Contents
Displaying 6271-6280 of 25124 results.
Content:
6576
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ കൈവെയ്പ്പ്: ബംഗ്ലാദേശില്‍ 16 ഡീക്കന്മാര്‍ അഭിഷിക്തരായി
Content: ധാക്ക: ബംഗ്ളാദേശ് തലസ്ഥാനമായ ധാക്കയിലെ സുഹറാവര്ധി മൈതാനിയില്‍ ഒരു ലക്ഷത്തോളം ആളുകള്‍ പങ്കെടുത്ത വിശുദ്ധ കുര്‍ബാന മദ്ധ്യേ ഫ്രാന്‍സിസ് പാപ്പ 16 ഡീക്കന്‍മാര്‍ക്ക് തിരുപട്ടം നല്‍കി. രാജ്യത്തെ ഏക സെമിനാരിയായ ഹോളി സ്പിരിറ്റ് സെമിനാരിയിൽ നിന്നും പഠനം പൂർത്തിയാക്കിയ പത്തു രൂപത വൈദികരും അഞ്ചു ഹോളിക്രോസ് കോണ്‍ഗ്രിഗേഷന്‍ സഭയിലെ അംഗങ്ങളും ഒരു വിമലഹൃദയ സഭാംഗവുമാണ് അഭിഷിക്തരായത്. ഇവര്‍ നമ്മുടെ പുത്രന്മാരാണെന്നാണ് നവവൈദികരെ പാപ്പ വിശേഷിപ്പിച്ചത്. യേശു തന്റെ നാമത്തിൽ ശിഷ്യന്മാരെ തിരഞ്ഞെടുത്തുവെന്നും, മനുഷ്യവർഗത്തിന് വേണ്ടി സഭയിൽ പൗരോഹിത്യം സ്ഥാപിച്ചെന്നും അവര്‍ ദൈവജനത്തിന്റെ സേവനത്തിനായി വിളിക്കപ്പെട്ടുവെന്നും പാപ്പാ തന്റെ പ്രസംഗത്തില്‍ സ്മരിച്ചു. നല്ല ഇടയനായ യേശുവിനെ പിന്തുടരണമെന്ന് നവാഭിഷിക്തരോട് പാപ്പ ആഹ്വാനം ചെയ്തു. മുസ്ലിം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശില്‍ തൊണ്ണൂറു ശതമാനം പേരും ഇസ്ളാമിക വിശ്വാസികളാണ്. ഏഴു രൂപതകളിലും 34 കോണ്‍ഗ്രിഗേഷനില്‍ നിന്നുമായി 380 വൈദികരും 1500 കന്യാസ്ത്രീകളുമാണ് രാജ്യത്തുള്ളത്. പുതിയ വൈദികരുടെ വരവിനെ ഏറെ പ്രതീക്ഷയോടെയാണ് സഭ നോക്കിക്കാണുന്നത്. അതേസമയം രാജ്യത്തെ ഏക സെമിനാരിയായ ഹോളി സ്പിരിറ്റ് മേജർ സെമിനാരിയിൽ നാനൂറോളം വൈദിക വിദ്യാർത്ഥികള്‍ ഇപ്പോള്‍ പഠനം നടത്തുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2017-12-01-10:59:47.jpg
Keywords: ബംഗ്ലാ
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ കൈവെയ്പ്പ്: ബംഗ്ലാദേശില്‍ 16 ഡീക്കന്മാര്‍ അഭിഷിക്തരായി
Content: ധാക്ക: ബംഗ്ളാദേശ് തലസ്ഥാനമായ ധാക്കയിലെ സുഹറാവര്ധി മൈതാനിയില്‍ ഒരു ലക്ഷത്തോളം ആളുകള്‍ പങ്കെടുത്ത വിശുദ്ധ കുര്‍ബാന മദ്ധ്യേ ഫ്രാന്‍സിസ് പാപ്പ 16 ഡീക്കന്‍മാര്‍ക്ക് തിരുപട്ടം നല്‍കി. രാജ്യത്തെ ഏക സെമിനാരിയായ ഹോളി സ്പിരിറ്റ് സെമിനാരിയിൽ നിന്നും പഠനം പൂർത്തിയാക്കിയ പത്തു രൂപത വൈദികരും അഞ്ചു ഹോളിക്രോസ് കോണ്‍ഗ്രിഗേഷന്‍ സഭയിലെ അംഗങ്ങളും ഒരു വിമലഹൃദയ സഭാംഗവുമാണ് അഭിഷിക്തരായത്. ഇവര്‍ നമ്മുടെ പുത്രന്മാരാണെന്നാണ് നവവൈദികരെ പാപ്പ വിശേഷിപ്പിച്ചത്. യേശു തന്റെ നാമത്തിൽ ശിഷ്യന്മാരെ തിരഞ്ഞെടുത്തുവെന്നും, മനുഷ്യവർഗത്തിന് വേണ്ടി സഭയിൽ പൗരോഹിത്യം സ്ഥാപിച്ചെന്നും അവര്‍ ദൈവജനത്തിന്റെ സേവനത്തിനായി വിളിക്കപ്പെട്ടുവെന്നും പാപ്പാ തന്റെ പ്രസംഗത്തില്‍ സ്മരിച്ചു. നല്ല ഇടയനായ യേശുവിനെ പിന്തുടരണമെന്ന് നവാഭിഷിക്തരോട് പാപ്പ ആഹ്വാനം ചെയ്തു. മുസ്ലിം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശില്‍ തൊണ്ണൂറു ശതമാനം പേരും ഇസ്ളാമിക വിശ്വാസികളാണ്. ഏഴു രൂപതകളിലും 34 കോണ്‍ഗ്രിഗേഷനില്‍ നിന്നുമായി 380 വൈദികരും 1500 കന്യാസ്ത്രീകളുമാണ് രാജ്യത്തുള്ളത്. പുതിയ വൈദികരുടെ വരവിനെ ഏറെ പ്രതീക്ഷയോടെയാണ് സഭ നോക്കിക്കാണുന്നത്. അതേസമയം രാജ്യത്തെ ഏക സെമിനാരിയായ ഹോളി സ്പിരിറ്റ് മേജർ സെമിനാരിയിൽ നാനൂറോളം വൈദിക വിദ്യാർത്ഥികള്‍ ഇപ്പോള്‍ പഠനം നടത്തുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2017-12-01-10:59:47.jpg
Keywords: ബംഗ്ലാ
Content:
6577
Category: 4
Sub Category:
Heading: യോഗയുടെ തത്വശാസ്ത്രം സഭയെ പടുത്തുയര്‍ത്തുകയല്ല, പടുക്കുഴിയിലാക്കുന്നു: ഭാഗം 2
Content: ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച....................... {{യോഗ എന്ന വിപത്ത്: കേരളസഭ ജാഗ്രത പുലർത്തണം; ഭാഗം 1: വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/6562 }} #{green->n->n-> റിപ്പോര്‍ട്ട്: }# 'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ Nostra Aetate എന്ന പ്രമാണ രേഖയുടെ, ഇതര മതങ്ങളോടുള്ള തുറന്ന സമീപനവും , CBCIയുടെ Guidance for Inter-Religious Dialogue Dw, Fides et Ratio, Ecclesia in Asia തുടങ്ങിയ പ്രബോധന രേഖകളും ഭാരതീയ മതങ്ങളോടുള്ള ബന്ധത്തിന് നല്‍കിയ പ്രോത്സാഹനവും ക്രൈസ്തവര്‍ക്ക് യോഗ പരിശീലനത്തിന് പ്രചോദനമേകി. എന്നാല്‍ സമീപകാലത്ത് ചില പൊന്തിഫിക്കല്‍ കൗണ്‍സിലുകളും കോണ്‍ഗ്രിഗേഷനുകളും പ്രസിദ്ധീകരിച്ച രേഖകള്‍, കൃത്യമായിപ്പറഞ്ഞാല്‍, Jesus Christ the Bearer of the Water of Life, Some Aspects of Christian Meditation(6) ഇവ പൗരസ്ത്യ ആദ്ധ്യാത്മിക രീതികളെ പൊതുവിലും, അവയില്‍ മുഖ്യമായത് എന്നതരത്തില്‍ യോഗയെ പ്രത്യേകിച്ചും കരുതലോടെ സമീപിക്കണമെന്ന സൂചനകള്‍ നല്‍കുന്നു. YouCat 356 356 ന്റെ യോഗപോലുള്ള അഭ്യാസങ്ങള്‍ ക്രിസ്തുമതത്തിന് അന്യമായ സിദ്ധാന്തങ്ങളിലേയ്ക്കുള്ള വാഹനങ്ങളാണ് എന്ന പ്രസ്താവനയേയും ഈ പശ്ചാത്തലത്തിലാണ് മനസ്സിലാക്കേണ്ടത്.' #{red->none->b->വിശകലനം: }# #{black->none->b->A) }# കമ്മീഷന്‍ ഇവിടെ പേരുദ്ധരിച്ചിരിക്കുന്ന രേഖകള്‍ നല്‍കപ്പെട്ട വര്‍ഷങ്ങള്‍ ഏതെന്ന് ശ്രദ്ധിക്കുന്നത് ചിലകാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഉപകരിക്കും. 1. Nostra Aetate- 1965 2. CBCI രേഖ - 1989* 3. Fides et Ratio - 1998 (Sep.14) 4. Ecclesia in Asia-1999 (Nov.06) #{black->none->b->B) }# 1.Orationis Formas -1989 (Letter to the Bishops on Some Aspects of Christian Meditation) 2. JCBWL - 2003 3. You Cat - 2011 (Oct.29) ഇവയില്‍ A വിഭാഗത്തില്‍ ഉള്ളവയെ യോഗ പരിശീലനത്തിന് ക്രൈസ്തവര്‍ക്ക് പ്രചോദനമേകിയവയായും B വിഭാഗത്തില്‍ ഉള്ളവയെ യോഗയെ കരുതലോടെ സമീപിക്കണമെന്ന് സൂചന നല്‍കുന്നവയായും അവതരിപ്പിക്കുന്നു. യോഗ പരിശീലനത്തിന് പ്രോത്സാഹനം നല്‍കിയതായി കമ്മീഷന്‍ സൂചിപ്പിച്ചിരിക്കുന്ന Nostra Aetate 1965-ല്‍ നല്‍കപ്പെട്ടതിന് ശേഷം കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞ് 1989-ലാണ് A വിഭാഗത്തില്‍പ്പെട്ട CBCI രേഖയും B വിഭാഗത്തല്‍പ്പെട്ട Orationis Formas എന്ന വിശ്വാസതിരുസംഘത്തിന്റെ രേഖയും പ്രസിദ്ധീകൃതമാകുന്നത്. ആ നിലയ്ക്ക് Orationis Formas എന്ന രേഖ CBCI രേഖയുടെ രൂപീകരണത്തില്‍ മാര്‍ഗദര്‍ശകമായെന്നോ അന്ന് അത് CBCI യുടെ കാര്യമായ പരിഗണനയ്ക്ക് വിഷയീഭവിച്ചുവെന്നോ കരുതാന്‍ ന്യായം കുറവാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ Peritus എന്ന നിലയില്‍ ആദ്യന്തം ഭാഗഭാക്കായിരുന്ന, Notra Aetate എങ്ങനെ രൂപപ്പെട്ടു(7) എന്നത് നന്നായി അറിയുന്ന, കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്‌സിംഗര്‍ വിശ്വാസതിരുസംഘത്തിന്റെ തലവനായിരിക്കെ പൗരസ്ത്യമതങ്ങളോടു ബന്ധപ്പെട്ട ധ്യാനരീതികളോടും പ്രാര്‍ത്ഥനാരീതികളോടും ക്രിസ്ത്യാനികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന താല്‍പര്യം കണ്ടിട്ട് അതിന്റെ അപകടങ്ങള്‍ ചൂണ്ടിക്കാട്ടി ജാഗ്രതയ്ക്ക് ആഹ്വാനം നല്‍കുന്നതിനാണ് Orationis Formas എന്ന രേഖ പുറപ്പെടുവിച്ചത്. കൗണ്‍സിലിനു ശേഷം Nostra Aetate യുടെ പേരും പറഞ്ഞ് സാംസ്‌കാരികാനുരൂപണം എന്ന പൊതു തലക്കെട്ടിന്റെ മറവില്‍ ക്രൈസ്തവവിശ്വസത്തിന് പാടേ നിരക്കാത്ത കാര്യങ്ങളും യാതൊരു വിവേചനയുമില്ലാതെ (discernment) ക്രൈസ്തവര്‍ സ്വീകരിക്കുന്ന പശ്ചാത്തലത്തില്‍ മാര്‍ഗനിര്‍ദ്ദേശമായി വിശ്വാസതിരുസംഘം നല്‍കിയ ഈ രേഖയെ വേണ്ടവിധത്തില്‍ വിലമതിച്ചുവോ എന്നും ജാഗ്രത പുലര്‍ത്തിയോയെന്നും സാസ്‌കാരികാനുരൂപണ വക്താക്കളും അല്ലാത്തവരും ആത്മാര്‍ത്ഥമായ ആത്മപരിശോധന നടത്തേണ്ടതായിട്ടുണ്ട്. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ മൂന്നാം ഭാഗത്തും നാലാം ഭാഗത്തും Nostra Aetate യെ പരാമര്‍ശിക്കുന്നതുകൊണ്ട് പ്രസ്തുത രേഖയുടെ യഥാര്‍ത്ഥ സന്ദേശത്തെക്കുറിച്ചും അതിനെ ദുര്‍വ്യാഖ്യാനിച്ചതിനെപ്പറ്റിയും ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ നിരീക്ഷണങ്ങളും ഉള്‍പ്പെടുത്തി അവസാനം പ്രതിപാദിക്കുന്നതാണ്. #{black->none->b->B) }# ക്രൈസ്തവര്‍ക്ക് യോഗപരിശീലനത്തിന് പ്രചോദനമേകിയതായി കമ്മീഷന്‍ പറയുന്ന A വിഭാഗത്തില്‍പ്പെട്ട Fides et Ratio 1998ലും Ecclesia in Asia 1999-ലും നല്‍കപ്പെട്ടു. യോഗയേയും മറ്റും കരുതലോടെ സമീപിക്കണമെന്ന് നിര്‍ദേശിക്കുന്ന ആ വിഭാഗത്തില്‍പ്പെട്ട JCBWL, YouCat എന്നിവ യഥാക്രമം 2003ലും 2011ലുമാണ് നല്‍കപ്പെട്ടത്. ഇവിടെ സ്വാഭാവികമായും ഉയരുന്ന ചോദ്യമിതാണ്: A വിഭാഗത്തപ്പെട്ട രേഖകളെ ശരിയായി ഉള്‍ക്കൊണ്ട് സാംസ്‌കാരികാനുരൂപണം അപചയമോ അപകടമോ മാര്‍ഗഭ്രംശമോ ഇല്ലാതെ മുന്നോട്ടുനീങ്ങുകയായിരുന്നെങ്കില്‍ ജാഗ്രതക്കുള്ള ആഹ്വാനവുമായി B വിഭാഗത്തില്‍പ്പെട്ട രേഖകള്‍ 2003ലും 2011ലും നല്‍കേണ്ടിവരുമായിരുന്നോ? അങ്ങനെ നല്‍കേണ്ടി വന്നു എന്നതില്‍ നിന്നും വ്യക്തമാകുന്നത് സാംസ്‌കാരികാനുരൂപണ വാഹനം വഴിതെറ്റി സഞ്ചരിച്ചിട്ടുണ്ടെന്നല്ലേ..? #{green->none->b-> ഇതരമതങ്ങളും സംസ്‌കാരങ്ങളുമായി സംവദിക്കുമ്പോള്‍ യേശുക്രിസ്തു ഏക രക്ഷകനാണെന്ന ക്രിസ്തീയവിശ്വാസ മര്‍മം വിസ്മരിക്കരുതെന്ന് വ്യക്തമാക്കികൊണ്ടും ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി മാര്‍ഗനിര്‍ദേശം നല്‍കിക്കൊണ്ടും വിശ്വാസതിരുസംഘം 2000ല്‍ പുറപ്പെടുവിച്ച Dominus Jesus എന്ന സുപ്രധാന രേഖ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പരിഗണനയ്ക്ക് വിഷയീഭവിക്കാത്തത് ഇത്തരുണത്തില്‍ അതിശയകരമാണെന്ന് പറയാതെവയ്യ. }# C) #{blue->n->n-> റിപ്പോര്‍ട്ട്: }# 'ഏതാനും വചനപ്രഘോഷകരും ആത്മീയപ്രസിദ്ധീകരണങ്ങളും യോഗ തീര്‍ത്തും അസ്വീകാര്യമെന്ന് പഠിപ്പിക്കുന്നുണ്ട്. ഇത് ഭാരതീയ ക്രൈസ്തവര്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. കൗണ്‍സിലാനന്തര സഭയുടെ ഇതര മതങ്ങളോടുള്ള ഭാവാത്മകവും ക്രിയാത്മകവുമായ സമീപനത്തില്‍ വളര്‍ന്നുവരുന്നവരുടെ മനസാക്ഷിയെ ഇതു നന്നായി ഭാരപ്പെടുത്തുന്നുണ്ട്.' #{red->none->b->വിശകലനം: }# ഇവിടെ കമ്മീഷന്റെ വിലയിരുത്തല്‍ ഏകപക്ഷീയമായിപ്പോയി. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ഭാവാത്മകവും ക്രിയാത്മകവുമായ സമീപനത്തില്‍ വളര്‍ന്നുവരുന്നവരുടെ മനസാക്ഷിയെ യോഗ അസ്വീകാര്യ മാണെന്നു പറയുന്നത് നന്നായി ഭാരപ്പെടുത്തുന്നുണ്ടെന്ന് കണ്ടെത്തിയ കമ്മീഷന്‍, കൗണ്‍സിലിന്റെ പേരും പറഞ്ഞ് ക്രിസ്തീയവിശ്വാസത്തിന് നേര്‍വിപരീതമായ തത്ത്വചിന്തകളും ആചാരാനുഷ്ഠാനങ്ങളും ധ്യാനരീതികളും വിശ്വാസികള്‍ക്ക് ഉതപ്പുനല്‍കിക്കൊണ്ട് സഭയിലേയ്ക്ക്- ആരാധനയിലേയ്ക്കുവരെ - കൊണ്ടു വരുന്നതില്‍ തീവ്രമായ് വേദനിക്കുന്ന, വിശ്വാസത്തെ പരമപ്രധാനമായിക്കണ്ട് വിശ്വസ്തത പുലര്‍ത്താന്‍ ആഗ്രഹിക്കുന്ന അനേകം ക്രൈസ്തവവിശ്വാസികളുടെ ഹൃദയഭാരം എന്തേ കാണാതെപോയി? സെമിനാരികളിലും സന്യാസപരിശീലന കേന്ദ്രങ്ങളിലും അര്‍ത്ഥികളായി ചേരുന്നവരെ യോഗയും മറ്റും പരിശീലീപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നതിന്റേയും തദ്വരാ ന്യൂ ഏജ് കണ്ടീഷണിംഗ് നടത്തുന്നതിന്റെയും അനൗചിത്യവും അപകടവും സഭ ഇനിയെങ്കിലും ഗൗരവമായ ചര്‍ച്ചാവിഷയമാക്കേണ്ടതല്ലേ? ഇവിടങ്ങളില്‍ വത്തിക്കാന്‍ രേഖയുടെ പേരില്‍ യോഗ പഠിപ്പിക്കുന്നവര്‍ Orationis Formas, JCBWL തുടങ്ങിയ വത്തിക്കാന്‍ രേഖകളിലെ പ്രബോധനങ്ങളും അര്‍ത്ഥികളെ പഠിപ്പിക്കുന്നുണ്ടോ? ജാഗ്രതയ്ക്കുള്ള ആഹ്വാനം വിലമതിക്കുന്നവര്‍ അക്കാര്യം ശ്രദ്ധയില്‍പ്പെടുത്തുമ്പോള്‍ അതില്‍ ഭാരപ്പെടുന്നത് വാസ്തവത്തില്‍ ന്യൂ ഏജ് കണ്ടീഷണിംഗിന് അടിപ്പെട്ടവരും തിരുത്താന്‍ മനസ്സില്ലാത്തവരുമല്ലേ? #{blue->n->n-> റിപ്പോര്‍ട്ട്: }# 'എന്നാല്‍ മറുവശത്ത്, തീവ്രമായ ഹൈന്ദവാഭിമുഖ്യങ്ങള്‍ വ്യക്തമായി പ്രതിഫലിപ്പിക്കുന്ന ഒരു യോഗ പരിശീലനപരിപാടി അടിസ്ഥാനവിദ്യാഭ്യാസത്തിന്റേയും പൊതു ജീവിതത്തിന്റെയും ഭാഗമാക്കാന്‍ ഭാരതത്തിലെ ഇന്നത്തെ ഭരണകൂടം നടത്തുന്ന ശ്രമങ്ങള്‍ യോഗയ്ക്ക് വ്യക്തമായ വര്‍ഗീയതയുടെയും സാമുദായികതയുടെയും നിറംകൂടെ നല്‍കിയിരിക്കുന്നു. അതിനാല്‍, ഭാരതീയ ക്രൈസ്തവന്‍ യോഗയെ സമഗ്രമായ പുനരവലോകനത്തിന് വിധേയമാക്കുകയും ആത്മീയപക്വതയോടെ സ്വീകരിക്കുകയും വേണം.' #{red->none->b->വിശകലനം: }# ഭാരതത്തിലെ ഇന്നത്ത ഭരണകൂടം യോഗാപരിശീലനം വിദ്യാഭ്യാസരംഗത്തും മറ്റുപല മേഖലകളിലും നടപ്പാക്കാന്‍ നടത്തുന്ന പരിശ്രമങ്ങളില്‍ അപകടമുണ്ടെന്ന് കമ്മീഷനും സമ്മതിക്കുന്നുവെന്നത് നല്ല കാര്യമാണ്. എന്നാല്‍ ഇതിനേക്കാള്‍ അപകടകരമായിട്ടുള്ളത് വത്തിക്കാന്‍ കൗണ്‍സിലിന്റെ പേരും പറഞ്ഞ് ക്രിസ്താനുഭവ യോഗാധ്യാനം , പെസഹാനുഭവ യോഗാധ്യാനം ഇത്യാദി പേരുകളില്‍ ധ്യാന, കണ്‍വെന്‍ഷന്‍ പരിപാടികളുമായി ഇറങ്ങിത്തിരിച്ചിരിക്കുന്ന സഭയ്ക്കുള്ളില്‍ തന്നെയുള്ളവരുടെ മതസങ്കലന നീക്കങ്ങളാണ്. കമ്മീഷന്‍ റിപ്പോര്‍ട്ട് പറയുന്നതുപോലെ ഭാരത ക്രൈസ്തവര്‍ യോഗയെ സമഗ്രമായ പുനരവലോകനം നടത്താന്‍ പ്രാപ്തരാകണമെങ്കില്‍ ആദ്യം ചെയ്യേണ്ടത് ആ ലക്ഷ്യത്തോടെ നല്‍കപ്പെട്ടിരിക്കുന്ന Orationis Formas, JCBWL, Dominus Jesus ഇവ അവരെ വ്യക്തമായി പഠിപ്പിക്കുക എന്നതാണ്. എന്നാല്‍ അതിലേയ്ക്കു കടക്കാതെ കമ്മീഷന്‍ അതിന്റെ മനോവിചാരത്തിനുചേര്‍ന്ന മറ്റൊരുതരം പരിഹാരം നിര്‍ദേശിക്കുന്നു. "യോഗയെ സമഗ്രമായ പുനരവലോകനത്തിന് വിധേയമാക്കാന്‍ സഹായകമെന്നമട്ടില്‍ കമ്മീഷന്‍ നാലു താത്വിക സമീപനങ്ങള്‍ അവതരിപ്പിക്കുന്നു. 'യോഗയെ തത്വത്തില്‍ നാലു വിധത്തില്‍ സമീപിക്കാനാകും'': 1. വ്യക്തമായ ഈശ്വര/ നിരീശ്വര സങ്കല്‍പങ്ങളുള്ള ഒരു മതാനുഷ്ഠാനമെന്ന നിലയ്ക്ക് 2. സമഗ്രവും ശാന്തിദായകവുമായ ഒരു പ്രകൃതി ജീവനശൈലി എന്ന നിലയ്ക്ക് 3. ശരീരത്തിനും മനസ്സിനും ഉണര്‍വും ആരോഗ്യവും നല്‍കുന്ന വ്യായാമമെന്ന നിലയ്ക്ക് 4. മതനിരപേക്ഷമായ ഒരു ആത്മീയ സംസ്‌കാരത്തിന്റെ പൊതുപൈതൃകമെന്ന നിലയ്ക്ക്' എന്നാല്‍ ഇതിന്റെ പ്രായോഗികതയെക്കുറിച്ച് കമ്മീഷനു തന്നെ ഉറപ്പില്ല. റിപ്പോര്‍ട്ടിന്റെ അഞ്ചാംഭാഗത്ത് കമ്മീഷന്‍ അത് ഏറ്റുപറയുന്നുണ്ട്. 'തത്ത്വത്തില്‍ യോഗ്യാഭ്യാസത്തോട് നാല് സമീപനങ്ങള്‍ സാധ്യമാണെന്ന് പറഞ്ഞുവെങ്കിലും, പ്രയോഗത്തില്‍ സമീപനങ്ങളുടെ വ്യതിരിക്തത നിലനില്‍ക്കുന്നുണ്ടോയെന്നത് ചിന്താര്‍ഹമായ കാര്യമാണ്' (കമ്മീഷന്‍ റിപ്പോര്‍ട്ട് P7) തത്ത്വശാസ്ത്ര - ദൈവശാസ്ത്ര പരിശിലനം ലഭിച്ചിട്ടുള്ള കമ്മീഷന്‍ തന്നെയും ഇക്കാര്യത്തില്‍ തപ്പിത്തടയുന്നുവെങ്കില്‍ സാധാരണക്കാരായ ക്രൈസ്തവര്‍ക്ക് എങ്ങനെയാണ് യോഗയെ സമഗ്ര പുനരവലോകനത്തിന് വിധേയമാക്കാന്‍ കഴിയുക? ഫലത്തില്‍ കമ്മീഷന്റെ നാലുവിധ സമീപന വിഭജനം ഈ റിപ്പോര്‍ട്ടിന് പാണ്ഡിത്യപരിവേഷം നല്‍കാനുള്ള വാക്കുകള്‍കൊണ്ടുള്ള കളിയല്ലാതെ മറ്റൊന്നുമല്ല. ഈ നാലുസമീപനങ്ങളെ മതപരമായ സമീപനം, മതനിരപേക്ഷമായ സമീപനം എന്നു രണ്ടായിതിരിക്കാം എന്നു പറഞ്ഞുകൊണ്ടാണ് റിപ്പോര്‍ട്ട് അതിന്റെ മൂന്നാം ഭാഗത്തേയ്ക്ക് കടക്കുന്നത്. III. #{blue->none->b-> 'യോഗയെ മതപരമായി സമീപിക്കുമ്പോള്‍' }# #{red->n->n->എന്ന തലക്കെട്ടിലാണ് മൂന്നാം ഭാഗം }# ഈ ഭാഗത്ത് ഒന്നാമത്തെ ഖണ്ഡികയില്‍ ഒന്നാമത്തെ സമീപനം ക്രൈസ്തവര്‍ക്ക് സ്വീകാര്യമല്ല എന്നു പറയുന്നുണ്ട്. തുടര്‍ന്നു പറയുന്നു:''വ്യക്തമായ ഈശ്വര സങ്കല്‍പ്പങ്ങളും, ലോകവീക്ഷണവും ആരാധനാരീതികളും, വിശുദ്ധ ഗ്രന്ഥങ്ങളും പുണ്യസ്ഥലങ്ങളുമൊക്കെയുള്ള ആധുനിക ഹിന്ദുമതം യോഗയെ അത് മതാത്മകമായി സ്വാംശീകരിച്ചെടുത്തവിധത്തില്‍ത്തന്നെ ലോകത്തില്‍ പ്രചരിപ്പിക്കുമ്പോള്‍ സ്വീകരിക്കാന്‍ ക്രൈസ്തവമനഃസ്സാക്ഷി ഒരുവനെ അനുവദിക്കുന്നില്ല'. കൊള്ളാം ഇത്രയും നല്ലതുതന്നെ. എന്നാല്‍, ''ആധുനിക ഹിന്ദുമത'മെന്ന് ലേഖകന്‍ പറയുമ്പോള്‍ ഇപ്രകാരമല്ലാത്ത ഒരു പുരാതന ഹിന്ദുമതം ഉണ്ടെന്ന് വിവക്ഷിക്കുന്നുണ്ടോ? മാത്രമല്ല ഹൈന്ദവ മതസ്വാധീനമേശാത്ത ഒരു യോഗാപരിശീലനം എവിടെയാണ് ലഭിക്കുക.? അപ്രകാരമൊരു യോഗയുണ്ടോ? കമ്മീഷന്റെ തന്നെ വാക്കുകള്‍ മറിച്ചാണു പറയുന്നത്. #{green->n->n->ഉദാഹരണം: }# റിപ്പോര്‍ട്ടിന്റെ ഒന്നാം ഭാഗത്ത് അവസാന ഖണ്ഡികയില്‍ സാംഖ്യദര്‍ശനത്തില്‍ അടിസ്ഥാനമുറപ്പിച്ചുവെങ്കിലും യോഗയെ ഭാരതീയ മതവിശ്വാസങ്ങളില്‍ നിന്നും ആചാരങ്ങളില്‍ നിന്നും പൂര്‍ണമായി സ്വതന്ത്രമാക്കി വളര്‍ത്താന്‍ പതഞ്ജലിക്കായില്ല എന്നും പതഞ്ജലിയുടെ യോഗയും