Contents
Displaying 24961-24970 of 26068 results.
Content:
25414
Category: 18
Sub Category:
Heading: മുന്‍ അപ്പസ്തോലിക് ന്യൂൺഷ്യോ മാർ ജോർജ് കോച്ചേരിയുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷം നാളെ
Content: ചങ്ങനാശേരി: വിവിധ രാജ്യങ്ങളിൽ അപ്പസ്തോലിക് ന്യൂൺഷ്യോയായി സേവനം ചെയ്ത ശേഷം ചങ്ങനാശേരിയിൽ വിശ്രമജീവിതം നയിക്കുന്ന ആർച്ച് ബിഷപ്പ് മാർ ജോർജ് കോച്ചേരിയുടെ മെത്രാഭിഷേക രജതജൂ ബിലി ആഘോഷം നാളെ ചങ്ങനാശേരി സെൻ്റ മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ നടക്കും. ഉച്ചകഴിഞ്ഞു മൂന്നിന് മാർ ജോർജ് കോച്ചേരിയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനയിൽ സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ വചനസന്ദേശം നൽകും. തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ ആമുഖപ്രസംഗം നടത്തും. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷനായിരിക്കും. ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹപ്രഭാഷണം നടത്തും. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ബിഷപ്പുമാരായ മാർ ജോർജ് രാജേന്ദ്രൻ, മാർ തോമസ് പാടിയത്ത്, മാർ ജോസ് പുളിക്കൽ, വികാരി ജനറാൾ മോൺ. ആന്റ ണി എത്തയ്ക്കാട്ട്, അഡ്വ. ജോബ് മൈക്കിൾ എംഎൽഎ, അസംപ്ഷൻ കോളജ് പ്രിൻസിപ്പൽ ഡോ. റാണി മരിയ, എസ്എച്ച് കോൺഗ്രിഗേഷൻ പ്രൊവിൻഷ്യൽ സിസ്റ്റർ കാതറിൻ, അതിരൂപത പാസ്റ്ററൽ കൗൺസിൽ ജോയിന്‍റ് സെക്രട്ടറി ഡോ.പി.വി. ജെ റോം എന്നിവർ പ്രസംഗിക്കും. ഡോക്യുമെൻ്ററി പ്രദർശനം, മംഗളപത്ര സമർപ്പണം, പുസ്തക പ്രകാശനം, കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരിക്കും. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/India/India-2025-08-13-10:52:31.jpg
Keywords: ന്യൂണ്‍
Category: 18
Sub Category:
Heading: മുന്‍ അപ്പസ്തോലിക് ന്യൂൺഷ്യോ മാർ ജോർജ് കോച്ചേരിയുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷം നാളെ
Content: ചങ്ങനാശേരി: വിവിധ രാജ്യങ്ങളിൽ അപ്പസ്തോലിക് ന്യൂൺഷ്യോയായി സേവനം ചെയ്ത ശേഷം ചങ്ങനാശേരിയിൽ വിശ്രമജീവിതം നയിക്കുന്ന ആർച്ച് ബിഷപ്പ് മാർ ജോർജ് കോച്ചേരിയുടെ മെത്രാഭിഷേക രജതജൂ ബിലി ആഘോഷം നാളെ ചങ്ങനാശേരി സെൻ്റ മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ നടക്കും. ഉച്ചകഴിഞ്ഞു മൂന്നിന് മാർ ജോർജ് കോച്ചേരിയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനയിൽ സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ വചനസന്ദേശം നൽകും. തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ ആമുഖപ്രസംഗം നടത്തും. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷനായിരിക്കും. ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹപ്രഭാഷണം നടത്തും. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ബിഷപ്പുമാരായ മാർ ജോർജ് രാജേന്ദ്രൻ, മാർ തോമസ് പാടിയത്ത്, മാർ ജോസ് പുളിക്കൽ, വികാരി ജനറാൾ മോൺ. ആന്റ ണി എത്തയ്ക്കാട്ട്, അഡ്വ. ജോബ് മൈക്കിൾ എംഎൽഎ, അസംപ്ഷൻ കോളജ് പ്രിൻസിപ്പൽ ഡോ. റാണി മരിയ, എസ്എച്ച് കോൺഗ്രിഗേഷൻ പ്രൊവിൻഷ്യൽ സിസ്റ്റർ കാതറിൻ, അതിരൂപത പാസ്റ്ററൽ കൗൺസിൽ ജോയിന്‍റ് സെക്രട്ടറി ഡോ.പി.വി. ജെ റോം എന്നിവർ പ്രസംഗിക്കും. ഡോക്യുമെൻ്ററി പ്രദർശനം, മംഗളപത്ര സമർപ്പണം, പുസ്തക പ്രകാശനം, കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരിക്കും. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/India/India-2025-08-13-10:52:31.jpg
Keywords: ന്യൂണ്‍
Content:
25415
Category: 1
Sub Category:
Heading: ബെത്ലഹേമില്‍ നിന്ന് 175 ക്രിസ്ത്യൻ കുടുംബങ്ങൾ പലായനം ചെയ്തതായി വെളിപ്പെടുത്തല്‍
Content: ബെത്ലഹേം, വെസ്റ്റ് ബാങ്ക്: ഗാസയിലെ യുദ്ധം ഉയര്‍ത്തിയ കൊടിയ ഭീഷണി സാമ്പത്തിക ജീവിതത്തെയും സുരക്ഷാ സാഹചര്യങ്ങളെയും തകർത്തതോടെ, യേശുവിന്റെ ജനനസ്ഥലമായ ബെത്ലഹേമില്‍ നിന്ന് ക്രൈസ്തവര്‍ ഭീതിജനകമായ വിധത്തില്‍ ഒഴിഞ്ഞുപോകുകയാണെന്ന് മുതിർന്ന ഫ്രാൻസിസ്‌കൻ വൈദികന്റെ വെളിപ്പെടുത്തല്‍. “ക്രിസ്ത്യാനികളില്ലാത്ത ബെത്ലഹേമിനെ നിങ്ങൾ കാണണമോ?” എന്ന ചോദ്യമുയര്‍ത്തിയ ഫ്രാൻസിസ്‌കൻ വൈദികനായ ഫാ. ഇബ്രാഹിം ഫാൽത്താസ് വിശുദ്ധനാട്ടിലെ ക്രൈസ്തവ സാന്നിധ്യം ഗുരുതര ഭീഷണിയിലാണെന്ന് മുന്നറിയിപ്പ് നൽകി. മേഖല യുദ്ധ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ദുരിതത്തിലായതോടെ തീർത്ഥാടകരുടെ അഭാവത്തിൽ 22 മാസമായി തൊഴിൽ നിലച്ചിരിക്കുകയാണെന്നും 175 ക്രിസ്ത്യൻ കുടുംബങ്ങൾ ബെത്ലഹേം വിട്ടുപോയതായും ഫാ. ഇബ്രാഹിം ഫാൽത്താസ് പറഞ്ഞു. പ്രധാനമായും തീര്‍ത്ഥാടക സംഘത്തിലുള്ള സഞ്ചാരികളെ ആശ്രയിച്ച് മുന്നോട്ടുപോയി കൊണ്ടിരിന്നവരായിരിന്നു പ്രദേശവാസികള്‍. ബെത്ലഹേമും വെസ്റ്റ് ബാങ്കും തുറസ്സായ ജയിലുകളായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 2023 ഒക്ടോബർ 7 മുതൽ യാത്രാനിയന്ത്രണം ആരംഭിച്ചതിനെ തുടർന്ന്, ക്രൈസ്തവര്‍ ഉൾപ്പെടെ പാലസ്തീനികൾ ഇസ്രായേലിൽ നിന്നുള്ള തൊഴിൽ നഷ്ടമായി. ജെറുസലേമിലെ അവസ്ഥയില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. ക്രൈസ്തവരില്‍ 90 ശതമാനം പേരും വിനോദ സഞ്ചാര മേഖലയെ ആശ്രയിക്കുന്നുണ്ടെങ്കിലും ഹോട്ടലുകളും കടകളും അടഞ്ഞുകിടക്കുകയാണ്. യേശുവിന്റെ ജന്മനാടിലെ ക്രൈസ്തവ സമൂഹത്തിന്റെ ഭാവി സംരക്ഷിക്കാൻ അടിയന്തര നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-13-11:52:14.jpg
