Contents
Displaying 25561-25570 of 26059 results.
Content:
26018
Category: 1
Sub Category:
Heading: പത്തു വര്‍ഷത്തിനിടെ നൈജീരിയയിൽ തട്ടിക്കൊണ്ടുപോയത് 212 വൈദികരെ
Content: അബൂജ: ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ക്കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയയില്‍ പത്തു വര്‍ഷത്തിനിടെ സായുധധാരികള്‍ തട്ടിക്കൊണ്ടുപോയത് ഇരുനൂറിലധികം വൈദികരെ. എയിഡ് ടു ദി ചർച്ച് ഇൻ നീഡ് (ACN) എന്ന പൊന്തിഫിക്കൽ സംഘടനയാണ് വിശദമായ പഠനത്തിന് ഒടുവില്‍ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. 2015 നും 2025 നും ഇടയിൽ 212 വൈദികരെ അക്രമികള്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തു തട്ടിക്കൊണ്ടുപോയ 212 വൈദികരില്‍ 183 പേരെ മോചിപ്പിച്ചിട്ടുണ്ട്. അതേസമയം 12 പേർ കൊല്ലപ്പെട്ടു. തടവിലായ ശേഷം തങ്ങൾ അനുഭവിച്ച ആഘാതവും പരിക്കും സഹിക്കവയ്യാതെ മൂന്ന് പേർ പിന്നീട് മരിക്കുകയും ചെയ്തതായും എസിഎൻ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രൈസ്തവ വിശ്വാസികള്‍ക്കും വൈദികര്‍ക്കും ഒരുപോലെ ഭീഷണിയായ രാജ്യമാണ് നൈജീരിയയെന്ന വസ്തുതയെ ഒരിക്കല്‍ കൂടി സ്ഥിരീകരിക്കുകയാണ് പുതിയ റിപ്പോര്‍ട്ട്. നൈജീരിയായിലെ 59 രൂപതകളിൽ കുറഞ്ഞത് 41 എണ്ണത്തിലും വൈദികരെ തട്ടിക്കൊണ്ടുപോയ സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 4 വൈദികര്‍ ഇപ്പോഴും തടങ്കലില്‍ തുടരുകയാണ്. ഡിസംബർ 25ന്, നൈജീരിയൻ സർക്കാരിന്റെ പിന്തുണയോടെ അമേരിക്കന്‍ സൈന്യം രാജ്യത്തെ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ISIS) താവളങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയിരിന്നു. നിരപരാധികളായ ക്രിസ്ത്യാനികളെ ക്രൂരമായി ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ആക്രമണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-27-20:46:50.jpg
Keywords: നൈജീ
Category: 1
Sub Category:
Heading: പത്തു വര്‍ഷത്തിനിടെ നൈജീരിയയിൽ തട്ടിക്കൊണ്ടുപോയത് 212 വൈദികരെ
Content: അബൂജ: ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ക്കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയയില്‍ പത്തു വര്‍ഷത്തിനിടെ സായുധധാരികള്‍ തട്ടിക്കൊണ്ടുപോയത് ഇരുനൂറിലധികം വൈദികരെ. എയിഡ് ടു ദി ചർച്ച് ഇൻ നീഡ് (ACN) എന്ന പൊന്തിഫിക്കൽ സംഘടനയാണ് വിശദമായ പഠനത്തിന് ഒടുവില്‍ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. 2015 നും 2025 നും ഇടയിൽ 212 വൈദികരെ അക്രമികള്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തു തട്ടിക്കൊണ്ടുപോയ 212 വൈദികരില്‍ 183 പേരെ മോചിപ്പിച്ചിട്ടുണ്ട്. അതേസമയം 12 പേർ കൊല്ലപ്പെട്ടു. തടവിലായ ശേഷം തങ്ങൾ അനുഭവിച്ച ആഘാതവും പരിക്കും സഹിക്കവയ്യാതെ മൂന്ന് പേർ പിന്നീട് മരിക്കുകയും ചെയ്തതായും എസിഎൻ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രൈസ്തവ വിശ്വാസികള്‍ക്കും വൈദികര്‍ക്കും ഒരുപോലെ ഭീഷണിയായ രാജ്യമാണ് നൈജീരിയയെന്ന വസ്തുതയെ ഒരിക്കല്‍ കൂടി സ്ഥിരീകരിക്കുകയാണ് പുതിയ റിപ്പോര്‍ട്ട്. നൈജീരിയായിലെ 59 രൂപതകളിൽ കുറഞ്ഞത് 41 എണ്ണത്തിലും വൈദികരെ തട്ടിക്കൊണ്ടുപോയ സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 4 വൈദികര്‍ ഇപ്പോഴും തടങ്കലില്‍ തുടരുകയാണ്. ഡിസംബർ 25ന്, നൈജീരിയൻ സർക്കാരിന്റെ പിന്തുണയോടെ അമേരിക്കന്‍ സൈന്യം രാജ്യത്തെ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ISIS) താവളങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയിരിന്നു. നിരപരാധികളായ ക്രിസ്ത്യാനികളെ ക്രൂരമായി ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ആക്രമണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-27-20:46:50.jpg
Keywords: നൈജീ
Content:
26019
Category: 18
Sub Category:
Heading: ചങ്ങനാശേരിയ്ക്കു പുതിയ അനുഭവമായി മനുഷ്യാവതാര സന്ദേശ യാത്ര
Content: ചങ്ങനാശേരി: ഈശോയുടെ തിരുപ്പിറവിയെ ഓർമ്മപ്പെടുത്തുന്ന വിവിധ വേഷവിധാനങ്ങളോടെ അതിരൂപത സംഘടിപ്പിച്ച മനുഷ്യാവതാര സന്ദേശ യാത്ര ചങ്ങനാശേരിക്ക് അഭിമാനവും അവിസ്‌മരണീയവുമായി. മീഡിയ വില്ലേജിൻ്റെ നേതൃത്വത്തിൽ വൈകുന്നേരം അഞ്ചിന് ആർച്ച്ബിഷപ്‌സ് ഹൗസിൽനിന്നാരംഭിച്ച സന്ദേശയാത്ര ജോബ് മൈക്കിൾ എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്‌തു. ഉണ്ണിയേശുവിനെ കൈകളിലേന്തിയ വിശുദ്ധ യൗസേപ്പിതാവിൻ്റെയും കന്യകമാതാവിൻ്റെയും ആട്ടിടയന്മാരുടെയും പൂജരാജാക്കന്മാരുടെയും ഉൾപ്പെടെ യേശുവിന്റെ ജനനത്തിന്റെ ഓർമകൾ പങ്കുവയ്ക്കുന്ന കാഴ്‌ചകളാണ് സന്ദേശയാത്രയെ അവിസ്മരണീയ മാക്കിയത്. നൂറുകണക്കിനു ബൈബിൾ സംഭവങ്ങളെയും കഥാപാത്രങ്ങളെയും അവതരിപ്പിച്ച അതിശയക്കാഴ്‌ച ചരിത്രനഗരമായ ചങ്ങനാശേരിക്ക് പുതുമയായി. പാപ്പാതൊപ്പികളും വെള്ള വസ്ത്രങ്ങളും അണിഞ്ഞെത്തിയവരും യാത്രയ്ക്ക് നിറം പകർന്നു. ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, വികാരി ജനറാൾമാരായ മോൺ. ആൻ്റണി എത്തയ്ക്കാട്ട്, മോൺ. സ്‌കറിയ കന്യാകോണിൽ, ചാൻസ ലർ ഫാ. ബിൻസ് പുതുമനമൂഴിയിൽ, പ്രൊക്യുറേറ്റർ ഫാ. ജയിംസ് മാളേയ്ക്കൽ, കത്തീഡ്രൽ വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ, ഫൊറോന വികാരിമാരായ ഫാ. സെബാസ്റ്റ്യൻ പുന്നശേരി, ഫാ. ജോബി കറുകപ്പറമ്പിൽ, ഫാ. ജേക്കബ് ചീരംവേലിൽ, മീഡിയ വില്ലേജ് ഡയറക്‌ടർ ഫാ. ജോഫി പുതുപ്പറമ്പിൽ, ബർസാർ ഫാ. ലിപിൻ തുണ്ടുകളം, കുടുംബക്കൂട്ടായ്‌മ ഡയറക്‌ടർ ഫാ. ജോർജ് മാന്തുരുത്തിൽ, ഫാമിലി അപ്പൊ സ്‌തലേറ്റ് ഡയറക്‌ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല, യുവദീപ്‌തി-എസ്എംവൈഎം ഡയറക്‌ടർ ഫാ. സാവിയോ മാനാട്ട്, സന്ദേശനിലയം ഡയറ ക്ടർ റവ.ഡോ. വർഗീസ് പുത്തൻപുരയ്ക്കൽ തുടങ്ങിയവർ ചിട്ടയോടെ നയിച്ച സന്ദേശയാത്രയിൽ പതിനായിരത്തോളം വിശ്വാസികളാണ് പ ങ്കെടുത്തത്. ചങ്ങനാശേരി, തൃക്കൊടിത്താനം, തുരുത്തി, കുറുമ്പനാടം ഫൊറോനകളിലെ വിശ്വാസീസമൂഹമാണ് അണിനിരന്നത്.