പില്‍ക്കാലത്ത് ഹൈന്ദവമതത്തിന് അധീനമായാണ് വളര്‍ന്നതും പ്രചരിച്ചതുമെന്നും പറയുന്നു. രണ്ടാം ഭാഗത്തിന്റെ ആദ്യഖണ്ഡികയില്‍ പറയുന്നു: ''ഹൈന്ദവ ആശ്രമങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമാണ് മറ്റുള്ളവരെപ്പോലെ ഭാരതീയ ക്രൈസ്തവരും യോഗ പഠിച്ചതും ഇന്നും പഠിച്ചുകൊണ്ടിരിക്കുന്നതും'. അഞ്ചാം ഭാഗത്തെ ഒമ്പതാം നിര്‍ദേശം ഇതാണ്: ''ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ നിന്ന് സാധകരെ വ്യതിചലിപ്പിക്കുന്ന ഈശ്വര സങ്കല്‍പ്പങ്ങളോ ആചാരങ്ങളോ ക്രൈസ്തവരുടെ യോഗാപരിശീലനത്തില്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. കാരണം ഇന്ന് ഭാരതത്തില്‍ യോഗയുടെ മുഖ്യപ്രചാരകര്‍ തീവ്ര ഹൈന്ദവാഭിമുഖ്യമുള്ളവരാണ്. അവര്‍ പ്രചരിപ്പിക്കുന്നത് ഹൈന്ദവമതാനുസാരമായ യോഗയാണ്'. ഇവിടെ ഒരു ചോദ്യം ഉയരുന്നു. യോഗയെ മതനിരപേക്ഷമായി വളര്‍ത്തിയെടുക്കാന്‍ പതഞ്ജലിക്കുപോലും ആയിട്ടില്ലെങ്കില്‍, പതഞ്ജലിയുടെ യോഗയും ഹൈന്ദവമതത്തിന് അധീനമായാണ് പ്രചരിച്ചതെങ്കില്‍ ഹൈന്ദവ ആശ്രമങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമാണ് ക്രൈസ്തവര്‍ യോഗ പഠിച്ചതും ഇന്നും പഠിച്ചുകൊണ്ടിരിക്കുന്നതുമെങ്കില്‍, ഇന്ന് ഭാരതത്തിലെ യോഗയുടെ മുഖ്യപ്രചാരകര്‍ തീവ്രഹൈന്ദവാഭിമുഖ്യമുള്ളവരാണെങ്കില്‍, അവര്‍ പ്രചരിപ്പിക്കുന്നത് ഹൈന്ദവമതാനുസാരമായ യോഗയാണെങ്കില്‍ ഭാരതീയ ക്രൈസ്തവര്‍ യോഗയെ സമഗ്രമായ പുനരവലോകനത്തിന് വിധേയമാക്കി ആത്മീയപക്വതയോടെ സ്വീകരിക്കണമെന്നുപറയുന്നത് ഇല്ലാത്ത പൂച്ചയെ ഇരുട്ടില്‍ തപ്പണമെന്ന് പറയുന്നതുപോലെയാണ്. മൂന്നാം ഭാഗത്തിന്റെ ആദ്യഖണ്ഡികയില്‍ ഹൈന്ദവ മതാനുസാരമായ യോഗ ക്രിസ്ത്യാനിക്ക് സ്വീകാര്യമല്ലെന്നുപറയുന്ന റിപ്പോര്‍ട്ട് അടുത്ത ഖണ്ഡികയില്‍ Nostra Aetate അടിസ്ഥാനമാക്കിപറയുന്നത് ഇങ്ങനെയാണ്: ''എന്നാല്‍ അന്യമതങ്ങളിലെ സത്യവും നന്മയും ആദരവോടെ വിവേചിച്ചറിഞ്ഞ് അവയെ സ്വന്തം ക്രൈസ്തവ ആത്മീയതയിലേയ്ക്ക് സ്വാംശീകരിക്കാനും അങ്ങനെ അവയെ അഭിവൃദ്ധമാക്കാനും സഭ തന്റെ തനയരെ ആഹ്വാനം ചെയ്യുന്നുണ്ട്''. ഏതുവിധേനയും യോഗയെ ക്രിസ്തീയവിശ്വാസ ജീവിതത്തില്‍ കുടിയിരുത്തുക എന്ന കമ്മീഷന്റെ ഉളളിലിരുപ്പിന്റെ ബഹിര്‍സ്ഫുരണമാണിത്. സാംസ്‌കാരികാനുരൂപണം വിശ്വാസജീവിതത്തില്‍ വളരാന്‍ സഹായിക്കുന്നുണ്ടോയെന്ന് വിലയിരുത്തണമെന്നും മറ്റും കമ്മീഷന്‍ നടത്തുന്ന നിര്‍ദേശങ്ങള്‍ മേല്‍പ്പറഞ്ഞ ഉള്ളിലിരുപ്പിനെ ഒളിക്കാനുള്ള പുകമറമാത്രമാണ്. റിപ്പോര്‍ട്ടിന്റെ നാലാം ഭാഗം ഇക്കാര്യം സാധൂകരിക്കുന്ന ശക്തമായ തെളിവാണ്. IV. #{blue->none->b-> 'യോഗയെ മതനിരപേക്ഷമായി സമീപിക്കുമ്പോള്‍' }# #{red->n->n->എന്ന തലക്കെട്ടിലാണ് നാലാം ഭാഗം. }# 'അടുത്ത മൂന്നു സമീപനങ്ങളും ക്രിസ്ത്യാനികള്‍ക്ക് അഹിതമല്ലെന്ന് പ്രഥമദൃഷ്ട്യാതന്നെ മനസ്സിലാക്കാവുന്നതാണ്' എന്നു പറഞ്ഞിട്ട് കമ്മീഷന്‍ അതിന്റെ മുന്‍കൂട്ടിയുള്ള അനുമാനത്തിന് ഇണങ്ങും വിധം വി.ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ Fides et Ratio എന്ന ചാക്രിക ലേഖനത്തെ വളച്ചൊടിച്ച് അവതരിപ്പിച്ചത് വായിച്ചപ്പോഴുണ്ടായ അമ്പരപ്പ് ചെറുതായിരുന്നില്ലെന്ന് ആദ്യമെ തന്നെ പറയട്ടെ. ബെനഡിക്ട് പതിനാറാമന്‍ പാപ്പാ Truth And Tolerance എന്ന തന്റെ പുസ്തകത്തില്‍ Fides et Ratio യുടെ മുഖ്യ ലക്ഷ്യത്തെപറ്റി നല്‍കുന്ന വിശദീകരണം വായിച്ചിട്ടുള്ള ആരും അമ്പരക്കുക തന്നെ ചെയ്യും. പ്രസ്തുത ചാക്രിക ലേഖനത്തില്‍ നിന്നും കമ്മീഷന്‍ (അപൂര്‍ണ്ണമായി) ഉദ്ധരിക്കുന്ന(9) വാക്യങ്ങള്‍ ഏറെക്കുറെ ശരിയാണെങ്കിലും അവയ്ക്ക് കമ്മീഷന്‍, ചാക്രിക ലേഖനത്തിന്റെ അന്തഃസത്ത അവഗണിച്ച് അമിതമായ ഊന്നലാണ് നല്‍കിയിരിക്കുന്നത്. മറ്റൊരു വിധത്തില്‍പറഞ്ഞാല്‍ ഈ വാക്യങ്ങളെ ആസ്പദമാക്കി കമ്മീഷന്‍ നാലാം ഭാഗത്ത് ഭാരതസഭയ്ക്കും കേരളസഭയ്ക്കും നല്‍കുന്ന നിര്‍ദേശങ്ങളെ സാധൂകരിക്കുന്ന ഊന്നല്‍ Fides et Ratio അവയ്ക്ക് നല്‍കുന്നില്ല. ബെനഡിക്ട് പതിനാറാമന്‍ പാപ്പ Truth And Tolerance ല്‍ 183 മുതല്‍ 209 വരെയുള്ള പേജുകളില്‍ Faith, Truth, and culture- Reflectons prompted by the Encyclical Fides Et Ratio എന്ന തലക്കട്ടിന്‍ കീഴില്‍ Fides et Ratio അപഗ്രഥിക്കുന്നുണ്ട്. പേജ് 184 ല്‍ ചാക്രിക ലേഖനത്തിന്റെ മുഖ്യലക്ഷ്യം വ്യക്തമാക്കുന്നു: “ If I had briefly to sketch the main intention of the encyclical, I would say that it is trying to rehabilitate the question of truth in a world characterized by relativism”. ബെനഡിക്ട് പാപ്പാ ഇതിനുമുമ്പ് പറയുന്നത് ഇത്തരുണത്തില്‍ പ്രധാനപ്പെട്ടതാണ്. അത് ചുരുക്കി അവതരിപ്പിക്കാം. മതങ്ങളുടെ ലോകത്ത്, ദൈവത്തെക്കുറിച്ചും ലോകത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചുമുള്ളസത്യം നമ്മോടുപറയുന്നു എന്നും തന്മൂലം അതാണ് സത്യമെന്ന് (religio vera) അവകാശപ്പെടുന്നു എന്നതും ക്രിസ്തു മതത്തിന്റെ സവിശേഷതയാണ്. 