Contents
Displaying 23871-23880 of 24948 results.
Content:
24314
Category: 18
Sub Category:
Heading: സീറോമലബാർ സഭ വിശ്വാസ പരിശീലന പ്രതിഭാ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു
Content: കാക്കനാട്: പ്രതിഭകൾ സഭയോടും സമൂഹത്തോടും പ്രതിബദ്ധതയുള്ളവരായിരിക്കണമെന്ന് മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ. സീറോമലബാർസഭ വിശ്വാസ പരിശീലന കമ്മീഷൻ സംഘടിപ്പിച്ച പ്രതിഭാ സംഗമത്തിന്റെ സമാപന സമ്മേളനം സഭാആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ രൂപതകളിൽ പ്ലസ് ടു ക്ലാസിൽ വിശ്വാസ പരിശീലനം നടത്തുന്ന വിദ്യാർത്ഥികളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 58 പ്രതിഭകളാണ് സംഗമത്തിൽ പങ്കെടുത്തത്. സഭ നൽകുന്ന അവസരങ്ങളും സാധ്യതകളും പ്രയോജനപ്പെടുത്തി സഭയുടെ സ്വപ്നങ്ങൾക്കും സമൂഹത്തിന്റെ നന്മകൾക്കും നിറം പകരുന്നവരാകണം പ്രതിഭകളെന്ന് മേജർ ആർച്ചുബിഷപ്പ് ഓർമ്മപ്പെടുത്തി. ജെറാർഡ് ജോൺ പന്തപ്പിള്ളിൽ (താമരശ്ശേരി), ആൽബിൻ സിബിച്ചൻ പള്ളിച്ചിറ (തലശ്ശേരി), മാനുവൽ ജോസഫ് മഞ്ഞളി (രാമനാഥപുരം), നൈബിൻ എം ഷിജിൻ പുത്തൻപുര (പാലാ), സാം പന്തമാക്കൽ (ബെൽത്തങ്ങാടി), ട്രീസ ജെയിംസ് വട്ടപ്പാറ (ചങ്ങനാശേരി), റിമ ഷാജി വലിയകുന്നേൽ (ഇടുക്കി), ആൻമരിയ എസ് മംഗലത്തുകുന്നേൽ (കോതമംഗലം), സാന്ദ്ര ജോബി കോനുക്കുടി (എറണാകുളം), എയ്ഞ്ചൽ പി.ജെ പാലയൂർ (തൃശൂർ) എന്നിവരാണ് 2024-ലെ സീറോമലബാർ വിശ്വാസ പരിശീലന പ്രതിഭാ പുരസ്‌കാരത്തിന് അർഹരായവർ. മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് പ്രതിഭകളെ അഭിനന്ദിക്കുകയും അവാർഡുകൾ നല്കുകയും ചെയ്തു. ഫാ. മനു പൊട്ടനാനിയിൽ എം.എസ്.ടി, സി. ജിസ്‌ലറ്റ് എം.എസ്.ജെ, ശ്രീ ജെബിൻ കുഴിമാലിൽ എന്നിവരാണ് മൂന്നുദിവസങ്ങൾ നീണ്ടുനിന്ന പ്രതിഭാ സംഗമത്തിനു നേതൃത്വം നല്കിയത്. വിശ്വാസ പരിശീലന കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കൽ, മാർ പോൾ ആലപ്പാട്ട്, മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ, ഫാ. തോമസ് മേൽവെട്ടത്ത്, ഫാ. ജോസഫ് തോലാനിക്കൽ, ഫാ. ജിഫി മേക്കാട്ടുകുളം, ഫാ. സന്തോഷ് ഓലപ്പുരക്കൽ, ഫാ. പ്രകാശ് മാറ്റത്തിൽ, അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ, ശ്രീ ബേബി ജോൺ കലയന്താനി, സി. ജിൻസി ചാക്കോ എം.എസ്.എം.ഐ എന്നിവർ ക്ലാസുകൾ നയിച്ചു.
Image: /content_image/India/India-2025-01-01-18:46:04.jpg
Keywords: പുരസ്
Category: 18
Sub Category:
Heading: സീറോമലബാർ സഭ വിശ്വാസ പരിശീലന പ്രതിഭാ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു
Content: കാക്കനാട്: പ്രതിഭകൾ സഭയോടും സമൂഹത്തോടും പ്രതിബദ്ധതയുള്ളവരായിരിക്കണമെന്ന് മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ. സീറോമലബാർസഭ വിശ്വാസ പരിശീലന കമ്മീഷൻ സംഘടിപ്പിച്ച പ്രതിഭാ സംഗമത്തിന്റെ സമാപന സമ്മേളനം സഭാആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ രൂപതകളിൽ പ്ലസ് ടു ക്ലാസിൽ വിശ്വാസ പരിശീലനം നടത്തുന്ന വിദ്യാർത്ഥികളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 58 പ്രതിഭകളാണ് സംഗമത്തിൽ പങ്കെടുത്തത്. സഭ നൽകുന്ന അവസരങ്ങളും സാധ്യതകളും പ്രയോജനപ്പെടുത്തി സഭയുടെ സ്വപ്നങ്ങൾക്കും സമൂഹത്തിന്റെ നന്മകൾക്കും നിറം പകരുന്നവരാകണം പ്രതിഭകളെന്ന് മേജർ ആർച്ചുബിഷപ്പ് ഓർമ്മപ്പെടുത്തി. ജെറാർഡ് ജോൺ പന്തപ്പിള്ളിൽ (താമരശ്ശേരി), ആൽബിൻ സിബിച്ചൻ പള്ളിച്ചിറ (തലശ്ശേരി), മാനുവൽ ജോസഫ് മഞ്ഞളി (രാമനാഥപുരം), നൈബിൻ എം ഷിജിൻ പുത്തൻപുര (പാലാ), സാം പന്തമാക്കൽ (ബെൽത്തങ്ങാടി), ട്രീസ ജെയിംസ് വട്ടപ്പാറ (ചങ്ങനാശേരി), റിമ ഷാജി വലിയകുന്നേൽ (ഇടുക്കി), ആൻമരിയ എസ് മംഗലത്തുകുന്നേൽ (കോതമംഗലം), സാന്ദ്ര ജോബി കോനുക്കുടി (എറണാകുളം), എയ്ഞ്ചൽ പി.ജെ പാലയൂർ (തൃശൂർ) എന്നിവരാണ് 2024-ലെ സീറോമലബാർ വിശ്വാസ പരിശീലന പ്രതിഭാ പുരസ്‌കാരത്തിന് അർഹരായവർ. മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് പ്രതിഭകളെ അഭിനന്ദിക്കുകയും അവാർഡുകൾ നല്കുകയും ചെയ്തു. ഫാ. മനു പൊട്ടനാനിയിൽ എം.എസ്.ടി, സി. ജിസ്‌ലറ്റ് എം.എസ്.ജെ, ശ്രീ ജെബിൻ കുഴിമാലിൽ എന്നിവരാണ് മൂന്നുദിവസങ്ങൾ നീണ്ടുനിന്ന പ്രതിഭാ സംഗമത്തിനു നേതൃത്വം നല്കിയത്. വിശ്വാസ പരിശീലന കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കൽ, മാർ പോൾ ആലപ്പാട്ട്, മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ, ഫാ. തോമസ് മേൽവെട്ടത്ത്, ഫാ. ജോസഫ് തോലാനിക്കൽ, ഫാ. ജിഫി മേക്കാട്ടുകുളം, ഫാ. സന്തോഷ് ഓലപ്പുരക്കൽ, ഫാ. പ്രകാശ് മാറ്റത്തിൽ, അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ, ശ്രീ ബേബി ജോൺ കലയന്താനി, സി. ജിൻസി ചാക്കോ എം.എസ്.എം.ഐ എന്നിവർ ക്ലാസുകൾ നയിച്ചു.
