Contents
Displaying 20211-20220 of 25025 results.
Content:
20605
Category: 1
Sub Category:
Heading: യുകെയില്‍ ഭ്രൂണഹത്യ കേന്ദ്രത്തിന് മുന്നില്‍ പ്രാര്‍ത്ഥിച്ചതിനു അറസ്റ്റിലായ വൈദികന്‍ ഉള്‍പ്പെടെയുള്ള 2 കത്തോലിക്കര്‍ക്ക് നീതി
Content: ബര്‍മിംഗ്ഹാം: യുകെയില്‍ ഭ്രൂണഹത്യ ക്ലിനിക്കിന് മുന്നില്‍ പ്രാര്‍ത്ഥിച്ചതിന്റെ പേരില്‍ നിയമലംഘനം നടത്തി എന്നാരോപിച്ചുകൊണ്ട് അറസ്റ്റിലായ വൈദികന്‍ ഉള്‍പ്പെടെ രണ്ട് കത്തോലിക്കരെ കോടതി കുറ്റവിമുക്തരാക്കി. ബര്‍മിംഗ്ഹാം മജിസ്ട്രേറ്റ് കോടതിയാണ് ബര്‍മിംഗ്ഹാം അതിരൂപത വൈദികനായ ഫാ. സീന്‍ ഗൗഘിനെയും 'മാര്‍ച്ച് ഫോര്‍ ലൈഫ്' യുകെയുടെ കോര്‍ഡിനേറ്ററായ ഇസബെല്‍ വോഗന്‍ സ്പ്രൂസിനേയും കുറ്റവിമുക്തരാക്കിയത്. ക്രൈസ്തവ വിശ്വാസത്തില്‍ അധിഷ്ഠിതമായ നിയമ സംഘടനയായ 'അലയന്‍സ് ഡിഫെന്‍ഡിംഗ് ഫ്രീഡ'മാണ് (എഡിഎഫ് യു.കെ) ഇവര്‍ക്ക് വേണ്ടി ഈ കേസ് ഏറ്റെടുത്തിരിന്നത്. നേരത്തെ ബര്‍മിംഗ്ഹാം അബോര്‍ഷന്‍ ക്ലിനിക്കിനു മുന്നിലുള്ള പ്രസംഗം വിലക്കുന്ന പബ്ലിക് സ്പേസസ് പ്രൊട്ടക്ഷന്‍ നിയമത്തിന്റെ കീഴിലാണ് കേസെടുത്തത്. അടച്ചിട്ടിരുന്ന അബോര്‍ഷന്‍ കേന്ദ്രത്തിന് മുന്നില്‍ “അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു” എന്നെഴുതിയ പ്ലക്കാര്‍ഡുമായി നില്‍ക്കുമ്പോള്‍ പോലീസെത്തി തങ്ങളെ സ്റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്യുകയും അബോര്‍ഷന്‍ കേന്ദ്രത്തിലെ സേവനത്തിനെത്തിയവരെ തടസ്സപ്പെടുത്തിയെന്ന് കുറ്റം ചുമത്തുകയുമായിരുന്നുവെന്ന് ഫാ. ഗൗഘ് പറഞ്ഞു. തന്റെ കാറില്‍ ഒട്ടിച്ചിരുന്ന ‘അണ്‍ബോണ്‍ ലൈവ്സ് മാറ്റര്‍’ എന്ന സ്റ്റിക്കറിന്റെ പേരില്‍ മറ്റൊരു കുറ്റവും വൈദികന്റെ മേല്‍ ചുമത്തുകയുണ്ടായി. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Why am I fighting for acquittal of the charges? <br><br>Because nobody deserves to be treated like a criminal for their thoughts, or their prayers. <br><br>Because freedom of speech matters.<br><br>Because freedom of religion matters.<br><br>Because Unborn Lives Matter!<br><br> <a href="https://t.co/VrSpyEUGqc">pic.twitter.com/VrSpyEUGqc</a></p>— Fr Sean Gough (@FrSeanDGough) <a href="https://twitter.com/FrSeanDGough/status/1623793072248168449?ref_src=twsrc%5Etfw">February 9, 2023</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> അബോര്‍ഷന്‍ കേന്ദ്രത്തിന് മുന്നില്‍ നിശബ്ദമായി പ്രാര്‍ത്ഥിച്ചതിന്റെ പേരില്‍ ആരേയും കുറ്റവാളികളേപ്പോലെ അറസ്റ്റ് ചെയ്യുവാന്‍ കഴിയില്ലായെന്നു വോഗന്‍ സ്പ്രൂസ് പറഞ്ഞു. പൊതുസ്ഥലങ്ങളിലെ സാമൂഹ്യ വിരുദ്ധതയും, പ്രാദേശിക സമൂഹത്തിന്റെ ജീവിത നിലവാരത്തിന് ഹാനികരമാകുന്ന പ്രവര്‍ത്തനങ്ങളും തടയുക എന്ന വ്യാഖ്യാനത്തോടെയാണ് പബ്ലിക് സ്പേസസ് പ്രൊട്ടക്ഷന്‍ നിയമം നേരത്തെ കൊണ്ടുവന്നത്. ജാഗരണ പ്രാര്‍ത്ഥന, വിശുദ്ധ ജലം തളിക്കല്‍, രോഗി പോകുമ്പോള്‍ കുരിശ് വരക്കല്‍, വിശുദ്ധ ലിഖിതങ്ങള്‍ വായിക്കല്‍, പ്രതിഷേധം തുടങ്ങിയവ തടയുവാന്‍ ഈ നിയമം പ്രാദേശിക അധികാരികള്‍ക്ക് അധികാരം നല്‍കുന്നുണ്ട്. Tag:Two UK Catholics acquitted after being charged for praying in front of abortion clinic, Isabel Vaughan-Spruce, Father Sean Gough Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-20-19:44:39.jpg
Keywords: യുകെ, ബ്രിട്ട
Category: 1
Sub Category:
Heading: യുകെയില്‍ ഭ്രൂണഹത്യ കേന്ദ്രത്തിന് മുന്നില്‍ പ്രാര്‍ത്ഥിച്ചതിനു അറസ്റ്റിലായ വൈദികന്‍ ഉള്‍പ്പെടെയുള്ള 2 കത്തോലിക്കര്‍ക്ക് നീതി
Content: ബര്‍മിംഗ്ഹാം: യുകെയില്‍ ഭ്രൂണഹത്യ ക്ലിനിക്കിന് മുന്നില്‍ പ്രാര്‍ത്ഥിച്ചതിന്റെ പേരില്‍ നിയമലംഘനം നടത്തി എന്നാരോപിച്ചുകൊണ്ട് അറസ്റ്റിലായ വൈദികന്‍ ഉള്‍പ്പെടെ രണ്ട് കത്തോലിക്കരെ കോടതി കുറ്റവിമുക്തരാക്കി. ബര്‍മിംഗ്ഹാം മജിസ്ട്രേറ്റ് കോടതിയാണ് ബര്‍മിംഗ്ഹാം അതിരൂപത വൈദികനായ ഫാ. സീന്‍ ഗൗഘിനെയും 'മാര്‍ച്ച് ഫോര്‍ ലൈഫ്' യുകെയുടെ കോര്‍ഡിനേറ്ററായ ഇസബെല്‍ വോഗന്‍ സ്പ്രൂസിനേയും കുറ്റവിമുക്തരാക്കിയത്. ക്രൈസ്തവ വിശ്വാസത്തില്‍ അധിഷ്ഠിതമായ നിയമ സംഘടനയായ 'അലയന്‍സ് ഡിഫെന്‍ഡിംഗ് ഫ്രീഡ'മാണ് (എഡിഎഫ് യു.കെ) ഇവര്‍ക്ക് വേണ്ടി ഈ കേസ് ഏറ്റെടുത്തിരിന്നത്. നേരത്തെ ബര്‍മിംഗ്ഹാം അബോര്‍ഷന്‍ ക്ലിനിക്കിനു മുന്നിലുള്ള പ്രസംഗം വിലക്കുന്ന പബ്ലിക് സ്പേസസ് പ്രൊട്ടക്ഷന്‍ നിയമത്തിന്റെ കീഴിലാണ് കേസെടുത്തത്. അടച്ചിട്ടിരുന്ന അബോര്‍ഷന്‍ കേന്ദ്രത്തിന് മുന്നില്‍ “അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു” എന്നെഴുതിയ പ്ലക്കാര്‍ഡുമായി നില്‍ക്കുമ്പോള്‍ പോലീസെത്തി തങ്ങളെ സ്റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്യുകയും അബോര്‍ഷന്‍ കേന്ദ്രത്തിലെ സേവനത്തിനെത്തിയവരെ തടസ്സപ്പെടുത്തിയെന്ന് കുറ്റം ചുമത്തുകയുമായിരുന്നുവെന്ന് ഫാ. ഗൗഘ് പറഞ്ഞു. തന്റെ കാറില്‍ ഒട്ടിച്ചിരുന്ന ‘അണ്‍ബോണ്‍ ലൈവ്സ് മാറ്റര്‍’ എന്ന സ്റ്റിക്കറിന്റെ പേരില്‍ മറ്റൊരു കുറ്റവും വൈദികന്റെ മേല്‍ ചുമത്തുകയുണ്ടായി. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Why am I fighting for acquittal of the charges? <br><br>Because nobody deserves to be treated like a criminal for their thoughts, or their prayers. <br><br>Because freedom of speech matters.<br><br>Because freedom of religion matters.<br><br>Because Unborn Lives Matter!<br><br> <a href="https://t.co/VrSpyEUGqc">pic.twitter.com/VrSpyEUGqc</a></p>— Fr Sean Gough (@FrSeanDGough) <a href="https://twitter.com/FrSeanDGough/status/1623793072248168449?ref_src=twsrc%5Etfw">February 9, 2023</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> അബോര്‍ഷന്‍ കേന്ദ്രത്തിന് മുന്നില്‍ നിശബ്ദമായി പ്രാര്‍ത്ഥിച്ചതിന്റെ പേരില്‍ ആരേയും കുറ്റവാളികളേപ്പോലെ അറസ്റ്റ് ചെയ്യുവാന്‍ കഴിയില്ലായെന്നു വോഗന്‍ സ്പ്രൂസ് പറഞ്ഞു. പൊതുസ്ഥലങ്ങളിലെ സാമൂഹ്യ വിരുദ്ധതയും, പ്രാദേശിക സമൂഹത്തിന്റെ ജീവിത നിലവാരത്തിന് ഹാനികരമാകുന്ന പ്രവര്‍ത്തനങ്ങളും തടയുക എന്ന വ്യാഖ്യാനത്തോടെയാണ് പബ്ലിക് സ്പേസസ് പ്രൊട്ടക്ഷന്‍ നിയമം നേരത്തെ കൊണ്ടുവന്നത്. ജാഗരണ പ്രാര്‍ത്ഥന, വിശുദ്ധ ജലം തളിക്കല്‍, രോഗി പോകുമ്പോള്‍ കുരിശ് വരക്കല്‍, വിശുദ്ധ ലിഖിതങ്ങള്‍ വായിക്കല്‍, പ്രതിഷേധം തുടങ്ങിയവ തടയുവാന്‍ ഈ നിയമം പ്രാദേശിക അധികാരികള്‍ക്ക് അധികാരം നല്‍കുന്നുണ്ട്. Tag:Two UK Catholics acquitted after being charged for praying in front of abortion clinic, Isabel Vaughan-Spruce, Father Sean Gough Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-20-19:44:39.jpg
Keywords: യുകെ, ബ്രിട്ട
Content:
20606
Category: 18
Sub Category:
Heading: 34-ാമത് പോട്ട ദേശീയ ബൈബിൾ കൺവെൻഷൻ നാളെ ആരംഭിക്കും
Content: ചാലക്കുടി: അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന 34-ാമത് പോട്ട ദേശീയ ബൈബിൾ കൺവെൻഷൻ നാളെ ആരംഭിക്കും. രാവിലെ 10 ന് ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ദിവസേന രാവിലെ 8.30 ന് ആരംഭിക്കുന്ന കൺവൻഷൻ വൈകീട്ട് അഞ്ചിനു സമാപിക്കും. ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, ജസ്റ്റിസ് കുര്യൻ ജോസഫ്, വചനപ്രഘോഷകരായ ഫാ. മാത്യു നായ്ക്കംപറമ്പിൽ, ഫാ. ജോർജ് പനയ്ക്കൽ, ഫാ. ഡാനിയേൽ പു വണ്ണത്തിൽ, ഫാ.പോൾ പുതുവ, ഫാ.മാത്യു തടത്തിൽ, ഫാ. മാത്യു ഇലവുങ്കൽ, ഫാ. ആന്റണി പയ്യപ്പിള്ളി, ഫാ.ജോസഫ് എറമ്പിൽ, ഫാ. ഡെർബിൻ ജോസഫ്, ഫാ. മാത്യു മാൻതുരുത്തിൽ, ഫാ. ഡെന്നി മണ്ഡപത്തിൽ എന്നിവർ വിവിധ ദിവസങ്ങളിൽ വചന പ്രഘോഷണം നടത്തും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു വരുന്നവർക്കായി കെഎസ്ആർടിസി ബസുകൾക്ക് ആശ്രമം ജംഗ്ഷനിൽ സ്റ്റോപ്പ് ഉണ്ടായിരിക്കും
Image: /content_image/India/India-2023-02-21-09:47:29.jpg
Keywords: പോട്ട
Category: 18