'വഴിയും സത്യവും ജീവനും ഞാനാണ്' എന്ന യോഹന്നാന്റെ സുവിശേഷം 14:6-ലെ യേശുവിന്റെ അരുളപ്പാടിലാണ് ക്രൈസ്തവവിശ്വാസം അടിസ്ഥാനമുറപ്പിച്ചിരിക്കുന്നത്. ക്രൈസ്തവവിശ്വസത്തിന്റെ പ്രേഷിത സ്വഭാവം ഈ അടിസ്ഥാനവിശ്വാസത്തെ ആസ്പദമാക്കിയുള്ളതാണ്. ഈ ക്രൈസ്തവവിശ്വാസം സത്യമാണെങ്കില്‍ മാത്രമേ അതു സകല മനുഷ്യരേയും ബാധിക്കുന്നതാകുകയുള്ളു. മറിച്ച് അത് അടയാളങ്ങളിലും പ്രതീകങ്ങളിലും തളച്ചിടപ്പെട്ടിരിക്കുന്നതും ഉള്‍പ്പൊരുള്‍ അഥവാ ഗൂഢാര്‍ത്ഥം കണ്ടെത്താന്‍ ഒരിക്കലും കഴിയാത്തതുമായ മനുഷ്യകുലത്തിന്റെ മതാനുഭൂതിയുടെ (Religious experience) വേറൊരു വകഭേദം മാത്രമാണെങ്കില്‍ അത് അതിന്റെ തന്നെ സംസ്‌കാരത്തില്‍ ഒതുങ്ങി നില്‍ക്കുകയും മറ്റുള്ളവയെ തങ്ങളുടെ സംസ്‌കാരത്തില്‍ വ്യാപരിക്കാന്‍ വിടുകയും വേണം. ഇതിന്റെ അര്‍ത്ഥം സത്യത്തെക്കുറിച്ചുള്ള ചോദ്യമാണ് ക്രിസ്തീയ വിശ്വാസത്തിലെ പരമപ്രധാന ചോദ്യമെന്നും ആ നിലയ്ക്ക് അത് തത്വശാസ്ത്രവുമായി ബന്ധപ്പെട്ടതാണെന്നുമാണ്.(10)ഇത്രയും പശ്ചാത്തലമായി പറഞ്ഞിട്ടാണ് ''ആപേക്ഷികതാവാദത്തിന് അടിപ്പെട്ടിരിക്കുന്ന ലോകത്ത് സത്യത്തെക്കുറിച്ചുള്ള ചോദ്യത്തെ യഥാസ്ഥാനത്ത് പുനഃപ്രതിഷ്ഠിക്കുക എന്നതാണ് Fides et Ratio-യുടെ മുഖ്യലക്ഷ്യമെന്ന്'' ബെനഡിക്ട് പാപ്പാ പറയുന്നത്. ഇതിനു ശേഷം പേജ് 196 ല്‍, സത്യത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന ക്രിസ്തുവിനുമുമ്പുള്ള സംസ്‌കാരങ്ങള്‍ (Pre-Christian Cultures) യേശുക്രിസ്തുവില്‍ മാംസം ധരിച്ച വചനമായ ദൈവത്തിലേയ്ക്ക് ഉയരാന്‍ വെമ്പുന്നതാണെന്ന് മതങ്ങളുടെ ചരിത്രത്തെക്കുറിച്ചുള്ള പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുവെന്ന് പറഞ്ഞിട്ട്, ബെനഡിക്ട് പാപ്പാ Fides et Ratioയില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പന്തക്കുസ്താ സംഭവത്തെ (Acts 2:7-11) ആസ്പദമാക്കി വിവിധ ഭാഷകളിലും സംസ്‌കാരങ്ങളിലും ഉള്ളവര്‍ തങ്ങളുടെ സാംസ്‌കാരികത്തനിമ കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ ദൈവത്തിന്റെ വചനത്തില്‍ ഐക്യപ്പെടുന്നതിനെക്കുറിച്ച് പറഞ്ഞത് ഉദ്ധരിക്കുന്നു. തുടര്‍ന്ന് ബെനഡിക്ട് പാപ്പാ പറയുന്നു: : “On this basis, and taking as his example Indian Culture, the Pope develops criteria which in the general relationship of the Christian faith with pre-Christian cultures, should be observed whenever these cultures encounter the faith....” Nostra Aetate- യില്‍ നിന്ന് പ്രചോദമുള്‍ക്കൊണ്ട് ഒരിക്കല്‍ ക്രൈസ്തവ സ്വാധീനത്തിന് അപ്പുറത്ത് കഴിഞ്ഞിരുന്ന pre-Christian സംസ്‌കാരങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തി ക്രിസ്തീയവിശ്വാസം അതിന് ഉപകാരപ്രദമായതിനെ സ്വാംശികരിക്കാന്‍ ഉദ്യമിക്കുമ്പോള്‍ പാലിക്കേണ്ട മൂന്നു മാനദണ്ഡങ്ങളെക്കുറിച്ച് പറയാനാണ് വി. ജോണ്‍ പോള്‍ പാപ്പാ ഇന്ത്യന്‍ സംസ്‌കാരത്തെ ഉദാഹരണമായി എടുക്കുന്നത്. Fides et Ratio no 72 ലാണ് ഈ പ്രതിപാദനമുള്ളത്. ഇന്ത്യന്‍ സംസ്‌കാരത്തെ ഉദാഹരിച്ചിട്ട് പാപ്പാ ആ ഭാഗം അവസാനിപ്പിക്കുന്നത് ഇപ്രകാരമാണ്: “What has been said here of India is no less true for the heritage of the great cultures of China, Japan and the other countries of Asia, as also for the riches of the traditional cultures of Africa , which are for the most part orally transmitted”. ഇത്രയും കാര്യങ്ങള്‍ ഗ്രഹിച്ചിട്ട് Fides et Ratio no 72 ഒന്നുകൂടി വായിച്ചാല്‍ കമ്മീഷന്‍ എത്രകൗശലത്തോടെയാണ് അതിന്റെ അനുമാനത്തെ സാധൂകരിക്കാന്‍ ഈ ചാക്രികലേഖനത്തെ വളച്ചൊടിച്ചിരിക്കുന്നതെന്ന് വ്യക്തമാകും. Fides et Ratio ആരംഭിക്കുന്നത് ഇങ്ങനെയാണ്: “In preaching the Gospel, Christianity first encountered Greek philosophy; but this does not mean at all that other approaches are precluded. Today, as the Gospel gradually comes into contact with cultural worlds which one lay beyond Christian influence, there are new tasks of inculturation, which mean that our generation faces problems not unlike those faced by the Church in the first centuries”. ഇതു പറഞ്ഞിട്ടാണ് കമ്മീഷന്‍ റിപ്പോട്ടില്‍ ഉദ്ധരിച്ചിരിക്കുന്ന ഭാഗം വി. ജോണ്‍ പോള്‍ പാപ്പാ നല്‍കുന്നത്. “My thoughts turn immediately to the lands of the East , so rich in religious and philosophical traditions of great antiquity. Among these lands, India has a special place. A great spiritual impulse leads Indian thought to seek an experience which would liberate the spirit from the shackles of time and space and would therefor acquire absolute value . The dynamic of this quest for liberation provides the context for great mataphysical systems” പാപ്പാ തുടരുന്നു: ""In India particularly, it is the duly of Christians now to draw from this rich heritage the elements compatible with their faith, in order to enrich Christian thought. In this work of discernment, which finds its inspiration in the Council’s Declaration Nostra Aetate, certain criteria will have to be kept in mind'' ഇവിടെ, യാതൊരുവിധ കരുതലോ ജാഗ്രതയോ ഇല്ലാതെ ഇന്ത്യയിലെ ക്രൈസ്തവര്‍ക്ക് ഇന്ത്യന്‍ സംസ്‌കാരത്തില്‍ നിന്ന് എന്തും ഏതും സ്വീകരിക്കാമെന്നോ, സ്വീകരിക്കണമെന്നോ അല്ല പാപ്പാ അര്‍ത്ഥമാക്കുന്നത്. മറിച്ച് തങ്ങളുടെ വിശ്വാസത്തോട് ചേര്‍ന്നുപോകുന്നതും അതിനെ പരിപുഷ്ടമാക്കുന്നതുമായവയെ സ്വാംശീകരിക്കണമെന്നാണ്. ഈ സ്വാംശീകരണ പരിശ്രമത്തില്‍ വ്യതിചലനങ്ങള്‍ വരാതിരിക്കാന്‍ ചില മാനദണ്ഡങ്ങള്‍ മനസിലുണ്ടാകണം എന്നു പറഞ്ഞിട്ടാണ് മൂന്നെണ്ണം