Keywords: ബെത്ല
Category: 1
Sub Category:
Heading: ബെത്ലഹേമില്‍ നിന്ന് 175 ക്രിസ്ത്യൻ കുടുംബങ്ങൾ പലായനം ചെയ്തതായി വെളിപ്പെടുത്തല്‍
Content: ബെത്ലഹേം, വെസ്റ്റ് ബാങ്ക്: ഗാസയിലെ യുദ്ധം ഉയര്‍ത്തിയ കൊടിയ ഭീഷണി സാമ്പത്തിക ജീവിതത്തെയും സുരക്ഷാ സാഹചര്യങ്ങളെയും തകർത്തതോടെ, യേശുവിന്റെ ജനനസ്ഥലമായ ബെത്ലഹേമില്‍ നിന്ന് ക്രൈസ്തവര്‍ ഭീതിജനകമായ വിധത്തില്‍ ഒഴിഞ്ഞുപോകുകയാണെന്ന് മുതിർന്ന ഫ്രാൻസിസ്‌കൻ വൈദികന്റെ വെളിപ്പെടുത്തല്‍. “ക്രിസ്ത്യാനികളില്ലാത്ത ബെത്ലഹേമിനെ നിങ്ങൾ കാണണമോ?” എന്ന ചോദ്യമുയര്‍ത്തിയ ഫ്രാൻസിസ്‌കൻ വൈദികനായ ഫാ. ഇബ്രാഹിം ഫാൽത്താസ് വിശുദ്ധനാട്ടിലെ ക്രൈസ്തവ സാന്നിധ്യം ഗുരുതര ഭീഷണിയിലാണെന്ന് മുന്നറിയിപ്പ് നൽകി. മേഖല യുദ്ധ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ദുരിതത്തിലായതോടെ തീർത്ഥാടകരുടെ അഭാവത്തിൽ 22 മാസമായി തൊഴിൽ നിലച്ചിരിക്കുകയാണെന്നും 175 ക്രിസ്ത്യൻ കുടുംബങ്ങൾ ബെത്ലഹേം വിട്ടുപോയതായും ഫാ. ഇബ്രാഹിം ഫാൽത്താസ് പറഞ്ഞു. പ്രധാനമായും തീര്‍ത്ഥാടക സംഘത്തിലുള്ള സഞ്ചാരികളെ ആശ്രയിച്ച് മുന്നോട്ടുപോയി കൊണ്ടിരിന്നവരായിരിന്നു പ്രദേശവാസികള്‍. ബെത്ലഹേമും വെസ്റ്റ് ബാങ്കും തുറസ്സായ ജയിലുകളായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 2023 ഒക്ടോബർ 7 മുതൽ യാത്രാനിയന്ത്രണം ആരംഭിച്ചതിനെ തുടർന്ന്, ക്രൈസ്തവര്‍ ഉൾപ്പെടെ പാലസ്തീനികൾ ഇസ്രായേലിൽ നിന്നുള്ള തൊഴിൽ നഷ്ടമായി. ജെറുസലേമിലെ അവസ്ഥയില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. ക്രൈസ്തവരില്‍ 90 ശതമാനം പേരും വിനോദ സഞ്ചാര മേഖലയെ ആശ്രയിക്കുന്നുണ്ടെങ്കിലും ഹോട്ടലുകളും കടകളും അടഞ്ഞുകിടക്കുകയാണ്. യേശുവിന്റെ ജന്മനാടിലെ ക്രൈസ്തവ സമൂഹത്തിന്റെ ഭാവി സംരക്ഷിക്കാൻ അടിയന്തര നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-13-11:52:14.jpg
Keywords: ബെത്ല
Content:
25416
Category: 1
Sub Category:
Heading: വടക്കൻ അയർലണ്ടില്‍ വയോധികനായ കത്തോലിക്ക വൈദികന് നേരെ ആക്രമണം
Content: ഡൗൺപാട്രിക്: വടക്കൻ അയർലണ്ടിലെ കൗണ്ടി ഡൗണില്‍ വയോധികനായ കത്തോലിക്ക വൈദികന് നേരെയുണ്ടായ ആക്രമണത്തില്‍ ഗുരുതര പരിക്ക്. ഓഗസ്റ്റ് 10ന് ഡൗൺപാട്രിക് എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന സെന്റ് പാട്രിക്സ് പള്ളിയിലെ ഇടവക വികാരിയായ ഫാ. കാനൻ ജോൺ മുറെയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. വിശുദ്ധ കുർബാന അർപ്പിക്കാൻ ഒരുങ്ങുന്നതിനിടെ ചില്ലുകുപ്പി ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ വൈദികന്റെ തലയ്ക്ക് പരിക്കേൽക്കുകയും വിരലുകൾ ഒടിയുകയും ചെയ്തിട്ടുണ്ട്. ഇതേ ദിവസം തന്നെ പ്രദേശത്ത് മറ്റൊരു കൊലപാതകവും നടന്നിട്ടുണ്ട്. ഇതുമായി ആക്രമണത്തിന് ബന്ധമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. കൊലപാതകക്കുറ്റത്തിന് 30 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തു കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരികയാണ്. 77 വയസ്സുള്ള ഇടവക വികാരിയുടെ ആരോഗ്യനില ഗുരുതരമാണെങ്കിലും മെച്ചപ്പെട്ടു വരുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ശുശ്രൂഷ തുടരുന്നതില്‍ ദുർബലനായ വൈദികന് നേരെ ആക്രമണം നടന്നത് വളരെയധികം അസ്വസ്ഥതയും ദുഃഖവും ഉളവാക്കുകയാണെന്ന് ഡൗൺ ആൻഡ് കോണർ രൂപത വക്താവ് ഫാ. എഡ്ഡി മക്ഗീ പറഞ്ഞു. ആക്രമണം ഡൗൺപാട്രിക് സമൂഹത്തെ വല്ലാതെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. സംഭവം വിശ്വാസി സമൂഹത്തെ വളരെയധികം അസ്വസ്ഥരാക്കിയതായി ബിഷപ്പ് അലൻ മക്ഗക്കിയൻ പറഞ്ഞു. കഴിഞ്ഞ ദിവസം വൈദികനും ദുഃഖിതരായ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കാൻ നൂറുകണക്കിന് ആളുകൾ ദേവാലയത്തില്‍ സ്വമേധയാ ഒത്തുകൂടിയിരിന്നു. വൈദികന്‍ ആരോഗ്യ നില വീണ്ടെടുക്കുന്നതിനും പ്രദേശത്ത് സമാധാനം സംജാതമാകുന്നതിനും സെന്റ് കോൾമ്‌സില്ലെ പള്ളിയിൽ പ്രത്യേക പ്രാർത്ഥനയും ദിവ്യബലി അര്‍പ്പണവും നടന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-13-12:30:06.jpg
Keywords: ആക്ര
Category: 1
Sub Category:
Heading: വടക്കൻ അയർലണ്ടില്‍ വയോധികനായ കത്തോലിക്ക വൈദികന് നേരെ ആക്രമണം
Content: ഡൗൺപാട്രിക്: വടക്കൻ അയർലണ്ടിലെ കൗണ്ടി ഡൗണില്‍ വയോധികനായ കത്തോലിക്ക വൈദികന് നേരെയുണ്ടായ ആക്രമണത്തില്‍ ഗുരുതര പരിക്ക്. ഓഗസ്റ്റ് 10ന് ഡൗൺപാട്രിക് എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന സെന്റ് പാട്രിക്സ് പള്ളിയിലെ ഇടവക വികാരിയായ ഫാ. കാനൻ ജോൺ മുറെയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. വിശുദ്ധ കുർബാന അർപ്പിക്കാൻ ഒരുങ്ങുന്നതിനിടെ ചില്ലുകുപ്പി ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ വൈദികന്റെ തലയ്ക്ക് പരിക്കേൽക്കുകയും വിരലുകൾ ഒടിയുകയും ചെയ്തിട്ടുണ്ട്. ഇതേ ദിവസം തന്നെ പ്രദേശത്ത് മറ്റൊരു കൊലപാതകവും നടന്നിട്ടുണ്ട്. ഇതുമായി ആക്രമണത്തിന് ബന്ധമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. കൊലപാതകക്കുറ്റത്തിന് 30 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തു കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരികയാണ്. 