Image: /content_image/India/India-2025-12-28-08:43:34.jpg
Keywords: ചങ്ങനാ
Category: 18
Sub Category:
Heading: ചങ്ങനാശേരിയ്ക്കു പുതിയ അനുഭവമായി മനുഷ്യാവതാര സന്ദേശ യാത്ര
Content: ചങ്ങനാശേരി: ഈശോയുടെ തിരുപ്പിറവിയെ ഓർമ്മപ്പെടുത്തുന്ന വിവിധ വേഷവിധാനങ്ങളോടെ അതിരൂപത സംഘടിപ്പിച്ച മനുഷ്യാവതാര സന്ദേശ യാത്ര ചങ്ങനാശേരിക്ക് അഭിമാനവും അവിസ്‌മരണീയവുമായി. മീഡിയ വില്ലേജിൻ്റെ നേതൃത്വത്തിൽ വൈകുന്നേരം അഞ്ചിന് ആർച്ച്ബിഷപ്‌സ് ഹൗസിൽനിന്നാരംഭിച്ച സന്ദേശയാത്ര ജോബ് മൈക്കിൾ എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്‌തു. ഉണ്ണിയേശുവിനെ കൈകളിലേന്തിയ വിശുദ്ധ യൗസേപ്പിതാവിൻ്റെയും കന്യകമാതാവിൻ്റെയും ആട്ടിടയന്മാരുടെയും പൂജരാജാക്കന്മാരുടെയും ഉൾപ്പെടെ യേശുവിന്റെ ജനനത്തിന്റെ ഓർമകൾ പങ്കുവയ്ക്കുന്ന കാഴ്‌ചകളാണ് സന്ദേശയാത്രയെ അവിസ്മരണീയ മാക്കിയത്. നൂറുകണക്കിനു ബൈബിൾ സംഭവങ്ങളെയും കഥാപാത്രങ്ങളെയും അവതരിപ്പിച്ച അതിശയക്കാഴ്‌ച ചരിത്രനഗരമായ ചങ്ങനാശേരിക്ക് പുതുമയായി. പാപ്പാതൊപ്പികളും വെള്ള വസ്ത്രങ്ങളും അണിഞ്ഞെത്തിയവരും യാത്രയ്ക്ക് നിറം പകർന്നു. ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, വികാരി ജനറാൾമാരായ മോൺ. ആൻ്റണി എത്തയ്ക്കാട്ട്, മോൺ. സ്‌കറിയ കന്യാകോണിൽ, ചാൻസ ലർ ഫാ. ബിൻസ് പുതുമനമൂഴിയിൽ, പ്രൊക്യുറേറ്റർ ഫാ. ജയിംസ് മാളേയ്ക്കൽ, കത്തീഡ്രൽ വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ, ഫൊറോന വികാരിമാരായ ഫാ. സെബാസ്റ്റ്യൻ പുന്നശേരി, ഫാ. ജോബി കറുകപ്പറമ്പിൽ, ഫാ. ജേക്കബ് ചീരംവേലിൽ, മീഡിയ വില്ലേജ് ഡയറക്‌ടർ ഫാ. ജോഫി പുതുപ്പറമ്പിൽ, ബർസാർ ഫാ. ലിപിൻ തുണ്ടുകളം, കുടുംബക്കൂട്ടായ്‌മ ഡയറക്‌ടർ ഫാ. ജോർജ് മാന്തുരുത്തിൽ, ഫാമിലി അപ്പൊ സ്‌തലേറ്റ് ഡയറക്‌ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല, യുവദീപ്‌തി-എസ്എംവൈഎം ഡയറക്‌ടർ ഫാ. സാവിയോ മാനാട്ട്, സന്ദേശനിലയം ഡയറ ക്ടർ റവ.ഡോ. വർഗീസ് പുത്തൻപുരയ്ക്കൽ തുടങ്ങിയവർ ചിട്ടയോടെ നയിച്ച സന്ദേശയാത്രയിൽ പതിനായിരത്തോളം വിശ്വാസികളാണ് പ ങ്കെടുത്തത്. ചങ്ങനാശേരി, തൃക്കൊടിത്താനം, തുരുത്തി, കുറുമ്പനാടം ഫൊറോനകളിലെ വിശ്വാസീസമൂഹമാണ് അണിനിരന്നത്.
Image: /content_image/India/India-2025-12-28-08:43:34.jpg
Keywords: ചങ്ങനാ
Content:
26020
Category: 18
Sub Category:
Heading: തിരുപിറവിയുടെ സന്തോഷം വാനോളം ഉയര്‍ത്തി തൃശൂര്‍ നഗരത്തിന്റെ ബോൺ നത്താലെ
Content: തൃശൂര്‍: ഒരേ താളത്തിൽ ചുവടുവച്ച പാപ്പാമാരുടെ ഫ്ലാഷ് മോബ് നൃത്തങ്ങളും തിരുപിറവിയുടെ മനോഹരമായ നിശ്ചലദൃശ്യങ്ങളും സാംസ്‌കാരിക നഗരിയിൽ വിസ്മയക്കാഴ്ചകളൊരുക്കിയതോടെ തൃശൂര്‍ നഗരത്തെ ആവേശത്തിലാഴ്ത്തി ബോൺ നത്താലെ. ക്രിസ്മസ് ആഘോഷത്തിമർപ്പുമായി വൈകിട്ട് അഞ്ചോടെയാണ് ബോൺ നത്താലെ റാലി നഗരമുഖത്തെത്തിയത്. പതിനയ്യായിരത്തോളം ക്രിസ്മസ് പാപ്പമാർ നഗരത്തെ ചുവപ്പണിയിച്ച് സ്വരാജ് റൗണ്ട് ചുറ്റി. പ്രത്യേകം തയാറാക്കിയ പാട്ടിനനുസരിച്ചായിരുന്നു നൃത്തച്ചുവടുകൾ. തൃശൂർ സെന്റ് തോമസ് കോളജിൽനിന്നായിരുന്നു റാലിയുടെ തുടക്കം. ബോൺ നത്താലെ ആവേശം പടർത്തി വേനൽത്തുമ്പികളെപ്പോലെ സ്കേറ്റിംഗ് പാപ്പാമാരാണു സ്വരാജ് റൗണ്ടിലേക്ക് ഇരമ്പിക്കയറിയത്. അതിനു പിറകിലായി സമ്മാനങ്ങൾ വാരിവിതറി റോബോട്ട് പാപ്പയും, പറക്കുന്ന ഡ്രോൺ പാപ്പയും. എഐ സാധ്യതകൾ പ്രയോജനപ്പെടുത്തിയു ള്ള ആവിഷ്കാരങ്ങളൊക്കി മികവുപുലർത്തിയത് ചെറുതുരുത്തി ജ്യോതി എൻജിനീയറിംഗ് കോളജിലെ വിദ്യാർഥികളും അധ്യാപകരുമാണ്. തൊട്ടുപിറകിൽ കുതിരവണ്ടിയിൽ തിരുകുടുംബം. അതിനു പിറകിലായിരുന്നു ബോൺ നത്താലെയുടെ പ്രമുഖരടങ്ങുന്ന നേതൃനിര. കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി, മേയർ നിജി ജസ്റ്റിൻ, ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, മാർ ഔഗിൻ കുര്യാക്കോസ്, കർദ്ദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ട്, സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ, മന്ത്രിമാരായ കെ. രാജ ൻ, ആർ. ബിന്ദു എന്നിവരാണു തൃശൂര പൗരാവലിയുടെയും തൃശൂർ അതിരൂപതയുടെയും നേതൃത്വത്തിലുള്ള ബോൺ നത്താലെ ഘോഷയാത്ര യെ തൃശൂരിന്റെ സാംസ്‌കാരികോത്സവമാക്കി നയിച്ചത്. തൊട്ടുപിറകിലായി വീൽച്ചെയർ പാപ്പമാർ കാഴ്‌ചക്കാരുടെ മനംകവർന്നു. കുതിര രഥത്തിലേറിയ വലിയ കുടുംബത്തെ കൗതുകത്തോടെയാണു കാണികൾ വരവേറ്റത്. അതിനുശേഷമാണു ബോൺ നത്താലെയുടെ ആവേശത്തിരകളുയർത്തി ആസ്വാദകരെ ആനന്ദത്തിലാറാടിച്ച ഫ്ലാ ഷ് മോബ് കളിക്കുന്ന പാപ്പമാർ അണിനിരന്നത്. ഒരോ ഇടവകയിലെയും ഇത്തരം ഡാൻസിംഗ് പാപ്പാസംഘങ്ങൾക്കിടയിലായാണ് ഫ്ലോട്ടുകളും ടാബ്ലോകളും ദൃശ്യവിസ്‌മയമൊരുക്കിയത്. മൊത്തം 17 നിശ്ചലദൃശ്യങ്ങളാണ് ഇത്തവണത്തെ ബോൺ നത്താലെയിൽ ആസ്വാദകർക്കു ക്രിസ്മസ് ദൃശ്യവിരുന്നൊരുക്കിയത്. കേരളത്തിന്റെ ഭൂപടത്തിൻ്റെ പശ്ചാത്തലത്തിൽ ദീപിക പത്രം, അർണോസ് പാതി, ചാവറയച്ചൻ എന്നിവരുടെ ദൃശ്യങ്ങളുമായി ഭാരതത്തിനു ക്രൈസ്തവരുടെ സംഭാവനകൾ ഓർമിപ്പിക്കുന്ന ഫ്ലോട്ട്, മദർ തെരേസയ്ക്കു ചുറ്റും കൊൽക്കത്തയിലെ തെരുവുകാഴ്‌ചകൾ, മോശയും 10 ദൈവ കല്പനകളും, ദാവീദും ഗോലിയാത്തും, സാംസൺ സിംഹത്തിൻ്റെ തലതകർക്കുന്ന ദൃശ്യം തുടങ്ങിയവ ശ്രദ്ധേയമായിരുന്നു. ഗലീലി തടാകത്തിൽ യേശുവും ശിഷ്യന്മാരും, തൃശൂരിൻ്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന പൂരപ്രൗഢിയുടെ നേർക്കാഴ്ചയൊരുക്കി തെക്കേഗോപുരനട തള്ളിത്തുറന്നുവരുന്ന ചമയാലങ്കാരവിഭൂഷിതമായ കരിവീരച്ചന്തം, പുലിക്കളി, കൂടിയാട്ടം, കഥകളി, ഭരതനാട്യം, ഒപ്പന, മാർ ഗംകളി എന്നിവയും അണിനിരന്നു. അതിരൂപതയിലെ 16 ഫൊറോനകൾക്കു കീഴിലെ 230 ഇടവകകളിലെ പ്രതിനിധികളാണു ബോൺ നത്താലെയിൽ പങ്കെടുത്തത്. 165 പള്ളികളിൽ നിന്നു പാപ്പമാരെത്തി. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2025-12-28-09:02:40.jpg
Keywords: ബോൺ
Category: 18
Sub Category:
Heading: തിരുപിറവിയുടെ സന്തോഷം വാനോളം ഉയര്‍ത്തി തൃശൂര്‍ നഗരത്തിന്റെ ബോൺ നത്താലെ
Content: തൃശൂര്‍: ഒരേ താളത്തിൽ ചുവടുവച്ച പാപ്പാമാരുടെ ഫ്ലാഷ് മോബ് നൃത്തങ്ങളും തിരുപിറവിയുടെ മനോഹരമായ നിശ്ചലദൃശ്യങ്ങളും സാംസ്‌കാരിക നഗരിയിൽ വിസ്മയക്കാഴ്ചകളൊരുക്കിയതോടെ തൃശൂര്‍ നഗരത്തെ ആവേശത്തിലാഴ്ത്തി ബോൺ നത്താലെ. ക്രിസ്മസ് ആഘോഷത്തിമർപ്പുമായി വൈകിട്ട് അഞ്ചോടെയാണ് ബോൺ നത്താലെ റാലി നഗരമുഖത്തെത്തിയത്. പതിനയ്യായിരത്തോളം ക്രിസ്മസ് പാപ്പമാർ നഗരത്തെ ചുവപ്പണിയിച്ച് സ്വരാജ് റൗണ്ട് ചുറ്റി. പ്രത്യേകം തയാറാക്കിയ പാട്ടിനനുസരിച്ചായിരുന്നു നൃത്തച്ചുവടുകൾ. തൃശൂർ സെന്റ് തോമസ് കോളജിൽനിന്നായിരുന്നു റാലിയുടെ തുടക്കം. ബോൺ നത്താലെ ആവേശം പടർത്തി വേനൽത്തുമ്പികളെപ്പോലെ സ്കേറ്റിംഗ് പാപ്പാമാരാണു സ്വരാജ് റൗണ്ടിലേക്ക് ഇരമ്പിക്കയറിയത്. അതിനു പിറകിലായി സമ്മാനങ്ങൾ വാരിവിതറി റോബോട്ട് പാപ്പയും, പറക്കുന്ന ഡ്രോൺ പാപ്പയും. എഐ സാധ്യതകൾ പ്രയോജനപ്പെടുത്തിയു ള്ള ആവിഷ്കാരങ്ങളൊക്കി മികവുപുലർത്തിയത് ചെറുതുരുത്തി ജ്യോതി എൻജിനീയറിംഗ് കോളജിലെ വിദ്യാർഥികളും അധ്യാപകരുമാണ്. തൊട്ടുപിറകിൽ കുതിരവണ്ടിയിൽ തിരുകുടുംബം. അതിനു പിറകിലായിരുന്നു ബോൺ നത്താലെയുടെ പ്രമുഖരടങ്ങുന്ന നേതൃനിര. കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി, മേയർ നിജി ജസ്റ്റിൻ, ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, മാർ ഔഗിൻ കുര്യാക്കോസ്, കർദ്ദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ട്, സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ, മന്ത്രിമാരായ കെ. രാജ ൻ, ആർ. ബിന്ദു എന്നിവരാണു തൃശൂര പൗരാവലിയുടെയും തൃശൂർ അതിരൂപതയുടെയും നേതൃത്വത്തിലുള്ള ബോൺ നത്താലെ ഘോഷയാത്ര യെ തൃശൂരിന്റെ സാംസ്‌കാരികോത്സവമാക്കി നയിച്ചത്. തൊട്ടുപിറകിലായി വീൽച്ചെയർ പാപ്പമാർ കാഴ്‌ചക്കാരുടെ മനംകവർന്നു. കുതിര രഥത്തിലേറിയ വലിയ കുടുംബത്തെ കൗതുകത്തോടെയാണു കാണികൾ വരവേറ്റത്. അതിനുശേഷമാണു ബോൺ നത്താലെയുടെ ആവേശത്തിരകളുയർത്തി ആസ്വാദകരെ ആനന്ദത്തിലാറാടിച്ച ഫ്ലാ ഷ് മോബ് കളിക്കുന്ന പാപ്പമാർ അണിനിരന്നത്. ഒരോ ഇടവകയിലെയും ഇത്തരം ഡാൻസിംഗ് പാപ്പാസംഘങ്ങൾക്കിടയിലായാണ് ഫ്ലോട്ടുകളും ടാബ്ലോകളും ദൃശ്യവിസ്‌മയമൊരുക്കിയത്. മൊത്തം 17 നിശ്ചലദൃശ്യങ്ങളാണ് ഇത്തവണത്തെ ബോൺ നത്താലെയിൽ ആസ്വാദകർക്കു ക്രിസ്മസ് ദൃശ്യവിരുന്നൊരുക്കിയത്. കേരളത്തിന്റെ ഭൂപടത്തിൻ്റെ പശ്ചാത്തലത്തിൽ ദീപിക പത്രം, അർണോസ് പാതി, ചാവറയച്ചൻ എന്നിവരുടെ ദൃശ്യങ്ങളുമായി ഭാരതത്തിനു ക്രൈസ്തവരുടെ സംഭാവനകൾ ഓർമിപ്പിക്കുന്ന ഫ്ലോട്ട്, മദർ തെരേസയ്ക്കു ചുറ്റും കൊൽക്കത്തയിലെ തെരുവുകാഴ്‌ചകൾ, മോശയും 10 ദൈവ കല്പനകളും, ദാവീദും ഗോലിയാത്തും, സാംസൺ സിംഹത്തിൻ്റെ തലതകർക്കുന്ന ദൃശ്യം തുടങ്ങിയവ ശ്രദ്ധേയമായിരുന്നു. ഗലീലി തടാകത്തിൽ യേശുവും ശിഷ്യന്മാരും, തൃശൂരിൻ്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന പൂരപ്രൗഢിയുടെ നേർക്കാഴ്ചയൊരുക്കി തെക്കേഗോപുരനട തള്ളിത്തുറന്നുവരുന്ന ചമയാലങ്കാരവിഭൂഷിതമായ കരിവീരച്ചന്തം, പുലിക്കളി, കൂടിയാട്ടം, കഥകളി, ഭരതനാട്യം, ഒപ്പന, മാർ ഗംകളി എന്നിവയും അണിനിരന്നു. അതിരൂപതയിലെ 16 ഫൊറോനകൾക്കു കീഴിലെ 230 ഇടവകകളിലെ പ്രതിനിധികളാണു ബോൺ നത്താലെയിൽ പങ്കെടുത്തത്. 165 പള്ളികളിൽ നിന്നു പാപ്പമാരെത്തി. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2025-12-28-09:02:40.jpg
Keywords: ബോൺ
Content:
26021
Category: 18
Sub Category:
Heading: ലോകത്തെ ഏറ്റവും നീളംകൂടിയ കൈയെഴുത്ത് ബൈബിള്‍ പ്രതി തൃശൂരില്‍
