Contents
Displaying 19931-19940 of 25031 results.
Content:
20323
Category: 1
Sub Category:
Heading: വിശുദ്ധ പത്രോസിന്റെ കല്ലറയ്ക്കു സമീപം ബെനഡിക്ട് പാപ്പയുടെ ഭൗതീക ശരീരം അടക്കം ചെയ്യും
Content: വത്തിക്കാന്‍ സിറ്റി: സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ട എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പയെ അടക്കം ചെയ്യുന്ന സ്ഥലം സംബന്ധിച്ച വിവരം വത്തിക്കാന്‍ ഔദ്യോഗികമായി പുറത്തുവിട്ടു. മാർപാപ്പമാരെ സാധാരണ അടക്കം ചെയ്യുന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ നിലവറയിലാണ് പാപ്പയുടെ മൃതശരീരം കബറടക്കുന്നത്. സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ അടിയിലാണ് കല്ലറ സ്ഥിതി ചെയ്യുന്നത്. തിരുസഭയുടെ ആദ്യ മാര്‍പാപ്പയായ വിശുദ്ധ പത്രോസിന്റെ തിരുശേഷിപ്പുകള്‍ക്ക് തൊട്ടടുത്തായാണ് ഈ കല്ലറ. വ്യാഴാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്കു രണ്ടിന് ആരംഭിക്കുന്ന അന്ത്യകർമ ശുശ്രൂഷകൾക്കു ഫ്രാൻസിസ് മാർപാപ്പ കാർമികത്വം വഹിക്കും. മൃതസംസ്കാരത്തോട് അനുബന്ധിച്ച് നടക്കുന്ന കുര്‍ബാന വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലാണ് നടക്കുക. മൃതസംസ്കാര ചടങ്ങിന്റെ സമയത്ത് വ്യോമപാത അടച്ചിടുമെന്നും കുറഞ്ഞത് 1,000 പോലീസ് ഉദ്യോഗസ്ഥരെയെങ്കിലും വിന്യസിക്കുമെന്നും സുരക്ഷാ ഉദ്യോഗസ്ഥൻ ബ്രൂണോ ഫ്രാറ്റാസി വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ സിവിൽ പ്രൊട്ടക്ഷൻ ഏജൻസിയുടെ വോളണ്ടിയർമാരും ഈ സമയങ്ങളില്‍ സേവന സന്നദ്ധരാകും. മൃതസംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പതിനായിരങ്ങള്‍ എത്തിചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ആഗ്രഹപ്രകാരം സംസ്കാരച്ചടങ്ങുകൾ ലളിതമായിരിക്കുമെന്നു വത്തിക്കാൻ വക്താവ് മാറ്റിയോ ബൂണി നേരത്തെ അറിയിച്ചിരിന്നു. പൊതുജനങ്ങള്‍ക്ക് മുന്‍പാപ്പയുടെ ഭൗതീകശരീരം അവസാനമായി കാണുവാനും അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുവാനും അവസരം ഒരുക്കിയിട്ടുണ്ട്. നിലവില്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലാണ് മൃതശരീരം പൊതുദര്‍ശനത്തിനായി സൂക്ഷിച്ചിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-01-02-17:58:28.jpg
Keywords: ബെനഡി
Category: 1
Sub Category:
Heading: വിശുദ്ധ പത്രോസിന്റെ കല്ലറയ്ക്കു സമീപം ബെനഡിക്ട് പാപ്പയുടെ ഭൗതീക ശരീരം അടക്കം ചെയ്യും
Content: വത്തിക്കാന്‍ സിറ്റി: സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ട എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പയെ അടക്കം ചെയ്യുന്ന സ്ഥലം സംബന്ധിച്ച വിവരം വത്തിക്കാന്‍ ഔദ്യോഗികമായി പുറത്തുവിട്ടു. മാർപാപ്പമാരെ സാധാരണ അടക്കം ചെയ്യുന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ നിലവറയിലാണ് പാപ്പയുടെ മൃതശരീരം കബറടക്കുന്നത്. സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ അടിയിലാണ് കല്ലറ സ്ഥിതി ചെയ്യുന്നത്. തിരുസഭയുടെ ആദ്യ മാര്‍പാപ്പയായ വിശുദ്ധ പത്രോസിന്റെ തിരുശേഷിപ്പുകള്‍ക്ക് തൊട്ടടുത്തായാണ് ഈ കല്ലറ. വ്യാഴാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്കു രണ്ടിന് ആരംഭിക്കുന്ന അന്ത്യകർമ ശുശ്രൂഷകൾക്കു ഫ്രാൻസിസ് മാർപാപ്പ കാർമികത്വം വഹിക്കും. മൃതസംസ്കാരത്തോട് അനുബന്ധിച്ച് നടക്കുന്ന കുര്‍ബാന വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലാണ് നടക്കുക. മൃതസംസ്കാര ചടങ്ങിന്റെ സമയത്ത് വ്യോമപാത അടച്ചിടുമെന്നും കുറഞ്ഞത് 1,000 പോലീസ് ഉദ്യോഗസ്ഥരെയെങ്കിലും വിന്യസിക്കുമെന്നും സുരക്ഷാ ഉദ്യോഗസ്ഥൻ ബ്രൂണോ ഫ്രാറ്റാസി വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ സിവിൽ പ്രൊട്ടക്ഷൻ ഏജൻസിയുടെ വോളണ്ടിയർമാരും ഈ സമയങ്ങളില്‍ സേവന സന്നദ്ധരാകും. മൃതസംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പതിനായിരങ്ങള്‍ എത്തിചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ആഗ്രഹപ്രകാരം സംസ്കാരച്ചടങ്ങുകൾ ലളിതമായിരിക്കുമെന്നു വത്തിക്കാൻ വക്താവ് മാറ്റിയോ ബൂണി നേരത്തെ അറിയിച്ചിരിന്നു. പൊതുജനങ്ങള്‍ക്ക് മുന്‍പാപ്പയുടെ ഭൗതീകശരീരം അവസാനമായി കാണുവാനും അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുവാനും അവസരം ഒരുക്കിയിട്ടുണ്ട്. നിലവില്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലാണ് മൃതശരീരം പൊതുദര്‍ശനത്തിനായി സൂക്ഷിച്ചിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-01-02-17:58:28.jpg
Keywords: ബെനഡി
Content:
20324
Category: 1
Sub Category:
Heading: ഗ്വാഡലൂപ്പ സന്ദര്‍ശനം: ബെനഡിക്ട് പാപ്പയുടെ നടക്കാതെ പോയ സ്വപ്നം
Content: റോം: മെക്സിക്കോയില്‍ മരിയന്‍ പ്രത്യക്ഷീകരണം കൊണ്ട് ശ്രദ്ധ നേടിയ ഗ്വാഡലൂപ്പ പത്രോസിന്റെ പിന്‍ഗാമിയായിരിക്കെ സന്ദര്‍ശിക്കുക എന്ന സ്വപ്നം ബാക്കിയാക്കിയാണ് ബെനഡിക്ട് പതിനാറാമന്‍ പാപ്പ വിടവാങ്ങിയത്. 2012-ല്‍ പാപ്പ മെക്സിക്കോ സന്ദര്‍ശിച്ചിരുന്നെങ്കിലും ഗ്വാഡലൂപ്പ സന്ദര്‍ശിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. ഈ ഒരു കാര്യത്തില്‍ മാത്രമാണ് തനിക്ക് പശ്ചാത്താപമുള്ളതെന്നു വര്‍ഷങ്ങള്‍ക്ക് ശേഷം പാപ്പ തന്നെ പറഞ്ഞിട്ടുണ്ട്. “അവളെക്കൂടാതെ (ഗ്വാഡലൂപ്പ) എന്റെ സന്ദര്‍ശനം പൂര്‍ണ്ണമല്ല” എന്നും ബെനഡിക്ട് പതിനാറാമന്‍ പറഞ്ഞിട്ടുണ്ട്. ബെനഡിക്ട് പാപ്പ വിടവാങ്ങിയതിന് പിന്നാലെ ഡിസംബര്‍ 31-ന് മെക്സിക്കന്‍ വൈദികനായ ഫാ. ഹ്യൂഗോ വാള്‍ഡെമാറാണ് ഇക്കാര്യങ്ങള്‍ അനുസ്മരിച്ചത്. മാര്‍പാപ്പയാകുന്നതിനു മുന്‍പ് നിരവധി പ്രാവശ്യം ഗ്വാഡലൂപ്പ മാതാവിന്റെ തീർത്ഥാടന കേന്ദ്രം സന്ദര്‍ശിച്ചിട്ടുള്ള അദ്ദേഹം അവിടെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഗ്വാഡലൂപ്പയില്‍ അദ്ദേഹം ഏറെ ആകൃഷ്ടനായിരുന്നുവെന്ന് ഫാ. ഹ്യൂഗോ സ്മരിച്ചു. അതേസമയം ഗ്വാഡലൂപ്പ മരിയൻ തീര്‍ത്ഥാടന കേന്ദ്രത്തിലെ അൾത്താരയിൽ ബെനഡിക്ട് പതിനാറാമന്റെ ചിത്രം സ്ഥാപിച്ചു അനുസ്മരണ പ്രാര്‍ത്ഥന ആരംഭിച്ചിട്ടുണ്ട്. ഗ്വാഡലൂപ്പ ബസിലിക്കയിൽ നടക്കുന്ന എല്ലാ ബലിയര്‍പ്പണങ്ങളിലും പാപ്പയെ അനുസ്മരിച്ച് പ്രാര്‍ത്ഥന നടത്തുന്നുണ്ട്. 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1531-ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് നല്‍കിയ പ്രത്യക്ഷപ്പെടലിലൂടെയാണ് ഗ്വാഡലൂപ്പ ആഗോള ശ്രദ്ധ നേടുന്നത്. തനിക്ക് ലഭിച്ച ദര്‍ശനം ബിഷപ്പിന് മുന്നില്‍ സ്ഥിരീകരിക്കുവാന്‍ പരിശുദ്ധ അമ്മ സമ്മാനിച്ച പുഷ്പവുമായി എത്തിയ ജുവാന്‍ തന്റെ മേലങ്കി ബിഷപ്പിന് മുന്നില്‍ തുറന്നപ്പോള്‍ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്തിരിക്കുകയായിരിന്നു. ഈ ചിത്രമാണ് ‘ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്’ എന്ന പേരില്‍ പ്രസിദ്ധമായത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-01-02-19:27:25.jpg
Keywords: ഗ്വാഡ
Category: 1
Sub Category:
Heading: ഗ്വാഡലൂപ്പ സന്ദര്‍ശനം: ബെനഡിക്ട് പാപ്പയുടെ നടക്കാതെ പോയ സ്വപ്നം
Content: റോം: മെക്സിക്കോയില്‍ മരിയന്‍ പ്രത്യക്ഷീകരണം കൊണ്ട് ശ്രദ്ധ നേടിയ ഗ്വാഡലൂപ്പ പത്രോസിന്റെ പിന്‍ഗാമിയായിരിക്കെ സന്ദര്‍ശിക്കുക എന്ന സ്വപ്നം ബാക്കിയാക്കിയാണ് ബെനഡിക്ട് പതിനാറാമന്‍ പാപ്പ വിടവാങ്ങിയത്. 2012-ല്‍ പാപ്പ മെക്സിക്കോ സന്ദര്‍ശിച്ചിരുന്നെങ്കിലും ഗ്വാഡലൂപ്പ സന്ദര്‍ശിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. ഈ ഒരു കാര്യത്തില്‍ മാത്രമാണ് തനിക്ക് പശ്ചാത്താപമുള്ളതെന്നു വര്‍ഷങ്ങള്‍ക്ക് ശേഷം പാപ്പ തന്നെ പറഞ്ഞിട്ടുണ്ട്. “അവളെക്കൂടാതെ (ഗ്വാഡലൂപ്പ) എന്റെ സന്ദര്‍ശനം പൂര്‍ണ്ണമല്ല” എന്നും ബെനഡിക്ട് പതിനാറാമന്‍ പറഞ്ഞിട്ടുണ്ട്. ബെനഡിക്ട് പാപ്പ വിടവാങ്ങിയതിന് പിന്നാലെ ഡിസംബര്‍ 31-ന് മെക്സിക്കന്‍ വൈദികനായ ഫാ. ഹ്യൂഗോ വാള്‍ഡെമാറാണ് ഇക്കാര്യങ്ങള്‍ അനുസ്മരിച്ചത്. മാര്‍പാപ്പയാകുന്നതിനു മുന്‍പ് നിരവധി പ്രാവശ്യം ഗ്വാഡലൂപ്പ മാതാവിന്റെ തീർത്ഥാടന കേന്ദ്രം സന്ദര്‍ശിച്ചിട്ടുള്ള അദ്ദേഹം അവിടെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഗ്വാഡലൂപ്പയില്‍ അദ്ദേഹം ഏറെ ആകൃഷ്ടനായിരുന്നുവെന്ന് ഫാ. ഹ്യൂഗോ സ്മരിച്ചു. അതേസമയം ഗ്വാഡലൂപ്പ മരിയൻ തീര്‍ത്ഥാടന കേന്ദ്രത്തിലെ അൾത്താരയിൽ ബെനഡിക്ട് പതിനാറാമന്റെ ചിത്രം സ്ഥാപിച്ചു അനുസ്മരണ പ്രാര്‍ത്ഥന ആരംഭിച്ചിട്ടുണ്ട്. ഗ്വാഡലൂപ്പ ബസിലിക്കയിൽ നടക്കുന്ന എല്ലാ ബലിയര്‍പ്പണങ്ങളിലും പാപ്പയെ അനുസ്മരിച്ച് പ്രാര്‍ത്ഥന നടത്തുന്നുണ്ട്. 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1531-ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് നല്‍കിയ പ്രത്യക്ഷപ്പെടലിലൂടെയാണ് ഗ്വാഡലൂപ്പ ആഗോള ശ്രദ്ധ നേടുന്നത്. തനിക്ക് ലഭിച്ച ദര്‍ശനം ബിഷപ്പിന് മുന്നില്‍ സ്ഥിരീകരിക്കുവാന്‍ പരിശുദ്ധ അമ്മ സമ്മാനിച്ച പുഷ്പവുമായി എത്തിയ ജുവാന്‍ തന്റെ മേലങ്കി ബിഷപ്പിന് മുന്നില്‍ തുറന്നപ്പോള്‍ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്തിരിക്കുകയായിരിന്നു. ഈ ചിത്രമാണ് ‘ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്’ എന്ന പേരില്‍ പ്രസിദ്ധമായത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-01-02-19:27:25.jpg