77 വയസ്സുള്ള ഇടവക വികാരിയുടെ ആരോഗ്യനില ഗുരുതരമാണെങ്കിലും മെച്ചപ്പെട്ടു വരുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ശുശ്രൂഷ തുടരുന്നതില്‍ ദുർബലനായ വൈദികന് നേരെ ആക്രമണം നടന്നത് വളരെയധികം അസ്വസ്ഥതയും ദുഃഖവും ഉളവാക്കുകയാണെന്ന് ഡൗൺ ആൻഡ് കോണർ രൂപത വക്താവ് ഫാ. എഡ്ഡി മക്ഗീ പറഞ്ഞു. ആക്രമണം ഡൗൺപാട്രിക് സമൂഹത്തെ വല്ലാതെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. സംഭവം വിശ്വാസി സമൂഹത്തെ വളരെയധികം അസ്വസ്ഥരാക്കിയതായി ബിഷപ്പ് അലൻ മക്ഗക്കിയൻ പറഞ്ഞു. കഴിഞ്ഞ ദിവസം വൈദികനും ദുഃഖിതരായ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കാൻ നൂറുകണക്കിന് ആളുകൾ ദേവാലയത്തില്‍ സ്വമേധയാ ഒത്തുകൂടിയിരിന്നു. വൈദികന്‍ ആരോഗ്യ നില വീണ്ടെടുക്കുന്നതിനും പ്രദേശത്ത് സമാധാനം സംജാതമാകുന്നതിനും സെന്റ് കോൾമ്‌സില്ലെ പള്ളിയിൽ പ്രത്യേക പ്രാർത്ഥനയും ദിവ്യബലി അര്‍പ്പണവും നടന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-13-12:30:06.jpg
Keywords: ആക്ര
Content:
25417
Category: 1
Sub Category:
Heading: പിശാച് വിശ്രമിക്കില്ല; മാര്‍പാപ്പയ്ക്കു വേണ്ടി പ്രാർത്ഥിക്കണം: ആഹ്വാനവുമായി ലെയോ പാപ്പയുടെ സെക്രട്ടറി
Content: ചിക്ലായോ, പെറു: പരിശുദ്ധ പിതാവിനുവേണ്ടി തീക്ഷ്ണമായി പ്രാർത്ഥിക്കാൻ ആഗോള കത്തോലിക്ക വിശ്വാസികളോട് ആഹ്വാനവുമായി ലെയോ പതിനാലാമന്‍ പാപ്പയുടെ പേഴ്സണൽ സെക്രട്ടറിയായ ഫാ. എഡ്ഗാർഡ് ഇവാൻ റിമായ്കുന. ചിക്ലായോയിലെ ലാ വിക്ടോറിയയിലുള്ള സാൻ ജോസ് ഒബ്രെറോ ഇടവകയില്‍ അര്‍പ്പിച്ച വിശുദ്ധ കുർബാന മധ്യേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രാർത്ഥനയാണ് വിശ്വാസികൾക്കു മാര്‍പാപ്പയോടുള്ള പ്രഥമ കടമയെന്ന് അദ്ദേഹം വിശ്വാസി സമൂഹത്തെ ഓർമ്മിപ്പിച്ചു. നമ്മുടെ പ്രാർത്ഥനകളാൽ പാപ്പയെ സംരക്ഷിക്കാനും, പിശാചിന്റെ ആക്രമണങ്ങളില്‍ നിന്നു പാപ്പയെ പ്രതിരോധിക്കാനും നമുക്ക് കടമയുണ്ട്. ലെയോ പാപ്പ പത്രോസായി സഭയുടെ ഉറച്ച പാറയായിരിക്കുമ്പോള്‍ പിശാചിന് സ്വസ്ഥത ലഭിക്കില്ലായെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ജീവിതം സുവിശേഷവുമായി പൊരുത്തപ്പെടണം, നാം വിശുദ്ധ കുർബാനയിൽ കേൾക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ദൈവവചനവുമായി പൊരുത്തപ്പെടണം. എപ്പോഴും നമ്മെത്തന്നെ ഒരുക്കാൻ സഹായിക്കണമെന്ന് നമുക്ക് നമ്മുടെ കർത്താവിനോട് അപേക്ഷിക്കാമെന്നും മാര്‍പാപ്പയുടെ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. ലെയോ പതിനാലാമൻ പാപ്പ പില്‍ക്കാലത്ത് ഏറെ വര്‍ഷം സേവനം ചെയ്ത പെറുവില്‍ നിന്നുള്ള വൈദികനാണ് ഫാ. എഡ്ഗാർഡ് ഇവാൻ. കഴിഞ്ഞ മെയ് മാസത്തില്‍ ലെയോ പാപ്പയെ ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുത്തപ്പോള്‍ പാപ്പ നടത്തിയ ആദ്യ നിയമനമായിരിന്നു തന്റെ സെക്രട്ടറിയായി ഫാ. എഡ്ഗാർഡ് ഇവാനെ നിയമിച്ചത്. ലാറ്റിൻ അമേരിക്കയിലെ സിനഡൽ സമ്മേളനങ്ങളിലെ ആദ്യകാല കൂടിക്കാഴ്ചകൾ മുതൽ ലെയോ പതിനാലാമൻ മാർപാപ്പയുമായി ശക്തമായ ബന്ധം പുലർത്തിയിരിന്ന വ്യക്തിയാണ് ഫാ. റിമായ്കുന. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-13-15:29:35.jpg
Keywords: ലെയോ
Category: 1
Sub Category:
Heading: പിശാച് വിശ്രമിക്കില്ല; മാര്‍പാപ്പയ്ക്കു വേണ്ടി പ്രാർത്ഥിക്കണം: ആഹ്വാനവുമായി ലെയോ പാപ്പയുടെ സെക്രട്ടറി
Content: ചിക്ലായോ, പെറു: പരിശുദ്ധ പിതാവിനുവേണ്ടി തീക്ഷ്ണമായി പ്രാർത്ഥിക്കാൻ ആഗോള കത്തോലിക്ക വിശ്വാസികളോട് ആഹ്വാനവുമായി ലെയോ പതിനാലാമന്‍ പാപ്പയുടെ പേഴ്സണൽ സെക്രട്ടറിയായ ഫാ. എഡ്ഗാർഡ് ഇവാൻ റിമായ്കുന. ചിക്ലായോയിലെ ലാ വിക്ടോറിയയിലുള്ള സാൻ ജോസ് ഒബ്രെറോ ഇടവകയില്‍ അര്‍പ്പിച്ച വിശുദ്ധ കുർബാന മധ്യേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രാർത്ഥനയാണ് വിശ്വാസികൾക്കു മാര്‍പാപ്പയോടുള്ള പ്രഥമ കടമയെന്ന് അദ്ദേഹം വിശ്വാസി സമൂഹത്തെ ഓർമ്മിപ്പിച്ചു. നമ്മുടെ പ്രാർത്ഥനകളാൽ പാപ്പയെ സംരക്ഷിക്കാനും, പിശാചിന്റെ ആക്രമണങ്ങളില്‍ നിന്നു പാപ്പയെ പ്രതിരോധിക്കാനും നമുക്ക് കടമയുണ്ട്. ലെയോ പാപ്പ പത്രോസായി സഭയുടെ ഉറച്ച പാറയായിരിക്കുമ്പോള്‍ പിശാചിന് സ്വസ്ഥത ലഭിക്കില്ലായെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ജീവിതം സുവിശേഷവുമായി പൊരുത്തപ്പെടണം, നാം വിശുദ്ധ കുർബാനയിൽ കേൾക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ദൈവവചനവുമായി പൊരുത്തപ്പെടണം. എപ്പോഴും നമ്മെത്തന്നെ ഒരുക്കാൻ സഹായിക്കണമെന്ന് നമുക്ക് നമ്മുടെ കർത്താവിനോട് അപേക്ഷിക്കാമെന്നും മാര്‍പാപ്പയുടെ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. ലെയോ പതിനാലാമൻ പാപ്പ പില്‍ക്കാലത്ത് ഏറെ വര്‍ഷം സേവനം ചെയ്ത പെറുവില്‍ നിന്നുള്ള വൈദികനാണ് ഫാ. എഡ്ഗാർഡ് ഇവാൻ. കഴിഞ്ഞ മെയ് മാസത്തില്‍ ലെയോ പാപ്പയെ ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുത്തപ്പോള്‍ പാപ്പ നടത്തിയ ആദ്യ നിയമനമായിരിന്നു തന്റെ സെക്രട്ടറിയായി ഫാ. എഡ്ഗാർഡ് ഇവാനെ നിയമിച്ചത്. ലാറ്റിൻ അമേരിക്കയിലെ സിനഡൽ സമ്മേളനങ്ങളിലെ ആദ്യകാല കൂടിക്കാഴ്ചകൾ മുതൽ ലെയോ പതിനാലാമൻ മാർപാപ്പയുമായി ശക്തമായ ബന്ധം പുലർത്തിയിരിന്ന വ്യക്തിയാണ് ഫാ. റിമായ്കുന. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-13-15:29:35.jpg
Keywords: ലെയോ
Content:
25418
Category: 18
Sub Category:
Heading: കോതമംഗലത്ത് പെൺകുട്ടി ജീവനൊടുക്കിയ സംഭവത്തില്‍ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് സീറോ മലബാർ സഭ