Sub Category:
Heading: 34-ാമത് പോട്ട ദേശീയ ബൈബിൾ കൺവെൻഷൻ നാളെ ആരംഭിക്കും
Content: ചാലക്കുടി: അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന 34-ാമത് പോട്ട ദേശീയ ബൈബിൾ കൺവെൻഷൻ നാളെ ആരംഭിക്കും. രാവിലെ 10 ന് ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ദിവസേന രാവിലെ 8.30 ന് ആരംഭിക്കുന്ന കൺവൻഷൻ വൈകീട്ട് അഞ്ചിനു സമാപിക്കും. ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, ജസ്റ്റിസ് കുര്യൻ ജോസഫ്, വചനപ്രഘോഷകരായ ഫാ. മാത്യു നായ്ക്കംപറമ്പിൽ, ഫാ. ജോർജ് പനയ്ക്കൽ, ഫാ. ഡാനിയേൽ പു വണ്ണത്തിൽ, ഫാ.പോൾ പുതുവ, ഫാ.മാത്യു തടത്തിൽ, ഫാ. മാത്യു ഇലവുങ്കൽ, ഫാ. ആന്റണി പയ്യപ്പിള്ളി, ഫാ.ജോസഫ് എറമ്പിൽ, ഫാ. ഡെർബിൻ ജോസഫ്, ഫാ. മാത്യു മാൻതുരുത്തിൽ, ഫാ. ഡെന്നി മണ്ഡപത്തിൽ എന്നിവർ വിവിധ ദിവസങ്ങളിൽ വചന പ്രഘോഷണം നടത്തും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു വരുന്നവർക്കായി കെഎസ്ആർടിസി ബസുകൾക്ക് ആശ്രമം ജംഗ്ഷനിൽ സ്റ്റോപ്പ് ഉണ്ടായിരിക്കും
Image: /content_image/India/India-2023-02-21-09:47:29.jpg
Keywords: പോട്ട
Content:
20607
Category: 18
Sub Category:
Heading: ഷാരോൺ കെ. റെജി കെസിവൈഎം സംസ്ഥാന പ്രസിഡന്‍റ്, ജോജി ടെന്നിസന്‍ ജനറൽ സെക്രട്ടറി
Content: തിരുവനന്തപുരം: കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് (കെസിവൈഎം) സംസ്ഥാന പ്രസിഡന്റായി തിരുവനന്തപുരം മലങ്കര മേജർ അതിഭദ്രാസനത്തിൽ നിന്നുള്ള ഷാരോൺ കെ. റെജി തെരഞ്ഞെടുക്കപ്പെട്ടു. 2019 സംസ്ഥാന സമിതി ട്രഷറായിരുന്നു. നെയ്യാറ്റിൻകര രൂപതാംഗമായ ജോജി ടെന്നിസനാണ് ജനറൽ സെക്രട്ടറി. മൂന്നു വർഷക്കാലമായി നെയ്യാറ്റിൻകര രൂപത പ്രസിഡന്‍റായിരുന്നു. തിരുവനന്തപുരം നാലാഞ്ചിറ മാർ ഗ്രിഗോറിയോസ് റിന്യൂവൽ സെന്ററിൽ നടന്ന 45-ാമത് സംസ്ഥാന വാർഷിക സെനറ്റിലാണ് 2023 പ്രവർത്തന വർഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റുമാരായി ലിബിൻ മുരിങ്ങലത്ത് (ഇരിഞ്ഞാലക്കുട രൂ പത), ഗ്രാലിയ അന്ന അലക്സ് (മാനന്തവാടി രൂപത) സെക്രട്ടറിമാരായി ഷിബിൻ ഷാജി (മാവേലിക്കര ഭദ്രാസനം), ഫെബിന ഫെലിക്സ് (കണ്ണൂർ രൂപത), അനു ഫ്രാൻസിസ് (കോതമംഗലം രൂപത), മറിയം ടി തോമസ് (തിരുവല്ല അതിഭദ്രാസനം) ട്രഷററായി എസ്. ഫ്രാൻസിസ് (സുൽത്താൻപേട്ട് രൂപത) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന ഡയറക്ടർ ഫാ.സ്റ്റീഫൻ തോമസ് ചാലക്കര, സംസ്ഥാന അസിസ്റ്റന്റ് ഡയറക്ടർ സിസ്റ്റർ റോസ്മെറിൻ എസ്ഡി എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
Image: /content_image/India/India-2023-02-21-10:11:57.jpg
Keywords: കെസിവൈഎം
Category: 18
Sub Category:
Heading: ഷാരോൺ കെ. റെജി കെസിവൈഎം സംസ്ഥാന പ്രസിഡന്‍റ്, ജോജി ടെന്നിസന്‍ ജനറൽ സെക്രട്ടറി
Content: തിരുവനന്തപുരം: കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് (കെസിവൈഎം) സംസ്ഥാന പ്രസിഡന്റായി തിരുവനന്തപുരം മലങ്കര മേജർ അതിഭദ്രാസനത്തിൽ നിന്നുള്ള ഷാരോൺ കെ. റെജി തെരഞ്ഞെടുക്കപ്പെട്ടു. 2019 സംസ്ഥാന സമിതി ട്രഷറായിരുന്നു. നെയ്യാറ്റിൻകര രൂപതാംഗമായ ജോജി ടെന്നിസനാണ് ജനറൽ സെക്രട്ടറി. മൂന്നു വർഷക്കാലമായി നെയ്യാറ്റിൻകര രൂപത പ്രസിഡന്‍റായിരുന്നു. തിരുവനന്തപുരം നാലാഞ്ചിറ മാർ ഗ്രിഗോറിയോസ് റിന്യൂവൽ സെന്ററിൽ നടന്ന 45-ാമത് സംസ്ഥാന വാർഷിക സെനറ്റിലാണ് 2023 പ്രവർത്തന വർഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റുമാരായി ലിബിൻ മുരിങ്ങലത്ത് (ഇരിഞ്ഞാലക്കുട രൂ പത), ഗ്രാലിയ അന്ന അലക്സ് (മാനന്തവാടി രൂപത) സെക്രട്ടറിമാരായി ഷിബിൻ ഷാജി (മാവേലിക്കര ഭദ്രാസനം), ഫെബിന ഫെലിക്സ് (കണ്ണൂർ രൂപത), അനു ഫ്രാൻസിസ് (കോതമംഗലം രൂപത), മറിയം ടി തോമസ് (തിരുവല്ല അതിഭദ്രാസനം) ട്രഷററായി എസ്. ഫ്രാൻസിസ് (സുൽത്താൻപേട്ട് രൂപത) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന ഡയറക്ടർ ഫാ.സ്റ്റീഫൻ തോമസ് ചാലക്കര, സംസ്ഥാന അസിസ്റ്റന്റ് ഡയറക്ടർ സിസ്റ്റർ റോസ്മെറിൻ എസ്ഡി എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
Image: /content_image/India/India-2023-02-21-10:11:57.jpg
Keywords: കെസിവൈഎം
Content:
20608
Category: 1
Sub Category:
Heading: ക്ഷമിക്കുന്നതിൽ മടുക്കാത്ത ദൈവം | തപസ്സു ചിന്തകൾ 1
Content: 'നമ്മളോടു ക്ഷമിക്കുന്നതില്‍ ദൈവം ഒരിക്കലും മടുക്കുന്നില്ല; അവന്റെ കരുണ തേടുന്നതില്‍ നമ്മളാണ് മടുക്കുന്നത്' - ഫ്രാന്‍സിസ് മാര്‍പാപ്പ. ദൈവത്തിന്റെ സ്‌നേഹത്തിനും ക്ഷമയ്ക്കും പരിധികളില്ല. ക്ഷമിക്കുന്ന ദൈവസ്‌നേഹത്തിന്റെ ആഴം മനസ്സിലാക്കാനും അതില്‍ നീന്തിക്കുളിക്കാനുമുള്ള ക്ഷണമാണ് നോമ്പുകാലം നല്‍കുന്നത്. നമ്മള്‍ എത്ര തെറ്റുകള്‍ ചെയ്തട്ടുണ്ടെങ്കിലും അവനോട് എത്രമാത്രം മറുതലിച്ചട്ടുണ്ടെങ്കിലും ദൈവം നമ്മളോടു ക്ഷമ കാണിക്കുന്നത് ഒരേയൊരു കാരണത്താലാണ്; അവന്‍ നമ്മെ സ്‌നേഹിക്കുന്നു. നമ്മുടെ പാപങ്ങള്‍ക്കപ്പുറം അവന്‍ നമ്മെ സ്‌നേഹിക്കുന്നു. 'എനിക്കു നിന്നോടുള്ള സ്നേഹം അനന്തമാണ്; നിന്നോടുള്ള വിശ്വസ്തത അചഞ്ചലവും' (ജറെമിയാ 31 : 3 ). ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്ന നമ്മളോടുള്ള അവന്റെ സ്‌നേഹം, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കുന്നതില്‍ (യോഹ 3 :16) അടങ്ങിയിരിക്കുന്നു. മനുഷ്യനായി അവതരിച്ച ദൈവമായ ഈശോ മിശിഹാ നമ്മുടെ പാപങ്ങള്‍ ക്ഷമിച്ച് രക്ഷ നേടിത്തരുവാന്‍ കുരിശില്‍ ബലിയായി. അതു വഴി നമ്മുടെ പാപങ്ങള്‍ക്കുള്ള സമ്പൂര്‍ണ്ണ യാഗമായി അവന്‍ മാറി. ദൈവം' നമ്മെ സ്നേഹിക്കുകയും നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയായി സ്വപുത്രനെ അയയ്ക്കുകയും ചെയ്തു എന്നതിലാണ് സ്നേഹം.' (1 യോഹ 4 : 10) ദൈവത്തിന്റെ സ്‌നേഹം നമ്മുടെ ജീവിതത്തില്‍ അനുഭവവേദ്യമായോ? അത് ഉള്‍കൊള്ളുവാന്‍ നമ്മുടെ ജീവിതത്തെ വേണ്ടത്ര ഒരുക്കിയോ? നോമ്പിന്റെ ആദ്യ ദിനത്തില്‍ നമുക്കു ആത്മപരിശോധന നടത്താം. അനുതാപമുള്ള ഹൃദയത്തോടെ നമ്മുടെ പാപങ്ങള്‍ ഏറ്റു പറഞ്ഞു ഒരിക്കലും മടുപ്പില്ലാത്ത ദൈവകാരുണ്യത്തില്‍ നമുക്കു അഭയം പ്രാപിക്കാം.
Image: /content_image/SocialMedia/SocialMedia-2023-02-21-10:20:29.jpg
Keywords: സ്നേഹ
Category: 1
Sub Category:
Heading: ക്ഷമിക്കുന്നതിൽ മടുക്കാത്ത ദൈവം | തപസ്സു ചിന്തകൾ 1
Content: 'നമ്മളോടു ക്ഷമിക്കുന്നതില്‍ ദൈവം ഒരിക്കലും മടുക്കുന്നില്ല; അവന്റെ കരുണ തേടുന്നതില്‍ നമ്മളാണ് മടുക്കുന്നത്' - ഫ്രാന്‍സിസ് മാര്‍പാപ്പ. ദൈവത്തിന്റെ സ്‌നേഹത്തിനും ക്ഷമയ്ക്കും പരിധികളില്ല. ക്ഷമിക്കുന്ന ദൈവസ്‌നേഹത്തിന്റെ ആഴം മനസ്സിലാക്കാനും അതില്‍ നീന്തിക്കുളിക്കാനുമുള്ള ക്ഷണമാണ് നോമ്പുകാലം നല്‍കുന്നത്. നമ്മള്‍ എത്ര തെറ്റുകള്‍ ചെയ്തട്ടുണ്ടെങ്കിലും അവനോട് എത്രമാത്രം മറുതലിച്ചട്ടുണ്ടെങ്കിലും ദൈവം നമ്മളോടു ക്ഷമ കാണിക്കുന്നത് ഒരേയൊരു കാരണത്താലാണ്; അവന്‍ നമ്മെ സ്‌നേഹിക്കുന്നു. നമ്മുടെ പാപങ്ങള്‍ക്കപ്പുറം അവന്‍ നമ്മെ സ്‌നേഹിക്കുന്നു. 'എനിക്കു നിന്നോടുള്ള സ്നേഹം അനന്തമാണ്; നിന്നോടുള്ള വിശ്വസ്തത അചഞ്ചലവും' (ജറെമിയാ 31 : 3 ). ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്ന നമ്മളോടുള്ള അവന്റെ സ്‌നേഹം, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കുന്നതില്‍ (യോഹ 3 :16) അടങ്ങിയിരിക്കുന്നു. മനുഷ്യനായി അവതരിച്ച ദൈവമായ ഈശോ മിശിഹാ നമ്മുടെ പാപങ്ങള്‍ ക്ഷമിച്ച് രക്ഷ നേടിത്തരുവാന്‍ കുരിശില്‍ ബലിയായി. അതു വഴി നമ്മുടെ പാപങ്ങള്‍ക്കുള്ള സമ്പൂര്‍ണ്ണ യാഗമായി അവന്‍ മാറി. ദൈവം' നമ്മെ സ്നേഹിക്കുകയും നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയായി സ്വപുത്രനെ അയയ്ക്കുകയും ചെയ്തു എന്നതിലാണ് സ്നേഹം.' (1 യോഹ 4 : 10) ദൈവത്തിന്റെ സ്‌നേഹം നമ്മുടെ ജീവിതത്തില്‍ അനുഭവവേദ്യമായോ? അത് ഉള്‍കൊള്ളുവാന്‍ നമ്മുടെ ജീവിതത്തെ വേണ്ടത്ര ഒരുക്കിയോ? നോമ്പിന്റെ ആദ്യ ദിനത്തില്‍ നമുക്കു ആത്മപരിശോധന നടത്താം. അനുതാപമുള്ള ഹൃദയത്തോടെ നമ്മുടെ പാപങ്ങള്‍ ഏറ്റു പറഞ്ഞു ഒരിക്കലും മടുപ്പില്ലാത്ത ദൈവകാരുണ്യത്തില്‍ നമുക്കു അഭയം പ്രാപിക്കാം.