Keywords: ഗ്വാഡ
Content:
20325
Category: 24
Sub Category:
Heading: റെയിൻബോ ഫ്ലാഗും വിശേഷ ലൈംഗിക ആഭിമുഖ്യങ്ങളും കത്തോലിക്ക സഭയുടെ വീക്ഷണത്തിൽ
Content: സമീപകാലത്ത്, പ്രത്യേകിച്ച് ഫ്രാൻസിസ് പാപ്പയുടെ ചില പരാമർശങ്ങളുടെ വെളിച്ചത്തിൽ LGBT കമ്മ്യൂണിറ്റിയും അവരുടെ അവകാശവാദങ്ങളും, സ്വവർഗ്ഗ വിവാഹവും തുടങ്ങിയ വിഷയങ്ങളിൽ സഭയുടെ നിലപാടുകൾക്ക് മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു എന്നും, കത്തോലിക്കാ സഭ അത്തരം ആവശ്യങ്ങളെ ഭാഗികമായെങ്കിലും അംഗീകരിക്കുന്നു എന്നും മറ്റുമുള്ള വാദങ്ങൾ ഉയർന്നുകാണാറുണ്ട്. സഭയുടെ പ്രബോധനങ്ങളും പാരമ്പര്യങ്ങളും തിരുത്തിക്കുറിക്കാനുള്ള ചിലരുടെ വ്യഗ്രതയാണ് അത്തരം ചില ആശയപ്രചാരണങ്ങളിലൂടെ വെളിപ്പെടുന്നത്. എന്നാൽ, എക്കാലവും സഭയ്ക്ക് ഇത്തരം വിഷയങ്ങളിൽ വ്യക്തവും കൃത്യവും അചഞ്ചലവുമായ നിലപാടുകളാണ് ഉളളത്. ഈ വിഷയത്തിലുള്ള ആശയക്കുഴപ്പങ്ങൾക്ക് പ്രധാന കാരണം, പലപ്പോഴും വ്യക്തിഗത ആഭിമുഖ്യങ്ങളും അവരുന്നയിക്കുന്ന അവകാശവാദങ്ങളും വേർതിരിച്ച് ചർച്ച ചെയ്യപ്പെടുന്നില്ല എന്നുളളതാണ്. വാസ്തവത്തിൽ രണ്ടു വീക്ഷണകോണുകളിലൂടെ ചർച്ച ചെയ്യപ്പെടേണ്ട ആഴമുള്ള വിഷയമാണ് ഇത്. LGBT എന്ന് മുമ്പും, LGBTQIA + എന്ന് ഇക്കാലത്തും വിശേഷിപ്പിക്കപ്പെടുന്ന വിശേഷ ലൈംഗിക ആഭിമുഖ്യങ്ങൾ പേറുന്നവർക്കും, അവരുടെ അവകാശങ്ങൾക്കായുള്ള നീക്കങ്ങൾക്കും ഏറെ വർഷങ്ങളുടെ ചരിത്രമുണ്ട്. അത്തരം വ്യക്തികളുടെ കൂട്ടായ്മയെയോ, അവർ നയിക്കുന്ന മുന്നേറ്റങ്ങളെയോ സൂചിപ്പിക്കാൻ ലോക വ്യാപകമായി ഇന്ന് ഉപയോഗിക്കപ്പെടുന്ന റെയിൻബോ ഫ്ലാഗ് ആദ്യമായി പ്രദർശിപ്പിക്കപ്പെട്ടത് 1978ൽ ആണ്. വിശേഷ ലൈംഗിക ആഭിമുഖ്യമുള്ള എല്ലാവരെയും ഉൾക്കൊള്ളുന്നത് എന്ന സന്ദേശമാണ് മഴവിൽ നിറങ്ങൾക്കൊണ്ട് രൂപപ്പെടുത്തിയ ആ ഫ്ലാഗ് നൽകുന്നത്. വിവിധ അനുബന്ധ ആശയങ്ങളെ ഉൾക്കൊള്ളുന്ന രീതിയിൽ ചില വകഭേദങ്ങൾ റെയിൻബോ ഫ്ലാഗിന് പിൽക്കാലത്ത് ഉണ്ടായിട്ടുണ്ട്. ജർമ്മനി പോലുള്ള ചില യൂറോപ്യൻ രാജ്യങ്ങളിൽ കഴിഞ്ഞ ചില വർഷങ്ങൾക്കിടയിൽ റെയിൻബോ ഫ്ലാഗ് ദേവാലയ പരിസരങ്ങളിൽ പ്രദർശിപ്പിക്കാനുള്ള ശ്രമങ്ങൾ വിവാദമായിരുന്നു. അതിന്റെ തുടർച്ചയെന്നോണം, ഈ ഫ്ലാഗിന്റെ വർണ്ണങ്ങളും ആശയവും ഉൾക്കൊള്ളുന്ന ഒരു നക്ഷത്രം ഈ ക്രിസ്തുമസ് കാലത്ത് കേരളത്തിലെ ഒരു കത്തോലിക്കാ ദേവാലയത്തിലും ഉയർത്തപ്പെട്ടത് ഇവിടെയും വിവാദങ്ങൾ സൃഷ്ടിച്ചു. അതിനോടനുബന്ധമായി പ്രചരിക്കപ്പെട്ട ആശയങ്ങളിൽ പലതും കത്തോലിക്കാസഭയുടെ നിലപാടുകൾക്കും പ്രബോധനങ്ങൾക്കും വിരുദ്ധമാണ്. ചരിത്രവും ഉപയോഗവും പ്രകാരം റെയിൻബോ ഫ്ലാഗ് പ്രതിനിധീകരിക്കുന്നത് LGBT സംബന്ധമായ അവകാശങ്ങൾ ഉന്നയിക്കുന്ന ഒരു വിഭാഗത്തെ ആണ് എന്നുള്ളത് വ്യക്തമാണ്. അത്തരം ചിലരെക്കുറിച്ചോ, അവരുടെ അവകാശ വാദങ്ങളെക്കുറിച്ചോ, ആവശ്യങ്ങളെക്കുറിച്ചോ അനുകൂലമായ നിലപാടുകൾ സഭയ്ക്ക് ഉണ്ടായിട്ടില്ല. മറിച്ച്, വ്യക്തികളുടെ അന്തസ്സിനെയും മൂല്യത്തെയും പരിഗണിച്ചുകൊണ്ട് അവരെ കരുണയോടെ ചേർത്തുനിർത്തണമെന്നനിലപാടാണ് സഭ അനുവർത്തിച്ചിട്ടുള്ളത്. അതിനാൽത്തന്നെ, തെറ്റിദ്ധാരണാജനകവും, ആശയക്കുഴപ്പങ്ങൾക്ക് കാരണമാകുന്നതും, തെറ്റായ സന്ദേശം നൽകുന്നതുമാണ് ഈ ഫ്ലാഗിന്റെ ഇത്തരത്തിലുള്ള ഉപയോഗം എന്നതിൽ സംശയമില്ല. #{blue->none->b->സ്വവർഗ്ഗ വിവാഹത്തെക്കുറിച്ചുള്ള സഭയുടെ നിലപാട് }# കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളും പഠനങ്ങളും അനുസരിച്ച്, ഒരു സ്ത്രീയും ഒരു പുരുഷനും തമ്മിലുള്ള ഉടമ്പടിയാണ് വിവാഹം. സ്വാഭാവിക ലൈംഗിക ആഭിമുഖ്യം ഇതര ലിംഗങ്ങളിലുള്ള രണ്ടുപേർ തമ്മിലാണ് (heterosexual orientation) എന്നതാണ് വിവാഹം എന്ന ആശയത്തിന്റെ അടിത്തറ പോലും. കത്തോലിക്കാ സഭയിൽ വിവാഹം സാധുവാകുന്നത് ഈ അടിസ്ഥാനത്തിൽ മാത്രമാണ്. വിവാഹത്തിന്റെ ലക്‌ഷ്യം കുടുംബങ്ങളുടെ രൂപീകരണമാണ് എന്നുളളതാണ് ഏറ്റവും പ്രധാനമായ കാര്യം. മാതാപിതാക്കളും മക്കളും ഉൾപ്പെടുന്ന കുടുംബ സങ്കൽപ്പമാണ് മാനവരാശിയുടെ തന്നെ അടിത്തറ. കുടുംബങ്ങൾ രൂപീകരിക്കപ്പെടാത്ത, സ്വാഭാവിക ലൈംഗികതയ്ക്ക് സ്ഥാനമില്ലാത്ത, സന്താനോൽപ്പാദനം എന്നൊരു ലക്ഷ്യമില്ലാത്ത ഒരു ബന്ധത്തെ വിവാഹമെന്ന് വിളിക്കാനാവില്ല എന്നതാണ് സഭയുടെ നിലപാട്. #{blue->none->b->വിശേഷ ലൈംഗിക ആഭിമുഖ്യമുള്ളവരെയും സഭ ഉൾക്കൊള്ളുന്നു }# സ്വവർഗ്ഗ ലൈംഗിക ആഭിമുഖ്യം ഉള്ളവരുടെ ലൈംഗിക പ്രവൃത്തികൾ, ബന്ധങ്ങൾ തുടങ്ങിയവ സഭ അംഗീകരിക്കുകയോ അനുവദിക്കുകയോ ചെയ്യുന്നില്ലെങ്കിലും, വ്യക്തികൾ എന്ന നിലയിൽ അവരെ ഉൾക്കൊള്ളുകയും, വ്യക്തിയുടെ മഹത്വത്തെ അംഗീകരിക്കുകയും, അവരെ ചേർത്തുനിർത്തുകയും ചെയ്യുന്നു. വ്യക്തികൾ എന്ന നിലയിൽ അവർ ആദരിക്കപ്പെടുകയും അവരുടെ മാനുഷിക അവകാശങ്ങൾ അംഗീകരിക്കപ്പെടുകയും ചെയ്യണമെന്നാണ് സഭയുടെ കാഴ്ചപ്പാട്. അവർക്ക് സമൂഹജീവിതവും ആത്മീയ ജീവിതവും സഭാജീവിതവും ഉണ്ടാകണമെന്ന് സഭ ആഗ്രഹിക്കുന്നു. അതേസമയം, LGBT കൂട്ടായ്മകളുടെ പ്രത്യേകമായ അവകാശവാദങ്ങൾ, പ്രചാരണങ്ങൾ, മുന്നേറ്റങ്ങൾ തുടങ്ങിയവയെ എക്കാലവും സഭ എതിർക്കുന്നു. ചുരുക്കത്തിൽ, വ്യക്തികൾ എന്ന നിലയിൽ അവരെ അംഗീകരിക്കുന്നുവെങ്കിലും, അവരുടെ പ്രവൃത്തികളെ സ്വീകാര്യമോ ആശാസ്യമോ ആയി കരുതുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല. സ്വവർഗ്ഗ വിവാഹം എന്ന പദപ്രയോഗം സഭയ്ക്ക് ഇല്ല. വിവാഹത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളായ പൂർണ്ണമായ അർത്ഥത്തിലുള്ള പരസ്പര സമർപ്പണം, സന്താനോൽപ്പാദനം എന്നിവ സ്വവർഗ്ഗ ബന്ധങ്ങളിൽ ഇല്ല എന്നതിനാൽ, അത്തരക്കാർക്ക് വിവാഹം അനുവദനീയമാണെന്നോ അവർ തമ്മിലുള്ള ബന്ധം വിവാഹമാണെന്നോ സഭ കണക്കാക്കുന്നില്ല. ലൈംഗികതക്ക് വിവാഹജീവിതത്തിൽ മാത്രമേ സ്ഥാനവും പ്രസക്തിയുമുള്ളൂ എന്നതാണ് എക്കാലത്തെയും സഭയുടെ ധാർമ്മിക നിലപാട്. #{blue->none->b->ലൈംഗികതയും ലിംഗ പദവിയും }# ലൈംഗികതയെയും ലിംഗ പദവിയേയും പരസ്പരപൂരകമായിട്ടാണ് സഭ കണക്കാക്കുന്നത്. ശാരീരികമായി ആണായി ജനിച്ചാൽ ലിംഗപദവി ആണിന്റേതും സ്ത്രീയായി ജനിച്ചാൽ സ്ത്രീയുടേതും ആയിരിക്കണം. ലിംഗപദവി ലൈംഗിക അഭിമുഖ്യങ്ങൾ മൂലം മാറ്റാൻ കഴിയുന്ന ഒന്നാണെന്ന് സഭ കരുതുകയോ, അത്തരം വാദങ്ങളെ അംഗീകരിക്കുകയോ ചെയ്യുന്നില്ല. LGBTQIA + എന്നിങ്ങനെ വിഭിന്ന വിഭാഗങ്ങളായി തരംതിരിക്കപ്പെട്ടിരിക്കുന്ന വിശേഷ ലൈംഗിക അഭിമുഖ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നതിൽ ട്രാൻസ്ജെൻഡേഴ്‌സ് എന്ന വിഭാഗമാണ് സവിശേഷ ശ്രദ്ധ അർഹിക്കുന്നവർ. വാസ്തവത്തിൽ, ഈ പട്ടികയിൽ ആ ഒരു വിഭാഗം മാത്രമാണ് ലിംഗപരമായി വേർതിരിക്കപ്പെട്ടിരിക്കുന്നതും, ജന്മനാലുള്ള പ്രതിസന്ധിയെ നേരിടുന്നതും. മറ്റുള്ളതെല്ലാം ലൈംഗിക ആഭിമുഖ്യങ്ങളുടെ വ്യത്യാസങ്ങൾ മൂലം രൂപപ്പെടുന്ന വിഭാഗങ്ങളാണ്. ചില വ്യക്തികളിൽ ലിംഗവ്യതിയാനത്തെ തുടർന്നുള്ള ജെൻഡർ ഐഡന്റിറ്റി സംബന്ധമായ മാനസിക പ്രതിസന്ധികൾ (Gender Dysphoria) ഉണ്ടായിരിക്കാനുള്ള സാധ്യതകളെ സഭ അംഗീകരിക്കുന്നുണ്ട്. അത്തരം വ്യക്തികളിൽ ചികിത്സ ഫലപ്രദമാണെന്നുള്ള ആധികാരിക പഠനങ്ങൾ ഇല്ല. ഓരോ മനുഷ്യവ്യക്തിയും ഒന്നുകിൽ പുരുഷനോ അല്ലെങ്കിൽ സ്ത്രീയോ ആയാണ് ജനിക്കുന്നത് എന്നും സഭ കരുതുന്നു. ഒരു മനുഷ്യൻ സ്ത്രീ ആയാലും പുരുഷൻ ആയാലും വ്യക്തിയുടെ അന്തസത്തയുടെ നിർവചനത്തിൽ ലൈംഗികത ഒരു ഘടകമല്ല എന്ന സഭയുടെ നിലപാട് ഒട്ടേറെ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. ഒരു വ്യക്തിയുടെ ലിംഗാവബോധം ജീവശാസ്ത്രപരവും സാമൂഹികവുമായ ഒട്ടേറെ ഘടകങ്ങളെ ആശ്രയിച്ചാണ് രൂപംകൊള്ളുന്നതെന്ന് ശാസ്ത്രം പറയുന്നു. ജനിതക, ജനിതകേതര, നാഡീവ്യൂഹ, ഹോർമോൺ സംബന്ധവും, ഭ്രൂണവളർച്ചയുമായി ബന്ധപ്പെട്ട ഘടകങ്ങളും, തുടർന്നുള്ള വളർച്ചാ ഘട്ടങ്ങളിൽ ചുറ്റുപാടുകളിൽനിന്ന് ഉണ്ടാകുന്ന അനുഭവങ്ങളും വ്യക്തിയുടെ ജെൻഡർ ഐഡന്റിറ്റിയെ സ്വാധീനിച്ചേക്കാം. എന്നാൽ, മിശ്ര ലിംഗാവസ്ഥകളോ, ആൻഡ്രോജൻ ഇൻസെൻസിറ്റിവിറ്റി സിൻഡ്രോം പോലുള്ള വളർച്ചകാലഘട്ടത്തിലെ ക്രമഭംഗങ്ങളോ ജീവശാസ്ത്രപരമായി വിവേചിച്ചറിയാൻ കഴിയാത്ത മറ്റ് അവസ്ഥകളോ ഒന്നും ഓരോ വ്യക്തിയെയും ദൈവം സൃഷ്ടിച്ചിരിക്കുന്നത് സ്ത്രീയോ പുരുഷനോ ആയാണ് എന്ന യാഥാർത്ഥ്യത്തെ അപ്രസക്തമാക്കുന്നില്ല. ഒരു വ്യക്തിയുടെ ലിംഗാവബോധത്തെ സ്വാധീനിക്കുന്ന ജീവശാസ്ത്രപരവും, മനഃശാസ്ത്രപരവും, സാമൂഹികവുമായ ഘടകങ്ങളൊന്നും ദൈവത്തിന്റെ സൃഷ്ടി വൈഭവവുമായി ബന്ധപ്പെടുത്താൻ കഴിയുന്നവയല്ല. ലൈംഗികതയും ലിംഗ പദവിയും സംബന്ധിച്ച്, കോൺഗ്രിഗേഷൻ ഓഫ് കാത്തലിക്ക് എഡ്യുക്കേഷൻ (CCE) 2019ൽ പ്രസിദ്ധപ്പെടുത്തിയ "സ്ത്രീയും പുരുഷനുമായി അവിടുന്ന് അവരെ സൃഷ്ടിച്ചു" എന്ന രേഖയിൽ ഇപ്രകാരം പറയുന്നു: "രണ്ടു വ്യത്യസ്ഥ യാഥാർത്ഥ്യങ്ങളെ വിശദീകരിക്കുന്ന വ്യത്യസ്ഥ പദങ്ങൾ എന്ന നിലയിൽ, ലൈംഗികത (SEX), ലിംഗം (Gender) എന്നിവ രണ്ട് അർത്ഥങ്ങൾ ഉൾക്കൊള്ളുന്നവയാണ്, അവ പര്യായ പദങ്ങളല്ല. ഇവിടെ പ്രശ്നം ശരിയായി വ്യാഖ്യാനിക്കാൻ കഴിയുന്ന രണ്ട് പദങ്ങൾ തമ്മിലുള്ള വ്യത്യാസത്തേക്കാൾ ലൈംഗികതയെ ലിംഗഭേദത്തിൽ നിന്ന് വേർതിരിച്ച് അവതരിപ്പിക്കാത്തതാണ്" ഇത്തരത്തിൽ സൃഷ്ടിക്കപ്പെടുന്ന ആശയക്കുഴപ്പങ്ങളാണ് വിവിധ മുന്നേറ്റങ്ങളുടെ വക്താക്കൾ മുതലെടുപ്പുകൾക്കായി ഉപയോഗിക്കുന്നത് എന്ന വാസ്തവം തിരിച്ചറിയേണ്ടതുണ്ട്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ പെടുന്നതും എണ്ണത്തിൽ വളരെ കുറവുള്ളവരുമായവർ ജന്മനാലും, ജനിതകമായ കാരണങ്ങളാലും ജെൻഡർ ഐഡന്റിറ്റിക്ക് വ്യതിയാനം സംഭവിക്കുന്നവരാണ്. വാസ്തവത്തിൽ അവിടെ ലൈംഗിക ആഭിമുഖ്യമല്ല പ്രധാനം. പ്രകൃതത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾക്കൊണ്ട് ഉണ്ടാകുന്ന വിവിധ വെല്ലുവിളികളാണ്. എന്നാൽ, LGBTQIA + സമൂഹത്തിലേക്ക് ഇക്കൂട്ടരെ ഉൾപ്പെടുത്തിയിരിക്കുന്നത് വഴിയായി, സവിശേഷ പരിഗണന ആവശ്യമുള്ള ഒരു വിഭാഗത്തിന് ലഭിക്കാവുന്ന ആനുകൂല്യങ്ങളും ശ്രദ്ധയും അസ്വാഭാവിക ലൈംഗിക താൽപ്പര്യങ്ങൾ ഉള്ള വിഭാഗങ്ങളും നേടിയെടുക്കാൻ ശ്രമിക്കുകയാണ്. മാത്രവുമല്ല, ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ പ്രശ്നം ലൈംഗികത മാത്രമാണ് എന്ന പ്രതീതി ജനിപ്പിക്കാനും ഇത്തരം മൂവ്മെന്റുകൾ കാരണമായിരുന്നു. വിചിത്രവും അസ്വാഭാവികവുമായ ലൈംഗിക അഭിമുഖ്യങ്ങൾ ഉള്ളവരുടെ പട്ടികയിൽ (LGBT കമ്മ്യൂണിറ്റിയിൽ, ഇരു വിഭാഗങ്ങളോടും ലൈംഗിക ആഭിമുഖ്യം ഉള്ളവരും, ലൈംഗിക വികാരങ്ങൾ ഇല്ലാത്തവരും ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്) എണ്ണപ്പെടുകയും അവർക്കൊപ്പം അണിചേരാൻ നിർബ്ബന്ധിതരാവുകയും ചെയ്തിരിക്കുന്നതുവഴിയായി ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ പെട്ടവർക്ക് അർഹിക്കുന്ന ശ്രദ്ധ ലഭിക്കാതെ പോകുന്നു എന്ന നിരീക്ഷണങ്ങളുണ്ട്. ഈ വിഭാഗത്തിൽ പെട്ടവരെ പ്രത്യേകമായ കരുതലോടെയാണ് സഭ കാണുന്നത്. ഗൗരവമുള്ള വിഷയങ്ങളിലുള്ള സഭയുടെ നിലപാടുകൾക്ക് മാറ്റം വന്നിരിക്കുന്നുവെന്നും, ലൈംഗിക അരാജകത്വത്തെ പ്രോത്സാഹിപ്പിക്കുന്ന നവ സാമൂഹിക സംവിധാനങ്ങളോട് സഭ പക്ഷം ചേരുന്നു എന്നും ധ്വാനിപ്പിക്കുന്ന വിധത്തിലുള്ള ആശയപ്രചാരണങ്ങൾ ആശാസ്യമല്ല. മനുഷ്യന്റെ മൂല്യത്തെയും മനുഷ്യകുലത്തിന്റെ ധാർമ്മികതയെയും ചോദ്യം ചെയ്യുന്ന ഇത്തരം നിരവധി വിഷയങ്ങളിൽ ലോകത്തിന്റെ മനഃസാക്ഷിയായും ഭരണകൂടങ്ങൾക്ക് മുന്നിൽ തിരുത്തൽ ശക്തിയായും നിലനിന്നിട്ടുള്ള ചരിത്രമാണ് എക്കാലവും സഭയ്ക്കുള്ളത്. ഇക്കാലഘട്ടത്തിലും ഇനിയുള്ള കാലത്തും സഭയുടെ പ്രധാന ദൗത്യങ്ങളിൽ ഒന്നും അതുതന്നെയാണ്. ഈ വലിയ ഉത്തരവാദിത്തത്തെ വിസ്മരിച്ചുകൊണ്ട് ലൈംഗിക അരാജകത്വത്തിന് വേദിയൊരുക്കാൻ സഭാ നിലപാടുകളെ തെറ്റായി അവതരിപ്പിക്കുന്ന പ്രവണത അത്യന്തം ദോഷകരമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-01-02-20:19:50.jpg
Keywords: സ്വവര്‍
Category: 24
Sub Category:
Heading: റെയിൻബോ ഫ്ലാഗും വിശേഷ ലൈംഗിക ആഭിമുഖ്യങ്ങളും കത്തോലിക്ക സഭയുടെ വീക്ഷണത്തിൽ
Content: സമീപകാലത്ത്, പ്രത്യേകിച്ച് ഫ്രാൻസിസ് പാപ്പയുടെ ചില പരാമർശങ്ങളുടെ വെളിച്ചത്തിൽ LGBT കമ്മ്യൂണിറ്റിയും അവരുടെ അവകാശവാദങ്ങളും, സ്വവർഗ്ഗ വിവാഹവും തുടങ്ങിയ വിഷയങ്ങളിൽ സഭയുടെ നിലപാടുകൾക്ക് മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു എന്നും, കത്തോലിക്കാ സഭ അത്തരം ആവശ്യങ്ങളെ ഭാഗികമായെങ്കിലും അംഗീകരിക്കുന്നു എന്നും മറ്റുമുള്ള വാദങ്ങൾ ഉയർന്നുകാണാറുണ്ട്. സഭയുടെ പ്രബോധനങ്ങളും പാരമ്പര്യങ്ങളും തിരുത്തിക്കുറിക്കാനുള്ള ചിലരുടെ വ്യഗ്രതയാണ് അത്തരം ചില ആശയപ്രചാരണങ്ങളിലൂടെ വെളിപ്പെടുന്നത്. എന്നാൽ, എക്കാലവും സഭയ്ക്ക് ഇത്തരം വിഷയങ്ങളിൽ വ്യക്തവും കൃത്യവും അചഞ്ചലവുമായ നിലപാടുകളാണ് ഉളളത്. ഈ വിഷയത്തിലുള്ള ആശയക്കുഴപ്പങ്ങൾക്ക് പ്രധാന കാരണം, പലപ്പോഴും വ്യക്തിഗത ആഭിമുഖ്യങ്ങളും അവരുന്നയിക്കുന്ന അവകാശവാദങ്ങളും വേർതിരിച്ച് ചർച്ച ചെയ്യപ്പെടുന്നില്ല എന്നുളളതാണ്. വാസ്തവത്തിൽ രണ്ടു വീക്ഷണകോണുകളിലൂടെ ചർച്ച ചെയ്യപ്പെടേണ്ട ആഴമുള്ള വിഷയമാണ് ഇത്. LGBT എന്ന് മുമ്പും, LGBTQIA + എന്ന് ഇക്കാലത്തും വിശേഷിപ്പിക്കപ്പെടുന്ന വിശേഷ ലൈംഗിക ആഭിമുഖ്യങ്ങൾ പേറുന്നവർക്കും, അവരുടെ അവകാശങ്ങൾക്കായുള്ള നീക്കങ്ങൾക്കും ഏറെ വർഷങ്ങളുടെ ചരിത്രമുണ്ട്. അത്തരം വ്യക്തികളുടെ കൂട്ടായ്മയെയോ, അവർ നയിക്കുന്ന മുന്നേറ്റങ്ങളെയോ സൂചിപ്പിക്കാൻ ലോക വ്യാപകമായി ഇന്ന് ഉപയോഗിക്കപ്പെടുന്ന റെയിൻബോ ഫ്ലാഗ് ആദ്യമായി പ്രദർശിപ്പിക്കപ്പെട്ടത് 1978ൽ ആണ്. വിശേഷ ലൈംഗിക ആഭിമുഖ്യമുള്ള എല്ലാവരെയും ഉൾക്കൊള്ളുന്നത് എന്ന സന്ദേശമാണ് മഴവിൽ നിറങ്ങൾക്കൊണ്ട് രൂപപ്പെടുത്തിയ ആ ഫ്ലാഗ് നൽകുന്നത്. വിവിധ അനുബന്ധ ആശയങ്ങളെ ഉൾക്കൊള്ളുന്ന രീതിയിൽ ചില വകഭേദങ്ങൾ റെയിൻബോ ഫ്ലാഗിന് പിൽക്കാലത്ത് ഉണ്ടായിട്ടുണ്ട്. ജർമ്മനി പോലുള്ള ചില യൂറോപ്യൻ രാജ്യങ്ങളിൽ കഴിഞ്ഞ ചില വർഷങ്ങൾക്കിടയിൽ റെയിൻബോ ഫ്ലാഗ് ദേവാലയ പരിസരങ്ങളിൽ പ്രദർശിപ്പിക്കാനുള്ള ശ്രമങ്ങൾ വിവാദമായിരുന്നു. അതിന്റെ തുടർച്ചയെന്നോണം, ഈ ഫ്ലാഗിന്റെ വർണ്ണങ്ങളും ആശയവും ഉൾക്കൊള്ളുന്ന ഒരു നക്ഷത്രം ഈ ക്രിസ്തുമസ് കാലത്ത് കേരളത്തിലെ ഒരു കത്തോലിക്കാ ദേവാലയത്തിലും ഉയർത്തപ്പെട്ടത് ഇവിടെയും വിവാദങ്ങൾ സൃഷ്ടിച്ചു. അതിനോടനുബന്ധമായി പ്രചരിക്കപ്പെട്ട ആശയങ്ങളിൽ പലതും കത്തോലിക്കാസഭയുടെ നിലപാടുകൾക്കും പ്രബോധനങ്ങൾക്കും വിരുദ്ധമാണ്. ചരിത്രവും ഉപയോഗവും പ്രകാരം റെയിൻബോ ഫ്ലാഗ് പ്രതിനിധീകരിക്കുന്നത് LGBT സംബന്ധമായ അവകാശങ്ങൾ ഉന്നയിക്കുന്ന ഒരു വിഭാഗത്തെ ആണ് എന്നുള്ളത് വ്യക്തമാണ്. അത്തരം ചിലരെക്കുറിച്ചോ, അവരുടെ അവകാശ വാദങ്ങളെക്കുറിച്ചോ, ആവശ്യങ്ങളെക്കുറിച്ചോ അനുകൂലമായ നിലപാടുകൾ സഭയ്ക്ക് ഉണ്ടായിട്ടില്ല. മറിച്ച്, വ്യക്തികളുടെ അന്തസ്സിനെയും മൂല്യത്തെയും പരിഗണിച്ചുകൊണ്ട് അവരെ കരുണയോടെ ചേർത്തുനിർത്തണമെന്നനിലപാടാണ് സഭ അനുവർത്തിച്ചിട്ടുള്ളത്. അതിനാൽത്തന്നെ, തെറ്റിദ്ധാരണാജനകവും, ആശയക്കുഴപ്പങ്ങൾക്ക് കാരണമാകുന്നതും, തെറ്റായ സന്ദേശം നൽകുന്നതുമാണ് ഈ ഫ്ലാഗിന്റെ ഇത്തരത്തിലുള്ള ഉപയോഗം എന്നതിൽ സംശയമില്ല. #{blue->none->b->സ്വവർഗ്ഗ വിവാഹത്തെക്കുറിച്ചുള്ള സഭയുടെ നിലപാട് }# കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളും പഠനങ്ങളും അനുസരിച്ച്, ഒരു സ്ത്രീയും ഒരു പുരുഷനും തമ്മിലുള്ള ഉടമ്പടിയാണ് വിവാഹം. സ്വാഭാവിക ലൈംഗിക ആഭിമുഖ്യം ഇതര ലിംഗങ്ങളിലുള്ള രണ്ടുപേർ തമ്മിലാണ് (heterosexual orientation) എന്നതാണ് വിവാഹം എന്ന ആശയത്തിന്റെ അടിത്തറ പോലും. കത്തോലിക്കാ സഭയിൽ വിവാഹം സാധുവാകുന്നത് ഈ അടിസ്ഥാനത്തിൽ മാത്രമാണ്. വിവാഹത്തിന്റെ ലക്‌ഷ്യം കുടുംബങ്ങളുടെ രൂപീകരണമാണ് എന്നുളളതാണ് ഏറ്റവും പ്രധാനമായ കാര്യം. മാതാപിതാക്കളും മക്കളും ഉൾപ്പെടുന്ന കുടുംബ സങ്കൽപ്പമാണ് മാനവരാശിയുടെ തന്നെ അടിത്തറ. കുടുംബങ്ങൾ രൂപീകരിക്കപ്പെടാത്ത, സ്വാഭാവിക ലൈംഗികതയ്ക്ക് സ്ഥാനമില്ലാത്ത, സന്താനോൽപ്പാദനം എന്നൊരു ലക്ഷ്യമില്ലാത്ത ഒരു ബന്ധത്തെ വിവാഹമെന്ന് വിളിക്കാനാവില്ല എന്നതാണ് സഭയുടെ നിലപാട്. #{blue->none->b->വിശേഷ ലൈംഗിക ആഭിമുഖ്യമുള്ളവരെയും സഭ ഉൾക്കൊള്ളുന്നു }# സ്വവർഗ്ഗ ലൈംഗിക ആഭിമുഖ്യം ഉള്ളവരുടെ ലൈംഗിക പ്രവൃത്തികൾ, ബന്ധങ്ങൾ തുടങ്ങിയവ സഭ അംഗീകരിക്കുകയോ അനുവദിക്കുകയോ ചെയ്യുന്നില്ലെങ്കിലും, വ്യക്തികൾ എന്ന നിലയിൽ അവരെ ഉൾക്കൊള്ളുകയും, വ്യക്തിയുടെ മഹത്വത്തെ അംഗീകരിക്കുകയും, അവരെ ചേർത്തുനിർത്തുകയും ചെയ്യുന്നു. വ്യക്തികൾ എന്ന നിലയിൽ അവർ ആദരിക്കപ്പെടുകയും അവരുടെ മാനുഷിക അവകാശങ്ങൾ അംഗീകരിക്കപ്പെടുകയും ചെയ്യണമെന്നാണ് സഭയുടെ കാഴ്ചപ്പാട്. അവർക്ക് സമൂഹജീവിതവും ആത്മീയ ജീവിതവും സഭാജീവിതവും ഉണ്ടാകണമെന്ന് സഭ ആഗ്രഹിക്കുന്നു. അതേസമയം, LGBT കൂട്ടായ്മകളുടെ പ്രത്യേകമായ അവകാശവാദങ്ങൾ, പ്രചാരണങ്ങൾ, മുന്നേറ്റങ്ങൾ തുടങ്ങിയവയെ എക്കാലവും സഭ എതിർക്കുന്നു. ചുരുക്കത്തിൽ, വ്യക്തികൾ എന്ന നിലയിൽ അവരെ അംഗീകരിക്കുന്നുവെങ്കിലും, അവരുടെ പ്രവൃത്തികളെ സ്വീകാര്യമോ ആശാസ്യമോ ആയി കരുതുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല. സ്വവർഗ്ഗ വിവാഹം എന്ന പദപ്രയോഗം സഭയ്ക്ക് ഇല്ല. വിവാഹത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളായ പൂർണ്ണമായ അർത്ഥത്തിലുള്ള പരസ്പര സമർപ്പണം, സന്താനോൽപ്പാദനം എന്നിവ സ്വവർഗ്ഗ ബന്ധങ്ങളിൽ ഇല്ല എന്നതിനാൽ, അത്തരക്കാർക്ക് വിവാഹം അനുവദനീയമാണെന്നോ അവർ തമ്മിലുള്ള ബന്ധം വിവാഹമാണെന്നോ സഭ കണക്കാക്കുന്നില്ല. ലൈംഗികതക്ക് വിവാഹജീവിതത്തിൽ മാത്രമേ സ്ഥാനവും പ്രസക്തിയുമുള്ളൂ എന്നതാണ് എക്കാലത്തെയും സഭയുടെ ധാർമ്മിക നിലപാട്. #{blue->none->b->ലൈംഗികതയും ലിംഗ പദവിയും }# ലൈംഗികതയെയും ലിംഗ പദവിയേയും പരസ്പരപൂരകമായിട്ടാണ് സഭ കണക്കാക്കുന്നത്. ശാരീരികമായി ആണായി ജനിച്ചാൽ ലിംഗപദവി ആണിന്റേതും സ്ത്രീയായി ജനിച്ചാൽ സ്ത്രീയുടേതും ആയിരിക്കണം. ലിംഗപദവി ലൈംഗിക അഭിമുഖ്യങ്ങൾ മൂലം മാറ്റാൻ കഴിയുന്ന ഒന്നാണെന്ന് സഭ കരുതുകയോ, അത്തരം വാദങ്ങളെ അംഗീകരിക്കുകയോ ചെയ്യുന്നില്ല. LGBTQIA + എന്നിങ്ങനെ വിഭിന്ന വിഭാഗങ്ങളായി തരംതിരിക്കപ്പെട്ടിരിക്കുന്ന വിശേഷ ലൈംഗിക അഭിമുഖ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നതിൽ ട്രാൻസ്ജെൻഡേഴ്‌സ് എന്ന വിഭാഗമാണ് സവിശേഷ ശ്രദ്ധ അർഹിക്കുന്നവർ. വാസ്തവത്തിൽ, ഈ പട്ടികയിൽ ആ ഒരു വിഭാഗം മാത്രമാണ് ലിംഗപരമായി വേർതിരിക്കപ്പെട്ടിരിക്കുന്നതും, ജന്മനാലുള്ള പ്രതിസന്ധിയെ നേരിടുന്നതും. മറ്റുള്ളതെല്ലാം ലൈംഗിക ആഭിമുഖ്യങ്ങളുടെ വ്യത്യാസങ്ങൾ മൂലം രൂപപ്പെടുന്ന വിഭാഗങ്ങളാണ്. ചില വ്യക്തികളിൽ ലിംഗവ്യതിയാനത്തെ തുടർന്നുള്ള ജെൻഡർ ഐഡന്റിറ്റി സംബന്ധമായ മാനസിക പ്രതിസന്ധികൾ (Gender Dysphoria) ഉണ്ടായിരിക്കാനുള്ള സാധ്യതകളെ സഭ അംഗീകരിക്കുന്നുണ്ട്. അത്തരം വ്യക്തികളിൽ ചികിത്സ ഫലപ്രദമാണെന്നുള്ള ആധികാരിക പഠനങ്ങൾ ഇല്ല. ഓരോ മനുഷ്യവ്യക്തിയും ഒന്നുകിൽ പുരുഷനോ അല്ലെങ്കിൽ സ്ത്രീയോ ആയാണ് ജനിക്കുന്നത് എന്നും സഭ കരുതുന്നു. ഒരു മനുഷ്യൻ സ്ത്രീ ആയാലും പുരുഷൻ ആയാലും വ്യക്തിയുടെ അന്തസത്തയുടെ നിർവചനത്തിൽ ലൈംഗികത ഒരു ഘടകമല്ല എന്ന സഭയുടെ നിലപാട് ഒട്ടേറെ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. ഒരു വ്യക്തിയുടെ ലിംഗാവബോധം ജീവശാസ്ത്രപരവും സാമൂഹികവുമായ ഒട്ടേറെ ഘടകങ്ങളെ ആശ്രയിച്ചാണ് രൂപംകൊള്ളുന്നതെന്ന് ശാസ്ത്രം പറയുന്നു. ജനിതക, ജനിതകേതര, നാഡീവ്യൂഹ, ഹോർമോൺ സംബന്ധവും, ഭ്രൂണവളർച്ചയുമായി ബന്ധപ്പെട്ട ഘടകങ്ങളും, തുടർന്നുള്ള വളർച്ചാ ഘട്ടങ്ങളിൽ ചുറ്റുപാടുകളിൽനിന്ന് ഉണ്ടാകുന്ന അനുഭവങ്ങളും വ്യക്തിയുടെ ജെൻഡർ ഐഡന്റിറ്റിയെ സ്വാധീനിച്ചേക്കാം. എന്നാൽ, മിശ്ര ലിംഗാവസ്ഥകളോ, ആൻഡ്രോജൻ ഇൻസെൻസിറ്റിവിറ്റി സിൻഡ്രോം പോലുള്ള വളർച്ചകാലഘട്ടത്തിലെ ക്രമഭംഗങ്ങളോ ജീവശാസ്ത്രപരമായി വിവേചിച്ചറിയാൻ കഴിയാത്ത മറ്റ് അവസ്ഥകളോ ഒന്നും ഓരോ വ്യക്തിയെയും ദൈവം സൃഷ്ടിച്ചിരിക്കുന്നത് സ്ത്രീയോ പുരുഷനോ ആയാണ് എന്ന യാഥാർത്ഥ്യത്തെ അപ്രസക്തമാക്കുന്നില്ല. ഒരു വ്യക്തിയുടെ ലിംഗാവബോധത്തെ സ്വാധീനിക്കുന്ന ജീവശാസ്ത്രപരവും, മനഃശാസ്ത്രപരവും, സാമൂഹികവുമായ ഘടകങ്ങളൊന്നും ദൈവത്തിന്റെ സൃഷ്ടി വൈഭവവുമായി ബന്ധപ്പെടുത്താൻ കഴിയുന്നവയല്ല. ലൈംഗികതയും ലിംഗ പദവിയും സംബന്ധിച്ച്, കോൺഗ്രിഗേഷൻ ഓഫ് കാത്തലിക്ക് എഡ്യുക്കേഷൻ (CCE) 2019ൽ പ്രസിദ്ധപ്പെടുത്തിയ "സ്ത്രീയും പുരുഷനുമായി അവിടുന്ന് അവരെ സൃഷ്ടിച്ചു" എന്ന രേഖയിൽ ഇപ്രകാരം പറയുന്നു: "രണ്ടു വ്യത്യസ്ഥ യാഥാർത്ഥ്യങ്ങളെ വിശദീകരിക്കുന്ന വ്യത്യസ്ഥ പദങ്ങൾ എന്ന നിലയിൽ, ലൈംഗികത (SEX), ലിംഗം (Gender) എന്നിവ രണ്ട് അർത്ഥങ്ങൾ ഉൾക്കൊള്ളുന്നവയാണ്, അവ പര്യായ പദങ്ങളല്ല. ഇവിടെ പ്രശ്നം ശരിയായി വ്യാഖ്യാനിക്കാൻ കഴിയുന്ന രണ്ട് പദങ്ങൾ തമ്മിലുള്ള വ്യത്യാസത്തേക്കാൾ ലൈംഗികതയെ ലിംഗഭേദത്തിൽ നിന്ന് വേർതിരിച്ച് അവതരിപ്പിക്കാത്തതാണ്" ഇത്തരത്തിൽ സൃഷ്ടിക്കപ്പെടുന്ന ആശയക്കുഴപ്പങ്ങളാണ് വിവിധ മുന്നേറ്റങ്ങളുടെ വക്താക്കൾ മുതലെടുപ്പുകൾക്കായി ഉപയോഗിക്കുന്നത് എന്ന വാസ്തവം തിരിച്ചറിയേണ്ടതുണ്ട്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ പെടുന്നതും എണ്ണത്തിൽ വളരെ കുറവുള്ളവരുമായവർ ജന്മനാലും, ജനിതകമായ കാരണങ്ങളാലും ജെൻഡർ ഐഡന്റിറ്റിക്ക് വ്യതിയാനം സംഭവിക്കുന്നവരാണ്. വാസ്തവത്തിൽ അവിടെ ലൈംഗിക ആഭിമുഖ്യമല്ല പ്രധാനം. പ്രകൃതത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾക്കൊണ്ട് ഉണ്ടാകുന്ന വിവിധ വെല്ലുവിളികളാണ്. എന്നാൽ, LGBTQIA + സമൂഹത്തിലേക്ക് ഇക്കൂട്ടരെ ഉൾപ്പെടുത്തിയിരിക്കുന്നത് വഴിയായി, സവിശേഷ പരിഗണന ആവശ്യമുള്ള ഒരു വിഭാഗത്തിന് ലഭിക്കാവുന്ന ആനുകൂല്യങ്ങളും ശ്രദ്ധയും അസ്വാഭാവിക ലൈംഗിക താൽപ്പര്യങ്ങൾ ഉള്ള വിഭാഗങ്ങളും നേടിയെടുക്കാൻ ശ്രമിക്കുകയാണ്. മാത്രവുമല്ല, ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ പ്രശ്നം ലൈംഗികത മാത്രമാണ് എന്ന പ്രതീതി ജനിപ്പിക്കാനും ഇത്തരം മൂവ്മെന്റുകൾ കാരണമായിരുന്നു. വിചിത്രവും അസ്വാഭാവികവുമായ ലൈംഗിക അഭിമുഖ്യങ്ങൾ ഉള്ളവരുടെ പട്ടികയിൽ (LGBT കമ്മ്യൂണിറ്റിയിൽ, ഇരു വിഭാഗങ്ങളോടും ലൈംഗിക ആഭിമുഖ്യം ഉള്ളവരും, ലൈംഗിക വികാരങ്ങൾ ഇല്ലാത്തവരും ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്) എണ്ണപ്പെടുകയും അവർക്കൊപ്പം അണിചേരാൻ നിർബ്ബന്ധിതരാവുകയും ചെയ്തിരിക്കുന്നതുവഴിയായി ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ പെട്ടവർക്ക് അർഹിക്കുന്ന ശ്രദ്ധ ലഭിക്കാതെ പോകുന്നു എന്ന നിരീക്ഷണങ്ങളുണ്ട്. ഈ വിഭാഗത്തിൽ പെട്ടവരെ പ്രത്യേകമായ കരുതലോടെയാണ് സഭ കാണുന്നത്. ഗൗരവമുള്ള വിഷയങ്ങളിലുള്ള സഭയുടെ നിലപാടുകൾക്ക് മാറ്റം വന്നിരിക്കുന്നുവെന്നും, ലൈംഗിക അരാജകത്വത്തെ പ്രോത്സാഹിപ്പിക്കുന്ന നവ സാമൂഹിക സംവിധാനങ്ങളോട് സഭ പക്ഷം ചേരുന്നു എന്നും ധ്വാനിപ്പിക്കുന്ന വിധത്തിലുള്ള ആശയപ്രചാരണങ്ങൾ ആശാസ്യമല്ല. മനുഷ്യന്റെ മൂല്യത്തെയും മനുഷ്യകുലത്തിന്റെ ധാർമ്മികതയെയും ചോദ്യം ചെയ്യുന്ന ഇത്തരം നിരവധി വിഷയങ്ങളിൽ ലോകത്തിന്റെ മനഃസാക്ഷിയായും ഭരണകൂടങ്ങൾക്ക് മുന്നിൽ തിരുത്തൽ ശക്തിയായും നിലനിന്നിട്ടുള്ള ചരിത്രമാണ് എക്കാലവും സഭയ്ക്കുള്ളത്. ഇക്കാലഘട്ടത്തിലും ഇനിയുള്ള കാലത്തും സഭയുടെ പ്രധാന ദൗത്യങ്ങളിൽ ഒന്നും അതുതന്നെയാണ്. ഈ വലിയ ഉത്തരവാദിത്തത്തെ വിസ്മരിച്ചുകൊണ്ട് ലൈംഗിക അരാജകത്വത്തിന് വേദിയൊരുക്കാൻ സഭാ നിലപാടുകളെ തെറ്റായി അവതരിപ്പിക്കുന്ന പ്രവണത അത്യന്തം ദോഷകരമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-01-02-20:19:50.jpg
Keywords: സ്വവര്‍
Content:
20326
Category: 1
Sub Category:
Heading: പ്രിയപ്പെട്ട പാപ്പയെ ഒരു നോക്കു കാണാന്‍ ആയിരങ്ങള്‍; സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് ജനപ്രവാഹം തുടരുന്നു
Content: വത്തിക്കാന്‍ സിറ്റി: ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ഭൗതീക ശരീരം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് മാറ്റിയതോടെ പാപ്പയെ ഒരു നോക്കു കാണാന്‍ വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം തുടരുന്നു. രാവിലെ 7:15 ന് പോപ്പ് എമിരിറ്റസ് തന്റെ അവസാനകാലം ചെലവിട്ട മാത്തര്‍ എക്ലേസിയ ആശ്രമത്തില്‍ നിന്ന് ഭൗതിക ശരീരം ബസിലിക്കയിലേക്ക് കൊണ്ടുവന്നു. സഭയുടെ ആദ്യ മാർപാപ്പയായ വിശുദ്ധ പത്രോസിന്റെ ശവകുടീരത്തിന് മുകളിലുള്ള സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ പ്രധാന അൾത്താരയ്ക്ക് മുന്നിൽ പ്രത്യേകം തയാറാക്കിയ പീഠത്തില്‍ മൃതശരീരംവെച്ചതോടെ പ്രാര്‍ത്ഥനകള്‍ക്ക് ആരംഭമായി. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ആർച്ച്‌പ്രീസ്റ്റ് കർദ്ദിനാൾ മൗറോ ഗാംബെറ്റിയുടെ മുഖ്യകാര്‍മ്മികത്വത്തിലായിരിന്നു പ്രാര്‍ത്ഥന. ചുവപ്പും സ്വർണ്ണ നിറവും ഇഴുകി ചേര്‍ന്ന വസ്ത്രമായിരിന്നു പാപ്പയെ ധരിപ്പിച്ചിരിന്നത്. കൂപ്പിയ കരങ്ങളില്‍ ജപമാല ഉണ്ടായിരുന്നു. തന്റെ പേപ്പല്‍ ഭരണകാലത്ത് അദ്ദേഹം ധരിച്ചിരുന്ന ചുവന്ന ഷൂസിന് പകരം കറുത്ത ഷൂസാണ് ധരിപ്പിച്ചിരുന്നത്. അതേസമയം ബെനഡിക്ട് പതിനാറാമനോട് പ്രാർത്ഥിക്കാനും ആദരാഞ്ജലികൾ അർപ്പിക്കാനും ആയിരക്കണക്കിന് ആളുകൾ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ മുന്നില്‍ നിരയായി നിലകൊണ്ടിരിന്നു. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fposts%2Fpfbid0bYY4YzVCPXeyzTwf4HRRJ7epq6DHafVKXo6vucf5pX3s6d6BkWVVMwUjpL8iyS5Ml&show_text=true&width=500" width="500" height="787" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> പൊതുദര്‍ശനത്തിന് ബസിലിക്കയിലേക്ക് വിശ്വാസികളെ പ്രവേശിപ്പിക്കാന്‍ ആരംഭിച്ച സമയം മുതല്‍ ഇപ്പോഴും നിലയ്ക്കാത്ത നിര തുടരുകയാണ്. പൊതുദര്‍ശനം വരും ദിവസങ്ങളില്‍ ഉണ്ടെങ്കിലും ആദ്യ ദിനത്തില്‍ തന്നെ ആയിരങ്ങളാണ് പാപ്പയെ ഒരു നോക്കുകാണാന്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഇന്നു വത്തിക്കാന്‍ സമയം വൈകീട്ട് എഴുമണിവരെ (ഇന്ത്യന്‍ സമയം രാത്രി 11.30) പൊതുദര്‍ശനത്തിന് അവസരമുണ്ടാകും. നാളെയും മറ്റന്നാളും രാവിലെ 7 മണി മുതല്‍ പൊതുദര്‍ശനം ആരംഭിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
Image: /content_image/News/News-2023-01-02-21:27:18.jpg
Keywords: ബെനഡി
Category: 1
Sub Category:
Heading: പ്രിയപ്പെട്ട പാപ്പയെ ഒരു നോക്കു കാണാന്‍ ആയിരങ്ങള്‍; സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് ജനപ്രവാഹം തുടരുന്നു