Content: കോട്ടയം: കോതമംഗലത്ത് പെൺകുട്ടി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നാണ് സീറോമലബാർ സഭയുടെ നിലപാടെന്നു സഭാ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലിൽ. കേസ് എൻഐഎ അന്വേഷിക്കണമെന്നു പെൺകുട്ടിയുടെ അമ്മയും കത്തോലിക്കാ കോൺഗ്രസും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടതിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഇത്തരം വിഷയങ്ങളെ സഭ നേരത്തെ മുതൽ ഗൗരവമായി കാണുന്നതാണ്. പെൺകു ട്ടി യാക്കോബായ സുറിയാനി സഭാംഗമായതിനാൽ യാക്കോബായ സഭയിൽനിന്നാ ണ് ശക്തമായ പ്രതികരണം വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദം അന്താരാഷ്ട്ര വിഷയമായതിനാൽ സംസ്ഥാന ഏജൻസികളേക്കാൾ ഫ ലപ്രദമായി ഇടപെടാൻ കഴിയുന്നത് കേന്ദ്ര ഏജൻസികൾക്കാണ്. പെൺകുട്ടിയെ കൊണ്ടുപോയതും മർദിച്ചതും തീവ്രവാദ പരിശീലനങ്ങൾക്കു കുപ്രസിദ്ധമായ പാനായിക്കുളത്താണെന്നതാണു തീവ്രവാദ ബന്ധം സംശയിക്കാൻ കാരണം. ഈ സാഹചര്യത്തിൽ നിർബന്ധിത മതപരിവർത്തനം ഉൾപ്പെടെയുള്ള വകുപ്പുകളി ൽ കേസ് എടുക്കാത്തതു ഐപിസി 366 പോലുള്ള വകുപ്പുകൾ സംസ്ഥാനം ചുമത്താത്തതും പ്രതിഷേധാർഹമാണ്. കൃത്യമായ വകുപ്പുകൾ ചുമത്താൻ സംസ്ഥാന സർക്കാർ തയാറാകണം. പ്രണയക്കെണിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബോധവത്കരണം ശക്തമാക്കുമെന്നും ഫാ. ജയിംസ് കൊക്കാവയലിൽ പറഞ്ഞു.
Image: /content_image/India/India-2025-08-14-13:26:01.jpg
Keywords: സീറോ മലബാ
Category: 18
Sub Category:
Heading: കോതമംഗലത്ത് പെൺകുട്ടി ജീവനൊടുക്കിയ സംഭവത്തില്‍ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് സീറോ മലബാർ സഭ
Content: കോട്ടയം: കോതമംഗലത്ത് പെൺകുട്ടി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നാണ് സീറോമലബാർ സഭയുടെ നിലപാടെന്നു സഭാ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലിൽ. കേസ് എൻഐഎ അന്വേഷിക്കണമെന്നു പെൺകുട്ടിയുടെ അമ്മയും കത്തോലിക്കാ കോൺഗ്രസും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടതിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഇത്തരം വിഷയങ്ങളെ സഭ നേരത്തെ മുതൽ ഗൗരവമായി കാണുന്നതാണ്. പെൺകു ട്ടി യാക്കോബായ സുറിയാനി സഭാംഗമായതിനാൽ യാക്കോബായ സഭയിൽനിന്നാ ണ് ശക്തമായ പ്രതികരണം വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദം അന്താരാഷ്ട്ര വിഷയമായതിനാൽ സംസ്ഥാന ഏജൻസികളേക്കാൾ ഫ ലപ്രദമായി ഇടപെടാൻ കഴിയുന്നത് കേന്ദ്ര ഏജൻസികൾക്കാണ്. പെൺകുട്ടിയെ കൊണ്ടുപോയതും മർദിച്ചതും തീവ്രവാദ പരിശീലനങ്ങൾക്കു കുപ്രസിദ്ധമായ പാനായിക്കുളത്താണെന്നതാണു തീവ്രവാദ ബന്ധം സംശയിക്കാൻ കാരണം. ഈ സാഹചര്യത്തിൽ നിർബന്ധിത മതപരിവർത്തനം ഉൾപ്പെടെയുള്ള വകുപ്പുകളി ൽ കേസ് എടുക്കാത്തതു ഐപിസി 366 പോലുള്ള വകുപ്പുകൾ സംസ്ഥാനം ചുമത്താത്തതും പ്രതിഷേധാർഹമാണ്. കൃത്യമായ വകുപ്പുകൾ ചുമത്താൻ സംസ്ഥാന സർക്കാർ തയാറാകണം. പ്രണയക്കെണിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബോധവത്കരണം ശക്തമാക്കുമെന്നും ഫാ. ജയിംസ് കൊക്കാവയലിൽ പറഞ്ഞു.
Image: /content_image/India/India-2025-08-14-13:26:01.jpg
Keywords: സീറോ മലബാ
Content:
25419
Category: 1
Sub Category:
Heading: നമ്മൾ പരാജയപ്പെട്ടാലും, ദൈവത്തിന് പരാജയമില്ലായെന്നതാണ് പ്രത്യാശ: ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: നമ്മൾ പരാജയപ്പെട്ടാലും, ദൈവം ഒരിക്കലും പരാജയപ്പെടില്ലായെന്ന് അറിയുന്നതാണ് പ്രത്യാശയെന്ന് ലെയോ പതിനാലാമന്‍ പാപ്പ. ഇന്നലെ ബുധനാഴ്ച (13/08/25) പോൾ ആറാമൻ ഹാളില്‍ നടത്തിയ പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍ നടത്തിയ പ്രഭാഷണത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. നമ്മൾ ഒറ്റിക്കൊടുത്താലും, അവിടുന്ന് ഒരിക്കലും നമ്മെ സ്നേഹിക്കുന്നതിന് വിരാമമിടുന്നില്ല. എളിയതും മുറിവേറ്റതും എന്നാൽ എല്ലായ്പ്പോഴും വിശ്വസ്തവുമായ ഈ സ്നേഹത്താൽ സ്പർശിതരാകാൻ നാം നമ്മെത്തന്നെ അനുവദിച്ചാൽ നമുക്ക് യഥാർത്ഥത്തിൽ പുനർജനിക്കാൻ കഴിയും. അപ്പോൾ നമ്മൾ, ഒറ്റുകാരായിട്ടല്ല, എപ്പോഴും സ്നേഹിക്കപ്പെടുന്ന മക്കളായി ജീവിക്കാൻ തുടങ്ങുമെന്നും പാപ്പ പറഞ്ഞു. നമ്മൾ വിധിക്കാൻ ശീലിച്ചവരാണ്. എന്നാൽ, ദൈവമാകട്ടെ, സഹനം സ്വീകരിക്കുന്നു. തിന്മ കാണുമ്പോൾ അവിടുന്ന് പ്രതികാരം ചെയ്യുന്നില്ല, മറിച്ച് വേദനിക്കുന്നു. നമ്മെ സൃഷ്ടിച്ച സ്നേഹത്തെ നാം നിഷേധിക്കുകയാണെങ്കിൽ, ഒറ്റിക്കൊടുക്കുന്നതിലൂടെ നാം നമ്മോട് തന്നെ അവിശ്വസ്തരായി തീരുകയാണെങ്കിൽ, ലോകത്തിൽ ജനിച്ചതിൻറെ പൊരുൾ നമുക്ക് യഥാർത്ഥത്തിൽ നഷ്ടപ്പെടുകയും രക്ഷയിൽ നിന്ന് നാം സ്വയം ഒഴിവാക്കുകയും ചെയ്യുന്നു. നമ്മുടെ പരിമിതികൾ നാം തിരിച്ചറിഞ്ഞാൽ, ക്രിസ്തുവിൻറെ വേദനയാൽ സ്പർശിക്കപ്പെടാൻ നാം അനുവദിച്ചാൽ, ഒടുവിൽ നമുക്ക് വീണ്ടും ജനിക്കാൻ കഴിയും. വിശ്വാസം പാപ സാദ്ധ്യതയിൽ നിന്ന് നമ്മെ ഒഴിവാക്കുന്നില്ല, എന്നാൽ അതിൽനിന്ന് പുറത്തുകടക്കാനുള്ള ഒരു വഴി എല്ലായ്പ്പോഴും നമുക്ക് പ്രദാനം ചെയ്യുന്നു: അത് കരുണയുടെ പാതയാണ്. അവൻ തൻറെ പ്രിയപ്പെട്ടവരുമൊത്ത് ഭക്ഷണമേശയ്ക്കരികിൽ ഇരിക്കുന്നു. തന്നെ ഒറ്റിക്കൊടുക്കുന്നവനു വേണ്ടിപ്പോലും അപ്പം മുറിക്കാൻ അവൻ മടിക്കുന്നില്ല. ഇതാണ് ദൈവത്തിൻറെ നിശബ്ദ ശക്തി: താൻ ഒറ്റപ്പെടുത്തപ്പെടുമെന്ന് അറിയുമ്പോൾ പോലും അവൻ ഒരിക്കലും സ്നേഹത്തിൻറെ മേശ ഉപേക്ഷിക്കുന്നില്ലായെന്നും പാപ്പ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-14-13:49:47.jpg
Keywords: പാപ്പ
Category: 1
Sub Category:
Heading: നമ്മൾ പരാജയപ്പെട്ടാലും, ദൈവത്തിന് പരാജയമില്ലായെന്നതാണ് പ്രത്യാശ: ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: നമ്മൾ പരാജയപ്പെട്ടാലും, ദൈവം ഒരിക്കലും പരാജയപ്പെടില്ലായെന്ന് അറിയുന്നതാണ് പ്രത്യാശയെന്ന് ലെയോ പതിനാലാമന്‍ പാപ്പ. ഇന്നലെ ബുധനാഴ്ച (13/08/25) പോൾ ആറാമൻ ഹാളില്‍ നടത്തിയ പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍ നടത്തിയ പ്രഭാഷണത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. നമ്മൾ ഒറ്റിക്കൊടുത്താലും, അവിടുന്ന് ഒരിക്കലും നമ്മെ സ്നേഹിക്കുന്നതിന് വിരാമമിടുന്നില്ല. എളിയതും മുറിവേറ്റതും എന്നാൽ എല്ലായ്പ്പോഴും വിശ്വസ്തവുമായ ഈ സ്നേഹത്താൽ സ്പർശിതരാകാൻ നാം നമ്മെത്തന്നെ അനുവദിച്ചാൽ നമുക്ക് യഥാർത്ഥത്തിൽ പുനർജനിക്കാൻ കഴിയും. അപ്പോൾ നമ്മൾ, ഒറ്റുകാരായിട്ടല്ല, എപ്പോഴും സ്നേഹിക്കപ്പെടുന്ന മക്കളായി ജീവിക്കാൻ തുടങ്ങുമെന്നും പാപ്പ പറഞ്ഞു. നമ്മൾ വിധിക്കാൻ ശീലിച്ചവരാണ്. എന്നാൽ, ദൈവമാകട്ടെ, സഹനം സ്വീകരിക്കുന്നു. തിന്മ കാണുമ്പോൾ അവിടുന്ന് പ്രതികാരം ചെയ്യുന്നില്ല, മറിച്ച് വേദനിക്കുന്നു. നമ്മെ സൃഷ്ടിച്ച സ്നേഹത്തെ നാം നിഷേധിക്കുകയാണെങ്കിൽ, ഒറ്റിക്കൊടുക്കുന്നതിലൂടെ നാം നമ്മോട് തന്നെ അവിശ്വസ്തരായി തീരുകയാണെങ്കിൽ, ലോകത്തിൽ ജനിച്ചതിൻറെ പൊരുൾ നമുക്ക് യഥാർത്ഥത്തിൽ നഷ്ടപ്പെടുകയും രക്ഷയിൽ നിന്ന് നാം സ്വയം ഒഴിവാക്കുകയും ചെയ്യുന്നു. നമ്മുടെ പരിമിതികൾ നാം തിരിച്ചറിഞ്ഞാൽ, ക്രിസ്തുവിൻറെ വേദനയാൽ സ്പർശിക്കപ്പെടാൻ നാം അനുവദിച്ചാൽ, ഒടുവിൽ നമുക്ക് വീണ്ടും ജനിക്കാൻ കഴിയും. വിശ്വാസം പാപ സാദ്ധ്യതയിൽ നിന്ന് നമ്മെ ഒഴിവാക്കുന്നില്ല, എന്നാൽ അതിൽനിന്ന് പുറത്തുകടക്കാനുള്ള ഒരു വഴി എല്ലായ്പ്പോഴും നമുക്ക് പ്രദാനം ചെയ്യുന്നു: അത് കരുണയുടെ പാതയാണ്. അവൻ തൻറെ പ്രിയപ്പെട്ടവരുമൊത്ത് ഭക്ഷണമേശയ്ക്കരികിൽ ഇരിക്കുന്നു. തന്നെ ഒറ്റിക്കൊടുക്കുന്നവനു വേണ്ടിപ്പോലും അപ്പം മുറിക്കാൻ അവൻ മടിക്കുന്നില്ല. ഇതാണ് ദൈവത്തിൻറെ നിശബ്ദ ശക്തി: താൻ ഒറ്റപ്പെടുത്തപ്പെടുമെന്ന് അറിയുമ്പോൾ പോലും അവൻ ഒരിക്കലും സ്നേഹത്തിൻറെ മേശ ഉപേക്ഷിക്കുന്നില്ലായെന്നും പാപ്പ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-14-13:49:47.jpg
Keywords: പാപ്പ
Content:
25420
Category: 1
Sub Category:
Heading: ലോക സമാധാനത്തിനായി ആഗോള സന്യസ്തര്‍ ഇന്ന് ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു
Content: റോം: പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാളിന്റെ തലേ ദിനമായ ഇന്ന് ആഗോള കത്തോലിക്ക സഭയിലെ സന്യസ്തര്‍ ഇന്നു ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു. ലോക സമാധാനമെന്ന നിയോഗത്തിനായി ഇന്റർനാഷ്ണൽ യൂണിയൻ ഓഫ് സുപ്പീരിയേഴ്സ് ജനറൽ (UISG) സംഘടനയാണ് നേരത്തെ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനം നല്‍കിയത്. ഗാസ, സുഡാൻ, യുക്രൈന്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനായി മധ്യസ്ഥത വഹിക്കുന്നതിൽ സന്യസ്തരോടൊപ്പം പങ്കുചേരാൻ ലോകമെമ്പാടുമുള്ള കത്തോലിക്ക വിശ്വാസികളോട് സംഘടന ആഹ്വാനം നല്‍കിയിട്ടുണ്ട്. അതേസമയം പൊന്തിഫിക്കൽ കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ചർച്ച് ഇൻ നീഡ് (എസിഎൻ) ഉള്‍പ്പെടെയുള്ള വിവിധ സംഘടനകള്‍ ഉപവാസ പ്രാര്‍ത്ഥനാദിനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ സംഘർഷങ്ങളിലും സ്ത്രീകളും കുട്ടികളും അരികുവൽക്കരിക്കപ്പെടുകയും പലപ്പോഴും ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുകയും ചെയ്യുന്നുണ്ടെന്നും വ്യക്തിപരമായ അപകടസാധ്യതകൾ കണക്കിലെടുക്കാതെ ഇരകളെ സഹായിക്കുന്ന മുൻനിരയിൽ സേവനമനുഷ്ഠിക്കുന്ന സന്യസ്തരെ പ്രത്യേകം അനുസ്മരിക്കുകയാണെന്നും എസിഎൻ ഇന്റർനാഷണൽ സിഇഒ റെജീന ലിഞ്ച് പറഞ്ഞു. 1965-ൽ രണ്ടാം വത്തിക്കാൻ കൗൺസിലിനെ തുടർന്ന് രൂപീകൃതമായതാണ് ഇന്റർനാഷണൽ യൂണിയൻ ഓഫ് സൂപ്പീരിയേഴ്സ് ജനറൽ (UISG). ഇറ്റലിയിലെ റോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയില്‍ ലോകമെമ്പാടുമുള്ള 1,903 സന്യാസിനി സമൂഹങ്ങളുടെ മേധാവിമാരാണ് അംഗങ്ങളായിട്ടുള്ളത്. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സാമൂഹിക സേവനം, ഇടവക ശുശ്രൂഷ, യുദ്ധ മേഖലയിലെ മനുഷ്യാവകാശ സഹായം തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സന്യാസ സമൂഹങ്ങളിലെ ലക്ഷകണക്കിന് സന്യസ്തരുടെ കേന്ദ്രീകൃത കൂട്ടായ്മ കൂടിയാണ് ഇന്റർനാഷണൽ യൂണിയൻ ഓഫ് സൂപ്പീരിയേഴ്സ് ജനറൽ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-14-14:17:03.jpg
Keywords: സന്യാസ
Category: 1
Sub Category:
Heading: ലോക സമാധാനത്തിനായി ആഗോള സന്യസ്തര്‍ ഇന്ന് ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു
Content: റോം: പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാളിന്റെ തലേ ദിനമായ ഇന്ന് ആഗോള കത്തോലിക്ക സഭയിലെ സന്യസ്തര്‍ ഇന്നു ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു. ലോക സമാധാനമെന്ന നിയോഗത്തിനായി ഇന്റർനാഷ്ണൽ യൂണിയൻ ഓഫ് സുപ്പീരിയേഴ്സ് ജനറൽ (UISG) സംഘടനയാണ് നേരത്തെ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനം നല്‍കിയത്. ഗാസ, സുഡാൻ, യുക്രൈന്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനായി മധ്യസ്ഥത വഹിക്കുന്നതിൽ സന്യസ്തരോടൊപ്പം പങ്കുചേരാൻ ലോകമെമ്പാടുമുള്ള കത്തോലിക്ക വിശ്വാസികളോട് സംഘടന ആഹ്വാനം നല്‍കിയിട്ടുണ്ട്. അതേസമയം പൊന്തിഫിക്കൽ കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ചർച്ച് ഇൻ നീഡ് (എസിഎൻ) ഉള്‍പ്പെടെയുള്ള വിവിധ സംഘടനകള്‍ ഉപവാസ പ്രാര്‍ത്ഥനാദിനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ സംഘർഷങ്ങളിലും സ്ത്രീകളും കുട്ടികളും അരികുവൽക്കരിക്കപ്പെടുകയും പലപ്പോഴും ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുകയും ചെയ്യുന്നുണ്ടെന്നും വ്യക്തിപരമായ അപകടസാധ്യതകൾ കണക്കിലെടുക്കാതെ ഇരകളെ സഹായിക്കുന്ന മുൻനിരയിൽ സേവനമനുഷ്ഠിക്കുന്ന സന്യസ്തരെ പ്രത്യേകം അനുസ്മരിക്കുകയാണെന്നും എസിഎൻ ഇന്റർനാഷണൽ സിഇഒ റെജീന ലിഞ്ച് പറഞ്ഞു. 1965-ൽ രണ്ടാം വത്തിക്കാൻ കൗൺസിലിനെ തുടർന്ന് രൂപീകൃതമായതാണ് ഇന്റർനാഷണൽ യൂണിയൻ ഓഫ് സൂപ്പീരിയേഴ്സ് ജനറൽ (UISG). ഇറ്റലിയിലെ റോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയില്‍ ലോകമെമ്പാടുമുള്ള 1,903 സന്യാസിനി സമൂഹങ്ങളുടെ മേധാവിമാരാണ് അംഗങ്ങളായിട്ടുള്ളത്. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സാമൂഹിക സേവനം, ഇടവക ശുശ്രൂഷ, യുദ്ധ മേഖലയിലെ മനുഷ്യാവകാശ സഹായം തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സന്യാസ സമൂഹങ്ങളിലെ ലക്ഷകണക്കിന് സന്യസ്തരുടെ കേന്ദ്രീകൃത കൂട്ടായ്മ കൂടിയാണ് ഇന്റർനാഷണൽ യൂണിയൻ ഓഫ് സൂപ്പീരിയേഴ്സ് ജനറൽ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-14-14:17:03.jpg
Keywords: സന്യാസ
Content:
25421
Category: 1
Sub Category:
Heading: നൈജീരിയയിൽ എട്ട് മാസത്തിനിടെ 7087 ക്രൈസ്തവര്‍ കൊല്ലപ്പെട്ടുവെന്ന് വെളിപ്പെടുത്തല്‍
Content: അനാംബ്ര: നൈജീരിയയിൽ കഴിഞ്ഞ എട്ട് മാസത്തിനിടെ 7087 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടുവെന്ന് വെളിപ്പെടുത്തല്‍. ഇന്റർനാഷ്ണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ എന്ന സംഘടനയാണ് ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്തുവിട്ടത്. 2025 ജനുവരി 1 മുതൽ ഓഗസ്റ്റ് 10 വരെയുള്ള 220 ദിവസങ്ങള്‍ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 7087 ക്രൈസ്തവര്‍ കൊല്ലപ്പെട്ടുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ആഴ്ചയാണ് സംഘടന പുറത്തുവിട്ടത്. 7,800 ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയതായും ശരാശരി ദിവസേന 30 പേർ കൊല്ലപ്പെടുന്നുണ്ടെന്നും സംഘടനയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ശരാശരി 35 പേരെ തട്ടിക്കൊണ്ടുപോകുന്നു. നൈജീരിയ 22 ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകൾക്കു സുരക്ഷിത കേന്ദ്രമാണെന്ന പ്രത്യേക പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്. 2009 മുതൽ 1,25,009 ക്രൈസ്തവരും, 60,000 മിതവാദികളായ ഇസ്ലാം മതസ്ഥരും ഉൾപ്പെടെ 1,85,009 പേർ വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. 19,100 ദേവാലയങ്ങളാണ് നശിപ്പിക്കപ്പെട്ടത്. ക്രൈസ്തവര്‍ കൂടുതലായി അധിവസിച്ച 600 ക്രിസ്ത്യൻ ഗ്രാമങ്ങൾ നാമാവശേഷമായെന്നും നിരവധി വൈദികരെയും സന്യസ്തരെയും തട്ടിക്കൊണ്ടുപോയതായും സംഘടന ചൂണ്ടിക്കാട്ടുന്നു. സർക്കാർ സംരക്ഷണം നൽകാൻ പരാജയപ്പെട്ടെന്നും, പ്രതികളെ പിടികൂടാതെ ഇരകളെ അറസ്റ്റ് ചെയ്യുന്നതാണ് രാജ്യത്തു നടക്കുന്നതെന്നും സംഘടന ചെയർമാൻ എമേക്ക ഉമേഗ്ബലാസി ആരോപിച്ചു. 250 കത്തോലിക്ക വൈദികരും 350 പാസ്റ്റർമാരും ഉൾപ്പെടെ 600 ക്രൈസ്തവ നേതൃ നിരയിലുള്ളവരെ തട്ടിക്കൊണ്ടുപോയിരിന്നു. 2010 മുതൽ നൈജീരിയയില്‍ ക്രൈസ്തവര്‍ക്ക് നേരെ അക്രമങ്ങളും വിശ്വാസപരമായ അസഹിഷ്ണുതയും മറ്റും നിരീക്ഷിക്കുന്ന സംഘടനയാണ് ഇന്റർസൊസൈറ്റി. ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളായ ബോക്കോ ഹറാം, ഐഎസ്ഡബ്ല്യുഎപി, ഫുലാനി തീവ്രവാദികൾ എന്നിവരാണ് ക്രൈസ്തവര്‍ക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-14-20:04:05.jpg
Keywords: നൈജീ
Category: 1
Sub Category:
Heading: നൈജീരിയയിൽ എട്ട് മാസത്തിനിടെ 7087 ക്രൈസ്തവര്‍ കൊല്ലപ്പെട്ടുവെന്ന് വെളിപ്പെടുത്തല്‍
Content: അനാംബ്ര: നൈജീരിയയിൽ കഴിഞ്ഞ എട്ട് മാസത്തിനിടെ 7087 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടുവെന്ന് വെളിപ്പെടുത്തല്‍. ഇന്റർനാഷ്ണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ എന്ന സംഘടനയാണ് ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്തുവിട്ടത്. 2025 ജനുവരി 1 മുതൽ ഓഗസ്റ്റ് 10 വരെയുള്ള 220 ദിവസങ്ങള്‍ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 7087 ക്രൈസ്തവര്‍ കൊല്ലപ്പെട്ടുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ആഴ്ചയാണ് സംഘടന പുറത്തുവിട്ടത്. 7,800 ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയതായും ശരാശരി ദിവസേന 30 പേർ കൊല്ലപ്പെടുന്നുണ്ടെന്നും സംഘടനയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ശരാശരി 35 പേരെ തട്ടിക്കൊണ്ടുപോകുന്നു. നൈജീരിയ 22 ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകൾക്കു സുരക്ഷിത കേന്ദ്രമാണെന്ന പ്രത്യേക പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്. 2009 മുതൽ 1,25,009 ക്രൈസ്തവരും, 60,000 മിതവാദികളായ ഇസ്ലാം മതസ്ഥരും ഉൾപ്പെടെ 1,85,009 പേർ വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. 