Image: /content_image/India/India-2025-01-01-18:46:04.jpg
Keywords: പുരസ്
Content:
24315
Category: 1
Sub Category:
Heading: നാമകരണ നടപടികൾക്കായുള്ള ഡിക്കാസ്റ്ററിയുടെ മുൻ തലവൻ കർദ്ദിനാൾ ആഞ്ചലോ അമാത്തോ ദിവംഗതനായി
Content: വത്തിക്കാൻ സിറ്റി: വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ മുൻ തലവൻ കർദ്ദിനാൾ ആഞ്ചലോ അമാത്തോ (86) ദിവംഗതനായി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ, മദർ തെരേസ, പോർച്ചുഗലിലെ ഫാത്തിമയില്‍ ദൈവമാതാവിന്റെ ദര്‍ശനം ലഭിച്ച ഫ്രാൻസിസ്കോ, ജസീന്ത തുടങ്ങി 913 സമുന്നത വ്യക്തിത്വങ്ങളെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്താനുള്ള നടപടിക്രമങ്ങൾക്ക് മേല്‍നോട്ടം വഹിച്ച വ്യക്തിയാണ് അദ്ദേഹം. ഇറ്റാലിയന്‍ പൗരനും സലേഷ്യൻ സന്യാസ സമൂഹാംഗവുമായിരുന്ന കർദ്ദിനാൾ ആഞ്ചലോ നാലു പതിറ്റാണ്ടോളം വത്തിക്കാനിൽ വിവിധ മേഖലകളിൽ ശുശ്രൂഷ ചെയ്‌തിട്ടുണ്ട്. ഭാരതത്തിന്റെ ആദ്യ രക്തസാക്ഷി സിസ്റ്റർ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പദവി പ്രഖ്യാപനത്തിനു നേതൃത്വം നൽകാൻ 2017ൽ അദ്ദേഹം ഇൻഡോറിലെത്തിയിരുന്നു. 2008ൽ ബനഡിക്‌ട് പതിനാറാമൻ മാർപാപ്പയാണ് അദ്ദേഹത്തെ വിശുദ്ധരുടെ നാമകരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ അധ്യക്ഷനായി നിയമിച്ചത്. 2 വര്‍ഷങ്ങള്‍ക്ക് ശേഷം ബനഡിക്ട് പതിനാറാമൻ മാർപാപ്പ അദ്ദേഹത്തെ കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തി. കർദ്ദിനാൾ ആഞ്ചലോ അമാത്തോയുടെ നിര്യാണത്തിൽ ഫ്രാൻസിസ് മാർപാപ്പ അനുശോചിച്ചു. കബറടക്ക ശുശ്രൂഷ ഇന്ന് പ്രാദേശികസമയം ഉച്ചകഴിഞ്ഞു രണ്ടിന് സെൻ്റ് പീറ്റേഴ്സ‌് ബസിലിക്കയിൽ നടക്കും. കർദ്ദിനാൾ കോളേജ് ഡീന്‍ ജിയോവാന്നി ബാറ്റിസ്റ്റ മുഖ്യകാർമികത്വം വഹിക്കും. മൃതസംസ്കാര ശുശ്രൂഷയുടെ അവസാനഘട്ട കർമങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പ മുഖ്യ കാർമികത്വം വഹിക്കും. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-02-11:55:43.jpg
Keywords: ഡിക്കാ
Category: 1
Sub Category:
Heading: നാമകരണ നടപടികൾക്കായുള്ള ഡിക്കാസ്റ്ററിയുടെ മുൻ തലവൻ കർദ്ദിനാൾ ആഞ്ചലോ അമാത്തോ ദിവംഗതനായി
Content: വത്തിക്കാൻ സിറ്റി: വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ മുൻ തലവൻ കർദ്ദിനാൾ ആഞ്ചലോ അമാത്തോ (86) ദിവംഗതനായി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ, മദർ തെരേസ, പോർച്ചുഗലിലെ ഫാത്തിമയില്‍ ദൈവമാതാവിന്റെ ദര്‍ശനം ലഭിച്ച ഫ്രാൻസിസ്കോ, ജസീന്ത തുടങ്ങി 913 സമുന്നത വ്യക്തിത്വങ്ങളെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്താനുള്ള നടപടിക്രമങ്ങൾക്ക് മേല്‍നോട്ടം വഹിച്ച വ്യക്തിയാണ് അദ്ദേഹം. ഇറ്റാലിയന്‍ പൗരനും സലേഷ്യൻ സന്യാസ സമൂഹാംഗവുമായിരുന്ന കർദ്ദിനാൾ ആഞ്ചലോ നാലു പതിറ്റാണ്ടോളം വത്തിക്കാനിൽ വിവിധ മേഖലകളിൽ ശുശ്രൂഷ ചെയ്‌തിട്ടുണ്ട്. ഭാരതത്തിന്റെ ആദ്യ രക്തസാക്ഷി സിസ്റ്റർ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പദവി പ്രഖ്യാപനത്തിനു നേതൃത്വം നൽകാൻ 2017ൽ അദ്ദേഹം ഇൻഡോറിലെത്തിയിരുന്നു. 2008ൽ ബനഡിക്‌ട് പതിനാറാമൻ മാർപാപ്പയാണ് അദ്ദേഹത്തെ വിശുദ്ധരുടെ നാമകരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ അധ്യക്ഷനായി നിയമിച്ചത്. 2 വര്‍ഷങ്ങള്‍ക്ക് ശേഷം ബനഡിക്ട് പതിനാറാമൻ മാർപാപ്പ അദ്ദേഹത്തെ കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തി. കർദ്ദിനാൾ ആഞ്ചലോ അമാത്തോയുടെ നിര്യാണത്തിൽ ഫ്രാൻസിസ് മാർപാപ്പ അനുശോചിച്ചു. കബറടക്ക ശുശ്രൂഷ ഇന്ന് പ്രാദേശികസമയം ഉച്ചകഴിഞ്ഞു രണ്ടിന് സെൻ്റ് പീറ്റേഴ്സ‌് ബസിലിക്കയിൽ നടക്കും. കർദ്ദിനാൾ കോളേജ് ഡീന്‍ ജിയോവാന്നി ബാറ്റിസ്റ്റ മുഖ്യകാർമികത്വം വഹിക്കും. മൃതസംസ്കാര ശുശ്രൂഷയുടെ അവസാനഘട്ട കർമങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പ മുഖ്യ കാർമികത്വം വഹിക്കും. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-02-11:55:43.jpg
Keywords: ഡിക്കാ
Content:
24316
Category: 1
Sub Category:
Heading: സിറിയയിലെ ചരിത്ര നഗരമായ മാളോലയിലെ ക്രൈസ്തവര്‍ ഭീതിയുടെ നടുവില്‍
Content: ഡമാസ്ക്കസ്: ക്രിസ്ത്യൻ പൈതൃകത്തിന് പേരുകേട്ട പടിഞ്ഞാറൻ സിറിയയിലെ ചരിത്ര നഗരമായ മാളോലയിലെ ക്രൈസ്തവര്‍ ഭീതിയുടെ നടുവില്‍. സിറിയയിലെ ഗവൺമെന്‍റ് അട്ടിമറിക്കപ്പെട്ടതിന് ശേഷമുള്ള ആഴ്‌ചകളിൽ ചരിത്ര നഗരമായ മാളോലയിലെ ക്രിസ്ത്യാനികൾ തങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള തീവ്രമായ ഭയത്തോടെയാണ് ജീവിക്കുന്നതെന്ന് കാത്തലിക് ന്യൂസ് ഏജന്‍സിയുടെ അറബിക് പങ്കാളിയായ 'എസിഐ മെന' റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് ക്രിസ്ത്യൻ കുടുംബങ്ങൾക്കെതിരെ അവരുടെ കൃഷിഭൂമി പിടിച്ചെടുക്കാനുള്ള ഭീഷണികൾ ഉണ്ടായെന്നും ചില ക്രിസ്ത്യാനികളോടും അവരുടെ വീടും പട്ടണവും വിട്ടുപോകാൻ ആവശ്യപ്പെട്ടുവെന്നും പ്രാദേശിക ഉറവിടങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. മാളോലയിലെ ക്രൈസ്തവര്‍ക്ക് സുരക്ഷിതത്വം തോന്നുന്നില്ല. കേന്ദ്രീകൃതമായ ഭരണത്തിന്റെ അഭാവത്തില്‍ സുരക്ഷ അപ്രത്യക്ഷമായി. നിരായുധീകരണം ഒരു വശത്ത് നടക്കുമ്പോള്‍ തന്നെ പലരുടേയും കൈകളില്‍ ഇപ്പോഴും ആയുധങ്ങള്‍ അവശേഷിക്കുന്നുണ്ട്. ഇത് ക്രൈസ്തവര്‍ക്ക് ഇടയില്‍ ഭീതി പരത്തുന്നതിന് കാരണമായിട്ടുണ്ട്. സമാധാനത്തിൻ്റെ വക്താക്കളായ മാളോലയിലെ ജനങ്ങള്‍ പുതു ജീവിതം കെട്ടിപ്പടുക്കുവാന്‍ ആഗ്രഹിക്കുകയാണെന്നും ക്രൈസ്തവ സമൂഹം മാധ്യമത്തോട് വെളിപ്പെടുത്തി. ഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രദേശത്ത് താമസിച്ചിരിന്ന ഏകദേശം 325 ക്രിസ്ത്യൻ കുടുംബങ്ങളിൽ എണ്‍പതോളം കുടുംബങ്ങള്‍ പലായനം ചെയ്തിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. സിറിയയില്‍ ഇസ്ലാമിക തീവ്രവാദികളുടെ നേതൃത്വത്തിലുള്ള വിമതര്‍ അധികാരം പിടിച്ചെടുത്തതോടെ ന്യൂനപക്ഷമായ ക്രൈസ്തവരുടെ ഭാവിയെ സംബന്ധിച്ച ആശങ്കകള്‍ക്ക് ആക്കംകൂട്ടിയിരിക്കുകയാണ്. ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ക്വയ്ദ എന്നീ തീവ്രവാദിസംഘടനകളുടെ ഒരു പുനരവതാരമായ ഹയാത്ത് താഹിര്‍ അല്‍-ഷാം എന്ന വിമതസേനയാണ് രാജ്യത്തിന്റെ ഭരണം അട്ടിമറിച്ചത്. ഭരണകൂട അട്ടിമറിയില്‍ ഒരു വശത്ത് ക്രൈസ്തവര്‍ പ്രതീക്ഷ പുലര്‍ത്തുമ്പോള്‍ മറു വശത്ത് 'ഹയാത്ത് താഹിര്‍'-ന്റെ നിലപാട് നിരവധി പേരെ ഭയപ്പെടുത്തുകയാണ്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-02-13:26:03.jpg