Content: വത്തിക്കാന്‍ സിറ്റി: ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ഭൗതീക ശരീരം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് മാറ്റിയതോടെ പാപ്പയെ ഒരു നോക്കു കാണാന്‍ വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം തുടരുന്നു. രാവിലെ 7:15 ന് പോപ്പ് എമിരിറ്റസ് തന്റെ അവസാനകാലം ചെലവിട്ട മാത്തര്‍ എക്ലേസിയ ആശ്രമത്തില്‍ നിന്ന് ഭൗതിക ശരീരം ബസിലിക്കയിലേക്ക് കൊണ്ടുവന്നു. സഭയുടെ ആദ്യ മാർപാപ്പയായ വിശുദ്ധ പത്രോസിന്റെ ശവകുടീരത്തിന് മുകളിലുള്ള സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ പ്രധാന അൾത്താരയ്ക്ക് മുന്നിൽ പ്രത്യേകം തയാറാക്കിയ പീഠത്തില്‍ മൃതശരീരംവെച്ചതോടെ പ്രാര്‍ത്ഥനകള്‍ക്ക് ആരംഭമായി. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ആർച്ച്‌പ്രീസ്റ്റ് കർദ്ദിനാൾ മൗറോ ഗാംബെറ്റിയുടെ മുഖ്യകാര്‍മ്മികത്വത്തിലായിരിന്നു പ്രാര്‍ത്ഥന. ചുവപ്പും സ്വർണ്ണ നിറവും ഇഴുകി ചേര്‍ന്ന വസ്ത്രമായിരിന്നു പാപ്പയെ ധരിപ്പിച്ചിരിന്നത്. കൂപ്പിയ കരങ്ങളില്‍ ജപമാല ഉണ്ടായിരുന്നു. തന്റെ പേപ്പല്‍ ഭരണകാലത്ത് അദ്ദേഹം ധരിച്ചിരുന്ന ചുവന്ന ഷൂസിന് പകരം കറുത്ത ഷൂസാണ് ധരിപ്പിച്ചിരുന്നത്. അതേസമയം ബെനഡിക്ട് പതിനാറാമനോട് പ്രാർത്ഥിക്കാനും ആദരാഞ്ജലികൾ അർപ്പിക്കാനും ആയിരക്കണക്കിന് ആളുകൾ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ മുന്നില്‍ നിരയായി നിലകൊണ്ടിരിന്നു. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fposts%2Fpfbid0bYY4YzVCPXeyzTwf4HRRJ7epq6DHafVKXo6vucf5pX3s6d6BkWVVMwUjpL8iyS5Ml&show_text=true&width=500" width="500" height="787" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> പൊതുദര്‍ശനത്തിന് ബസിലിക്കയിലേക്ക് വിശ്വാസികളെ പ്രവേശിപ്പിക്കാന്‍ ആരംഭിച്ച സമയം മുതല്‍ ഇപ്പോഴും നിലയ്ക്കാത്ത നിര തുടരുകയാണ്. പൊതുദര്‍ശനം വരും ദിവസങ്ങളില്‍ ഉണ്ടെങ്കിലും ആദ്യ ദിനത്തില്‍ തന്നെ ആയിരങ്ങളാണ് പാപ്പയെ ഒരു നോക്കുകാണാന്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഇന്നു വത്തിക്കാന്‍ സമയം വൈകീട്ട് എഴുമണിവരെ (ഇന്ത്യന്‍ സമയം രാത്രി 11.30) പൊതുദര്‍ശനത്തിന് അവസരമുണ്ടാകും. നാളെയും മറ്റന്നാളും രാവിലെ 7 മണി മുതല്‍ പൊതുദര്‍ശനം ആരംഭിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
Image: /content_image/News/News-2023-01-02-21:27:18.jpg
Keywords: ബെനഡി
Content:
20327
Category: 1
Sub Category:
Heading: ഛത്തീസ്ഗഡില്‍ കത്തോലിക്ക ദേവാലയം തകര്‍ത്തു; ക്രൈസ്തവര്‍ ഭീതിയില്‍
Content: ജഗദല്‍പുർ: ഛത്തീസ്ഗഡിലെ നാരായൺപുരിൽ കത്തോലിക്കാ ദേവാലയം അക്രമിസംഘം അടിച്ചുതകർത്തു. ജഗദല്‍പുർ സീറോ മലബാർ രൂപതയ്ക്കു കീഴിലുള്ള നാരായൺപുർ ബംഗ്ലാപ്പാറയിൽ സേക്രഡ് ഹാർട്ട് ദേവാലയത്തിന് നേരെയാണ് സായുധധാരികളായ നൂറുകണക്കിനാളുകളുടെ നേതൃത്വത്തില്‍ ആക്രമണമുണ്ടായത്. സംഘപരിവാർ പ്രസ്ഥാനങ്ങളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന സർവ ആദിവാസി സംഘടനയുടെ നേതൃത്വത്തിലായിരിന്നു ആക്രമണം. കഴിഞ്ഞ ഏതാനും ആഴ്ചകളായി നാരായൺപുരിലും സമീപപ്രദേശങ്ങളിലും ക്രൈസ്തവർക്കു നേരേ നടക്കുന്ന അക്രമങ്ങളുടെ തുടർച്ചയാണ് ഇന്നലെ നടന്ന ആക്രമണമെന്നും പ്രദേശവാസികൾ പറഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. നാരായൺപുർ ടൗണിലെ മാർക്കറ്റിന്റെ പരിസരത്തുനിന്നു കുറുവടികളും കല്ലുകളുമായി പ്രകടനമായെത്തിയ സംഘമാണ് അക്രമം അഴിച്ചുവിട്ടത്. അക്രമം ഭയന്ന് പള്ളിയുടെ ഗേറ്റ് അധികൃതർ അടച്ചിട്ടിരുന്നുവെങ്കിലും ഇതു തകർത്ത അക്രമികൾ ആദ്യം പള്ളിക്കു നേരേ ആക്രമണം ആരംഭിക്കുകയായിരിന്നു. ക്രിസ്തുവിന്റെ ക്രൂശിതരൂപം, മറ്റ് തിരുസ്വരൂപങ്ങള്‍, ദേവാലയത്തിലെ വിവിധ വസ്തുക്കള്‍ സമീപത്തെ മാതാവിന്റെ ഗ്രോട്ടോ, മാതാവിന്റെ തിരുസ്വരൂപം എന്നിവയും തകർത്തു. ഛിന്നഭിന്നമായി രൂപങ്ങളും മറ്റും ദേവാലയത്തിലും പരിസരത്തും നശിച്ചുകിടക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. അതേസമയം സംഭവസ്ഥലത്തെത്തിയ പോലീസിനു നേരെയും അക്രമികളുടെ മര്‍ദ്ദനമുണ്ടായി. നാരായൺപുർ പോലീസ് സൂപ്രണ്ട് സദാനന്ദകുമാർ ഉൾപ്പെടെ മൂന്നു പോലീസുകാർക്കു പരിക്കേറ്റു. ഇതിനിടെ എസ്എബിഎസ് കോൺവെന്‍റിന് നേരെയും ആക്രമണമുണ്ടായി. കോൺവെന്റിലെ സന്യാസിനിമാരെ മിഷൻ ആശുപത്രിയിലേക്കു മാറ്റി. അക്രമം നടക്കുമ്പോള്‍ സമീപത്തെ വിശ്വദീപ്തി സ്കൂളിൽ വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. ഇവരെയും അധ്യാപകരെയും പോലീസ് ഇടപെട്ടാണു സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയത്. ജഗദൽപൂർ രൂപതയുടെ പ്രധാന ദേവാലയങ്ങളിലൊന്നാണ് നാരായൺപുരിലെ സേക്രഡ് ഹാർട്ട് പള്ളി. രണ്ടു വർഷം മുമ്പാണ് പള്ളി നിർമിച്ചത്. അതേസമയം നാരായൺപുരിലെ സേക്രട്ട് ഹാർട്ട് പള്ളിയ്ക്കും സ്ഥാപനങ്ങൾക്കും നേരെ ആക്രമണം നടത്തിയവർക്കെതിരേ ഉടൻ നടപടിയെടുക്കുമെന്നു ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ വ്യക്തമാക്കി. സംഭവത്തില്‍ നടപടിയെടുക്കണമെന്ന ആവശ്യവുമായി ഇന്നലെ വൈകുന്നേരം റായ്പൂർ ആർച്ച്ബിഷപ് ഡോ. വിക്ടർ ഹെന്റി ടാക്കൂർ മുഖ്യമന്ത്രിയെ സന്ദർശിച്ചിരിന്നു. ഇതിനിടെ അക്രമം ഭയന്ന് പ്രദേശത്തു നിന്ന്‍ നിരവധി ക്രൈസ്തവര്‍ പലായനം ചെയ്തിട്ടുണ്ട്.
Image: /content_image/News/News-2023-01-03-09:09:17.jpg
Keywords: സംഘ, തീവ്ര
Category: 1
Sub Category:
Heading: ഛത്തീസ്ഗഡില്‍ കത്തോലിക്ക ദേവാലയം തകര്‍ത്തു; ക്രൈസ്തവര്‍ ഭീതിയില്‍
Content: ജഗദല്‍പുർ: ഛത്തീസ്ഗഡിലെ നാരായൺപുരിൽ കത്തോലിക്കാ ദേവാലയം അക്രമിസംഘം അടിച്ചുതകർത്തു. ജഗദല്‍പുർ സീറോ മലബാർ രൂപതയ്ക്കു കീഴിലുള്ള നാരായൺപുർ ബംഗ്ലാപ്പാറയിൽ സേക്രഡ് ഹാർട്ട് ദേവാലയത്തിന് നേരെയാണ് സായുധധാരികളായ നൂറുകണക്കിനാളുകളുടെ നേതൃത്വത്തില്‍ ആക്രമണമുണ്ടായത്. സംഘപരിവാർ പ്രസ്ഥാനങ്ങളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന സർവ ആദിവാസി സംഘടനയുടെ നേതൃത്വത്തിലായിരിന്നു ആക്രമണം. കഴിഞ്ഞ ഏതാനും ആഴ്ചകളായി നാരായൺപുരിലും സമീപപ്രദേശങ്ങളിലും ക്രൈസ്തവർക്കു നേരേ നടക്കുന്ന അക്രമങ്ങളുടെ തുടർച്ചയാണ് ഇന്നലെ നടന്ന ആക്രമണമെന്നും പ്രദേശവാസികൾ പറഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. നാരായൺപുർ ടൗണിലെ മാർക്കറ്റിന്റെ പരിസരത്തുനിന്നു കുറുവടികളും കല്ലുകളുമായി പ്രകടനമായെത്തിയ സംഘമാണ് അക്രമം അഴിച്ചുവിട്ടത്. അക്രമം ഭയന്ന് പള്ളിയുടെ ഗേറ്റ് അധികൃതർ അടച്ചിട്ടിരുന്നുവെങ്കിലും ഇതു തകർത്ത അക്രമികൾ ആദ്യം പള്ളിക്കു നേരേ ആക്രമണം ആരംഭിക്കുകയായിരിന്നു. ക്രിസ്തുവിന്റെ ക്രൂശിതരൂപം, മറ്റ് തിരുസ്വരൂപങ്ങള്‍, ദേവാലയത്തിലെ വിവിധ വസ്തുക്കള്‍ സമീപത്തെ മാതാവിന്റെ ഗ്രോട്ടോ, മാതാവിന്റെ തിരുസ്വരൂപം എന്നിവയും തകർത്തു. ഛിന്നഭിന്നമായി രൂപങ്ങളും മറ്റും ദേവാലയത്തിലും പരിസരത്തും നശിച്ചുകിടക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. അതേസമയം സംഭവസ്ഥലത്തെത്തിയ പോലീസിനു നേരെയും അക്രമികളുടെ മര്‍ദ്ദനമുണ്ടായി. നാരായൺപുർ പോലീസ് സൂപ്രണ്ട് സദാനന്ദകുമാർ ഉൾപ്പെടെ മൂന്നു പോലീസുകാർക്കു പരിക്കേറ്റു. ഇതിനിടെ എസ്എബിഎസ് കോൺവെന്‍റിന് നേരെയും ആക്രമണമുണ്ടായി. കോൺവെന്റിലെ സന്യാസിനിമാരെ മിഷൻ ആശുപത്രിയിലേക്കു മാറ്റി. അക്രമം നടക്കുമ്പോള്‍ സമീപത്തെ വിശ്വദീപ്തി സ്കൂളിൽ വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. ഇവരെയും അധ്യാപകരെയും പോലീസ് ഇടപെട്ടാണു സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയത്. ജഗദൽപൂർ രൂപതയുടെ പ്രധാന ദേവാലയങ്ങളിലൊന്നാണ് നാരായൺപുരിലെ സേക്രഡ് ഹാർട്ട് പള്ളി. രണ്ടു വർഷം മുമ്പാണ് പള്ളി നിർമിച്ചത്. അതേസമയം നാരായൺപുരിലെ സേക്രട്ട് ഹാർട്ട് പള്ളിയ്ക്കും സ്ഥാപനങ്ങൾക്കും നേരെ ആക്രമണം നടത്തിയവർക്കെതിരേ ഉടൻ നടപടിയെടുക്കുമെന്നു ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ വ്യക്തമാക്കി. സംഭവത്തില്‍ നടപടിയെടുക്കണമെന്ന ആവശ്യവുമായി ഇന്നലെ വൈകുന്നേരം റായ്പൂർ ആർച്ച്ബിഷപ് ഡോ. വിക്ടർ ഹെന്റി ടാക്കൂർ മുഖ്യമന്ത്രിയെ സന്ദർശിച്ചിരിന്നു. ഇതിനിടെ അക്രമം ഭയന്ന് പ്രദേശത്തു നിന്ന്‍ നിരവധി ക്രൈസ്തവര്‍ പലായനം ചെയ്തിട്ടുണ്ട്.
Image: /content_image/News/News-2023-01-03-09:09:17.jpg
Keywords: സംഘ, തീവ്ര
Content:
20328
Category: 1
Sub Category:
Heading: ബെനഡിക്ട് പാപ്പയോടുള്ള ആദരവായി നാലുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് കോസ്റ്ററിക്ക ഗവണ്‍മെന്‍റ്
Content: സാൻ ഹോസെ: നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട ബെനഡിക്ട് പതിനാറാമൻ മാർപാപ്പയോടുള്ള ആദരവായി മധ്യ അമേരിക്കന്‍ രാജ്യമായ കോസ്റ്ററിക്ക ഗവണ്‍മെന്‍റ് നാലുദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു. ഏറ്റവും ഉന്നതമായ വിശ്വാസപദവിയിൽ ഇരുന്ന ആളിനോട് പ്രകടിപ്പിക്കേണ്ട ആദരവായാണ് നാല് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചതെന്ന് സർക്കാർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഡിസംബർ 31- മുതൽ രാജ്യത്തിന്റെ പതാക താഴ്ത്തി കെട്ടിയിരിക്കുകയാണ്. കോസ്റ്ററിക്കൻ ഭരണഘടനയുടെ ആർട്ടിക്കിൾ 75 അനുസരിച്ച് കത്തോലിക്കാ സഭയാണ് രാജ്യത്തെ ഔദ്യോഗിക വിശ്വാസ സമൂഹം. രാജ്യത്തിന്റെ പ്രസിഡന്റായ റോദ്രിഗോ ഷാവേസും, രാജ്യത്തെ മെത്രാൻ സമിതിയും ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ബെനഡിക് മാർപാപ്പ യെ സുവിശേഷത്തിലെ സത്യത്തിന്റെയും, വിശ്വാസത്തിന്റെയും സംരക്ഷകനെന്നാണ് മെത്രാൻ സമിതി വിശേഷിപ്പിച്ചത്. കർത്താവ് തന്റെ സാന്നിധ്യത്തിലേക്ക് പാപ്പയെ വിളിക്കുമ്പോൾ അദ്ദേഹം സ്നേഹത്തെ കണ്ടുമുട്ടിയെന്നാണ് തങ്ങൾ ഉറച്ചു വിശ്വസിക്കുന്നതെന്ന് മെത്രാന്മാർ പറഞ്ഞു. ജീവന്റെ ദൈവത്തിലും, അവിടുത്തെ ഉയർപ്പിലും ഉള്ള പ്രത്യാശ അവർ പങ്കുവെച്ചു. പാപ്പയുടെ ആത്മശാന്തിയ്ക്കു വേണ്ടി പ്രാർത്ഥിച്ചുകൊണ്ടാണ് സമിതി തങ്ങളുടെ പ്രസ്താവന അവസാനിപ്പിക്കുന്നത്. 2021-ൽ കോസ്റ്റാറിക്ക സർവകലാശാല നടത്തിയ പഠന പ്രകാരം കോസ്റ്ററിക്ക ജനസംഖ്യയുടെ 47% കത്തോലിക്ക വിശ്വാസികളാണ്.