Image: /content_image/SocialMedia/SocialMedia-2023-02-21-10:20:29.jpg
Keywords: സ്നേഹ
Content:
20609
Category: 24
Sub Category:
Heading: തിരിച്ചറിവുകളുടെയും തിരിച്ച് നടക്കലിന്റെയും കാലം | തപസ്സു ചിന്തകൾ 2
Content: "നോമ്പുകാലം അടിയന്തരമായി നമ്മെ മാനസാന്തരത്തിനു വിളിക്കുന്നു. പൂർണ്ണഹൃദയത്തോടെ ദൈവത്തിങ്കലേക്കു മടങ്ങാനാണ് നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നത്"- ഫ്രാൻസിസ് പാപ്പ. നോമ്പുകാലം തിരിച്ചറിവുകളുടെയും തിരികെ നടക്കലുകളുടെയും കാലമാണ്. ചില തിരിച്ചറിവുകൾ നമ്മെ സന്തോഷിപ്പിക്കുകയും മറ്റു ചിലതു നമ്മെ വേദനിപ്പിക്കുകയും ചെയ്യും. സന്തോഷമാണെങ്കിലും സങ്കടമാണെങ്കിലും തിരിച്ചറിവുകൾ തിരികെയുള്ള നടത്തത്തിലേക്കു പരിണമിക്കുമ്പോഴേ നോമ്പുകാലം ഫലദായകമാവുകയുള്ളു. നാം ദൈവത്തിൻ്റെ സ്നേഹഭാജനമാണ്, ദൈവഹിതം അറിഞ്ഞ് യാത്ര ചെയ്യേണ്ടവരാണ് എന്ന അവബോധമാണ് പാപത്തെയും പാപമാർഗ്ഗങ്ങളെയും ഉപേക്ഷിക്കുവാൻ നമുക്ക് പ്രേരണയാകുന്നത്. തിരിച്ചറിവുകളുടെ ആഴമനുസരിച്ചേ തിരികെ നടക്കലുകൾക്കു ദൃഢത കൈവരുകയുള്ളു. ഈ തിരിച്ചറിവുള്ള വ്യക്തി ജീവിതയാത്രയിൽ, സകലതിലും ദൈവത്തെ ആശ്രയിക്കാനും എല്ലാം ക്ഷമയോടെ സ്വീകരിക്കാനും പഠിക്കുന്നു. നോമ്പിലെ തിരികെ നടക്കലുകൾ തിരിച്ചറിവു നൽകുന്ന ആന്തരികബോധത്തിൽ നിന്നു ഉരുത്തിരിയുന്നതാണ്. ആത്മസാക്ഷാത്കാരത്തിലൂടെ അന്വോഷി ക്രൂശിതനെ തിരിച്ചറിയുന്നു. ഈശ്വരസാക്ഷാത്കാരത്തിലൂടെ അന്വേഷകൻ്റെ ജീവിതം പൂർണ്ണത നേടുന്നു.
Image: /content_image/SocialMedia/SocialMedia-2023-02-21-10:28:54.jpg
Keywords: നോമ്പ
Category: 24
Sub Category:
Heading: തിരിച്ചറിവുകളുടെയും തിരിച്ച് നടക്കലിന്റെയും കാലം | തപസ്സു ചിന്തകൾ 2
Content: "നോമ്പുകാലം അടിയന്തരമായി നമ്മെ മാനസാന്തരത്തിനു വിളിക്കുന്നു. പൂർണ്ണഹൃദയത്തോടെ ദൈവത്തിങ്കലേക്കു മടങ്ങാനാണ് നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നത്"- ഫ്രാൻസിസ് പാപ്പ. നോമ്പുകാലം തിരിച്ചറിവുകളുടെയും തിരികെ നടക്കലുകളുടെയും കാലമാണ്. ചില തിരിച്ചറിവുകൾ നമ്മെ സന്തോഷിപ്പിക്കുകയും മറ്റു ചിലതു നമ്മെ വേദനിപ്പിക്കുകയും ചെയ്യും. സന്തോഷമാണെങ്കിലും സങ്കടമാണെങ്കിലും തിരിച്ചറിവുകൾ തിരികെയുള്ള നടത്തത്തിലേക്കു പരിണമിക്കുമ്പോഴേ നോമ്പുകാലം ഫലദായകമാവുകയുള്ളു. നാം ദൈവത്തിൻ്റെ സ്നേഹഭാജനമാണ്, ദൈവഹിതം അറിഞ്ഞ് യാത്ര ചെയ്യേണ്ടവരാണ് എന്ന അവബോധമാണ് പാപത്തെയും പാപമാർഗ്ഗങ്ങളെയും ഉപേക്ഷിക്കുവാൻ നമുക്ക് പ്രേരണയാകുന്നത്. തിരിച്ചറിവുകളുടെ ആഴമനുസരിച്ചേ തിരികെ നടക്കലുകൾക്കു ദൃഢത കൈവരുകയുള്ളു. ഈ തിരിച്ചറിവുള്ള വ്യക്തി ജീവിതയാത്രയിൽ, സകലതിലും ദൈവത്തെ ആശ്രയിക്കാനും എല്ലാം ക്ഷമയോടെ സ്വീകരിക്കാനും പഠിക്കുന്നു. നോമ്പിലെ തിരികെ നടക്കലുകൾ തിരിച്ചറിവു നൽകുന്ന ആന്തരികബോധത്തിൽ നിന്നു ഉരുത്തിരിയുന്നതാണ്. ആത്മസാക്ഷാത്കാരത്തിലൂടെ അന്വോഷി ക്രൂശിതനെ തിരിച്ചറിയുന്നു. ഈശ്വരസാക്ഷാത്കാരത്തിലൂടെ അന്വേഷകൻ്റെ ജീവിതം പൂർണ്ണത നേടുന്നു.
Image: /content_image/SocialMedia/SocialMedia-2023-02-21-10:28:54.jpg
Keywords: നോമ്പ
Content:
20610
Category: 1
Sub Category:
Heading: ലോസ് ആഞ്ചലസ് മെത്രാന്റെ കൊലപാതകം: പ്രതിയെന്ന് സംശയിക്കുന്നയാൾ പോലീസ് കസ്റ്റഡിയിൽ
Content: ലോസ് ആഞ്ചലസ്: അമേരിക്കയിലെ ലോസ് ആഞ്ചലസ് അതിരൂപതയുടെ സഹായമെത്രാൻ ഡേവിഡ് ഒ കോണലിന്റെ കൊലപാതക കേസിൽ പ്രതിയെന്നു സംശയിക്കുന്നയാൾ പിടിയില്‍. അറുപത്തിയഞ്ചു വയസ്സുള്ള കാർലോസ് മെദീനയാണ് അറസ്റ്റിലായിരിക്കുന്നത്. തിങ്കളാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ ലോസ് ആഞ്ചലസ് പോലീസ് വകുപ്പ് മേധാവി റോബർട്ട് ലുണ ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കുകയായിരിന്നു. ഹിസ്പാനിക്ക് വംശജനായ മെദീനയുടെ ഭാര്യ, ഒക്കോണലിന്റെ വസതിയിലെ ജോലിക്കാരിയാണ്. മെദീനയും നേരത്തെ ഇവിടെ ജോലി ചെയ്തിട്ടുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച വിഷയം എന്താണെന്ന വിവരം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് റോബർട്ട് ലുണ പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടടുത്ത സമയത്താണ് (ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ) മെത്രാൻ കൊല ചെയ്യപ്പെടുന്നത്. ഹസിന്താ ഹൈറ്റ്സിലെ വസതിയിൽ ബെഡ്റൂമിലാണ് അദ്ദേഹത്തെ വെടിയേറ്റ നിലയിൽ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. മെദീനയുടെ വിചിത്രവും യുക്തിരഹിതവുമായ പെരുമാറ്റത്തെപ്പറ്റിയും, ബിഷപ്പ് ഡേവിഡ് തനിക്ക് പണം നൽകാൻ ഉണ്ടെന്ന് അയാൾ നടത്തിയ പരാമർശത്തെ പറ്റിയും ഒരു സാക്ഷി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച പുലർച്ചെ മെദീനയെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. ആദ്യം വിസമ്മതിച്ചെങ്കിലും പ്രതി പിന്നീട് പോലീസിന് കീഴടങ്ങി. കറുത്ത നിറത്തിലുള്ള എസ് യു വി വാഹനത്തില്‍ പ്രതി മെത്രാന്റെ വസതിയിലേക്ക് എത്തുന്ന വീഡിയോ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. വളരെ കുറച്ച് സമയം മാത്രമാണ് ആ വാഹനം അവിടെയുണ്ടായിരിന്നത്. കുറ്റാന്വേഷകരുടെ ചോദ്യം ചെയ്യലുമായി മെദീനയുടെ ഭാര്യ പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്ന് ലുണ വിശദമാക്കി. സംഭവസ്ഥലത്ത് അതിക്രമിച്ച് കയറിയതിനോ, മോഷണം നടത്തിയതിനോ തെളിവുകൾ ഒന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിഷപ്പിന്റെ വസതിയിൽ നിന്ന് തോക്കുകൾ ഒന്നും കിട്ടിയില്ലെങ്കിലും, മെദീനയുടെ വീട്ടിൽ നിന്നും രണ്ട് തോക്കുകളാണ് പോലീസ് കണ്ടെത്തിയത്. കൊലപാതകത്തിനു വേണ്ടി ഈ തോക്കുകൾ ഉപയോഗിച്ചോയെന്ന് അറിയാൻ പ്രത്യേക പരിശോധനയ്ക്ക് വേണ്ടി തോക്കുകൾ ലബോട്ടറിയിലേക്ക് അയക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. Tag: Housekeeper’s husband arrested in murder case of Bishop David O’Connell, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-21-11:31:10.jpg
Keywords: കൊല്ല, അമേരിക്ക
Category: 1
Sub Category:
Heading: ലോസ് ആഞ്ചലസ് മെത്രാന്റെ കൊലപാതകം: പ്രതിയെന്ന് സംശയിക്കുന്നയാൾ പോലീസ് കസ്റ്റഡിയിൽ
Content: ലോസ് ആഞ്ചലസ്: അമേരിക്കയിലെ ലോസ് ആഞ്ചലസ് അതിരൂപതയുടെ സഹായമെത്രാൻ ഡേവിഡ് ഒ കോണലിന്റെ കൊലപാതക കേസിൽ പ്രതിയെന്നു സംശയിക്കുന്നയാൾ പിടിയില്‍. അറുപത്തിയഞ്ചു വയസ്സുള്ള കാർലോസ് മെദീനയാണ് അറസ്റ്റിലായിരിക്കുന്നത്. തിങ്കളാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ ലോസ് ആഞ്ചലസ് പോലീസ് വകുപ്പ് മേധാവി റോബർട്ട് ലുണ ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കുകയായിരിന്നു. ഹിസ്പാനിക്ക് വംശജനായ മെദീനയുടെ ഭാര്യ, ഒക്കോണലിന്റെ വസതിയിലെ ജോലിക്കാരിയാണ്. മെദീനയും നേരത്തെ ഇവിടെ ജോലി ചെയ്തിട്ടുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച വിഷയം എന്താണെന്ന വിവരം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് റോബർട്ട് ലുണ പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടടുത്ത സമയത്താണ് (ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ) മെത്രാൻ കൊല ചെയ്യപ്പെടുന്നത്. ഹസിന്താ ഹൈറ്റ്സിലെ വസതിയിൽ ബെഡ്റൂമിലാണ് അദ്ദേഹത്തെ വെടിയേറ്റ നിലയിൽ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. മെദീനയുടെ വിചിത്രവും യുക്തിരഹിതവുമായ പെരുമാറ്റത്തെപ്പറ്റിയും, ബിഷപ്പ് ഡേവിഡ് തനിക്ക് പണം നൽകാൻ ഉണ്ടെന്ന് അയാൾ നടത്തിയ പരാമർശത്തെ പറ്റിയും ഒരു സാക്ഷി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച പുലർച്ചെ മെദീനയെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. ആദ്യം വിസമ്മതിച്ചെങ്കിലും പ്രതി പിന്നീട് പോലീസിന് കീഴടങ്ങി. കറുത്ത നിറത്തിലുള്ള എസ് യു വി വാഹനത്തില്‍ പ്രതി മെത്രാന്റെ വസതിയിലേക്ക് എത്തുന്ന വീഡിയോ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. വളരെ കുറച്ച് സമയം മാത്രമാണ് ആ വാഹനം അവിടെയുണ്ടായിരിന്നത്. കുറ്റാന്വേഷകരുടെ ചോദ്യം ചെയ്യലുമായി മെദീനയുടെ ഭാര്യ പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്ന് ലുണ വിശദമാക്കി. സംഭവസ്ഥലത്ത് അതിക്രമിച്ച് കയറിയതിനോ, മോഷണം നടത്തിയതിനോ തെളിവുകൾ ഒന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിഷപ്പിന്റെ വസതിയിൽ നിന്ന് തോക്കുകൾ ഒന്നും കിട്ടിയില്ലെങ്കിലും, മെദീനയുടെ വീട്ടിൽ നിന്നും രണ്ട് തോക്കുകളാണ് പോലീസ് കണ്ടെത്തിയത്. കൊലപാതകത്തിനു വേണ്ടി ഈ തോക്കുകൾ ഉപയോഗിച്ചോയെന്ന് അറിയാൻ പ്രത്യേക പരിശോധനയ്ക്ക് വേണ്ടി തോക്കുകൾ ലബോട്ടറിയിലേക്ക് അയക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. Tag: Housekeeper’s husband arrested in murder case of Bishop David O’Connell, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-21-11:31:10.jpg
