഫാ. സ്റ്റീഫൻ റൊസറ്റി ആരംഭിച്ച ടിക് ടോക് ചാനൽ ശ്രദ്ധ നേടുന്നു. 71 വയസ്സുള്ള ഫാ. റൊസറ്റി കഴിഞ്ഞ മാസമാണ് അദ്ദേഹം ടിക് ടോക് ചാനലിന് തുടക്കമിടുന്നത്. വിച്ചിടോക്, ഫോക്ക് കത്തോലിസിസം, എന്നീ ഹാഷ്ടാഗുകളുള്ള വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ഫാ. സ്റ്റീഫൻ റൊസറ്റിയെ നയിച്ചത്. മന്ത്രവാദവുമായി ബന്ധപ്പെട്ട വീഡിയോകളാണ് ഈ ഹാഷ്ടാഗുകളില്‍ ദൃശ്യമാകുന്നത്. ഒരുപാട് യുവജനങ്ങൾ ദേവാലയത്തിൽ പോകാറില്ലെന്നും, അവർക്ക് ആവശ്യമായ മതബോധനം ലഭിക്കാറില്ലായെന്നും, അതിനാൽ അപകടകരമായ പ്രദേശത്ത് കൂടി അവർ അലഞ്ഞു തിരിയുകയാണെന്നും ബുധനാഴ്ച കാത്തലിക്ക് ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ഫാ. റൊസറ്റി പറഞ്ഞു. ടിക് ടോക് ചാനൽ തുടങ്ങിയതിനുശേഷം ലഭിക്കുന്ന പ്രതികരണങ്ങളിൽ ഫാ. റൊസറ്റി സന്തോഷവാനാണ്. ലഭിക്കുന്ന പ്രതികരണങ്ങളിൽ നിന്ന് യുവജനങ്ങൾ ഇക്കാര്യത്തിൽ താല്പര്യമുള്ളവരാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടെന്നും ഇത് ആ വിഭാഗത്തെ സുവിശേഷവത്കരിക്കാനുള്ള ഒരു അവസരമാണെന്നും അദ്ദേഹം പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ ഇരുപതിനായിരത്തിന് മുകളിൽ ആളുകൾ പിന്തുടരുന്ന ഫാ. റൊസറ്റിയെ ടിക് ടോകിൽ നാലായിരത്തോളം ആളുകളാണ് പിന്തുടരുന്നത്. 'സാത്താൻ നമ്മുടെ മനസ്സ് വായിക്കാൻ സാധിക്കുമോ', 'സാത്താനെ കണ്ടാൽ എങ്ങനെയാണ് ഇരിക്കുന്നത്' തുടങ്ങിയ വീഡിയോകൾ ഒരു ലക്ഷത്തോളം ആളുകളാണ് ഇതുവരെ കണ്ടത്. ഫാ. സ്റ്റീഫൻ രൂപം നൽകിയ സെന്റ് മൈക്കിൾസ് സെന്റർ ഫോർ സ്പിരിച്വൽ റിന്യൂവലിന്റെ സാമൂഹ്യ മാധ്യമ ഉപദേശകനാണ് വീഡിയോകൾ എഡിറ്റ് ചെയ്യുന്നത്. ആത്മീയ വേദന അനുഭവിക്കുന്നവർക്ക്, സൗഖ്യവും, വിമോചനവും നൽകുന്ന ശുശ്രൂഷയാണ് സെന്റ് മൈക്കിൾസ് സെന്റർ ഫോർ സ്പിരിച്വൽ റിന്യൂവൽ നിർവഹിക്കുന്നത്. എല്ലാ മാസവും ഇവര്‍ ഓൺലൈൻ പ്രാർത്ഥന ശുശ്രൂഷ സംഘടിപ്പിക്കാറുണ്ട്. ഈ മാസത്തെ പ്രാർത്ഥനയിൽ മാത്രം 12,500 ആളുകളാണ് പങ്കെടുത്തത്.
Image: /content_image/News/News-2022-10-28-14:36:42.jpg
Keywords: ടിക്, പൈശാചി
Content:
19925
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്രത്തിനുള്ള അവകാശം ദേശിയ നിയമമാക്കുമെന്നു ജോ ബൈഡന്‍: പ്രതിഷേധവുമായി കൂടുതല്‍ മെത്രാന്മാര്‍
Content: അര്‍ലിംഗ്ടണ്‍: അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഡെമോക്രാറ്റുകള്‍ മേല്‍ക്കൈ നേടുകയാണെങ്കില്‍ ഗര്‍ഭഛിദ്രത്തിനുള്ള അവകാശം ദേശീയ നിയമമാക്കുമെന്ന പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയെ അപലപിച്ചുക്കൊണ്ട് കൂടുതല്‍ മെത്രാന്‍മാര്‍ രംഗത്ത്. അര്‍ലിംഗ്ടണ്‍ ബിഷപ്പ് മൈക്കേല്‍ ബര്‍ബിഡ്ജാണ് ബൈഡന്‍റെ ജീവന്‍ വിരുദ്ധ നയത്തില്‍ പ്രതിഷേധവുമായി ഒടുവില്‍ രംഗത്തെത്തിയിരിക്കുന്നത്. ഈ വര്‍ഷം നവംബറിലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് കോണ്‍ഗ്രസ്സില്‍ ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ ഭ്രൂണഹത്യ അനുകൂല നിയമമുണ്ടാക്കുക എന്നതിനായിരിക്കും താന്‍ മുന്‍ഗണന നല്‍കുകയെന്ന പ്രസിഡന്റ് ബൈഡന്റെ സമീപകാല പ്രസ്താവനയെയും, അബോര്‍ഷന്‍ നിയമപരമാക്കുന്നതിനുള്ള രാഷ്ട്രീയ തന്ത്രങ്ങളേയും അപലപിക്കുന്നുവെന്ന്‍ ബിഷപ്പ് പറഞ്ഞു. അടിസ്ഥാനപരമായി ഭ്രൂണഹത്യ അമൂല്യമായ കുരുന്നു ജീവനെ ഇല്ലാതാക്കുകയും, അമ്മക്ക് ആഴത്തിലുള്ള മുറിവുകള്‍ ഏല്‍പ്പിക്കുകയുമാണെന്ന് പറഞ്ഞ മെത്രാന്‍, പൊതുനന്മക്ക് വേണ്ടിയുള്ള നിയമങ്ങള്‍ പാസ്സാക്കുകയാണ് കോണ്‍ഗ്രസ്സിന്റെ ചുമതലയെന്നും, പ്രസിഡന്റിന്റെ ഈ മുന്‍ഗണന വേദനയും മരണവുമായിരിക്കും സമ്മാനിക്കുകയെന്നും കൂട്ടിച്ചേര്‍ത്തു. “നിങ്ങള്‍ക്കും അമേരിക്കന്‍ ജനതക്കും ഞാന്‍ നല്‍കുന്ന വാഗ്ദാനം ഇതാണ് : റോയ് വി. വേഡ് നിയമമാക്കുക എന്നതായിരിക്കും ഞാന്‍ കോണ്‍ഗ്രസ്സിനയക്കുന്ന ആദ്യ ബില്‍” - എന്നാണ് ഇക്കഴിഞ്ഞ ഒക്ടോബര്‍ 18-ന് വാഷിംഗ്‌ടണ്‍ ഡി.സി യിലെ ഹോവാര്‍ഡ് തിയേറ്ററില്‍വെച്ച് നടന്ന നാഷണല്‍ കമ്മിറ്റി പരിപാടിയില്‍ പങ്കെടുക്കവേ ബൈഡന്‍ പറഞ്ഞത്. ജനിക്കുവാനിരിക്കുന്ന കുരുന്നുകളെയും, അമ്മമാരേയും പിന്തുണക്കുന്നതിന് പകരം അബോര്‍ഷനെ അനുകൂലിക്കുന്ന നീക്കങ്ങള്‍ക്ക് വിശ്വാസികള്‍ ഉള്‍പ്പെടെ, സുമനസ്കരായ ആളുകളില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിടേണ്ടി വരുമെന്നായിരുന്നു ഇതിനോടുള്ള ബിഷപ്പ് ബര്‍ബിഡ്ജിന്റെ പ്രതികരണം. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട പ്രോലൈഫ് വിജയമായിട്ടാണ് ഇക്കഴിഞ്ഞ ജൂണിലെ ഡോബ്സ് കേസിന്‍മേലുള്ള സുപ്രീം കോടതി വിധിയെ മെത്രാന്‍ വിശേഷിപ്പിച്ചത്. അബോര്‍ഷനെ കുറിച്ച് ചിന്തിക്കാതിരിക്കുന്നതിനും, ആവശ്യമുള്ള അമ്മമാരെ സഹായിക്കുന്നതിനും ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യുവാനുണ്ടെന്നും മെത്രാന്‍ പറഞ്ഞു. ബൈഡന്റെ അബോര്‍ഷന്‍ പദ്ധതിക്കെതിരെയുള്ള അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ പ്രോലൈഫ് കമ്മിറ്റിയുടെ ചെയര്‍മാനും ബാള്‍ട്ടിമോര്‍ മെത്രാപ്പോലീത്തയുമായ വില്ല്യം ലോറിയുടെ പ്രതികരണവും ബിഷപ്പ് പരാമര്‍ശിക്കുന്നുണ്ട്. വെല്ലുവിളികള്‍ നേരിടുന്ന അമ്മമാരെ സഹായിക്കുവാന്‍ തന്റെ അധികാരം ഉപയോഗിക്കുന്നതിന് പകരം ഭ്രൂണഹത്യ നിയമപരമാക്കുവാന്‍ നടത്തുന്ന ശ്രമങ്ങള്‍ വഴി ബൈഡന്‍ മാരകമായ തെറ്റാണ് ചെയ്യുന്നതെന്നായിരുന്നു ആർച്ച് ബിഷപ്പ് ലോറിയുടെ പ്രതികരണം. അടുത്ത മാസം 8ന് നടക്കുന്ന തിരഞ്ഞെടുപ്പാണ് യു.എസ് സെനറ്റും, യു.എസ് ജനപ്രതിനിധി സഭയും ആര് നിയന്ത്രിക്കുമെന്ന് തീരുമാനിക്കുവാന്‍ പോകുന്നത്.