19,100 ദേവാലയങ്ങളാണ് നശിപ്പിക്കപ്പെട്ടത്. ക്രൈസ്തവര്‍ കൂടുതലായി അധിവസിച്ച 600 ക്രിസ്ത്യൻ ഗ്രാമങ്ങൾ നാമാവശേഷമായെന്നും നിരവധി വൈദികരെയും സന്യസ്തരെയും തട്ടിക്കൊണ്ടുപോയതായും സംഘടന ചൂണ്ടിക്കാട്ടുന്നു. സർക്കാർ സംരക്ഷണം നൽകാൻ പരാജയപ്പെട്ടെന്നും, പ്രതികളെ പിടികൂടാതെ ഇരകളെ അറസ്റ്റ് ചെയ്യുന്നതാണ് രാജ്യത്തു നടക്കുന്നതെന്നും സംഘടന ചെയർമാൻ എമേക്ക ഉമേഗ്ബലാസി ആരോപിച്ചു. 250 കത്തോലിക്ക വൈദികരും 350 പാസ്റ്റർമാരും ഉൾപ്പെടെ 600 ക്രൈസ്തവ നേതൃ നിരയിലുള്ളവരെ തട്ടിക്കൊണ്ടുപോയിരിന്നു. 2010 മുതൽ നൈജീരിയയില്‍ ക്രൈസ്തവര്‍ക്ക് നേരെ അക്രമങ്ങളും വിശ്വാസപരമായ അസഹിഷ്ണുതയും മറ്റും നിരീക്ഷിക്കുന്ന സംഘടനയാണ് ഇന്റർസൊസൈറ്റി. ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളായ ബോക്കോ ഹറാം, ഐഎസ്ഡബ്ല്യുഎപി, ഫുലാനി തീവ്രവാദികൾ എന്നിവരാണ് ക്രൈസ്തവര്‍ക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-14-20:04:05.jpg
Keywords: നൈജീ
Content:
25422
Category: 18
Sub Category:
Heading: ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ രാജ്യത്തു അരങ്ങേറുന്ന പീഡനം ആശങ്കപ്പെടുത്തുന്നു: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ
Content: കൊച്ചി: ഏതൊരു ഇന്ത്യൻ പൗരനും അവന് ഇഷ്‌ടപ്പെട്ട മതത്തിൽ വിശ്വസിക്കാൻ ഭരണഘടന ഉറപ്പുനൽകുമ്പോഴും ഭാരതത്തിലെ ക്രൈസ്‌തവർ രാജ്യത്തിന്റെ പലയിടങ്ങളിൽ മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ പീഡിപ്പിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യുന്നുവെന്നത് ഒരിക്കൽക്കൂടി സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന നമ്മെ സംബന്ധിച്ചിടത്തോളം ആശങ്കപ്പെടുത്തുന്ന ഒന്നാണെന്നു സീറോമലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ മുറിവുകളുണ്ടാകാതിരിക്കാനും മതസൗഹാർദം നഷ്‌ടപ്പെടാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ടെന്നും രാജ്യത്തി ന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാമെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു. മതത്തിന്റെ പേരിൽ വെട്ടിമുറിവേല്‌പിക്കപ്പെട്ട ഒരു രാജ്യംകൂടിയാണ് നമ്മുടേത് എന്ന കാര്യവും മറക്കാതിരിക്കാം. രാജ്യത്തിൻ്റെ സ്വാതന്ത്ര്യദിനവും പരിശുദ്ധ അമ്മയുടെ സ്വർഗാരോപണവും ഒരേദിവസം ആചരിക്കാൻ ഭാഗ്യം ലഭിച്ചിരിക്കുന്ന അപൂർവം ജനതകളിലൊന്നാണു നമ്മൾ. അക്കാര്യത്തിൽ നമുക്ക് അഭിമാനിക്കാം. പരിശുദ്ധ കന്യാമറിയം മരണശേഷം ശരീരത്തോടും ആത്മാവോടുംകൂടി സ്വർഗത്തിലേക്ക് എടുക്കപ്പെട്ടുവെന്നതാണ് സ്വർഗാരോപണത്തിരുനാളിലൂടെ നാം വിശ്വസിക്കുന്നത്. കത്തോലിക്ക സഭയുടെ വിശ്വാസസത്യത്തിന്റെ ഭാഗമാണത്. കത്തോലിക്കാ സഭ മുറുകെപ്പിടിക്കുന്ന നാലു വിശ്വാസസത്യങ്ങളിലൊന്നാണ് മാതാവിന്റെ സ്വർഗാരോപണം. സ്വർഗത്തിലെത്തിച്ചേരാനും മറ്റുള്ളവരെ സ്വർഗത്തിലെത്തിക്കാനുമുള്ള പ്രചോദനവും പ്രേരണയുമായി നമ്മുടെ ആത്മീയജീവിതത്തിൽ പരിശുദ്ധ മറിയം നിലയുറപ്പിക്കട്ടെ. ആത്മീയസ്വാതന്ത്ര്യത്തിൻ്റെ വലിയ വിശാലതയി ലേക്ക് അമ്മ നമ്മെ നയിക്കട്ടെയെന്നും മാർ തട്ടിൽ പ്രസ്താവിച്ചു.
Image: /content_image/India/India-2025-08-15-17:04:20.jpg
Keywords: തട്ടി
Category: 18
Sub Category:
Heading: ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ രാജ്യത്തു അരങ്ങേറുന്ന പീഡനം ആശങ്കപ്പെടുത്തുന്നു: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ
Content: കൊച്ചി: ഏതൊരു ഇന്ത്യൻ പൗരനും അവന് ഇഷ്‌ടപ്പെട്ട മതത്തിൽ വിശ്വസിക്കാൻ ഭരണഘടന ഉറപ്പുനൽകുമ്പോഴും ഭാരതത്തിലെ ക്രൈസ്‌തവർ രാജ്യത്തിന്റെ പലയിടങ്ങളിൽ മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ പീഡിപ്പിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യുന്നുവെന്നത് ഒരിക്കൽക്കൂടി സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന നമ്മെ സംബന്ധിച്ചിടത്തോളം ആശങ്കപ്പെടുത്തുന്ന ഒന്നാണെന്നു സീറോമലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ മുറിവുകളുണ്ടാകാതിരിക്കാനും മതസൗഹാർദം നഷ്‌ടപ്പെടാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ടെന്നും രാജ്യത്തി ന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാമെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു. മതത്തിന്റെ പേരിൽ വെട്ടിമുറിവേല്‌പിക്കപ്പെട്ട ഒരു രാജ്യംകൂടിയാണ് നമ്മുടേത് എന്ന കാര്യവും മറക്കാതിരിക്കാം. രാജ്യത്തിൻ്റെ സ്വാതന്ത്ര്യദിനവും പരിശുദ്ധ അമ്മയുടെ സ്വർഗാരോപണവും ഒരേദിവസം ആചരിക്കാൻ ഭാഗ്യം ലഭിച്ചിരിക്കുന്ന അപൂർവം ജനതകളിലൊന്നാണു നമ്മൾ. അക്കാര്യത്തിൽ നമുക്ക് അഭിമാനിക്കാം. പരിശുദ്ധ കന്യാമറിയം മരണശേഷം ശരീരത്തോടും ആത്മാവോടുംകൂടി സ്വർഗത്തിലേക്ക് എടുക്കപ്പെട്ടുവെന്നതാണ് സ്വർഗാരോപണത്തിരുനാളിലൂടെ നാം വിശ്വസിക്കുന്നത്. കത്തോലിക്ക സഭയുടെ വിശ്വാസസത്യത്തിന്റെ ഭാഗമാണത്. കത്തോലിക്കാ സഭ മുറുകെപ്പിടിക്കുന്ന നാലു വിശ്വാസസത്യങ്ങളിലൊന്നാണ് മാതാവിന്റെ സ്വർഗാരോപണം. സ്വർഗത്തിലെത്തിച്ചേരാനും മറ്റുള്ളവരെ സ്വർഗത്തിലെത്തിക്കാനുമുള്ള പ്രചോദനവും പ്രേരണയുമായി നമ്മുടെ ആത്മീയജീവിതത്തിൽ പരിശുദ്ധ മറിയം നിലയുറപ്പിക്കട്ടെ. ആത്മീയസ്വാതന്ത്ര്യത്തിൻ്റെ വലിയ വിശാലതയി ലേക്ക് അമ്മ നമ്മെ നയിക്കട്ടെയെന്നും മാർ തട്ടിൽ പ്രസ്താവിച്ചു.