Keywords: സിറിയ
Category: 1
Sub Category:
Heading: സിറിയയിലെ ചരിത്ര നഗരമായ മാളോലയിലെ ക്രൈസ്തവര്‍ ഭീതിയുടെ നടുവില്‍
Content: ഡമാസ്ക്കസ്: ക്രിസ്ത്യൻ പൈതൃകത്തിന് പേരുകേട്ട പടിഞ്ഞാറൻ സിറിയയിലെ ചരിത്ര നഗരമായ മാളോലയിലെ ക്രൈസ്തവര്‍ ഭീതിയുടെ നടുവില്‍. സിറിയയിലെ ഗവൺമെന്‍റ് അട്ടിമറിക്കപ്പെട്ടതിന് ശേഷമുള്ള ആഴ്‌ചകളിൽ ചരിത്ര നഗരമായ മാളോലയിലെ ക്രിസ്ത്യാനികൾ തങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള തീവ്രമായ ഭയത്തോടെയാണ് ജീവിക്കുന്നതെന്ന് കാത്തലിക് ന്യൂസ് ഏജന്‍സിയുടെ അറബിക് പങ്കാളിയായ 'എസിഐ മെന' റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് ക്രിസ്ത്യൻ കുടുംബങ്ങൾക്കെതിരെ അവരുടെ കൃഷിഭൂമി പിടിച്ചെടുക്കാനുള്ള ഭീഷണികൾ ഉണ്ടായെന്നും ചില ക്രിസ്ത്യാനികളോടും അവരുടെ വീടും പട്ടണവും വിട്ടുപോകാൻ ആവശ്യപ്പെട്ടുവെന്നും പ്രാദേശിക ഉറവിടങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. മാളോലയിലെ ക്രൈസ്തവര്‍ക്ക് സുരക്ഷിതത്വം തോന്നുന്നില്ല. കേന്ദ്രീകൃതമായ ഭരണത്തിന്റെ അഭാവത്തില്‍ സുരക്ഷ അപ്രത്യക്ഷമായി. നിരായുധീകരണം ഒരു വശത്ത് നടക്കുമ്പോള്‍ തന്നെ പലരുടേയും കൈകളില്‍ ഇപ്പോഴും ആയുധങ്ങള്‍ അവശേഷിക്കുന്നുണ്ട്. ഇത് ക്രൈസ്തവര്‍ക്ക് ഇടയില്‍ ഭീതി പരത്തുന്നതിന് കാരണമായിട്ടുണ്ട്. സമാധാനത്തിൻ്റെ വക്താക്കളായ മാളോലയിലെ ജനങ്ങള്‍ പുതു ജീവിതം കെട്ടിപ്പടുക്കുവാന്‍ ആഗ്രഹിക്കുകയാണെന്നും ക്രൈസ്തവ സമൂഹം മാധ്യമത്തോട് വെളിപ്പെടുത്തി. ഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രദേശത്ത് താമസിച്ചിരിന്ന ഏകദേശം 325 ക്രിസ്ത്യൻ കുടുംബങ്ങളിൽ എണ്‍പതോളം കുടുംബങ്ങള്‍ പലായനം ചെയ്തിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. സിറിയയില്‍ ഇസ്ലാമിക തീവ്രവാദികളുടെ നേതൃത്വത്തിലുള്ള വിമതര്‍ അധികാരം പിടിച്ചെടുത്തതോടെ ന്യൂനപക്ഷമായ ക്രൈസ്തവരുടെ ഭാവിയെ സംബന്ധിച്ച ആശങ്കകള്‍ക്ക് ആക്കംകൂട്ടിയിരിക്കുകയാണ്. ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ക്വയ്ദ എന്നീ തീവ്രവാദിസംഘടനകളുടെ ഒരു പുനരവതാരമായ ഹയാത്ത് താഹിര്‍ അല്‍-ഷാം എന്ന വിമതസേനയാണ് രാജ്യത്തിന്റെ ഭരണം അട്ടിമറിച്ചത്. ഭരണകൂട അട്ടിമറിയില്‍ ഒരു വശത്ത് ക്രൈസ്തവര്‍ പ്രതീക്ഷ പുലര്‍ത്തുമ്പോള്‍ മറു വശത്ത് 'ഹയാത്ത് താഹിര്‍'-ന്റെ നിലപാട് നിരവധി പേരെ ഭയപ്പെടുത്തുകയാണ്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-02-13:26:03.jpg
Keywords: സിറിയ
Content:
24317
Category: 1
Sub Category:
Heading: നൈജീരിയയില്‍ വീണ്ടും വൈദികന്‍ കൊല്ലപ്പെട്ടു
Content: അബൂജ: ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാല്‍ കുപ്രസിദ്ധമായ നൈജീരിയയില്‍ വീണ്ടും വൈദികന്‍ കൊല്ലപ്പെട്ടു. തിരുസഭയിലെ ആദ്യ രക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫന്‍റെ തിരുനാള്‍ ദിനമായ ഡിസംബർ 26ന് വൈകുന്നേരം തെരുവിൽവെച്ചാണ് ഫാ. ടോബിയാസ് ചുക്വുജെക്വു വെടിയേറ്റ് കൊല്ലപ്പെട്ടത്. തെക്കുകിഴക്കൻ നൈജീരിയയിലെ ഇഹിയാലയിലെ ഒനിത്ഷാ-ഒവേരി എക്‌സ്‌പ്രസ്‌വേയിൽ വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ ഒരു കൂട്ടം അജ്ഞാതർ വൈദികനെ തടയുകയായിരിന്നു. തുടര്‍ന്നു വൈദികന് നേരെ ആയുധധാരികള്‍ നിറയൊഴിച്ചതിനെ തുടര്‍ന്നു കൊല്ലപ്പെടുകയായിരിന്നു. പൊതുജനാരോഗ്യ സേവനത്തിൽ മുന്‍പന്തിയിലായിരിന്ന ഫാ. ടോബിയാസ് ഫാർമസിസ്റ്റ് കൂടിയായിരിന്നു. 2024-ൽ കൊല്ലപ്പെട്ട മിഷ്ണറിമാരെയും അജപാലന ശുശ്രൂഷകരെയും കുറിച്ചുള്ള ഫിഡെസിൻ്റെ വാർഷിക റിപ്പോർട്ടിൽ 13 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിന്നത്. ഫാ. ടോബിയാസ് കൊല്ലപ്പെട്ടതോടെ കഴിഞ്ഞ 365 ദിവസങ്ങള്‍ക്കിടെ കൊല്ലപ്പെട്ട അജപാലകരുടെയും മിഷ്ണറിമാരുടെയും ആകെ എണ്ണം 14 ആയി ഉയർന്നു. 2024-ൽ കൊല്ലപ്പെട്ട ആകെ വൈദികരുടെ എണ്ണം 9 ആയി. 2024-ൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ, ആകെ 7 മിഷ്ണറിമാരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. അമേരിക്ക ആസ്ഥാനമായ ഗവേഷണ ഏജന്‍സിയായ പ്യൂ റിസർച്ച് സെന്ററിന്റെ കണക്കുകള്‍ പ്രകാരം ആഫ്രിക്കയിലെ ഏറ്റവും അധികം ക്രൈസ്തവരുള്ളത് നൈജീരിയയിലാണ്. നൈജീരിയയിലെ തെക്കൻ മധ്യ മേഖലകളിലാണ് ക്രൈസ്തവര്‍ തിങ്ങിപാര്‍ക്കുന്നത്. ഇസ്ലാമിക തീവ്രവാദികളുടെ എണ്ണം മേഖലയില്‍ വലിയ തോതില്‍ വര്‍ദ്ധിച്ചതോടെ ക്രൈസ്തവര്‍ കനത്ത ഭീഷണിയാണ് നേരിടുന്നത്. ക്രൈസ്തവര്‍ക്ക് നേരെയുള്ള അതിക്രമങ്ങളും കൊലപാതകങ്ങളും പതിവ് സംഭവങ്ങളായി രാജ്യത്തു മാറിയിരിക്കുകയാണ്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-02-15:35:37.jpg
Keywords: നൈജീ
Category: 1
Sub Category:
Heading: നൈജീരിയയില്‍ വീണ്ടും വൈദികന്‍ കൊല്ലപ്പെട്ടു