Image: /content_image/News/News-2022-10-28-20:15:21.jpg
Keywords: കോണ്‍ഗ്ര
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്രത്തിനുള്ള അവകാശം ദേശിയ നിയമമാക്കുമെന്നു ജോ ബൈഡന്‍: പ്രതിഷേധവുമായി കൂടുതല്‍ മെത്രാന്മാര്‍
Content: അര്‍ലിംഗ്ടണ്‍: അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഡെമോക്രാറ്റുകള്‍ മേല്‍ക്കൈ നേടുകയാണെങ്കില്‍ ഗര്‍ഭഛിദ്രത്തിനുള്ള അവകാശം ദേശീയ നിയമമാക്കുമെന്ന പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയെ അപലപിച്ചുക്കൊണ്ട് കൂടുതല്‍ മെത്രാന്‍മാര്‍ രംഗത്ത്. അര്‍ലിംഗ്ടണ്‍ ബിഷപ്പ് മൈക്കേല്‍ ബര്‍ബിഡ്ജാണ് ബൈഡന്‍റെ ജീവന്‍ വിരുദ്ധ നയത്തില്‍ പ്രതിഷേധവുമായി ഒടുവില്‍ രംഗത്തെത്തിയിരിക്കുന്നത്. ഈ വര്‍ഷം നവംബറിലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് കോണ്‍ഗ്രസ്സില്‍ ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ ഭ്രൂണഹത്യ അനുകൂല നിയമമുണ്ടാക്കുക എന്നതിനായിരിക്കും താന്‍ മുന്‍ഗണന നല്‍കുകയെന്ന പ്രസിഡന്റ് ബൈഡന്റെ സമീപകാല പ്രസ്താവനയെയും, അബോര്‍ഷന്‍ നിയമപരമാക്കുന്നതിനുള്ള രാഷ്ട്രീയ തന്ത്രങ്ങളേയും അപലപിക്കുന്നുവെന്ന്‍ ബിഷപ്പ് പറഞ്ഞു. അടിസ്ഥാനപരമായി ഭ്രൂണഹത്യ അമൂല്യമായ കുരുന്നു ജീവനെ ഇല്ലാതാക്കുകയും, അമ്മക്ക് ആഴത്തിലുള്ള മുറിവുകള്‍ ഏല്‍പ്പിക്കുകയുമാണെന്ന് പറഞ്ഞ മെത്രാന്‍, പൊതുനന്മക്ക് വേണ്ടിയുള്ള നിയമങ്ങള്‍ പാസ്സാക്കുകയാണ് കോണ്‍ഗ്രസ്സിന്റെ ചുമതലയെന്നും, പ്രസിഡന്റിന്റെ ഈ മുന്‍ഗണന വേദനയും മരണവുമായിരിക്കും സമ്മാനിക്കുകയെന്നും കൂട്ടിച്ചേര്‍ത്തു. “നിങ്ങള്‍ക്കും അമേരിക്കന്‍ ജനതക്കും ഞാന്‍ നല്‍കുന്ന വാഗ്ദാനം ഇതാണ് : റോയ് വി. വേഡ് നിയമമാക്കുക എന്നതായിരിക്കും ഞാന്‍ കോണ്‍ഗ്രസ്സിനയക്കുന്ന ആദ്യ ബില്‍” - എന്നാണ് ഇക്കഴിഞ്ഞ ഒക്ടോബര്‍ 18-ന് വാഷിംഗ്‌ടണ്‍ ഡി.സി യിലെ ഹോവാര്‍ഡ് തിയേറ്ററില്‍വെച്ച് നടന്ന നാഷണല്‍ കമ്മിറ്റി പരിപാടിയില്‍ പങ്കെടുക്കവേ ബൈഡന്‍ പറഞ്ഞത്. ജനിക്കുവാനിരിക്കുന്ന കുരുന്നുകളെയും, അമ്മമാരേയും പിന്തുണക്കുന്നതിന് പകരം അബോര്‍ഷനെ അനുകൂലിക്കുന്ന നീക്കങ്ങള്‍ക്ക് വിശ്വാസികള്‍ ഉള്‍പ്പെടെ, സുമനസ്കരായ ആളുകളില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിടേണ്ടി വരുമെന്നായിരുന്നു ഇതിനോടുള്ള ബിഷപ്പ് ബര്‍ബിഡ്ജിന്റെ പ്രതികരണം. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട പ്രോലൈഫ് വിജയമായിട്ടാണ് ഇക്കഴിഞ്ഞ ജൂണിലെ ഡോബ്സ് കേസിന്‍മേലുള്ള സുപ്രീം കോടതി വിധിയെ മെത്രാന്‍ വിശേഷിപ്പിച്ചത്. അബോര്‍ഷനെ കുറിച്ച് ചിന്തിക്കാതിരിക്കുന്നതിനും, ആവശ്യമുള്ള അമ്മമാരെ സഹായിക്കുന്നതിനും ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യുവാനുണ്ടെന്നും മെത്രാന്‍ പറഞ്ഞു. ബൈഡന്റെ അബോര്‍ഷന്‍ പദ്ധതിക്കെതിരെയുള്ള അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ പ്രോലൈഫ് കമ്മിറ്റിയുടെ ചെയര്‍മാനും ബാള്‍ട്ടിമോര്‍ മെത്രാപ്പോലീത്തയുമായ വില്ല്യം ലോറിയുടെ പ്രതികരണവും ബിഷപ്പ് പരാമര്‍ശിക്കുന്നുണ്ട്. വെല്ലുവിളികള്‍ നേരിടുന്ന അമ്മമാരെ സഹായിക്കുവാന്‍ തന്റെ അധികാരം ഉപയോഗിക്കുന്നതിന് പകരം ഭ്രൂണഹത്യ നിയമപരമാക്കുവാന്‍ നടത്തുന്ന ശ്രമങ്ങള്‍ വഴി ബൈഡന്‍ മാരകമായ തെറ്റാണ് ചെയ്യുന്നതെന്നായിരുന്നു ആർച്ച് ബിഷപ്പ് ലോറിയുടെ പ്രതികരണം. അടുത്ത മാസം 8ന് നടക്കുന്ന തിരഞ്ഞെടുപ്പാണ് യു.എസ് സെനറ്റും, യു.എസ് ജനപ്രതിനിധി സഭയും ആര് നിയന്ത്രിക്കുമെന്ന് തീരുമാനിക്കുവാന്‍ പോകുന്നത്.
Image: /content_image/News/News-2022-10-28-20:15:21.jpg
Keywords: കോണ്‍ഗ്ര
Content:
19926
Category: 18
Sub Category:
Heading: ബ്രദര്‍ ബിജോ തോമസിന് അന്ത്യാജ്ഞലി
Content: ഏറ്റുമാനൂർ: തെലുങ്കാനയിൽ ഗോദാവരി നദിയിൽ മുങ്ങി മരിച്ച കപ്പുച്ചിൻ വൈദിക വിദ്യാർത്ഥി ബിജോ തോമസ് പാലംപുരയ്ക്കലിന്റെ മൃതദേഹം സംസ്കരിച്ചു. കപ്പുച്ചിൻ സമൂഹാംഗങ്ങളും ബന്ധുക്കളും വൈദികരും സന്യാസിനികളും ഉൾപ്പെടെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ തെള്ളകം കപ്പുച്ചിൻ വിദ്യാഭവൻ ചാപ്പലിലാണ് മൃതദേഹം സംസ്കരിച്ചത്. തെള്ളകത്തെ സ്വകാര്യാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെ ഒമ്പതുമണിയോടെ വിദ്യാഭവനിൽ എത്തിച്ചു. ഉച്ചകഴിഞ്ഞ് 2.30ന് കപ്പുച്ചിൻ സഭയുടെ കോട്ടയം പ്രൊവിൻഷ്യൽ ഫാ. ആന്റണി ആശാരിശ്ശേരിലിന്റെ കാർമികത്വത്തിൽ ആദ്യഘട്ട സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചു. ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിലി ന്റെ കാർമികത്വത്തിൽ നടന്ന ശുശ്രൂഷകളെ തുടർന്ന് മൃതദേഹം സംസ്കരിച്ചു.
Image: /content_image/India/India-2022-10-29-10:44:21.jpg
Keywords: തെലുങ്കാന
Category: 18
Sub Category:
Heading: ബ്രദര്‍ ബിജോ തോമസിന് അന്ത്യാജ്ഞലി
Content: ഏറ്റുമാനൂർ: തെലുങ്കാനയിൽ ഗോദാവരി നദിയിൽ മുങ്ങി മരിച്ച കപ്പുച്ചിൻ വൈദിക വിദ്യാർത്ഥി ബിജോ തോമസ് പാലംപുരയ്ക്കലിന്റെ മൃതദേഹം സംസ്കരിച്ചു. കപ്പുച്ചിൻ സമൂഹാംഗങ്ങളും ബന്ധുക്കളും വൈദികരും സന്യാസിനികളും ഉൾപ്പെടെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ തെള്ളകം കപ്പുച്ചിൻ വിദ്യാഭവൻ ചാപ്പലിലാണ് മൃതദേഹം സംസ്കരിച്ചത്. തെള്ളകത്തെ സ്വകാര്യാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെ ഒമ്പതുമണിയോടെ വിദ്യാഭവനിൽ എത്തിച്ചു. ഉച്ചകഴിഞ്ഞ് 2.30ന് കപ്പുച്ചിൻ സഭയുടെ കോട്ടയം പ്രൊവിൻഷ്യൽ ഫാ. ആന്റണി ആശാരിശ്ശേരിലിന്റെ കാർമികത്വത്തിൽ ആദ്യഘട്ട സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചു. ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിലി ന്റെ കാർമികത്വത്തിൽ നടന്ന ശുശ്രൂഷകളെ തുടർന്ന് മൃതദേഹം സംസ്കരിച്ചു.
Image: /content_image/India/India-2022-10-29-10:44:21.jpg
Keywords: തെലുങ്കാന
Content:
19927
Category: 18
Sub Category:
Heading: ലഹരി വിരുദ്ധ ബോധവത്കരണ ക്യാംപെയിനുമായി കെസിബിസി പ്രോലൈഫ് സമിതി
Content: കൊച്ചി: യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്നുപയോഗത്തിനെതിരേ കെസിബിസി പ്രോലൈഫ് സമിതി ബോധവത്കരണ ക്യാംപെയിന്‍ സംഘടിപ്പിക്കുന്നു. 31ന് തൃശൂർ സെന്റ് തോമസ് കോളജിൽ നടക്കുന്ന പരിപാടിയിൽ തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ അധ്യക്ഷത വഹിക്കും. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ കെ.എസ്. സുരേഷ് ഉദ്ഘാടനം ചെയ്യും. കെസിബിസി പ്രോലൈഫ് സമിതി ഡയറക്ടർ ഫാ. ക്ലീറ്റസ് വർഗീസ്, സംസ്ഥാന പ്രസി ഡന്റ് ജോൺസൺ ചൂരേപ്പറമ്പിൽ, ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ, സീറോ മലബാർ സഭ പ്രോലൈഫ് അപ്പസ്തോലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ്, സിസ്റ്റർ മേരി ജോർജ്, സെന്റ് തോമസ് കോളജ് പ്രിൻസിപ്പൽ ഫാ. മാർട്ടിൻ കൊളമ്പ്രത്ത്, തൃശൂർ അതിരൂപത പ്രോലൈഫ് സമിതി ഡയറക്ടർ ഫാ. ഡെന്നി താണി ക്കൽ തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് ജോയ്സ് മുക്കുടം ലഹരിക്കെതിരേയുള്ള മാജിക് ഷോ അവതരിപ്പിക്കും.
Image: /content_image/India/India-2022-10-29-10:49:04.jpg
Keywords: ലഹരി, മയക്ക
Category: 18
Sub Category:
Heading: ലഹരി വിരുദ്ധ ബോധവത്കരണ ക്യാംപെയിനുമായി കെസിബിസി പ്രോലൈഫ് സമിതി
Content: കൊച്ചി: യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്നുപയോഗത്തിനെതിരേ കെസിബിസി പ്രോലൈഫ് സമിതി ബോധവത്കരണ ക്യാംപെയിന്‍ സംഘടിപ്പിക്കുന്നു. 31ന് തൃശൂർ സെന്റ് തോമസ് കോളജിൽ നടക്കുന്ന പരിപാടിയിൽ തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ അധ്യക്ഷത വഹിക്കും. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ കെ.എസ്. സുരേഷ് ഉദ്ഘാടനം ചെയ്യും. കെസിബിസി പ്രോലൈഫ് സമിതി ഡയറക്ടർ ഫാ. ക്ലീറ്റസ് വർഗീസ്, സംസ്ഥാന പ്രസി ഡന്റ് ജോൺസൺ ചൂരേപ്പറമ്പിൽ, ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ, സീറോ മലബാർ സഭ പ്രോലൈഫ് അപ്പസ്തോലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ്, സിസ്റ്റർ മേരി ജോർജ്, സെന്റ് തോമസ് കോളജ് പ്രിൻസിപ്പൽ ഫാ. മാർട്ടിൻ കൊളമ്പ്രത്ത്, തൃശൂർ അതിരൂപത പ്രോലൈഫ് സമിതി ഡയറക്ടർ ഫാ. ഡെന്നി താണി ക്കൽ തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് ജോയ്സ് മുക്കുടം ലഹരിക്കെതിരേയുള്ള മാജിക് ഷോ അവതരിപ്പിക്കും.
Image: /content_image/India/India-2022-10-29-10:49:04.jpg
Keywords: ലഹരി, മയക്ക
Content:
19928
Category: 11
Sub Category:
Heading: വാഴ്ത്തപ്പെട്ട ക്യാര ബദാനൊ: ഈശോയ്ക്കു വേദനകൾ സമർപ്പിക്കാൻ ഇഷ്ടപ്പെട്ട കൗമാരക്കാരി
Content: ഇന്നു വാഴ്ത്തപ്പെട്ട ക്യാര-ലൂചെബദാനായുടെ തിരുനാൾ ദിനം പത്തു വർഷങ്ങൾ ഒരു കുഞ്ഞിനു വേണ്ടി പ്രാർത്ഥന കാത്തിരിപ്പിനൊടുവിൽ 1971 ഒക്ടോബർ 29നു റുജ്ജേറൊ തെരേസ ബദാനൊ ദി സസെല്ലൊ ദമ്പതികൾക്കു ഒരു പെൺകുഞ്ഞു പിറന്നു. അവർ ആ കുഞ്ഞിനു ക്യാര എന്നു നാമകരണം ചെയ്തു. നാലു വയസ്സുള്ളപ്പോൾത്തന്നെ കുഞ്ഞു ക്യാര മറ്റുള്ളവരും ആവശ്യങ്ങൾ മനസ്സിലാക്കി അവരെ സഹായിക്കാൻ തുടങ്ങിയിരുന്നു. അവളുടെ കളിപ്പാട്ടങ്ങൾ പാവപ്പെട്ട കുട്ടികൾക്കു നൽകിയിരുന്നു. അവയൊരിക്കലും പഴയതോ ഉപയോഗ ശൂന്യമോ ആയിരുന്നില്ല. നല്ലതായിരുന്നു. അവധിക്കാലം ചെലവഴിക്കാൻ സാധിക്കുകയില്ലായിരുന്ന നിർഭാഗ്യവാന്മാരായ കൂട്ടുകാരെ ക്യാര തന്റെ വീട്ടിലേക്കു ക്ഷണിച്ചിരുന്നു. വൃദ്ധമന്ദിരങ്ങൾ സന്ദർശിക്കുന്നതിലും അവരോടൊപ്പം സമയം ചിലവഴിക്കുന്നതിലും അവൾ ആനന്ദം കണ്ടെത്തിയിരുന്നു. കൂട്ടുകാരിൽ ആരെങ്കിലും രോഗിയായാലും അവരെ ശുശ്രൂഷിക്കുന്നതിലും സന്ദർശിക്കുന്നതിലും കുഞ്ഞു ക്യാരയ്ക്കു പ്രത്യേക സിദ്ധി ഉണ്ടായിരുന്നു. സുവിശേഷ കഥകൾ കേൾക്കുവാനും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാനും ഇളം പ്രായത്തിലെ അവൾക്കു താൽപര്യമായിരുന്നു. ഒൻപതു വയസ്സു മുതൽ ജീവകാരുണ്യ സംഘടനായായ ഫോക്കുലാരെ മൂവ്മെന്റിന്റെ കുട്ടികളുടെ വിഭാഗത്തിൽ ചേർന്നു പ്രവർത്തിക്കാൻ തുടങ്ങി. ദൈവസ്നേഹത്തിന്റെ പരിമളം പരത്തി പറന്നു നടന്നിരുന്ന ക്യാരയെ നാട്ടുകാർക്കു വലിയ ഇഷ്ടമായിരുന്നു. സാധാരണ പെൺകുട്ടികളെപ്പോലെ പാട്ടു പാടുവാനും നൃത്തം ചെയ്യുവാനും കളികളിൽ ഏർപ്പെടുവാനും അവൾക്കു ഇഷ്ടമായിരുന്നു. മാതൃകാ ജീവിതം വഴി കൂട്ടുകാരുടെ ഇടയിൽ ഈശോയെ നൽകലായിരുന്നു അവളുടെ ഏറ്റവും വലിയ സന്തോഷം. പതിനേഴാം വയസ്സിൽ ക്യാര ക്യാൻസർ രോഗബാധിതയായി. അസ്ഥികൾക്കു അർബുദം ബാധിച്ചിരുന്ന അവളുടെ ചികിത്സകൾ എല്ലാം വിഫലമായിരുന്നു. കിമോ തെറാപ്പി ആരംഭിച്ച ഉടനെ അവളുടെ കാലിന്റെ സ്വാധീനം നഷ്ടപ്പെട്ടു. കാലക്രമേണ അവൾ ശയ്യാവലംബയായി. ക്യാര ഡയറിയിൽ ഇപ്രകാരം എഴുതി: " ഞാൻ വളരെ ചെറുതായതു പോലെ എനിക്കു അനുഭവപ്പെടുന്നു. എന്റെ മുമ്പിലുള്ള വഴി കഠിനമാണ്. വേദന എന്നെ കീഴടക്കുമ്പോഴൊക്കെ ഞാൻ ആവർത്തിച്ചു പറയുമായിരുന്നു, "ഈശോയെ നിനക്കു വേണ്ടിയാണിത് നിനക്കിതുവേണമെങ്കിൽ അപ്രകാരം സംഭവിക്കട്ടെ". ക്യാരയുടെ പുഞ്ചിരിയും മറ്റുള്ളവരെ കരുതുന്ന സ്നേഹവും ഒരിക്കലും നിലച്ചിരുന്നില്ല. സഹനങ്ങൾ ഏറുമ്പോൾ ഈശോയുടെ സാമിപ്യം അവൾ കൂടുതൽ തിരിച്ചറിഞ്ഞിരുന്നു. കിടപ്പു രോഗി ആയിരിക്കുമ്പോഴും മറ്റുള്ളവർക്കു കത്തുകളും സന്ദേശങ്ങളും ക്യാര അയച്ചിരുന്നു. ഫോക്കുലാരെയുടെ യുവജനസമ്മേളനങ്ങളിൽ അവൾ പങ്കെടുത്തിരുന്നു. ക്യാരയുടെ വിശ്വാസവും മറ്റുള്ളവരോടുള്ള സ്നേഹവും അവളെ കാണുന്ന എല്ലാവർക്കും ഉന്മേഷം നൽകി. അവളുടെ സമ്പാദ്യമെല്ലാം ആഫ്രിക്കയിൽ മിഷനറിയായ ഒരു സുഹൃത്തിനു നൽകി. മരണത്തോടുക്കുമ്പോൾ ക്യാര ഇപ്രകാരം പറയുമായിരുന്നു: "നല്ലൊരു ഹൃദയമല്ലാതെ ഒന്നും എന്റെ കൈവശമില്ല. ആ ഹൃദയം കൊണ്ട് എനിക്കു എപ്പോഴും എല്ലാവരെയും സ്നേഹിക്കാൻ കഴിയും". അവസാന കാലമായപ്പോൾ മോർഫിൻ എടുക്കുന്നതും ക്യാര ഉപേക്ഷിച്ചു ,അതിനുള്ള കാരണമായി ആ കൗമാരക്കാരി പറഞ്ഞിരുന്നത്. "ഈശോയക്കു സമർപ്പിക്കാൻ എനിക്കു വേദനകളെയുള്ളു" എന്നായിരുന്നു. മരുന്നുകളോടു പ്രതികാരത്ത അവസ്ഥയിലായപ്പോൾ അവൾ തന്റെ ശവസംസ്കാര ശുശ്രൂഷ പ്ലാൻ ചെയ്തു. വെളുത്ത നിറമുള്ള വിവാഹ വസ്ത്രം അണിഞ്ഞാണ് മണവാളനായ ഈശോയെ സ്വീകരിക്കാൻ 1990 ഒക്ടോബർ ഏഴിനു പുഞ്ചിരിക്കുന്ന ആ വിശുദ്ധ പറന്നകന്നത്. ഒൻപതു വർഷത്തിനുള്ളിൽ ക്യാരയുടെ നാമകരണ നടപടികൾ ആരംഭിച്ചു 2010 സെപ്റ്റംബർ ഇരുപത്തിയഞ്ചാം തീയതി ബനഡിക്ട് പതിനാറാമൻ പാപ്പ ക്യാരയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു കൊണ്ടു പറഞ്ഞു. "ദൈവസ്നേഹമുള്ള സ്നേഹത്തിനു മാത്രമേ ശരിയായ സന്തോഷം നൽകാൻ കഴിയും". ക്യാര ഒരു സാധാരണ പെൺകുട്ടി ആയിരുന്നു. ദൈവസ്നേഹം അവളിൽ ആളിക്കത്തിയപ്പോൾ അവൾ അസാധാരണ വിശുദ്ധയായി മാറി.