Image: /content_image/India/India-2025-08-15-17:04:20.jpg
Keywords: തട്ടി
Content:
25423
Category: 1
Sub Category:
Heading: കത്തോലിക്ക വിരുദ്ധത തുടര്‍ന്ന് നിക്കരാഗ്വേയിലെ ഏകാധിപത്യ ഭരണകൂടം
Content: മനാഗ്വേ: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയിലെ ഏകാധിപത്യ ഭരണകൂടത്തിന്റെ കത്തോലിക്ക വിരുദ്ധത ഒരിടവേളയ്ക്കു ശേഷം വീണ്ടും തുടര്‍ക്കഥയാകുന്നു. കുട്ടികൾ താമസിച്ചു പഠിച്ചിരുന്ന വിശുദ്ധ യൗസേപ്പിതാവിൻറെ സന്ന്യാസിനി സമൂഹത്തിൻറെ പേരിലുള്ള കെട്ടിടം സർക്കാർ പിടിച്ചെടുത്തു. 1915 മുതൽ പ്രവർത്തന നിരതമായി സജീവമായി സേവനം ചെയ്യുന്ന ജോസഫൈന്‍ സന്യാസിനി സമൂഹത്തിന്റെ കീഴിലുള്ള കോളേജാണ് പിടിച്ചെടുത്തിരിക്കുന്നത്. 2018-ലെ ജനാധിപത്യ പ്രക്ഷോഭ സമയത്ത് കുറ്റകൃത്യങ്ങളുടെ വേദിയായി എന്ന അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചാണ് വൈസ് പ്രസിഡന്‍റ് റൊസാരിയൊ മുറില്ലൊയുടെ നിര്‍ദ്ദേശപ്രകാരം വിശുദ്ധ യൗസേപ്പിതാവിൻറെ നാമത്തിലുള്ള സന്ന്യാസിനികളുടെ മേൽനോട്ടത്തിലുണ്ടായിരുന്ന കോളേജ് സർക്കാർ പിടിച്ചെടുത്തിരിക്കുന്നത്. നാലുപതിറ്റാണ്ട് ചരിത്രമുള്ള കോളേജാണ് സർക്കാർ പിടിച്ചെടുത്തിരിക്കുന്നത്. 2018ൽ പ്രസിഡന്റ് ഒർട്ടേഗയുടെയും വൈസ് പ്രസിഡൻ്റ കൂടിയായ അദ്ദേഹത്തിന്റെ ഭാര്യ റൊസാരിയോ മുറില്ലോയുടെയും രാജിയാവശ്യപ്പെട്ടു നടന്ന പ്രക്ഷോഭത്തെ പിന്തുണച്ചു എന്നാരോപിച്ചാണ് ഭണകൂടം സഭയ്ക്കെതിരേ നടപടികളെടുക്കാൻ തുടങ്ങിയത്. ജനാധിപത്യം പുലരുന്നതിന് രാജ്യത്തെ ജനങ്ങള്‍ നടത്തുന്ന പോരാട്ടത്തെ കത്തോലിക്ക സഭ അസന്നിഗ്ദമായി പിന്താങ്ങിയതോടെ ഭരണകൂടം നടപടി കടുപ്പിക്കുകയായിരിന്നു. രാജ്യത്തെ കത്തോലിക്ക സഭയുടെ വിവിധ സ്ഥാപനങ്ങളും സര്‍ക്കാര്‍ പിടിച്ചെടുക്കുകയും ചില മെത്രാന്മാരെയും വൈദികരെയും നാടുകടത്തുകയും ചെയ്തിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-15-17:30:45.jpg
Keywords: നിക്കരാഗ്വേ
Category: 1
Sub Category:
Heading: കത്തോലിക്ക വിരുദ്ധത തുടര്‍ന്ന് നിക്കരാഗ്വേയിലെ ഏകാധിപത്യ ഭരണകൂടം
Content: മനാഗ്വേ: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയിലെ ഏകാധിപത്യ ഭരണകൂടത്തിന്റെ കത്തോലിക്ക വിരുദ്ധത ഒരിടവേളയ്ക്കു ശേഷം വീണ്ടും തുടര്‍ക്കഥയാകുന്നു. കുട്ടികൾ താമസിച്ചു പഠിച്ചിരുന്ന വിശുദ്ധ യൗസേപ്പിതാവിൻറെ സന്ന്യാസിനി സമൂഹത്തിൻറെ പേരിലുള്ള കെട്ടിടം സർക്കാർ പിടിച്ചെടുത്തു. 1915 മുതൽ പ്രവർത്തന നിരതമായി സജീവമായി സേവനം ചെയ്യുന്ന ജോസഫൈന്‍ സന്യാസിനി സമൂഹത്തിന്റെ കീഴിലുള്ള കോളേജാണ് പിടിച്ചെടുത്തിരിക്കുന്നത്. 2018-ലെ ജനാധിപത്യ പ്രക്ഷോഭ സമയത്ത് കുറ്റകൃത്യങ്ങളുടെ വേദിയായി എന്ന അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചാണ് വൈസ് പ്രസിഡന്‍റ് റൊസാരിയൊ മുറില്ലൊയുടെ നിര്‍ദ്ദേശപ്രകാരം വിശുദ്ധ യൗസേപ്പിതാവിൻറെ നാമത്തിലുള്ള സന്ന്യാസിനികളുടെ മേൽനോട്ടത്തിലുണ്ടായിരുന്ന കോളേജ് സർക്കാർ പിടിച്ചെടുത്തിരിക്കുന്നത്. നാലുപതിറ്റാണ്ട് ചരിത്രമുള്ള കോളേജാണ് സർക്കാർ പിടിച്ചെടുത്തിരിക്കുന്നത്. 2018ൽ പ്രസിഡന്റ് ഒർട്ടേഗയുടെയും വൈസ് പ്രസിഡൻ്റ കൂടിയായ അദ്ദേഹത്തിന്റെ ഭാര്യ റൊസാരിയോ മുറില്ലോയുടെയും രാജിയാവശ്യപ്പെട്ടു നടന്ന പ്രക്ഷോഭത്തെ പിന്തുണച്ചു എന്നാരോപിച്ചാണ് ഭണകൂടം സഭയ്ക്കെതിരേ നടപടികളെടുക്കാൻ തുടങ്ങിയത്. ജനാധിപത്യം പുലരുന്നതിന് രാജ്യത്തെ ജനങ്ങള്‍ നടത്തുന്ന പോരാട്ടത്തെ കത്തോലിക്ക സഭ അസന്നിഗ്ദമായി പിന്താങ്ങിയതോടെ ഭരണകൂടം നടപടി കടുപ്പിക്കുകയായിരിന്നു. രാജ്യത്തെ കത്തോലിക്ക സഭയുടെ വിവിധ സ്ഥാപനങ്ങളും സര്‍ക്കാര്‍ പിടിച്ചെടുക്കുകയും ചില മെത്രാന്മാരെയും വൈദികരെയും നാടുകടത്തുകയും ചെയ്തിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-08-15-17:30:45.jpg
Keywords: നിക്കരാഗ്വേ