Contents
Displaying 6281-6290 of 25124 results.
Content:
6586
Category: 4
Sub Category:
Heading: യോഗ വിഷയത്തില്‍ കെസിബിസിയുടെ പുനർവിചിന്തനം അനിവാര്യം: അവസാന ഭാഗം
Content: {{യോഗ എന്ന വിപത്ത്: കേരളസഭ ജാഗ്രത പുലർത്തണം; ഭാഗം 1: വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/6562 }} {{യോഗയുടെ തത്വശാസ്ത്രം സഭയെ പടുത്തുയര്‍ത്തുകയല്ല, പടുക്കുഴിയിലാക്കുന്നു: ഭാഗം 2: വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/6577 }} {{ക്രിസ്തീയതയില്‍ 'യോഗ' കുടിയിരുത്താനുള്ള നീക്കം ഏത് ആത്മാവിന്റേതാണെന്ന് തിരിച്ചറിയുക: ഭാഗം 3: വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/6585 }} മൂന്നാം ഭാഗത്തിന്റെ തുടര്‍ച്ച....................... കൗണ്‍സില്‍ രേഖകളെ തെറ്റായി വ്യാഖ്യാനിച്ച് ലോകത്തിന്റെ ഏകരക്ഷകനെന്ന യേശുക്രിസ്ത്രുവിന്റെ അനന്യതയെത്തന്നെ അവഗണിക്കുന്ന അപകടത്തിലേക്ക് നീങ്ങുന്നത് തിരുത്താനാണ് വിശ്വാസതിരുസംഘം 2000 ല്‍ Dominus Jesus എന്ന പ്രബോധനരേഖ നല്‍കിയത്. അതില്‍ നമ്പര്‍ 4-ല്‍ പറയുന്നു: “The Church’s constant missionary proclamation is endangered today by relativistic theories which seek to justify religious pluralism, not only de facto but also de iure (or in principle). As a consequence, it is held that certain truths have been superseded: for example, the definitive and complete character of the revelation of Jesus Christ, the nature of Christain faith as compared with that of belief in other religions, the inspired nature of the books of Sacred Scripture...’’ ഈ രേഖയുടെ 2,8,21,22 നമ്പരുകളില്‍ Nostra Aetateയെ ഉദ്ധരിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്യുന്നുണ്ട്. സഭയുടെ പ്രേക്ഷിത ദൗത്യത്തെത്തന്നെ ഹനിക്കുന്ന വിധത്തില്‍ Nostra Aetate-യെ കൂട്ടുപിടിച്ചു കൊണ്ട് ഉയര്‍ന്നുവന്ന ചിന്താഗതികളെ തിരുത്തി വ്യക്തത വരുത്താനാണ് Dominus Jesus പരിശ്രമിക്കുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അന്യമതങ്ങളില്‍ സത്യമുണ്ടെന്നും തന്‍മൂലം അവയും രക്ഷാമാര്‍ഗ്ഗങ്ങളാണെന്നും അതുകൊണ്ട് പ്രേഷിതവേല അനാവശ്യമാണെന്നും Nostra Aetate പറയുന്നു എന്ന മട്ടില്‍വരെ പ്രസ്തുത രേഖയുടെ വ്യാഖ്യാനം ദിശതെറ്റുന്നതിനെ തിരുത്തുക എന്ന ലക്ഷ്യം ഇവിടെ നിവര്‍ത്തിയാക്കുന്നു. Dominus Jesus നമ്പര്‍ 2, മറ്റു മതങ്ങള്‍ സാക്ഷ്യം വഹിക്കുകയും മനുഷ്യവംശത്തിനു നല്‍കുകയും ചെയ്യുന്ന മൂല്യങ്ങളെ പരിഗണിച്ചുകൊണ്ട്, തുറവിയുളളതും ഭാവാത്മകവുമായ സമീപനത്തോടെ അക്രൈസ്തവമതങ്ങളോട് സഭയ്ക്കുളള ബന്ധത്തെപറ്റി രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഇപ്രകാരം പറഞ്ഞു എന്നു പറഞ്ഞിട്ട് Nostra Aetate- 2 ഉദ്ധരിക്കുന്നുണ്ട്: ''ഈ മതങ്ങളില്‍ കാണുന്ന സത്യവും വിശുദ്ധവുമായിട്ടുളള യാതൊന്നും കത്തോലിക്കാ തിരുസഭ തിരസ്‌കരിക്കുന്നില്ല. മറ്റു മതങ്ങളിലെ പ്രവര്‍ത്തനരീതികളും ജീവിതമുറകളും പ്രമാണങ്ങളും സിദ്ധാന്തങ്ങളും തിരസഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവയില്‍ നിന്ന് പലതു കൊണ്ടും വ്യത്യസ്തങ്ങളാണ്. എങ്കിലും തിരുസഭ അവയെയെല്ലാം ആത്മാര്‍ത്ഥമായ ആദരവോടുകൂടിയാണു കാണുന്നത്. കാരണം, എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന ആ സത്യത്തിന്റെ ഒരു രശ്മി അവയിലെല്ലാം പ്രതിബിംബിക്കുന്നുണ്ട്.'' എന്നിട്ട് രേഖ തുടരുന്നു. ഈ ചിന്താഗതി പിന്തുടര്‍ന്നുകൊണ്ട്, ''വഴിയും സത്യവും ജീവനുമായ'' (യോഹ 14:16) യേശു ക്രിസ്തുവിനെപ്പറ്റി സഭ നടത്തുന്ന പ്രഘോഷണം ഇന്ന് മതാന്തര സംഭാഷണം (inter-religious dialogue) എന്ന സമ്പ്രദായം കൂടി ഉപയോഗപ്പെടുത്തുന്നു. അത്തരം സംവാദം തീര്‍ച്ചയായും വിജാതിയരുടെയിടയിലുളള പ്രേഷിത പ്രവര്‍ത്തനത്തിനുപകരമായി നില്‍ക്കുന്ന ഒന്നല്ല. പിന്നെയോ അത് ആ പ്രേഷിതപ്രവര്‍ത്തനത്തോട് ഒത്തുപോകുന്നതാണ്............'' Dominus Jesus നമ്പര്‍ 22, ''ഒരു മതം മറ്റ് ഏതു മതത്തെയുംപോലെ നല്ലതാണ്'' എന്ന ചിന്തയിലേക്കു നയിക്കുന്ന മതപരമായ ആപേക്ഷികതാവാദത്താല്‍ അലംകൃതമായ നിസംഗതാമനോഭാവത്തെ തളളിപ്പറയുകയും, രക്ഷയുടെ കാര്യത്തില്‍ അപര്യാപ്ത സാഹചര്യത്തിലായിരിക്കുന്ന അന്യമതസ്ഥരോട് വഴിയും സത്യവും ജീവനുമായ (യോഹ14:6)ക്രിസ്തുവിനെ പ്രഘോഷിക്കാന്‍ ക്രിസ്ത്യാനികള്‍ക്കുളള കടമയെ (മത്തായി 28:19-20) Nostra Aetate - 2 ഉദ്‌ബോധിപ്പിക്കുന്നു എന്നത് അനുസ്മരിപ്പിക്കുയും ചെയ്യുന്നു. Nostra Aetate - 2 നിഷ്‌കര്‍ഷിക്കുന്ന ഈ കടമയെ തമസ്‌ക്കരിച്ച് അതിന്റെ (നമ്പര്‍ 2 ന്റെ തുടക്കത്തില്‍ പറയുന്നതിനെമാത്രം പര്‍വ്വതീകരിച്ച് വ്യാഖ്യാനിച്ച് ഇനിയും അബദ്ധങ്ങളില്‍പെടാനും പെടുത്താനും ആരും മുതിരരുത്. Nostra Aetate - 2 പറയുന്നത് മറ്റു മതങ്ങളിലെ പ്രവര്‍ത്തനരീതികളെയും ജീവിതമുറകളെയും, പ്രമാണങ്ങളെയും, സിദ്ധാന്തങ്ങളെയും തിരുസഭ ആദവോടെ നിരീക്ഷിക്കുന്നു എന്നു മാത്രമാണ്. അല്ലാതെ അവയെയെല്ലാം പൂര്‍ണ്ണമായി സ്വീകരിക്കുന്നുവെന്നാ സ്വാംശീകരിക്കുന്നുവെന്നോ അല്ല. ഈ പ്രഖ്യാപനം പറയുന്നത് ''സത്യത്തിന്റെ ഒരു രശ്മി അവയിലെല്ലാം പ്രതിബിംബിക്കുന്നുണ്ട്''എന്നു മാത്രമാണ്. അല്ലാതെ, സത്യം മുഴുവനായി അവയിലുണ്ട് എന്നോ, അവയിലുളളത് മുഴുവന്‍ സത്യമാണ് എന്നോ അല്ല. മറിച്ചു ധരിക്കുന്നത്, വെളളത്തില്‍ സൂര്യന്റെ പ്രതിബിംബമുണ്ട് എന്നു കേട്ടിട്ട് വെളളത്തിലുളളതാണ് സൂര്യന്‍ എന്നു പറയുന്നതുപോലെയോ, അല്ലെങ്കില്‍, ചന്ദ്രന്‍ സൂര്യരശ്മികളെ പ്രതിഫലിപ്പിക്കുന്നു എന്ന പ്രസ്തവന കേട്ടിട്ട് ചന്ദ്രനാണ് സുര്യരശ്മികളുടെ ഉറവിടമെന്നു പറയുന്നതുപോലെയോ, അതുമല്ലെങ്കില്‍, ചന്ദ്രന്‍ സ്വയം പ്രകാശിക്കുന്ന ഒരു ഗോളമാണ് എന്നു പറയുന്നതുപോലെയോ ഉളള അബദ്ധമാണ്. സത്യത്തിന്റെ രശ്മിയുടെ പ്രതിഫലനം മറ്റു മതങ്ങളിലുണ്ട് എന്നത് പുതിയൊരു കണ്ടെത്തലായി കരുതേണ്ടതില്ല. കാരണം ''കര്‍ത്താവെ, സകലതിലും അങ്ങയുടെ അക്ഷയമായ ചൈതന്യം കുടികൊളളുന്നു'' എന്ന് ജ്ഞാനം 12:1 ല്‍ പറയുന്നതും, ''അവിടുന്നുതന്നെയാണ് എല്ലാവര്‍ക്കും ജീവനും ശ്വാസവും മറ്റു സകലതും പ്രദാനം ചെയ്യുന്നത്''; ''അവിടുന്നില്‍ നാം ജീവിക്കുന്നു; ചരിക്കുന്നു; നിലനില്‍ക്കുന്നു'' (നടപടി 17:2628) എന്നു പറയുന്നതും, ''അവനില്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുളള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. അവനില്‍ സമസ്തവും സ്ഥിതിചെയ്യുന്നു'' (കൊളോ 1:1617) എന്നു പറയുന്നതുമൊക്കെ മേല്‍ സൂചിപ്പിച്ച കാര്യത്തെ വെളിപ്പെടുത്തുന്നുണ്ട്. തിരുസഭയുടെ ദൗത്യമെന്തെന്ന് ചീേെൃമ അലമേലേ 2 സംശയലേമെന്യേ വ്യക്തമാക്കുന്നുണ്ട്. ''തിരുസഭ പ്രഘോഷണം ചെയ്യുന്നതും ചെയ്യേണ്ടതും മാര്‍ഗ്ഗവും സത്യവും ജീവനുമായ (യോഹ 14:6) ക്രിസ്തുവിനെയാണ് എന്നത് ശരിതന്നെ'' എന്നും ''മനുഷ്യര്‍ മതാത്മക ജീവിതത്തിന്റെ സാക്ഷാത്കാരം ദര്‍ശിക്കുന്നത് ക്രിസ്തുവിലാണ്'' എന്നും ''ദൈവം സമസ്തവും തന്നോടു രമ്യപ്പെടുത്തിയതും ക്രിസ്തുവില്‍തന്നെ'' എന്നും ഇവിടെ പറയുന്നു ഇതിന്റെ അര്‍ത്ഥം, തിരുസഭ പ്രഘോഷിപ്പിക്കുന്നതും പ്രഘോഷിപ്പിക്കേണ്ടതും സത്യത്തിന്റെ ഒരു രശ്മിയുടെ പ്രതിബിംബത്തെക്കുറിച്ചല്ല, മാംസം ധരിച്ച് ലോകത്തിലേക്കുവന്ന പൂര്‍ണ്ണ സത്യത്തെക്കുറിച്ചുതന്നെയാണ്, അഥവാ എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാര്‍ത്ഥ വെളിച്ചം മാംസം ധരിച്ച് ലോകത്തിലേക്ക് വന്നു എന്നതും (cf. Jn 1:9) ''ലോകത്തിന്റെ പ്രകാശമായ അവനെ അനുഗമിക്കുന്നവര്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല; അവന് ജീവന്റെ വെളിച്ചം ഉണ്ടായിരിക്കു''മെന്നതുമായ പരമസത്യത്തെയാണ് (cf. Jn 8:12) )എന്നാണ്. Nostra Aetate ''അന്യമതങ്ങളില്‍ കാണുന്ന സത്യവും വിശുദ്ധവുമായതെന്ന'' പറയുമ്പോള്‍ അന്യമതങ്ങളിലെ സകല വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും തത്വചിന്തകളും, സത്യവും വിശുദ്ധവുമാണെന്നും തന്‍മൂലം അവ സ്വീകാര്യമാണെന്നും അര്‍ത്ഥമാക്കുന്നില്ല. എങ്കില്‍ പിന്നെ എന്താണ് അത് അര്‍ത്ഥമാക്കുന്നത്. അതു മനസ്സിലാക്കാന്‍ താഴെ പറയുന്നവ സഹായിക്കും: (1) “Faith cannot of course find points of contact with philosophies that exclude questions concerning the truth, but it can do so with movements that are trying to break out of the relativisit prison. It can certainly not take over the old religions directly. Yet these religions can prepare such forms and usages, especially attitudes-reverence, humility, readiness to make sacrifices, kindness, love of one’s neighbour, the hope of everlasting life” (Pope Benedict XVI Truth And Tolerance P, 201) (2) കര്‍ത്താവിന്റെ വചനം (Verbum Domini) എന്ന അപ്പസ്‌തോലിക ഉദ്‌ബോധനം നമ്പര്‍ 119 ല്‍ ബെനഡിക്റ്റ് പാപ്പ പറയുന്നു: ''വിവിധ ഭൂഖണ്ഡങ്ങളിലെ മതപരവും ആത്മീയവുമായ പ്രാചീനപാരമ്പര്യങ്ങളോട് തിരുസഭയ്ക്കുളള ആദരവ് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വ്യക്തികള്‍ തമ്മിലും ജനതകള്‍തമ്മിലുളള പരസ്പരധാരണ ഗണ്യമായി വര്‍ദ്ധിപ്പിക്കുവാന്‍ കഴിയുന്ന മൂല്യങ്ങള്‍ ഈ പാരമ്പര്യങ്ങള്‍ ഉള്‍ക്കൊളളുന്നുണ്ട്. പലപ്പോഴും അവരുടെ മതഗ്രന്ഥങ്ങളില്‍ വ്യക്തമാക്കിയിട്ടുളള മൂല്യങ്ങളോടും നമുക്ക് യോജിക്കാന്‍ കഴിയും. ഉദാഹരണത്തിന്, ബുദ്ധമതത്തില്‍ കാണുന്ന ജീവനോടുളള ആദരവ്, ധ്യാനം, മൗനം, ലാളിത്യം, ഹിന്ദുമതത്തില്‍ കാണുന്ന പവിത്രമായതിനെ ആദരിക്കുന്ന അവബോധം ത്യാഗം, ഉപവാസം കണ്‍ഫ്യൂഷ്യനിസത്തില്‍ കുടുംബത്തിനും സാമൂഹ്യമുല്യങ്ങള്‍ക്കും നല്‍കുന്ന പ്രധാന്യം മുതലായവ''(അന്യമതങ്ങളില്‍ ഈ മൂല്യങ്ങള്‍ കാണുമ്പോള്‍ അത് അംഗീകരിക്കാന്‍ ക്രൈസ്തവര്‍ മടിക്കേണ്ടതില്ല. എന്നാല്‍ ഇവയെ അംഗീകരിക്കുമ്പോള്‍തന്നെഈ പറഞ്ഞ നന്‍മകളില്‍ ഒന്നുപോലും ക്രിസ്തീയതില്‍ ഇല്ലാത്തതല്ലെന്ന വസ്തുത മറക്കരുത്). Dominus Jesus നമ്പര്‍ 21 ല്‍ അന്യമതങ്ങളിലെ ചില കാര്യങ്ങള്‍ സുവിശേഷത്തിനുളള ഒരുക്കത്തിന്റെ ഭാഗമായി ഭവിക്കാമെന്നും എന്നാല്‍ അന്ധവിശ്വാസത്തില്‍ അധിഷ്ഠിതമായ ആചാരങ്ങള്‍ രക്ഷയ്ക്ക് തടസ്സമായി ഭവിക്കുമെന്നും പറയുന്നു. “ Certinly, the various religious traditions contain and offer relgious elements which came from God, and which are part of what the Spirit brings about in human hearts and in the history of peoples, in cultures and religions. Intead, some prayers and rituals of the other relgions may assume a role of preparation for the Gospel, in that they are occasions or pedagogical helps in which the human heart is prompted to be open to the action of God. One cannot attribute to these, however, a divine origin or an ex opere operato salvific efficacy, which is proper to the Christian sacraments. Furthermore, it cannt be overlooked that other rituals, insofar as they depend on superstitions or other errors ( cf.1 Cor10:20-21), constitute an obstacle to salvation’’. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനങ്ങളെ എങ്ങനെയാണ് മനസ്സിലാക്കുകയും വ്യാഖാനിക്കുകയും ചെയ്യേണ്ടതെന്ന് സത്യത്തോട് തുറവിയുളളവര്‍ക്ക് ബോദ്ധ്യപ്പെടാന്‍ ഇതുവരെ പറഞ്ഞതുതന്നെ ധാരാളം. 2കൊറിന്ത്യര്‍ 4:4ല്‍ പൗലോസ് പറഞ്ഞിരിക്കുന്നതുപോലെ, #{green->none->b-> ''ഈ ലോകത്തിന്റെ ദേവന്‍'' തങ്ങളുടെ മനസ്സിനെ അന്ധമാക്കുക നിമിത്തം ദൈവത്തിന്റെ പ്രതിരൂപമായ ക്രിസ്തുവിന്റെ മഹത്വമേറിയ സുവിശേഷത്തിന്റെ പ്രകാശം ദര്‍ശിക്കാന്‍ കഴിയാത്ത അവിശ്വാസികളെ ലോകത്തിന്റെ പ്രകാശമായ മിശിഹായിലേക്ക് ആനയിക്കാന്‍ കടപ്പെട്ടിരിക്കുന്ന നമ്മള്‍തന്നെ നമ്മുടെ മനസ്സിനെ വിജാതീയാചാരങ്ങളോടുളള വിവേകരഹിതമായ പൊരുത്തപ്പെടലും കണ്ണടയ്ക്കലും വഴി അന്ധമാക്കുന്നെങ്കില്‍ അന്ധരെ നയിക്കുന്ന അന്ധരായിത്തീരുകയല്ലേ നമ്മള്‍? }# #{red->none->b->ഉപസംഹാരം }# ഭാരതത്തിലെ വ്യക്തിസഭകള്‍ തങ്ങളുടെ ആത്മീയ രീതികളെ മൗനത്തിനും മനോനിയന്ത്രണത്തിനും പ്രാധാന്യം നല്‍കുന്ന ശാരീരികവും ആന്തരികവുമായ അഭ്യാസങ്ങള്‍കൊണ്ട് സമ്പന്നമാക്കാനും സമഗ്രമാക്കാനും സഹായിക്കുന്ന യോഗയുടെ സമഗ്ര ആത്മീയപദ്ധതിയെ സ്വീകരിക്കുകയും അതിനായി ക്രൈസ്തവവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് പതജ്ഞലിയുടെ യോഗസൂത്രങ്ങളും ഹഠയോഗത്തിലെ ആസനങ്ങളും ജീവിതത്തികവിനും, ആരോഗ്യപാലനത്തിനും, ആത്മീയ വളര്‍ച്ചയ്ക്കും എങ്ങനെ ഉപയോഗിക്കാമെന്ന് ഏവരേയും പറിപ്പിച്ചുക്കൊടുക്കുകയും ചെയ്യണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു. അതേസമയം, ക്രിസ്തുവിലുളള വിശ്വാസത്തില്‍ നിന്ന് സാധകരെ വ്യതിചലിപ്പിക്കുന്ന ഈശ്വരസങ്കല്പങ്ങളോ ആചാരങ്ങളോ ക്രൈസ്തവരുടെ യോഗ പരിശീലനത്തില്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കമ്മീഷന്‍ പറയുന്നു. ഇത് പ്രയോഗികതലത്തില്‍ എങ്ങനെ സാധിക്കുമെന്ന് കമ്മീഷന് വ്യക്തമായി റഞ്ഞു തരാന്‍ കഴിയുമോ? ഇങ്ങനെ നിര്‍ദ്ദേശിക്കുന്ന കമ്മീഷന്‍ ഹൈന്ദവമതസ്വാധീനമേശാത്ത ഒരു സമഗ്രമതനിരപേക്ഷയോഗയുടെ കുറ്റമറ്റ മാതൃക എവിടെയെങ്കിലും കണ്ടുവച്ചിട്ടുണ്ടോ, കരുതിവച്ചിട്ടുണ്ടോ? ഇത്തരം വാദമുഖങ്ങളുമായി യോഗയെ സ്വാംശീകരിക്കാനും ക്രൈസ്തവ വല്‍ക്കരിക്കാനും ഇറങ്ങിത്തിരിച്ചവരുടെ ദൃഷ്ടിക്രിസ്തീയവിശ്വാസമര്‍മ്മങ്ങളില്‍ നിന്നും വ്യതിചലിക്കുന്നതിന്റെ ദൃഷ്ടാന്തങ്ങള്‍ മുന്നിലുളളപ്പോള്‍ (ഇല്ലെന്ന് അവര്‍ ആണയിടുന്നെങ്കിലും) യോഗയില്‍ ക്രൈസ്തവന്റെ ആത്മീയവളര്‍ച്ചയ്ക്ക് ഉപകരിക്കുന്ന ഒരുപാടു കാര്യങ്ങളുണ്ടെന്ന പൊതു പ്രസ്താവന നടത്തി സാംസ്‌കാരികാനുരൂപണം എന്ന മനോജ്ഞപദത്തിന്റെ കുടക്കീഴില്‍ പാവപ്പെട്ട വിശ്വാസികളെ അതും എട്ടുംപൊട്ടും തിരിയാത്ത പ്രായം മുതല്‍ക്കേ യോഗാഭ്യാസത്തിന് വിധേയരാക്കണമോയെന്ന് സഭാസമിതികള്‍ കൂലങ്കഷമായി ചിന്തിക്കേണ്ടതല്ലേ? 'ഒരു കുഞ്ഞ് ജനിച്ച് നാല് വയസ്സുമുതല്‍ യോഗാപരിശീലനം തുടങ്ങാവുന്നതാണ്. ഇപ്പോള്‍ നമ്മള്‍ ലോകത്തിലനുഭവിക്കുന്ന സകല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാവും ഈ ആത്മീയ സാധന എന്ന് എനിക്ക് ഉറപ്പുണ്ട്.' - റവ. ഫാ സൈജു തുരുത്തിയില്‍ MCBS 'ക്രിസ്താനുഭവയോഗ' (പേജ് 56). #{blue->none->b-> ഇന്ന് യോഗാപരിശീലകരായി കടന്നുവരുന്നവരെല്ലംതന്നെ ഹൈന്ദവകേന്ദ്രങ്ങളില്‍ നിന്ന് യോഗ പഠിച്ചവരാണെന്നിരിക്കെ, അവര്‍ മതനിരപേക്ഷ ക്രൈസ്തവാനുയോജ്യയോഗ എന്ന (ഉട്ടോപ്യന്‍) ആശയം പുലര്‍ത്തുന്നവരല്ലെന്നിരിക്കെ, തീവ്രമായ ഹൈന്ദവാഭിമുഖ്യങ്ങള്‍ വ്യക്തമായി പ്രതിഫലിപ്പിക്കുന്ന ഒരു യോഗാപരിശീലനപരിപാടി അടിസ്ഥാന വിദ്യാഭ്യാസത്തിന്റെയും പൊതുജീവിതത്തിന്റെയും ഭാഗമാക്കാന്‍ ഭാരതത്തിലെ ഇന്നത്തെ ഭരണകൂടം നടത്തുന്ന ഉദ്യമങ്ങള്‍ക്ക് ക്രൈസ്തവര്‍ വിധേയപ്പെടേണ്ടതില്ലെന്ന് വ്യക്തമായും ശക്തമായും പ്രഖ്യാപിക്കുന്നതിനു പകരം മറിച്ചൊരു കുത്സിത നീക്കത്തിന് KCBC വഴങ്ങിക്കൊടുക്കേണ്ടതുണ്ടോ? }# യോഗഹിന്ദുമതവുമായി അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഇന്ത്യയിലും വിദേശത്തുമുളള ഹൈന്ദവര്‍ ഏതാണ്ട് ഒന്നടങ്കം കരുതുമ്പോള്‍ അത് മതനിരപേക്ഷമാണെന്ന് കത്തോലിക്കാസഭ സ്ഥാപിച്ചെടുക്കാന്‍ പരിശ്രമിക്കേണ്ടതുണ്ടോ? മതനിരപേക്ഷയോഗയെ ഹിന്ദുമതം തങ്ങ ളുടേതാക്കി ത്തീര്‍ത്തതാണെന്നു പറയുകവഴി സ്വയം അപഹാസ്യരാകുകയും ഹൈന്ദവരെ പ്രകോപിപ്പിക്കുകയുമല്ലേ ചെയ്യുന്നത്? JCBWL 4ല്‍-പറയുന്നു: ''ന്യൂ ഏജിലെ ചില ഘടകങ്ങളെ നിരാകരിച്ച് കുറച്ചുഘടകങ്ങളെ ക്രിസ്ത്യന്‍ വിശ്വാസത്തിന് സ്വീകാര്യമാക്കുക എന്നത് ക്രിസ്തീയ വിശ്വാസത്തിന്റെ കാഴ്ചപ്പാടില്‍ അസാധ്യമാണ്.'' ഇതേ രേഖയുടെ 6.2ല്‍ പറയുന്നു: ''കിഴക്കിന്റെ ജ്ഞാനത്തില്‍ നിന്ന് കടം എടുക്കുന്നതില്‍ (borrowing) ഒരു ഉപദ്രവവും ഇല്ലെന്ന് ധാരാളം ആളുകള്‍ ധരിച്ചുവച്ചിട്ടുണ്ട്. എന്നാല്‍ അതീന്ദ്രിയ ധ്യാനത്തിന്റെ (Transcendental Meditation) ഉദാഹരണം, അറിയാതെതന്നെ അതിന്റെ ഉപാസകരെ മറ്റൊരുമതത്തിലേയ്ക്ക് (ഈ കാര്യത്തില്‍ ഹിന്ദുമതത്തിലേയ്ക്ക്) സമര്‍പ്പിക്കാനുള്ള സാധ്യതയെക്കുറിച്ച് ക്രിസ്ത്യാനികള്‍ ജാഗ്രതപുലര്‍ത്തണം എന്ന പാഠം നല്‍കുന്നു. YouCat യോഗ' അന്യമതസിദ്ധാന്തങ്ങളിലേയ്ക്കുള്ള വാഹനമായി ഭവിക്കാമെന്ന മുന്നറിയിപ്പുതരുന്നു. എന്നിട്ടും ഇതിനു നേര്‍വിപരീതമായി യോഗ ക്രിസ്തീയ ആദ്ധ്യാത്മികതയുടെ വളര്‍ച്ചക്ക് ഉപകരിക്കുമെന്ന് പറഞ്ഞുകൊണ്ട് KCBC വിശ്വാസികള്‍ക്ക് ഉതപ്പുനല്‍കണമോ? പ്രകൃതിയുടെ (urmatter) കെട്ടുപാടുകളില്‍ നിന്ന് വിടുതല്‍ നേടി പ്രപഞ്ചാത്മാവുമായി ഐക്യപ്പെടാന്‍ സഹായിക്കുന്ന യോഗാമാര്‍ഗത്തിലൂടെ ആരെങ്കിലും മനുഷ്യനായി അവതരിച്ച് കുരിശില്‍ മരിച്ചുയര്‍ത്ത ലോകരക്ഷകനായ യേശുക്രിസ്തുവിനെ, അനേകം ലോകഗുരുക്കന്മാരില്‍ ഒരാള്‍ എന്നതിനപ്പുറം, ഏകരക്ഷകനും കര്‍ത്താവുമായി അംഗീകരിച്ച് ഏറ്റുപറഞ്ഞിട്ടുണ്ടോയെന്ന് നാം പരിശോധിക്കേണ്ടതല്ലേ? യോഗ തീക്ഷണമായി അഭ്യസിച്ചിരുന്ന രബീന്ദ്ര ആര്‍. മഹാരാജ്, മൈക്കിള്‍ ഗ്രഹാം ഇങ്ങനെ ഒട്ടേറെ പ്രമുഖര്‍ യേശുക്രിസ്തുവിനെ രക്ഷകനും കര്‍ത്താവുമായി സ്വീകരിച്ചപ്പോള്‍ യോഗയെ പൂര്‍ണ്ണമായി ഉപേക്ഷിക്കുകയും തള്ളിപ്പറയുകയും ചെയ്തത് എന്തുകൊണ്ടാണെന്ന് നമ്മള്‍ ചിന്തിക്കേണ്ടതല്ലേ? JCBWL, Orationis Formas എന്നീ സഭാപ്രബോധനങ്ങളുടെ മലയാളപരിഭാഷയായ 'യേശുക്രിസ്തു ജീവജലത്തിന്റെ വാഹകന്‍'എന്ന പുസ്തകത്തിന്റെ അവതാരികയില്‍ അഭിവന്ദ്യ ജേക്കബ് മനത്തോടത്ത് പിതാവ് എഴുതി: ''ലോകം വച്ചുനീട്ടുന്ന എല്ലാറ്റിനേയും കണ്ണുമടച്ച് ക്രിസ്തുവിശ്വാസി സ്വീകരിക്കാന്‍ പാടില്ല. ഏറ്റവും മഹത്തായ ക്രിസ്തീയവിശ്വാസത്തിന്റെ വെളിച്ചത്തില്‍ അവയെ നിര്‍ബന്ധമായും പരിശോധിക്കണമെന്ന് ഈ രേഖയില്‍ ആവശ്യപ്പെടുന്നുണ്ട്... ഈകാലഘട്ടത്തില്‍ ഒരു സാധാരണ ക്രിസ്തു വിശ്വാസിയുടെ മുന്നിലെ ചതിക്കുഴികള്‍ എന്തൊക്കെയാണെന്ന് ഈ രേഖ വ്യക്തമായി കാണിച്ചുതരുന്നു''. നിര്‍ഭാഗ്യകരമെന്നുപറയട്ടെ 'യോഗ ഒരു ക്രിസ്തീയ വിലയിരുത്തല്‍' എന്ന തലക്കെട്ടിലുള്ള ഈ കമ്മീഷന്‍ റിപ്പോര്‍ട്ടുതന്നെ ഒരു ചതിക്കുഴിയാണ്. അത് അല്‍പജ്ഞാനത്തെ ആധാരമാക്കിയുള്ളതും ക്രിസ്തീയ വിശ്വാസസമര്‍ത്ഥനഭാവം യഥാര്‍ത്ഥത്തില്‍ ഇല്ലാത്തതുമാണ്. Council of the Fathersനേക്കാള്‍ (The Real Council) council of the Journalists- നോടാണ് അതിന് വിധേയത്വം. #{red->none->b-> ഇക്കാര്യം തിരിച്ചറിയാന്‍ KCBC കൂട്ടാക്കുന്നില്ലെങ്കില്‍ പാവപ്പെട്ട ക്രിസ്തുവിശ്വാസിക്ക് ഒന്നേ ചെയ്യാനുള്ളു - 'മാറാനാത്താ' എന്ന് മാറത്തടിച്ച് നിലവിളിക്കുക..... }#
Image: /content_image/Mirror/Mirror-2017-12-02-18:52:12.jpg
Keywords: യോഗ
Category: 4
Sub Category:
Heading: യോഗ വിഷയത്തില്‍ കെസിബിസിയുടെ പുനർവിചിന്തനം അനിവാര്യം: അവസാന ഭാഗം