Keywords: കൊല്ല, അമേരിക്ക
Content:
20611
Category: 13
Sub Category:
Heading: ആസ്ബറി സര്‍വ്വകലാശാലയിലെ നിലയ്ക്കാത്ത പ്രാര്‍ത്ഥനയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മുന്‍ യുഎസ് വൈസ് പ്രസിഡന്റ്
Content: കെന്റക്കി: ആയിരക്കണക്കിന് ആളുകളെ ആകര്‍ഷിച്ചുകൊണ്ട് അമേരിക്കന്‍ സംസ്ഥാനമായ കെന്റക്കിയിലെ ആസ്ബറി സര്‍വ്വകലാശാലയില്‍ തുടര്‍ച്ചയായി നടന്നുവരുന്ന ആസ്ബറി റിവൈവല്‍ എന്ന പ്രാര്‍ത്ഥന കൂട്ടായ്മയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ട്വീറ്റ്. ക്രിസ്ത്യന്‍ സര്‍വ്വകലാശാലയിലെ പ്രാര്‍ത്ഥനയേക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തന്നെ അഗാധമായി സ്പര്‍ശിച്ചുവെന്നും കര്‍ത്താവിനു സ്തുതിയെന്നും പെന്‍സിന്റെ ട്വീറ്റില്‍ പറയുന്നു. @ആസ്ബറിയൂണിവ്-ല്‍ നടക്കുന്ന പ്രാര്‍ത്ഥന തന്നെ ആഴത്തില്‍ സ്പര്‍ശിച്ചുവെന്നും ആസ്ബറിയിലും, ജീവിതങ്ങളിലും ദൈവം പ്രവര്‍ത്തിക്കുമെന്നും ജീവിതങ്ങള്‍ എന്നെന്നേക്കുമായി മാറ്റപ്പെടുമെന്നും ഇതില്‍ പങ്കെടുക്കുന്ന ചെറുപ്പക്കാരേയും, പ്രായമായവരേയും ദൈവം അനുഗ്രഹിക്കട്ടെയെന്നും പെന്‍സ് ട്വീറ്റ് ചെയ്തു. “1978-ല്‍ കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ ഞാനും ഒരു ക്രിസ്ത്യന്‍ സംഗീത പരിപാടിയില്‍ പങ്കെടുക്കുവാന്‍ ആസ്ബറിയില്‍ പോയിട്ടുണ്ട്. അവിടെവെച്ചാണ് ഞാന്‍ ആദ്യമായി സുവിശേഷം കേള്‍ക്കുന്നത്. ഞാന്‍ ക്രിസ്തുവിനെ എന്റെ കര്‍ത്താവും രക്ഷകനുമായി സ്വീകരിച്ചു. എന്റെ ജീവിതം അവിടെവെച്ച് മാറി” പെന്‍സിന്റെ ട്വീറ്റില്‍ പറയുന്നു. ആസ്ബറി ക്യാമ്പസില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 8-ന് ആരംഭിച്ച പ്രാര്‍ത്ഥനാ കൂട്ടായ്മ മുടങ്ങാതെ ഇപ്പോഴും തുടരുകയാണ്. ഹഗ്സ് ഓഡിറ്റോറിയത്തില്‍ നടന്ന ഏകദിന പ്രാര്‍ത്ഥന കൂട്ടായ്മ വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞുപോകുവാന്‍ തയാറാകാത്തതിനെ തുടര്‍ന്നു നീളുകയായിരിന്നു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">As a college student, I too traveled to Asbury in 1978 for a Christian music festival. There it was as though I heard the gospel for the very first time..I accepted Jesus Christ as my personal Lord and Savior and my life has never been the same. <a href="https://t.co/mI1OTSixg4">pic.twitter.com/mI1OTSixg4</a></p>— Mike Pence (@Mike_Pence) <a href="https://twitter.com/Mike_Pence/status/1626633458788204548?ref_src=twsrc%5Etfw">February 17, 2023</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങളാണ് യൂണിവേഴ്സിറ്റിയിലേക്ക് എത്തിയത്. ഇത് രണ്ടാം തവണയാണ് ആസ്ബറി സര്‍വ്വകലാശാലയില്‍ റിവൈവല്‍ പ്രാര്‍ത്ഥന നടക്കുന്നത്. 1970-ല്‍ നടന്ന കൂട്ടായ്മ 144 മണിക്കൂറാണ് നീണ്ടത്. #AsburyRevival എന്ന ഹാഷ്ടാഗില്‍ ഈ പ്രാര്‍ത്ഥനാ കൂട്ടായ്മയേക്കുറിച്ചുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിലെ ഒരു വീഡിയോ ടിക് ടോക്കില്‍ മാത്രം ഏതാണ്ട് 5.5 കോടി ആളുകളാണ് കണ്ടിരിക്കുന്നത്. Tag: Mike Pence ‘deeply moved’ by Asbury Revival, Asbury Revival Malayalam News, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-21-13:42:39.jpg
Keywords: പ്രാര്‍ത്ഥന, പെന്‍സ
Category: 13
Sub Category:
Heading: ആസ്ബറി സര്‍വ്വകലാശാലയിലെ നിലയ്ക്കാത്ത പ്രാര്‍ത്ഥനയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മുന്‍ യുഎസ് വൈസ് പ്രസിഡന്റ്
Content: കെന്റക്കി: ആയിരക്കണക്കിന് ആളുകളെ ആകര്‍ഷിച്ചുകൊണ്ട് അമേരിക്കന്‍ സംസ്ഥാനമായ കെന്റക്കിയിലെ ആസ്ബറി സര്‍വ്വകലാശാലയില്‍ തുടര്‍ച്ചയായി നടന്നുവരുന്ന ആസ്ബറി റിവൈവല്‍ എന്ന പ്രാര്‍ത്ഥന കൂട്ടായ്മയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ട്വീറ്റ്. ക്രിസ്ത്യന്‍ സര്‍വ്വകലാശാലയിലെ പ്രാര്‍ത്ഥനയേക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തന്നെ അഗാധമായി സ്പര്‍ശിച്ചുവെന്നും കര്‍ത്താവിനു സ്തുതിയെന്നും പെന്‍സിന്റെ ട്വീറ്റില്‍ പറയുന്നു. @ആസ്ബറിയൂണിവ്-ല്‍ നടക്കുന്ന പ്രാര്‍ത്ഥന തന്നെ ആഴത്തില്‍ സ്പര്‍ശിച്ചുവെന്നും ആസ്ബറിയിലും, ജീവിതങ്ങളിലും ദൈവം പ്രവര്‍ത്തിക്കുമെന്നും ജീവിതങ്ങള്‍ എന്നെന്നേക്കുമായി മാറ്റപ്പെടുമെന്നും ഇതില്‍ പങ്കെടുക്കുന്ന ചെറുപ്പക്കാരേയും, പ്രായമായവരേയും ദൈവം അനുഗ്രഹിക്കട്ടെയെന്നും പെന്‍സ് ട്വീറ്റ് ചെയ്തു. “1978-ല്‍ കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ ഞാനും ഒരു ക്രിസ്ത്യന്‍ സംഗീത പരിപാടിയില്‍ പങ്കെടുക്കുവാന്‍ ആസ്ബറിയില്‍ പോയിട്ടുണ്ട്. അവിടെവെച്ചാണ് ഞാന്‍ ആദ്യമായി സുവിശേഷം കേള്‍ക്കുന്നത്. ഞാന്‍ ക്രിസ്തുവിനെ എന്റെ കര്‍ത്താവും രക്ഷകനുമായി സ്വീകരിച്ചു. എന്റെ ജീവിതം അവിടെവെച്ച് മാറി” പെന്‍സിന്റെ ട്വീറ്റില്‍ പറയുന്നു. ആസ്ബറി ക്യാമ്പസില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 8-ന് ആരംഭിച്ച പ്രാര്‍ത്ഥനാ കൂട്ടായ്മ മുടങ്ങാതെ ഇപ്പോഴും തുടരുകയാണ്. ഹഗ്സ് ഓഡിറ്റോറിയത്തില്‍ നടന്ന ഏകദിന പ്രാര്‍ത്ഥന കൂട്ടായ്മ വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞുപോകുവാന്‍ തയാറാകാത്തതിനെ തുടര്‍ന്നു നീളുകയായിരിന്നു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">As a college student, I too traveled to Asbury in 1978 for a Christian music festival. There it was as though I heard the gospel for the very first time..I accepted Jesus Christ as my personal Lord and Savior and my life has never been the same. <a href="https://t.co/mI1OTSixg4">pic.twitter.com/mI1OTSixg4</a></p>— Mike Pence (@Mike_Pence) <a href="https://twitter.com/Mike_Pence/status/1626633458788204548?ref_src=twsrc%5Etfw">February 17, 2023</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങളാണ് യൂണിവേഴ്സിറ്റിയിലേക്ക് എത്തിയത്. ഇത് രണ്ടാം തവണയാണ് ആസ്ബറി സര്‍വ്വകലാശാലയില്‍ റിവൈവല്‍ പ്രാര്‍ത്ഥന നടക്കുന്നത്. 1970-ല്‍ നടന്ന കൂട്ടായ്മ 144 മണിക്കൂറാണ് നീണ്ടത്. #AsburyRevival എന്ന ഹാഷ്ടാഗില്‍ ഈ പ്രാര്‍ത്ഥനാ കൂട്ടായ്മയേക്കുറിച്ചുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിലെ ഒരു വീഡിയോ ടിക് ടോക്കില്‍ മാത്രം ഏതാണ്ട് 5.5 കോടി ആളുകളാണ് കണ്ടിരിക്കുന്നത്. Tag: Mike Pence ‘deeply moved’ by Asbury Revival, Asbury Revival Malayalam News, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-21-13:42:39.jpg
Keywords: പ്രാര്‍ത്ഥന, പെന്‍സ
Content:
20612
Category: 11
Sub Category:
Heading: യുക്രൈന്‍ ജനതയില്‍ 80% കടുത്ത മാനസിക സംഘര്‍ഷത്തില്‍, ആദ്യം വിളിക്കുന്നത് വൈദികരെ: മേജര്‍ ആര്‍ച്ച് ബിഷപ്പ് ഷെവ്ചുക്ക്