Content: അബൂജ: ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാല്‍ കുപ്രസിദ്ധമായ നൈജീരിയയില്‍ വീണ്ടും വൈദികന്‍ കൊല്ലപ്പെട്ടു. തിരുസഭയിലെ ആദ്യ രക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫന്‍റെ തിരുനാള്‍ ദിനമായ ഡിസംബർ 26ന് വൈകുന്നേരം തെരുവിൽവെച്ചാണ് ഫാ. ടോബിയാസ് ചുക്വുജെക്വു വെടിയേറ്റ് കൊല്ലപ്പെട്ടത്. തെക്കുകിഴക്കൻ നൈജീരിയയിലെ ഇഹിയാലയിലെ ഒനിത്ഷാ-ഒവേരി എക്‌സ്‌പ്രസ്‌വേയിൽ വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ ഒരു കൂട്ടം അജ്ഞാതർ വൈദികനെ തടയുകയായിരിന്നു. തുടര്‍ന്നു വൈദികന് നേരെ ആയുധധാരികള്‍ നിറയൊഴിച്ചതിനെ തുടര്‍ന്നു കൊല്ലപ്പെടുകയായിരിന്നു. പൊതുജനാരോഗ്യ സേവനത്തിൽ മുന്‍പന്തിയിലായിരിന്ന ഫാ. ടോബിയാസ് ഫാർമസിസ്റ്റ് കൂടിയായിരിന്നു. 2024-ൽ കൊല്ലപ്പെട്ട മിഷ്ണറിമാരെയും അജപാലന ശുശ്രൂഷകരെയും കുറിച്ചുള്ള ഫിഡെസിൻ്റെ വാർഷിക റിപ്പോർട്ടിൽ 13 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിന്നത്. ഫാ. ടോബിയാസ് കൊല്ലപ്പെട്ടതോടെ കഴിഞ്ഞ 365 ദിവസങ്ങള്‍ക്കിടെ കൊല്ലപ്പെട്ട അജപാലകരുടെയും മിഷ്ണറിമാരുടെയും ആകെ എണ്ണം 14 ആയി ഉയർന്നു. 2024-ൽ കൊല്ലപ്പെട്ട ആകെ വൈദികരുടെ എണ്ണം 9 ആയി. 2024-ൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ, ആകെ 7 മിഷ്ണറിമാരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. അമേരിക്ക ആസ്ഥാനമായ ഗവേഷണ ഏജന്‍സിയായ പ്യൂ റിസർച്ച് സെന്ററിന്റെ കണക്കുകള്‍ പ്രകാരം ആഫ്രിക്കയിലെ ഏറ്റവും അധികം ക്രൈസ്തവരുള്ളത് നൈജീരിയയിലാണ്. നൈജീരിയയിലെ തെക്കൻ മധ്യ മേഖലകളിലാണ് ക്രൈസ്തവര്‍ തിങ്ങിപാര്‍ക്കുന്നത്. ഇസ്ലാമിക തീവ്രവാദികളുടെ എണ്ണം മേഖലയില്‍ വലിയ തോതില്‍ വര്‍ദ്ധിച്ചതോടെ ക്രൈസ്തവര്‍ കനത്ത ഭീഷണിയാണ് നേരിടുന്നത്. ക്രൈസ്തവര്‍ക്ക് നേരെയുള്ള അതിക്രമങ്ങളും കൊലപാതകങ്ങളും പതിവ് സംഭവങ്ങളായി രാജ്യത്തു മാറിയിരിക്കുകയാണ്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-02-15:35:37.jpg
Keywords: നൈജീ
Content:
24318
Category: 1
Sub Category:
Heading: പുതുവത്സര പരിപാടിയില്‍ തിരുഹൃദയത്തെ അവഹേളിച്ചു; സ്പാനിഷ് ചാനലിനെതിരെ പ്രതിഷേധം
Content: മാഡ്രിഡ്: സ്പാനിഷ് ടെലിവിഷനില്‍ പുതുവത്സരാഘോഷത്തിനിടെ യേശുവിന്റെ തിരുഹൃദയത്തെ അവഹേളിച്ചുള്ള പ്രക്ഷേപണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. "ലാലാച്ചസ്" എന്നറിയപ്പെടുന്ന സ്പാനിഷ് നടി ലോറ യുസ്ട്രെസ് വെലെസാണ് സ്പാനിഷ് പബ്ലിക് ടെലിവിഷൻ പ്രോഗ്രാമായ 'ലാ റെവൽറ്റ'യിൽ തിരുഹൃദയത്തെ അവഹേളിച്ചത്. 2024-നോട് വിട പറഞ്ഞ് 2025 സ്വാഗതം ചെയ്യുന്ന മാഡ്രിഡില്‍ നിന്നുള്ള തത്സമയ സംപ്രേക്ഷണത്തിനിടെയാണ് വിവാദ ചിത്രം ഉയര്‍ത്തിയത്. പരിപാടിയ്ക്കിടെ അവതാരിക പ്രോഗ്രാമിൻ്റെ ചിഹ്നമായി കാളയെ യേശുവിന്റെ തിരുഹൃദയ ചിത്രമാക്കി ഉയര്‍ത്തിക്കാണിക്കുകയായിരിന്നു. തിരുഹൃദയ ചിത്രത്തിലെ ഈശോയുടെ ശിരസ് ഉള്‍പ്പെടുന്ന ഭാഗത്ത് കാളയുടെ ചിത്രം ഒട്ടിച്ച് ചേര്‍ത്തതായിരിന്നു ദൃശ്യം. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ അധികൃതര്‍ക്കെതിരെ സ്പാനിഷ് ഫൗണ്ടേഷൻ ഓഫ് ക്രിസ്ത്യൻ ലോയേഴ്‌സ് പരാതി നൽകി. സ്പാനിഷ് പീനൽ കോഡിലെ ആർട്ടിക്കിൾ 510, മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതിനെതിരെ ആർട്ടിക്കിൾ 525 എന്നിവ ചൂണ്ടിക്കാട്ടി വിദ്വേഷ കുറ്റകൃത്യത്തിനു അവതാരകയ്ക്കും സ്പാനിഷ് റേഡിയോ ആൻഡ് ടെലിവിഷൻ പ്രസിഡൻ്റ് ജോസ് പാബ്ലോ ലോപ്പസിനുമെതിരെയാണ് സ്പാനിഷ് ഫൗണ്ടേഷൻ ഓഫ് ക്രിസ്ത്യൻ ലോയേഴ്‌സ് നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്. </p> <blockquote class="twitter-tweet" data-media-max-width="560"><p lang="es" dir="ltr">Feliz 2025! Feliz de trabajar con gente que arriesga. <a href="https://twitter.com/hashtag/CampanadasRTVE?src=hash&ref_src=twsrc%5Etfw">#CampanadasRTVE</a> <a href="https://t.co/hJw7AcAbFF">pic.twitter.com/hJw7AcAbFF</a></p>— José Pablo López (@Josepablo_ls) <a href="https://twitter.com/Josepablo_ls/status/1874231804225609773?ref_src=twsrc%5Etfw">December 31, 2024</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ക്രൈസ്തവര്‍ക്ക് നേരെയുള്ള അവഹേളനങ്ങള്‍ വിവാദങ്ങൾ സൃഷ്ടിക്കുന്നതിനും പ്രേക്ഷകരെ വർദ്ധിപ്പിക്കുന്നതിനും ഉപയോഗിക്കുകയാണെന്നും ഒളിമ്പിക് ഗെയിംസിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സമാന സംഭവം നടന്നത് ഇതിന്റെ ഉദാഹരണമാണെന്നും സംഘടന പ്രസ്താവിച്ചു. കാളയെ കാണിക്കാന്‍ യേശുവിന്റെ തിരുഹൃദയത്തിന്റെ ചിത്രം" ഉപയോഗിക്കുന്നത് കത്തോലിക്ക വിശ്വാസത്തോടുള്ള വ്യക്തമായ അവഹേളനത്തെയും പരിഹാസത്തെയുമാണ് സൂചിപ്പിക്കുന്നതെന്ന് സംഘടന ചൂണ്ടിക്കാട്ടി. സംഭവത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണ് വിവിധ സംഘടനകളുടെ തീരുമാനം. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-02-17:15:49.jpg
Keywords: സ്പെയി,
Category: 1
Sub Category:
Heading: പുതുവത്സര പരിപാടിയില്‍ തിരുഹൃദയത്തെ അവഹേളിച്ചു; സ്പാനിഷ് ചാനലിനെതിരെ പ്രതിഷേധം