Content: {{യോഗ എന്ന വിപത്ത്: കേരളസഭ ജാഗ്രത പുലർത്തണം; ഭാഗം 1: വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/6562 }} {{യോഗയുടെ തത്വശാസ്ത്രം സഭയെ പടുത്തുയര്‍ത്തുകയല്ല, പടുക്കുഴിയിലാക്കുന്നു: ഭാഗം 2: വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/6577 }} {{ക്രിസ്തീയതയില്‍ 'യോഗ' കുടിയിരുത്താനുള്ള നീക്കം ഏത് ആത്മാവിന്റേതാണെന്ന് തിരിച്ചറിയുക: ഭാഗം 3: വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/6585 }} മൂന്നാം ഭാഗത്തിന്റെ തുടര്‍ച്ച....................... കൗണ്‍സില്‍ രേഖകളെ തെറ്റായി വ്യാഖ്യാനിച്ച് ലോകത്തിന്റെ ഏകരക്ഷകനെന്ന യേശുക്രിസ്ത്രുവിന്റെ അനന്യതയെത്തന്നെ അവഗണിക്കുന്ന അപകടത്തിലേക്ക് നീങ്ങുന്നത് തിരുത്താനാണ് വിശ്വാസതിരുസംഘം 2000 ല്‍ Dominus Jesus എന്ന പ്രബോധനരേഖ നല്‍കിയത്. അതില്‍ നമ്പര്‍ 4-ല്‍ പറയുന്നു: “The Church’s constant missionary proclamation is endangered today by relativistic theories which seek to justify religious pluralism, not only de facto but also de iure (or in principle). As a consequence, it is held that certain truths have been superseded: for example, the definitive and complete character of the revelation of Jesus Christ, the nature of Christain faith as compared with that of belief in other religions, the inspired nature of the books of Sacred Scripture...’’ ഈ രേഖയുടെ 2,8,21,22 നമ്പരുകളില്‍ Nostra Aetateയെ ഉദ്ധരിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്യുന്നുണ്ട്. സഭയുടെ പ്രേക്ഷിത ദൗത്യത്തെത്തന്നെ ഹനിക്കുന്ന വിധത്തില്‍ Nostra Aetate-യെ കൂട്ടുപിടിച്ചു കൊണ്ട് ഉയര്‍ന്നുവന്ന ചിന്താഗതികളെ തിരുത്തി വ്യക്തത വരുത്താനാണ് Dominus Jesus പരിശ്രമിക്കുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അന്യമതങ്ങളില്‍ സത്യമുണ്ടെന്നും തന്‍മൂലം അവയും രക്ഷാമാര്‍ഗ്ഗങ്ങളാണെന്നും അതുകൊണ്ട് പ്രേഷിതവേല അനാവശ്യമാണെന്നും Nostra Aetate പറയുന്നു എന്ന മട്ടില്‍വരെ പ്രസ്തുത രേഖയുടെ വ്യാഖ്യാനം ദിശതെറ്റുന്നതിനെ തിരുത്തുക എന്ന ലക്ഷ്യം ഇവിടെ നിവര്‍ത്തിയാക്കുന്നു. Dominus Jesus നമ്പര്‍ 2, മറ്റു മതങ്ങള്‍ സാക്ഷ്യം വഹിക്കുകയും മനുഷ്യവംശത്തിനു നല്‍കുകയും ചെയ്യുന്ന മൂല്യങ്ങളെ പരിഗണിച്ചുകൊണ്ട്, തുറവിയുളളതും ഭാവാത്മകവുമായ സമീപനത്തോടെ അക്രൈസ്തവമതങ്ങളോട് സഭയ്ക്കുളള ബന്ധത്തെപറ്റി രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഇപ്രകാരം പറഞ്ഞു എന്നു പറഞ്ഞിട്ട് Nostra Aetate- 2 ഉദ്ധരിക്കുന്നുണ്ട്: ''ഈ മതങ്ങളില്‍ കാണുന്ന സത്യവും വിശുദ്ധവുമായിട്ടുളള യാതൊന്നും കത്തോലിക്കാ തിരുസഭ തിരസ്‌കരിക്കുന്നില്ല. മറ്റു മതങ്ങളിലെ പ്രവര്‍ത്തനരീതികളും ജീവിതമുറകളും പ്രമാണങ്ങളും സിദ്ധാന്തങ്ങളും തിരസഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവയില്‍ നിന്ന് പലതു കൊണ്ടും വ്യത്യസ്തങ്ങളാണ്. എങ്കിലും തിരുസഭ അവയെയെല്ലാം ആത്മാര്‍ത്ഥമായ ആദരവോടുകൂടിയാണു കാണുന്നത്. കാരണം, എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന ആ സത്യത്തിന്റെ ഒരു രശ്മി അവയിലെല്ലാം പ്രതിബിംബിക്കുന്നുണ്ട്.'' എന്നിട്ട് രേഖ തുടരുന്നു. ഈ ചിന്താഗതി പിന്തുടര്‍ന്നുകൊണ്ട്, ''വഴിയും സത്യവും ജീവനുമായ'' (യോഹ 14:16) യേശു ക്രിസ്തുവിനെപ്പറ്റി സഭ നടത്തുന്ന പ്രഘോഷണം ഇന്ന് മതാന്തര സംഭാഷണം (inter-religious dialogue) എന്ന സമ്പ്രദായം കൂടി ഉപയോഗപ്പെടുത്തുന്നു. അത്തരം സംവാദം തീര്‍ച്ചയായും വിജാതിയരുടെയിടയിലുളള പ്രേഷിത പ്രവര്‍ത്തനത്തിനുപകരമായി നില്‍ക്കുന്ന ഒന്നല്ല. പിന്നെയോ അത് ആ പ്രേഷിതപ്രവര്‍ത്തനത്തോട് ഒത്തുപോകുന്നതാണ്............'' Dominus Jesus നമ്പര്‍ 22, ''ഒരു മതം മറ്റ് ഏതു മതത്തെയുംപോലെ നല്ലതാണ്'' എന്ന ചിന്തയിലേക്കു നയിക്കുന്ന മതപരമായ ആപേക്ഷികതാവാദത്താല്‍ അലംകൃതമായ നിസംഗതാമനോഭാവത്തെ തളളിപ്പറയുകയും, രക്ഷയുടെ കാര്യത്തില്‍ അപര്യാപ്ത സാഹചര്യത്തിലായിരിക്കുന്ന അന്യമതസ്ഥരോട് വഴിയും സത്യവും ജീവനുമായ (യോഹ14:6)ക്രിസ്തുവിനെ പ്രഘോഷിക്കാന്‍ ക്രിസ്ത്യാനികള്‍ക്കുളള കടമയെ (മത്തായി 28:19-20) Nostra Aetate - 2 ഉദ്‌ബോധിപ്പിക്കുന്നു എന്നത് അനുസ്മരിപ്പിക്കുയും ചെയ്യുന്നു. Nostra Aetate - 2 നിഷ്‌കര്‍ഷിക്കുന്ന ഈ കടമയെ തമസ്‌ക്കരിച്ച് അതിന്റെ (നമ്പര്‍ 2 ന്റെ തുടക്കത്തില്‍ പറയുന്നതിനെമാത്രം പര്‍വ്വതീകരിച്ച് വ്യാഖ്യാനിച്ച് ഇനിയും അബദ്ധങ്ങളില്‍പെടാനും പെടുത്താനും ആരും മുതിരരുത്. Nostra Aetate - 2 പറയുന്നത് മറ്റു മതങ്ങളിലെ പ്രവര്‍ത്തനരീതികളെയും ജീവിതമുറകളെയും, പ്രമാണങ്ങളെയും, സിദ്ധാന്തങ്ങളെയും തിരുസഭ ആദവോടെ നിരീക്ഷിക്കുന്നു എന്നു മാത്രമാണ്. അല്ലാതെ അവയെയെല്ലാം പൂര്‍ണ്ണമായി സ്വീകരിക്കുന്നുവെന്നാ സ്വാംശീകരിക്കുന്നുവെന്നോ അല്ല. ഈ പ്രഖ്യാപനം പറയുന്നത് ''സത്യത്തിന്റെ ഒരു രശ്മി അവയിലെല്ലാം പ്രതിബിംബിക്കുന്നുണ്ട്''എന്നു മാത്രമാണ്. അല്ലാതെ, സത്യം മുഴുവനായി അവയിലുണ്ട് എന്നോ, അവയിലുളളത് മുഴുവന്‍ സത്യമാണ് എന്നോ അല്ല. മറിച്ചു ധരിക്കുന്നത്, വെളളത്തില്‍ സൂര്യന്റെ പ്രതിബിംബമുണ്ട് എന്നു കേട്ടിട്ട് വെളളത്തിലുളളതാണ് സൂര്യന്‍ എന്നു പറയുന്നതുപോലെയോ, അല്ലെങ്കില്‍, ചന്ദ്രന്‍ സൂര്യരശ്മികളെ പ്രതിഫലിപ്പിക്കുന്നു എന്ന പ്രസ്തവന കേട്ടിട്ട് ചന്ദ്രനാണ് സുര്യരശ്മികളുടെ ഉറവിടമെന്നു പറയുന്നതുപോലെയോ, അതുമല്ലെങ്കില്‍, ചന്ദ്രന്‍ സ്വയം പ്രകാശിക്കുന്ന ഒരു ഗോളമാണ് എന്നു പറയുന്നതുപോലെയോ ഉളള അബദ്ധമാണ്. സത്യത്തിന്റെ രശ്മിയുടെ പ്രതിഫലനം മറ്റു മതങ്ങളിലുണ്ട് എന്നത് പുതിയൊരു കണ്ടെത്തലായി കരുതേണ്ടതില്ല. കാരണം ''കര്‍ത്താവെ, സകലതിലും അങ്ങയുടെ അക്ഷയമായ ചൈതന്യം കുടികൊളളുന്നു'' എന്ന് ജ്ഞാനം 12:1 ല്‍ പറയുന്നതും, ''അവിടുന്നുതന്നെയാണ് എല്ലാവര്‍ക്കും ജീവനും ശ്വാസവും മറ്റു സകലതും പ്രദാനം ചെയ്യുന്നത്''; ''അവിടുന്നില്‍ നാം ജീവിക്കുന്നു; ചരിക്കുന്നു; നിലനില്‍ക്കുന്നു'' (നടപടി 17:2628) എന്നു പറയുന്നതും, ''അവനില്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുളള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. അവനില്‍ സമസ്തവും സ്ഥിതിചെയ്യുന്നു'' (കൊളോ 1:1617) എന്നു പറയുന്നതുമൊക്കെ മേല്‍ സൂചിപ്പിച്ച കാര്യത്തെ വെളിപ്പെടുത്തുന്നുണ്ട്. തിരുസഭയുടെ ദൗത്യമെന്തെന്ന് ചീേെൃമ അലമേലേ 2 സംശയലേമെന്യേ വ്യക്തമാക്കുന്നുണ്ട്. ''തിരുസഭ പ്രഘോഷണം ചെയ്യുന്നതും ചെയ്യേണ്ടതും മാര്‍ഗ്ഗവും സത്യവും ജീവനുമായ (യോഹ 14:6) ക്രിസ്തുവിനെയാണ് എന്നത് ശരിതന്നെ'' എന്നും ''മനുഷ്യര്‍ മതാത്മക ജീവിതത്തിന്റെ സാക്ഷാത്കാരം ദര്‍ശിക്കുന്നത് ക്രിസ്തുവിലാണ്'' എന്നും ''ദൈവം സമസ്തവും തന്നോടു രമ്യപ്പെടുത്തിയതും ക്രിസ്തുവില്‍തന്നെ'' എന്നും ഇവിടെ പറയുന്നു ഇതിന്റെ അര്‍ത്ഥം, തിരുസഭ പ്രഘോഷിപ്പിക്കുന്നതും പ്രഘോഷിപ്പിക്കേണ്ടതും സത്യത്തിന്റെ ഒരു രശ്മിയുടെ പ്രതിബിംബത്തെക്കുറിച്ചല്ല, മാംസം ധരിച്ച് ലോകത്തിലേക്കുവന്ന പൂര്‍ണ്ണ സത്യത്തെക്കുറിച്ചുതന്നെയാണ്, അഥവാ എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാര്‍ത്ഥ വെളിച്ചം മാംസം ധരിച്ച് ലോകത്തിലേക്ക് വന്നു എന്നതും (cf. Jn 1:9) ''ലോകത്തിന്റെ പ്രകാശമായ അവനെ അനുഗമിക്കുന്നവര്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല; അവന് ജീവന്റെ വെളിച്ചം ഉണ്ടായിരിക്കു''മെന്നതുമായ പരമസത്യത്തെയാണ് (cf. Jn 8:12) )എന്നാണ്. Nostra Aetate ''അന്യമതങ്ങളില്‍ കാണുന്ന സത്യവും വിശുദ്ധവുമായതെന്ന'' പറയുമ്പോള്‍ അന്യമതങ്ങളിലെ സകല വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും തത്വചിന്തകളും, സത്യവും വിശുദ്ധവുമാണെന്നും തന്‍മൂലം അവ സ്വീകാര്യമാണെന്നും അര്‍ത്ഥമാക്കുന്നില്ല. എങ്കില്‍ പിന്നെ എന്താണ് അത് അര്‍ത്ഥമാക്കുന്നത്. അതു മനസ്സിലാക്കാന്‍ താഴെ പറയുന്നവ സഹായിക്കും: (1) “Faith cannot of course find points of contact with philosophies that exclude questions concerning the truth, but it can do so with movements that are trying to break out of the relativisit prison. It can certainly not take over the old religions directly. Yet these religions can prepare such forms and usages, especially attitudes-reverence, humility, readiness to make sacrifices, kindness, love of one’s neighbour, the hope of everlasting life” (Pope Benedict XVI Truth And Tolerance P, 201) (2) കര്‍ത്താവിന്റെ വചനം (Verbum Domini) എന്ന അപ്പസ്‌തോലിക ഉദ്‌ബോധനം നമ്പര്‍ 119 ല്‍ ബെനഡിക്റ്റ് പാപ്പ പറയുന്നു: ''വിവിധ ഭൂഖണ്ഡങ്ങളിലെ മതപരവും ആത്മീയവുമായ പ്രാചീനപാരമ്പര്യങ്ങളോട് തിരുസഭയ്ക്കുളള ആദരവ് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വ്യക്തികള്‍ തമ്മിലും ജനതകള്‍തമ്മിലുളള പരസ്പരധാരണ ഗണ്യമായി വര്‍ദ്ധിപ്പിക്കുവാന്‍ കഴിയുന്ന മൂല്യങ്ങള്‍ ഈ പാരമ്പര്യങ്ങള്‍ ഉള്‍ക്കൊളളുന്നുണ്ട്. പലപ്പോഴും അവരുടെ മതഗ്രന്ഥങ്ങളില്‍ വ്യക്തമാക്കിയിട്ടുളള മൂല്യങ്ങളോടും നമുക്ക് യോജിക്കാന്‍ കഴിയും. ഉദാഹരണത്തിന്, ബുദ്ധമതത്തില്‍ കാണുന്ന ജീവനോടുളള ആദരവ്, ധ്യാനം, മൗനം, ലാളിത്യം, ഹിന്ദുമതത്തില്‍ കാണുന്ന പവിത്രമായതിനെ ആദരിക്കുന്ന അവബോധം ത്യാഗം, ഉപവാസം കണ്‍ഫ്യൂഷ്യനിസത്തില്‍ കുടുംബത്തിനും സാമൂഹ്യമുല്യങ്ങള്‍ക്കും നല്‍കുന്ന പ്രധാന്യം മുതലായവ''(അന്യമതങ്ങളില്‍ ഈ മൂല്യങ്ങള്‍ കാണുമ്പോള്‍ അത് അംഗീകരിക്കാന്‍ ക്രൈസ്തവര്‍ മടിക്കേണ്ടതില്ല. എന്നാല്‍ ഇവയെ അംഗീകരിക്കുമ്പോള്‍തന്നെഈ പറഞ്ഞ നന്‍മകളില്‍ ഒന്നുപോലും ക്രിസ്തീയതില്‍ ഇല്ലാത്തതല്ലെന്ന വസ്തുത മറക്കരുത്). Dominus Jesus നമ്പര്‍ 21 ല്‍ അന്യമതങ്ങളിലെ ചില കാര്യങ്ങള്‍ സുവിശേഷത്തിനുളള ഒരുക്കത്തിന്റെ ഭാഗമായി ഭവിക്കാമെന്നും എന്നാല്‍ അന്ധവിശ്വാസത്തില്‍ അധിഷ്ഠിതമായ ആചാരങ്ങള്‍ രക്ഷയ്ക്ക് തടസ്സമായി ഭവിക്കുമെന്നും പറയുന്നു. “ Certinly, the various religious traditions contain and offer relgious elements which came from God, and which are part of what the Spirit brings about in human hearts and in the history of peoples, in cultures and religions. Intead, some prayers and rituals of the other relgions may assume a role of preparation for the Gospel, in that they are occasions or pedagogical helps in which the human heart is prompted to be open to the action of God. One cannot attribute to these, however, a divine origin or an ex opere operato salvific efficacy, which is proper to the Christian sacraments. Furthermore, it cannt be overlooked that other rituals, insofar as they depend on superstitions or other errors ( cf.1 Cor10:20-21), constitute an obstacle to salvation’’. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനങ്ങളെ എങ്ങനെയാണ് മനസ്സിലാക്കുകയും വ്യാഖാനിക്കുകയും ചെയ്യേണ്ടതെന്ന് സത്യത്തോട് തുറവിയുളളവര്‍ക്ക് ബോദ്ധ്യപ്പെടാന്‍ ഇതുവരെ പറഞ്ഞതുതന്നെ ധാരാളം. 2കൊറിന്ത്യര്‍ 4:4ല്‍ പൗലോസ് പറഞ്ഞിരിക്കുന്നതുപോലെ, #{green->none->b-> ''ഈ ലോകത്തിന്റെ ദേവന്‍'' തങ്ങളുടെ മനസ്സിനെ അന്ധമാക്കുക നിമിത്തം ദൈവത്തിന്റെ പ്രതിരൂപമായ ക്രിസ്തുവിന്റെ മഹത്വമേറിയ സുവിശേഷത്തിന്റെ പ്രകാശം ദര്‍ശിക്കാന്‍ കഴിയാത്ത അവിശ്വാസികളെ ലോകത്തിന്റെ പ്രകാശമായ മിശിഹായിലേക്ക് ആനയിക്കാന്‍ കടപ്പെട്ടിരിക്കുന്ന നമ്മള്‍തന്നെ നമ്മുടെ മനസ്സിനെ വിജാതീയാചാരങ്ങളോടുളള വിവേകരഹിതമായ പൊരുത്തപ്പെടലും കണ്ണടയ്ക്കലും വഴി അന്ധമാക്കുന്നെങ്കില്‍ അന്ധരെ നയിക്കുന്ന അന്ധരായിത്തീരുകയല്ലേ നമ്മള്‍? }# #{red->none->b->ഉപസംഹാരം }# ഭാരതത്തിലെ വ്യക്തിസഭകള്‍ തങ്ങളുടെ ആത്മീയ രീതികളെ മൗനത്തിനും മനോനിയന്ത്രണത്തിനും പ്രാധാന്യം നല്‍കുന്ന ശാരീരികവും ആന്തരികവുമായ അഭ്യാസങ്ങള്‍കൊണ്ട് സമ്പന്നമാക്കാനും സമഗ്രമാക്കാനും സഹായിക്കുന്ന യോഗയുടെ സമഗ്ര ആത്മീയപദ്ധതിയെ സ്വീകരിക്കുകയും അതിനായി ക്രൈസ്തവവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് പതജ്ഞലിയുടെ യോഗസൂത്രങ്ങളും ഹഠയോഗത്തിലെ ആസനങ്ങളും ജീവിതത്തികവിനും, ആരോഗ്യപാലനത്തിനും, ആത്മീയ വളര്‍ച്ചയ്ക്കും എങ്ങനെ ഉപയോഗിക്കാമെന്ന് ഏവരേയും പറിപ്പിച്ചുക്കൊടുക്കുകയും ചെയ്യണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു. അതേസമയം, ക്രിസ്തുവിലുളള വിശ്വാസത്തില്‍ നിന്ന് സാധകരെ വ്യതിചലിപ്പിക്കുന്ന ഈശ്വരസങ്കല്പങ്ങളോ ആചാരങ്ങളോ ക്രൈസ്തവരുടെ യോഗ പരിശീലനത്തില്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കമ്മീഷന്‍ പറയുന്നു. ഇത് പ്രയോഗികതലത്തില്‍ എങ്ങനെ സാധിക്കുമെന്ന് കമ്മീഷന് വ്യക്തമായി റഞ്ഞു തരാന്‍ കഴിയുമോ? ഇങ്ങനെ നിര്‍ദ്ദേശിക്കുന്ന കമ്മീഷന്‍ ഹൈന്ദവമതസ്വാധീനമേശാത്ത ഒരു സമഗ്രമതനിരപേക്ഷയോഗയുടെ കുറ്റമറ്റ മാതൃക എവിടെയെങ്കിലും കണ്ടുവച്ചിട്ടുണ്ടോ, കരുതിവച്ചിട്ടുണ്ടോ? ഇത്തരം വാദമുഖങ്ങളുമായി യോഗയെ സ്വാംശീകരിക്കാനും ക്രൈസ്തവ വല്‍ക്കരിക്കാനും ഇറങ്ങിത്തിരിച്ചവരുടെ ദൃഷ്ടിക്രിസ്തീയവിശ്വാസമര്‍മ്മങ്ങളില്‍ നിന്നും വ്യതിചലിക്കുന്നതിന്റെ ദൃഷ്ടാന്തങ്ങള്‍ മുന്നിലുളളപ്പോള്‍ (ഇല്ലെന്ന് അവര്‍ ആണയിടുന്നെങ്കിലും) യോഗയില്‍ ക്രൈസ്തവന്റെ ആത്മീയവളര്‍ച്ചയ്ക്ക് ഉപകരിക്കുന്ന ഒരുപാടു കാര്യങ്ങളുണ്ടെന്ന പൊതു പ്രസ്താവന നടത്തി സാംസ്‌കാരികാനുരൂപണം എന്ന മനോജ്ഞപദത്തിന്റെ കുടക്കീഴില്‍ പാവപ്പെട്ട വിശ്വാസികളെ അതും എട്ടുംപൊട്ടും തിരിയാത്ത പ്രായം മുതല്‍ക്കേ യോഗാഭ്യാസത്തിന് വിധേയരാക്കണമോയെന്ന് സഭാസമിതികള്‍ കൂലങ്കഷമായി ചിന്തിക്കേണ്ടതല്ലേ? 'ഒരു കുഞ്ഞ് ജനിച്ച് നാല് വയസ്സുമുതല്‍ യോഗാപരിശീലനം തുടങ്ങാവുന്നതാണ്. ഇപ്പോള്‍ നമ്മള്‍ ലോകത്തിലനുഭവിക്കുന്ന സകല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാവും ഈ ആത്മീയ സാധന എന്ന് എനിക്ക് ഉറപ്പുണ്ട്.' - റവ. ഫാ സൈജു തുരുത്തിയില്‍ MCBS 'ക്രിസ്താനുഭവയോഗ' (പേജ് 56). #{blue->none->b-> ഇന്ന് യോഗാപരിശീലകരായി കടന്നുവരുന്നവരെല്ലംതന്നെ ഹൈന്ദവകേന്ദ്രങ്ങളില്‍ നിന്ന് യോഗ പഠിച്ചവരാണെന്നിരിക്കെ, അവര്‍ മതനിരപേക്ഷ ക്രൈസ്തവാനുയോജ്യയോഗ എന്ന (ഉട്ടോപ്യന്‍) ആശയം പുലര്‍ത്തുന്നവരല്ലെന്നിരിക്കെ, തീവ്രമായ ഹൈന്ദവാഭിമുഖ്യങ്ങള്‍ വ്യക്തമായി പ്രതിഫലിപ്പിക്കുന്ന ഒരു യോഗാപരിശീലനപരിപാടി അടിസ്ഥാന വിദ്യാഭ്യാസത്തിന്റെയും പൊതുജീവിതത്തിന്റെയും ഭാഗമാക്കാന്‍ ഭാരതത്തിലെ ഇന്നത്തെ ഭരണകൂടം നടത്തുന്ന ഉദ്യമങ്ങള്‍ക്ക് ക്രൈസ്തവര്‍ വിധേയപ്പെടേണ്ടതില്ലെന്ന് വ്യക്തമായും ശക്തമായും പ്രഖ്യാപിക്കുന്നതിനു പകരം മറിച്ചൊരു കുത്സിത നീക്കത്തിന് KCBC വഴങ്ങിക്കൊടുക്കേണ്ടതുണ്ടോ? }# യോഗഹിന്ദുമതവുമായി അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഇന്ത്യയിലും വിദേശത്തുമുളള ഹൈന്ദവര്‍ ഏതാണ്ട് ഒന്നടങ്കം കരുതുമ്പോള്‍ അത് മതനിരപേക്ഷമാണെന്ന് കത്തോലിക്കാസഭ സ്ഥാപിച്ചെടുക്കാന്‍ പരിശ്രമിക്കേണ്ടതുണ്ടോ? മതനിരപേക്ഷയോഗയെ ഹിന്ദുമതം തങ്ങ ളുടേതാക്കി ത്തീര്‍ത്തതാണെന്നു പറയുകവഴി സ്വയം അപഹാസ്യരാകുകയും ഹൈന്ദവരെ പ്രകോപിപ്പിക്കുകയുമല്ലേ ചെയ്യുന്നത്? JCBWL 4ല്‍-പറയുന്നു: ''ന്യൂ ഏജിലെ ചില ഘടകങ്ങളെ നിരാകരിച്ച് കുറച്ചുഘടകങ്ങളെ ക്രിസ്ത്യന്‍ വിശ്വാസത്തിന് സ്വീകാര്യമാക്കുക എന്നത് ക്രിസ്തീയ വിശ്വാസത്തിന്റെ കാഴ്ചപ്പാടില്‍ അസാധ്യമാണ്.'' ഇതേ രേഖയുടെ 6.2ല്‍ പറയുന്നു: ''കിഴക്കിന്റെ ജ്ഞാനത്തില്‍ നിന്ന് കടം എടുക്കുന്നതില്‍ (borrowing) ഒരു ഉപദ്രവവും ഇല്ലെന്ന് ധാരാളം ആളുകള്‍ ധരിച്ചുവച്ചിട്ടുണ്ട്. എന്നാല്‍ അതീന്ദ്രിയ ധ്യാനത്തിന്റെ (Transcendental Meditation) ഉദാഹരണം, അറിയാതെതന്നെ അതിന്റെ ഉപാസകരെ മറ്റൊരുമതത്തിലേയ്ക്ക് (ഈ കാര്യത്തില്‍ ഹിന്ദുമതത്തിലേയ്ക്ക്) സമര്‍പ്പിക്കാനുള്ള സാധ്യതയെക്കുറിച്ച് ക്രിസ്ത്യാനികള്‍ ജാഗ്രതപുലര്‍ത്തണം എന്ന പാഠം നല്‍കുന്നു. YouCat യോഗ' അന്യമതസിദ്ധാന്തങ്ങളിലേയ്ക്കുള്ള വാഹനമായി ഭവിക്കാമെന്ന മുന്നറിയിപ്പുതരുന്നു. എന്നിട്ടും ഇതിനു നേര്‍വിപരീതമായി യോഗ ക്രിസ്തീയ ആദ്ധ്യാത്മികതയുടെ വളര്‍ച്ചക്ക് ഉപകരിക്കുമെന്ന് പറഞ്ഞുകൊണ്ട് KCBC വിശ്വാസികള്‍ക്ക് ഉതപ്പുനല്‍കണമോ? പ്രകൃതിയുടെ (urmatter) കെട്ടുപാടുകളില്‍ നിന്ന് വിടുതല്‍ നേടി പ്രപഞ്ചാത്മാവുമായി ഐക്യപ്പെടാന്‍ സഹായിക്കുന്ന യോഗാമാര്‍ഗത്തിലൂടെ ആരെങ്കിലും മനുഷ്യനായി അവതരിച്ച് കുരിശില്‍ മരിച്ചുയര്‍ത്ത ലോകരക്ഷകനായ യേശുക്രിസ്തുവിനെ, അനേകം ലോകഗുരുക്കന്മാരില്‍ ഒരാള്‍ എന്നതിനപ്പുറം, ഏകരക്ഷകനും കര്‍ത്താവുമായി അംഗീകരിച്ച് ഏറ്റുപറഞ്ഞിട്ടുണ്ടോയെന്ന് നാം പരിശോധിക്കേണ്ടതല്ലേ? യോഗ തീക്ഷണമായി അഭ്യസിച്ചിരുന്ന രബീന്ദ്ര ആര്‍. മഹാരാജ്, മൈക്കിള്‍ ഗ്രഹാം ഇങ്ങനെ ഒട്ടേറെ പ്രമുഖര്‍ യേശുക്രിസ്തുവിനെ രക്ഷകനും കര്‍ത്താവുമായി സ്വീകരിച്ചപ്പോള്‍ യോഗയെ പൂര്‍ണ്ണമായി ഉപേക്ഷിക്കുകയും തള്ളിപ്പറയുകയും ചെയ്തത് എന്തുകൊണ്ടാണെന്ന് നമ്മള്‍ ചിന്തിക്കേണ്ടതല്ലേ? JCBWL, Orationis Formas എന്നീ സഭാപ്രബോധനങ്ങളുടെ മലയാളപരിഭാഷയായ 'യേശുക്രിസ്തു ജീവജലത്തിന്റെ വാഹകന്‍'എന്ന പുസ്തകത്തിന്റെ അവതാരികയില്‍ അഭിവന്ദ്യ ജേക്കബ് മനത്തോടത്ത് പിതാവ് എഴുതി: ''ലോകം വച്ചുനീട്ടുന്ന എല്ലാറ്റിനേയും കണ്ണുമടച്ച് ക്രിസ്തുവിശ്വാസി സ്വീകരിക്കാന്‍ പാടില്ല. ഏറ്റവും മഹത്തായ ക്രിസ്തീയവിശ്വാസത്തിന്റെ വെളിച്ചത്തില്‍ അവയെ നിര്‍ബന്ധമായും പരിശോധിക്കണമെന്ന് ഈ രേഖയില്‍ ആവശ്യപ്പെടുന്നുണ്ട്... ഈകാലഘട്ടത്തില്‍ ഒരു സാധാരണ ക്രിസ്തു വിശ്വാസിയുടെ മുന്നിലെ ചതിക്കുഴികള്‍ എന്തൊക്കെയാണെന്ന് ഈ രേഖ വ്യക്തമായി കാണിച്ചുതരുന്നു''. നിര്‍ഭാഗ്യകരമെന്നുപറയട്ടെ 'യോഗ ഒരു ക്രിസ്തീയ വിലയിരുത്തല്‍' എന്ന തലക്കെട്ടിലുള്ള ഈ കമ്മീഷന്‍ റിപ്പോര്‍ട്ടുതന്നെ ഒരു ചതിക്കുഴിയാണ്. അത് അല്‍പജ്ഞാനത്തെ ആധാരമാക്കിയുള്ളതും ക്രിസ്തീയ വിശ്വാസസമര്‍ത്ഥനഭാവം യഥാര്‍ത്ഥത്തില്‍ ഇല്ലാത്തതുമാണ്. Council of the Fathersനേക്കാള്‍ (The Real Council) council of the Journalists- നോടാണ് അതിന് വിധേയത്വം. #{red->none->b-> ഇക്കാര്യം തിരിച്ചറിയാന്‍ KCBC കൂട്ടാക്കുന്നില്ലെങ്കില്‍ പാവപ്പെട്ട ക്രിസ്തുവിശ്വാസിക്ക് ഒന്നേ ചെയ്യാനുള്ളു - 'മാറാനാത്താ' എന്ന് മാറത്തടിച്ച് നിലവിളിക്കുക..... }#
Image: /content_image/Mirror/Mirror-2017-12-02-18:52:12.jpg
Keywords: യോഗ
Content:
6587
Category: 1
Sub Category:
Heading: മൊബൈൽ ഫോണില്‍ കളിച്ചു സമയം പാഴാക്കരുത്, ദൈവീകപദ്ധതികള്‍ വിവേചിച്ചറിയുന്ന സോഫ്റ്റ്‌വേര്‍ നിരന്തരം അപ്ഡേറ്റ് ചെയ്യുക: യുവാക്കളോട് ഫ്രാൻസിസ് മാർപാപ്പ
Content: ദൈവീകപദ്ധതികള്‍ വിവേചിച്ചറിയുന്ന ഒരു സോഫ്റ്റ്‌വേര്‍ ഓരോ മനുഷ്യന്റെയും ഉള്ളില്‍ത്തന്നെയുണ്ട്. മറ്റേതൊരു സോഫ്റ്റ്‌വേറിനെപ്പോലെ ഇതും നിരന്തരം പുതുക്കികൊണ്ടിരിക്കണമെന്ന് യുവാക്കളോട് ഫ്രാൻസിസ് മാർപാപ്പ. ഇറ്റലിക്ക് പുറത്തുള്ള തന്റെ 21-മത്തെ അപ്പസ്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കവേ ഇന്നലെ ബംഗ്ലാദേശിലെ ചരിത്രമുറങ്ങുന്ന നോത്രഡാം സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളോട് സംവദിക്കവേയാണ് ഫ്രാൻസിസ് മാർപാപ്പ ഇപ്രകാരം പറഞ്ഞത്. തങ്ങളുടെ ജീവിതത്തിന്റെ ലക്ഷ്യത്തെയും ഭാവിയെയും കുറിച്ചു അനേഷിക്കുമ്പോൾ ഈ ലോകത്തിന്റെ ബുദ്ധിയെയല്ല, വിശ്വാസത്തിന്റെ ബുദ്ധിയേയാണ് യുവാക്കൾ ആശ്രയിക്കേണ്ടതെന്ന് ഏറ്റവും വലിയ ആത്മീയ സാമ്രാജ്യത്തിന്റെ തലവനായ ഫ്രാന്‍സിസ് പാപ്പാ യുവാക്കളെ ഉദ്‌ബോധിപ്പിച്ചു. നോത്രേഡാം യൂനിവേഴ്സിറ്റിയിലെ വിവിധ മതസ്ഥരായ വിദ്യാര്‍ത്ഥികള്‍ വന്‍ കരഘോഷത്തോടെയാണ് ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകള്‍ സ്വീകരിച്ചത്. നിങ്ങള്‍ സദാസമയവും ഊര്‍ജ്ജസ്വലത നിറഞ്ഞവരാണ്, നിങ്ങളുടെ ഒപ്പം നില്‍ക്കുമ്പോള്‍ നിങ്ങളില്‍ നിന്ന് എന്നിലേക്കും ഊര്‍ജ്ജം പ്രവഹിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് പാപ്പാ യുവജനതയെ പ്രോത്സാഹിപ്പിച്ചു. ലക്ഷ്യബോധമില്ലാതെ അലഞ്ഞുതിരിയുന്നതിനു പകരം ജീവിതത്തില്‍ ലക്ഷ്യബോധമുള്ളവരായിരിക്കുവാനും, തങ്ങളുടെ ചെറിയ ലോകത്ത് മാത്രം ഒതുങ്ങികൂടാതെ, മറ്റു മതസ്ഥരായ ആളുകളോടും തുറന്നമനസ്സുള്ളവരായിരിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പാ യുവാക്കളെ ഉപദേശിച്ചു. മൊബൈൽ ഫോണില്‍ കളിച്ചു വെറുതെ സമയം പാഴാക്കരുതെന്നും അദ്ദേഹം യുവാക്കളെ ഉപദേശിച്ചു. യുവാക്കളെ അഭിസംബോധനചെയ്‌തുകൊണ്ട് അപ്പസ്തോലിക പര്യടനം പൂര്‍ത്തിയാക്കുന്നതാണ് ഫ്രാന്‍സിസ് പാപ്പായുടെ പതിവ്. മ്യാന്‍മര്‍ പര്യടനവും യുവാക്കളെ അഭിസംബോധന ചെയ്ത്കൊണ്ടാണ് മാർപാപ്പാ പൂര്‍ത്തിയാക്കിയത്.