Image: /content_image/SocialMedia/SocialMedia-2022-10-29-11:03:55.jpg
Keywords: കൗമാര
Category: 11
Sub Category:
Heading: വാഴ്ത്തപ്പെട്ട ക്യാര ബദാനൊ: ഈശോയ്ക്കു വേദനകൾ സമർപ്പിക്കാൻ ഇഷ്ടപ്പെട്ട കൗമാരക്കാരി
Content: ഇന്നു വാഴ്ത്തപ്പെട്ട ക്യാര-ലൂചെബദാനായുടെ തിരുനാൾ ദിനം പത്തു വർഷങ്ങൾ ഒരു കുഞ്ഞിനു വേണ്ടി പ്രാർത്ഥന കാത്തിരിപ്പിനൊടുവിൽ 1971 ഒക്ടോബർ 29നു റുജ്ജേറൊ തെരേസ ബദാനൊ ദി സസെല്ലൊ ദമ്പതികൾക്കു ഒരു പെൺകുഞ്ഞു പിറന്നു. അവർ ആ കുഞ്ഞിനു ക്യാര എന്നു നാമകരണം ചെയ്തു. നാലു വയസ്സുള്ളപ്പോൾത്തന്നെ കുഞ്ഞു ക്യാര മറ്റുള്ളവരും ആവശ്യങ്ങൾ മനസ്സിലാക്കി അവരെ സഹായിക്കാൻ തുടങ്ങിയിരുന്നു. അവളുടെ കളിപ്പാട്ടങ്ങൾ പാവപ്പെട്ട കുട്ടികൾക്കു നൽകിയിരുന്നു. അവയൊരിക്കലും പഴയതോ ഉപയോഗ ശൂന്യമോ ആയിരുന്നില്ല. നല്ലതായിരുന്നു. അവധിക്കാലം ചെലവഴിക്കാൻ സാധിക്കുകയില്ലായിരുന്ന നിർഭാഗ്യവാന്മാരായ കൂട്ടുകാരെ ക്യാര തന്റെ വീട്ടിലേക്കു ക്ഷണിച്ചിരുന്നു. വൃദ്ധമന്ദിരങ്ങൾ സന്ദർശിക്കുന്നതിലും അവരോടൊപ്പം സമയം ചിലവഴിക്കുന്നതിലും അവൾ ആനന്ദം കണ്ടെത്തിയിരുന്നു. കൂട്ടുകാരിൽ ആരെങ്കിലും രോഗിയായാലും അവരെ ശുശ്രൂഷിക്കുന്നതിലും സന്ദർശിക്കുന്നതിലും കുഞ്ഞു ക്യാരയ്ക്കു പ്രത്യേക സിദ്ധി ഉണ്ടായിരുന്നു. സുവിശേഷ കഥകൾ കേൾക്കുവാനും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാനും ഇളം പ്രായത്തിലെ അവൾക്കു താൽപര്യമായിരുന്നു. ഒൻപതു വയസ്സു മുതൽ ജീവകാരുണ്യ സംഘടനായായ ഫോക്കുലാരെ മൂവ്മെന്റിന്റെ കുട്ടികളുടെ വിഭാഗത്തിൽ ചേർന്നു പ്രവർത്തിക്കാൻ തുടങ്ങി. ദൈവസ്നേഹത്തിന്റെ പരിമളം പരത്തി പറന്നു നടന്നിരുന്ന ക്യാരയെ നാട്ടുകാർക്കു വലിയ ഇഷ്ടമായിരുന്നു. സാധാരണ പെൺകുട്ടികളെപ്പോലെ പാട്ടു പാടുവാനും നൃത്തം ചെയ്യുവാനും കളികളിൽ ഏർപ്പെടുവാനും അവൾക്കു ഇഷ്ടമായിരുന്നു. മാതൃകാ ജീവിതം വഴി കൂട്ടുകാരുടെ ഇടയിൽ ഈശോയെ നൽകലായിരുന്നു അവളുടെ ഏറ്റവും വലിയ സന്തോഷം. പതിനേഴാം വയസ്സിൽ ക്യാര ക്യാൻസർ രോഗബാധിതയായി. അസ്ഥികൾക്കു അർബുദം ബാധിച്ചിരുന്ന അവളുടെ ചികിത്സകൾ എല്ലാം വിഫലമായിരുന്നു. കിമോ തെറാപ്പി ആരംഭിച്ച ഉടനെ അവളുടെ കാലിന്റെ സ്വാധീനം നഷ്ടപ്പെട്ടു. കാലക്രമേണ അവൾ ശയ്യാവലംബയായി. ക്യാര ഡയറിയിൽ ഇപ്രകാരം എഴുതി: " ഞാൻ വളരെ ചെറുതായതു പോലെ എനിക്കു അനുഭവപ്പെടുന്നു. എന്റെ മുമ്പിലുള്ള വഴി കഠിനമാണ്. വേദന എന്നെ കീഴടക്കുമ്പോഴൊക്കെ ഞാൻ ആവർത്തിച്ചു പറയുമായിരുന്നു, "ഈശോയെ നിനക്കു വേണ്ടിയാണിത് നിനക്കിതുവേണമെങ്കിൽ അപ്രകാരം സംഭവിക്കട്ടെ". ക്യാരയുടെ പുഞ്ചിരിയും മറ്റുള്ളവരെ കരുതുന്ന സ്നേഹവും ഒരിക്കലും നിലച്ചിരുന്നില്ല. സഹനങ്ങൾ ഏറുമ്പോൾ ഈശോയുടെ സാമിപ്യം അവൾ കൂടുതൽ തിരിച്ചറിഞ്ഞിരുന്നു. കിടപ്പു രോഗി ആയിരിക്കുമ്പോഴും മറ്റുള്ളവർക്കു കത്തുകളും സന്ദേശങ്ങളും ക്യാര അയച്ചിരുന്നു. ഫോക്കുലാരെയുടെ യുവജനസമ്മേളനങ്ങളിൽ അവൾ പങ്കെടുത്തിരുന്നു. ക്യാരയുടെ വിശ്വാസവും മറ്റുള്ളവരോടുള്ള സ്നേഹവും അവളെ കാണുന്ന എല്ലാവർക്കും ഉന്മേഷം നൽകി. അവളുടെ സമ്പാദ്യമെല്ലാം ആഫ്രിക്കയിൽ മിഷനറിയായ ഒരു സുഹൃത്തിനു നൽകി. മരണത്തോടുക്കുമ്പോൾ ക്യാര ഇപ്രകാരം പറയുമായിരുന്നു: "നല്ലൊരു ഹൃദയമല്ലാതെ ഒന്നും എന്റെ കൈവശമില്ല. ആ ഹൃദയം കൊണ്ട് എനിക്കു എപ്പോഴും എല്ലാവരെയും സ്നേഹിക്കാൻ കഴിയും". അവസാന കാലമായപ്പോൾ മോർഫിൻ എടുക്കുന്നതും ക്യാര ഉപേക്ഷിച്ചു ,അതിനുള്ള കാരണമായി ആ കൗമാരക്കാരി പറഞ്ഞിരുന്നത്. "ഈശോയക്കു സമർപ്പിക്കാൻ എനിക്കു വേദനകളെയുള്ളു" എന്നായിരുന്നു. മരുന്നുകളോടു പ്രതികാരത്ത അവസ്ഥയിലായപ്പോൾ അവൾ തന്റെ ശവസംസ്കാര ശുശ്രൂഷ പ്ലാൻ ചെയ്തു. വെളുത്ത നിറമുള്ള വിവാഹ വസ്ത്രം അണിഞ്ഞാണ് മണവാളനായ ഈശോയെ സ്വീകരിക്കാൻ 1990 ഒക്ടോബർ ഏഴിനു പുഞ്ചിരിക്കുന്ന ആ വിശുദ്ധ പറന്നകന്നത്. ഒൻപതു വർഷത്തിനുള്ളിൽ ക്യാരയുടെ നാമകരണ നടപടികൾ ആരംഭിച്ചു 2010 സെപ്റ്റംബർ ഇരുപത്തിയഞ്ചാം തീയതി ബനഡിക്ട് പതിനാറാമൻ പാപ്പ ക്യാരയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു കൊണ്ടു പറഞ്ഞു. "ദൈവസ്നേഹമുള്ള സ്നേഹത്തിനു മാത്രമേ ശരിയായ സന്തോഷം നൽകാൻ കഴിയും". ക്യാര ഒരു സാധാരണ പെൺകുട്ടി ആയിരുന്നു. ദൈവസ്നേഹം അവളിൽ ആളിക്കത്തിയപ്പോൾ അവൾ അസാധാരണ വിശുദ്ധയായി മാറി.
Image: /content_image/SocialMedia/SocialMedia-2022-10-29-11:03:55.jpg
Keywords: കൗമാര
Content:
19929
Category: 1
Sub Category:
Heading: നൈജീരിയയിൽ രണ്ട് ആക്രമണങ്ങളിലായി 15 ക്രൈസ്തവര്‍ കൂടി കൊല്ലപ്പെട്ടു; സ്ത്രീയുടെ മാറിടം അറത്തുമാറ്റി ക്രൂരത
Content: അബുജ, നൈജീരിയ: നൈജീരിയന്‍ ക്രൈസ്തവരുടെ കണ്ണീരിന് അവസാനമില്ലാതെ വീണ്ടും ക്രൈസ്തവ കൂട്ടക്കുരുതി. ഫുലാനികളും മറ്റ് ഇസ്ലാമിക തീവ്രവാദികളും സമീപദിവസങ്ങളിലായി നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് പതിനഞ്ചോളം ക്രൈസ്തവരാണ്. കൂട്ടക്കൊലക്ക് പുറമേ ക്രൈസ്തവരായ സ്ത്രീകളുടെ സ്തനങ്ങള്‍ അറത്തുമാറ്റിയതായും പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള 'ക്രിസ്റ്റ്യന്‍ പോസ്റ്റി'ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളിയാഴ്ച 11 മണിക്ക് മധ്യ-വടക്കന്‍ നൈജീരിയയിലെ ഒബി കൗണ്ടിയിലെ ഗിദാന്‍ ഇറ്റ്യോട്ടേവ് ഗ്രാമത്തില്‍ നടന്ന ആക്രമണത്തില്‍ മോസസ് സാകു, അവോണ്ടോഫാ സാകു എന്നിവരെ കൊലപ്പെടുത്തിയതിന് പുറമേ, ക്വാഗ്ദൂ സാകു എന്ന ക്രൈസ്തവ വനിതയുടെ സ്തനങ്ങളിലൊന്ന് ഫുലാനികള്‍ ഛേദിച്ചുകളയുകയായിരിന്നുവെന്ന് പ്രാദേശിക കൂട്ടായ്മയുടെ നേതാവായ ഉക്പു അബ മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസിനയച്ച സന്ദേശത്തില്‍ പറയുന്നു. യൂണിവേഴ്സല്‍ റിഫോംഡ് ക്രിസ്റ്റ്യന്‍ ചര്‍ച്ച് സമൂഹാംഗങ്ങളാണ് ഇവര്‍. ഗ്രാമത്തില്‍ പ്രവേശിച്ച ഫുലാനികള്‍ വീടുകളില്‍ ഉറങ്ങിക്കിടന്ന ക്രൈസ്തവര്‍ക്കെതിരെ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. കിയാന കൗണ്ടിയിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ ഗ്രാമമായ ഗിദാന്‍ സുലെയില്‍ ഒക്ടോബര്‍ 8-ന് നടന്ന ആക്രമണത്തില്‍ 10 ക്രൈസ്തവര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ ഭവനരഹിതരാകുകയും ചെയ്തതായി ടിവ് ഡെവലപ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റായ പീറ്റര്‍ അഹെംബ അയച്ച സന്ദേശത്തില്‍ പറയുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പിറ്റേദിവസമാണ് കണ്ടെത്തിയത്. ഫുലാനികളാണ് ആക്രമണത്തിന് പിന്നിലെന്നു ഗ്രാമവാസികള്‍ പറയുന്നു. ഫെബ്രുവരിയില്‍ നടക്കുവാന്‍ പോകുന്ന പൊതു തിരഞ്ഞെടുപ്പില്‍ നിന്നും ടിവ് ക്രൈസ്തവരെ ഒഴിവാക്കുവാനുള്ള തന്ത്രമാണ് ഈ ആക്രമണമെന്നാണ് അഹെംബ പറയുന്നത്. തൊട്ടുമുന്‍പിലെ ആഴ്ചയില്‍ കിയാന്‍ കൗണ്ടിയിലെ ക്വാര ജില്ലയിലെ അന്റ്സാ ഗ്രാമത്തില്‍ നടന്ന ആക്രമണത്തില്‍ മൂന്ന്‍ ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായും അഹെംബ പറയുന്നു. കഴിഞ്ഞ വര്‍ഷം (ഒക്ടോബര്‍ 1, 2020 മുതല്‍ സെപ്റ്റംബര്‍ 30, 2021 വരെ) വിശ്വാസത്തിന്റെ പേരില്‍ ലോകത്ത് ഏറ്റവുമധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടിരിക്കുന്നത് നൈജീരിയയിലാണ്. തൊട്ടുമുന്‍പിലത്തെ വര്‍ഷം 3,530 ക്രൈസ്തവര്‍ കൊല്ലപ്പെട്ടപ്പോള്‍ 2021-ല്‍ കൊല്ലപ്പെട്ടിരിക്കുന്നത് 4,650 പേരാണെന്നാണ് അന്താരാഷ്ട്ര മതപീഡന നിരീക്ഷക സംഘടനയായ ഓപ്പണ്‍ഡോഴ്സിന്റെ വേള്‍ഡ് വാച്ച് ലിസ്റ്റില്‍ പറയുന്നത്. 2020-ല്‍ 990 പേര്‍ തട്ടിക്കൊണ്ടുപോകപ്പെട്ടപ്പോള്‍ കഴിഞ്ഞ വര്‍ഷം തട്ടിക്കൊണ്ടുപോകപ്പെട്ടത് 2,500-ലധികം പേരാണ്. ദേവാലയ ആക്രമണങ്ങളുടെ കാര്യത്തില്‍ ചൈനക്ക് തൊട്ടുപിന്നില്‍ തന്നെ നൈജീരിയയുമുണ്ട്. ക്രിസ്ത്യാനിയായി ജീവിക്കുന്നതിന് ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളുടെ പട്ടികയായ വേള്‍ഡ് വാച്ച് ലിസ്റ്റില്‍ മുന്‍പ് ഒൻപതാം സ്ഥാനത്തായിരുന്ന നൈജീരിയയുടെ സ്ഥാനം 2022-ലെ പട്ടികയില്‍ ഏഴാമതാണ്. രാജ്യത്ത് നടക്കുന്ന ക്രൈസ്തവ കൂട്ടക്കൊലകളില്‍ നൈജീരിയന്‍ സര്‍ക്കാര്‍ വെറും നോക്കുകുത്തിയായി തുടരുകയാണ്. ഇക്കാര്യത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ പുലര്‍ത്തുന്ന നിശബ്ദതയും ചര്‍ച്ചാവിഷയമാകുന്നുണ്ട്.