Content: മാഡ്രിഡ്: സ്പാനിഷ് ടെലിവിഷനില്‍ പുതുവത്സരാഘോഷത്തിനിടെ യേശുവിന്റെ തിരുഹൃദയത്തെ അവഹേളിച്ചുള്ള പ്രക്ഷേപണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. "ലാലാച്ചസ്" എന്നറിയപ്പെടുന്ന സ്പാനിഷ് നടി ലോറ യുസ്ട്രെസ് വെലെസാണ് സ്പാനിഷ് പബ്ലിക് ടെലിവിഷൻ പ്രോഗ്രാമായ 'ലാ റെവൽറ്റ'യിൽ തിരുഹൃദയത്തെ അവഹേളിച്ചത്. 2024-നോട് വിട പറഞ്ഞ് 2025 സ്വാഗതം ചെയ്യുന്ന മാഡ്രിഡില്‍ നിന്നുള്ള തത്സമയ സംപ്രേക്ഷണത്തിനിടെയാണ് വിവാദ ചിത്രം ഉയര്‍ത്തിയത്. പരിപാടിയ്ക്കിടെ അവതാരിക പ്രോഗ്രാമിൻ്റെ ചിഹ്നമായി കാളയെ യേശുവിന്റെ തിരുഹൃദയ ചിത്രമാക്കി ഉയര്‍ത്തിക്കാണിക്കുകയായിരിന്നു. തിരുഹൃദയ ചിത്രത്തിലെ ഈശോയുടെ ശിരസ് ഉള്‍പ്പെടുന്ന ഭാഗത്ത് കാളയുടെ ചിത്രം ഒട്ടിച്ച് ചേര്‍ത്തതായിരിന്നു ദൃശ്യം. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ അധികൃതര്‍ക്കെതിരെ സ്പാനിഷ് ഫൗണ്ടേഷൻ ഓഫ് ക്രിസ്ത്യൻ ലോയേഴ്‌സ് പരാതി നൽകി. സ്പാനിഷ് പീനൽ കോഡിലെ ആർട്ടിക്കിൾ 510, മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതിനെതിരെ ആർട്ടിക്കിൾ 525 എന്നിവ ചൂണ്ടിക്കാട്ടി വിദ്വേഷ കുറ്റകൃത്യത്തിനു അവതാരകയ്ക്കും സ്പാനിഷ് റേഡിയോ ആൻഡ് ടെലിവിഷൻ പ്രസിഡൻ്റ് ജോസ് പാബ്ലോ ലോപ്പസിനുമെതിരെയാണ് സ്പാനിഷ് ഫൗണ്ടേഷൻ ഓഫ് ക്രിസ്ത്യൻ ലോയേഴ്‌സ് നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്. </p> <blockquote class="twitter-tweet" data-media-max-width="560"><p lang="es" dir="ltr">Feliz 2025! Feliz de trabajar con gente que arriesga. <a href="https://twitter.com/hashtag/CampanadasRTVE?src=hash&ref_src=twsrc%5Etfw">#CampanadasRTVE</a> <a href="https://t.co/hJw7AcAbFF">pic.twitter.com/hJw7AcAbFF</a></p>— José Pablo López (@Josepablo_ls) <a href="https://twitter.com/Josepablo_ls/status/1874231804225609773?ref_src=twsrc%5Etfw">December 31, 2024</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ക്രൈസ്തവര്‍ക്ക് നേരെയുള്ള അവഹേളനങ്ങള്‍ വിവാദങ്ങൾ സൃഷ്ടിക്കുന്നതിനും പ്രേക്ഷകരെ വർദ്ധിപ്പിക്കുന്നതിനും ഉപയോഗിക്കുകയാണെന്നും ഒളിമ്പിക് ഗെയിംസിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സമാന സംഭവം നടന്നത് ഇതിന്റെ ഉദാഹരണമാണെന്നും സംഘടന പ്രസ്താവിച്ചു. കാളയെ കാണിക്കാന്‍ യേശുവിന്റെ തിരുഹൃദയത്തിന്റെ ചിത്രം" ഉപയോഗിക്കുന്നത് കത്തോലിക്ക വിശ്വാസത്തോടുള്ള വ്യക്തമായ അവഹേളനത്തെയും പരിഹാസത്തെയുമാണ് സൂചിപ്പിക്കുന്നതെന്ന് സംഘടന ചൂണ്ടിക്കാട്ടി. സംഭവത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണ് വിവിധ സംഘടനകളുടെ തീരുമാനം. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-02-17:15:49.jpg
Keywords: സ്പെയി,
Content:
24319
Category: 1
Sub Category:
Heading: അമേരിക്കയില്‍ ഇസ്ലാമിക തീവ്രവാദി നടത്തിയ കൂട്ടക്കൊലയില്‍ ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ
Content: ലൂസിയാന: അമേരിക്കയിലെ ലൂസിയാന സംസ്‌ഥാനത്തെ ന്യൂ ഓർലിയൻസിൽ ഇസ്ലാമിക തീവ്രവാദി ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി നടത്തിയ ആക്രമണത്തെ അപലപിച്ച് ഫ്രാന്‍സിസ് പാപ്പ. ഫ്രാൻസിസ് മാർപാപ്പയെ പ്രതിനിധീകരിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ ന്യൂ ഓർലിയൻസ് (യുഎസ്എ) ആർച്ച് ബിഷപ്പിന് അനുശോചന സന്ദേശം അയച്ചു. ആക്രമണത്തിൽ അനേകര്‍ക്ക് ജീവന്‍ നഷ്ട്ടമായ വാർത്ത ഫ്രാൻസിസ് മാർപാപ്പ അഗാധമായ ദുഃഖത്തോടെയാണ് ശ്രവിച്ചതെന്നു ന്യൂ ഓർലിയൻസ് ആർച്ച് ബിഷപ്പ് ഗ്രിഗറി അയ്മണ്ടിന് അയച്ച സന്ദേശത്തില്‍ പറയുന്നു. മുറിവേറ്റവരുടെയും ദുഃഖിതരുടെയും സൗഖ്യത്തിനും ആശ്വാസത്തിനും വേണ്ടി പ്രാർത്ഥിക്കുകയാണെന്നും മരിച്ചവരുടെ ആത്മാക്കളെ സർവ്വശക്തനായ ദൈവത്തിൻ്റെ സ്‌നേഹനിർഭരമായ കരുണയ്‌ക്ക് സമർപ്പിക്കുകയാണെന്നും പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു. ആശീര്‍വാദത്തോടെയാണ് പാപ്പയുടെ ടെലഗ്രാം സന്ദേശം സമാപിക്കുന്നത്. പുതുവർഷാഘോഷങ്ങളിൽ പങ്കെടുത്തുക്കൊണ്ടിരിന്ന ജനക്കൂട്ടത്തിലേക്കാണു 42 കാരനായ ഷംസുദ്ദീൻ ജബാർ എന്ന പ്രതി വാഹനം ഇടിച്ചുകയറിയത്. ഇയാളുടെ വാഹനത്തിൽ ഐഎസ് പതാക ഉണ്ടായിരുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തില്‍ 15 പേർ കൊല്ലപ്പെടുകയും 35 പേർക്ക് പരുക്കേൽക്കുകയും ചെയ്‌ത സംഭവത്തിനു പിന്നാലെ പിക്കപ് ട്രക്ക് ഡ്രൈവറായ ഇയാളെ പോലീസ് വെടിവച്ചു കൊന്നിരുന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-02-20:01:21.jpg
Keywords: അമേരിക്ക
Category: 1
Sub Category:
Heading: അമേരിക്കയില്‍ ഇസ്ലാമിക തീവ്രവാദി നടത്തിയ കൂട്ടക്കൊലയില്‍ ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ
Content: ലൂസിയാന: അമേരിക്കയിലെ ലൂസിയാന സംസ്‌ഥാനത്തെ ന്യൂ ഓർലിയൻസിൽ ഇസ്ലാമിക തീവ്രവാദി ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി നടത്തിയ ആക്രമണത്തെ അപലപിച്ച് ഫ്രാന്‍സിസ് പാപ്പ. ഫ്രാൻസിസ് മാർപാപ്പയെ പ്രതിനിധീകരിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ ന്യൂ ഓർലിയൻസ് (യുഎസ്എ) ആർച്ച് ബിഷപ്പിന് അനുശോചന സന്ദേശം അയച്ചു. ആക്രമണത്തിൽ അനേകര്‍ക്ക് ജീവന്‍ നഷ്ട്ടമായ വാർത്ത ഫ്രാൻസിസ് മാർപാപ്പ അഗാധമായ ദുഃഖത്തോടെയാണ് ശ്രവിച്ചതെന്നു ന്യൂ ഓർലിയൻസ് ആർച്ച് ബിഷപ്പ് ഗ്രിഗറി അയ്മണ്ടിന് അയച്ച സന്ദേശത്തില്‍ പറയുന്നു. മുറിവേറ്റവരുടെയും ദുഃഖിതരുടെയും സൗഖ്യത്തിനും ആശ്വാസത്തിനും വേണ്ടി പ്രാർത്ഥിക്കുകയാണെന്നും മരിച്ചവരുടെ ആത്മാക്കളെ സർവ്വശക്തനായ ദൈവത്തിൻ്റെ സ്‌നേഹനിർഭരമായ കരുണയ്‌ക്ക് സമർപ്പിക്കുകയാണെന്നും പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു. ആശീര്‍വാദത്തോടെയാണ് പാപ്പയുടെ ടെലഗ്രാം സന്ദേശം സമാപിക്കുന്നത്. പുതുവർഷാഘോഷങ്ങളിൽ പങ്കെടുത്തുക്കൊണ്ടിരിന്ന ജനക്കൂട്ടത്തിലേക്കാണു 42 കാരനായ ഷംസുദ്ദീൻ ജബാർ എന്ന പ്രതി വാഹനം ഇടിച്ചുകയറിയത്. ഇയാളുടെ വാഹനത്തിൽ ഐഎസ് പതാക ഉണ്ടായിരുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തില്‍ 15 പേർ കൊല്ലപ്പെടുകയും 35 പേർക്ക് പരുക്കേൽക്കുകയും ചെയ്‌ത സംഭവത്തിനു പിന്നാലെ പിക്കപ് ട്രക്ക് ഡ്രൈവറായ ഇയാളെ പോലീസ് വെടിവച്ചു കൊന്നിരുന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-02-20:01:21.jpg
Keywords: അമേരിക്ക
Content:
24320
Category: 18
Sub Category:
Heading: മലങ്കര കത്തോലിക്ക സഭയുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി
Content: തിരുവനന്തപുരം: മലങ്കര കത്തോലിക്ക സഭയുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വിശ്വാസികൾക്കായി സമർപ്പിച്ചു. കർദ്ദിനാൾ മാർ ജോർജ് കുവക്കാട്ടും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോയും ചേർന്നാണ് മൊബൈൽ ആപ്ളിക്കേഷൻ്റെ ഉദ്ഘാടനം നിർവഹിച്ചത്. യാമ പ്രാർത്ഥനകൾ, വേദവായനകൾ, ബൈബിൾ, സൺഡേസ്‌കൂൾ പുസ്തകം, സഭാ ചരിത്രം, വിശുദ്ധരുടെ ജീവചരിത്രം, സഭാ വാർത്തകൾ, മലങ്കര കാത്തലിക് ടിവി, ഇവയെല്ലാം ഒരു കുടക്കീഴിൽ എന്നത് വിശ്വാസസമൂഹത്തിന് ഏറെ സഹായകമാണ്. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ കൂരിയ മെത്രാനും സഭയുടെ മീഡിയ കമ്മീഷൻ ചെയർമാനുമായ ബിഷപ്പ് ആന്റണി മാർ സിൽവാനോസിൻ്റെ നിർദേശപ്രകാരമാണ് മൊബൈൽ ആപ്പ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ⧪ {{ ലിങ്ക്: -> https://play.google.com/store/apps/details?id=com.malankara&hl=en_IN}} ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/India/India-2025-01-03-11:41:18.jpg
Keywords: മലങ്കര
Category: 18
Sub Category:
Heading: മലങ്കര കത്തോലിക്ക സഭയുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി
Content: തിരുവനന്തപുരം: മലങ്കര കത്തോലിക്ക സഭയുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വിശ്വാസികൾക്കായി സമർപ്പിച്ചു. കർദ്ദിനാൾ മാർ ജോർജ് കുവക്കാട്ടും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോയും ചേർന്നാണ് മൊബൈൽ ആപ്ളിക്കേഷൻ്റെ ഉദ്ഘാടനം നിർവഹിച്ചത്. യാമ പ്രാർത്ഥനകൾ, വേദവായനകൾ, ബൈബിൾ, സൺഡേസ്‌കൂൾ പുസ്തകം, സഭാ ചരിത്രം, വിശുദ്ധരുടെ ജീവചരിത്രം, സഭാ വാർത്തകൾ, മലങ്കര കാത്തലിക് ടിവി, ഇവയെല്ലാം ഒരു കുടക്കീഴിൽ എന്നത് വിശ്വാസസമൂഹത്തിന് ഏറെ സഹായകമാണ്. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ കൂരിയ മെത്രാനും സഭയുടെ മീഡിയ കമ്മീഷൻ ചെയർമാനുമായ ബിഷപ്പ് ആന്റണി മാർ സിൽവാനോസിൻ്റെ നിർദേശപ്രകാരമാണ് മൊബൈൽ ആപ്പ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ⧪ {{ ലിങ്ക്: -> https://play.google.com/store/apps/details?id=com.malankara&hl=en_IN}} ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/India/India-2025-01-03-11:41:18.jpg
Keywords: മലങ്കര
Content:
24321
Category: 18
Sub Category:
Heading: കർദ്ദിനാൾ മാർ ജോർജ് കൂവക്കാട്ടിന് സ്വീകരണം
Content: തിരുവനന്തപുരം: കര്‍ദ്ദിനാളായി സ്ഥാനാരോഹണം ചെയ്യപ്പെട്ട കർദ്ദിനാൾ മാർ ജോർജ് കൂവക്കാട്ടിന് പട്ടം സെൻ്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രൽ ദേവാലയത്തിൽ സ്വീകരണം നല്‍കി. തന്റെ സമർപ്പിത ജീവിതത്തിൽ മലങ്കര കത്തോലിക്കാ സഭയും മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും നൽകുന്ന പ്രാർത്ഥനാ സഹായങ്ങൾക്കു കർദ്ദിനാൾ മാർ കൂവക്കാട്ട് നന്ദി അറിയിച്ചു. പരിചയപ്പെട്ട നാൾ മുതൽ കർദ്ദിനാൾ മാർ ജോർജ് കൂവക്കാട്ടുമായി നല്ല ബന്ധം പുലർത്താനായതായി മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു. വളരെ ആലോചിച്ച ശേഷം പ്രവർത്തിക്കേണ്ട ജോലിയാണ് അദ്ദേഹത്തിൽ അർപ്പിതമായിരിക്കുന്നത്. ലാളിത്യത്തോടെയും കരുതലോടെയുമാണ് മാർ ജോർജ് കുവക്കാട്ട് തന്നെ സമീപിക്കുന്നവരെ കാണുന്നത്. അദ്ദേഹത്തിന് മലങ്കര കത്തോലിക്കാ സഭയുടെ അഭിനന്ദനവും പ്രാർത്ഥനയും അറിയിക്കുന്നതായും കാതോലിക്കാ ബാവ പറഞ്ഞു. വേദന അനുഭവിക്കുന്നവർക്കു പ്രത്യാശ പകർന്നു നൽകുന്നതിനു നമുക്കു സാധിക്കണമെന്നു കർദ്ദിനാൾ മാർ ജോർജ് കൂവക്കാട്ട് പറഞ്ഞു. മാർപാപ്പയുടേതു പോലെ ഇടയൻ്റെ കണ്ണുകളാണു നമുക്കു വേണ്ടത്. മാർപാപ്പ എ ത്തുന്നിടത്ത് ആളുകൾ തിങ്ങിക്കൂടും. എന്നാൽ അതിൽ ഏറ്റവും കഷ്ടതയും ബുദ്ധി മുട്ടും അനുഭവിക്കുന്നവരെ നേരിൽ കാണുന്നതിലും ആശ്വസിപ്പിക്കുന്നതിലും മാർ പാപ്പ പ്രത്യേകം സന്തോഷം കണ്ടെത്തും. കോവിഡ് കാലത്ത് തൻ്റെ വല്യമ്മ അസുഖ ബാധിതയായിരുന്നപ്പോൾ മാർപാപ്പ നൽകിയ കരുതലും സ്നേഹവും കർദ്ദിനാൾ മാർ കൂവക്കാട്ട് അനുസ്‌മരിച്ചു. ബിഷപ്പുമാരായ ജോഷ്വാ മാർ ഇഗ്‌നാത്തിയോസ്, സാമുവേൽ മാർ ഐറേനിയോസ്, ജോസഫ് മാർ തോമസ്, വിൻസെൻ്റ് മാർ പൗലോസ്, തോമസ് മാർ യൗസേബി യോസ്, തോമസ് മാർ കുറിലോസ്, ജോസഫ് മാർ തോമസ്, തോമസ് മാർ അന്തോ ണിയോസ്, യൂഹാനോൻ മാർ തെയഡോഷ്യസ്, ഏബ്രഹാം മാർ ജൂലിയോസ്, ആന്റ ണി മാർ സിൽവാനോസ്, തോമസ് മാർ യൗസേബിയൂസ്, ഗീവർഗീസ് മാർ മക്കാറി യോസ്, മാത്യൂസ് മാർ പോളികാർപ്പസ്, മാത്യൂസ് മാർ പക്കോമിയോസ്, തിരുവനന്ത പുരം മേജർ അതിരൂപത വികാരി ജനറാൾ മോൺ. ഡോ. വർക്കി ആറ്റുപുറത്ത് കോർ എപ്പിസ്കോപ്പ തുടങ്ങിയവർ പങ്കെടുത്തു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/India/India-2025-01-03-11:52:06.jpg
Keywords: zമലങ്കര
Category: 18
Sub Category:
Heading: കർദ്ദിനാൾ മാർ ജോർജ് കൂവക്കാട്ടിന് സ്വീകരണം