Image: /content_image/TitleNews/TitleNews-2017-12-03-13:52:43.jpg
Keywords: പാപ്പ
Category: 1
Sub Category:
Heading: മൊബൈൽ ഫോണില്‍ കളിച്ചു സമയം പാഴാക്കരുത്, ദൈവീകപദ്ധതികള്‍ വിവേചിച്ചറിയുന്ന സോഫ്റ്റ്‌വേര്‍ നിരന്തരം അപ്ഡേറ്റ് ചെയ്യുക: യുവാക്കളോട് ഫ്രാൻസിസ് മാർപാപ്പ
Content: ദൈവീകപദ്ധതികള്‍ വിവേചിച്ചറിയുന്ന ഒരു സോഫ്റ്റ്‌വേര്‍ ഓരോ മനുഷ്യന്റെയും ഉള്ളില്‍ത്തന്നെയുണ്ട്. മറ്റേതൊരു സോഫ്റ്റ്‌വേറിനെപ്പോലെ ഇതും നിരന്തരം പുതുക്കികൊണ്ടിരിക്കണമെന്ന് യുവാക്കളോട് ഫ്രാൻസിസ് മാർപാപ്പ. ഇറ്റലിക്ക് പുറത്തുള്ള തന്റെ 21-മത്തെ അപ്പസ്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കവേ ഇന്നലെ ബംഗ്ലാദേശിലെ ചരിത്രമുറങ്ങുന്ന നോത്രഡാം സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളോട് സംവദിക്കവേയാണ് ഫ്രാൻസിസ് മാർപാപ്പ ഇപ്രകാരം പറഞ്ഞത്. തങ്ങളുടെ ജീവിതത്തിന്റെ ലക്ഷ്യത്തെയും ഭാവിയെയും കുറിച്ചു അനേഷിക്കുമ്പോൾ ഈ ലോകത്തിന്റെ ബുദ്ധിയെയല്ല, വിശ്വാസത്തിന്റെ ബുദ്ധിയേയാണ് യുവാക്കൾ ആശ്രയിക്കേണ്ടതെന്ന് ഏറ്റവും വലിയ ആത്മീയ സാമ്രാജ്യത്തിന്റെ തലവനായ ഫ്രാന്‍സിസ് പാപ്പാ യുവാക്കളെ ഉദ്‌ബോധിപ്പിച്ചു. നോത്രേഡാം യൂനിവേഴ്സിറ്റിയിലെ വിവിധ മതസ്ഥരായ വിദ്യാര്‍ത്ഥികള്‍ വന്‍ കരഘോഷത്തോടെയാണ് ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകള്‍ സ്വീകരിച്ചത്. നിങ്ങള്‍ സദാസമയവും ഊര്‍ജ്ജസ്വലത നിറഞ്ഞവരാണ്, നിങ്ങളുടെ ഒപ്പം നില്‍ക്കുമ്പോള്‍ നിങ്ങളില്‍ നിന്ന് എന്നിലേക്കും ഊര്‍ജ്ജം പ്രവഹിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് പാപ്പാ യുവജനതയെ പ്രോത്സാഹിപ്പിച്ചു. ലക്ഷ്യബോധമില്ലാതെ അലഞ്ഞുതിരിയുന്നതിനു പകരം ജീവിതത്തില്‍ ലക്ഷ്യബോധമുള്ളവരായിരിക്കുവാനും, തങ്ങളുടെ ചെറിയ ലോകത്ത് മാത്രം ഒതുങ്ങികൂടാതെ, മറ്റു മതസ്ഥരായ ആളുകളോടും തുറന്നമനസ്സുള്ളവരായിരിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പാ യുവാക്കളെ ഉപദേശിച്ചു. മൊബൈൽ ഫോണില്‍ കളിച്ചു വെറുതെ സമയം പാഴാക്കരുതെന്നും അദ്ദേഹം യുവാക്കളെ ഉപദേശിച്ചു. യുവാക്കളെ അഭിസംബോധനചെയ്‌തുകൊണ്ട് അപ്പസ്തോലിക പര്യടനം പൂര്‍ത്തിയാക്കുന്നതാണ് ഫ്രാന്‍സിസ് പാപ്പായുടെ പതിവ്. മ്യാന്‍മര്‍ പര്യടനവും യുവാക്കളെ അഭിസംബോധന ചെയ്ത്കൊണ്ടാണ് മാർപാപ്പാ പൂര്‍ത്തിയാക്കിയത്.
Image: /content_image/TitleNews/TitleNews-2017-12-03-13:52:43.jpg
Keywords: പാപ്പ
Content:
6588
Category: 9
Sub Category:
Heading: തിരുപ്പിറവിയിൽ സ്നേഹത്തിന്റെ പുൽക്കൂടൊരുക്കുവാൻ ഡിസംബർ മാസ രണ്ടാം ശനിയാഴ്ച്ച കൺവെഷൻ 9 ന്. അഭിഷിക്ത കരങ്ങളുടെ കൈകോർക്കലിൽ അനുഗ്രഹമേകി യുകെയുടെ ഇടയന്മാർ.ഫാ.സോജി ഓലിക്കലിനൊപ്പം ബിഷപ്പ് മൈക്കിൾ ഗ്രിഗറിയും മാർ സ്രാമ്പിക്കലും
Content: ബർമിങ്‌ഹാം: സെഹിയോൻ യൂറോപ്പ് ഡയറക്ടർ റവ.ഫാ.സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 9 ന് ബെർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കും. യേശുനാഥന്റെ തിരുപ്പിറവിയെ വരവേൽക്കാൻ നാമോരോരുത്തരുടെയും ഹൃദയങ്ങളിൽ സ്നേഹത്തിന്റെ പുൽക്കൂടൊരുക്കുവാൻ ശക്തമായ വചന സന്ദേശവുമായി ലങ്കാസ്റ്റർ രൂപത ബിഷപ്പ്പ് മൈക്കിൾ ഗ്രിഗറി കാംബെൽ, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ, സെഹിയോൻ യൂറോപ്പിലെ പ്രമുഖ ആത്മീയ ശുശ്രൂഷകൻ ബ്രദർ ജോസ് കുര്യാക്കോസ് എന്നിവരും ഇത്തവണ സോജിയച്ചനോടൊപ്പം വിവിധ ശുശ്രൂഷകൾ നയിക്കും. മൾട്ടികൾച്ചറൽ ഉപഭോഗ സംസ്കാരത്തിന്റെ പിടിയിലമർന്ന യുകെയുടെയും യൂറോപ്പിന്റെയും ആത്മീയ ഉയിർത്തെഴുന്നേൽപ്പിന് ആയിരങ്ങളുടെ പ്രാർത്ഥനയുടെയും പരിത്യാഗത്തിന്റെയും പിന്തുണയാൽ പ്രകടമായ അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയും സാധ്യമാക്കിക്കൊണ്ട് ഈ കൺവെൻഷൻ ദൈവം ഉപയോഗിക്കുന്നു എന്നതിന് അസാധ്യങ്ങൾ സാധ്യമാകുന്ന, വരദാനഫലങ്ങൾ വർഷിക്കപ്പെടുന്ന ഓരോതവണത്തേയും നിരവധിയായ അനുഭവ സാക്ഷ്യങ്ങൾ തെളിവാകുന്നു. ശക്തമായ വിടുതലുകളും അതുവഴി അനേകർക്ക് ജീവിത നവീകരണവും പകർന്നുകൊണ്ടിരിക്കുന്ന ഈ കൺവെൻഷനിൽ ഏതൊരാൾക്കും ഇംഗ്ലീഷിലോ മലയാളത്തിലോ കുമ്പസാരിക്കുന്നതിനും, സ്പിരിച്വൽ ഷെയറിംങിനും സൗകര്യമുണ്ടായിരിക്കും. കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യുകെയുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു. രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും ശുശ്രൂഷകൾ നടക്കും. ഇംഗ്ലീഷിലും മലയാളത്തിലും മറ്റുഭാഷകളിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ, മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ ബർമിംങ്ഹാമിൽ നടന്നു. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന സെഹിയോൻ യൂറോപ്പിന്റെ ആത്മീയ നേതൃത്വങ്ങളായ ഫാ.സോജി ഓലിക്കൽ, ഫാ.ഷൈജു നടുവത്താനി,സിസ്റ്റർ.ഡോ.മീന എന്നിവരും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 9 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. അഡ്രസ്സ്: ബഥേൽ കൺവെൻഷൻ സെന്റർ, കെൽവിൻ വേ, വെസ്റ്റ് ബ്രോംവിച്ച്, ബർമിംങ്ഹാം (Near J1 of the M5), B70 7JW. കൂടുതൽ വിവരങ്ങൾക്ക്: ഷാജി 07878149670, അനീഷ്.07760254700, ബിജുമോൻ മാത്യു 07515 368239. Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്: ടോമി ചെമ്പോട്ടിക്കൽ 07737935424, ബിജു ഏബ്രഹാം 07859 890267
Image: /content_image/Events/Events-2017-12-03-14:36:40.jpg
Keywords: രണ്ടാം
Category: 9
Sub Category:
Heading: തിരുപ്പിറവിയിൽ സ്നേഹത്തിന്റെ പുൽക്കൂടൊരുക്കുവാൻ ഡിസംബർ മാസ രണ്ടാം ശനിയാഴ്ച്ച കൺവെഷൻ 9 ന്. അഭിഷിക്ത കരങ്ങളുടെ കൈകോർക്കലിൽ അനുഗ്രഹമേകി യുകെയുടെ ഇടയന്മാർ.ഫാ.സോജി ഓലിക്കലിനൊപ്പം ബിഷപ്പ് മൈക്കിൾ ഗ്രിഗറിയും മാർ സ്രാമ്പിക്കലും
Content: ബർമിങ്‌ഹാം: സെഹിയോൻ യൂറോപ്പ് ഡയറക്ടർ റവ.ഫാ.സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 9 ന് ബെർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കും. യേശുനാഥന്റെ തിരുപ്പിറവിയെ വരവേൽക്കാൻ നാമോരോരുത്തരുടെയും ഹൃദയങ്ങളിൽ സ്നേഹത്തിന്റെ പുൽക്കൂടൊരുക്കുവാൻ ശക്തമായ വചന സന്ദേശവുമായി ലങ്കാസ്റ്റർ രൂപത ബിഷപ്പ്പ് മൈക്കിൾ ഗ്രിഗറി കാംബെൽ, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ, സെഹിയോൻ യൂറോപ്പിലെ പ്രമുഖ ആത്മീയ ശുശ്രൂഷകൻ ബ്രദർ ജോസ് കുര്യാക്കോസ് എന്നിവരും ഇത്തവണ സോജിയച്ചനോടൊപ്പം വിവിധ ശുശ്രൂഷകൾ നയിക്കും. മൾട്ടികൾച്ചറൽ ഉപഭോഗ സംസ്കാരത്തിന്റെ പിടിയിലമർന്ന യുകെയുടെയും യൂറോപ്പിന്റെയും ആത്മീയ ഉയിർത്തെഴുന്നേൽപ്പിന് ആയിരങ്ങളുടെ പ്രാർത്ഥനയുടെയും പരിത്യാഗത്തിന്റെയും പിന്തുണയാൽ പ്രകടമായ അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയും സാധ്യമാക്കിക്കൊണ്ട് ഈ കൺവെൻഷൻ ദൈവം ഉപയോഗിക്കുന്നു എന്നതിന് അസാധ്യങ്ങൾ സാധ്യമാകുന്ന, വരദാനഫലങ്ങൾ വർഷിക്കപ്പെടുന്ന ഓരോതവണത്തേയും നിരവധിയായ അനുഭവ സാക്ഷ്യങ്ങൾ തെളിവാകുന്നു. ശക്തമായ വിടുതലുകളും അതുവഴി അനേകർക്ക് ജീവിത നവീകരണവും പകർന്നുകൊണ്ടിരിക്കുന്ന ഈ കൺവെൻഷനിൽ ഏതൊരാൾക്കും ഇംഗ്ലീഷിലോ മലയാളത്തിലോ കുമ്പസാരിക്കുന്നതിനും, സ്പിരിച്വൽ ഷെയറിംങിനും സൗകര്യമുണ്ടായിരിക്കും. കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യുകെയുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു. രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും ശുശ്രൂഷകൾ നടക്കും. ഇംഗ്ലീഷിലും മലയാളത്തിലും മറ്റുഭാഷകളിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ, മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ ബർമിംങ്ഹാമിൽ നടന്നു. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന സെഹിയോൻ യൂറോപ്പിന്റെ ആത്മീയ നേതൃത്വങ്ങളായ ഫാ.സോജി ഓലിക്കൽ, ഫാ.ഷൈജു നടുവത്താനി,സിസ്റ്റർ.ഡോ.മീന എന്നിവരും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 9 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. അഡ്രസ്സ്: ബഥേൽ കൺവെൻഷൻ സെന്റർ, കെൽവിൻ വേ, വെസ്റ്റ് ബ്രോംവിച്ച്, ബർമിംങ്ഹാം (Near J1 of the M5), B70 7JW. കൂടുതൽ വിവരങ്ങൾക്ക്: ഷാജി 07878149670, അനീഷ്.07760254700, ബിജുമോൻ മാത്യു 07515 368239. Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്: ടോമി ചെമ്പോട്ടിക്കൽ 07737935424, ബിജു ഏബ്രഹാം 07859 890267
Image: /content_image/Events/Events-2017-12-03-14:36:40.jpg
Keywords: രണ്ടാം
Content:
6589
Category: 1
Sub Category:
Heading: കടൽദുരന്തത്തിൽനിന്നു രക്ഷപ്പെട്ടു മഹാരാഷ്‌ട്രയിലെത്തിയ മത്സ്യത്തൊഴിലാളികൾക്കു തുണയായി മലയാളിവൈദികൻ
Content: കടൽദുരന്തത്തിൽനിന്നു രക്ഷപ്പെട്ട തൊള്ളായിരം മത്സ്യത്തൊഴിലാളികൾക്കു സുരക്ഷയൊരുക്കാൻ മലയാളിയായ വൈദികനും. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിൽ ദേവഘട്ട് തീരമേഖലയിൽ നങ്കൂരമിട്ട 65 ബോട്ടുകളിലെ തൊള്ളായിരത്തോളം പേർക്കാണ് പാലാ സ്വദേശിയായ മിഷനറി ഫാ. ജോർജ് കാവുകാട്ട് ആശ്വസമൊരുക്കുന്നത്. കടൽക്ഷോഭത്തിനു മുന്‍പു കടലിലേക്കു പോയ കന്യാകുമാരി, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽനിന്നുള്ള മത്സ്യത്തൊഴിലാളികളാണു സുരക്ഷിതമായ താവളം തേടി ശനിയാഴ്ച രാത്രി ദേവഘട്ട് തീരത്ത് എത്തിയത്. 52 മലയാളികളാണ് സംഘത്തിലുള്ളത്. മറ്റുള്ളവരും മലയാളം സംസാരിക്കുന്നവരാണ്. സർക്കാർ വയർലെസ് സംവിധാനത്തിലൂടെ വടക്കൻ മേഖലയിലെ സുരക്ഷിത തീരത്തേക്കു ബോട്ടുകൾ ഓടിച്ചുമാറ്റി രക്ഷപ്പെടാൻ അറിയിപ്പുണ്ടായ സാഹചര്യത്തിലാണു ഇവർ ബോട്ടുകളുമായി മഹാരാഷ്ട്ര തീരത്ത് എത്തിയത്. ഭാഷ പ്രശ്നമായതോടെയാണ് അവിടത്തെ ജില്ലാ ഭരണകൂടവും കോസ്റ്റ് ഗാർഡും ഫാ. ജോർജ് കാവുകാട്ടിനെ വിളിച്ചുവരുത്തിയത്. 30 വർഷമായി മഹാരാഷ്ട്രയിലെ പിന്നോക്ക ഗ്രാമങ്ങളിൽ സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം. ഏതാനും മലയാളികൾക്കൊപ്പം മത്സ്യത്തൊഴിലാളികൾക്കു മുന്നിൽ എത്തിയ ഫാ. ജോർജ് കാര്യങ്ങൾ ചോദിച്ചു മനസിലാക്കി ചികിത്സയും ഭക്ഷണവും സർക്കാർ കേന്ദ്രങ്ങളിൽനിന്ന് എത്തിച്ചു. മുഴുവൻ പേരെയും വൈദ്യപരിശോധനയ്ക്കു വിധേയരാക്കി. അഞ്ചു കിലോഗ്രാം വീതം അരിയും പച്ചക്കറിയും ഓരോ തൊഴിലാളിക്കും എത്തിച്ചു നല്‍കിയിട്ടുണ്ട്. തീരത്തു നങ്കൂരമിട്ടിരിക്കുന്ന ബോട്ടുകളിൽ തന്നെയാണു തൊഴിലാളികൾ താമസിക്കുന്നതും ഭക്ഷണം തയാറാക്കുന്നതും. ക്രിസ്തുവിന്റെ സ്നേഹവും കാരുണ്യവും പകർന്നുകൊടുത്തുകൊണ്ട് ഫാ. കാവുകാട്ടും ബോട്ടിൽ ഇവരോടൊപ്പം താമസിക്കുകയാണ്.