Content: കീവ്: യുക്രൈന്റെ മേലുള്ള റഷ്യന്‍ അധിനിവേശം രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ രാജ്യത്തെ 80% ജനങ്ങളും യുദ്ധം മൂലമുള്ള മാനസിക സംഘര്‍ഷത്തിലാണെന്നും യുക്രൈന്‍ ഗ്രീക്ക് കത്തോലിക്കാ സഭാതലവനായ ആര്‍ച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്. തങ്ങളുടെ മാനസികാഘാതത്തെ അതിജീവിക്കുവാന്‍ അവര്‍ക്ക് സഹായം ആവശ്യമുണ്ടെന്നും അതിനായി അവര്‍ ആദ്യം വിളിക്കുന്നത് വൈദികരെയാണെന്നും പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ് (എ.സി.എന്‍) സംഘടിപ്പിച്ച ഓണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍ അദ്ദേഹം പറഞ്ഞു. മാനസിക സംഘര്‍ഷം അനുഭവിക്കുന്ന യുക്രൈന്‍ ജനതക്ക് വേണ്ട അജപാലനപരമായ സാന്ത്വനത്തിലേക്ക് ശ്രദ്ധ ക്ഷണിച്ച മെത്രാപ്പോലീത്ത യുദ്ധം മൂലമുണ്ടായ മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ തിരിച്ചറിയുവാന്‍ വൈദികര്‍ ആവശ്യമാണെന്നും കൂട്ടിച്ചേര്‍ത്തു. സഭയില്‍ നിന്നും ഭക്ഷണവും, വസ്ത്രങ്ങളും മാത്രമല്ല ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന്‍ പറഞ്ഞ മെത്രാപ്പോലീത്ത പ്രതീക്ഷ പകരുന്ന വാക്കുകള്‍ കൂടി ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും, ജനങ്ങള്‍ക്ക് വേണ്ടിയുള്ള അജപാലകപരമായ ശ്രദ്ധയാണ് നമ്മുടെ പ്രഥമ ദൗത്യമെന്നും ഓര്‍മ്മിപ്പിച്ചു. “80% ജനങ്ങള്‍ക്കും തങ്ങളുടെ മാനസികാഘാതത്തെ അതിജീവിക്കുന്നതിന് സഹായം ആവശ്യമുണ്ട്. സഭ എന്ന നിലയില്‍ നമ്മുടെ രാഷ്ട്രത്തിന്റെ മുറിവുകള്‍ ഉണക്കുക എന്നതാണ് നമ്മുടെ ദൗത്യം”. യുക്രൈന്‍ ജനതയുടെ അജപാലകപരമായ കരുതലിന് വേണ്ട വൈദികര്‍ ഇല്ലെന്നതാണ് ഇതിനുള്ള പ്രധാന തടസ്സമായി മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടിയത്. ഇപ്പോള്‍ യുക്രൈനില്‍ അവശേഷിക്കുന്ന വളരെ കുറച്ച് വൈദീകരില്‍ മുന്‍നിരയില്‍ സജീവമായിരുന്നവര്‍ അസ്വസ്ഥരും ക്ഷീണിതരുമാണെന്നു കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ആര്‍ച്ച് ബിഷപ്പ് വിസ്വാള്‍ദാസ് കുള്‍ബോകാസ് പറഞ്ഞു. റഷ്യന്‍ സൈന്യം യുക്രൈന്‍ ഗ്രീക്ക് കത്തോലിക്കാ വൈദികരെ പുറത്താക്കുവാനും, തടവിലാക്കുവാനും ശ്രമിക്കുന്നതിനാല്‍ യുക്രൈന്റെ ചില മേഖലകളില്‍ വൈദികര്‍ ഇല്ലാത്ത സാഹചര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വരുന്ന ഫെബ്രുവരി 24നാണ് റഷ്യ-ഉക്രൈന്‍ യുദ്ധത്തിനു ഒരു വര്‍ഷം തികയുന്നത്. Tag: Archbishop estimates 80% of Ukrainians need help with trauma; they call on priests first Malayalam News, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-21-16:02:26.jpg
Keywords: യുക്രൈ
Category: 11
Sub Category:
Heading: യുക്രൈന്‍ ജനതയില്‍ 80% കടുത്ത മാനസിക സംഘര്‍ഷത്തില്‍, ആദ്യം വിളിക്കുന്നത് വൈദികരെ: മേജര്‍ ആര്‍ച്ച് ബിഷപ്പ് ഷെവ്ചുക്ക്
Content: കീവ്: യുക്രൈന്റെ മേലുള്ള റഷ്യന്‍ അധിനിവേശം രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ രാജ്യത്തെ 80% ജനങ്ങളും യുദ്ധം മൂലമുള്ള മാനസിക സംഘര്‍ഷത്തിലാണെന്നും യുക്രൈന്‍ ഗ്രീക്ക് കത്തോലിക്കാ സഭാതലവനായ ആര്‍ച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്. തങ്ങളുടെ മാനസികാഘാതത്തെ അതിജീവിക്കുവാന്‍ അവര്‍ക്ക് സഹായം ആവശ്യമുണ്ടെന്നും അതിനായി അവര്‍ ആദ്യം വിളിക്കുന്നത് വൈദികരെയാണെന്നും പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ് (എ.സി.എന്‍) സംഘടിപ്പിച്ച ഓണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍ അദ്ദേഹം പറഞ്ഞു. മാനസിക സംഘര്‍ഷം അനുഭവിക്കുന്ന യുക്രൈന്‍ ജനതക്ക് വേണ്ട അജപാലനപരമായ സാന്ത്വനത്തിലേക്ക് ശ്രദ്ധ ക്ഷണിച്ച മെത്രാപ്പോലീത്ത യുദ്ധം മൂലമുണ്ടായ മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ തിരിച്ചറിയുവാന്‍ വൈദികര്‍ ആവശ്യമാണെന്നും കൂട്ടിച്ചേര്‍ത്തു. സഭയില്‍ നിന്നും ഭക്ഷണവും, വസ്ത്രങ്ങളും മാത്രമല്ല ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന്‍ പറഞ്ഞ മെത്രാപ്പോലീത്ത പ്രതീക്ഷ പകരുന്ന വാക്കുകള്‍ കൂടി ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും, ജനങ്ങള്‍ക്ക് വേണ്ടിയുള്ള അജപാലകപരമായ ശ്രദ്ധയാണ് നമ്മുടെ പ്രഥമ ദൗത്യമെന്നും ഓര്‍മ്മിപ്പിച്ചു. “80% ജനങ്ങള്‍ക്കും തങ്ങളുടെ മാനസികാഘാതത്തെ അതിജീവിക്കുന്നതിന് സഹായം ആവശ്യമുണ്ട്. സഭ എന്ന നിലയില്‍ നമ്മുടെ രാഷ്ട്രത്തിന്റെ മുറിവുകള്‍ ഉണക്കുക എന്നതാണ് നമ്മുടെ ദൗത്യം”. യുക്രൈന്‍ ജനതയുടെ അജപാലകപരമായ കരുതലിന് വേണ്ട വൈദികര്‍ ഇല്ലെന്നതാണ് ഇതിനുള്ള പ്രധാന തടസ്സമായി മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടിയത്. ഇപ്പോള്‍ യുക്രൈനില്‍ അവശേഷിക്കുന്ന വളരെ കുറച്ച് വൈദീകരില്‍ മുന്‍നിരയില്‍ സജീവമായിരുന്നവര്‍ അസ്വസ്ഥരും ക്ഷീണിതരുമാണെന്നു കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ആര്‍ച്ച് ബിഷപ്പ് വിസ്വാള്‍ദാസ് കുള്‍ബോകാസ് പറഞ്ഞു. റഷ്യന്‍ സൈന്യം യുക്രൈന്‍ ഗ്രീക്ക് കത്തോലിക്കാ വൈദികരെ പുറത്താക്കുവാനും, തടവിലാക്കുവാനും ശ്രമിക്കുന്നതിനാല്‍ യുക്രൈന്റെ ചില മേഖലകളില്‍ വൈദികര്‍ ഇല്ലാത്ത സാഹചര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വരുന്ന ഫെബ്രുവരി 24നാണ് റഷ്യ-ഉക്രൈന്‍ യുദ്ധത്തിനു ഒരു വര്‍ഷം തികയുന്നത്. Tag: Archbishop estimates 80% of Ukrainians need help with trauma; they call on priests first Malayalam News, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-21-16:02:26.jpg
Keywords: യുക്രൈ
Content:
20613
Category: 14
Sub Category:
Heading: വിശുദ്ധ നാടിന്റെ അമൂല്യമായ പുരാതന ക്രിസ്ത്യന്‍ ഭൂപടങ്ങള്‍ ഇനി ഹായിഫാ സര്‍വ്വകലാശാലക്ക് സ്വന്തം
Content: ജെറുസലേം: പുരാതനവും അമൂല്യവുമായ മുപ്പതോളം പുരാതന ക്രിസ്ത്യന്‍ ഭൂപടങ്ങളും, അറ്റ്‌ലസുകളും അടങ്ങുന്ന അപൂര്‍വ്വ ശേഖരം ഇനി ഇസ്രായേലിലെ ഹായിഫാ സര്‍വ്വകലാശാലക്ക് സ്വന്തം. 1500 – 1600 മുതലുള്ള ബിബ്ലിക്കല്‍ ചിത്രീകരണങ്ങളും വിവരണങ്ങളും ഉള്‍പ്പെടുന്നതാണ് ഈ അപൂര്‍വ്വ ഭൂപട ശേഖരം. ദശാബ്ദങ്ങളോളം ഭൂപടങ്ങളെ വിശദമായി പഠിച്ച ചരിത്രകാരനും, സഞ്ചാരിയും, ശിശു രോഗവിദഗ്ദനുമായ ഡോ. റിച്ചാര്‍ഡ് ഉമാന്‍സ്കിയുടെ ആഗ്രഹപ്രകാരമാണ് ഈ ഭൂപട ശേഖരം ഹായിഫാ സര്‍വ്വകലാശാലക്ക് സ്വന്തമാകുന്നത്. ഭൂപടങ്ങളെ കുറിച്ച വിശദമായ പഠനം നടത്തിയ ശേഷം ഡോ. ഉമാന്‍സ്കി ഇത് സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലക്ക് കൈമാറിയിരിന്നു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം അദ്ദേഹം മരിച്ചതിന് ശേഷമാണ് ഹായിഫാ സര്‍വ്വകലാശാലക്ക് തിരികെ ലഭിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളുമായി പരിചയമുണ്ടെങ്കിലും അന്നത്തെക്കാലത്ത് ബൈബിള്‍ വ്യാഖ്യാനങ്ങളുടെ വീക്ഷണകോണില്‍ നിന്നാണ് ഭൂപടങ്ങള്‍ വരച്ചിരുന്നത്. പുരാതന ഉപകരണങ്ങള്‍ ഉപയോഗിച്ച് വരച്ചിട്ടുള്ള 500 വര്‍ഷം പഴക്കമുള്ള ഭൂപടങ്ങള്‍ ഉള്‍പ്പെടെയുള ചരിത്ര പ്രാധാന്യമുള്ള മാപ്പുകളെ കുറിച്ചു കൂടുതല്‍ പഠിക്കുന്നതിനുള്ള അവസരം ഈ ശേഖരം നല്‍കുമെന്നാണ് ഹായിഫാ സര്‍വ്വകലാശാലയുടെ പ്രതീക്ഷ. ഭൂമിശാസ്ത്രപരമായ ഹീബ്രു ലിഖിതങ്ങളെ എപ്രകാരമായിരുന്നു ക്രിസ്ത്യന്‍ പണ്ഡിതന്‍മാര്‍ വ്യാഖ്യാനിച്ചിരുന്നത് എന്നതിനെ കുറിച്ചുള്ള തന്റെ ഗവേഷണ പഠനങ്ങളില്‍ ഈ മാപ്പുകള്‍ ഒരു അവിഭാജ്യ ഘടകമാണെന്നു ഹായിഫാ സര്‍വ്വകലാശാലയിലെ മെഡിറ്ററേനിയന്‍ ഹിസ്റ്ററി വിഭാഗം തലവനായ ഡോ. സുര്‍ ഷാലെവ് പറഞ്ഞു. ആദിമ സമൂഹത്തിന്റെ കാലഘട്ടത്തിലെ നിരവധി മനോഹരമായ ഭൂപടങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും, ഷാലെവ് കൂട്ടിച്ചേര്‍ത്തു. അപൂര്‍വ്വ ശേഖരത്തിലെ ഭൂപടങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമാണ് ലഭിച്ചത്. Tag:Ancient Christian maps of Israel, Jerusalem gifted to University of Haifa, Malayalam Christian News, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-21-17:17:02.jpg
Keywords: പുരാത, ആദിമ
Category: 14
Sub Category:
Heading: വിശുദ്ധ നാടിന്റെ അമൂല്യമായ പുരാതന ക്രിസ്ത്യന്‍ ഭൂപടങ്ങള്‍ ഇനി ഹായിഫാ സര്‍വ്വകലാശാലക്ക് സ്വന്തം
Content: ജെറുസലേം: പുരാതനവും അമൂല്യവുമായ മുപ്പതോളം പുരാതന ക്രിസ്ത്യന്‍ ഭൂപടങ്ങളും, അറ്റ്‌ലസുകളും അടങ്ങുന്ന അപൂര്‍വ്വ ശേഖരം ഇനി ഇസ്രായേലിലെ ഹായിഫാ സര്‍വ്വകലാശാലക്ക് സ്വന്തം. 1500 – 1600 മുതലുള്ള ബിബ്ലിക്കല്‍ ചിത്രീകരണങ്ങളും വിവരണങ്ങളും ഉള്‍പ്പെടുന്നതാണ് ഈ അപൂര്‍വ്വ ഭൂപട ശേഖരം. ദശാബ്ദങ്ങളോളം ഭൂപടങ്ങളെ വിശദമായി പഠിച്ച ചരിത്രകാരനും, സഞ്ചാരിയും, ശിശു രോഗവിദഗ്ദനുമായ ഡോ. റിച്ചാര്‍ഡ് ഉമാന്‍സ്കിയുടെ ആഗ്രഹപ്രകാരമാണ് ഈ ഭൂപട ശേഖരം ഹായിഫാ സര്‍വ്വകലാശാലക്ക് സ്വന്തമാകുന്നത്. ഭൂപടങ്ങളെ കുറിച്ച വിശദമായ പഠനം നടത്തിയ ശേഷം ഡോ. ഉമാന്‍സ്കി ഇത് സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലക്ക് കൈമാറിയിരിന്നു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം അദ്ദേഹം മരിച്ചതിന് ശേഷമാണ് ഹായിഫാ സര്‍വ്വകലാശാലക്ക് തിരികെ ലഭിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളുമായി പരിചയമുണ്ടെങ്കിലും അന്നത്തെക്കാലത്ത് ബൈബിള്‍ വ്യാഖ്യാനങ്ങളുടെ വീക്ഷണകോണില്‍ നിന്നാണ് ഭൂപടങ്ങള്‍ വരച്ചിരുന്നത്. പുരാതന ഉപകരണങ്ങള്‍ ഉപയോഗിച്ച് വരച്ചിട്ടുള്ള 500 വര്‍ഷം പഴക്കമുള്ള ഭൂപടങ്ങള്‍ ഉള്‍പ്പെടെയുള ചരിത്ര പ്രാധാന്യമുള്ള മാപ്പുകളെ കുറിച്ചു കൂടുതല്‍ പഠിക്കുന്നതിനുള്ള അവസരം ഈ ശേഖരം നല്‍കുമെന്നാണ് ഹായിഫാ സര്‍വ്വകലാശാലയുടെ പ്രതീക്ഷ. ഭൂമിശാസ്ത്രപരമായ ഹീബ്രു ലിഖിതങ്ങളെ എപ്രകാരമായിരുന്നു ക്രിസ്ത്യന്‍ പണ്ഡിതന്‍മാര്‍ വ്യാഖ്യാനിച്ചിരുന്നത് എന്നതിനെ കുറിച്ചുള്ള തന്റെ ഗവേഷണ പഠനങ്ങളില്‍ ഈ മാപ്പുകള്‍ ഒരു അവിഭാജ്യ ഘടകമാണെന്നു ഹായിഫാ സര്‍വ്വകലാശാലയിലെ മെഡിറ്ററേനിയന്‍ ഹിസ്റ്ററി വിഭാഗം തലവനായ ഡോ. സുര്‍ ഷാലെവ് പറഞ്ഞു. ആദിമ സമൂഹത്തിന്റെ കാലഘട്ടത്തിലെ നിരവധി മനോഹരമായ ഭൂപടങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും, ഷാലെവ് കൂട്ടിച്ചേര്‍ത്തു. അപൂര്‍വ്വ ശേഖരത്തിലെ ഭൂപടങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമാണ് ലഭിച്ചത്. Tag:Ancient Christian maps of Israel, Jerusalem gifted to University of Haifa, Malayalam Christian News, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-21-17:17:02.jpg