Content: തിരുവനന്തപുരം: കര്‍ദ്ദിനാളായി സ്ഥാനാരോഹണം ചെയ്യപ്പെട്ട കർദ്ദിനാൾ മാർ ജോർജ് കൂവക്കാട്ടിന് പട്ടം സെൻ്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രൽ ദേവാലയത്തിൽ സ്വീകരണം നല്‍കി. തന്റെ സമർപ്പിത ജീവിതത്തിൽ മലങ്കര കത്തോലിക്കാ സഭയും മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും നൽകുന്ന പ്രാർത്ഥനാ സഹായങ്ങൾക്കു കർദ്ദിനാൾ മാർ കൂവക്കാട്ട് നന്ദി അറിയിച്ചു. പരിചയപ്പെട്ട നാൾ മുതൽ കർദ്ദിനാൾ മാർ ജോർജ് കൂവക്കാട്ടുമായി നല്ല ബന്ധം പുലർത്താനായതായി മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു. വളരെ ആലോചിച്ച ശേഷം പ്രവർത്തിക്കേണ്ട ജോലിയാണ് അദ്ദേഹത്തിൽ അർപ്പിതമായിരിക്കുന്നത്. ലാളിത്യത്തോടെയും കരുതലോടെയുമാണ് മാർ ജോർജ് കുവക്കാട്ട് തന്നെ സമീപിക്കുന്നവരെ കാണുന്നത്. അദ്ദേഹത്തിന് മലങ്കര കത്തോലിക്കാ സഭയുടെ അഭിനന്ദനവും പ്രാർത്ഥനയും അറിയിക്കുന്നതായും കാതോലിക്കാ ബാവ പറഞ്ഞു. വേദന അനുഭവിക്കുന്നവർക്കു പ്രത്യാശ പകർന്നു നൽകുന്നതിനു നമുക്കു സാധിക്കണമെന്നു കർദ്ദിനാൾ മാർ ജോർജ് കൂവക്കാട്ട് പറഞ്ഞു. മാർപാപ്പയുടേതു പോലെ ഇടയൻ്റെ കണ്ണുകളാണു നമുക്കു വേണ്ടത്. മാർപാപ്പ എ ത്തുന്നിടത്ത് ആളുകൾ തിങ്ങിക്കൂടും. എന്നാൽ അതിൽ ഏറ്റവും കഷ്ടതയും ബുദ്ധി മുട്ടും അനുഭവിക്കുന്നവരെ നേരിൽ കാണുന്നതിലും ആശ്വസിപ്പിക്കുന്നതിലും മാർ പാപ്പ പ്രത്യേകം സന്തോഷം കണ്ടെത്തും. കോവിഡ് കാലത്ത് തൻ്റെ വല്യമ്മ അസുഖ ബാധിതയായിരുന്നപ്പോൾ മാർപാപ്പ നൽകിയ കരുതലും സ്നേഹവും കർദ്ദിനാൾ മാർ കൂവക്കാട്ട് അനുസ്‌മരിച്ചു. ബിഷപ്പുമാരായ ജോഷ്വാ മാർ ഇഗ്‌നാത്തിയോസ്, സാമുവേൽ മാർ ഐറേനിയോസ്, ജോസഫ് മാർ തോമസ്, വിൻസെൻ്റ് മാർ പൗലോസ്, തോമസ് മാർ യൗസേബി യോസ്, തോമസ് മാർ കുറിലോസ്, ജോസഫ് മാർ തോമസ്, തോമസ് മാർ അന്തോ ണിയോസ്, യൂഹാനോൻ മാർ തെയഡോഷ്യസ്, ഏബ്രഹാം മാർ ജൂലിയോസ്, ആന്റ ണി മാർ സിൽവാനോസ്, തോമസ് മാർ യൗസേബിയൂസ്, ഗീവർഗീസ് മാർ മക്കാറി യോസ്, മാത്യൂസ് മാർ പോളികാർപ്പസ്, മാത്യൂസ് മാർ പക്കോമിയോസ്, തിരുവനന്ത പുരം മേജർ അതിരൂപത വികാരി ജനറാൾ മോൺ. ഡോ. വർക്കി ആറ്റുപുറത്ത് കോർ എപ്പിസ്കോപ്പ തുടങ്ങിയവർ പങ്കെടുത്തു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/India/India-2025-01-03-11:52:06.jpg
Keywords: zമലങ്കര
Content:
24322
Category: 1
Sub Category:
Heading: സാമ്പത്തിക കടങ്ങൾ എഴുതി തള്ളി ക്രൈസ്തവ രാജ്യങ്ങള്‍ മാതൃകയാകണമെന്ന് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ജൂബിലി വര്‍ഷത്തിന്റെ പശ്ചാത്തലത്തിൽ പാവപ്പെട്ട രാജ്യങ്ങളുടെ കടങ്ങൾ എഴുതിത്തള്ളാൻ ക്രൈസ്തവപരമ്പര്യമുള്ള രാജ്യങ്ങളുൾപ്പെടെയുള്ള അന്താരാഷ്ട്ര നേതൃത്വങ്ങളോട് ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ. ജനുവരി ഒന്ന് ബുധനാഴ്ച വത്തിക്കാനിൽ ത്രികാലജപ പ്രാർത്ഥനനയിച്ച വേളയിൽ നൽകിയ സന്ദേശത്തിലാണ് ജൂബിലി മുൻപോട്ട് വയ്ക്കുന്ന മോചനത്തിന്റെ സന്ദേശം പാപ്പ എടുത്തുകാട്ടിയത്. കടങ്ങൾ പൊറുക്കുകയെന്ന ജൂബിലിവർഷത്തിന്റെ പ്രത്യേകത കണക്കിലെടുത്ത്, സാമൂഹ്യാവസ്ഥയിൽ മാതൃകാപരമായ മാറ്റങ്ങൾ വരുത്താനും, പാവപ്പെട്ട രാജ്യങ്ങളുടെ കടങ്ങൾ എഴുതിത്തള്ളുകയോ കുറച്ചുകൊടുക്കുകയോ ചെയ്‌തുകൊണ്ട് ക്രൈസ്തവ പരമ്പര്യമുള്ള രാജ്യങ്ങൾ മറ്റുള്ളവർക്ക് മാതൃക നൽകാന്‍ പാപ്പ ആഹ്വാനം ചെയ്തു. ദൈവമാണ് നമ്മുടെ കടങ്ങൾ ആദ്യം പൊറുക്കുന്നത്. എന്നാൽ അതേസമയം, നമ്മെ ദ്രോഹിച്ചവരോട് ക്ഷമിക്കാൻ നാം തയ്യാറാകണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. ഒരു വ്യക്തിയോ കുടുംബമോ ജനതയോ പോലും കടഭാരത്താൽ തകർന്നുപോകാതിരിക്കാൻ ശ്രമങ്ങൾ വേണമെന്നു പാപ്പ ആവശ്യപ്പെട്ടു. വിശുദ്ധ പോൾ ആറാമൻ പാപ്പയാണ് വർഷത്തിന്റെ ആദ്യദിനം ആഗോളസമാധാനദിനമായി വേണമെന്ന് ആഗ്രഹിച്ചതെന്ന് പാപ്പ അനുസ്മരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടന, ഇടവക, രൂപത തലങ്ങളിൽ സമാധാനത്തിനായി നടത്തുന്ന പ്രാർത്ഥനകളെയും പരിശ്രമങ്ങളെയും, സംഘർഷമേഖലകളിൽ സമാധാനസ്ഥാപനത്തിനായി സംവാദങ്ങൾ പ്രോത്സാഹിപ്പിക്കുന്നവരെയും പാപ്പ സന്ദേശത്തില്‍ അഭിനന്ദിച്ചിരിന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-03-12:59:32.jpg
Keywords: പാപ്പ
Category: 1
Sub Category:
Heading: സാമ്പത്തിക കടങ്ങൾ എഴുതി തള്ളി ക്രൈസ്തവ രാജ്യങ്ങള്‍ മാതൃകയാകണമെന്ന് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ജൂബിലി വര്‍ഷത്തിന്റെ പശ്ചാത്തലത്തിൽ പാവപ്പെട്ട രാജ്യങ്ങളുടെ കടങ്ങൾ എഴുതിത്തള്ളാൻ ക്രൈസ്തവപരമ്പര്യമുള്ള രാജ്യങ്ങളുൾപ്പെടെയുള്ള അന്താരാഷ്ട്ര നേതൃത്വങ്ങളോട് ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ. ജനുവരി ഒന്ന് ബുധനാഴ്ച വത്തിക്കാനിൽ ത്രികാലജപ പ്രാർത്ഥനനയിച്ച വേളയിൽ നൽകിയ സന്ദേശത്തിലാണ് ജൂബിലി മുൻപോട്ട് വയ്ക്കുന്ന മോചനത്തിന്റെ സന്ദേശം പാപ്പ എടുത്തുകാട്ടിയത്. കടങ്ങൾ പൊറുക്കുകയെന്ന ജൂബിലിവർഷത്തിന്റെ പ്രത്യേകത കണക്കിലെടുത്ത്, സാമൂഹ്യാവസ്ഥയിൽ മാതൃകാപരമായ മാറ്റങ്ങൾ വരുത്താനും, പാവപ്പെട്ട രാജ്യങ്ങളുടെ കടങ്ങൾ എഴുതിത്തള്ളുകയോ കുറച്ചുകൊടുക്കുകയോ ചെയ്‌തുകൊണ്ട് ക്രൈസ്തവ പരമ്പര്യമുള്ള രാജ്യങ്ങൾ മറ്റുള്ളവർക്ക് മാതൃക നൽകാന്‍ പാപ്പ ആഹ്വാനം ചെയ്തു. ദൈവമാണ് നമ്മുടെ കടങ്ങൾ ആദ്യം പൊറുക്കുന്നത്. എന്നാൽ അതേസമയം, നമ്മെ ദ്രോഹിച്ചവരോട് ക്ഷമിക്കാൻ നാം തയ്യാറാകണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. ഒരു വ്യക്തിയോ കുടുംബമോ ജനതയോ പോലും കടഭാരത്താൽ തകർന്നുപോകാതിരിക്കാൻ ശ്രമങ്ങൾ വേണമെന്നു പാപ്പ ആവശ്യപ്പെട്ടു. വിശുദ്ധ പോൾ ആറാമൻ പാപ്പയാണ് വർഷത്തിന്റെ ആദ്യദിനം ആഗോളസമാധാനദിനമായി വേണമെന്ന് ആഗ്രഹിച്ചതെന്ന് പാപ്പ അനുസ്മരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടന, ഇടവക, രൂപത തലങ്ങളിൽ സമാധാനത്തിനായി നടത്തുന്ന പ്രാർത്ഥനകളെയും പരിശ്രമങ്ങളെയും, സംഘർഷമേഖലകളിൽ സമാധാനസ്ഥാപനത്തിനായി സംവാദങ്ങൾ പ്രോത്സാഹിപ്പിക്കുന്നവരെയും പാപ്പ സന്ദേശത്തില്‍ അഭിനന്ദിച്ചിരിന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-03-12:59:32.jpg
Keywords: പാപ്പ
Content:
24323
Category: 1
Sub Category:
Heading: ബെലാറൂസില്‍ വ്യാജ കേസ് ചുമത്തി കത്തോലിക്ക വൈദികനെ 11 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു
Content: മിന്‍സ്ക്: കിഴക്കൻ യൂറോപ്യന്‍ രാജ്യമായ ബെലാറൂസില്‍ കത്തോലിക്ക വൈദികനു നേരെ വ്യാജ കേസ് ചുമത്തി 11 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. 1991-ലെ സോവിയറ്റ് യൂണിയൻ്റെ തകർച്ചയിൽ ബെലാറൂസ് സ്വതന്ത്രമായതിനുശേഷം കത്തോലിക്കാ വൈദികര്‍ക്കു നേരെ രാഷ്ട്രീയമായി കുറ്റാരോപണത്തിന്റെ പേരില്‍ തടവിന് ശിക്ഷിക്കപ്പെട്ട ആദ്യ കേസാണിത്. ഫാ. ഹെൻറിഖ് അകലാറ്റോവിച്ച് എന്ന വൈദികനെ രാജ്യദ്രോഹ കുറ്റം ചുമത്തി 11 വർഷത്തെ തടവിന് ശിക്ഷിച്ചതായി മനുഷ്യാവകാശ സംഘടനയായ വിയാസ്ന സെന്‍റര്‍ വെളിപ്പെടുത്തിയതോടെയാണ് വാര്‍ത്ത പുറംലോകം അറിഞ്ഞത്. 2023 നവംബറിൽ അറസ്റ്റിലാകുന്നതിന് മുമ്പ് വൈദികന് ഹൃദയാഘാതം ഉണ്ടായിട്ടുണ്ടെന്നും കാൻസറിന് ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ടെന്നും സംഘടന വെളിപ്പെടുത്തി. പ്രത്യേക പരിചരണവും ചികിത്സയും ആവശ്യമായ സമയത്ത് രാഷ്ട്രീയ ആരോപണങ്ങളുടെ പേരിൽ വളരെ കഠിനമായ വ്യവസ്ഥകൾക്ക് ശിക്ഷിക്കപ്പെട്ടതെന്ന് നേതൃത്വം ചൂണ്ടിക്കാട്ടി. ഈ മാസം നടക്കാനിരിക്കുന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നൂറുകണക്കിന് വൈദികരെ ഭയപ്പെടുത്താനും നിശബ്ദരാക്കാനും ഉദ്ദേശിച്ചുള്ളതാണ് കഠിനമായ ശിക്ഷയെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. </p> <blockquote class="twitter-tweet" data-media-max-width="560"><p lang="en" dir="ltr"> Catholic priest Henrykh Akalatovich has been sentenced to 11 years in prison for "high treason" in <a href="https://twitter.com/hashtag/Belarus?src=hash&ref_src=twsrc%5Etfw">#Belarus</a>. He denies all charges.<br><br>The 64-year-old political prisoner has suffered a heart attack, battled cancer, and underwent stomach surgery before his arrest. He needs… <a href="https://t.co/XLDQcRQq8D">pic.twitter.com/XLDQcRQq8D</a></p>— #FreeViasna (@FreeViasna) <a href="https://twitter.com/FreeViasna/status/1873717699433423133?ref_src=twsrc%5Etfw">December 30, 2024</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> 1991 ഡിസംബറിൽ സോവിയറ്റ് യൂണിയനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന് ശേഷം 1994ൽ ബെലാറൂസില്‍ നടന്ന ആദ്യത്തെ സ്വതന്ത്ര തിരഞ്ഞെടുപ്പ് മുതല്‍ ഇതുവരെ രാജ്യം ഭരിക്കുന്നത് അലക്സാണ്ടർ ലുകാഷെങ്കോയാണ്. ജനുവരി 26-ന് നടക്കാനിരിക്കുന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി വിയോജിപ്പുകളെ അടിച്ചമർത്തുവാനുള്ള ശ്രമമാണ് ഭരണകൂടം നടത്തുന്നതെന്ന് വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓര്‍ത്തഡോക്സ് ഭൂരിപക്ഷ രാജ്യമായ ബെലാറൂസിലെ ആകെ ജനസംഖ്യ 91.8 ലക്ഷം മാത്രമാണ്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-03-15:25:15.jpg
Keywords: അറസ്റ്റ്
Category: 1
Sub Category:
Heading: ബെലാറൂസില്‍ വ്യാജ കേസ് ചുമത്തി കത്തോലിക്ക വൈദികനെ 11 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു
Content: മിന്‍സ്ക്: കിഴക്കൻ യൂറോപ്യന്‍ രാജ്യമായ ബെലാറൂസില്‍ കത്തോലിക്ക വൈദികനു നേരെ വ്യാജ കേസ് ചുമത്തി 11 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. 1991-ലെ സോവിയറ്റ് യൂണിയൻ്റെ തകർച്ചയിൽ ബെലാറൂസ് സ്വതന്ത്രമായതിനുശേഷം കത്തോലിക്കാ വൈദികര്‍ക്കു നേരെ രാഷ്ട്രീയമായി കുറ്റാരോപണത്തിന്റെ പേരില്‍ തടവിന് ശിക്ഷിക്കപ്പെട്ട ആദ്യ കേസാണിത്. ഫാ. ഹെൻറിഖ് അകലാറ്റോവിച്ച് എന്ന വൈദികനെ രാജ്യദ്രോഹ കുറ്റം ചുമത്തി 11 വർഷത്തെ തടവിന് ശിക്ഷിച്ചതായി മനുഷ്യാവകാശ സംഘടനയായ വിയാസ്ന സെന്‍റര്‍ വെളിപ്പെടുത്തിയതോടെയാണ് വാര്‍ത്ത പുറംലോകം അറിഞ്ഞത്. 2023 നവംബറിൽ അറസ്റ്റിലാകുന്നതിന് മുമ്പ് വൈദികന് ഹൃദയാഘാതം ഉണ്ടായിട്ടുണ്ടെന്നും കാൻസറിന് ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ടെന്നും സംഘടന വെളിപ്പെടുത്തി. പ്രത്യേക പരിചരണവും ചികിത്സയും ആവശ്യമായ സമയത്ത് രാഷ്ട്രീയ ആരോപണങ്ങളുടെ പേരിൽ വളരെ കഠിനമായ വ്യവസ്ഥകൾക്ക് ശിക്ഷിക്കപ്പെട്ടതെന്ന് നേതൃത്വം ചൂണ്ടിക്കാട്ടി. ഈ മാസം നടക്കാനിരിക്കുന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നൂറുകണക്കിന് വൈദികരെ ഭയപ്പെടുത്താനും നിശബ്ദരാക്കാനും ഉദ്ദേശിച്ചുള്ളതാണ് കഠിനമായ ശിക്ഷയെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. </p> <blockquote class="twitter-tweet" data-media-max-width="560"><p lang="en" dir="ltr"> Catholic priest Henrykh Akalatovich has been sentenced to 11 years in prison for "high treason" in <a href="https://twitter.com/hashtag/Belarus?src=hash&ref_src=twsrc%5Etfw">#Belarus</a>. He denies all charges.<br><br>The 64-year-old political prisoner has suffered a heart attack, battled cancer, and underwent stomach surgery before his arrest. He needs… <a href="https://t.co/XLDQcRQq8D">pic.twitter.com/XLDQcRQq8D</a></p>— #FreeViasna (@FreeViasna) <a href="https://twitter.com/FreeViasna/status/1873717699433423133?ref_src=twsrc%5Etfw">December 30, 2024</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> 1991 ഡിസംബറിൽ സോവിയറ്റ് യൂണിയനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന് ശേഷം 1994ൽ ബെലാറൂസില്‍ നടന്ന ആദ്യത്തെ സ്വതന്ത്ര തിരഞ്ഞെടുപ്പ് മുതല്‍ ഇതുവരെ രാജ്യം ഭരിക്കുന്നത് അലക്സാണ്ടർ ലുകാഷെങ്കോയാണ്. ജനുവരി 26-ന് നടക്കാനിരിക്കുന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി വിയോജിപ്പുകളെ അടിച്ചമർത്തുവാനുള്ള ശ്രമമാണ് ഭരണകൂടം നടത്തുന്നതെന്ന് വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓര്‍ത്തഡോക്സ് ഭൂരിപക്ഷ രാജ്യമായ ബെലാറൂസിലെ ആകെ ജനസംഖ്യ 91.8 ലക്ഷം മാത്രമാണ്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-03-15:25:15.jpg
Keywords: അറസ്റ്റ്