Image: /content_image/TitleNews/TitleNews-2017-12-04-12:30:21.jpg
Keywords: വൈദികൻ
Category: 1
Sub Category:
Heading: കടൽദുരന്തത്തിൽനിന്നു രക്ഷപ്പെട്ടു മഹാരാഷ്‌ട്രയിലെത്തിയ മത്സ്യത്തൊഴിലാളികൾക്കു തുണയായി മലയാളിവൈദികൻ
Content: കടൽദുരന്തത്തിൽനിന്നു രക്ഷപ്പെട്ട തൊള്ളായിരം മത്സ്യത്തൊഴിലാളികൾക്കു സുരക്ഷയൊരുക്കാൻ മലയാളിയായ വൈദികനും. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിൽ ദേവഘട്ട് തീരമേഖലയിൽ നങ്കൂരമിട്ട 65 ബോട്ടുകളിലെ തൊള്ളായിരത്തോളം പേർക്കാണ് പാലാ സ്വദേശിയായ മിഷനറി ഫാ. ജോർജ് കാവുകാട്ട് ആശ്വസമൊരുക്കുന്നത്. കടൽക്ഷോഭത്തിനു മുന്‍പു കടലിലേക്കു പോയ കന്യാകുമാരി, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽനിന്നുള്ള മത്സ്യത്തൊഴിലാളികളാണു സുരക്ഷിതമായ താവളം തേടി ശനിയാഴ്ച രാത്രി ദേവഘട്ട് തീരത്ത് എത്തിയത്. 52 മലയാളികളാണ് സംഘത്തിലുള്ളത്. മറ്റുള്ളവരും മലയാളം സംസാരിക്കുന്നവരാണ്. സർക്കാർ വയർലെസ് സംവിധാനത്തിലൂടെ വടക്കൻ മേഖലയിലെ സുരക്ഷിത തീരത്തേക്കു ബോട്ടുകൾ ഓടിച്ചുമാറ്റി രക്ഷപ്പെടാൻ അറിയിപ്പുണ്ടായ സാഹചര്യത്തിലാണു ഇവർ ബോട്ടുകളുമായി മഹാരാഷ്ട്ര തീരത്ത് എത്തിയത്. ഭാഷ പ്രശ്നമായതോടെയാണ് അവിടത്തെ ജില്ലാ ഭരണകൂടവും കോസ്റ്റ് ഗാർഡും ഫാ. ജോർജ് കാവുകാട്ടിനെ വിളിച്ചുവരുത്തിയത്. 30 വർഷമായി മഹാരാഷ്ട്രയിലെ പിന്നോക്ക ഗ്രാമങ്ങളിൽ സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം. ഏതാനും മലയാളികൾക്കൊപ്പം മത്സ്യത്തൊഴിലാളികൾക്കു മുന്നിൽ എത്തിയ ഫാ. ജോർജ് കാര്യങ്ങൾ ചോദിച്ചു മനസിലാക്കി ചികിത്സയും ഭക്ഷണവും സർക്കാർ കേന്ദ്രങ്ങളിൽനിന്ന് എത്തിച്ചു. മുഴുവൻ പേരെയും വൈദ്യപരിശോധനയ്ക്കു വിധേയരാക്കി. അഞ്ചു കിലോഗ്രാം വീതം അരിയും പച്ചക്കറിയും ഓരോ തൊഴിലാളിക്കും എത്തിച്ചു നല്‍കിയിട്ടുണ്ട്. തീരത്തു നങ്കൂരമിട്ടിരിക്കുന്ന ബോട്ടുകളിൽ തന്നെയാണു തൊഴിലാളികൾ താമസിക്കുന്നതും ഭക്ഷണം തയാറാക്കുന്നതും. ക്രിസ്തുവിന്റെ സ്നേഹവും കാരുണ്യവും പകർന്നുകൊടുത്തുകൊണ്ട് ഫാ. കാവുകാട്ടും ബോട്ടിൽ ഇവരോടൊപ്പം താമസിക്കുകയാണ്.
Image: /content_image/TitleNews/TitleNews-2017-12-04-12:30:21.jpg
Keywords: വൈദികൻ
Content:
6590
Category: 1
Sub Category:
Heading: അടുത്തവർഷം ഇന്ത്യ സന്ദർശിക്കാമെന്നു പ്രതീക്ഷിക്കുന്നതായി ഫ്രാൻസിസ് മാർപാപ്പ
Content: ജീവിച്ചിരിപ്പുണ്ടെങ്കിൽ 2018 ൽ ഇന്ത്യ സന്ദർശിക്കാൻ കഴിയുമെന്നാണു തന്റെ പ്രതീക്ഷയെന്നു ഫ്രാൻസിസ് മാർപാപ്പ. ഇന്ത്യയും ബംഗ്ലാദേശും ഇത്തവണ സന്ദർശിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നതെങ്കിലും ഇന്ത്യാ സന്ദർശനത്തിന്റെ നടപടിക്രമങ്ങൾ നീണ്ടുപോയതിനാൽ, ബംഗ്ലാദേശും അടുത്തുള്ള മ്യാൻമറും തെരഞ്ഞെടുക്കാൻ നിർബന്ധിതനാവുകയായിരുന്നു എന്നു മാർപാപ്പ പറഞ്ഞു. ദക്ഷിണേഷ്യയിലെ വിജയകരമായ ആറു ദിവസത്തെ സന്ദർശനം കഴിഞ്ഞ് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽനിന്നു റോമിലേക്കു മടങ്ങുന്നതിനിടെ ഒപ്പം ഉണ്ടായിരുന്ന മാധ്യമസംഘത്തിന്റെ ചോദ്യങ്ങൾക്കു മറുപടി നൽകുകയായിരുന്നു മാർപാപ്പ. ഈ വർഷം ഇന്ത്യ സന്ദർശനം നടക്കാതെപോയതു ദൈവീക പദ്ധതിയുടെ ഭാഗമാണെന്നു മാർപാപ്പ പറഞ്ഞു. ഇന്ത്യാ സന്ദർശനം തന്നെ ഒരു മുഴുവൻ പരിപാടിയാണ്. കാരണം, ഇന്ത്യയുടെ തെക്കും വടക്കും വടക്കുകിഴക്കും മധ്യഭാരതവുമെല്ലാം സന്ദർശിക്കേണ്ടതുണ്ട്. അത്രയേറെ വിശാലവും വൈവിധ്യവും നിറഞ്ഞതാണ് ഇന്ത്യൻ സംസ്കാരം. ഈ വർഷം ഇന്ത്യ സന്ദർശിക്കാനായിരുന്നു തന്റെ ശരിക്കുള്ള പരിപാടിയെങ്കിലും നടപടിക്രമങ്ങൾ വൈകിയതുകൊണ്ടാണു നടക്കാതെ പോയതെന്നു മാർപാപ്പ വിശദീകരിച്ചു. സമയം വൈകിയതിനാൽ ബംഗ്ലാദേശും തൊട്ടടുത്തുള്ള മ്യാൻമറും സന്ദർശിക്കാൻ തീരുമാനിക്കുകയായിരുന്നു. സന്ദർശനം വൈകിച്ചതിന് ഇന്ത്യൻ സർക്കാരിനെ നേരിട്ടു കുറ്റപ്പെടുത്തിയില്ലെങ്കിലും നടപടിക്രമങ്ങൾ വൈകിയതിനാലാണ് ഇന്ത്യ സന്ദർശിക്കാതെ പോയതെന്ന വ്യക്തമായ മറുപടിയാണ് ഫ്രാൻസിസ് പാപ്പ നൽകിയത്. ഇന്ത്യ സന്ദർശിക്കാനുള്ള തന്റെ ആഗ്രഹം മറയില്ലാതെ തുറന്നുപറയാനും മാർപാപ്പ മടിച്ചില്ല. ഇന്ത്യയിലെ സർക്കാരിന്റെ അനുമതിയും ക്രിയാത്മക നടപടികളും മാത്രമാണ് ഇനിയാവശ്യം എന്ന സന്ദേശവും മറുപടിയിലുണ്ട്.
Image: /content_image/TitleNews/TitleNews-2017-12-04-13:13:30.jpg
Keywords: പാപ്പ
Category: 1
Sub Category:
Heading: അടുത്തവർഷം ഇന്ത്യ സന്ദർശിക്കാമെന്നു പ്രതീക്ഷിക്കുന്നതായി ഫ്രാൻസിസ് മാർപാപ്പ
Content: ജീവിച്ചിരിപ്പുണ്ടെങ്കിൽ 2018 ൽ ഇന്ത്യ സന്ദർശിക്കാൻ കഴിയുമെന്നാണു തന്റെ പ്രതീക്ഷയെന്നു ഫ്രാൻസിസ് മാർപാപ്പ. ഇന്ത്യയും ബംഗ്ലാദേശും ഇത്തവണ സന്ദർശിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നതെങ്കിലും ഇന്ത്യാ സന്ദർശനത്തിന്റെ നടപടിക്രമങ്ങൾ നീണ്ടുപോയതിനാൽ, ബംഗ്ലാദേശും അടുത്തുള്ള മ്യാൻമറും തെരഞ്ഞെടുക്കാൻ നിർബന്ധിതനാവുകയായിരുന്നു എന്നു മാർപാപ്പ പറഞ്ഞു. ദക്ഷിണേഷ്യയിലെ വിജയകരമായ ആറു ദിവസത്തെ സന്ദർശനം കഴിഞ്ഞ് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽനിന്നു റോമിലേക്കു മടങ്ങുന്നതിനിടെ ഒപ്പം ഉണ്ടായിരുന്ന മാധ്യമസംഘത്തിന്റെ ചോദ്യങ്ങൾക്കു മറുപടി നൽകുകയായിരുന്നു മാർപാപ്പ. ഈ വർഷം ഇന്ത്യ സന്ദർശനം നടക്കാതെപോയതു ദൈവീക പദ്ധതിയുടെ ഭാഗമാണെന്നു മാർപാപ്പ പറഞ്ഞു. ഇന്ത്യാ സന്ദർശനം തന്നെ ഒരു മുഴുവൻ പരിപാടിയാണ്. കാരണം, ഇന്ത്യയുടെ തെക്കും വടക്കും വടക്കുകിഴക്കും മധ്യഭാരതവുമെല്ലാം സന്ദർശിക്കേണ്ടതുണ്ട്. അത്രയേറെ വിശാലവും വൈവിധ്യവും നിറഞ്ഞതാണ് ഇന്ത്യൻ സംസ്കാരം. ഈ വർഷം ഇന്ത്യ സന്ദർശിക്കാനായിരുന്നു തന്റെ ശരിക്കുള്ള പരിപാടിയെങ്കിലും നടപടിക്രമങ്ങൾ വൈകിയതുകൊണ്ടാണു നടക്കാതെ പോയതെന്നു മാർപാപ്പ വിശദീകരിച്ചു. സമയം വൈകിയതിനാൽ ബംഗ്ലാദേശും തൊട്ടടുത്തുള്ള മ്യാൻമറും സന്ദർശിക്കാൻ തീരുമാനിക്കുകയായിരുന്നു. സന്ദർശനം വൈകിച്ചതിന് ഇന്ത്യൻ സർക്കാരിനെ നേരിട്ടു കുറ്റപ്പെടുത്തിയില്ലെങ്കിലും നടപടിക്രമങ്ങൾ വൈകിയതിനാലാണ് ഇന്ത്യ സന്ദർശിക്കാതെ പോയതെന്ന വ്യക്തമായ മറുപടിയാണ് ഫ്രാൻസിസ് പാപ്പ നൽകിയത്. ഇന്ത്യ സന്ദർശിക്കാനുള്ള തന്റെ ആഗ്രഹം മറയില്ലാതെ തുറന്നുപറയാനും മാർപാപ്പ മടിച്ചില്ല. ഇന്ത്യയിലെ സർക്കാരിന്റെ അനുമതിയും ക്രിയാത്മക നടപടികളും മാത്രമാണ് ഇനിയാവശ്യം എന്ന സന്ദേശവും മറുപടിയിലുണ്ട്.
Image: /content_image/TitleNews/TitleNews-2017-12-04-13:13:30.jpg
Keywords: പാപ്പ
Content:
6591
Category: 1
Sub Category:
Heading: ഓരോ വര്‍ഷവും അഞ്ചു ലക്ഷത്തിലധികം ആളുകള്‍ ഭൂതോച്ചാടകരുടെ സഹായം തേടുന്നതായി കണക്കുകൾ
Content: ഓരോ വര്‍ഷവും അഞ്ചു ലക്ഷത്തിലധികം ആളുകള്‍ ഭൂതോച്ചാടകരുടെ സഹായം തേടാറുണ്ടെന്ന ഞെട്ടിക്കുന്ന കണക്കുകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാറ്റ് ബാഗ്ലിയോയുടെ ‘ദി റൈറ്റ്: ദി മേകിംഗ് ഓഫ് എ മോഡേണ്‍ എക്സോര്‍സിസ്റ്റ്’ എന്ന പുസ്തകത്തിലും ഈ കണക്കുകൾ വെളിപ്പെടുത്തിയിരുന്നു. ഈ സംഖ്യ നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും മാറ്റ് ബാഗ്ലിയോ വ്യക്തമാക്കുന്നു. അര്‍ജന്റീനയിലെ സലാവിന സ്കൂളിലെ 11 പെണ്‍കുട്ടികള്‍ക്ക് നിഗൂഡമായ അസുഖമുണ്ടായതിനെ തുടര്‍ന്ന് ഒരു കൂട്ടം ഭൂതോച്ചാടകരെ വിളിച്ചു വരുത്തിയത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ലോകമാകമാനമായി ദിവസംതോറും നിരവധി ഭൂതോച്ചാടക കര്‍മ്മങ്ങളാണ് നടന്നുവരുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും കത്തോലിക്കാ പുരോഹിതരുടേയും മറ്റു ഭൂതോച്ചാടകരുടേയും നേതൃത്വത്തില്‍ നിരവധി ഭൂതോച്ചാടക കര്‍മ്മങ്ങൾ നടക്കുന്നു. ധനികര്‍, ദരിദ്രര്‍, ആരോഗ്യമുള്ളവര്‍ രോഗികൾ, യുവതീയുവാക്കള്‍, പ്രായമായവര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേര്‍ അനുദിനം ഭൂതോച്ചാടകരുടെ സഹായം തേടുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഓജാബോര്‍ഡ് പോലെയുള്ളവയുടെ ഉപയോഗവും, യോഗ, റെയ്കി, തായ്‌ചി പോലെയുള്ള ധ്യാനമാര്‍ഗ്ഗങ്ങളും സാത്താന് നമ്മുടെ ഉള്ളില്‍ പ്രവേശിക്കുവാന്‍ വാതില്‍ തുറന്നുകൊടുക്കുന്നതിന് സമാനമാണെന്നാണ് പ്രമുഖരായ ഭൂതോച്ചാടകർ അഭിപ്രായപ്പെടുന്നു. സാത്താന്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടെന്നുള്ള സത്യം പലരും മനസ്സിലാക്കുന്നില്ല. ഭൂതോച്ചാടനത്തിന് കത്തോലിക്കാ സഭക്ക് വ്യക്തമായ നടപടിക്രമങ്ങളുണ്ട്. കർത്താവായ യേശുവിൽ വിശ്വസിക്കുന്നവർ സാത്താനെയോ അവന്റെ ശക്തികളെയോ ഭയപ്പെടേണ്ടതില്ല. ഒരു കത്തോലിക്ക വിശ്വാസിക്ക് ദൈവം നൽകിയിരിക്കുന്ന ഏറ്റവും വലിയ ആയുധങ്ങളാണ് വിശുദ്ധ കുർബ്ബാനയും ജപമാലയും. സാത്താൻ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് വിശുദ്ധ കുർബാനയെയും ജപമാലയും ആണെന്ന് ഒരുകാലത്ത് സാത്താന്റെ പുരോഹിതനും മഹാമാന്ത്രികനുമായിരുന്ന സഖാരി കിംഗ് ഒടുവിൽ ക്രിസ്തുവിനെ തിരിച്ചറിഞ്ഞതിനു ശേഷം വെളിപ്പെടുത്തിയിരുന്നു.
Image: /content_image/TitleNews/TitleNews-2017-12-05-09:34:28.JPG
Keywords: പിശാ
Category: 1
Sub Category:
Heading: ഓരോ വര്‍ഷവും അഞ്ചു ലക്ഷത്തിലധികം ആളുകള്‍ ഭൂതോച്ചാടകരുടെ സഹായം തേടുന്നതായി കണക്കുകൾ
Content: ഓരോ വര്‍ഷവും അഞ്ചു ലക്ഷത്തിലധികം ആളുകള്‍ ഭൂതോച്ചാടകരുടെ സഹായം തേടാറുണ്ടെന്ന ഞെട്ടിക്കുന്ന കണക്കുകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാറ്റ് ബാഗ്ലിയോയുടെ ‘ദി റൈറ്റ്: ദി മേകിംഗ് ഓഫ് എ മോഡേണ്‍ എക്സോര്‍സിസ്റ്റ്’ എന്ന പുസ്തകത്തിലും ഈ കണക്കുകൾ വെളിപ്പെടുത്തിയിരുന്നു. ഈ സംഖ്യ നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും മാറ്റ് ബാഗ്ലിയോ വ്യക്തമാക്കുന്നു. അര്‍ജന്റീനയിലെ സലാവിന സ്കൂളിലെ 11 പെണ്‍കുട്ടികള്‍ക്ക് നിഗൂഡമായ അസുഖമുണ്ടായതിനെ തുടര്‍ന്ന് ഒരു കൂട്ടം ഭൂതോച്ചാടകരെ വിളിച്ചു വരുത്തിയത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ലോകമാകമാനമായി ദിവസംതോറും നിരവധി ഭൂതോച്ചാടക കര്‍മ്മങ്ങളാണ് നടന്നുവരുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും കത്തോലിക്കാ പുരോഹിതരുടേയും മറ്റു ഭൂതോച്ചാടകരുടേയും നേതൃത്വത്തില്‍ നിരവധി ഭൂതോച്ചാടക കര്‍മ്മങ്ങൾ നടക്കുന്നു. ധനികര്‍, ദരിദ്രര്‍, ആരോഗ്യമുള്ളവര്‍ രോഗികൾ, യുവതീയുവാക്കള്‍, പ്രായമായവര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേര്‍ അനുദിനം ഭൂതോച്ചാടകരുടെ സഹായം തേടുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഓജാബോര്‍ഡ് പോലെയുള്ളവയുടെ ഉപയോഗവും, യോഗ, റെയ്കി, തായ്‌ചി പോലെയുള്ള ധ്യാനമാര്‍ഗ്ഗങ്ങളും സാത്താന് നമ്മുടെ ഉള്ളില്‍ പ്രവേശിക്കുവാന്‍ വാതില്‍ തുറന്നുകൊടുക്കുന്നതിന് സമാനമാണെന്നാണ് പ്രമുഖരായ ഭൂതോച്ചാടകർ അഭിപ്രായപ്പെടുന്നു. സാത്താന്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടെന്നുള്ള സത്യം പലരും മനസ്സിലാക്കുന്നില്ല. ഭൂതോച്ചാടനത്തിന് കത്തോലിക്കാ സഭക്ക് വ്യക്തമായ നടപടിക്രമങ്ങളുണ്ട്. കർത്താവായ യേശുവിൽ വിശ്വസിക്കുന്നവർ സാത്താനെയോ അവന്റെ ശക്തികളെയോ ഭയപ്പെടേണ്ടതില്ല. ഒരു കത്തോലിക്ക വിശ്വാസിക്ക് ദൈവം നൽകിയിരിക്കുന്ന ഏറ്റവും വലിയ ആയുധങ്ങളാണ് വിശുദ്ധ കുർബ്ബാനയും ജപമാലയും. സാത്താൻ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് വിശുദ്ധ കുർബാനയെയും ജപമാലയും ആണെന്ന് ഒരുകാലത്ത് സാത്താന്റെ പുരോഹിതനും മഹാമാന്ത്രികനുമായിരുന്ന സഖാരി കിംഗ് ഒടുവിൽ ക്രിസ്തുവിനെ തിരിച്ചറിഞ്ഞതിനു ശേഷം വെളിപ്പെടുത്തിയിരുന്നു.