Keywords: പുരാത, ആദിമ
Content:
20614
Category: 10
Sub Category:
Heading: തപസ്സുകാല അനുതാപവും സിനഡാത്മക സഞ്ചാരവും: ഫ്രാൻസിസ് പാപ്പയുടെ നോമ്പുകാല സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം
Content: 2023-ലെ ഈ തപസ്സുകാലത്തിലേക്ക് വിചിന്തനം ചെയ്യുവാന്‍ ഫ്രാന്‍സിസ് പാപ്പ പുറപ്പെടുവിച്ച നോമ്പുകാല സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം താഴെ നല്‍കുന്നു. പ്രിയ സഹോദരീസഹോദരന്മാരേ, മത്തായിയുടെയും മർക്കോസിന്റെയും ലൂക്കായുടെയും സുവിശേഷങ്ങൾ യേശുവിന്റെ രൂപാന്തരണത്തിന്റെ വിവരണം നല്കുന്നു. തന്നെ മനസ്സിലാക്കാൻ പരാജയപ്പെട്ട ശിഷ്യന്മാരോടുള്ള യേശുവിന്റെ പ്രതികരണമാണ് നാം അവിടെ കാണുന്നത്. അതിന് അല്പം മുമ്പായി ഗുരുവും ശിമയോൻ പത്രോസും തമ്മിൽ ഗൗരവമായ ഒരു അഭിപ്രായ വ്യത്യാസ പ്രകടനം നടന്നിരുന്നു. യേശുവിനെ ക്രിസ്തുവും ദൈവപുത്രനും ആയി പ്രഖ്യാപിച്ച പത്രോസിന് അവിടുത്തെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും പ്രവചനം ഉൾക്കൊള്ളാനായില്ല. അതിനാൽ യേശു പത്രോസിനെ ശക്തമായി ശകാരിച്ചു. "സാത്താനേ, നീ എന്റെ പിന്നിലേക്കു പോകൂ, നീ എനിക്കു തടസ്സമാണ്. കാരണം, നീ ചിന്തിക്കുന്നത് ദൈവിക കാര്യങ്ങളല്ല. മാനുഷികകാര്യങ്ങളാണ്" (മത്താ 16:23). ഇതിനെ തുടർന്ന്, “യേശു ആറുദിവസം കഴിഞ്ഞ് പത്രോസ്, യാക്കോബ്, അവന്റെ സഹോദരൻ യോഹന്നാൻ എന്നിവരെ മാത്രം കൂട്ടിക്കൊണ്ട് ഒരുയർന്ന മലയിലേക്കു പോയി" (മത്താ 17:1), എല്ലാവർഷവും തപസ്സുകാലത്തിലെ രണ്ടാം ഞായറാഴ്ച രൂപാന്തരണത്തിന്റെ സുവിശേഷം വായിച്ചുവരുന്നു. ആരാധനക്രമത്തിലെ ഈ കാലഘട്ടത്തിൽ കർത്താവ് നമ്മെ തന്നോടൊപ്പം വേറൊരു സ്ഥലത്തേക്കു മാറ്റിനിറുത്തുന്നു. നമ്മുടെ സാധാരണയുള്ള ചുമതലകൾ നമ്മെ നാം സാധാരണയായി ആയിരിക്കുന്നിടത്തു തന്നെ നിലകൊള്ളാനും നാം പലപ്പോഴും ആവർത്തിച്ചുചെയ്യുന്നതും വിരസത ഉളവാക്കുന്നതുമായ ദൈനംദിന പ്രവൃത്തികൾ നിർവഹിക്കാനും നിർബന്ധിക്കുമ്പോൾ യേശുവിനോടൊത്ത് ഒരുയർന്ന മലയിലേക്കു കയറിപ്പോകാനും അങ്ങനെ ദൈവത്തിന്റെ വിശുദ്ധ ജനമെന്ന നിലയ്ക്ക് സവിശേഷമായ ഒരു ആധ്യാത്മിക അച്ചടക്കത്തിന്റെ (താപസവൃത്തി - അഷേസിസ്' എന്ന് ലത്തീനിൽ) അനുഭവത്തിൽ ജീവിക്കാനുമായി തപസ്സുകാലം നമ്മെ ക്ഷണിക്കുന്നു. തപസ്സുകാല അനുതാപം എന്നത് നമ്മുടെ വിശ്വാസകുറവിനേയും യേശുവിനെ കുരിശിന്റെ പാതയിൽ അനുഗമിക്കുന്നതിനുള്ള നമ്മുടെ വിമുഖതയെയും മറികടക്കുന്നതിനുള്ള കൃപാവരങ്ങൾ പരിപോഷിപ്പിക്കപ്പെടുന്ന ഒരു പ്രതിജ്ഞാബദ്ധതയാണ്. ഇതുതന്നെയായിരുന്നു പത്രോസും ഇതരശിഷ്യരും ചെയ്യേണ്ടിയിരുന്നത്. ഗുരുവിനെകുറിച്ചുള്ള അറിവ് ആഴപ്പെടുത്താനും, സ്നേഹത്താൽ പ്രചോദിതരായി സമ്പൂർണ സ്വയം ദാനംവഴി നേടിയെടുക്കപ്പെട്ട, അവിടുത്തെ രക്ഷയുടെ രഹസ്യത്തെ പൂർണമായി മനസ്സിലാക്കാനും അതിനെ ആശ്ലേഷിക്കാനുമായി നമ്മെ അവിടുന്നു വേർതിരിച്ചു നിറുത്താനും കേവലസാമാന്യതയിൽ നിന്നും വ്യർഥതയിൽ നിന്നും വേർതിരിക്കപ്പെടാനും നാം നമ്മെത്തന്നെ അനുവദിക്കണം. അതിനായി നാം ഒരു യാത്രയ്ക്കു തയ്യാറാവണം; മലകയറുന്നതുപോലെ മുകളിലേക്കുള്ള ഒരു യാത്രയാണിത്. അതിന് പ്രയത്നവും ത്യാഗവും ഏകാഗ്രതയും ആവശ്യമുണ്ട്. ഒരു സഭ എന്ന നിലയ്ക്ക് ഇന്ന് നാം പ്രതിജ്ഞാബദ്ധരായിരിക്കുന്ന സിനഡാത്മക സഞ്ചാരത്തിനും അവ അനിവാര്യമാണ്. ആകയാൽ, തപസ്സനുഷ്ഠാനവും സിനഡാത്മക അനുഭവവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിചിന്തനം വളരെ ഉപകാരപ്രദമായിരിക്കും. താബോർമലയിലേക്കുള്ള തന്റെ പിൻവാങ്ങലിൽ (retreat) യേശു മൂന്ന് ശിഷ്യന്മാരെ കൂടെകൊണ്ടുപോയി. അസാധാരണമായ ആ സംഭവത്തിന് സാക്ഷികളാക്കാൻ തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു അവർ. എന്നാൽ, കൃപയുടെ ആ അനുഭവം പങ്കുവെയ്ക്കപ്പെടണമെന്ന് യേശു ആഗ്രഹിക്കുന്നു. അത് അവരുടേത് മാത്രമായി അവശേഷിക്കാൻ പാടില്ല. നമ്മുടെ വിശ്വാസജീവിതം എന്നതുതന്നെ പങ്കുവെയ്ക്കപ്പെടുന്ന ഒരു അനുഭവം ആണല്ലോ! എന്തെന്നാൽ, ഒത്തൊരുമിച്ചാണല്ലോ നാം യേശുവിനെ അനുഗമിക്കുന്നത്. സമയ ബന്ധിതമായിരിക്കുന്ന ഒരു തീർത്ഥാടക സഭ എന്ന നിലയിൽ നാം ഒരുമിച്ചാണ് ആരാധനാവർഷവും അതിന്റെ ഭാഗമായിരിക്കുന്ന തപസ്സുകാലവും ആചരിക്കുന്നതും അനുഭവിക്കുന്നതും; അതായത്, നമ്മുടെ സഹയാത്രികരോടൊപ്പം, കർത്താവ് നമുക്ക് നൽകിയിട്ടുള്ളവരോടൊപ്പം, നടന്നുകൊണ്ട് യേശുവിന്റെയും ശിഷ്യന്മാരുടെയും താബോർ മലകയറ്റം പോലെ നമ്മുടെ തപസ്സുകാലസഞ്ചാരവും സിനഡാത്മകം ആണെന്ന് നമുക്ക് പറയാനാകും. കാരണം, അതു നാം ഒരേ ഗുരുവിന്റെ ശിഷ്യർ എന്ന നിലയിൽ ഒരേയൊരു പാതയിൽ ഒരുമിച്ചു നടക്കുന്നതാണ്. എന്തെന്നാൽ, യേശുതന്നെയാണ് "വഴി" എന്ന് നമുക്കറിയാം. അതിനാൽ, ആരാധനക്രമപരമായ സഞ്ചാരത്തിലും സിനഡിന്റെ സഞ്ചാരത്തിലും സഭ നടത്തുന്നത് രക്ഷകനായ ക്രിസ്തുവിന്റെ രഹസ്യത്തിലേക്ക് കൂടുതൽ ആഴത്തിലും പൂർണതയിലും പ്രവേശിക്കുക എന്നതിലുപരി മറ്റൊന്നുമല്ല. അങ്ങനെ നാം അതിന്റെ ഉച്ചസ്ഥാനത്ത് എത്തിച്ചേരുന്നു. യേശു ''അവരുടെ മുമ്പിൽവച്ച് രൂപാന്തരപ്പെട്ടു. അവന്റെ മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങി. അവന്റെ വസ്ത്രങ്ങൾ പ്രകാശംപോലെ ധവളമായി'' (മത്താ 17:2) എന്ന് സുവിശേഷം പറയുന്നു. സഞ്ചാരത്തിന്റെ കൊടുമുടി അഥവാ ലക്ഷ്യം ഇതാണ്. തങ്ങളുടെ ആരോഹണത്തിന്റെ അവസാനം അവർ ഗിരിശൃംഗത്തിൽ യേശുവിനോടൊപ്പം നിൽക്കുന്നു. അലൗകികമായ പ്രകാശത്തിൽ തിളങ്ങിനിന്ന യേശുവിന്റെ മഹത്വം ദർശിക്കാനുള്ള കൃപാവരം ആ മൂന്ന് ശിഷ്യന്മാർക്ക് ലഭിക്കുകയുണ്ടായി. ആ പ്രകാശം പുറത്തുനിന്ന് വന്നതായിരുന്നില്ല. അത് കർത്താവിൽ നിന്നുതന്നെ പ്രസരിച്ചതാണ്. താബോർ ആരോഹണത്തിനായി ശിഷ്യന്മാർ നടത്തിയ എല്ലാ പ്രയത്നങ്ങൾക്കും ഉപരിയായിരുന്നു പ്രസ്തുത ദർശനത്തിന്റെ ദൈവികസൗന്ദര്യം. ശ്രമകരമായ ഏത് പർവതാരോഹണത്തിലും നാം നമ്മുടെ നയനങ്ങൾ പാതയിൽ ഉറപ്പിച്ച് നിറുത്തേണ്ടതാണ്. എന്നിരുന്നാലും അതിന്റെ അവസാനം ഉരുത്തിരിയുന്ന വിശാലദൃശ്യം നമ്മെ ആശ്ചര്യപ്പെടുത്തുകയും അതിന്റെ മനോഹാരിതയാൽ നമുക്ക് പ്രതിഫലം ലഭിക്കുകയും ചെയ്യും. അതുപോലെതന്നെ സിനഡാത്മക പ്രക്രിയ പലപ്പോഴും ദുഷ്കരമാണെന്ന് നമുക്ക് തോന്നും; അങ്ങനെ നാം ചിലപ്പോൾ നിരുത്സാഹപ്പെട്ടവരാകും. എന്നാൽ, അവസാനം നമ്മെ കാത്തിരിക്കുന്നത് നിശ്ചയമായും അത്ഭുതാവഹവും ആശ്ചര്യജനകവുമായ ഒന്നായിരിക്കും. അത് നമ്മെ ദൈവഹിതവും അവിടത്തെ രാജ്യത്തിന്റെ ശുശ്രൂഷയ്ക്കായുള്ള നമ്മുടെ ദൗത്യവും കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ സഹായിക്കുന്നതായിരിക്കും. നിയമത്തെയും പ്രവാചകരെയും യഥാക്രമം പ്രതിനിധീകരിക്കുന്ന മോശയും ഏലിയായും യേശുവിന്റെ രൂപാന്തരണവേളയിൽ പ്രത്യക്ഷപ്പെട്ടത്. (മത്താ 17:3 കാണുക) മലയിലെ ശിഷ്യന്മാരുടെ അനുഭവത്തെ കൂടുതൽ സമ്പന്നമാക്കി മാറ്റി. ക്രിസ്തുവിന്റെ നവീനത എന്നു പറയുന്നത് പഴയ ഉടമ്പടിയുടെയും വാഗ്ദാനങ്ങളുടെയും പൂർത്തീകരണം എന്നതാണ്. ദൈവം തന്റെ ജനവുമായി ഇടപഴകിയതിന്റെ ചരിത്രത്തിൽനിന്ന് അതിനെ വേർപെടുത്താനാകില്ല; ആ ചരിത്രത്തിന്റെ ആഴമാർന്ന അർഥം അത് വെളിപ്പെടുത്തുന്നു. അതുപോലെ തന്നെ, സിഡാത്മക സഞ്ചാരം ഒരേസമയം സഭയുടെ പാരമ്പര്യത്തിൽ ഊന്നി നിൽക്കുന്നതും എന്നാൽ നവീനതയിലേക്ക് തുറന്നിരിക്കുന്നതുമാണ്. പുതിയ വഴികൾ അന്വേഷിക്കുന്നതിന് പ്രചോദനം നൽകുന്ന സ്രോതസ്സാണ്. പാരമ്പര്യം; അതിന് എതിർ നിൽക്കുന്ന സ്തംഭനതയുടെ പ്രലോഭന ത്തെയും തൽക്ഷണം സൃഷ്ടി നടത്തുന്ന പരീക്ഷണശൈലിയെയും ഒഴിവാക്കാനും പാരമ്പര്യം നമ്മെ സഹായിക്കുന്നു. തപസ്സുകാല അനുതാപ സഞ്ചാരത്തിന്റെയും സിനിഡാത്മക സഞ്ചാരത്തിന്റെയും ഏകലക്ഷ്യം വ്യക്തിപരവും സഭാപരവുമായ രൂപാന്തരണമാണ്. ഇവ രണ്ടിലും ഉൾച്ചേർന്നിരിക്കുന്ന പരിവർത്തനത്തിന്റെ മാതൃക യേശുവിന്റെ രൂപാന്തരണം തന്നെയാണ്; അത് സമ്പാദിക്കപ്പെടുന്നത് അവിടത്തെ പെസഹാരഹസ്യത്തിന്റെ കൃപ മൂലമാണ്. യേശുവിനോടൊപ്പം മലകയറാനും അവിടത്തോടൊപ്പം ആയിരിക്കാനും, അങ്ങനെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനും ഞാൻ രണ്ട് പാതകൾ നിർദേശിക്കാൻ ആഗ്രഹിക്കുന്നു. താബോർ മലയിൽ വച്ച് രൂപാന്തരപ്പെട്ട യേശുവിനെ ധ്യാനിച്ചുകൊണ്ടിരുന്ന ശിഷ്യന്മാർക്ക് പിതാവായ ദൈവം നൽകിയ നിർദേശത്തോട് ചേർന്നുള്ളതാണ്. ആദ്യത്തെ പാത. മേഘത്തിൽ നിന്നുള്ള സ്വരം ഇപ്രകാരം പറഞ്ഞു: 'ഇവനെ ശ്രവിക്കുവിൻ" (മത്താ 17:5), ആകയാൽ, ആദ്യനിർദേശം വളരെ വ്യക്തമാണ്. നാം യേശുവിനെ ശ്രവിക്കണം. അവിടുന്ന് നമ്മോട് സംസാരിക്കുമ്പോൾ നാം അവിടത്തെ ശ്രവിക്കുന്ന കൃപയുടെ കാലമാണ് തപസ്സുകാലം. എങ്ങനെയാണ് അവിടുന്ന് നമ്മോട് സംസാരിക്കുന്നത് ഒന്നാമത്, ആരാധന ക്രമത്തിൽ സഭ നമുക്ക് നൽകുന്ന ദൈവവചനം വഴിയായി. ആ വചനം നമ്മുടെ ബധിരകാതുകളിൽ പതിക്കാതിരിക്കട്ടെ! നമുക്ക് ദിവ്യപൂജയിൽ സംബന്ധിക്കാൻ സാധിക്കുന്നില്ലെങ്കിൽ ദൈനംദിനമുള്ള ബൈബിൾ വായനവഴിയായി ദൈവവചനം പഠനവിഷയമാക്കാം; ഇന്റർനെറ്റിന്റെ സഹായത്തോടെയും ആകാം അത്. വിശുദ്ധലിഖിതങ്ങൾക്ക് പുറമേ, നമ്മുടെ സഹോദരിസഹോദരന്മാരിലൂടെയും കർത്താവ് നമ്മോട് സംസാരിക്കുന്നു, ഏറെ പ്രത്യേകിച്ച് ആവശ്യങ്ങളിൽ ഇരിക്കുന്നവരുടെ വദനങ്ങളിലൂടെയും അവരുടെ കഥകളിലൂടെയും. സിനഡാത്മക പ്രക്രിയയിൽ വളരെ പ്രധാനപ്പെട്ടതായ മറ്റൊരു കാര്യം കൂടെ ഞാൻ പറയട്ടെ. പലപ്പോഴും ക്രിസ്തുവിനെ ശ്രവിക്കുന്നത് സംഭവിക്കുന്നത് സഭയിലെ സഹോദരീസഹോദരന്മാരെ ശ്രവിക്കുന്നതിലൂടെയാണ്. അപ്രകാരമുള്ള പരസ്പര ശ്രവണം ചില ഘട്ടങ്ങളിലെ ആദ്യ ലക്ഷ്യമാണ്; എന്നാൽ അത് സിനഡാത്മക സഭയുടെ രീതി ശാസ്ത്രത്തിന്റെയും ശൈലിയുടെയും അനിവാര്യ ഭാവമായി എപ്പോഴും നിലനില്ക്കുന്നു. പിതാവിന്റെ സ്വരം കേട്ട ശിഷ്യന്മാർ കമഴ്ന്നു വീണു. അവർ അത്യധികം ഭയപ്പെട്ടിരുന്നു. യേശു അവരെ സമീപിച്ച് അവരെ സ്പർശിച്ചുകൊണ്ട് പറഞ്ഞു. എഴുന്നേല്ക്കുവിൻ, ഭയപ്പെടേണ്ട അവർ കണ്ണുകൾ ഉയർത്തി നോക്കിയപ്പോൾ യേശുവിനെ അല്ലാതെ മറ്റാരെയും കണ്ടില്ല" (മത്താ 17: 6-8), തപസ്സുകാലത്തെ സംബന്ധിച്ച രണ്ടാമത്തെ നിർദേശം ഇവിടെയാണ് ഞാൻ കാണുന്നത്. അതായത്, യാഥാർഥ്യത്തെയും അതുമായുള്ള ദൈനംദിന പോരാട്ടങ്ങളെയും ക്ലേശങ്ങളെയും വൈരുദ്ധ്യങ്ങളെയും അഭിമുഖീകരിക്കുന്നതിന്റെ ഭയത്തെ മറികടക്കുന്നതിന്റെ ഭാഗമായി അസാധാരണമായ സംഭവങ്ങളിലും നാടകീയമായ അനുഭവങ്ങളിലും ഊന്നിനിൽക്കുന്ന മതാത്മകതയിൽ അഭയം പ്രാപിക്കുന്നത്. യേശു ശിഷ്യന്മാരെ കാണിച്ചു കൊടുത്ത പ്രകാശം ഉയിർപ്പിന്റെ മഹിമയുടെ ഒരുമുന്നാസ്വാദനം ആയിരുന്നു. അവിടത്തെ മാത്രം അനുഗമിക്കുന്ന നമുക്ക് അതായിരിക്കണം നമ്മുടെ പ്രയാണത്തിന്റെ ലക്ഷ്യം. തപസ്സുകാലം ഉയിർപ്പുതിരുനാളിലേക്ക് നീങ്ങുന്നതാണ്. "പിൻവാങ്ങൽ" (retreat) അതിൽത്തന്നെ ഒരുലക്ഷ്യമല്ല. അത് വിശ്വാസത്തിലും സ്നേഹത്തിലും പ്രത്യാശയിലും കർത്താവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും അനുഭവത്തിലേക്കും അങ്ങനെ ഉയിർപ്പിലേക്കും എത്തിച്ചേരാനുമായി നമ്മെ ഒരുക്കുന്ന ഒരു മാർഗമാണ്. സിനഡാത്മക സഞ്ചാരവും അപ്രകാരമുള്ളതാണ്. പ്രസ്തുത പാതയിൽ ദൈവം നമുക്ക് കൂട്ടായ്മയുടേതായ ശക്തമായ അനുഭവങ്ങൾ പ്രധാനം ചെയ്യുന്ന കൃപാവരങ്ങൾ നല്കിയാൽത്തന്നെയും നാം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നു എന്ന് കരുതാൻ പാടില്ല; അവിടെയും കർത്താവ് നമ്മോട് ആവർത്തിക്കുന്നു. “എഴുന്നേല്ക്കുവിൻ, ഭയപ്പെടേണ്ട". ആകയാൽ, നമുക്ക് താഴേക്ക്, സമതലത്തിലേക്ക്, ഇറങ്ങാം; നമുക്ക് അനുഭവവേദ്യമായ കൃപാവരം നമ്മുടെ സമൂഹങ്ങളിൽ സാധാരണജീവിതത്തിലെ സിനഡാത്മകതയുടെ ശില്പികളാകാൻ നമ്മെ ശക്തിപ്പെടുത്തട്ടെ. പ്രിയ സഹോദരീസഹോദന്മാരേ, ഈ തപസ്സുകാലത്ത് യേശുവിനോടോത്ത് ദൈവാനുഭവത്തിന്റെ മലകയറുവാൻ പരിശുദ്ധാത്മാവ് നമ്മെ പ്രചോദിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്യട്ടെ. അതുവഴി നാം അവിടത്തെ ദൈവികശോഭ അനുഭവിച്ചറിയുകയും അങ്ങനെ വിശ്വാസത്തിൽ ഉറപ്പിക്കപ്പെട്ട് തന്റെ ജനത്തിന്റെ മഹത്വവും ജനതകളുടെ പ്രകാശവുമായ അവിടത്തോടൊപ്പമുള്ള നമ്മുടെ സഞ്ചാരത്തിൽ നാം നിലനില്ക്കുകയും ചെയ്യുമാറാകട്ടെ. വിവര്‍ത്തനത്തിന് കടപ്പാട്: പിഓസി, കേരള കത്തോലിക്ക സഭയുടെ ആസ്ഥാന കാര്യാലയം.
Image: /content_image/News/News-2023-02-21-20:51:08.jpg
Keywords: പാപ്പ
Category: 10
Sub Category:
Heading: തപസ്സുകാല അനുതാപവും സിനഡാത്മക സഞ്ചാരവും: ഫ്രാൻസിസ് പാപ്പയുടെ നോമ്പുകാല സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം
Content: 2023-ലെ ഈ തപസ്സുകാലത്തിലേക്ക് വിചിന്തനം ചെയ്യുവാന്‍ ഫ്രാന്‍സിസ് പാപ്പ പുറപ്പെടുവിച്ച നോമ്പുകാല സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം താഴെ നല്‍കുന്നു. പ്രിയ സഹോദരീസഹോദരന്മാരേ, മത്തായിയുടെയും മർക്കോസിന്റെയും ലൂക്കായുടെയും സുവിശേഷങ്ങൾ യേശുവിന്റെ രൂപാന്തരണത്തിന്റെ വിവരണം നല്കുന്നു. തന്നെ മനസ്സിലാക്കാൻ പരാജയപ്പെട്ട ശിഷ്യന്മാരോടുള്ള യേശുവിന്റെ പ്രതികരണമാണ് നാം അവിടെ കാണുന്നത്. അതിന് അല്പം മുമ്പായി ഗുരുവും ശിമയോൻ പത്രോസും തമ്മിൽ ഗൗരവമായ ഒരു അഭിപ്രായ വ്യത്യാസ പ്രകടനം നടന്നിരുന്നു. യേശുവിനെ ക്രിസ്തുവും ദൈവപുത്രനും ആയി പ്രഖ്യാപിച്ച പത്രോസിന് അവിടുത്തെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും പ്രവചനം ഉൾക്കൊള്ളാനായില്ല. അതിനാൽ യേശു പത്രോസിനെ ശക്തമായി ശകാരിച്ചു. "സാത്താനേ, നീ എന്റെ പിന്നിലേക്കു പോകൂ, നീ എനിക്കു തടസ്സമാണ്. കാരണം, നീ ചിന്തിക്കുന്നത് ദൈവിക കാര്യങ്ങളല്ല. മാനുഷികകാര്യങ്ങളാണ്" (മത്താ 16:23). ഇതിനെ തുടർന്ന്, “യേശു ആറുദിവസം കഴിഞ്ഞ് പത്രോസ്, യാക്കോബ്, അവന്റെ സഹോദരൻ യോഹന്നാൻ എന്നിവരെ മാത്രം കൂട്ടിക്കൊണ്ട് ഒരുയർന്ന മലയിലേക്കു പോയി" (മത്താ 17:1), എല്ലാവർഷവും തപസ്സുകാലത്തിലെ രണ്ടാം ഞായറാഴ്ച രൂപാന്തരണത്തിന്റെ സുവിശേഷം വായിച്ചുവരുന്നു. ആരാധനക്രമത്തിലെ ഈ കാലഘട്ടത്തിൽ കർത്താവ് നമ്മെ തന്നോടൊപ്പം വേറൊരു സ്ഥലത്തേക്കു മാറ്റിനിറുത്തുന്നു. നമ്മുടെ സാധാരണയുള്ള ചുമതലകൾ നമ്മെ നാം സാധാരണയായി ആയിരിക്കുന്നിടത്തു തന്നെ നിലകൊള്ളാനും നാം പലപ്പോഴും ആവർത്തിച്ചുചെയ്യുന്നതും വിരസത ഉളവാക്കുന്നതുമായ ദൈനംദിന പ്രവൃത്തികൾ നിർവഹിക്കാനും നിർബന്ധിക്കുമ്പോൾ യേശുവിനോടൊത്ത് ഒരുയർന്ന മലയിലേക്കു കയറിപ്പോകാനും അങ്ങനെ ദൈവത്തിന്റെ വിശുദ്ധ ജനമെന്ന നിലയ്ക്ക് സവിശേഷമായ ഒരു ആധ്യാത്മിക അച്ചടക്കത്തിന്റെ (താപസവൃത്തി - അഷേസിസ്' എന്ന് ലത്തീനിൽ) അനുഭവത്തിൽ ജീവിക്കാനുമായി തപസ്സുകാലം നമ്മെ ക്ഷണിക്കുന്നു. തപസ്സുകാല അനുതാപം എന്നത് നമ്മുടെ വിശ്വാസകുറവിനേയും യേശുവിനെ കുരിശിന്റെ പാതയിൽ അനുഗമിക്കുന്നതിനുള്ള നമ്മുടെ വിമുഖതയെയും മറികടക്കുന്നതിനുള്ള കൃപാവരങ്ങൾ പരിപോഷിപ്പിക്കപ്പെടുന്ന ഒരു പ്രതിജ്ഞാബദ്ധതയാണ്. ഇതുതന്നെയായിരുന്നു പത്രോസും ഇതരശിഷ്യരും ചെയ്യേണ്ടിയിരുന്നത്. ഗുരുവിനെകുറിച്ചുള്ള അറിവ് ആഴപ്പെടുത്താനും, സ്നേഹത്താൽ പ്രചോദിതരായി സമ്പൂർണ സ്വയം ദാനംവഴി നേടിയെടുക്കപ്പെട്ട, അവിടുത്തെ രക്ഷയുടെ രഹസ്യത്തെ പൂർണമായി മനസ്സിലാക്കാനും അതിനെ ആശ്ലേഷിക്കാനുമായി നമ്മെ അവിടുന്നു വേർതിരിച്ചു നിറുത്താനും കേവലസാമാന്യതയിൽ നിന്നും വ്യർഥതയിൽ നിന്നും വേർതിരിക്കപ്പെടാനും നാം നമ്മെത്തന്നെ അനുവദിക്കണം. അതിനായി നാം ഒരു യാത്രയ്ക്കു തയ്യാറാവണം; മലകയറുന്നതുപോലെ മുകളിലേക്കുള്ള ഒരു യാത്രയാണിത്. അതിന് പ്രയത്നവും ത്യാഗവും ഏകാഗ്രതയും ആവശ്യമുണ്ട്. ഒരു സഭ എന്ന നിലയ്ക്ക് ഇന്ന് നാം പ്രതിജ്ഞാബദ്ധരായിരിക്കുന്ന സിനഡാത്മക സഞ്ചാരത്തിനും അവ അനിവാര്യമാണ്. ആകയാൽ, തപസ്സനുഷ്ഠാനവും സിനഡാത്മക അനുഭവവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിചിന്തനം വളരെ ഉപകാരപ്രദമായിരിക്കും. താബോർമലയിലേക്കുള്ള തന്റെ പിൻവാങ്ങലിൽ (retreat) യേശു മൂന്ന് ശിഷ്യന്മാരെ കൂടെകൊണ്ടുപോയി. അസാധാരണമായ ആ സംഭവത്തിന് സാക്ഷികളാക്കാൻ തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു അവർ. എന്നാൽ, കൃപയുടെ ആ അനുഭവം പങ്കുവെയ്ക്കപ്പെടണമെന്ന് യേശു ആഗ്രഹിക്കുന്നു. അത് അവരുടേത് മാത്രമായി അവശേഷിക്കാൻ പാടില്ല. നമ്മുടെ വിശ്വാസജീവിതം എന്നതുതന്നെ പങ്കുവെയ്ക്കപ്പെടുന്ന ഒരു അനുഭവം ആണല്ലോ! എന്തെന്നാൽ, ഒത്തൊരുമിച്ചാണല്ലോ നാം യേശുവിനെ അനുഗമിക്കുന്നത്. സമയ ബന്ധിതമായിരിക്കുന്ന ഒരു തീർത്ഥാടക സഭ എന്ന നിലയിൽ നാം ഒരുമിച്ചാണ് ആരാധനാവർഷവും അതിന്റെ ഭാഗമായിരിക്കുന്ന തപസ്സുകാലവും ആചരിക്കുന്നതും അനുഭവിക്കുന്നതും; അതായത്, നമ്മുടെ സഹയാത്രികരോടൊപ്പം, കർത്താവ് നമുക്ക് നൽകിയിട്ടുള്ളവരോടൊപ്പം, നടന്നുകൊണ്ട് യേശുവിന്റെയും ശിഷ്യന്മാരുടെയും താബോർ മലകയറ്റം പോലെ നമ്മുടെ തപസ്സുകാലസഞ്ചാരവും സിനഡാത്മകം ആണെന്ന് നമുക്ക് പറയാനാകും. കാരണം, അതു നാം ഒരേ ഗുരുവിന്റെ ശിഷ്യർ എന്ന നിലയിൽ ഒരേയൊരു പാതയിൽ ഒരുമിച്ചു നടക്കുന്നതാണ്. എന്തെന്നാൽ, യേശുതന്നെയാണ് "വഴി" എന്ന് നമുക്കറിയാം. അതിനാൽ, ആരാധനക്രമപരമായ സഞ്ചാരത്തിലും സിനഡിന്റെ സഞ്ചാരത്തിലും സഭ നടത്തുന്നത് രക്ഷകനായ ക്രിസ്തുവിന്റെ രഹസ്യത്തിലേക്ക് കൂടുതൽ ആഴത്തിലും പൂർണതയിലും പ്രവേശിക്കുക എന്നതിലുപരി മറ്റൊന്നുമല്ല. അങ്ങനെ നാം അതിന്റെ ഉച്ചസ്ഥാനത്ത് എത്തിച്ചേരുന്നു. യേശു ''അവരുടെ മുമ്പിൽവച്ച് രൂപാന്തരപ്പെട്ടു. അവന്റെ മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങി. അവന്റെ വസ്ത്രങ്ങൾ പ്രകാശംപോലെ ധവളമായി'' (മത്താ 17:2) എന്ന് സുവിശേഷം പറയുന്നു. സഞ്ചാരത്തിന്റെ കൊടുമുടി അഥവാ ലക്ഷ്യം ഇതാണ്. തങ്ങളുടെ ആരോഹണത്തിന്റെ അവസാനം അവർ ഗിരിശൃംഗത്തിൽ യേശുവിനോടൊപ്പം നിൽക്കുന്നു. അലൗകികമായ പ്രകാശത്തിൽ തിളങ്ങിനിന്ന യേശുവിന്റെ മഹത്വം ദർശിക്കാനുള്ള കൃപാവരം ആ മൂന്ന് ശിഷ്യന്മാർക്ക് ലഭിക്കുകയുണ്ടായി. ആ പ്രകാശം പുറത്തുനിന്ന് വന്നതായിരുന്നില്ല. അത് കർത്താവിൽ നിന്നുതന്നെ പ്രസരിച്ചതാണ്. താബോർ ആരോഹണത്തിനായി ശിഷ്യന്മാർ നടത്തിയ എല്ലാ പ്രയത്നങ്ങൾക്കും ഉപരിയായിരുന്നു പ്രസ്തുത ദർശനത്തിന്റെ ദൈവികസൗന്ദര്യം. ശ്രമകരമായ ഏത് പർവതാരോഹണത്തിലും നാം നമ്മുടെ നയനങ്ങൾ പാതയിൽ ഉറപ്പിച്ച് നിറുത്തേണ്ടതാണ്. എന്നിരുന്നാലും അതിന്റെ അവസാനം ഉരുത്തിരിയുന്ന വിശാലദൃശ്യം നമ്മെ ആശ്ചര്യപ്പെടുത്തുകയും അതിന്റെ മനോഹാരിതയാൽ നമുക്ക് പ്രതിഫലം ലഭിക്കുകയും ചെയ്യും. അതുപോലെതന്നെ സിനഡാത്മക പ്രക്രിയ പലപ്പോഴും ദുഷ്കരമാണെന്ന് നമുക്ക് തോന്നും; അങ്ങനെ നാം ചിലപ്പോൾ നിരുത്സാഹപ്പെട്ടവരാകും. എന്നാൽ, അവസാനം നമ്മെ കാത്തിരിക്കുന്നത് നിശ്ചയമായും അത്ഭുതാവഹവും ആശ്ചര്യജനകവുമായ ഒന്നായിരിക്കും. അത് നമ്മെ ദൈവഹിതവും അവിടത്തെ രാജ്യത്തിന്റെ ശുശ്രൂഷയ്ക്കായുള്ള നമ്മുടെ ദൗത്യവും കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ സഹായിക്കുന്നതായിരിക്കും. നിയമത്തെയും പ്രവാചകരെയും യഥാക്രമം പ്രതിനിധീകരിക്കുന്ന മോശയും ഏലിയായും യേശുവിന്റെ രൂപാന്തരണവേളയിൽ പ്രത്യക്ഷപ്പെട്ടത്. (മത്താ 17:3 കാണുക) മലയിലെ ശിഷ്യന്മാരുടെ അനുഭവത്തെ കൂടുതൽ സമ്പന്നമാക്കി മാറ്റി. ക്രിസ്തുവിന്റെ നവീനത എന്നു പറയുന്നത് പഴയ ഉടമ്പടിയുടെയും വാഗ്ദാനങ്ങളുടെയും പൂർത്തീകരണം എന്നതാണ്. ദൈവം തന്റെ ജനവുമായി ഇടപഴകിയതിന്റെ ചരിത്രത്തിൽനിന്ന് അതിനെ വേർപെടുത്താനാകില്ല; ആ ചരിത്രത്തിന്റെ ആഴമാർന്ന അർഥം അത് വെളിപ്പെടുത്തുന്നു. അതുപോലെ തന്നെ, സിഡാത്മക സഞ്ചാരം ഒരേസമയം സഭയുടെ പാരമ്പര്യത്തിൽ ഊന്നി നിൽക്കുന്നതും എന്നാൽ നവീനതയിലേക്ക് തുറന്നിരിക്കുന്നതുമാണ്. പുതിയ വഴികൾ അന്വേഷിക്കുന്നതിന് പ്രചോദനം നൽകുന്ന സ്രോതസ്സാണ്. പാരമ്പര്യം; അതിന് എതിർ നിൽക്കുന്ന സ്തംഭനതയുടെ പ്രലോഭന ത്തെയും തൽക്ഷണം സൃഷ്ടി നടത്തുന്ന പരീക്ഷണശൈലിയെയും ഒഴിവാക്കാനും പാരമ്പര്യം നമ്മെ സഹായിക്കുന്നു. തപസ്സുകാല അനുതാപ സഞ്ചാരത്തിന്റെയും സിനിഡാത്മക സഞ്ചാരത്തിന്റെയും ഏകലക്ഷ്യം വ്യക്തിപരവും സഭാപരവുമായ രൂപാന്തരണമാണ്. ഇവ രണ്ടിലും ഉൾച്ചേർന്നിരിക്കുന്ന പരിവർത്തനത്തിന്റെ മാതൃക യേശുവിന്റെ രൂപാന്തരണം തന്നെയാണ്; അത് സമ്പാദിക്കപ്പെടുന്നത് അവിടത്തെ പെസഹാരഹസ്യത്തിന്റെ കൃപ മൂലമാണ്. യേശുവിനോടൊപ്പം മലകയറാനും അവിടത്തോടൊപ്പം ആയിരിക്കാനും, അങ്ങനെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനും ഞാൻ രണ്ട് പാതകൾ നിർദേശിക്കാൻ ആഗ്രഹിക്കുന്നു. താബോർ മലയിൽ വച്ച് രൂപാന്തരപ്പെട്ട യേശുവിനെ ധ്യാനിച്ചുകൊണ്ടിരുന്ന ശിഷ്യന്മാർക്ക് പിതാവായ ദൈവം നൽകിയ നിർദേശത്തോട് ചേർന്നുള്ളതാണ്. ആദ്യത്തെ പാത. മേഘത്തിൽ നിന്നുള്ള സ്വരം ഇപ്രകാരം പറഞ്ഞു: 'ഇവനെ ശ്രവിക്കുവിൻ" (മത്താ 17:5), ആകയാൽ, ആദ്യനിർദേശം വളരെ വ്യക്തമാണ്. നാം യേശുവിനെ ശ്രവിക്കണം. അവിടുന്ന് നമ്മോട് സംസാരിക്കുമ്പോൾ നാം അവിടത്തെ ശ്രവിക്കുന്ന കൃപയുടെ കാലമാണ് തപസ്സുകാലം. എങ്ങനെയാണ് അവിടുന്ന് നമ്മോട് സംസാരിക്കുന്നത് ഒന്നാമത്, ആരാധന ക്രമത്തിൽ സഭ നമുക്ക് നൽകുന്ന ദൈവവചനം വഴിയായി. ആ വചനം നമ്മുടെ ബധിരകാതുകളിൽ പതിക്കാതിരിക്കട്ടെ! നമുക്ക് ദിവ്യപൂജയിൽ സംബന്ധിക്കാൻ സാധിക്കുന്നില്ലെങ്കിൽ ദൈനംദിനമുള്ള ബൈബിൾ വായനവഴിയായി ദൈവവചനം പഠനവിഷയമാക്കാം; ഇന്റർനെറ്റിന്റെ സഹായത്തോടെയും ആകാം അത്. വിശുദ്ധലിഖിതങ്ങൾക്ക് പുറമേ, നമ്മുടെ സഹോദരിസഹോദരന്മാരിലൂടെയും കർത്താവ് നമ്മോട് സംസാരിക്കുന്നു, ഏറെ പ്രത്യേകിച്ച് ആവശ്യങ്ങളിൽ ഇരിക്കുന്നവരുടെ വദനങ്ങളിലൂടെയും അവരുടെ കഥകളിലൂടെയും. സിനഡാത്മക പ്രക്രിയയിൽ വളരെ പ്രധാനപ്പെട്ടതായ മറ്റൊരു കാര്യം കൂടെ ഞാൻ പറയട്ടെ. പലപ്പോഴും ക്രിസ്തുവിനെ ശ്രവിക്കുന്നത് സംഭവിക്കുന്നത് സഭയിലെ സഹോദരീസഹോദരന്മാരെ ശ്രവിക്കുന്നതിലൂടെയാണ്. അപ്രകാരമുള്ള പരസ്പര ശ്രവണം ചില ഘട്ടങ്ങളിലെ ആദ്യ ലക്ഷ്യമാണ്; എന്നാൽ അത് സിനഡാത്മക സഭയുടെ രീതി ശാസ്ത്രത്തിന്റെയും ശൈലിയുടെയും അനിവാര്യ ഭാവമായി എപ്പോഴും നിലനില്ക്കുന്നു. പിതാവിന്റെ സ്വരം കേട്ട ശിഷ്യന്മാർ കമഴ്ന്നു വീണു. അവർ അത്യധികം ഭയപ്പെട്ടിരുന്നു. യേശു അവരെ സമീപിച്ച് അവരെ സ്പർശിച്ചുകൊണ്ട് പറഞ്ഞു. എഴുന്നേല്ക്കുവിൻ, ഭയപ്പെടേണ്ട അവർ കണ്ണുകൾ ഉയർത്തി നോക്കിയപ്പോൾ യേശുവിനെ അല്ലാതെ മറ്റാരെയും കണ്ടില്ല" (മത്താ 17: 6-8), തപസ്സുകാലത്തെ സംബന്ധിച്ച രണ്ടാമത്തെ നിർദേശം ഇവിടെയാണ് ഞാൻ കാണുന്നത്. അതായത്, യാഥാർഥ്യത്തെയും അതുമായുള്ള ദൈനംദിന പോരാട്ടങ്ങളെയും ക്ലേശങ്ങളെയും വൈരുദ്ധ്യങ്ങളെയും അഭിമുഖീകരിക്കുന്നതിന്റെ ഭയത്തെ മറികടക്കുന്നതിന്റെ ഭാഗമായി അസാധാരണമായ സംഭവങ്ങളിലും നാടകീയമായ അനുഭവങ്ങളിലും ഊന്നിനിൽക്കുന്ന മതാത്മകതയിൽ അഭയം പ്രാപിക്കുന്നത്. യേശു ശിഷ്യന്മാരെ കാണിച്ചു കൊടുത്ത പ്രകാശം ഉയിർപ്പിന്റെ മഹിമയുടെ ഒരുമുന്നാസ്വാദനം ആയിരുന്നു. അവിടത്തെ മാത്രം അനുഗമിക്കുന്ന നമുക്ക് അതായിരിക്കണം നമ്മുടെ പ്രയാണത്തിന്റെ ലക്ഷ്യം. തപസ്സുകാലം ഉയിർപ്പുതിരുനാളിലേക്ക് നീങ്ങുന്നതാണ്. "പിൻവാങ്ങൽ" (retreat) അതിൽത്തന്നെ ഒരുലക്ഷ്യമല്ല. അത് വിശ്വാസത്തിലും സ്നേഹത്തിലും പ്രത്യാശയിലും കർത്താവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും അനുഭവത്തിലേക്കും അങ്ങനെ ഉയിർപ്പിലേക്കും എത്തിച്ചേരാനുമായി നമ്മെ ഒരുക്കുന്ന ഒരു മാർഗമാണ്. സിനഡാത്മക സഞ്ചാരവും അപ്രകാരമുള്ളതാണ്. പ്രസ്തുത പാതയിൽ ദൈവം നമുക്ക് കൂട്ടായ്മയുടേതായ ശക്തമായ അനുഭവങ്ങൾ പ്രധാനം ചെയ്യുന്ന കൃപാവരങ്ങൾ നല്കിയാൽത്തന്നെയും നാം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നു എന്ന് കരുതാൻ പാടില്ല; അവിടെയും കർത്താവ് നമ്മോട് ആവർത്തിക്കുന്നു. “എഴുന്നേല്ക്കുവിൻ, ഭയപ്പെടേണ്ട". ആകയാൽ, നമുക്ക് താഴേക്ക്, സമതലത്തിലേക്ക്, ഇറങ്ങാം; നമുക്ക് അനുഭവവേദ്യമായ കൃപാവരം നമ്മുടെ സമൂഹങ്ങളിൽ സാധാരണജീവിതത്തിലെ സിനഡാത്മകതയുടെ ശില്പികളാകാൻ നമ്മെ ശക്തിപ്പെടുത്തട്ടെ. പ്രിയ സഹോദരീസഹോദന്മാരേ, ഈ തപസ്സുകാലത്ത് യേശുവിനോടോത്ത് ദൈവാനുഭവത്തിന്റെ മലകയറുവാൻ പരിശുദ്ധാത്മാവ് നമ്മെ പ്രചോദിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്യട്ടെ. അതുവഴി നാം അവിടത്തെ ദൈവികശോഭ അനുഭവിച്ചറിയുകയും അങ്ങനെ വിശ്വാസത്തിൽ ഉറപ്പിക്കപ്പെട്ട് തന്റെ ജനത്തിന്റെ മഹത്വവും ജനതകളുടെ പ്രകാശവുമായ അവിടത്തോടൊപ്പമുള്ള നമ്മുടെ സഞ്ചാരത്തിൽ നാം നിലനില്ക്കുകയും ചെയ്യുമാറാകട്ടെ. വിവര്‍ത്തനത്തിന് കടപ്പാട്: പിഓസി, കേരള കത്തോലിക്ക സഭയുടെ ആസ്ഥാന കാര്യാലയം.
Image: /content_image/News/News-2023-02-21-20:51:08.jpg
Keywords: പാപ്പ