Content: തൃശൂർ: നൂറു കിലോമീറ്റർ നീളമുള്ള ലോകത്തെ ഏറ്റവും നീളംകൂടിയ കൈയെഴുത്ത് ബൈബിളിന് ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാർഡ്. കെസിവൈഎം തൃശൂർ അതിരൂപതയുടെയും പരിശുദ്ധ വ്യാകുലമാതാ ബസിലിക്ക തീർഥകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 2025-ാം ജൂബിലി വർഷത്തോടനുബന്ധിച്ചു 2025 പേർ ചേർന്നാണു ബൈബിൾ എഴുതിയത്. ബൈബിളിന്റെ പ്രകാശനം കർദ്ദിനാൾ മാർ ജോർജ് കൂവക്കാട് അവസാനവാക്യമെഴുതി നിർവഹിച്ചു. ഇന്നലെ രാവിലെ 8.30നു ബസിലിക്ക അങ്കണത്തിൽ നടന്ന ചടങ്ങിൽ ഡൽഹിയിലെ ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാർഡ് പ്രതിനിധി എം.കെ. ജോസി ൽനിന്ന് കർദിനാൾ മാർ ജോർജ് കൂവക്കാട്, തീർത്ഥാടനകേന്ദ്രം റെക്‌ടർ ഫാ. തോമസ് കാക്കശേരി, ഫാ. ജിയോ ചെരടായി, ഫാ. സാജൻ വടക്കൻ, ഫാ. അലക്സസ് മരോട്ടിക്കൽ, കെസിവൈഎം തൃശൂർ അതിരൂപത ഭാരവാഹികൾ, തീർത്ഥാടനകേന്ദ്രം കൈക്കാരമാർ എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. കെസിവൈഎം തൃശൂർ അതിരൂപത ഭാരവാഹികൾ, വിവിധ ഫൊറോന യൂണിറ്റ് ഭാരവാഹികൾ, യുവജന പ്രതിനിധികൾ, പരിശുദ്ധ വ്യാകുലമാതാ ബസിലിക്ക കൈക്കാരന്മാർ, ഇടവക പ്രതിനിധികൾ, ശതാബ്‌ദി വർഷ ആഘോഷ കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Image: /content_image/India/India-2025-12-29-08:38:46.jpg
Keywords: റെക്കോര്‍
Category: 18
Sub Category:
Heading: ലോകത്തെ ഏറ്റവും നീളംകൂടിയ കൈയെഴുത്ത് ബൈബിള്‍ പ്രതി തൃശൂരില്‍
Content: തൃശൂർ: നൂറു കിലോമീറ്റർ നീളമുള്ള ലോകത്തെ ഏറ്റവും നീളംകൂടിയ കൈയെഴുത്ത് ബൈബിളിന് ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാർഡ്. കെസിവൈഎം തൃശൂർ അതിരൂപതയുടെയും പരിശുദ്ധ വ്യാകുലമാതാ ബസിലിക്ക തീർഥകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 2025-ാം ജൂബിലി വർഷത്തോടനുബന്ധിച്ചു 2025 പേർ ചേർന്നാണു ബൈബിൾ എഴുതിയത്. ബൈബിളിന്റെ പ്രകാശനം കർദ്ദിനാൾ മാർ ജോർജ് കൂവക്കാട് അവസാനവാക്യമെഴുതി നിർവഹിച്ചു. ഇന്നലെ രാവിലെ 8.30നു ബസിലിക്ക അങ്കണത്തിൽ നടന്ന ചടങ്ങിൽ ഡൽഹിയിലെ ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാർഡ് പ്രതിനിധി എം.കെ. ജോസി ൽനിന്ന് കർദിനാൾ മാർ ജോർജ് കൂവക്കാട്, തീർത്ഥാടനകേന്ദ്രം റെക്‌ടർ ഫാ. തോമസ് കാക്കശേരി, ഫാ. ജിയോ ചെരടായി, ഫാ. സാജൻ വടക്കൻ, ഫാ. അലക്സസ് മരോട്ടിക്കൽ, കെസിവൈഎം തൃശൂർ അതിരൂപത ഭാരവാഹികൾ, തീർത്ഥാടനകേന്ദ്രം കൈക്കാരമാർ എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. കെസിവൈഎം തൃശൂർ അതിരൂപത ഭാരവാഹികൾ, വിവിധ ഫൊറോന യൂണിറ്റ് ഭാരവാഹികൾ, യുവജന പ്രതിനിധികൾ, പരിശുദ്ധ വ്യാകുലമാതാ ബസിലിക്ക കൈക്കാരന്മാർ, ഇടവക പ്രതിനിധികൾ, ശതാബ്‌ദി വർഷ ആഘോഷ കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Image: /content_image/India/India-2025-12-29-08:38:46.jpg
Keywords: റെക്കോര്‍
Content:
26022
Category: 18
Sub Category:
Heading: ക്രൈസ്തവർക്കെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങൾ തടയാൻ സർക്കാർ നടപടികൾ അനിവാര്യം: കെസിബിസി ജാഗ്രത കമ്മീഷൻ
Content: കൊച്ചി: രാജ്യത്തിന്റെ പലഭാഗത്തും ക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങൾ വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ അതിക്രമങ്ങൾ തടയാൻ സത്വരമായ സർക്കാർ നടപടികൾ അനിവാര്യമെന്നു കെസിബിസി ജാഗ്രത കമ്മീഷൻ. ഭാരത സംസ്കാരത്തിന്റെ അനന്യതയായ മതസൗഹാർദത്തിനും സഹവർത്തിത്വത്തിനും കളങ്കമാകുന്ന ഇത്തരം വർഗീയ അതിക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും കണ്ടെത്തി നിയമ നടപടികൾക്ക് വിധേയരാക്കാൻ സർക്കാരുകൾ തയ്യാറാകണമെന്നു കെസിബിസി ആവശ്യപ്പെട്ടു. ഭാരത സംസ്കാരത്തിന്റെ അനന്യതയായ മതസൗഹാർദത്തിനും സഹവർത്തിത്വത്തിനും കളങ്കമാകുന്ന ഇത്തരം വർഗീയ അതിക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും കണ്ടെത്തി നിയമ നടപടികൾക്ക് വിധേയരാക്കാൻ സർക്കാരുകൾ തയ്യാറാകണം. രാജ്യത്തിന്റെ പ്രധാനമന്ത്രിയുൾപ്പെടെയുള്ളവർ ക്രിസ്തുമസ് ആഘോഷങ്ങളിൽ പങ്കുചേർന്നതിലൂടെ ഇത്തവണ നൽകിയത് പരസ്പര ബഹുമാനത്തിന്റെയും ആദരവിന്റെയും സന്ദേശമായിരുന്നു. എങ്കിലും ക്രിസ്തുമസിനോട് അനുബന്ധിച്ച് രാജ്യത്തിന്റെ പലഭാഗങ്ങളിലും ക്രൈസ്തവർ അതിക്രമങ്ങൾ നേരിടുകയും അവരുടെ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും ചെയ്തത് ഒരു വിഭാഗത്തിന്റെ ഭരണഘടനയോടുള്ള വെല്ലുവിളിയും ന്യൂനപക്ഷങ്ങളോടുള്ള അസഹിഷ്ണുതയുമാണ് വെളിപ്പെടുത്തുന്നത്. നിരവധി അതിക്രമങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഈ സാഹചര്യത്തിൽ, വർഗീയ ധ്രുവീകരണത്തിന്റെ എല്ലാ നീക്കങ്ങളെയും പരസ്യമായി തള്ളിപ്പറയാനും നിയമം അനുശാസിക്കുന്ന നടപടികൾ കുറ്റവാളികൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ സ്വീകരിക്കാനും കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാ. ഡോ. മൈക്കിൾ പുളിക്കൽ സിഎംഐ ആവശ്യപ്പെട്ടു.