Image: /content_image/TitleNews/TitleNews-2017-12-05-09:34:28.JPG
Keywords: പിശാ
Content:
6592
Category: 1
Sub Category:
Heading: മുതിര്‍ന്ന തലമുറയെ ശുശ്രൂഷിക്കുന്ന കുടുംബങ്ങൾ കൂടുതലായി അനുഗ്രഹിക്കപ്പെടുമെന്ന് ഫ്രാൻസിസ് മാർപാപ്പ
Content: മുതിര്‍ന്ന തലമുറയിലെ വൃദ്ധരായവരെ ശുശ്രൂഷിക്കുന്ന കുടുംബങ്ങൾ കൂടുതലായി അനുഗ്രഹിക്കപ്പെടുമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഈ മാസത്തെ പൊതു പ്രാര്‍ത്ഥനാ നിയോഗം വിശദീകരിച്ചുകൊണ്ടു പ്രസിദ്ധപ്പെടുത്തിയ വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം സൂചിപ്പിക്കുന്നത്. വൃദ്ധജനങ്ങളുമായുള്ള കൂടിക്കാഴ്ചാവേളകളില്‍ നല്‍കിയിട്ടുള്ള മുന്‍കാലസന്ദേശങ്ങളില്‍ നിന്നുള്ള ഉദ്ധരണികള്‍ ചേര്‍ത്തുകൊണ്ട് സ്പാനിഷ് ഭാഷയില്‍ നല്‍കിയ വീഡിയോ സന്ദേശത്തില്‍ 'വൃദ്ധരുടെ വിജ്ഞാനം' പുതിയ തലമുറയ്ക്ക് ആവശ്യമാണെന്ന് പാപ്പ പ്രത്യേകം എടുത്തുപറയുന്നു. "വൃദ്ധരായ വല്യമ്മമാരെയും, വല്ല്യപ്പന്മാരെയും ശുശ്രൂഷിക്കാത്ത ജനത്തിന് ഒരിക്കലും ഭാവിയുണ്ടായിരിക്കുകയില്ല. വൃദ്ധരായവര്‍ക്കു വിജ്ഞാനവും ജീവിതാനുഭവങ്ങളുമുണ്ട്. കുടുംബചരിത്രവും, സമൂഹത്തിന്‍റെയും ജനങ്ങളുടെയും ചരിത്രവും പുതിയ തലമുറകളിലേക്കു കൈമാറുക എന്ന വലിയ ഉത്തരവാദിത്വം അവര്‍ക്കുണ്ട്. നമ്മുടെ ഹൃദയങ്ങളില്‍ മുതിര്‍ന്ന തലമുറയ്ക്ക് ഇടമുണ്ടാകട്ടെ. അപ്പോള്‍ നമ്മുടെ കുടുംബങ്ങളും സ്ഥാപനങ്ങളും സുസ്ഥിരമാക്കപ്പെടും. അവരുടെ വിജ്ഞാനവും അനുഭവവും പുതിയ തലമുറയുടെ വിദ്യാഭ്യാസപ്രക്രിയയില്‍ സഹകാരികളാകട്ടെ" മാർപാപ്പ തന്റെ സന്ദേശത്തിൽ പറയുന്നു.
Image: /content_image/TitleNews/TitleNews-2017-12-05-13:07:48.jpg
Keywords: പാപ്പ
Category: 1
Sub Category:
Heading: മുതിര്‍ന്ന തലമുറയെ ശുശ്രൂഷിക്കുന്ന കുടുംബങ്ങൾ കൂടുതലായി അനുഗ്രഹിക്കപ്പെടുമെന്ന് ഫ്രാൻസിസ് മാർപാപ്പ
Content: മുതിര്‍ന്ന തലമുറയിലെ വൃദ്ധരായവരെ ശുശ്രൂഷിക്കുന്ന കുടുംബങ്ങൾ കൂടുതലായി അനുഗ്രഹിക്കപ്പെടുമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഈ മാസത്തെ പൊതു പ്രാര്‍ത്ഥനാ നിയോഗം വിശദീകരിച്ചുകൊണ്ടു പ്രസിദ്ധപ്പെടുത്തിയ വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം സൂചിപ്പിക്കുന്നത്. വൃദ്ധജനങ്ങളുമായുള്ള കൂടിക്കാഴ്ചാവേളകളില്‍ നല്‍കിയിട്ടുള്ള മുന്‍കാലസന്ദേശങ്ങളില്‍ നിന്നുള്ള ഉദ്ധരണികള്‍ ചേര്‍ത്തുകൊണ്ട് സ്പാനിഷ് ഭാഷയില്‍ നല്‍കിയ വീഡിയോ സന്ദേശത്തില്‍ 'വൃദ്ധരുടെ വിജ്ഞാനം' പുതിയ തലമുറയ്ക്ക് ആവശ്യമാണെന്ന് പാപ്പ പ്രത്യേകം എടുത്തുപറയുന്നു. "വൃദ്ധരായ വല്യമ്മമാരെയും, വല്ല്യപ്പന്മാരെയും ശുശ്രൂഷിക്കാത്ത ജനത്തിന് ഒരിക്കലും ഭാവിയുണ്ടായിരിക്കുകയില്ല. വൃദ്ധരായവര്‍ക്കു വിജ്ഞാനവും ജീവിതാനുഭവങ്ങളുമുണ്ട്. കുടുംബചരിത്രവും, സമൂഹത്തിന്‍റെയും ജനങ്ങളുടെയും ചരിത്രവും പുതിയ തലമുറകളിലേക്കു കൈമാറുക എന്ന വലിയ ഉത്തരവാദിത്വം അവര്‍ക്കുണ്ട്. നമ്മുടെ ഹൃദയങ്ങളില്‍ മുതിര്‍ന്ന തലമുറയ്ക്ക് ഇടമുണ്ടാകട്ടെ. അപ്പോള്‍ നമ്മുടെ കുടുംബങ്ങളും സ്ഥാപനങ്ങളും സുസ്ഥിരമാക്കപ്പെടും. അവരുടെ വിജ്ഞാനവും അനുഭവവും പുതിയ തലമുറയുടെ വിദ്യാഭ്യാസപ്രക്രിയയില്‍ സഹകാരികളാകട്ടെ" മാർപാപ്പ തന്റെ സന്ദേശത്തിൽ പറയുന്നു.
Image: /content_image/TitleNews/TitleNews-2017-12-05-13:07:48.jpg
Keywords: പാപ്പ
Content:
6593
Category: 1
Sub Category:
Heading: ലക്ഷക്കണക്കിന് ജ്ഞാനസ്നാനങ്ങള്‍ നല്‍കിയ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ അഴുകാത്ത വലതുകൈ കാനഡയിലേയ്ക്ക്
Content: ഒട്ടാവ: വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ പ്രധാനപ്പെട്ട തിരുശേഷിപ്പുകളിലൊന്നായ വലതു കൈപ്പത്തി ഒരു മാസത്തെ പര്യടനത്തിനായി കാനഡയിലെത്തുന്നു. ജനുവരി 3-ന് കാനഡയിലെത്തുന്ന തിരുശേഷിപ്പ് ഫെബ്രുവരി 2 വരെ കാനഡയിലുണ്ടായിരിക്കും. ഇക്കാലയളവില്‍ കാനഡയിലുടനീളം 14 നഗരങ്ങളിലായി ഈ തിരുശേഷിപ്പ് പര്യടനം നടത്തും. റോമിലെ ഗേസു ദേവാലയത്തിന്റെ പാര്‍ശ്വത്തിലുള്ള ചാപ്പലില്‍ സൂക്ഷിച്ചുവരുന്ന ഈ തിരുശേഷിപ്പിന് 465 വര്‍ഷങ്ങളോളം പഴക്കമുണ്ട്. ഇപ്പോഴും കാര്യമായി അഴുകാത്ത അവസ്ഥയിലാണ് വിശുദ്ധന്റെ ഈ തിരുശേഷിപ്പ്. ഒട്ടാവ കത്തോലിക്ക് ക്രിസ്റ്റ്യന്‍ ഔട്ട്‌റീച്ചിന്റെ സഹസ്ഥാപകയായ ആഞ്ചെലെ റെഗ്നിയറാണ് വിശുദ്ധന്റെ തിരുശേഷിപ്പ് കാനഡയിലെത്തിക്കുന്നത്. വിശുദ്ധന്റെ തിരുശേഷിപ്പിനായി എയര്‍ കാനഡയുടെ വിമാനത്തില്‍ ഒരു സീറ്റ് തന്നെ ബുക്ക് ചെയ്തിട്ടുണ്ടെന്ന് റെഗ്നിയര്‍ CBC റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. “ഒരു സുഹൃത്തിന്റെ ഒപ്പമുള്ള റോഡ് യാത്ര” എന്നായിരുന്നു റെഗ്നിയര്‍ വിശുദ്ധന്റെ തിരുശേഷിപ്പുമായുള്ള പര്യടനത്തെ തമാശരൂപേണ വിശേഷിപ്പിച്ചത്. ഇന്ത്യ, ജപ്പാന്‍, ചൈന തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ നടത്തിയ സുവിശേഷ പ്രഘോഷണങ്ങളാല്‍ പ്രസിദ്ധനാണ് വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍. ലക്ഷക്കണക്കിന് ആളുകളെ വിശുദ്ധന്‍ ജ്ഞാനസ്നാനപ്പെടുത്തിയതായി കണക്കാക്കപ്പെടുന്നു. ജ്ഞാനസ്നാനത്തിന്റെ ആധിക്യം കൊണ്ടുള്ള വേദന കാരണം വിശുദ്ധന് പലപ്പോഴും തന്റെ വലതുകരം അനക്കുവാന്‍ കഴിഞ്ഞിരുന്നില്ലെന്നും പറയപ്പെടുന്നു. 1552 ഡിസംബര്‍ 3 നാണ് വിശുദ്ധന്‍ മരണപ്പെടുന്നത്. ഇന്ത്യയിലെ ഗോവയിലാണ് വിശുദ്ധനെ അടക്കം ചെയ്തത്. യേശു ഏകരക്ഷകനാണ് എന്ന് പ്രഘോഷിച്ചുകൊണ്ട് നിരവധി ജ്ഞാനസ്നാനങ്ങള്‍ നല്‍കിയ വിശുദ്ധന്റെ വലത് കൈപ്പത്തി അക്കാലത്തെ ജെസ്യൂട്ട് സുപ്പീരിയര്‍ ജെനറാളിന്റെ ആഗ്രഹപ്രകാരം തിരുശേഷിപ്പെന്ന നിലയില്‍ റോമിലേക്ക് കൊണ്ടുവരികയായിരുന്നു. #{red->n->b->തിരുശേഷിപ്പ് പര്യടനം നടത്തുന്ന സ്ഥലങ്ങളും തീയതികളും}# January 3 – Chapelle des Jésuites, Quebec City January 5 – Cathedral of St John the Baptist, St John’s, Newfoundland January 7 – St Mary’s Cathedral, Halifax, Nova Scotia January 8 – St Francis Xavier University, Antigonish, Nova Scotia January 10 – St Mary’s Cathedral, Kingston, Ontario January 12 – St Michael’s Cathedral, Toronto, Ontario January 13 – St Francis Xavier Church, Mississauga, Ontario January 14 – Church of Our Lady of Lourdes, Toronto, Ontario January 16 – St Mary’s Cathedral, Winnipeg, Manitoba January 18 – Holy Family Cathedral, Saskatoon, Saskatchewan January 19 – TBA, Regina, Saskatchewan January 20 – Resurrection parish, Regina, Saskatchewan January 21 – Sacred Heart Church, Calgary, Alberta January 22 – St Michael’s Catholic Community, Calgary, Alberta January 24 – St Francis Xavier Parish, Vancouver, British Columbia January 25 – All Saints Parish, Vancouver, British Columbia January 27 – St Andrew’s Cathedral, Victoria, British Columbia January 28-29 – Mary Queen of the World Cathedral, Montreal, Quebec January 30 – TBA, Montreal, Quebec February 2 – St Patrick’s Basilica, Ottawa, Ontario
Image: /content_image/TitleNews/TitleNews-2017-12-06-09:43:02.jpg
Keywords: തിരുശേഷി
Category: 1
Sub Category:
Heading: ലക്ഷക്കണക്കിന് ജ്ഞാനസ്നാനങ്ങള്‍ നല്‍കിയ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ അഴുകാത്ത വലതുകൈ കാനഡയിലേയ്ക്ക്
Content: ഒട്ടാവ: വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ പ്രധാനപ്പെട്ട തിരുശേഷിപ്പുകളിലൊന്നായ വലതു കൈപ്പത്തി ഒരു മാസത്തെ പര്യടനത്തിനായി കാനഡയിലെത്തുന്നു. ജനുവരി 3-ന് കാനഡയിലെത്തുന്ന തിരുശേഷിപ്പ് ഫെബ്രുവരി 2 വരെ കാനഡയിലുണ്ടായിരിക്കും. ഇക്കാലയളവില്‍ കാനഡയിലുടനീളം 14 നഗരങ്ങളിലായി ഈ തിരുശേഷിപ്പ് പര്യടനം നടത്തും. റോമിലെ ഗേസു ദേവാലയത്തിന്റെ പാര്‍ശ്വത്തിലുള്ള ചാപ്പലില്‍ സൂക്ഷിച്ചുവരുന്ന ഈ തിരുശേഷിപ്പിന് 465 വര്‍ഷങ്ങളോളം പഴക്കമുണ്ട്. ഇപ്പോഴും കാര്യമായി അഴുകാത്ത അവസ്ഥയിലാണ് വിശുദ്ധന്റെ ഈ തിരുശേഷിപ്പ്. ഒട്ടാവ കത്തോലിക്ക് ക്രിസ്റ്റ്യന്‍ ഔട്ട്‌റീച്ചിന്റെ സഹസ്ഥാപകയായ ആഞ്ചെലെ റെഗ്നിയറാണ് വിശുദ്ധന്റെ തിരുശേഷിപ്പ് കാനഡയിലെത്തിക്കുന്നത്. വിശുദ്ധന്റെ തിരുശേഷിപ്പിനായി എയര്‍ കാനഡയുടെ വിമാനത്തില്‍ ഒരു സീറ്റ് തന്നെ ബുക്ക് ചെയ്തിട്ടുണ്ടെന്ന് റെഗ്നിയര്‍ CBC റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. “ഒരു സുഹൃത്തിന്റെ ഒപ്പമുള്ള റോഡ് യാത്ര” എന്നായിരുന്നു റെഗ്നിയര്‍ വിശുദ്ധന്റെ തിരുശേഷിപ്പുമായുള്ള പര്യടനത്തെ തമാശരൂപേണ വിശേഷിപ്പിച്ചത്. ഇന്ത്യ, ജപ്പാന്‍, ചൈന തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ നടത്തിയ സുവിശേഷ പ്രഘോഷണങ്ങളാല്‍ പ്രസിദ്ധനാണ് വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍. ലക്ഷക്കണക്കിന് ആളുകളെ വിശുദ്ധന്‍ ജ്ഞാനസ്നാനപ്പെടുത്തിയതായി കണക്കാക്കപ്പെടുന്നു. ജ്ഞാനസ്നാനത്തിന്റെ ആധിക്യം കൊണ്ടുള്ള വേദന കാരണം വിശുദ്ധന് പലപ്പോഴും തന്റെ വലതുകരം അനക്കുവാന്‍ കഴിഞ്ഞിരുന്നില്ലെന്നും പറയപ്പെടുന്നു. 1552 ഡിസംബര്‍ 3 നാണ് വിശുദ്ധന്‍ മരണപ്പെടുന്നത്. ഇന്ത്യയിലെ ഗോവയിലാണ് വിശുദ്ധനെ അടക്കം ചെയ്തത്. യേശു ഏകരക്ഷകനാണ് എന്ന് പ്രഘോഷിച്ചുകൊണ്ട് നിരവധി ജ്ഞാനസ്നാനങ്ങള്‍ നല്‍കിയ വിശുദ്ധന്റെ വലത് കൈപ്പത്തി അക്കാലത്തെ ജെസ്യൂട്ട് സുപ്പീരിയര്‍ ജെനറാളിന്റെ ആഗ്രഹപ്രകാരം തിരുശേഷിപ്പെന്ന നിലയില്‍ റോമിലേക്ക് കൊണ്ടുവരികയായിരുന്നു. #{red->n->b->തിരുശേഷിപ്പ് പര്യടനം നടത്തുന്ന സ്ഥലങ്ങളും തീയതികളും}# January 3 – Chapelle des Jésuites, Quebec City January 5 – Cathedral of St John the Baptist, St John’s, Newfoundland January 7 – St Mary’s Cathedral, Halifax, Nova Scotia January 8 – St Francis Xavier University, Antigonish, Nova Scotia January 10 – St Mary’s Cathedral, Kingston, Ontario January 12 – St Michael’s Cathedral, Toronto, Ontario January 13 – St Francis Xavier Church, Mississauga, Ontario January 14 – Church of Our Lady of Lourdes, Toronto, Ontario January 16 – St Mary’s Cathedral, Winnipeg, Manitoba January 18 – Holy Family Cathedral, Saskatoon, Saskatchewan January 19 – TBA, Regina, Saskatchewan January 20 – Resurrection parish, Regina, Saskatchewan January 21 – Sacred Heart Church, Calgary, Alberta January 22 – St Michael’s Catholic Community, Calgary, Alberta January 24 – St Francis Xavier Parish, Vancouver, British Columbia January 25 – All Saints Parish, Vancouver, British Columbia January 27 – St Andrew’s Cathedral, Victoria, British Columbia January 28-29 – Mary Queen of the World Cathedral, Montreal, Quebec January 30 – TBA, Montreal, Quebec February 2 – St Patrick’s Basilica, Ottawa, Ontario