പാപ്പാ നല്‍കിയിരിക്കുന്നത്. "The first of these is the universality of the human spirit, whose basic needs are the same in the most disparate cultures. The second, which derives from the first, is this: in engaging great cultures for the first time, the Church can not abandon what she gained from the inculturation in the world of Greco-Latin thought. To reject this heritage would be to deny the providential plan of God who guides his Church down the paths of time and history. This criterion is valid for the Church in every age , even for the Church of the future, who will judge herself enriched by all that comes from today’s engagement with Eastern cultures and will find in this inheritance fresh cues for fruitful dialogue with the cultures which will emerge as humanity moves into the future. Thirdly, care will need to be taken lest, contrary to the very nature of the human spirit, the legitimate defense of the uniqueness and originality of Indian thought be confused with the idea that a particular cultural tradition should remain closed in its difference and affirm itself by opposing other traditions''. ഈ പറഞ്ഞിരിക്കുന്നവയെ വിശദമായി മനസ്സിലാക്കാന്‍ Truth and Tolarance þ-ല്‍ ബെനഡിക്ട് പാപ്പാ(11) ഇതേക്കുറിച്ച് നല്‍കുന്ന ചിന്തകള്‍ ഉപകരിക്കും. അവയെല്ലാം ഇവിടെ കുറിക്കുക എളുപ്പമല്ലാത്തതുകൊണ്ട് ചിലതുമാത്രം കുറിക്കാം. പേജ് 196-197 ല്‍ Fides et Ratio - 72 ഉദ്ധരിച്ചശേഷം The Transcending of Cultures in the Bible and in the History of Faith എന്ന തലക്കെട്ടില്‍ ''ഗ്രീക്ക്‌ലത്തീന്‍ ചിന്തയുടെ ലോകത്തുനിന്ന് സാംസ്‌കാരികാനുരൂപണം വഴി സമ്പാദിച്ചത്'' എന്നതിനെ മനസ്സിലാക്കേണ്ടത് എങ്ങനെയെന്ന് വിശദീകരിക്കുന്നുണ്ട്. ക്രിസ്തീയ വിശ്വാസം മാറ്റത്തിനു തയ്യാറാകാതെ തന്നില്‍ത്തന്നെ അടച്ചിട്ടിരുന്ന ഒരു ഗ്രീക്കുസംസ്‌കാരത്തെ അതായിരിക്കുന്നതു പോലെതന്നെ സ്വാംശീകരിക്കുകയായിരുന്നില്ല. മറിച്ച് ഗ്രീക്ക് തത്വചിന്തകരുടെ സത്യാന്വേഷണത്താല്‍ മിത്തുകളുടെ (Myths) തടവറയില്‍ നിന്ന് പുറത്തുചാടി പരമ സത്യം തന്നെയായ ദൈവത്തിലേയ്ക്ക് ഉയരാന്‍ വെമ്പിനിന്ന, സത്യത്തോടു തുറവി പുലര്‍ത്തിനിന്നിരുന്ന ഗ്രീക്കുചിന്താലോകത്തെ ഉദാത്തകാര്യങ്ങളെയാണ് ക്രൈസ്തവവിശ്വാസം പകര്‍ന്നുകൊടുക്കാന്‍ ഉപയുക്തമായ പാത്രമായി ക്രിസ്തീയത സ്വാംശീകരിച്ചത്. Truth and Tolerance 200, 201 പേജുകളില്‍ ഇതേക്കുറിച്ച് പറയുന്നതില്‍ നിന്നും ഏതാനും വാക്യങ്ങള്‍ ഉദ്ധരിക്കാം: "The Fathers did not just mix into the gospel a static and self contained Greek culture. They could take up a dialoge with Greek philosaphy and could make it an instrument of the Gospel, wherever in the Hellenistic world, the search for God had brought into being a self-criticism of that world’s own culture and its own thought. Faith links the various peoples -beginning with the Germans and the Slavs, who came into contact with the Christian message in the era of tribal migrations, and right up to the peoples of Asia, Africa, and America - not with Hellenistic culture as such , but with Hellenistic culture in the form in which it transcended itself, which was the true point of contact for the interpretation of the Christian message. From that starting point, faith draw these peoples into the process of self - transcendence” (P. 200) “ The fact that they sought points of contact, not with the religions, but with philosophy is connected with the fact that they were not canonizing a culture but did find it possible to enter into it at those points where it had itself begun to move out of its own frame work, had started to take the path toward the wide spaces of truth that is common to all, and had left behind its comfortable place in what belonged to it. That is even today a fundamental indicator of the answer to the question concerning points of contact and transitions to other cultures and peoples. Faith cannot of course find points of contact with philosophies that exclude questions concerning the truth, but it can do so with movements that are trying to break out of the relativist prison. It can certainly not take over the old religions directly. Yet these religions can prepare such forms and usages, especially attitudes - reverence, humility, readiness to make sacrifices, kindness, love of one’s neighbor, the hope of everlasting life”(P.201) Truth and Tolerance പേജ് 82-ല്‍ പറയുന്നത് ഇത്തരുണത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു: “In the first few centuries the Christian faith looked for its prehistory rather in