Image: /content_image/India/India-2025-12-29-08:47:34.jpg
Keywords: ജാഗ്രത
Category: 18
Sub Category:
Heading: ക്രൈസ്തവർക്കെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങൾ തടയാൻ സർക്കാർ നടപടികൾ അനിവാര്യം: കെസിബിസി ജാഗ്രത കമ്മീഷൻ
Content: കൊച്ചി: രാജ്യത്തിന്റെ പലഭാഗത്തും ക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങൾ വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ അതിക്രമങ്ങൾ തടയാൻ സത്വരമായ സർക്കാർ നടപടികൾ അനിവാര്യമെന്നു കെസിബിസി ജാഗ്രത കമ്മീഷൻ. ഭാരത സംസ്കാരത്തിന്റെ അനന്യതയായ മതസൗഹാർദത്തിനും സഹവർത്തിത്വത്തിനും കളങ്കമാകുന്ന ഇത്തരം വർഗീയ അതിക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും കണ്ടെത്തി നിയമ നടപടികൾക്ക് വിധേയരാക്കാൻ സർക്കാരുകൾ തയ്യാറാകണമെന്നു കെസിബിസി ആവശ്യപ്പെട്ടു. ഭാരത സംസ്കാരത്തിന്റെ അനന്യതയായ മതസൗഹാർദത്തിനും സഹവർത്തിത്വത്തിനും കളങ്കമാകുന്ന ഇത്തരം വർഗീയ അതിക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും കണ്ടെത്തി നിയമ നടപടികൾക്ക് വിധേയരാക്കാൻ സർക്കാരുകൾ തയ്യാറാകണം. രാജ്യത്തിന്റെ പ്രധാനമന്ത്രിയുൾപ്പെടെയുള്ളവർ ക്രിസ്തുമസ് ആഘോഷങ്ങളിൽ പങ്കുചേർന്നതിലൂടെ ഇത്തവണ നൽകിയത് പരസ്പര ബഹുമാനത്തിന്റെയും ആദരവിന്റെയും സന്ദേശമായിരുന്നു. എങ്കിലും ക്രിസ്തുമസിനോട് അനുബന്ധിച്ച് രാജ്യത്തിന്റെ പലഭാഗങ്ങളിലും ക്രൈസ്തവർ അതിക്രമങ്ങൾ നേരിടുകയും അവരുടെ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും ചെയ്തത് ഒരു വിഭാഗത്തിന്റെ ഭരണഘടനയോടുള്ള വെല്ലുവിളിയും ന്യൂനപക്ഷങ്ങളോടുള്ള അസഹിഷ്ണുതയുമാണ് വെളിപ്പെടുത്തുന്നത്. നിരവധി അതിക്രമങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഈ സാഹചര്യത്തിൽ, വർഗീയ ധ്രുവീകരണത്തിന്റെ എല്ലാ നീക്കങ്ങളെയും പരസ്യമായി തള്ളിപ്പറയാനും നിയമം അനുശാസിക്കുന്ന നടപടികൾ കുറ്റവാളികൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ സ്വീകരിക്കാനും കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാ. ഡോ. മൈക്കിൾ പുളിക്കൽ സിഎംഐ ആവശ്യപ്പെട്ടു.
Image: /content_image/India/India-2025-12-29-08:47:34.jpg
Keywords: ജാഗ്രത
Content:
26023
Category: 1
Sub Category:
Heading: തിരുപ്പിറവി ദിനത്തിൽ രണ്ടര ലക്ഷം പേർക്ക് ഭക്ഷണം വിതരണം ചെയ്ത് കത്തോലിക്ക സംഘടന
Content: റോം: ക്രിസ്തുമസ് ദിനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ദുരിതമനുഭവിക്കുന്നവരും, അഭയാർത്ഥികളുമായ രണ്ടര ലക്ഷം പേർക്ക് സാന്ത് എജീദിയോ കത്തോലിക്ക സംഘടന ഭക്ഷണം വിളമ്പി. ഇറ്റലിയിൽ മാത്രം എൺപതിനായിരം ആളുകൾക്കാണ് സംഘടന അന്നം വിളമ്പിയതെന്ന് സംഘടന കഴിഞ്ഞ ദിവസം പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, സന്നദ്ധപ്രവർത്തകരും, ഭവനരഹിതരും, ഒറ്റയ്ക്ക് ജീവിക്കുന്ന വയോധികരും, മാനവിക ഇടനാഴികൾ വഴി എത്തിയ അഭയാർത്ഥികളും ഉൾപ്പെടുന്ന രണ്ടര ലക്ഷത്തോളം ആളുകൾക്കാണ് തിരുപിറവി ദിനത്തില്‍ സഹായം നല്‍കിയത്. ഉച്ചഭക്ഷണവിതരണത്തിന്റെ ഭാഗമായി ഇറ്റലിയിൽ, റോമിലെ ത്രസ്തേവരെയിൽ പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള ഒരു ദേവാലയത്തിലുൾപ്പെടെ, എൺപതിനായിരം ആളുകൾക്കാണ് സംഘടന അന്നം വിളമ്പിയത്. വേദനയനുഭവിക്കുന്ന എല്ലാവരും ഒരു കുടുംബത്തിന്റെ ഭാഗമാണെന്നും ഓർമ്മിപ്പിക്കുന്നതായിരുന്നു ക്രിസ്തുമസ് ദിനത്തിലെ ഈ ഭക്ഷണവിതരണമെന്ന്, പത്രക്കുറിപ്പിലൂടെ സംഘടന പ്രസ്താവിച്ചു. ശബ്ദമില്ലാത്തവരും സ്വന്തമായി കിടപ്പിടമില്ലാത്തവരുമായ മനുഷ്യർ ഒന്നിച്ച് വന്നത്, ഏവരുടെയും പ്രത്യാശയെ ശക്തിപ്പെടുത്തുന്നതാണെന്നും, ഇന്നത്തെ ലോകത്തിന് ആവശ്യമുള്ള സമാധാനത്തിന്റെ സന്ദേശം കൂടിയാണ് ഇതെന്നും, സംഘടനയുടെ സ്ഥാപകനായ അന്ദ്രെയാ റിക്കാർദി പറഞ്ഞു. ക്രിസ്തുമസ് ദിനത്തിലും വർഷം മുഴുവനും, നഗരത്തിൽ ആരും ഒറ്റയ്ക്ക് ഉപേക്ഷിക്കപ്പെടുന്നില്ലെന്നും, അവഗണിക്കപ്പെടുന്നില്ലെന്നും ഉറപ്പാക്കുന്നതിനായി സംഘടന ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് റോം നഗരത്തിന്റെ മേയർ റൊബെർത്തോ ഗ്വൽത്തിയേരി നന്ദി പറഞ്ഞു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-29-09:04:38.jpg
Keywords: സംഘടന
Category: 1
Sub Category:
Heading: തിരുപ്പിറവി ദിനത്തിൽ രണ്ടര ലക്ഷം പേർക്ക് ഭക്ഷണം വിതരണം ചെയ്ത് കത്തോലിക്ക സംഘടന
Content: റോം: ക്രിസ്തുമസ് ദിനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ദുരിതമനുഭവിക്കുന്നവരും, അഭയാർത്ഥികളുമായ രണ്ടര ലക്ഷം പേർക്ക് സാന്ത് എജീദിയോ കത്തോലിക്ക സംഘടന ഭക്ഷണം വിളമ്പി. ഇറ്റലിയിൽ മാത്രം എൺപതിനായിരം ആളുകൾക്കാണ് സംഘടന അന്നം വിളമ്പിയതെന്ന് സംഘടന കഴിഞ്ഞ ദിവസം പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, സന്നദ്ധപ്രവർത്തകരും, ഭവനരഹിതരും, ഒറ്റയ്ക്ക് ജീവിക്കുന്ന വയോധികരും, മാനവിക ഇടനാഴികൾ വഴി എത്തിയ അഭയാർത്ഥികളും ഉൾപ്പെടുന്ന രണ്ടര ലക്ഷത്തോളം ആളുകൾക്കാണ് തിരുപിറവി ദിനത്തില്‍ സഹായം നല്‍കിയത്. ഉച്ചഭക്ഷണവിതരണത്തിന്റെ ഭാഗമായി ഇറ്റലിയിൽ, റോമിലെ ത്രസ്തേവരെയിൽ പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള ഒരു ദേവാലയത്തിലുൾപ്പെടെ, എൺപതിനായിരം ആളുകൾക്കാണ് സംഘടന അന്നം വിളമ്പിയത്. വേദനയനുഭവിക്കുന്ന എല്ലാവരും ഒരു കുടുംബത്തിന്റെ ഭാഗമാണെന്നും ഓർമ്മിപ്പിക്കുന്നതായിരുന്നു ക്രിസ്തുമസ് ദിനത്തിലെ ഈ ഭക്ഷണവിതരണമെന്ന്, പത്രക്കുറിപ്പിലൂടെ സംഘടന പ്രസ്താവിച്ചു. ശബ്ദമില്ലാത്തവരും സ്വന്തമായി കിടപ്പിടമില്ലാത്തവരുമായ മനുഷ്യർ ഒന്നിച്ച് വന്നത്, ഏവരുടെയും പ്രത്യാശയെ ശക്തിപ്പെടുത്തുന്നതാണെന്നും, ഇന്നത്തെ ലോകത്തിന് ആവശ്യമുള്ള സമാധാനത്തിന്റെ സന്ദേശം കൂടിയാണ് ഇതെന്നും, സംഘടനയുടെ സ്ഥാപകനായ അന്ദ്രെയാ റിക്കാർദി പറഞ്ഞു. ക്രിസ്തുമസ് ദിനത്തിലും വർഷം മുഴുവനും, നഗരത്തിൽ ആരും ഒറ്റയ്ക്ക് ഉപേക്ഷിക്കപ്പെടുന്നില്ലെന്നും, അവഗണിക്കപ്പെടുന്നില്ലെന്നും ഉറപ്പാക്കുന്നതിനായി സംഘടന ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് റോം നഗരത്തിന്റെ മേയർ റൊബെർത്തോ ഗ്വൽത്തിയേരി നന്ദി പറഞ്ഞു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-29-09:04:38.jpg