Image: /content_image/News/News-2023-01-03-11:09:32.jpg
Keywords: ബെനഡി
Category: 1
Sub Category:
Heading: ബെനഡിക്ട് പാപ്പയോടുള്ള ആദരവായി നാലുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് കോസ്റ്ററിക്ക ഗവണ്‍മെന്‍റ്
Content: സാൻ ഹോസെ: നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട ബെനഡിക്ട് പതിനാറാമൻ മാർപാപ്പയോടുള്ള ആദരവായി മധ്യ അമേരിക്കന്‍ രാജ്യമായ കോസ്റ്ററിക്ക ഗവണ്‍മെന്‍റ് നാലുദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു. ഏറ്റവും ഉന്നതമായ വിശ്വാസപദവിയിൽ ഇരുന്ന ആളിനോട് പ്രകടിപ്പിക്കേണ്ട ആദരവായാണ് നാല് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചതെന്ന് സർക്കാർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഡിസംബർ 31- മുതൽ രാജ്യത്തിന്റെ പതാക താഴ്ത്തി കെട്ടിയിരിക്കുകയാണ്. കോസ്റ്ററിക്കൻ ഭരണഘടനയുടെ ആർട്ടിക്കിൾ 75 അനുസരിച്ച് കത്തോലിക്കാ സഭയാണ് രാജ്യത്തെ ഔദ്യോഗിക വിശ്വാസ സമൂഹം. രാജ്യത്തിന്റെ പ്രസിഡന്റായ റോദ്രിഗോ ഷാവേസും, രാജ്യത്തെ മെത്രാൻ സമിതിയും ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ബെനഡിക് മാർപാപ്പ യെ സുവിശേഷത്തിലെ സത്യത്തിന്റെയും, വിശ്വാസത്തിന്റെയും സംരക്ഷകനെന്നാണ് മെത്രാൻ സമിതി വിശേഷിപ്പിച്ചത്. കർത്താവ് തന്റെ സാന്നിധ്യത്തിലേക്ക് പാപ്പയെ വിളിക്കുമ്പോൾ അദ്ദേഹം സ്നേഹത്തെ കണ്ടുമുട്ടിയെന്നാണ് തങ്ങൾ ഉറച്ചു വിശ്വസിക്കുന്നതെന്ന് മെത്രാന്മാർ പറഞ്ഞു. ജീവന്റെ ദൈവത്തിലും, അവിടുത്തെ ഉയർപ്പിലും ഉള്ള പ്രത്യാശ അവർ പങ്കുവെച്ചു. പാപ്പയുടെ ആത്മശാന്തിയ്ക്കു വേണ്ടി പ്രാർത്ഥിച്ചുകൊണ്ടാണ് സമിതി തങ്ങളുടെ പ്രസ്താവന അവസാനിപ്പിക്കുന്നത്. 2021-ൽ കോസ്റ്റാറിക്ക സർവകലാശാല നടത്തിയ പഠന പ്രകാരം കോസ്റ്ററിക്ക ജനസംഖ്യയുടെ 47% കത്തോലിക്ക വിശ്വാസികളാണ്.
Image: /content_image/News/News-2023-01-03-11:09:32.jpg
Keywords: ബെനഡി
Content:
20329
Category: 4
Sub Category:
Heading: ഉണ്ണീശോയുടെ വിശുദ്ധ കൊച്ചുത്രേസ്യായ്ക്കു 150-ാം ജന്മദിനം; ഇതാ 7 കൊച്ചു പ്രാർത്ഥനകൾ..!
Content: ഉണ്ണീശോയുടെ വിശുദ്ധ കൊച്ചുത്രേസ്യാ ഭൂജാതയായിട്ട് ഇന്നലെ ജനുവരി രണ്ടിനു 150 വർഷം തികഞ്ഞു. 1873 ജനുവരി മാസം രണ്ടാം തീയതി ഫ്രാൻസിലെ അലൻകോണിലാണ് വിശുദ്ധ കൊച്ചുത്രേസ്യാ ജനിച്ചത്. വാച്ച് നിർമ്മാതാവായ ലൂയി മാര്‍ട്ടിനും തുന്നൽക്കാരിയായിരുന്ന സെലി ഗ്വിരിയുമായിരുന്നു മാതാപിതാക്കൾ. ഇരുവരും ചെറുപ്പത്തില്‍ സന്ന്യാസജീവിതം ആഗ്രഹിച്ചിരുന്നെങ്കിലും മറ്റൊന്നായിരുന്നു ദൈവഹിതം. ദൈവം അവരുടെ ദാമ്പത്യ വല്ലരിയിൽ ഒൻപത് മക്കളെ നൽകി. അതില്‍ അഞ്ചുപേരെ സന്ന്യാസിനികളായി കാണാൻ ദൈവം അവരെ അനുവദിച്ചു. മരിയ, പൗളി, ലെയോനി, സെലിന്‍, തെരേസ എന്നീ അഞ്ചുപേരില്‍ നാലുപേര്‍ കര്‍മ്മലീത്താ സഭയിലും ലെയോനി വിസിറ്റേഷന്‍ സഭയിലും അംഗങ്ങളായി. ഒമ്പതാമത്തെ സന്തതിയായി ജനിച്ച കൊച്ചുറാണി ചേച്ചിമാരെ കണ്ടാണു വളര്‍ന്നത്. 1877 ആഗസ്റ്റു മാസം 28ന് അമ്മ സെലിഗ്വരിൽ സ്വർഗ്ഗത്തിലേക്ക് യാത്രയായി. അന്നു കൊച്ചുറാണിക്ക് കേവലം നാലു വയസ്സേ ഉണ്ടായിരുന്നുള്ളു. ഭാര്യയുടെ മരണ ശേഷം മാര്‍ട്ടിനും കുടുംബവും അലൻകോണിൽ നിന്ന് 50 മൈൽ അകലെയുള്ള ലിസ്യുവിലേക്കു താമസം മാറ്റി. കൊച്ചു റാണിക്ക് 9 വയസ്സുള്ളപ്പോൾ പൗളി കർമ്മലീത്താ കോൺവെന്റിൽ പ്രവേശിച്ചു. അന്നുമുതൽ ആ വഴിയിലൂടെ സഹോദരിയെ പിന്തുടരാൻ കൊച്ചുത്രേസ്യായ്ക്കു തോന്നി. പൗളിയെപ്പോലെ അവളുടെ സഹോദരി മരിയയും കർമ്മലീത്താ കോൺവെന്റിൽ പോയപ്പോൾ തെരേസയ്ക്ക് പതിനാല് വയസ്സായിരുന്നു. അടുത്ത വർഷം, കൊച്ചുത്രേസ്യാ തന്റെ പിതാവിനോട് കർമ്മലീത്ത മഠത്തിൽ പ്രവേശിക്കാൻ അനുവാദം ചോദിച്ചു, പിതാവ് അനുവദിച്ചെങ്കിലും മഠത്തിലെ കന്യാസ്ത്രീകൾക്കും ബയൂക്സിലെ ബിഷപ്പിനും അവൾ വളരെ ചെറുപ്പമാണെന്നും കുറച്ചു കൂടെ കാത്തിരിക്കണമെന്നും ഉപദേശിച്ചു. ഏതാനും മാസങ്ങൾക്കുശേഷം പതിമൂന്നാം ലെയോ മാർപാപ്പയുടെ പൗരോഹിത്യ ജൂബിലിയോടു അനുബന്ധിച്ച് റോമിലേക്ക് തീർത്ഥാടനത്തിനായി കൊച്ചുത്രേസ്യ പിതാവിനോപ്പം പോയി. മാർപാപ്പയുടെ മുന്നിൽ മുട്ടുകുത്തി അനുഗ്രഹം വാങ്ങുമ്പോൾ അവൾ നിശബ്ദത വെടിഞ്ഞ് പതിനഞ്ചാം വയസ്സിൽ മഠത്തിൽ പ്രവേശിക്കാൻ അനുവാദം ചോദിച്ചു. കൊച്ചുത്രേസ്യായുടെ രൂപത്തിലും പെരുമാറ്റത്തിലും ആകൃഷ്ടനായ മാർപാപ്പ അത് ദൈവഹിതമാണെങ്കിൽ അങ്ങനെ ചെയ്യുമെന്ന് പറഞ്ഞു. കൊച്ചുത്രേസ്യാ പിന്നീട് എല്ലാ തീർത്ഥാടന ദേവാലയങ്ങളിലും തീക്ഷ്ണതയോടെ പ്രാർത്ഥിക്കുകയും മാർപ്പാപ്പയുടെ പിന്തുണയോടെ 1888 ഏപ്രിലിൽ കാർമ്മലിൽ പ്രവേശിക്കുകയും ചെയ്തു. സ്നേഹിക്കുക എന്നതായിരുന്നു അവളുടെ ദൈവവിളി. കർമ്മലീത്താ സഭയുടെ നിയമങ്ങളും കടമകളും കൃത്യമായി അവൾ നിറവേറ്റി. പുരോഹിതന്മാർക്കും മിഷനറിമാർക്കും വേണ്ടി അവൾ വളരെ തീക്ഷ്ണതയോടെ പ്രാർത്ഥിച്ചു. ഇക്കാരണത്താൽ, കൊച്ചുറാണിയുടെ മരണശേഷം അവളെ മിഷണറിമാരുടെ മധ്യസ്ഥ എന്ന പദവി നൽകി ആദരിച്ചു. 1894 ൽ പിതാവ് ലൂയി മാർട്ടിൻ മരിച്ചപ്പോൾ സെലിൻ സഹോദരിമാർക്കൊപ്പം മഠത്തിൽ പ്രവേശിച്ചു. അതേ വർഷം തന്നെ, കൊച്ചുത്രേസ്യാ ക്ഷയരോഗബാധിതയായി. ചൈനയിൽ പ്രേഷിതയായി പോകാൻ അവൾ ആഗ്രഹിച്ചിരുന്നുവെങ്കിലും ആരോഗ്യം അനുവദിച്ചില്ല. ജീവിതത്തിന്റെ അവസാന 18 മാസങ്ങളിൽ കൊച്ചുത്രേസ്യാ ഒരുപാട് സഹനങ്ങളിലൂടെ കടന്നു പോയി . ശാരീരിക ക്ലേശങ്ങളുടെയും ആത്മീയ പരീക്ഷണങ്ങളുടെയും ഒരു കാലഘട്ടമായിരുന്നു അത്. 1897 ജൂലൈ മാസത്തിൽ അവളെ മഠത്തിലെ പ്രത്യേക മുറിയിലേക്കു മാറ്റി. 1897 ആഗസ്റ്റ് പത്തൊമ്പതിനു അവൾ അവസാനമായി ദിവ്യകാരുണ്യം സ്വീകരിച്ചു. സെപ്റ്റംബർ 30 ന് കൊച്ചുത്രേസ്യയുടെ ആത്മാവ് ഈശോയുടെ സവിധത്തിലേക്ക് യാത്രയായി. 1923 ഏപ്രിൽ 29-ന് പതിനൊന്നാം പിയൂസ് മാർപ്പാപ്പ അവളെ വാഴ്ത്തപ്പെട്ടവളായും 1925 മെയ് 17നു വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്തു. 1927-ൽ കൊച്ചുറാണിയെ മിഷൻ്റെ മധ്യസ്ഥയായി പ്രഖ്യാപിക്കുകയും 1944-ൽ വിശുദ്ധ ജോവാൻ ഓഫ് ആർക്കി നൊപ്പം ഫ്രാൻസിന്റെ സഹ- മധ്യസ്ഥയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. 1997 ഒക്‌ടോബർ 19-ന് വിശുദ്ധ പത്രോസിൻ്റെ ചത്വരത്തിൽ 70,000ത്തോളം വരുന്ന വിശ്വാസികളുടെ സാന്നിധ്യത്തിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ വിശുദ്ധ കൊച്ചുത്രേസ്യായെ സാർവ്വത്രിക സഭയിലെ മൂന്നാമത്തെ വനിതാ വേദപാരംഗതയായി (Doctor of the Church) പ്രഖ്യാപിച്ചു. #{blue->none->b->ഉണ്ണീശോയുടെ വി. കൊച്ചുത്രേസ്യായുടെ 7 കൊച്ചു പ്രാർത്ഥനകൾ }# ഓ ഈശോയെ, ഞാൻ എന്തു ചെയ്താലും നിന്നെ മാത്രം പ്രീതിപ്പെടുത്തുവാനുള്ള കൃപ എനിക്കു നൽകണമേ. ശാന്തതയും എളിമയുള്ള ഈശോയുടെ ഹൃദയമേ എന്റെ ഹൃദയം നിന്റേതു പോലെ ആക്കണമേ. ഓ ഈശോയെ നിന്നിൽ മാത്രം ആനന്ദം കണ്ടെത്താൻ കൃപ നൽകണമേ. ഓ വിശുദ്ധ മഗ്ദലേന മറിയമേ, എന്റെ ജീവിതം ഒരു സ്നേഹ പ്രവർത്തി ആക്കാനുള്ള കൃപ ഈശോയിൽ നിന്നു വാങ്ങിത്തരേണമേ. ഓ ഈശോയെ, എപ്പോഴും എന്നെത്തന്നെ പരിത്യജിക്കാനും എപ്പോഴും എന്റെ സഹോദരിമാരെ പ്രീതിപ്പെടുത്തുവാനും എന്നെ പഠിപ്പിക്കണമേ. ഓ എന്റെ ദൈവമേ, എന്റെ മുഴു ഹൃദയത്തോടെ ഞാൻ നിന്നെ സ്നേഹിക്കുന്നു. ഓ എന്റെ വിശുദ്ധ കാവൽ മാലാഖേ നിന്റെ ചിറകുകളുടെ കീഴിൽ എന്നെ എപ്പോഴും മറയ്ക്കണമേ, അതുവഴി ഈശോയെ ഞാൻ ഒരിക്കലും ഞാൻ വേദനിപ്പിക്കാതിരിക്കട്ടെ.
Image: /content_image/News/News-2023-01-03-12:08:58.jpg
Keywords: ത്രേസ്യാ
Category: 4
Sub Category:
Heading: ഉണ്ണീശോയുടെ വിശുദ്ധ കൊച്ചുത്രേസ്യായ്ക്കു 150-ാം ജന്മദിനം; ഇതാ 7 കൊച്ചു പ്രാർത്ഥനകൾ..!