enlightment, that is, in the movement of reason criticizing religion’s tendency to ritualism. Those patristic texts about the “sowing of the Word’’(and similar cocepts and images), which are now a days taken as evidence for the power of salvation on other religions, did not originallly refer to religions at all but to philosophy, to a “pious” enlightenment, which is what Socretes stands for, at the same time active both in enlightening people and in seeking after God” Truth and Tolerance പേജ് 95-ല്‍ പറയുന്നു: “The distinguishing mark of Greek philosophy was that it did not rest content with traditional religions or with the images of the myths; rather in all seriousness, it put the question about truth. So perhaps at this we may be able to recognize the hand of providence- why the encounter between the faith of the Bible and Greek philosophy was truly “providential”. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ നാലാം ഭാഗം വിശകലനം ചെയ്യാന്‍ ഇത്രയും കാര്യങ്ങള്‍ പ്രതിപാദിച്ചത് ലക്ഷ്യമില്ലാതെയല്ല. കമ്മീഷന്‍ നാലാം ഭാഗത്ത് നടത്തുന്ന ഒരു പ്രസ്താവന ഇതാണ്: ''ഗ്രീക്ക്-ലത്തീന്‍ സംസ്‌കാരങ്ങളില്‍നിന്ന് പല കാര്യങ്ങളും ക്രിസ്തീയതയ്ക്ക് സ്വീകരിക്കാനായത് സഭയെ അനുസ്യൂതം നയിച്ചുകൊണ്ടിരിക്കുന്ന ദൈവത്തിന്റെ പരിപാലനയുടെ ഭാഗമായിട്ടാണ് എന്നും ക്രൈസ്തവര്‍ മനസ്സിലാക്കിവന്നിട്ടുള്ളത്''. എന്നാല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പാ മേല്‍പ്പറഞ്ഞ രീതിയില്‍ വിശദീകരിച്ചുതന്ന വിധത്തിലാണ് ഗ്രീക്ക്-ലത്തീന്‍ സംസ്‌കാരങ്ങളുമായുള്ള ബന്ധപ്പെടല്‍ (encounter) ക്രിസ്തീയതയ്ക്ക് മുതല്‍ക്കൂട്ടായിത്തീര്‍ന്നതെന്ന് കമ്മീഷന്‍ മനസിലാക്കിയിട്ടുണ്ടോ എന്നത് സംശയമാണ്.''സമാനമായ കൊടുക്കല്‍ വാങ്ങലുകള്‍ ഭാരതത്തില്‍ നടത്താന്‍ സഭയ്ക്ക് കടമയുണ്ടെന്ന് വി. ജോണ്‍ പോള്‍ പാപ്പ എടുത്തുപറയുന്നു'' എന്നു പറഞ്ഞിട്ട് Fides et Ratio no 72 ല്‍ നിന്ന് ഉദ്ധരിച്ചിരിക്കുന്ന കമ്മീഷന്‍ ''ഈ കടമ നിര്‍വഹിക്കുന്നതില്‍ ഭാരത സഭ വേണ്ടത്ര വിജയിച്ചിട്ടില്ല'' എന്ന് പ്രസ്താവിച്ച ശേഷം ഭരതസഭയോടും കേരളസഭയോടുമായി നടത്തുന്ന ആഹ്വാനങ്ങള്‍ മേല്‍പ്പറഞ്ഞ സംശയത്തെ സാധൂകരിക്കുന്നു. കമ്മീഷന്റെ നിര്‍ദേശങ്ങള്‍ ഇവയാണ്: 1) ഭാരതസംസ്‌കാരത്തെ ശാസ്ത്രീയമായി പഠിക്കുന്ന ക്രൈസ്തവവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഉണ്ടാകണം. 2) അവിടെ പ്രത്യേകിച്ച് പതഞ്ജലിയുടെ യോഗാസുത്രങ്ങളും ഹഠയോഗയിലെ ആസനങ്ങളും ശാസ്ത്രീയമായി പഠിക്കുകയും അവയെ ജീവിതത്തികവിനും, ആരോഗ്യപരിപാലനത്തിനും, ആത്മീയ വളര്‍ച്ചക്കും എങ്ങനെ ഉപയോഗിക്കാമെന്ന് പഠിപ്പിച്ചുകൊടുക്കുകയും വേണം. 3) ഈ മേഖലയില്‍ ശാസ്ത്രീയ സമീപനം പുലര്‍ത്തുന്ന ഗവേഷകരേയും അധ്യാപകരേയും വളര്‍ത്താന്‍ സഭ സത്വരം ശ്രദ്ധിക്കണം. 4) യോഗയെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുന്ന സെക്കുലര്‍ സ്വഭാവമുള്ള, അന്തര്‍ദേശീയ അക്കാദമിക് നിലവാരമുള്ള ഒരു സ്ഥാപനം കേരളസഭ മുന്‍കൈ എടുത്ത് സ്ഥാപിക്കണം. 5) ഇവിടെ യോഗയേയും അനുബന്ധവിഷയങ്ങളേയും കുറിച്ചുള്ള ഗവേഷണങ്ങളും യോഗാധ്യാപക പരിശീലനവും കൊടുക്കണം. ഇപ്രകാരം ഇന്ത്യയിലെ ക്രൈസ്തവരെ യോഗ പഠിപ്പിച്ച് സാംസ്‌കാരികാനുരൂപണക്കടമ ഭാരതസഭ നിറവേറ്റണമെന്ന് വീറോടെ വാദിക്കുന്ന കമ്മീഷന്‍ ക്രൈസ്തവവിശ്വാസവും യോഗയുടെ തത്വചിന്തയും തമ്മില്‍ എവിടെ എങ്ങനെ പൊരുത്തപ്പെടുമെന്ന് കൃത്യമായി പറയാത്തതെന്ത്? സ്രഷ്ടാവും സൃഷ്ടിയും നിത്യമായി വ്യത്യസ്തരാണെന്ന് പഠിപ്പിക്കുന്ന ക്രിസ്തീയതയും, സ്രഷ്ടാവും സൃഷ്ടിയും ഒന്നുതന്നെ എന്നുപഠിപ്പിക്കുന്ന യോഗയും എവിടെയാണ് പൊരുത്തപ്പെടുക? “One should never remain open to a second alternative when only one can be true” - Norman Geisler and Ron Brooks കമ്മീഷന്‍ അനുവര്‍ത്തിക്കുന്ന വാദഗതികള്‍ മുഖവിലയ്‌ക്കെടുക്കാമെന്നാകില്‍ അതിപുരാതന കാലം മുതല്‍ ഭാരതത്തിലുണ്ടായിരുന്ന ജ്യോതിഷവും, ഹസ്തരേഖാശാസ്ത്രവുമൊക്കെ പഠിപ്പിക്കാനും ഭാരതസഭ അന്താരാഷ്ട്ര നിലവാരമുള്ള സ്ഥാപനങ്ങള്‍ സമാരംഭിച്ച് സാംസ്‌കാരികാനുരൂപണക്കടമ പരിപൂര്‍ത്തിയിലെത്തിക്കുകയും അങ്ങനെ ശരിക്കും ഒരു ഭാരതീയസഭയായി കഴിവതും വേഗം മാറുകയും ചെയ്യേണ്ടതാണ്. #{red->none->b-> കമ്മീഷന്‍ അതിന്റെ മുന്‍കൂട്ടിയുള്ള അനുമാനങ്ങള്‍ അവതരിപ്പിക്കാന്‍ കൂട്ടുപിടിച്ചിരിക്കുന്ന Fides et Ratio- യില്‍ ഒരിക്കല്‍ പോലും യോഗയെ സ്വാംശീകരിക്കണമെന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ മൂന്നു വത്തിക്കാന്‍ രേഖകളില്‍ പേരെടുത്തുപറഞ്ഞുതന്നെ യോഗയെ ജാഗ്രതപുലര്‍ത്തേണ്ടവയുടെ ഗണത്തില്‍പെടുത്തിയിട്ടുണ്ട്. എന്നിട്ടും അക്കാര്യം തമസ്‌കരിച്ച് ഇത്തരം ആശയങ്ങള്‍ പടച്ചുവിടുന്ന ദൈവശാസ്ത്ര-തത്വശാസ്ത്രപടുക്കള്‍ തങ്ങളുടെ പടുദൈവശാസ്ത്രവും തത്വശാസ്ത്രവും വഴി സഭയെ പടുത്തുയര്‍ത്തുകയല്ല പടുകുഴിയിലാക്കുകയാണ് ചെയ്യുന്നത്. ഇത്തരക്കാരോടും അവരെ പ്രോത്സാഹിക്കുന്നവരോടും പറയാനുള്ളത് ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ വാക്കുകളാണ്: }# #{blue->none->b->''ഇത് അവന്റെ സഭയാണ്, ദൈവശാസ്ത്രജ്ഞന്മാരുടെ പരീക്ഷണശാലയല്ല'' }# #{green->none->b->തുടരും... }#