Keywords: സംഘടന
Content:
26024
Category: 1
Sub Category:
Heading: യുക്രൈനിലെ ജനതയ്ക്കു വീണ്ടും ലെയോ പാപ്പയുടെ സഹായം; 3 ട്രക്ക് ഭക്ഷണ വിഭവങ്ങളെത്തിച്ചു
Content: കീവ്: റഷ്യ നടത്തുന്ന കടുത്ത ബോംബാക്രമണത്തിൽ ദുരിതമനുഭവിക്കുന്ന യുക്രൈനിലെ ജനതയ്ക്കു വീണ്ടും സഹായവുമായി ലെയോ പാപ്പ. രാജ്യത്തു കൂടുതല്‍ ദുരിതം നേരിടുന്ന മേഖലകളിലേക്ക് മാനുഷിക സഹായവുമായി മൂന്ന് ട്രക്കുകൾ ലെയോ പതിനാലാമൻ മാർപാപ്പ യുക്രൈനില്‍ അയച്ചു. ഇറച്ചി വിഭവങ്ങളും പച്ചക്കറികളും ചേർത്ത് ഊർജ്ജ സമ്പുഷ്ടമായ സൂപ്പുകൾ തയാറാക്കാവുന്ന വെള്ളത്തിൽ ലയിപ്പിക്കാൻ കഴിയുന്ന പ്രത്യേക ഭക്ഷണമാണ് ട്രക്കില്‍ പ്രധാനമായും ഉണ്ടായിരിന്നതെന്ന് പാപ്പയുടെ ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വിഭാഗത്തിന്റെ തലവന്‍ കർദ്ദിനാൾ കോൺറാഡ് ക്രജേവ്‌സ്‌കി പറഞ്ഞു. ഡിസംബർ 28ന് ആഘോഷിച്ച തിരുകുടുംബത്തിന്റെ തിരുനാള്‍ ആചരണത്തിന്റെ ഭാഗമായാണ് യുക്രേനിയൻ കുടുംബങ്ങളോടുള്ള മാർപാപ്പയുടെ അടുപ്പത്തിന്റെ സഹായമെന്ന് കര്‍ദ്ദിനാള്‍ ക്രജേവ്‌സ്‌കി വിശേഷിപ്പിച്ചു. ദക്ഷിണ കൊറിയൻ ഭക്ഷ്യ കമ്പനിയായ സാംയാങ് ഫുഡ്‌സ് സംഭാവന ചെയ്ത ഭക്ഷ്യവസ്തുക്കള്‍ നിറച്ച ട്രക്കുകൾ ക്രിസ്തുമസിന് തൊട്ടുമുമ്പ് വത്തിക്കാനിൽ എത്തിച്ചിരിന്നു. വൈകാതെ ഉപവികാര്യാലയം യുക്രൈനിലെ ദുരിതബാധിത മേഖലകളില്‍ സഹായമെത്തിക്കുകയായിരിന്നു. സമാധാനത്തിനായി പ്രാർത്ഥിക്കുക മാത്രമല്ല, ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സാന്നിധ്യംകൊണ്ട് സഹായിക്കുവാനും പാപ്പ ആഗ്രഹിക്കുന്നതിന്റെ അടയാളമാണ് സഹായമെന്നും കര്‍ദ്ദിനാള്‍ ക്രജേവ്‌സ്‌കി പറഞ്ഞു. കഴിഞ്ഞ ജൂലൈ മാസത്തില്‍ ലെയോ പതിനാലാമന്‍ പാപ്പയുടെ നിർദ്ദേശാനുസരണം ഉപവി കാര്യാലയം യുക്രൈനിലെ ഖാർക്കിവിലെ കുടുംബങ്ങൾക്ക് സഹായം എത്തിച്ചിരിന്നു. യുക്രൈനെ നിരവധി തവണ സഹായിച്ചുള്ള ഫ്രാൻസിസ് പാപ്പായുടെ ജീവിത മാതൃക പിന്തുടർന്ന് ലെയോ പതിനാലാമൻ പാപ്പയും രാജ്യത്തു ജീവകാരുണ്യപ്രവർത്തനങ്ങൾ തുടരുകയാണ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-29-09:31:40.jpg
Keywords: യുക്രൈ
Category: 1
Sub Category:
Heading: യുക്രൈനിലെ ജനതയ്ക്കു വീണ്ടും ലെയോ പാപ്പയുടെ സഹായം; 3 ട്രക്ക് ഭക്ഷണ വിഭവങ്ങളെത്തിച്ചു
Content: കീവ്: റഷ്യ നടത്തുന്ന കടുത്ത ബോംബാക്രമണത്തിൽ ദുരിതമനുഭവിക്കുന്ന യുക്രൈനിലെ ജനതയ്ക്കു വീണ്ടും സഹായവുമായി ലെയോ പാപ്പ. രാജ്യത്തു കൂടുതല്‍ ദുരിതം നേരിടുന്ന മേഖലകളിലേക്ക് മാനുഷിക സഹായവുമായി മൂന്ന് ട്രക്കുകൾ ലെയോ പതിനാലാമൻ മാർപാപ്പ യുക്രൈനില്‍ അയച്ചു. ഇറച്ചി വിഭവങ്ങളും പച്ചക്കറികളും ചേർത്ത് ഊർജ്ജ സമ്പുഷ്ടമായ സൂപ്പുകൾ തയാറാക്കാവുന്ന വെള്ളത്തിൽ ലയിപ്പിക്കാൻ കഴിയുന്ന പ്രത്യേക ഭക്ഷണമാണ് ട്രക്കില്‍ പ്രധാനമായും ഉണ്ടായിരിന്നതെന്ന് പാപ്പയുടെ ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വിഭാഗത്തിന്റെ തലവന്‍ കർദ്ദിനാൾ കോൺറാഡ് ക്രജേവ്‌സ്‌കി പറഞ്ഞു. ഡിസംബർ 28ന് ആഘോഷിച്ച തിരുകുടുംബത്തിന്റെ തിരുനാള്‍ ആചരണത്തിന്റെ ഭാഗമായാണ് യുക്രേനിയൻ കുടുംബങ്ങളോടുള്ള മാർപാപ്പയുടെ അടുപ്പത്തിന്റെ സഹായമെന്ന് കര്‍ദ്ദിനാള്‍ ക്രജേവ്‌സ്‌കി വിശേഷിപ്പിച്ചു. ദക്ഷിണ കൊറിയൻ ഭക്ഷ്യ കമ്പനിയായ സാംയാങ് ഫുഡ്‌സ് സംഭാവന ചെയ്ത ഭക്ഷ്യവസ്തുക്കള്‍ നിറച്ച ട്രക്കുകൾ ക്രിസ്തുമസിന് തൊട്ടുമുമ്പ് വത്തിക്കാനിൽ എത്തിച്ചിരിന്നു. വൈകാതെ ഉപവികാര്യാലയം യുക്രൈനിലെ ദുരിതബാധിത മേഖലകളില്‍ സഹായമെത്തിക്കുകയായിരിന്നു. സമാധാനത്തിനായി പ്രാർത്ഥിക്കുക മാത്രമല്ല, ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സാന്നിധ്യംകൊണ്ട് സഹായിക്കുവാനും പാപ്പ ആഗ്രഹിക്കുന്നതിന്റെ അടയാളമാണ് സഹായമെന്നും കര്‍ദ്ദിനാള്‍ ക്രജേവ്‌സ്‌കി പറഞ്ഞു. കഴിഞ്ഞ ജൂലൈ മാസത്തില്‍ ലെയോ പതിനാലാമന്‍ പാപ്പയുടെ നിർദ്ദേശാനുസരണം ഉപവി കാര്യാലയം യുക്രൈനിലെ ഖാർക്കിവിലെ കുടുംബങ്ങൾക്ക് സഹായം എത്തിച്ചിരിന്നു. യുക്രൈനെ നിരവധി തവണ സഹായിച്ചുള്ള ഫ്രാൻസിസ് പാപ്പായുടെ ജീവിത മാതൃക പിന്തുടർന്ന് ലെയോ പതിനാലാമൻ പാപ്പയും രാജ്യത്തു ജീവകാരുണ്യപ്രവർത്തനങ്ങൾ തുടരുകയാണ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-29-09:31:40.jpg
Keywords: യുക്രൈ
Content:
26025
Category: 1
Sub Category:
Heading: നിക്കരാഗ്വേയില്‍ വിനോദസഞ്ചാരികള്‍ ബൈബിള്‍ കരുതുന്നതിന് വിലക്ക്