Content: ഉണ്ണീശോയുടെ വിശുദ്ധ കൊച്ചുത്രേസ്യാ ഭൂജാതയായിട്ട് ഇന്നലെ ജനുവരി രണ്ടിനു 150 വർഷം തികഞ്ഞു. 1873 ജനുവരി മാസം രണ്ടാം തീയതി ഫ്രാൻസിലെ അലൻകോണിലാണ് വിശുദ്ധ കൊച്ചുത്രേസ്യാ ജനിച്ചത്. വാച്ച് നിർമ്മാതാവായ ലൂയി മാര്‍ട്ടിനും തുന്നൽക്കാരിയായിരുന്ന സെലി ഗ്വിരിയുമായിരുന്നു മാതാപിതാക്കൾ. ഇരുവരും ചെറുപ്പത്തില്‍ സന്ന്യാസജീവിതം ആഗ്രഹിച്ചിരുന്നെങ്കിലും മറ്റൊന്നായിരുന്നു ദൈവഹിതം. ദൈവം അവരുടെ ദാമ്പത്യ വല്ലരിയിൽ ഒൻപത് മക്കളെ നൽകി. അതില്‍ അഞ്ചുപേരെ സന്ന്യാസിനികളായി കാണാൻ ദൈവം അവരെ അനുവദിച്ചു. മരിയ, പൗളി, ലെയോനി, സെലിന്‍, തെരേസ എന്നീ അഞ്ചുപേരില്‍ നാലുപേര്‍ കര്‍മ്മലീത്താ സഭയിലും ലെയോനി വിസിറ്റേഷന്‍ സഭയിലും അംഗങ്ങളായി. ഒമ്പതാമത്തെ സന്തതിയായി ജനിച്ച കൊച്ചുറാണി ചേച്ചിമാരെ കണ്ടാണു വളര്‍ന്നത്. 1877 ആഗസ്റ്റു മാസം 28ന് അമ്മ സെലിഗ്വരിൽ സ്വർഗ്ഗത്തിലേക്ക് യാത്രയായി. അന്നു കൊച്ചുറാണിക്ക് കേവലം നാലു വയസ്സേ ഉണ്ടായിരുന്നുള്ളു. ഭാര്യയുടെ മരണ ശേഷം മാര്‍ട്ടിനും കുടുംബവും അലൻകോണിൽ നിന്ന് 50 മൈൽ അകലെയുള്ള ലിസ്യുവിലേക്കു താമസം മാറ്റി. കൊച്ചു റാണിക്ക് 9 വയസ്സുള്ളപ്പോൾ പൗളി കർമ്മലീത്താ കോൺവെന്റിൽ പ്രവേശിച്ചു. അന്നുമുതൽ ആ വഴിയിലൂടെ സഹോദരിയെ പിന്തുടരാൻ കൊച്ചുത്രേസ്യായ്ക്കു തോന്നി. പൗളിയെപ്പോലെ അവളുടെ സഹോദരി മരിയയും കർമ്മലീത്താ കോൺവെന്റിൽ പോയപ്പോൾ തെരേസയ്ക്ക് പതിനാല് വയസ്സായിരുന്നു. അടുത്ത വർഷം, കൊച്ചുത്രേസ്യാ തന്റെ പിതാവിനോട് കർമ്മലീത്ത മഠത്തിൽ പ്രവേശിക്കാൻ അനുവാദം ചോദിച്ചു, പിതാവ് അനുവദിച്ചെങ്കിലും മഠത്തിലെ കന്യാസ്ത്രീകൾക്കും ബയൂക്സിലെ ബിഷപ്പിനും അവൾ വളരെ ചെറുപ്പമാണെന്നും കുറച്ചു കൂടെ കാത്തിരിക്കണമെന്നും ഉപദേശിച്ചു. ഏതാനും മാസങ്ങൾക്കുശേഷം പതിമൂന്നാം ലെയോ മാർപാപ്പയുടെ പൗരോഹിത്യ ജൂബിലിയോടു അനുബന്ധിച്ച് റോമിലേക്ക് തീർത്ഥാടനത്തിനായി കൊച്ചുത്രേസ്യ പിതാവിനോപ്പം പോയി. മാർപാപ്പയുടെ മുന്നിൽ മുട്ടുകുത്തി അനുഗ്രഹം വാങ്ങുമ്പോൾ അവൾ നിശബ്ദത വെടിഞ്ഞ് പതിനഞ്ചാം വയസ്സിൽ മഠത്തിൽ പ്രവേശിക്കാൻ അനുവാദം ചോദിച്ചു. കൊച്ചുത്രേസ്യായുടെ രൂപത്തിലും പെരുമാറ്റത്തിലും ആകൃഷ്ടനായ മാർപാപ്പ അത് ദൈവഹിതമാണെങ്കിൽ അങ്ങനെ ചെയ്യുമെന്ന് പറഞ്ഞു. കൊച്ചുത്രേസ്യാ പിന്നീട് എല്ലാ തീർത്ഥാടന ദേവാലയങ്ങളിലും തീക്ഷ്ണതയോടെ പ്രാർത്ഥിക്കുകയും മാർപ്പാപ്പയുടെ പിന്തുണയോടെ 1888 ഏപ്രിലിൽ കാർമ്മലിൽ പ്രവേശിക്കുകയും ചെയ്തു. സ്നേഹിക്കുക എന്നതായിരുന്നു അവളുടെ ദൈവവിളി. കർമ്മലീത്താ സഭയുടെ നിയമങ്ങളും കടമകളും കൃത്യമായി അവൾ നിറവേറ്റി. പുരോഹിതന്മാർക്കും മിഷനറിമാർക്കും വേണ്ടി അവൾ വളരെ തീക്ഷ്ണതയോടെ പ്രാർത്ഥിച്ചു. ഇക്കാരണത്താൽ, കൊച്ചുറാണിയുടെ മരണശേഷം അവളെ മിഷണറിമാരുടെ മധ്യസ്ഥ എന്ന പദവി നൽകി ആദരിച്ചു. 1894 ൽ പിതാവ് ലൂയി മാർട്ടിൻ മരിച്ചപ്പോൾ സെലിൻ സഹോദരിമാർക്കൊപ്പം മഠത്തിൽ പ്രവേശിച്ചു. അതേ വർഷം തന്നെ, കൊച്ചുത്രേസ്യാ ക്ഷയരോഗബാധിതയായി. ചൈനയിൽ പ്രേഷിതയായി പോകാൻ അവൾ ആഗ്രഹിച്ചിരുന്നുവെങ്കിലും ആരോഗ്യം അനുവദിച്ചില്ല. ജീവിതത്തിന്റെ അവസാന 18 മാസങ്ങളിൽ കൊച്ചുത്രേസ്യാ ഒരുപാട് സഹനങ്ങളിലൂടെ കടന്നു പോയി . ശാരീരിക ക്ലേശങ്ങളുടെയും ആത്മീയ പരീക്ഷണങ്ങളുടെയും ഒരു കാലഘട്ടമായിരുന്നു അത്. 1897 ജൂലൈ മാസത്തിൽ അവളെ മഠത്തിലെ പ്രത്യേക മുറിയിലേക്കു മാറ്റി. 1897 ആഗസ്റ്റ് പത്തൊമ്പതിനു അവൾ അവസാനമായി ദിവ്യകാരുണ്യം സ്വീകരിച്ചു. സെപ്റ്റംബർ 30 ന് കൊച്ചുത്രേസ്യയുടെ ആത്മാവ് ഈശോയുടെ സവിധത്തിലേക്ക് യാത്രയായി. 1923 ഏപ്രിൽ 29-ന് പതിനൊന്നാം പിയൂസ് മാർപ്പാപ്പ അവളെ വാഴ്ത്തപ്പെട്ടവളായും 1925 മെയ് 17നു വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്തു. 1927-ൽ കൊച്ചുറാണിയെ മിഷൻ്റെ മധ്യസ്ഥയായി പ്രഖ്യാപിക്കുകയും 1944-ൽ വിശുദ്ധ ജോവാൻ ഓഫ് ആർക്കി നൊപ്പം ഫ്രാൻസിന്റെ സഹ- മധ്യസ്ഥയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. 1997 ഒക്‌ടോബർ 19-ന് വിശുദ്ധ പത്രോസിൻ്റെ ചത്വരത്തിൽ 70,000ത്തോളം വരുന്ന വിശ്വാസികളുടെ സാന്നിധ്യത്തിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ വിശുദ്ധ കൊച്ചുത്രേസ്യായെ സാർവ്വത്രിക സഭയിലെ മൂന്നാമത്തെ വനിതാ വേദപാരംഗതയായി (Doctor of the Church) പ്രഖ്യാപിച്ചു. #{blue->none->b->ഉണ്ണീശോയുടെ വി. കൊച്ചുത്രേസ്യായുടെ 7 കൊച്ചു പ്രാർത്ഥനകൾ }# ഓ ഈശോയെ, ഞാൻ എന്തു ചെയ്താലും നിന്നെ മാത്രം പ്രീതിപ്പെടുത്തുവാനുള്ള കൃപ എനിക്കു നൽകണമേ. ശാന്തതയും എളിമയുള്ള ഈശോയുടെ ഹൃദയമേ എന്റെ ഹൃദയം നിന്റേതു പോലെ ആക്കണമേ. ഓ ഈശോയെ നിന്നിൽ മാത്രം ആനന്ദം കണ്ടെത്താൻ കൃപ നൽകണമേ. ഓ വിശുദ്ധ മഗ്ദലേന മറിയമേ, എന്റെ ജീവിതം ഒരു സ്നേഹ പ്രവർത്തി ആക്കാനുള്ള കൃപ ഈശോയിൽ നിന്നു വാങ്ങിത്തരേണമേ. ഓ ഈശോയെ, എപ്പോഴും എന്നെത്തന്നെ പരിത്യജിക്കാനും എപ്പോഴും എന്റെ സഹോദരിമാരെ പ്രീതിപ്പെടുത്തുവാനും എന്നെ പഠിപ്പിക്കണമേ. ഓ എന്റെ ദൈവമേ, എന്റെ മുഴു ഹൃദയത്തോടെ ഞാൻ നിന്നെ സ്നേഹിക്കുന്നു. ഓ എന്റെ വിശുദ്ധ കാവൽ മാലാഖേ നിന്റെ ചിറകുകളുടെ കീഴിൽ എന്നെ എപ്പോഴും മറയ്ക്കണമേ, അതുവഴി ഈശോയെ ഞാൻ ഒരിക്കലും ഞാൻ വേദനിപ്പിക്കാതിരിക്കട്ടെ.
Image: /content_image/News/News-2023-01-03-12:08:58.jpg
Keywords: ത്രേസ്യാ
Content:
20330
Category: 1
Sub Category:
Heading: ജീവിച്ചിരിന്നപ്പോഴും വിടവാങ്ങിയപ്പോഴും ബെനഡിക്ട് പാപ്പയുടെ നിഴല്‍ പോലെ ഗാന്‍സ്വെയിന്‍ മെത്രാപ്പോലീത്ത
Content: വത്തിക്കാന്‍ സിറ്റി: ദിവംഗതനായ ബെനഡിക്ട് പതിനാറാമന്‍ പാപ്പയ്ക്കു ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാനുള്ള വിശ്വാസികളുടെ ഒഴുക്ക് തുടരുന്നതിനിടയില്‍ ദീര്‍ഘകാലം പാപ്പയുടെ സ്വകാര്യ സെക്രട്ടറിയായിരുന്ന ജോര്‍ജ്ജ് ഗാന്‍സ്വെയിന്‍ മെത്രാപ്പോലീത്തയും ശ്രദ്ധാകേന്ദ്രമാകുന്നു. ബെനഡിക്ട് പതിനാറാമന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാന്‍ എത്തുവരില്‍ പലരും ജര്‍മ്മന്‍ സ്വദേശിയായ ഗാന്‍സ്വെയിന്‍ മെത്രാപ്പോലീത്തയെ കണ്ടു അനുശോചനമറിയിക്കുകയും നന്ദി അര്‍പ്പിക്കുകയും ചെയ്യുകയാണ്. പാപ്പയുടെ സെക്രട്ടറിയും സമീപ വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ ഔദ്യോഗിക വക്താവുമായി പ്രവര്‍ത്തിച്ചു വരികയായിരുന്ന ഗാന്‍സ്വെയിന്‍ മെത്രാപ്പോലീത്തയാണ് മുന്‍പാപ്പയുടെ ഓരോ സമയങ്ങളിലുള്ള വിവരങ്ങള്‍ ഫ്രാന്‍സിസ് പാപ്പയ്ക്കും പരിശുദ്ധ സിംഹാസനത്തിനും കൈമാറി കൊണ്ടിരുന്നത്. ഇന്നലെ ജനുവരി 2-ന് രാവിലെ 7-നും 7:15-നുമിടയിൽ ബെനഡിക്ട് പാപ്പയുടെ മൃതദേഹം മാതര്‍ എക്ലേസ്യ ആശ്രമത്തില്‍ നിന്നും സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് മാറ്റിയപ്പോഴും എല്ലാ കാര്യങ്ങളും ഒരുക്കാനും മറ്റും ആര്‍ച്ച് ബിഷപ്പ് ഗാന്‍സ്വെയിന്‍ മുന്‍നിരയില്‍ ഉണ്ടായിരിന്നു. വിശ്വാസികളുടെ ഒഴുക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന്‍ ബസിലിക്കയുടെ തെക്ക് ഭാഗത്തേക്ക് മാറിയ മെത്രാപ്പോലീത്ത അവിടെ നിന്നുകൊണ്ടാണ് ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാന്‍ എത്തിയവരില്‍ നിന്ന് ആശ്വാസം ഏറ്റുവാങ്ങിയും പകര്‍ന്നും തന്റെ മഹനീയമായ ദൗത്യം ദുഃഖമടക്കി നിര്‍വ്വഹിച്ചത്. ആര്‍ച്ച് ബിഷപ്പ് ഗാന്‍സ്വെയിനും, പാപ്പ സ്ഥാനത്യാഗം ചെയ്ത ശേഷം അദ്ദേഹത്തെ പരിചരിച്ചിരുന്നവരും, ‘മെമോറസ് ഡോമിനി’ അംഗങ്ങളായ കാര്‍മേല, ലോര്‍ഡാന, ക്രിസ്റ്റീന, റോസെല്ല എന്നീ നാല് സമര്‍പ്പിതരും, സെക്രട്ടറി സിസ്റ്റര്‍ ബിര്‍ജിറ്റ് വാന്‍സിംഗും സദാസമയവും പ്രാര്‍ത്ഥനയുമായി മുന്‍പാപ്പയുടെ മൃതദേഹത്തോടൊപ്പമുണ്ട്. കഠിനമായ ദുഃഖത്തിനിടയിലും പുഞ്ചിരി നിറഞ്ഞ മുഖത്തോടെയാണ് മെത്രാപ്പോലീത്ത ആളുകളെ സ്വാഗതം ചെയ്തത്. ബെനഡിക്ട് പതിനാറാമന്‍ പാപ്പയെ ഒരു നിഴല്‍പ്പോലെ അനുഗമിച്ച ഗാന്‍സ്വെയിന്‍ മെത്രാപ്പോലീത്തയാണ് അദ്ദേഹം ദിവംഗതനായ വിവരം ഫ്രാന്‍സിസ് പാപ്പയെ അറിയിച്ചതും, ബെനഡിക്ട് പതിനാറാമന്റെ അവസാന വാക്കുകള്‍ വെളിപ്പെടുത്തിയതും. ആര്‍ച്ച് ബിഷപ്പ്, ബെനഡിക്ട് പാപ്പയുടെ ഭൗതീക ശരീരത്തില്‍ ചുംബിക്കുന്ന ചിത്രം ഇന്നലെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരിന്നു.
Image: /content_image/News/News-2023-01-03-15:33:16.jpg
Keywords: ബെനഡി
Category: 1
Sub Category:
Heading: ജീവിച്ചിരിന്നപ്പോഴും വിടവാങ്ങിയപ്പോഴും ബെനഡിക്ട് പാപ്പയുടെ നിഴല്‍ പോലെ ഗാന്‍സ്വെയിന്‍ മെത്രാപ്പോലീത്ത
Content: വത്തിക്കാന്‍ സിറ്റി: ദിവംഗതനായ ബെനഡിക്ട് പതിനാറാമന്‍ പാപ്പയ്ക്കു ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാനുള്ള വിശ്വാസികളുടെ ഒഴുക്ക് തുടരുന്നതിനിടയില്‍ ദീര്‍ഘകാലം പാപ്പയുടെ സ്വകാര്യ സെക്രട്ടറിയായിരുന്ന ജോര്‍ജ്ജ് ഗാന്‍സ്വെയിന്‍ മെത്രാപ്പോലീത്തയും ശ്രദ്ധാകേന്ദ്രമാകുന്നു. ബെനഡിക്ട് പതിനാറാമന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാന്‍ എത്തുവരില്‍ പലരും ജര്‍മ്മന്‍ സ്വദേശിയായ ഗാന്‍സ്വെയിന്‍ മെത്രാപ്പോലീത്തയെ കണ്ടു അനുശോചനമറിയിക്കുകയും നന്ദി അര്‍പ്പിക്കുകയും ചെയ്യുകയാണ്. പാപ്പയുടെ സെക്രട്ടറിയും സമീപ വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ ഔദ്യോഗിക വക്താവുമായി പ്രവര്‍ത്തിച്ചു വരികയായിരുന്ന ഗാന്‍സ്വെയിന്‍ മെത്രാപ്പോലീത്തയാണ് മുന്‍പാപ്പയുടെ ഓരോ സമയങ്ങളിലുള്ള വിവരങ്ങള്‍ ഫ്രാന്‍സിസ് പാപ്പയ്ക്കും പരിശുദ്ധ സിംഹാസനത്തിനും കൈമാറി കൊണ്ടിരുന്നത്. ഇന്നലെ ജനുവരി 2-ന് രാവിലെ 7-നും 7:15-നുമിടയിൽ ബെനഡിക്ട് പാപ്പയുടെ മൃതദേഹം മാതര്‍ എക്ലേസ്യ ആശ്രമത്തില്‍ നിന്നും സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് മാറ്റിയപ്പോഴും എല്ലാ കാര്യങ്ങളും ഒരുക്കാനും മറ്റും ആര്‍ച്ച് ബിഷപ്പ് ഗാന്‍സ്വെയിന്‍ മുന്‍നിരയില്‍ ഉണ്ടായിരിന്നു. വിശ്വാസികളുടെ ഒഴുക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന്‍ ബസിലിക്കയുടെ തെക്ക് ഭാഗത്തേക്ക് മാറിയ മെത്രാപ്പോലീത്ത അവിടെ നിന്നുകൊണ്ടാണ് ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാന്‍ എത്തിയവരില്‍ നിന്ന് ആശ്വാസം ഏറ്റുവാങ്ങിയും പകര്‍ന്നും തന്റെ മഹനീയമായ ദൗത്യം ദുഃഖമടക്കി നിര്‍വ്വഹിച്ചത്. ആര്‍ച്ച് ബിഷപ്പ് ഗാന്‍സ്വെയിനും, പാപ്പ സ്ഥാനത്യാഗം ചെയ്ത ശേഷം അദ്ദേഹത്തെ പരിചരിച്ചിരുന്നവരും, ‘മെമോറസ് ഡോമിനി’ അംഗങ്ങളായ കാര്‍മേല, ലോര്‍ഡാന, ക്രിസ്റ്റീന, റോസെല്ല എന്നീ നാല് സമര്‍പ്പിതരും, സെക്രട്ടറി സിസ്റ്റര്‍ ബിര്‍ജിറ്റ് വാന്‍സിംഗും സദാസമയവും പ്രാര്‍ത്ഥനയുമായി മുന്‍പാപ്പയുടെ മൃതദേഹത്തോടൊപ്പമുണ്ട്. കഠിനമായ ദുഃഖത്തിനിടയിലും പുഞ്ചിരി നിറഞ്ഞ മുഖത്തോടെയാണ് മെത്രാപ്പോലീത്ത ആളുകളെ സ്വാഗതം ചെയ്തത്. ബെനഡിക്ട് പതിനാറാമന്‍ പാപ്പയെ ഒരു നിഴല്‍പ്പോലെ അനുഗമിച്ച ഗാന്‍സ്വെയിന്‍ മെത്രാപ്പോലീത്തയാണ് അദ്ദേഹം ദിവംഗതനായ വിവരം ഫ്രാന്‍സിസ് പാപ്പയെ അറിയിച്ചതും, ബെനഡിക്ട് പതിനാറാമന്റെ അവസാന വാക്കുകള്‍ വെളിപ്പെടുത്തിയതും. ആര്‍ച്ച് ബിഷപ്പ്, ബെനഡിക്ട് പാപ്പയുടെ ഭൗതീക ശരീരത്തില്‍ ചുംബിക്കുന്ന ചിത്രം ഇന്നലെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരിന്നു.