Image: /content_image/TitleNews/TitleNews-2017-12-06-09:43:02.jpg
Keywords: തിരുശേഷി
Content:
6594
Category: 1
Sub Category:
Heading: ലണ്ടനിൽ അബോര്‍ഷന്‍ ക്ലിനിക്കുകളുടെ പുറത്ത് നടത്തിവരുന്ന ജാഗരണ പ്രാര്‍ത്ഥനകളും പ്രതിഷേധങ്ങളും നിരോധിക്കുവാൻ നീക്കം
Content: അബോര്‍ഷന്‍ ക്ലിനിക്കുകളുടെ പുറത്ത് നടത്തിവരുന്ന ജാഗരണ പ്രാര്‍ത്ഥനകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തുവാനൊരുങ്ങി ലണ്ടനിലെ സൗത്ത്‌വാര്‍ക്ക് കൗൺസിൽ. പ്രൊ-ലൈഫ് പ്രവര്‍ത്തകര്‍ ക്ലിനിക്കുകളില്‍ വരുന്ന സ്ത്രീകളെ ബാനറുകളും, ഒളിക്യാമറകളുമുപയോഗിച്ച് അപമാനിക്കുന്നുവെന്ന ഭ്രൂണഹത്യാനുകൂലികളുടെ അടിസ്ഥാനരഹിതമായ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ഇക്കാര്യത്തെ ചൊല്ലി ഈലിംഗ് ആന്‍ഡ് പോര്‍ട്സ്മൗത്ത് സമിതി നടത്തിയ വോട്ടെടുപ്പിനെ തുടര്‍ന്ന് സൗത്ത്‌വാര്‍ക്ക് ബറോ സമിതി കഴിഞ്ഞയാഴ്ച നടത്തിയ വോട്ടെടുപ്പില്‍ അബോര്‍ഷന്‍ ക്ലിനിക്ക് മേഖലകളെ ‘നിഷ്പക്ഷ സംരക്ഷിത’ മേഖലകളായി പ്രഖ്യപിക്കുന്നതിന് അനുകൂലമായാണ് ഭൂരിഭാഗം കൗണ്‍സിലര്‍മാരും വോട്ട് ചെയ്തത്. അബോര്‍ഷന്‍ ക്ലിനിക്ക് മേഖലകളെ ‘നിഷ്പക്ഷ സംരക്ഷിത’ മേഖലകളായി പ്രഖ്യപിക്കുന്നതിനെക്കുറിച്ച് ഗവണ്‍മെന്റ് ആലോചിക്കണമെന്ന ആഭ്യന്തര സെക്രട്ടറി ആംബര്‍ റഡ്ഢിന്റെ പ്രസ്താവനയെതുടര്‍ന്നാണ് വോട്ടെടുപ്പ് നടന്നത്. ‘ദി ഗുഡ് കൗണ്‍സേല്‍ നെറ്റ് വര്‍ക്ക്’ ആണ് ഈലിംഗില്‍ ജാഗരണ പ്രാര്‍ത്ഥനകള്‍ സംഘടിപ്പിച്ചുവന്നിരുന്നത്. എന്നാല്‍ തങ്ങള്‍ സ്ത്രീകളെ അപമാനിച്ചുവെന്ന ആരോപണം ഈ കൂട്ടായ്മയുടെ ഡയറക്ടറായ ക്ലെയര്‍ മക്‌കുള്ളോ ശക്തമായി തന്നെ നിഷേധിച്ചിട്ടുണ്ട്. തങ്ങളുടെ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുന്ന ആരും അബോര്‍ഷന് വരുന്ന സ്ത്രീകളെ അപമാനിക്കുകയോ അവരെ പിന്തുടരുകയോ ചെയ്തിട്ടില്ലെന്ന് ക്ലെയര്‍ മക്‌കുള്ളോ ആഭ്യന്തര സെക്രട്ടറിക്കയച്ച കത്തില്‍ പറയുന്നു. സമാധാനപരമായി പ്രതിഷേധിക്കുവാന്‍ ഏല്ലാവര്‍ക്കും അവകാശമുണ്ടെന്നിരിക്കേ സൗത്ത്‌വാര്‍ക്ക് ബറോ സമിതിയുടെ ഈ നീക്കം ഏകപക്ഷീയമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. അനേകം കുരുന്നു ജീവനുകളെ കൊന്നൊടുക്കാൻ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം നടപടികൾക്കെതിരെ വിശ്വാസികളും മനുഷ്യസ്നേഹികളും ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു.
Image: /content_image/TitleNews/TitleNews-2017-12-06-13:41:43.jpg
Keywords: അബോര്ഷന്
Category: 1
Sub Category:
Heading: ലണ്ടനിൽ അബോര്‍ഷന്‍ ക്ലിനിക്കുകളുടെ പുറത്ത് നടത്തിവരുന്ന ജാഗരണ പ്രാര്‍ത്ഥനകളും പ്രതിഷേധങ്ങളും നിരോധിക്കുവാൻ നീക്കം
Content: അബോര്‍ഷന്‍ ക്ലിനിക്കുകളുടെ പുറത്ത് നടത്തിവരുന്ന ജാഗരണ പ്രാര്‍ത്ഥനകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തുവാനൊരുങ്ങി ലണ്ടനിലെ സൗത്ത്‌വാര്‍ക്ക് കൗൺസിൽ. പ്രൊ-ലൈഫ് പ്രവര്‍ത്തകര്‍ ക്ലിനിക്കുകളില്‍ വരുന്ന സ്ത്രീകളെ ബാനറുകളും, ഒളിക്യാമറകളുമുപയോഗിച്ച് അപമാനിക്കുന്നുവെന്ന ഭ്രൂണഹത്യാനുകൂലികളുടെ അടിസ്ഥാനരഹിതമായ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ഇക്കാര്യത്തെ ചൊല്ലി ഈലിംഗ് ആന്‍ഡ് പോര്‍ട്സ്മൗത്ത് സമിതി നടത്തിയ വോട്ടെടുപ്പിനെ തുടര്‍ന്ന് സൗത്ത്‌വാര്‍ക്ക് ബറോ സമിതി കഴിഞ്ഞയാഴ്ച നടത്തിയ വോട്ടെടുപ്പില്‍ അബോര്‍ഷന്‍ ക്ലിനിക്ക് മേഖലകളെ ‘നിഷ്പക്ഷ സംരക്ഷിത’ മേഖലകളായി പ്രഖ്യപിക്കുന്നതിന് അനുകൂലമായാണ് ഭൂരിഭാഗം കൗണ്‍സിലര്‍മാരും വോട്ട് ചെയ്തത്. അബോര്‍ഷന്‍ ക്ലിനിക്ക് മേഖലകളെ ‘നിഷ്പക്ഷ സംരക്ഷിത’ മേഖലകളായി പ്രഖ്യപിക്കുന്നതിനെക്കുറിച്ച് ഗവണ്‍മെന്റ് ആലോചിക്കണമെന്ന ആഭ്യന്തര സെക്രട്ടറി ആംബര്‍ റഡ്ഢിന്റെ പ്രസ്താവനയെതുടര്‍ന്നാണ് വോട്ടെടുപ്പ് നടന്നത്. ‘ദി ഗുഡ് കൗണ്‍സേല്‍ നെറ്റ് വര്‍ക്ക്’ ആണ് ഈലിംഗില്‍ ജാഗരണ പ്രാര്‍ത്ഥനകള്‍ സംഘടിപ്പിച്ചുവന്നിരുന്നത്. എന്നാല്‍ തങ്ങള്‍ സ്ത്രീകളെ അപമാനിച്ചുവെന്ന ആരോപണം ഈ കൂട്ടായ്മയുടെ ഡയറക്ടറായ ക്ലെയര്‍ മക്‌കുള്ളോ ശക്തമായി തന്നെ നിഷേധിച്ചിട്ടുണ്ട്. തങ്ങളുടെ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുന്ന ആരും അബോര്‍ഷന് വരുന്ന സ്ത്രീകളെ അപമാനിക്കുകയോ അവരെ പിന്തുടരുകയോ ചെയ്തിട്ടില്ലെന്ന് ക്ലെയര്‍ മക്‌കുള്ളോ ആഭ്യന്തര സെക്രട്ടറിക്കയച്ച കത്തില്‍ പറയുന്നു. സമാധാനപരമായി പ്രതിഷേധിക്കുവാന്‍ ഏല്ലാവര്‍ക്കും അവകാശമുണ്ടെന്നിരിക്കേ സൗത്ത്‌വാര്‍ക്ക് ബറോ സമിതിയുടെ ഈ നീക്കം ഏകപക്ഷീയമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. അനേകം കുരുന്നു ജീവനുകളെ കൊന്നൊടുക്കാൻ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം നടപടികൾക്കെതിരെ വിശ്വാസികളും മനുഷ്യസ്നേഹികളും ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു.
Image: /content_image/TitleNews/TitleNews-2017-12-06-13:41:43.jpg
Keywords: അബോര്‍ഷന്‍
Content:
6595
Category: 1
Sub Category:
Heading: കൊറിയന്‍ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് ക്രിയാത്മക ഇടപെടലുകളുമായി കത്തോലിക്കാ സഭാ നേതൃത്വം
Content: തെക്ക്-കിഴക്ക് ഏഷ്യന്‍ മേഖലയില്‍ പ്രത്യേകിച്ച് കൊറിയന്‍ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് ഇരു കൊറിയകളും തമ്മില്‍ അനുരഞ്ജനവും യോജിപ്പും ആവശ്യമാണെന്ന് കത്തോലിക്കാ സഭാനേതൃത്വം. ദക്ഷിണ കൊറിയയും, അമേരിക്കയും സംയുക്തമായി നടത്തിവരുന്ന സൈനീകാഭ്യാസങ്ങള്‍ കുറക്കണമെന്ന ആവശ്യവും സഭാനേതൃത്വം ഉന്നയിക്കുകയുണ്ടായി. ദക്ഷിണ കൊറിയയിലെ ജനാധിപത്യ ഭരണകൂടവും, ഉത്തര കൊറിയയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടവും തമ്മിലുള്ള ശത്രുത നിമിത്തം കൊറിയന്‍ മേഖലയാകെ പ്രക്ഷുബ്ദമാണ്. കൊറിയന്‍ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതില്‍ കത്തോലിക്കര്‍ വഹിക്കേണ്ട പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി ഈയിടെ ഒരു കോണ്‍ഫ്രന്‍സ് നടത്തുകയുണ്ടായി. തെക്കന്‍ കൊറിയ, അമേരിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുമുള്ള പുരോഹിതരും അത്മായരും കോണ്‍ഫ്രന്‍സില്‍ പങ്കെടുത്തു. ദക്ഷിണ കൊറിയയും, അമേരിക്കയും സംയുക്തമായി നടത്തിവരുന്ന സൈനീകാഭ്യാസങ്ങള്‍ കുറക്കണമെന്ന് കോണ്‍ഫ്രന്‍സ് ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ഡിസംബര്‍ 4ന് അമേരിക്കയുടേയും ദക്ഷിണ കൊറിയയുടേയും സംയുക്ത ആകാശ സൈനീകപരിശീലനങ്ങള്‍ക്ക് തൊട്ടുമുന്‍പായിരുന്നു സഭാനേതൃത്വം ഈ ആവശ്യം ഉന്നയിച്ചത്. അമേരിക്കയുടേയും തെക്കന്‍ കൊറിയയുടേയും സംയുക്ത സൈനീകാഭ്യാസങ്ങളെ ഒരു ഭീഷണിയായി കണ്ടുകൊണ്ട് ഉത്തര കൊറിയ നടത്തിവരുന്ന മിസൈല്‍ പരീക്ഷണങ്ങളെ ഭീതിയോടെയാണ് ലോകം നോക്കികാണുന്നത്. കൊറിയന്‍ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി കത്തോലിക്കാ സഭ ക്രിയാത്മകമായി ഇടപെടുന്നു എന്നുള്ളതിന്റെ സൂചനയാണ് ഈ കോണ്‍ഫ്രന്‍സ്. കത്തോലിക്കാ സഭയുടെ ഇടപെടലിനെ പ്രതീക്ഷയോടെയാണ് ലോകം നോക്കികാണുന്നത്.
Image: /content_image/TitleNews/TitleNews-2017-12-07-07:46:21.jpg
Keywords: സമാധാ
Category: 1
Sub Category:
Heading: കൊറിയന്‍ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് ക്രിയാത്മക ഇടപെടലുകളുമായി കത്തോലിക്കാ സഭാ നേതൃത്വം
Content: തെക്ക്-കിഴക്ക് ഏഷ്യന്‍ മേഖലയില്‍ പ്രത്യേകിച്ച് കൊറിയന്‍ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് ഇരു കൊറിയകളും തമ്മില്‍ അനുരഞ്ജനവും യോജിപ്പും ആവശ്യമാണെന്ന് കത്തോലിക്കാ സഭാനേതൃത്വം. ദക്ഷിണ കൊറിയയും, അമേരിക്കയും സംയുക്തമായി നടത്തിവരുന്ന സൈനീകാഭ്യാസങ്ങള്‍ കുറക്കണമെന്ന ആവശ്യവും സഭാനേതൃത്വം ഉന്നയിക്കുകയുണ്ടായി. ദക്ഷിണ കൊറിയയിലെ ജനാധിപത്യ ഭരണകൂടവും, ഉത്തര കൊറിയയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടവും തമ്മിലുള്ള ശത്രുത നിമിത്തം കൊറിയന്‍ മേഖലയാകെ പ്രക്ഷുബ്ദമാണ്. കൊറിയന്‍ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതില്‍ കത്തോലിക്കര്‍ വഹിക്കേണ്ട പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി ഈയിടെ ഒരു കോണ്‍ഫ്രന്‍സ് നടത്തുകയുണ്ടായി. തെക്കന്‍ കൊറിയ, അമേരിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുമുള്ള പുരോഹിതരും അത്മായരും കോണ്‍ഫ്രന്‍സില്‍ പങ്കെടുത്തു. ദക്ഷിണ കൊറിയയും, അമേരിക്കയും സംയുക്തമായി നടത്തിവരുന്ന സൈനീകാഭ്യാസങ്ങള്‍ കുറക്കണമെന്ന് കോണ്‍ഫ്രന്‍സ് ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ഡിസംബര്‍ 4ന് അമേരിക്കയുടേയും ദക്ഷിണ കൊറിയയുടേയും സംയുക്ത ആകാശ സൈനീകപരിശീലനങ്ങള്‍ക്ക് തൊട്ടുമുന്‍പായിരുന്നു സഭാനേതൃത്വം ഈ ആവശ്യം ഉന്നയിച്ചത്. അമേരിക്കയുടേയും തെക്കന്‍ കൊറിയയുടേയും സംയുക്ത സൈനീകാഭ്യാസങ്ങളെ ഒരു ഭീഷണിയായി കണ്ടുകൊണ്ട് ഉത്തര കൊറിയ നടത്തിവരുന്ന മിസൈല്‍ പരീക്ഷണങ്ങളെ ഭീതിയോടെയാണ് ലോകം നോക്കികാണുന്നത്. കൊറിയന്‍ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി കത്തോലിക്കാ സഭ ക്രിയാത്മകമായി ഇടപെടുന്നു എന്നുള്ളതിന്റെ സൂചനയാണ് ഈ കോണ്‍ഫ്രന്‍സ്. കത്തോലിക്കാ സഭയുടെ ഇടപെടലിനെ പ്രതീക്ഷയോടെയാണ് ലോകം നോക്കികാണുന്നത്.
Image: /content_image/TitleNews/TitleNews-2017-12-07-07:46:21.jpg
Keywords: സമാധാ