Content: മനാഗ്വേ: ഏകാധിപത്യഭരണകൂടമുള്ള ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയില്‍ ക്രൈസ്തവ വിരുദ്ധ നിലപാടുകള്‍ കടുപ്പിച്ച് പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗ. നിക്കരാഗ്വേയിലേക്ക് പ്രവേശിക്കുന്ന വിനോദസഞ്ചാരികൾക്ക് ഇനി രാജ്യത്തേക്ക് ബൈബിളുകൾ കൊണ്ടുവരാൻ അനുവാദമില്ലെന്ന് പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗ ഉത്തരവിട്ടെന്ന് മതസ്വാതന്ത്ര്യ സംഘടനകള്‍ വെളിപ്പെടുത്തി. സമാനമായ വിധത്തില്‍ നിരവധി ക്രൈസ്തവ വിരുദ്ധ ഉത്തരവുകള്‍ക്കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച രാജ്യമാണ് നിക്കരാഗ്വേ. നിക്കരാഗ്വേയുടെ തലസ്ഥാനമായ മനാഗ്വേയിലേക്ക് സർവീസ് നടത്തുന്ന രാജ്യത്തെ കോസ്റ്റാറിക്കയിലെ ടിക്ക ബസ് ടെർമിനലുകളിൽ ബൈബിൾ, മാസികകൾ, പത്രങ്ങൾ, ക്യാമറകൾ, പുസ്തകങ്ങൾ എന്നിവയുമായി പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുന്നുവെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുന്ന നോട്ടീസുകൾ നല്‍കുന്നുണ്ടെന്ന് യുകെ ആസ്ഥാനമായുള്ള അഭിഭാഷക ഗ്രൂപ്പായ ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ്‌വൈഡ് (CSW) ഈ മാസം റിപ്പോർട്ട് ചെയ്തു. ഏകദേശം ആറ് മാസമായി നിയന്ത്രണങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് സംഘടനയുടെ ഹോണ്ടുറാസിലെ പ്രതിനിധി സിഎസ്‌ഡബ്ല്യുയോട് വെളിപ്പെടുത്തി. കടുത്ത ജനാധിപത്യ വിരുദ്ധ നയമാണ് രാജ്യം ഭരിക്കുന്ന ഡാനിയേല്‍ ഒര്‍ട്ടേഗ പിന്തുടരുന്നത്. ഇതിനെതിരെ ശക്തമായ വിയോജിപ്പുമായി കത്തോലിക്ക സഭ രംഗത്തുണ്ട്. ഈ സമീപനമാണ് ഭരണകൂടത്തെ കത്തോലിക്ക സഭയെ ശത്രുവാക്കി മാറ്റിയത്. സഭയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയും മെത്രാന്മാരെയും വൈദികരെയും തടങ്കലിലാക്കിയും സന്യാസ സമൂഹങ്ങളെ പുറത്താക്കിയും ഭരണകൂടം വേട്ടയാടല്‍ രാജ്യത്തു തുടരുകയായിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-29-10:39:17.jpg
Keywords: നിക്കരാഗ്വേ
Category: 1
Sub Category:
Heading: നിക്കരാഗ്വേയില്‍ വിനോദസഞ്ചാരികള്‍ ബൈബിള്‍ കരുതുന്നതിന് വിലക്ക്
Content: മനാഗ്വേ: ഏകാധിപത്യഭരണകൂടമുള്ള ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയില്‍ ക്രൈസ്തവ വിരുദ്ധ നിലപാടുകള്‍ കടുപ്പിച്ച് പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗ. നിക്കരാഗ്വേയിലേക്ക് പ്രവേശിക്കുന്ന വിനോദസഞ്ചാരികൾക്ക് ഇനി രാജ്യത്തേക്ക് ബൈബിളുകൾ കൊണ്ടുവരാൻ അനുവാദമില്ലെന്ന് പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗ ഉത്തരവിട്ടെന്ന് മതസ്വാതന്ത്ര്യ സംഘടനകള്‍ വെളിപ്പെടുത്തി. സമാനമായ വിധത്തില്‍ നിരവധി ക്രൈസ്തവ വിരുദ്ധ ഉത്തരവുകള്‍ക്കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച രാജ്യമാണ് നിക്കരാഗ്വേ. നിക്കരാഗ്വേയുടെ തലസ്ഥാനമായ മനാഗ്വേയിലേക്ക് സർവീസ് നടത്തുന്ന രാജ്യത്തെ കോസ്റ്റാറിക്കയിലെ ടിക്ക ബസ് ടെർമിനലുകളിൽ ബൈബിൾ, മാസികകൾ, പത്രങ്ങൾ, ക്യാമറകൾ, പുസ്തകങ്ങൾ എന്നിവയുമായി പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുന്നുവെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുന്ന നോട്ടീസുകൾ നല്‍കുന്നുണ്ടെന്ന് യുകെ ആസ്ഥാനമായുള്ള അഭിഭാഷക ഗ്രൂപ്പായ ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ്‌വൈഡ് (CSW) ഈ മാസം റിപ്പോർട്ട് ചെയ്തു. ഏകദേശം ആറ് മാസമായി നിയന്ത്രണങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് സംഘടനയുടെ ഹോണ്ടുറാസിലെ പ്രതിനിധി സിഎസ്‌ഡബ്ല്യുയോട് വെളിപ്പെടുത്തി. കടുത്ത ജനാധിപത്യ വിരുദ്ധ നയമാണ് രാജ്യം ഭരിക്കുന്ന ഡാനിയേല്‍ ഒര്‍ട്ടേഗ പിന്തുടരുന്നത്. ഇതിനെതിരെ ശക്തമായ വിയോജിപ്പുമായി കത്തോലിക്ക സഭ രംഗത്തുണ്ട്. ഈ സമീപനമാണ് ഭരണകൂടത്തെ കത്തോലിക്ക സഭയെ ശത്രുവാക്കി മാറ്റിയത്. സഭയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയും മെത്രാന്മാരെയും വൈദികരെയും തടങ്കലിലാക്കിയും സന്യാസ സമൂഹങ്ങളെ പുറത്താക്കിയും ഭരണകൂടം വേട്ടയാടല്‍ രാജ്യത്തു തുടരുകയായിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-29-10:39:17.jpg
Keywords: നിക്കരാഗ്വേ
Content:
26026
Category: 18
Sub Category:
Heading: ക്രിസ്തീയ വിശ്വാസത്തെ വേട്ടയാടുന്നതെന്തിന്?: മാർ ആൻഡ്രൂസ് താഴത്ത്
Content: തൃശൂർ: ക്രിസ്തുമസ് ദിനത്തിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്‌തവർക്കു നേരേ തീവ്രവാദ മനോഭാവത്തോടെ നടന്ന അതിക്രമങ്ങൾ വേദനാജനകമാണെന്ന് സിബിസിഐ പ്രസിഡന്റും തൃശൂർ ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത്. വിദേശ മതമെന്നു പറഞ്ഞ് ക്രിസ്തീയ വിശ്വാസത്തെ വേട്ടയാടുന്നതെന്തിനാണ്? ക്രിസ്തീയ വിശ്വാസം ഭാരതത്തിൻ്റെ കൂടി മതമാണ്. അതിനു കൃത്യവും വ്യക്ത മായതുമായ ചരിത്രമുണ്ടെന്ന് മാർ താഴത്ത് പറഞ്ഞു. നിർബന്ധിത മതപരിവർത്തനത്തിന് എതിരാണു ക്രിസ്‌തുമതം. യഥാർഥത്തിൽ ഇവിടെ മതപരിവർത്തനം നടന്നിരുന്നെങ്കിൽ ക്രൈസ്‌തവരുടെ എണ്ണം കുറയില്ലായിരുന്നു. ഈ ദിവസങ്ങളിൽ നടന്ന അതിക്രമങ്ങൾ ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരാണെന്ന് ഭരണകർത്താക്കൾ പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതെല്ലാം തീവ്രവാദികൾ നടത്തുന്നതാണെന്നു പറഞ്ഞ് ഭരണകർത്താക്കൾ പാലിക്കുന്ന മൗനവും നിഷ്ക്രിയത്വവും ഭാരതത്തിന്റെറെ ആത്മാവിനും ഭരണഘടനയ്ക്കും എതിരാണ്. സ്നേഹത്തിന്റെയും സഹനത്തിൻ്റെയും ക്ഷമയുടെയും മാർഗം മാത്രം സ്വീകരിക്കുന്ന കൈസ്ത്രവ സമൂഹം തന്നെയാണ് രാഷ്ട്രനിർമിതിയിൽ ഏറ്റവും കൂടുതൽ സംഭാവനകൾ നൽകിയത്. ഇതു മറക്കാൻ തുടങ്ങിയിരിക്കുകയാണ്. ഇത്തരം മറക്കലും മൗനവുമാണു തീവ്രവാദികൾ എന്നു പറയുന്നവരെ പ്രോത്സാഹിപ്പിക്കുന്നതും. എന്നാൽ, ഇതിൻ്റെ പേരിൽ രാഷ്ട്രനിർമിതിയിൽ പങ്കാളികളാകാതെ മാറിനിൽക്കില്ലെന്നും ക്രിസ്‌മസ് ആഘോഷങ്ങൾക്കുനേരേ ഉണ്ടായ അതി ക്രമങ്ങൾക്കെതിരേ തൃശൂർ അതിരൂപതയുടെ നേതൃത്വത്തിൽ കോർപറേഷൻ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാ ടനം ചെയ്ത് അദ്ദേഹം കൂട്ടിച്ചേർത്തു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2025-12-30-11:20:14.jpg
Keywords: ക്രൈസ്തവ
Category: 18
Sub Category:
Heading: ക്രിസ്തീയ വിശ്വാസത്തെ വേട്ടയാടുന്നതെന്തിന്?: മാർ ആൻഡ്രൂസ് താഴത്ത്