Image: /content_image/News/News-2022-10-29-13:00:07.jpg
Keywords: നൈജീ
Category: 1
Sub Category:
Heading: നൈജീരിയയിൽ രണ്ട് ആക്രമണങ്ങളിലായി 15 ക്രൈസ്തവര്‍ കൂടി കൊല്ലപ്പെട്ടു; സ്ത്രീയുടെ മാറിടം അറത്തുമാറ്റി ക്രൂരത
Content: അബുജ, നൈജീരിയ: നൈജീരിയന്‍ ക്രൈസ്തവരുടെ കണ്ണീരിന് അവസാനമില്ലാതെ വീണ്ടും ക്രൈസ്തവ കൂട്ടക്കുരുതി. ഫുലാനികളും മറ്റ് ഇസ്ലാമിക തീവ്രവാദികളും സമീപദിവസങ്ങളിലായി നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് പതിനഞ്ചോളം ക്രൈസ്തവരാണ്. കൂട്ടക്കൊലക്ക് പുറമേ ക്രൈസ്തവരായ സ്ത്രീകളുടെ സ്തനങ്ങള്‍ അറത്തുമാറ്റിയതായും പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള 'ക്രിസ്റ്റ്യന്‍ പോസ്റ്റി'ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളിയാഴ്ച 11 മണിക്ക് മധ്യ-വടക്കന്‍ നൈജീരിയയിലെ ഒബി കൗണ്ടിയിലെ ഗിദാന്‍ ഇറ്റ്യോട്ടേവ് ഗ്രാമത്തില്‍ നടന്ന ആക്രമണത്തില്‍ മോസസ് സാകു, അവോണ്ടോഫാ സാകു എന്നിവരെ കൊലപ്പെടുത്തിയതിന് പുറമേ, ക്വാഗ്ദൂ സാകു എന്ന ക്രൈസ്തവ വനിതയുടെ സ്തനങ്ങളിലൊന്ന് ഫുലാനികള്‍ ഛേദിച്ചുകളയുകയായിരിന്നുവെന്ന് പ്രാദേശിക കൂട്ടായ്മയുടെ നേതാവായ ഉക്പു അബ മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസിനയച്ച സന്ദേശത്തില്‍ പറയുന്നു. യൂണിവേഴ്സല്‍ റിഫോംഡ് ക്രിസ്റ്റ്യന്‍ ചര്‍ച്ച് സമൂഹാംഗങ്ങളാണ് ഇവര്‍. ഗ്രാമത്തില്‍ പ്രവേശിച്ച ഫുലാനികള്‍ വീടുകളില്‍ ഉറങ്ങിക്കിടന്ന ക്രൈസ്തവര്‍ക്കെതിരെ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. കിയാന കൗണ്ടിയിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ ഗ്രാമമായ ഗിദാന്‍ സുലെയില്‍ ഒക്ടോബര്‍ 8-ന് നടന്ന ആക്രമണത്തില്‍ 10 ക്രൈസ്തവര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ ഭവനരഹിതരാകുകയും ചെയ്തതായി ടിവ് ഡെവലപ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റായ പീറ്റര്‍ അഹെംബ അയച്ച സന്ദേശത്തില്‍ പറയുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പിറ്റേദിവസമാണ് കണ്ടെത്തിയത്. ഫുലാനികളാണ് ആക്രമണത്തിന് പിന്നിലെന്നു ഗ്രാമവാസികള്‍ പറയുന്നു. ഫെബ്രുവരിയില്‍ നടക്കുവാന്‍ പോകുന്ന പൊതു തിരഞ്ഞെടുപ്പില്‍ നിന്നും ടിവ് ക്രൈസ്തവരെ ഒഴിവാക്കുവാനുള്ള തന്ത്രമാണ് ഈ ആക്രമണമെന്നാണ് അഹെംബ പറയുന്നത്. തൊട്ടുമുന്‍പിലെ ആഴ്ചയില്‍ കിയാന്‍ കൗണ്ടിയിലെ ക്വാര ജില്ലയിലെ അന്റ്സാ ഗ്രാമത്തില്‍ നടന്ന ആക്രമണത്തില്‍ മൂന്ന്‍ ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായും അഹെംബ പറയുന്നു. കഴിഞ്ഞ വര്‍ഷം (ഒക്ടോബര്‍ 1, 2020 മുതല്‍ സെപ്റ്റംബര്‍ 30, 2021 വരെ) വിശ്വാസത്തിന്റെ പേരില്‍ ലോകത്ത് ഏറ്റവുമധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടിരിക്കുന്നത് നൈജീരിയയിലാണ്. തൊട്ടുമുന്‍പിലത്തെ വര്‍ഷം 3,530 ക്രൈസ്തവര്‍ കൊല്ലപ്പെട്ടപ്പോള്‍ 2021-ല്‍ കൊല്ലപ്പെട്ടിരിക്കുന്നത് 4,650 പേരാണെന്നാണ് അന്താരാഷ്ട്ര മതപീഡന നിരീക്ഷക സംഘടനയായ ഓപ്പണ്‍ഡോഴ്സിന്റെ വേള്‍ഡ് വാച്ച് ലിസ്റ്റില്‍ പറയുന്നത്. 2020-ല്‍ 990 പേര്‍ തട്ടിക്കൊണ്ടുപോകപ്പെട്ടപ്പോള്‍ കഴിഞ്ഞ വര്‍ഷം തട്ടിക്കൊണ്ടുപോകപ്പെട്ടത് 2,500-ലധികം പേരാണ്. ദേവാലയ ആക്രമണങ്ങളുടെ കാര്യത്തില്‍ ചൈനക്ക് തൊട്ടുപിന്നില്‍ തന്നെ നൈജീരിയയുമുണ്ട്. ക്രിസ്ത്യാനിയായി ജീവിക്കുന്നതിന് ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളുടെ പട്ടികയായ വേള്‍ഡ് വാച്ച് ലിസ്റ്റില്‍ മുന്‍പ് ഒൻപതാം സ്ഥാനത്തായിരുന്ന നൈജീരിയയുടെ സ്ഥാനം 2022-ലെ പട്ടികയില്‍ ഏഴാമതാണ്. രാജ്യത്ത് നടക്കുന്ന ക്രൈസ്തവ കൂട്ടക്കൊലകളില്‍ നൈജീരിയന്‍ സര്‍ക്കാര്‍ വെറും നോക്കുകുത്തിയായി തുടരുകയാണ്. ഇക്കാര്യത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ പുലര്‍ത്തുന്ന നിശബ്ദതയും ചര്‍ച്ചാവിഷയമാകുന്നുണ്ട്.
Image: /content_image/News/News-2022-10-29-13:00:07.jpg
Keywords: നൈജീ
Content:
19930
Category: 1
Sub Category:
Heading: ഹാലോവീന്‍ ആഘോഷം തികഞ്ഞ പൈശാചികത: പിശാചിനൊപ്പം രാത്രി ചെലവിടുന്നതിന് തുല്യമെന്ന് മുന്‍ സാത്താന്‍ ആരാധകന്റെ മുന്നറിയിപ്പ്
Content: ന്യൂയോര്‍ക്ക്: പൈശാചികമായ ഹാലോവീന്‍ ആഘോഷങ്ങള്‍ക്കായി പാശ്ചാത്യ രാജ്യങ്ങള്‍ ഒരുങ്ങുന്ന വേളയില്‍, ഹാലോവീന്‍ ആഘോഷം ഇരുട്ടിന്റെ ശക്തികള്‍ക്ക് വാതില്‍ തുറന്നു കൊടുക്കുന്നതിന് സമാനമാണെന്ന്‍ സാത്താന്‍ ആരാധന വിട്ട് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച മുന്‍ സാത്താന്‍ ആരാധകന്റെ മുന്നറിയിപ്പ്. ഹാലോവീന്‍ ആഘോഷം സാത്താനൊപ്പം ഒരു രാത്രി ചെലവഴിക്കുന്നത് പോലെയാണെന്നു സാത്താന്‍ ആരാധന ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ജോണ്‍ റാമിറെസ് പറയുന്നു. അസ്ഥികൂടങ്ങൾ, പേടിപ്പെടുത്തുന്ന രൂപങ്ങൾ എന്നിവ ഉപയോഗിച്ചും കുട്ടികളും മുതിർന്നവരും പേടിപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിച്ചുമാണ് ഹാലോവീന്‍ ആഘോഷം കൊണ്ടാറുള്ളത്. തന്റെ എട്ടാമത്തെ വയസ്സില്‍ സ്വന്തം കുടുംബാംഗങ്ങള്‍ക്കൊപ്പം സാത്താന്‍ ആരാധനയില്‍ പങ്കുകൊണ്ട റാമിറെസ്, ഹാലോവീന്‍ ആഘോഷം ആത്മീയതയുടെ തളര്‍ച്ചയാണെന്നും അതിനാല്‍ ക്രൈസ്തവര്‍ ഹാലോവീന്‍ ആഘോഷങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും മുന്നറിയിപ്പ് നല്‍കി. യേശുവിന്റെ തിരുവെഴുത്തുകളില്‍ പിശാചിനെ നിസ്സാരനായി കാണുന്നില്ലെന്നും, വിശ്വാസികള്‍ വിവേചനബുദ്ധിയോടെ സാത്താനെതിരെ സുസജ്ജരാകണമെന്നും അദ്ദേഹം പറഞ്ഞു. സാത്താന്‍ ആരാധനവിട്ട് ക്രിസ്തുവില്‍ പുതുജീവിതം ആരംഭിച്ച റാമിറസ് അമേരിക്കയില്‍ ഇവാഞ്ചലിക്കല്‍ കൂട്ടായ്മയുടെ കീഴില്‍ സ്വന്തം മിനിസ്ട്രിയും, ശുശ്രൂഷകളുമായി കഴിയുകയാണിപ്പോള്‍. ഹാലോവീന്‍ ആഘോഷത്തേക്കുറിച്ച് 'ചര്‍ച്ച് ഓഫ് സാത്താന്‍' സംഘടനയുടെ സ്ഥാപകനായ അന്റോണ്‍ ലാവെ പറഞ്ഞിട്ടുള്ളതും റാമിറസ് ചൂണ്ടിക്കാട്ടി. “ഓരോ ക്രിസ്ത്യന്‍ മാതാപിതാക്കള്‍ക്കും ഞാന്‍ നന്ദി പറയുവാന്‍ ആഗ്രഹിക്കുന്നു. ബുദ്ധനോ, മുഹമ്മദിനോ അല്ല, ക്രിസ്ത്യന്‍ മാതാപിതാക്കള്‍ക്കാണ് ഞാന്‍ നന്ദി പറയുന്നത്. കാരണം ഓരോ വര്‍ഷവും ഒരു രാത്രി സാത്താനൊപ്പം ചിലവഴിക്കുവാന്‍ അവര്‍ അവരുടെ കുട്ടികളെ അനുവദിക്കുന്നു, അതാണ് ഹാലോവീന്‍ ആഘോഷം” - എന്നാണ് അന്റോണ്‍ ലാവെ പറഞ്ഞിട്ടുള്ളത്. സ്വന്തം കുട്ടികളുടെ വ്യക്തിത്വം മാറ്റി അവരെ വേഷം കെട്ടിച്ച് അവരുടെ ആത്മീയത ബലികഴിച്ചതിന് സാത്താന്‍ കൂട്ടായ്മയുടെ സ്ഥാപകന്‍ ക്രിസ്ത്യന്‍ മാതാപിതാക്കള്‍ക്ക് നന്ദിപറയുകയാണെന്ന് റാമിറസ് ചൂണ്ടിക്കാട്ടി. ഹാലോവീന്‍ ആഘോഷത്തില്‍ പങ്കെടുക്കുന്നത് യേശുവിനെ തള്ളിപ്പറയുന്നത് പോലെയാണെന്നും റാമിറസ് പറഞ്ഞു. ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ശേഷം റാമിറസ് ന്യൂയോര്‍ക്കിലെ തന്റെ വീട്ടില്‍ നിന്നും ഏതാണ്ട് ഒരു ലക്ഷത്തോളം ഡോളര്‍ വിലവരുന്ന സാത്താനിക സാമഗ്രികള്‍ നീക്കം ചെയ്തിരുന്നു. അതേസമയം പൈശാചികമായ ഹാലോവീന്‍ ആഘോഷങ്ങള്‍ക്കു മണിക്കൂറുകള്‍ മാത്രം നിലനില്‍ക്കേ പിശാചുക്കളുടെയും, പേടിപ്പെടുത്തുന്ന ജീവികളുടേയും വേഷമണിഞ്ഞുകൊണ്ടുള്ള ഹാലോവീന്‍ ആഘോഷത്തില്‍ നിന്നും പുതുതലമുറയെ രക്ഷിക്കുവാനുള്ള ഉദ്യമത്തിലാണ് പാശ്ചാത്യ സഭകള്‍. ഹാലോവീന്‍ ആഘോഷത്തില്‍ നിന്നും കുട്ടികളെ പിന്തിരിപ്പിക്കുവാന്‍ അനേകം ദേവാലയങ്ങള്‍ കുട്ടികളെ വിശുദ്ധരുടെ വേഷങ്ങള്‍ അണിയിപ്പിച്ചു കൊണ്ടുള്ള ‘ഓള്‍ സെയിന്റ്സ് ഡേ’ സംഘടിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ്. ഹാലോവീന്‍ പൈശാചികമാണെന്ന് വത്തിക്കാനും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരിന്നു. ››› Originally Published on 29th October 2022 ««« #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-10-29-16:04:50.jpg
Keywords: ഹാലോ, സാത്താ
Category: 1
Sub Category:
Heading: ഹാലോവീന്‍ ആഘോഷം തികഞ്ഞ പൈശാചികത: പിശാചിനൊപ്പം രാത്രി ചെലവിടുന്നതിന് തുല്യമെന്ന് മുന്‍ സാത്താന്‍ ആരാധകന്റെ മുന്നറിയിപ്പ്
Content: ന്യൂയോര്‍ക്ക്: പൈശാചികമായ ഹാലോവീന്‍ ആഘോഷങ്ങള്‍ക്കായി പാശ്ചാത്യ രാജ്യങ്ങള്‍ ഒരുങ്ങുന്ന വേളയില്‍, ഹാലോവീന്‍ ആഘോഷം ഇരുട്ടിന്റെ ശക്തികള്‍ക്ക് വാതില്‍ തുറന്നു കൊടുക്കുന്നതിന് സമാനമാണെന്ന്‍ സാത്താന്‍ ആരാധന വിട്ട് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച മുന്‍ സാത്താന്‍ ആരാധകന്റെ മുന്നറിയിപ്പ്. ഹാലോവീന്‍ ആഘോഷം സാത്താനൊപ്പം ഒരു രാത്രി ചെലവഴിക്കുന്നത് പോലെയാണെന്നു സാത്താന്‍ ആരാധന ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ജോണ്‍ റാമിറെസ് പറയുന്നു. അസ്ഥികൂടങ്ങൾ, പേടിപ്പെടുത്തുന്ന രൂപങ്ങൾ എന്നിവ ഉപയോഗിച്ചും കുട്ടികളും മുതിർന്നവരും പേടിപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിച്ചുമാണ് ഹാലോവീന്‍ ആഘോഷം കൊണ്ടാറുള്ളത്. തന്റെ എട്ടാമത്തെ വയസ്സില്‍ സ്വന്തം കുടുംബാംഗങ്ങള്‍ക്കൊപ്പം സാത്താന്‍ ആരാധനയില്‍ പങ്കുകൊണ്ട റാമിറെസ്, ഹാലോവീന്‍ ആഘോഷം ആത്മീയതയുടെ തളര്‍ച്ചയാണെന്നും അതിനാല്‍ ക്രൈസ്തവര്‍ ഹാലോവീന്‍ ആഘോഷങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും മുന്നറിയിപ്പ് നല്‍കി. യേശുവിന്റെ തിരുവെഴുത്തുകളില്‍ പിശാചിനെ നിസ്സാരനായി കാണുന്നില്ലെന്നും, വിശ്വാസികള്‍ വിവേചനബുദ്ധിയോടെ സാത്താനെതിരെ സുസജ്ജരാകണമെന്നും അദ്ദേഹം പറഞ്ഞു. സാത്താന്‍ ആരാധനവിട്ട് ക്രിസ്തുവില്‍ പുതുജീവിതം ആരംഭിച്ച റാമിറസ് അമേരിക്കയില്‍ ഇവാഞ്ചലിക്കല്‍ കൂട്ടായ്മയുടെ കീഴില്‍ സ്വന്തം മിനിസ്ട്രിയും, ശുശ്രൂഷകളുമായി കഴിയുകയാണിപ്പോള്‍. ഹാലോവീന്‍ ആഘോഷത്തേക്കുറിച്ച് 'ചര്‍ച്ച് ഓഫ് സാത്താന്‍' സംഘടനയുടെ സ്ഥാപകനായ അന്റോണ്‍ ലാവെ പറഞ്ഞിട്ടുള്ളതും റാമിറസ് ചൂണ്ടിക്കാട്ടി. “ഓരോ ക്രിസ്ത്യന്‍ മാതാപിതാക്കള്‍ക്കും ഞാന്‍ നന്ദി പറയുവാന്‍ ആഗ്രഹിക്കുന്നു. ബുദ്ധനോ, മുഹമ്മദിനോ അല്ല, ക്രിസ്ത്യന്‍ മാതാപിതാക്കള്‍ക്കാണ് ഞാന്‍ നന്ദി പറയുന്നത്. കാരണം ഓരോ വര്‍ഷവും ഒരു രാത്രി സാത്താനൊപ്പം ചിലവഴിക്കുവാന്‍ അവര്‍ അവരുടെ കുട്ടികളെ അനുവദിക്കുന്നു, അതാണ് ഹാലോവീന്‍ ആഘോഷം” - എന്നാണ് അന്റോണ്‍ ലാവെ പറഞ്ഞിട്ടുള്ളത്. സ്വന്തം കുട്ടികളുടെ വ്യക്തിത്വം മാറ്റി അവരെ വേഷം കെട്ടിച്ച് അവരുടെ ആത്മീയത ബലികഴിച്ചതിന് സാത്താന്‍ കൂട്ടായ്മയുടെ സ്ഥാപകന്‍ ക്രിസ്ത്യന്‍ മാതാപിതാക്കള്‍ക്ക് നന്ദിപറയുകയാണെന്ന് റാമിറസ് ചൂണ്ടിക്കാട്ടി. ഹാലോവീന്‍ ആഘോഷത്തില്‍ പങ്കെടുക്കുന്നത് യേശുവിനെ തള്ളിപ്പറയുന്നത് പോലെയാണെന്നും റാമിറസ് പറഞ്ഞു. ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ശേഷം റാമിറസ് ന്യൂയോര്‍ക്കിലെ തന്റെ വീട്ടില്‍ നിന്നും ഏതാണ്ട് ഒരു ലക്ഷത്തോളം ഡോളര്‍ വിലവരുന്ന സാത്താനിക സാമഗ്രികള്‍ നീക്കം ചെയ്തിരുന്നു. അതേസമയം പൈശാചികമായ ഹാലോവീന്‍ ആഘോഷങ്ങള്‍ക്കു മണിക്കൂറുകള്‍ മാത്രം നിലനില്‍ക്കേ പിശാചുക്കളുടെയും, പേടിപ്പെടുത്തുന്ന ജീവികളുടേയും വേഷമണിഞ്ഞുകൊണ്ടുള്ള ഹാലോവീന്‍ ആഘോഷത്തില്‍ നിന്നും പുതുതലമുറയെ രക്ഷിക്കുവാനുള്ള ഉദ്യമത്തിലാണ് പാശ്ചാത്യ സഭകള്‍. ഹാലോവീന്‍ ആഘോഷത്തില്‍ നിന്നും കുട്ടികളെ പിന്തിരിപ്പിക്കുവാന്‍ അനേകം ദേവാലയങ്ങള്‍ കുട്ടികളെ വിശുദ്ധരുടെ വേഷങ്ങള്‍ അണിയിപ്പിച്ചു കൊണ്ടുള്ള ‘ഓള്‍ സെയിന്റ്സ് ഡേ’ സംഘടിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ്. ഹാലോവീന്‍ പൈശാചികമാണെന്ന് വത്തിക്കാനും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരിന്നു. ››› Originally Published on 29th October 2022 ««« #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-10-29-16:04:50.jpg
Keywords: ഹാലോ, സാത്താ
Content:
19931
Category: 10
Sub Category:
Heading: ഹാലോവീന്‍ ആഘോഷം തികഞ്ഞ പൈശാചികത: പിശാചിനൊപ്പം രാത്രി ചെലവിടുന്നതിന് തുല്യമെന്ന് മുന്‍ സാത്താന്‍ ആരാധകന്റെ മുന്നറിയിപ്പ്
Content: ന്യൂയോര്‍ക്ക്: പൈശാചികമായ ഹാലോവീന്‍ ആഘോഷങ്ങള്‍ക്കായി പാശ്ചാത്യ രാജ്യങ്ങള്‍ ഒരുങ്ങുന്ന വേളയില്‍, ഹാലോവീന്‍ ആഘോഷം ഇരുട്ടിന്റെ ശക്തികള്‍ക്ക് വാതില്‍ തുറന്നു കൊടുക്കുന്നതിന് സമാനമാണെന്ന്‍ സാത്താന്‍ ആരാധന വിട്ട് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച മുന്‍ സാത്താന്‍ ആരാധകന്റെ മുന്നറിയിപ്പ്. ഹാലോവീന്‍ ആഘോഷം സാത്താനൊപ്പം ഒരു രാത്രി ചെലവഴിക്കുന്നത് പോലെയാണെന്നു സാത്താന്‍ ആരാധന ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ജോണ്‍ റാമിറെസ് പറയുന്നു. അസ്ഥികൂടങ്ങൾ, പേടിപ്പെടുത്തുന്ന രൂപങ്ങൾ എന്നിവ ഉപയോഗിച്ചും കുട്ടികളും മുതിർന്നവരും പേടിപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിച്ചുമാണ് ഹാലോവീന്‍ ആഘോഷം കൊണ്ടാറുള്ളത്. തന്റെ എട്ടാമത്തെ വയസ്സില്‍ സ്വന്തം കുടുംബാംഗങ്ങള്‍ക്കൊപ്പം സാത്താന്‍ ആരാധനയില്‍ പങ്കുകൊണ്ട റാമിറെസ്, ഹാലോവീന്‍ ആഘോഷം ആത്മീയതയുടെ തളര്‍ച്ചയാണെന്നും അതിനാല്‍ ക്രൈസ്തവര്‍ ഹാലോവീന്‍ ആഘോഷങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും മുന്നറിയിപ്പ് നല്‍കി. യേശുവിന്റെ തിരുവെഴുത്തുകളില്‍ പിശാചിനെ നിസ്സാരനായി കാണുന്നില്ലെന്നും, വിശ്വാസികള്‍ വിവേചനബുദ്ധിയോടെ സാത്താനെതിരെ സുസജ്ജരാകണമെന്നും അദ്ദേഹം പറഞ്ഞു. സാത്താന്‍ ആരാധനവിട്ട് ക്രിസ്തുവില്‍ പുതുജീവിതം ആരംഭിച്ച റാമിറസ് അമേരിക്കയില്‍ ഇവാഞ്ചലിക്കല്‍ കൂട്ടായ്മയുടെ കീഴില്‍ സ്വന്തം മിനിസ്ട്രിയും, ശുശ്രൂഷകളുമായി കഴിയുകയാണിപ്പോള്‍. ഹാലോവീന്‍ ആഘോഷത്തേക്കുറിച്ച് 'ചര്‍ച്ച് ഓഫ് സാത്താന്‍' സംഘടനയുടെ സ്ഥാപകനായ അന്റോണ്‍ ലാവെ പറഞ്ഞിട്ടുള്ളതും റാമിറസ് ചൂണ്ടിക്കാട്ടി. “ഓരോ ക്രിസ്ത്യന്‍ മാതാപിതാക്കള്‍ക്കും ഞാന്‍ നന്ദി പറയുവാന്‍ ആഗ്രഹിക്കുന്നു. ബുദ്ധനോ, മുഹമ്മദിനോ അല്ല, ക്രിസ്ത്യന്‍ മാതാപിതാക്കള്‍ക്കാണ് ഞാന്‍ നന്ദി പറയുന്നത്. കാരണം ഓരോ വര്‍ഷവും ഒരു രാത്രി സാത്താനൊപ്പം ചിലവഴിക്കുവാന്‍ അവര്‍ അവരുടെ കുട്ടികളെ അനുവദിക്കുന്നു, അതാണ് ഹാലോവീന്‍ ആഘോഷം” - എന്നാണ് അന്റോണ്‍ ലാവെ പറഞ്ഞിട്ടുള്ളത്. സ്വന്തം കുട്ടികളുടെ വ്യക്തിത്വം മാറ്റി അവരെ വേഷം കെട്ടിച്ച് അവരുടെ ആത്മീയത ബലികഴിച്ചതിന് സാത്താന്‍ കൂട്ടായ്മയുടെ സ്ഥാപകന്‍ ക്രിസ്ത്യന്‍ മാതാപിതാക്കള്‍ക്ക് നന്ദിപറയുകയാണെന്ന് റാമിറസ് ചൂണ്ടിക്കാട്ടി. ഹാലോവീന്‍ ആഘോഷത്തില്‍ പങ്കെടുക്കുന്നത് യേശുവിനെ തള്ളിപ്പറയുന്നത് പോലെയാണെന്നും റാമിറസ് പറഞ്ഞു. ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ശേഷം റാമിറസ് ന്യൂയോര്‍ക്കിലെ തന്റെ വീട്ടില്‍ നിന്നും ഏതാണ്ട് ഒരു ലക്ഷത്തോളം ഡോളര്‍ വിലവരുന്ന സാത്താനിക സാമഗ്രികള്‍ നീക്കം ചെയ്തിരുന്നു. അതേസമയം പൈശാചികമായ ഹാലോവീന്‍ ആഘോഷങ്ങള്‍ക്കു മണിക്കൂറുകള്‍ മാത്രം നിലനില്‍ക്കേ പിശാചുക്കളുടെയും, പേടിപ്പെടുത്തുന്ന ജീവികളുടേയും വേഷമണിഞ്ഞുകൊണ്ടുള്ള ഹാലോവീന്‍ ആഘോഷത്തില്‍ നിന്നും പുതുതലമുറയെ രക്ഷിക്കുവാനുള്ള ഉദ്യമത്തിലാണ് പാശ്ചാത്യ സഭകള്‍. ഹാലോവീന്‍ ആഘോഷത്തില്‍ നിന്നും കുട്ടികളെ പിന്തിരിപ്പിക്കുവാന്‍ അനേകം ദേവാലയങ്ങള്‍ കുട്ടികളെ വിശുദ്ധരുടെ വേഷങ്ങള്‍ അണിയിപ്പിച്ചു കൊണ്ടുള്ള ‘ഓള്‍ സെയിന്റ്സ് ഡേ’ സംഘടിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ്. ഹാലോവീന്‍ പൈശാചികമാണെന്ന് വത്തിക്കാനും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-10-29-16:12:53.jpg
Keywords:
Category: 10
Sub Category:
Heading: ഹാലോവീന്‍ ആഘോഷം തികഞ്ഞ പൈശാചികത: പിശാചിനൊപ്പം രാത്രി ചെലവിടുന്നതിന് തുല്യമെന്ന് മുന്‍ സാത്താന്‍ ആരാധകന്റെ മുന്നറിയിപ്പ്
Content: ന്യൂയോര്‍ക്ക്: പൈശാചികമായ ഹാലോവീന്‍ ആഘോഷങ്ങള്‍ക്കായി പാശ്ചാത്യ രാജ്യങ്ങള്‍ ഒരുങ്ങുന്ന വേളയില്‍, ഹാലോവീന്‍ ആഘോഷം ഇരുട്ടിന്റെ ശക്തികള്‍ക്ക് വാതില്‍ തുറന്നു കൊടുക്കുന്നതിന് സമാനമാണെന്ന്‍ സാത്താന്‍ ആരാധന വിട്ട് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച മുന്‍ സാത്താന്‍ ആരാധകന്റെ മുന്നറിയിപ്പ്. ഹാലോവീന്‍ ആഘോഷം സാത്താനൊപ്പം ഒരു രാത്രി ചെലവഴിക്കുന്നത് പോലെയാണെന്നു സാത്താന്‍ ആരാധന ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ജോണ്‍ റാമിറെസ് പറയുന്നു. അസ്ഥികൂടങ്ങൾ, പേടിപ്പെടുത്തുന്ന രൂപങ്ങൾ എന്നിവ ഉപയോഗിച്ചും കുട്ടികളും മുതിർന്നവരും പേടിപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിച്ചുമാണ് ഹാലോവീന്‍ ആഘോഷം കൊണ്ടാറുള്ളത്. തന്റെ എട്ടാമത്തെ വയസ്സില്‍ സ്വന്തം കുടുംബാംഗങ്ങള്‍ക്കൊപ്പം സാത്താന്‍ ആരാധനയില്‍ പങ്കുകൊണ്ട റാമിറെസ്, ഹാലോവീന്‍ ആഘോഷം ആത്മീയതയുടെ തളര്‍ച്ചയാണെന്നും അതിനാല്‍ ക്രൈസ്തവര്‍ ഹാലോവീന്‍ ആഘോഷങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും മുന്നറിയിപ്പ് നല്‍കി. യേശുവിന്റെ തിരുവെഴുത്തുകളില്‍ പിശാചിനെ നിസ്സാരനായി കാണുന്നില്ലെന്നും, വിശ്വാസികള്‍ വിവേചനബുദ്ധിയോടെ സാത്താനെതിരെ സുസജ്ജരാകണമെന്നും അദ്ദേഹം പറഞ്ഞു. സാത്താന്‍ ആരാധനവിട്ട് ക്രിസ്തുവില്‍ പുതുജീവിതം ആരംഭിച്ച റാമിറസ് അമേരിക്കയില്‍ ഇവാഞ്ചലിക്കല്‍ കൂട്ടായ്മയുടെ കീഴില്‍ സ്വന്തം മിനിസ്ട്രിയും, ശുശ്രൂഷകളുമായി കഴിയുകയാണിപ്പോള്‍. ഹാലോവീന്‍ ആഘോഷത്തേക്കുറിച്ച് 'ചര്‍ച്ച് ഓഫ് സാത്താന്‍' സംഘടനയുടെ സ്ഥാപകനായ അന്റോണ്‍ ലാവെ പറഞ്ഞിട്ടുള്ളതും റാമിറസ് ചൂണ്ടിക്കാട്ടി. “ഓരോ ക്രിസ്ത്യന്‍ മാതാപിതാക്കള്‍ക്കും ഞാന്‍ നന്ദി പറയുവാന്‍ ആഗ്രഹിക്കുന്നു. ബുദ്ധനോ, മുഹമ്മദിനോ അല്ല, ക്രിസ്ത്യന്‍ മാതാപിതാക്കള്‍ക്കാണ് ഞാന്‍ നന്ദി പറയുന്നത്. കാരണം ഓരോ വര്‍ഷവും ഒരു രാത്രി സാത്താനൊപ്പം ചിലവഴിക്കുവാന്‍ അവര്‍ അവരുടെ കുട്ടികളെ അനുവദിക്കുന്നു, അതാണ് ഹാലോവീന്‍ ആഘോഷം” - എന്നാണ് അന്റോണ്‍ ലാവെ പറഞ്ഞിട്ടുള്ളത്. സ്വന്തം കുട്ടികളുടെ വ്യക്തിത്വം മാറ്റി അവരെ വേഷം കെട്ടിച്ച് അവരുടെ ആത്മീയത ബലികഴിച്ചതിന് സാത്താന്‍ കൂട്ടായ്മയുടെ സ്ഥാപകന്‍ ക്രിസ്ത്യന്‍ മാതാപിതാക്കള്‍ക്ക് നന്ദിപറയുകയാണെന്ന് റാമിറസ് ചൂണ്ടിക്കാട്ടി. ഹാലോവീന്‍ ആഘോഷത്തില്‍ പങ്കെടുക്കുന്നത് യേശുവിനെ തള്ളിപ്പറയുന്നത് പോലെയാണെന്നും റാമിറസ് പറഞ്ഞു. ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ശേഷം റാമിറസ് ന്യൂയോര്‍ക്കിലെ തന്റെ വീട്ടില്‍ നിന്നും ഏതാണ്ട് ഒരു ലക്ഷത്തോളം ഡോളര്‍ വിലവരുന്ന സാത്താനിക സാമഗ്രികള്‍ നീക്കം ചെയ്തിരുന്നു. അതേസമയം പൈശാചികമായ ഹാലോവീന്‍ ആഘോഷങ്ങള്‍ക്കു മണിക്കൂറുകള്‍ മാത്രം നിലനില്‍ക്കേ പിശാചുക്കളുടെയും, പേടിപ്പെടുത്തുന്ന ജീവികളുടേയും വേഷമണിഞ്ഞുകൊണ്ടുള്ള ഹാലോവീന്‍ ആഘോഷത്തില്‍ നിന്നും പുതുതലമുറയെ രക്ഷിക്കുവാനുള്ള ഉദ്യമത്തിലാണ് പാശ്ചാത്യ സഭകള്‍. ഹാലോവീന്‍ ആഘോഷത്തില്‍ നിന്നും കുട്ടികളെ പിന്തിരിപ്പിക്കുവാന്‍ അനേകം ദേവാലയങ്ങള്‍ കുട്ടികളെ വിശുദ്ധരുടെ വേഷങ്ങള്‍ അണിയിപ്പിച്ചു കൊണ്ടുള്ള ‘ഓള്‍ സെയിന്റ്സ് ഡേ’ സംഘടിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ്. ഹാലോവീന്‍ പൈശാചികമാണെന്ന് വത്തിക്കാനും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-10-29-16:12:53.jpg
Keywords:
Content:
19932
Category: 1
Sub Category:
Heading: വലിയ സ്ഥാനങ്ങളും ഉത്തരവാദിത്വങ്ങളും സ്ത്രീകളെ ഭരമേൽപ്പിക്കണം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: വലിയ സ്ഥാനങ്ങളും ഉത്തരവാദിത്തങ്ങളും സ്ത്രീകളെ ഭരമേൽപ്പിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ. കത്തോലിക്ക സംഘടനയായ കാരിത്താസും യുനെസ്കോയിലെ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷണ ഓഫീസും സംയുക്തമായി ഒക്ടോബർ 27, 28 തീയതികളിൽ സ്ത്രീ നേതൃത്വത്തെക്കുറിച്ചു സംഘടിപ്പിച്ച സെമിനാറിനോട് അനുബന്ധിച്ച് പങ്കുവെച്ച ട്വീറ്റിലാണ് പാപ്പ ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. തീരുമാനങ്ങൾ എടുക്കുന്നതിൽ സ്ത്രീ നേരിട്ട് പങ്കെടുത്തിരുന്നെങ്കിൽ, വിപത്കരമായ പല തീരുമാനങ്ങളും ഒഴിവാക്കാമായിരുന്നുവെന്നും സ്ത്രീകൾ കൂടുതൽ ബഹുമാനിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ഇടപെടുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധറാണെന്നും പാപ്പ ട്വീറ്റ് ചെയ്തു. കാരിത്താസിനെ ടാഗ് ചെയ്തുക്കൊണ്ടാണ് പാപ്പയുടെ പോസ്റ്റ്. </p> <blockquote class="twitter-tweet"><p lang="en" dir="ltr"><a href="https://twitter.com/hashtag/Women?src=hash&ref_src=twsrc%5Etfw">#Women</a> must be entrusted with greater positions and responsibilities. Many calamitous decisions might have been avoided, had woman been directly involved in decision-making! We are committed to ensuring women are increasingly respected, acknowledged and involved! <a href="https://twitter.com/iamCARITAS?ref_src=twsrc%5Etfw">@iamcaritas</a></p>— Pope Francis (@Pontifex) <a href="https://twitter.com/Pontifex/status/1585594659409117184?ref_src=twsrc%5Etfw">October 27, 2022</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> തിരുസഭ ചരിത്രത്തില്‍ നിര്‍ണ്ണായകമായ പല ഉത്തരവാദിത്വങ്ങളും വനിതകള്‍ക്കു കൈമാറി ശ്രദ്ധ നേടിയ വ്യക്തിയാണ് ഫ്രാന്‍സിസ് പാപ്പ. വത്തിക്കാനിലെ നിര്‍ണ്ണായകമായ പല സ്ഥാനങ്ങളിലും പാപ്പ വനിതകളെ നിയമിച്ചത് ആഗോള ശ്രദ്ധ നേടിയിരിന്നു. ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ മെത്രാന്മാര്‍ക്കുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയില്‍ മൂന്ന്‍ വനിതകളെ നിയമിച്ചതാണ് ഒടുവിലത്തെ നിയമനം. വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റിന്റെ സെക്രട്ടറി ജനറലായി സിസ്റ്റർ റാഫേല്ല പെട്രിനിയെ നിയമിച്ചത് ഇക്കഴിഞ്ഞ വര്‍ഷമാണ്. തിരുസഭ ചരിത്രത്തിലെ ആദ്യ സംഭവങ്ങളായിരിന്നു ഇത്. പൊന്തിഫിക്കൽ ബിബ്ലിക്കൽ കമ്മീഷൻ സെക്രട്ടറി സ്ഥാനത്തേക്ക് സ്പാനിഷ് ബൈബിൾ പണ്ഡിതയായ സിസ്റ്റർ നൂറിയ കാൽഡുച്ച് ബെനേജസായെ നിയമിച്ചതും കഴിഞ്ഞ വര്‍ഷമായിരിന്നു. ഇതടക്കം അനേകം വനിത നിയമനങ്ങള്‍ ഫ്രാന്‍സിസ് പാപ്പ നടത്തിയിട്ടുണ്ട്. അതേസമയം വ്യാഴാഴ്‌ച പാരീസിലെ യുനെസ്കോ ആസ്ഥാനത്തു നടന്ന സെമിനാറില്‍ സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചും പ്രധാനപ്പെട്ട ചില പ്രശ്നങ്ങളെ കുറിച്ചും അഭിസംബോധന ചെയ്തു കൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുനൂറിലധികം ആളുകൾ സംസാരിച്ചു. സ്ത്രീകളെ നേതൃപദവികളിൽ പ്രതിഷ്ഠിക്കുന്നതിന് സ്ഥാപനങ്ങൾ പ്രതിജ്ഞാബദ്ധരാകേണ്ടതിന്റെ ആവശ്യകത മുതൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ അടക്കമുള്ള വിഷയങ്ങൾ പ്രസംഗകർ പങ്കുവെച്ചു. മൂന്ന് വ്യത്യസ്ത പാനലുകളിലായി നിരവധി സാക്ഷ്യങ്ങളും ചര്‍ച്ചയുടെ ഭാഗമായി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-10-29-17:53:32.jpg
Keywords: വനിത, സ്ത്രീ
Category: 1
Sub Category:
Heading: വലിയ സ്ഥാനങ്ങളും ഉത്തരവാദിത്വങ്ങളും സ്ത്രീകളെ ഭരമേൽപ്പിക്കണം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: വലിയ സ്ഥാനങ്ങളും ഉത്തരവാദിത്തങ്ങളും സ്ത്രീകളെ ഭരമേൽപ്പിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ. കത്തോലിക്ക സംഘടനയായ കാരിത്താസും യുനെസ്കോയിലെ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷണ ഓഫീസും സംയുക്തമായി ഒക്ടോബർ 27, 28 തീയതികളിൽ സ്ത്രീ നേതൃത്വത്തെക്കുറിച്ചു സംഘടിപ്പിച്ച സെമിനാറിനോട് അനുബന്ധിച്ച് പങ്കുവെച്ച ട്വീറ്റിലാണ് പാപ്പ ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. തീരുമാനങ്ങൾ എടുക്കുന്നതിൽ സ്ത്രീ നേരിട്ട് പങ്കെടുത്തിരുന്നെങ്കിൽ, വിപത്കരമായ പല തീരുമാനങ്ങളും ഒഴിവാക്കാമായിരുന്നുവെന്നും സ്ത്രീകൾ കൂടുതൽ ബഹുമാനിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ഇടപെടുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധറാണെന്നും പാപ്പ ട്വീറ്റ് ചെയ്തു. കാരിത്താസിനെ ടാഗ് ചെയ്തുക്കൊണ്ടാണ് പാപ്പയുടെ പോസ്റ്റ്. </p> <blockquote class="twitter-tweet"><p lang="en" dir="ltr"><a href="https://twitter.com/hashtag/Women?src=hash&ref_src=twsrc%5Etfw">#Women</a> must be entrusted with greater positions and responsibilities. Many calamitous decisions might have been avoided, had woman been directly involved in decision-making! We are committed to ensuring women are increasingly respected, acknowledged and involved! <a href="https://twitter.com/iamCARITAS?ref_src=twsrc%5Etfw">@iamcaritas</a></p>— Pope Francis (@Pontifex) <a href="https://twitter.com/Pontifex/status/1585594659409117184?ref_src=twsrc%5Etfw">October 27, 2022</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> തിരുസഭ ചരിത്രത്തില്‍ നിര്‍ണ്ണായകമായ പല ഉത്തരവാദിത്വങ്ങളും വനിതകള്‍ക്കു കൈമാറി ശ്രദ്ധ നേടിയ വ്യക്തിയാണ് ഫ്രാന്‍സിസ് പാപ്പ. വത്തിക്കാനിലെ നിര്‍ണ്ണായകമായ പല സ്ഥാനങ്ങളിലും പാപ്പ വനിതകളെ നിയമിച്ചത് ആഗോള ശ്രദ്ധ നേടിയിരിന്നു. ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ മെത്രാന്മാര്‍ക്കുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയില്‍ മൂന്ന്‍ വനിതകളെ നിയമിച്ചതാണ് ഒടുവിലത്തെ നിയമനം. വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റിന്റെ സെക്രട്ടറി ജനറലായി സിസ്റ്റർ റാഫേല്ല പെട്രിനിയെ നിയമിച്ചത് ഇക്കഴിഞ്ഞ വര്‍ഷമാണ്. തിരുസഭ ചരിത്രത്തിലെ ആദ്യ സംഭവങ്ങളായിരിന്നു ഇത്. പൊന്തിഫിക്കൽ ബിബ്ലിക്കൽ കമ്മീഷൻ സെക്രട്ടറി സ്ഥാനത്തേക്ക് സ്പാനിഷ് ബൈബിൾ പണ്ഡിതയായ സിസ്റ്റർ നൂറിയ കാൽഡുച്ച് ബെനേജസായെ നിയമിച്ചതും കഴിഞ്ഞ വര്‍ഷമായിരിന്നു. ഇതടക്കം അനേകം വനിത നിയമനങ്ങള്‍ ഫ്രാന്‍സിസ് പാപ്പ നടത്തിയിട്ടുണ്ട്. അതേസമയം വ്യാഴാഴ്‌ച പാരീസിലെ യുനെസ്കോ ആസ്ഥാനത്തു നടന്ന സെമിനാറില്‍ സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചും പ്രധാനപ്പെട്ട ചില പ്രശ്നങ്ങളെ കുറിച്ചും അഭിസംബോധന ചെയ്തു കൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുനൂറിലധികം ആളുകൾ സംസാരിച്ചു. സ്ത്രീകളെ നേതൃപദവികളിൽ പ്രതിഷ്ഠിക്കുന്നതിന് സ്ഥാപനങ്ങൾ പ്രതിജ്ഞാബദ്ധരാകേണ്ടതിന്റെ ആവശ്യകത മുതൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ അടക്കമുള്ള വിഷയങ്ങൾ പ്രസംഗകർ പങ്കുവെച്ചു. മൂന്ന് വ്യത്യസ്ത പാനലുകളിലായി നിരവധി സാക്ഷ്യങ്ങളും ചര്‍ച്ചയുടെ ഭാഗമായി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-10-29-17:53:32.jpg
Keywords: വനിത, സ്ത്രീ