Image: /content_image/News/News-2023-01-03-15:33:16.jpg
Keywords: ബെനഡി
Content:
20331
Category: 18
Sub Category:
Heading: ക്രൈസ്തവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നിയന്ത്രണാതീതം: പ്രതിഷേധം അറിയിച്ച് കെസിബിസി
Content: കൊച്ചി: ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ കത്തോലിക്കാ ദേവാലയം തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് കെസിബിസി. ഘര്‍വാപ്പസി എന്ന പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നവരെയും അത്തരം ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളെയും നിയമത്തിന് കീഴില്‍ കൊണ്ടുവരുവാനും എല്ലാ മതസ്ഥര്‍ക്കും ഒരുപോലെ സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കാനും കേന്ദ്ര- സംസ്ഥാന ഭരണകൂടങ്ങള്‍ തയാറാകണമെന്ന് കെസിബിസി ആവശ്യപ്പെട്ടു. ഛത്തീസ്ഗഡിലും വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ക്രൈസ്തവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നിയന്ത്രണാതീതമാവുകയാണ്. രാഷ്ട്രീയ താല്‍പ്പര്യങ്ങളോടെ സാധാരണ ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവുകള്‍ സൃഷ്ടിക്കാനുള്ള സംഘടിത ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഇത്തരം അക്രമസംഭവങ്ങള്‍. നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന ദുരാരോപണം നിരന്തരം ഉയര്‍ത്തി ക്രൈസ്തവ വിരുദ്ധ വികാരം സൃഷ്ടിക്കാനും, മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ ദുരുപയോഗിച്ചുകൊണ്ട് നിരപരാധികളെ കേസുകളില്‍ അകപ്പെടുത്താനും, മാധ്യമങ്ങളും സോഷ്യല്‍മീഡിയയും വഴിയായി അവാസ്തവങ്ങള്‍ പ്രചരിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ മൂലം വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്ക് സുരക്ഷിതമായി ജീവിക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമായിരിക്കുകയാണ്. ക്രിസ്തുമതം സ്വീകരിച്ചു എന്ന കാരണത്താല്‍ ഛത്തീസ്ഗഡിലെ നിരവധി ഗ്രാമങ്ങളില്‍ അനേകര്‍ നിഷ്ഠൂരമായി പീഡിപ്പിക്കപ്പെടുകയും നാടുവിടാന്‍ നിര്‍ബന്ധിതരാവുകളും ചെയ്യുന്നു. ഇത്തരം ദുരാരോപണങ്ങളെ തുടര്‍ന്നുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലും, നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ട് എന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതും, മതപരിവര്‍ത്തന നിരോധന നിയമം അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നതും സംശയാസ്പദമാണെന്നും കെസിബിസി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ കേന്ദ്ര- സംസ്ഥാന ഭരണകൂടങ്ങള്‍ ക്രിയാത്മകമായ നിലപാട് സ്വീകരിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു. ജഗദല്‍പുർ സീറോ മലബാർ രൂപതയ്ക്കു കീഴിലുള്ള നാരായൺപുർ ബംഗ്ലാപ്പാറയിൽ സേക്രഡ് ഹാർട്ട് ദേവാലയത്തിന് നേരെയാണ് സായുധധാരികളായ നൂറുകണക്കിനാളുകളുടെ നേതൃത്വത്തില്‍ ഇന്നലെ ആക്രമണമുണ്ടായത്.
Image: /content_image/India/India-2023-01-03-15:46:17.jpg
Keywords: കെസിബിസി
Category: 18
Sub Category:
Heading: ക്രൈസ്തവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നിയന്ത്രണാതീതം: പ്രതിഷേധം അറിയിച്ച് കെസിബിസി
Content: കൊച്ചി: ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ കത്തോലിക്കാ ദേവാലയം തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് കെസിബിസി. ഘര്‍വാപ്പസി എന്ന പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നവരെയും അത്തരം ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളെയും നിയമത്തിന് കീഴില്‍ കൊണ്ടുവരുവാനും എല്ലാ മതസ്ഥര്‍ക്കും ഒരുപോലെ സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കാനും കേന്ദ്ര- സംസ്ഥാന ഭരണകൂടങ്ങള്‍ തയാറാകണമെന്ന് കെസിബിസി ആവശ്യപ്പെട്ടു. ഛത്തീസ്ഗഡിലും വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ക്രൈസ്തവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നിയന്ത്രണാതീതമാവുകയാണ്. രാഷ്ട്രീയ താല്‍പ്പര്യങ്ങളോടെ സാധാരണ ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവുകള്‍ സൃഷ്ടിക്കാനുള്ള സംഘടിത ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഇത്തരം അക്രമസംഭവങ്ങള്‍. നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന ദുരാരോപണം നിരന്തരം ഉയര്‍ത്തി ക്രൈസ്തവ വിരുദ്ധ വികാരം സൃഷ്ടിക്കാനും, മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ ദുരുപയോഗിച്ചുകൊണ്ട് നിരപരാധികളെ കേസുകളില്‍ അകപ്പെടുത്താനും, മാധ്യമങ്ങളും സോഷ്യല്‍മീഡിയയും വഴിയായി അവാസ്തവങ്ങള്‍ പ്രചരിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ മൂലം വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്ക് സുരക്ഷിതമായി ജീവിക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമായിരിക്കുകയാണ്. ക്രിസ്തുമതം സ്വീകരിച്ചു എന്ന കാരണത്താല്‍ ഛത്തീസ്ഗഡിലെ നിരവധി ഗ്രാമങ്ങളില്‍ അനേകര്‍ നിഷ്ഠൂരമായി പീഡിപ്പിക്കപ്പെടുകയും നാടുവിടാന്‍ നിര്‍ബന്ധിതരാവുകളും ചെയ്യുന്നു. ഇത്തരം ദുരാരോപണങ്ങളെ തുടര്‍ന്നുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലും, നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ട് എന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതും, മതപരിവര്‍ത്തന നിരോധന നിയമം അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നതും സംശയാസ്പദമാണെന്നും കെസിബിസി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ കേന്ദ്ര- സംസ്ഥാന ഭരണകൂടങ്ങള്‍ ക്രിയാത്മകമായ നിലപാട് സ്വീകരിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു. ജഗദല്‍പുർ സീറോ മലബാർ രൂപതയ്ക്കു കീഴിലുള്ള നാരായൺപുർ ബംഗ്ലാപ്പാറയിൽ സേക്രഡ് ഹാർട്ട് ദേവാലയത്തിന് നേരെയാണ് സായുധധാരികളായ നൂറുകണക്കിനാളുകളുടെ നേതൃത്വത്തില്‍ ഇന്നലെ ആക്രമണമുണ്ടായത്.
Image: /content_image/India/India-2023-01-03-15:46:17.jpg
Keywords: കെസിബിസി
Content:
20332
Category: 1
Sub Category:
Heading: ബെനഡിക്ട് പാപ്പയുടെ അരികെ പ്രാര്‍ത്ഥനയോടെ ഇറ്റാലിയന്‍ പ്രസിഡന്‍റും പ്രധാനമന്ത്രിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍
Content: വത്തിക്കാന്‍ സിറ്റി: സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ട എമിരിറ്റസ് ബെനഡിക്ട് പതിനാറാമന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഇറ്റാലിയന്‍ പ്രസിഡന്‍റും പ്രധാനമന്ത്രിയും ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കള്‍. മുന്‍പാപ്പയുടെ ഭൗതീകശരീരം സെന്റ് പീറ്റേഴ്സ് ബസലിക്കയിലേക്ക് മാറ്റിയ ഇന്നലെ ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മാറ്റരെല്ല ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ഇറ്റാലിയന്‍ നേതാക്കളും ഉന്നത അധികാരികളും എത്തി അന്തിമോപചാരം അര്‍പ്പിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഇറ്റലി തന്റെ രണ്ടാം ജന്മദേശമാണെന്നാണ് ബെനഡിക്ട് പതിനാറാമന്‍ പറഞ്ഞിട്ടുള്ളത്. ബെനഡിക്ട് പാപ്പയുടെ നിര്യാണത്തില്‍ ഇറ്റലിയില്‍ നിന്നുള്ള ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായി മാറ്റരെല്ല ഫ്രാന്‍സിസ് പാപ്പക്ക് സന്ദേശമയച്ചിരിന്നു. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോർജിയ മെലോണിയും ബെനഡിക്ട് പതിനാറാമന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാന്‍ എത്തിയിരുന്നു. മുന്‍പാപ്പയുടെ ഭൗതീകശരീരത്തിന് മുന്നില്‍ മെലോണി നിശബ്ദമായി പ്രാര്‍ത്ഥിച്ചു. ഇതിന് പിന്നാലെ പാപ്പയുടെ സ്വകാര്യ സെക്രട്ടറിയായിരുന്ന ആര്‍ച്ച് ബിഷപ്പ് ജോര്‍ജ്ജ് ഗാന്‍സ്വെയിനെ കണ്ട് അനുശോചനം അറിയിക്കുകയും ചെയ്തു. ബെനഡിക്ട് പാപ്പ യുക്തിയുടേയും, വിശ്വാസത്തിന്റേയും കാര്യത്തില്‍ പ്രബലനായിരിന്നുവെന്നു മെലോണി സ്മരിച്ചു. തന്റെ ജീവിതം സാര്‍വത്രിക സഭയുടെ സേവനത്തിനായി സമര്‍പ്പിച്ച ബെനഡിക്ട് പാപ്പ, ആത്മീയവും സാംസ്കാരികവും, ബൗദ്ധീകവുമായ ആഴത്തില്‍ മനുഷ്യഹൃദയങ്ങളോടു സംസാരിക്കുകയായിരിന്നുവെന്നും അത് ഇനിയും തുടരുമെന്നും മെലോണി കൂട്ടിച്ചേര്‍ത്തു. ഇന്നലെ ജനുവരി 2-ന് രാവിലെ മാതര്‍ എക്ലേസിയ ആശ്രമത്തില്‍ നിന്നും സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് മാറ്റിയ മുന്‍പാപ്പയുടെ ഭൗതീകശരീരത്തിന് മുന്നില്‍ പ്രാര്‍ത്ഥിക്കുവാനും അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാനും ആയിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലെ മാത്രം 65,000-ല്‍ പരം ആളുകള്‍ സന്ദര്‍ശനം നടത്തിയെന്ന് വത്തിക്കാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി 5-ന് രാവിലെ 9:30-ന് സെന്റ് പീറ്റേഴ്സ് സ്ക്വയറിലാണ് മുന്‍പാപ്പയുടെ മൃതസംസ്കാര ചടങ്ങുകള്‍ നടക്കുക. ഒരു പാപ്പ മറ്റൊരു പാപ്പയുടെ അന്ത്യകര്‍മ്മങ്ങള്‍ക്ക് നേതൃത്വം കൊടുക്കുക എന്ന അസാധാരണത്വവും ഇതിനുണ്ട്.
Image: /content_image/News/News-2023-01-03-18:42:55.jpg
Keywords: ബെനഡി
Category: 1
Sub Category:
Heading: ബെനഡിക്ട് പാപ്പയുടെ അരികെ പ്രാര്‍ത്ഥനയോടെ ഇറ്റാലിയന്‍ പ്രസിഡന്‍റും പ്രധാനമന്ത്രിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍
Content: വത്തിക്കാന്‍ സിറ്റി: സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ട എമിരിറ്റസ് ബെനഡിക്ട് പതിനാറാമന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഇറ്റാലിയന്‍ പ്രസിഡന്‍റും പ്രധാനമന്ത്രിയും ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കള്‍. മുന്‍പാപ്പയുടെ ഭൗതീകശരീരം സെന്റ് പീറ്റേഴ്സ് ബസലിക്കയിലേക്ക് മാറ്റിയ ഇന്നലെ ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മാറ്റരെല്ല ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ഇറ്റാലിയന്‍ നേതാക്കളും ഉന്നത അധികാരികളും എത്തി അന്തിമോപചാരം അര്‍പ്പിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഇറ്റലി തന്റെ രണ്ടാം ജന്മദേശമാണെന്നാണ് ബെനഡിക്ട് പതിനാറാമന്‍ പറഞ്ഞിട്ടുള്ളത്. ബെനഡിക്ട് പാപ്പയുടെ നിര്യാണത്തില്‍ ഇറ്റലിയില്‍ നിന്നുള്ള ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായി മാറ്റരെല്ല ഫ്രാന്‍സിസ് പാപ്പക്ക് സന്ദേശമയച്ചിരിന്നു. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോർജിയ മെലോണിയും ബെനഡിക്ട് പതിനാറാമന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാന്‍ എത്തിയിരുന്നു. മുന്‍പാപ്പയുടെ ഭൗതീകശരീരത്തിന് മുന്നില്‍ മെലോണി നിശബ്ദമായി പ്രാര്‍ത്ഥിച്ചു. ഇതിന് പിന്നാലെ പാപ്പയുടെ സ്വകാര്യ സെക്രട്ടറിയായിരുന്ന ആര്‍ച്ച് ബിഷപ്പ് ജോര്‍ജ്ജ് ഗാന്‍സ്വെയിനെ കണ്ട് അനുശോചനം അറിയിക്കുകയും ചെയ്തു. ബെനഡിക്ട് പാപ്പ യുക്തിയുടേയും, വിശ്വാസത്തിന്റേയും കാര്യത്തില്‍ പ്രബലനായിരിന്നുവെന്നു മെലോണി സ്മരിച്ചു. തന്റെ ജീവിതം സാര്‍വത്രിക സഭയുടെ സേവനത്തിനായി സമര്‍പ്പിച്ച ബെനഡിക്ട് പാപ്പ, ആത്മീയവും സാംസ്കാരികവും, ബൗദ്ധീകവുമായ ആഴത്തില്‍ മനുഷ്യഹൃദയങ്ങളോടു സംസാരിക്കുകയായിരിന്നുവെന്നും അത് ഇനിയും തുടരുമെന്നും മെലോണി കൂട്ടിച്ചേര്‍ത്തു. ഇന്നലെ ജനുവരി 2-ന് രാവിലെ മാതര്‍ എക്ലേസിയ ആശ്രമത്തില്‍ നിന്നും സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് മാറ്റിയ മുന്‍പാപ്പയുടെ ഭൗതീകശരീരത്തിന് മുന്നില്‍ പ്രാര്‍ത്ഥിക്കുവാനും അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാനും ആയിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലെ മാത്രം 65,000-ല്‍ പരം ആളുകള്‍ സന്ദര്‍ശനം നടത്തിയെന്ന് വത്തിക്കാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി 5-ന് രാവിലെ 9:30-ന് സെന്റ് പീറ്റേഴ്സ് സ്ക്വയറിലാണ് മുന്‍പാപ്പയുടെ മൃതസംസ്കാര ചടങ്ങുകള്‍ നടക്കുക. ഒരു പാപ്പ മറ്റൊരു പാപ്പയുടെ അന്ത്യകര്‍മ്മങ്ങള്‍ക്ക് നേതൃത്വം കൊടുക്കുക എന്ന അസാധാരണത്വവും ഇതിനുണ്ട്.
Image: /content_image/News/News-2023-01-03-18:42:55.jpg
Keywords: ബെനഡി