Content: തൃശൂർ: ക്രിസ്തുമസ് ദിനത്തിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്‌തവർക്കു നേരേ തീവ്രവാദ മനോഭാവത്തോടെ നടന്ന അതിക്രമങ്ങൾ വേദനാജനകമാണെന്ന് സിബിസിഐ പ്രസിഡന്റും തൃശൂർ ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത്. വിദേശ മതമെന്നു പറഞ്ഞ് ക്രിസ്തീയ വിശ്വാസത്തെ വേട്ടയാടുന്നതെന്തിനാണ്? ക്രിസ്തീയ വിശ്വാസം ഭാരതത്തിൻ്റെ കൂടി മതമാണ്. അതിനു കൃത്യവും വ്യക്ത മായതുമായ ചരിത്രമുണ്ടെന്ന് മാർ താഴത്ത് പറഞ്ഞു. നിർബന്ധിത മതപരിവർത്തനത്തിന് എതിരാണു ക്രിസ്‌തുമതം. യഥാർഥത്തിൽ ഇവിടെ മതപരിവർത്തനം നടന്നിരുന്നെങ്കിൽ ക്രൈസ്‌തവരുടെ എണ്ണം കുറയില്ലായിരുന്നു. ഈ ദിവസങ്ങളിൽ നടന്ന അതിക്രമങ്ങൾ ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരാണെന്ന് ഭരണകർത്താക്കൾ പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതെല്ലാം തീവ്രവാദികൾ നടത്തുന്നതാണെന്നു പറഞ്ഞ് ഭരണകർത്താക്കൾ പാലിക്കുന്ന മൗനവും നിഷ്ക്രിയത്വവും ഭാരതത്തിന്റെറെ ആത്മാവിനും ഭരണഘടനയ്ക്കും എതിരാണ്. സ്നേഹത്തിന്റെയും സഹനത്തിൻ്റെയും ക്ഷമയുടെയും മാർഗം മാത്രം സ്വീകരിക്കുന്ന കൈസ്ത്രവ സമൂഹം തന്നെയാണ് രാഷ്ട്രനിർമിതിയിൽ ഏറ്റവും കൂടുതൽ സംഭാവനകൾ നൽകിയത്. ഇതു മറക്കാൻ തുടങ്ങിയിരിക്കുകയാണ്. ഇത്തരം മറക്കലും മൗനവുമാണു തീവ്രവാദികൾ എന്നു പറയുന്നവരെ പ്രോത്സാഹിപ്പിക്കുന്നതും. എന്നാൽ, ഇതിൻ്റെ പേരിൽ രാഷ്ട്രനിർമിതിയിൽ പങ്കാളികളാകാതെ മാറിനിൽക്കില്ലെന്നും ക്രിസ്‌മസ് ആഘോഷങ്ങൾക്കുനേരേ ഉണ്ടായ അതി ക്രമങ്ങൾക്കെതിരേ തൃശൂർ അതിരൂപതയുടെ നേതൃത്വത്തിൽ കോർപറേഷൻ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാ ടനം ചെയ്ത് അദ്ദേഹം കൂട്ടിച്ചേർത്തു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2025-12-30-11:20:14.jpg
Keywords: ക്രൈസ്തവ
Content:
26027
Category: 18
Sub Category:
Heading: വിവിധ രൂപതകളിൽനിന്നുള്ള കുട്ടികളുടെ പ്രതിഭാസംഗമം നടത്തി
Content: കാക്കനാട്: സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിഭാസംഗമം 2025 ഡിസംബർ 26,27,28 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടത്തപ്പെട്ടു. സഭയിലെ വിവിധ രൂപതകളിലെ സൺഡേ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളിൽനിന്നും മാതൃകാപരമായി വിശ്വാസപരിശീലനം നേടുന്നവരെ സഭാതലത്തിൽ ആദരിക്കുന്നതിനുള്ള വേദിയാണ് പ്രതിഭാസംഗമം. ഈശോമിശിഹായിലുള്ള വിശ്വാസത്തിൽ ആഴപ്പെടുക, സഭയോടുള്ള സ്നേഹത്തിൽ വളരുക, സീറോ മലബാർ സഭാംഗങ്ങളെന്ന നിലയിലുള്ള ക്രൈസ്തവ വ്യക്തിത്വത്തിന്റെ പ്രധാന്യം തിരിച്ചറിയുക, സഭയെന്ന നിലയിൽ ഒന്നിച്ചു വളരുക എന്നീ ലക്ഷ്യങ്ങലോടെയാണ് എല്ലാവർഷവും സഭാസ്ഥാനത്തുവച്ചു ഈ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. സീറോ മലബാർ കാറ്റക്കെറ്റിക്കൽ കമ്മീഷൻ്റെ നേതൃത്വത്തിൽ നടത്തപ്പെട്ട സംഗമത്തിൽവെച്ച് സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച് ബിഷപ്പ് മാർ റഫേൽ തട്ടിൽ പ്രതിഭകളെ ആദരിച്ചു. കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കൽ, കമ്മീഷൻ അംഗം മാർ പോൾ ആലപ്പാട്ട് എന്നിവർ കുട്ടികളുമായി സംവദിച്ചു. കമ്മീഷൻ സെക്രട്ടറി ഫാ. ജോഷി പാണംപറമ്പിൽ അസി. സെക്രട്ടറി ഫാ. ജോസഫ് കല്ലറയ്ക്കൽ ഫാ.മനു എം എസ് റ്റി. സി. ജിസ്ലെറ്റ് എം എസ് ജെ, സി. ഡിവീന, ജെബിൻ, സച്ചിൻ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി. വിവിധ രൂപതകളിൽനിന്നായി പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന അറുപതിൽപരം കുട്ടികൾ പങ്കെടുത്തു. വിവിധ മേഖലകളിൽ പ്രഗത്ഭരായ വ്യക്തികൾ ക്ലാസ്സുകൾക്കു നേതൃത്വം നൽകി. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2025-12-30-12:29:19.jpg
Keywords: പ്രതിഭ
Category: 18
Sub Category:
Heading: വിവിധ രൂപതകളിൽനിന്നുള്ള കുട്ടികളുടെ പ്രതിഭാസംഗമം നടത്തി
Content: കാക്കനാട്: സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിഭാസംഗമം 2025 ഡിസംബർ 26,27,28 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടത്തപ്പെട്ടു. സഭയിലെ വിവിധ രൂപതകളിലെ സൺഡേ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളിൽനിന്നും മാതൃകാപരമായി വിശ്വാസപരിശീലനം നേടുന്നവരെ സഭാതലത്തിൽ ആദരിക്കുന്നതിനുള്ള വേദിയാണ് പ്രതിഭാസംഗമം. ഈശോമിശിഹായിലുള്ള വിശ്വാസത്തിൽ ആഴപ്പെടുക, സഭയോടുള്ള സ്നേഹത്തിൽ വളരുക, സീറോ മലബാർ സഭാംഗങ്ങളെന്ന നിലയിലുള്ള ക്രൈസ്തവ വ്യക്തിത്വത്തിന്റെ പ്രധാന്യം തിരിച്ചറിയുക, സഭയെന്ന നിലയിൽ ഒന്നിച്ചു വളരുക എന്നീ ലക്ഷ്യങ്ങലോടെയാണ് എല്ലാവർഷവും സഭാസ്ഥാനത്തുവച്ചു ഈ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. സീറോ മലബാർ കാറ്റക്കെറ്റിക്കൽ കമ്മീഷൻ്റെ നേതൃത്വത്തിൽ നടത്തപ്പെട്ട സംഗമത്തിൽവെച്ച് സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച് ബിഷപ്പ് മാർ റഫേൽ തട്ടിൽ പ്രതിഭകളെ ആദരിച്ചു. കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കൽ, കമ്മീഷൻ അംഗം മാർ പോൾ ആലപ്പാട്ട് എന്നിവർ കുട്ടികളുമായി സംവദിച്ചു. കമ്മീഷൻ സെക്രട്ടറി ഫാ. ജോഷി പാണംപറമ്പിൽ അസി. സെക്രട്ടറി ഫാ. ജോസഫ് കല്ലറയ്ക്കൽ ഫാ.മനു എം എസ് റ്റി. സി. ജിസ്ലെറ്റ് എം എസ് ജെ, സി. ഡിവീന, ജെബിൻ, സച്ചിൻ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി. വിവിധ രൂപതകളിൽനിന്നായി പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന അറുപതിൽപരം കുട്ടികൾ പങ്കെടുത്തു. വിവിധ മേഖലകളിൽ പ്രഗത്ഭരായ വ്യക്തികൾ ക്ലാസ്സുകൾക്കു നേതൃത്വം നൽകി. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2025-12-30-12:29:19.jpg
Keywords: പ്രതിഭ