Image: /content_image/Mirror/Mirror-2017-12-01-13:44:46.jpg
Keywords: യോഗ, യോഗയെ
Category: 4
Sub Category:
Heading: യോഗയുടെ തത്വശാസ്ത്രം സഭയെ പടുത്തുയര്‍ത്തുകയല്ല, പടുക്കുഴിയിലാക്കുന്നു: ഭാഗം 2
Content: ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച....................... {{യോഗ എന്ന വിപത്ത്: കേരളസഭ ജാഗ്രത പുലർത്തണം; ഭാഗം 1: വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/6562 }} #{green->n->n-> റിപ്പോര്‍ട്ട്: }# 'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ Nostra Aetate എന്ന പ്രമാണ രേഖയുടെ, ഇതര മതങ്ങളോടുള്ള തുറന്ന സമീപനവും , CBCIയുടെ Guidance for Inter-Religious Dialogue Dw, Fides et Ratio, Ecclesia in Asia തുടങ്ങിയ പ്രബോധന രേഖകളും ഭാരതീയ മതങ്ങളോടുള്ള ബന്ധത്തിന് നല്‍കിയ പ്രോത്സാഹനവും ക്രൈസ്തവര്‍ക്ക് യോഗ പരിശീലനത്തിന് പ്രചോദനമേകി. എന്നാല്‍ സമീപകാലത്ത് ചില പൊന്തിഫിക്കല്‍ കൗണ്‍സിലുകളും കോണ്‍ഗ്രിഗേഷനുകളും പ്രസിദ്ധീകരിച്ച രേഖകള്‍, കൃത്യമായിപ്പറഞ്ഞാല്‍, Jesus Christ the Bearer of the Water of Life, Some Aspects of Christian Meditation(6) ഇവ പൗരസ്ത്യ ആദ്ധ്യാത്മിക രീതികളെ പൊതുവിലും, അവയില്‍ മുഖ്യമായത് എന്നതരത്തില്‍ യോഗയെ പ്രത്യേകിച്ചും കരുതലോടെ സമീപിക്കണമെന്ന സൂചനകള്‍ നല്‍കുന്നു. YouCat 356 356 ന്റെ യോഗപോലുള്ള അഭ്യാസങ്ങള്‍ ക്രിസ്തുമതത്തിന് അന്യമായ സിദ്ധാന്തങ്ങളിലേയ്ക്കുള്ള വാഹനങ്ങളാണ് എന്ന പ്രസ്താവനയേയും ഈ പശ്ചാത്തലത്തിലാണ് മനസ്സിലാക്കേണ്ടത്.' #{red->none->b->വിശകലനം: }# #{black->none->b->A) }# കമ്മീഷന്‍ ഇവിടെ പേരുദ്ധരിച്ചിരിക്കുന്ന രേഖകള്‍ നല്‍കപ്പെട്ട വര്‍ഷങ്ങള്‍ ഏതെന്ന് ശ്രദ്ധിക്കുന്നത് ചിലകാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഉപകരിക്കും. 1. Nostra Aetate- 1965 2. CBCI രേഖ - 1989* 3. Fides et Ratio - 1998 (Sep.14) 4. Ecclesia in Asia-1999 (Nov.06) #{black->none->b->B) }# 1.Orationis Formas -1989 (Letter to the Bishops on Some Aspects of Christian Meditation) 2. JCBWL - 2003 3. You Cat - 2011 (Oct.29) ഇവയില്‍ A വിഭാഗത്തില്‍ ഉള്ളവയെ യോഗ പരിശീലനത്തിന് ക്രൈസ്തവര്‍ക്ക് പ്രചോദനമേകിയവയായും B വിഭാഗത്തില്‍ ഉള്ളവയെ യോഗയെ കരുതലോടെ സമീപിക്കണമെന്ന് സൂചന നല്‍കുന്നവയായും അവതരിപ്പിക്കുന്നു. യോഗ പരിശീലനത്തിന് പ്രോത്സാഹനം നല്‍കിയതായി കമ്മീഷന്‍ സൂചിപ്പിച്ചിരിക്കുന്ന Nostra Aetate 1965-ല്‍ നല്‍കപ്പെട്ടതിന് ശേഷം കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞ് 1989-ലാണ് A വിഭാഗത്തില്‍പ്പെട്ട CBCI രേഖയും B വിഭാഗത്തല്‍പ്പെട്ട Orationis Formas എന്ന വിശ്വാസതിരുസംഘത്തിന്റെ രേഖയും പ്രസിദ്ധീകൃതമാകുന്നത്. ആ നിലയ്ക്ക് Orationis Formas എന്ന രേഖ CBCI രേഖയുടെ രൂപീകരണത്തില്‍ മാര്‍ഗദര്‍ശകമായെന്നോ അന്ന് അത് CBCI യുടെ കാര്യമായ പരിഗണനയ്ക്ക് വിഷയീഭവിച്ചുവെന്നോ കരുതാന്‍ ന്യായം കുറവാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ Peritus എന്ന നിലയില്‍ ആദ്യന്തം ഭാഗഭാക്കായിരുന്ന, Notra Aetate എങ്ങനെ രൂപപ്പെട്ടു(7) എന്നത് നന്നായി അറിയുന്ന, കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്‌സിംഗര്‍ വിശ്വാസതിരുസംഘത്തിന്റെ തലവനായിരിക്കെ പൗരസ്ത്യമതങ്ങളോടു ബന്ധപ്പെട്ട ധ്യാനരീതികളോടും പ്രാര്‍ത്ഥനാരീതികളോടും ക്രിസ്ത്യാനികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന താല്‍പര്യം കണ്ടിട്ട് അതിന്റെ അപകടങ്ങള്‍ ചൂണ്ടിക്കാട്ടി ജാഗ്രതയ്ക്ക് ആഹ്വാനം നല്‍കുന്നതിനാണ് Orationis Formas എന്ന രേഖ പുറപ്പെടുവിച്ചത്. കൗണ്‍സിലിനു ശേഷം Nostra Aetate യുടെ പേരും പറഞ്ഞ് സാംസ്‌കാരികാനുരൂപണം എന്ന പൊതു തലക്കെട്ടിന്റെ മറവില്‍ ക്രൈസ്തവവിശ്വസത്തിന് പാടേ നിരക്കാത്ത കാര്യങ്ങളും യാതൊരു വിവേചനയുമില്ലാതെ (discernment) ക്രൈസ്തവര്‍ സ്വീകരിക്കുന്ന പശ്ചാത്തലത്തില്‍ മാര്‍ഗനിര്‍ദ്ദേശമായി വിശ്വാസതിരുസംഘം നല്‍കിയ ഈ രേഖയെ വേണ്ടവിധത്തില്‍ വിലമതിച്ചുവോ എന്നും ജാഗ്രത പുലര്‍ത്തിയോയെന്നും സാസ്‌കാരികാനുരൂപണ വക്താക്കളും അല്ലാത്തവരും ആത്മാര്‍ത്ഥമായ ആത്മപരിശോധന നടത്തേണ്ടതായിട്ടുണ്ട്. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ മൂന്നാം ഭാഗത്തും നാലാം ഭാഗത്തും Nostra Aetate യെ പരാമര്‍ശിക്കുന്നതുകൊണ്ട് പ്രസ്തുത രേഖയുടെ യഥാര്‍ത്ഥ സന്ദേശത്തെക്കുറിച്ചും അതിനെ ദുര്‍വ്യാഖ്യാനിച്ചതിനെപ്പറ്റിയും ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ നിരീക്ഷണങ്ങളും ഉള്‍പ്പെടുത്തി അവസാനം പ്രതിപാദിക്കുന്നതാണ്. #{black->none->b->B) }# ക്രൈസ്തവര്‍ക്ക് യോഗപരിശീലനത്തിന് പ്രചോദനമേകിയതായി കമ്മീഷന്‍ പറയുന്ന A വിഭാഗത്തില്‍പ്പെട്ട Fides et Ratio 1998ലും Ecclesia in Asia 1999-ലും നല്‍കപ്പെട്ടു. യോഗയേയും മറ്റും കരുതലോടെ സമീപിക്കണമെന്ന് നിര്‍ദേശിക്കുന്ന ആ വിഭാഗത്തില്‍പ്പെട്ട JCBWL, YouCat എന്നിവ യഥാക്രമം 2003ലും 2011ലുമാണ് നല്‍കപ്പെട്ടത്. ഇവിടെ സ്വാഭാവികമായും ഉയരുന്ന ചോദ്യമിതാണ്: A വിഭാഗത്തപ്പെട്ട രേഖകളെ ശരിയായി ഉള്‍ക്കൊണ്ട് സാംസ്‌കാരികാനുരൂപണം അപചയമോ അപകടമോ മാര്‍ഗഭ്രംശമോ ഇല്ലാതെ മുന്നോട്ടുനീങ്ങുകയായിരുന്നെങ്കില്‍ ജാഗ്രതക്കുള്ള ആഹ്വാനവുമായി B വിഭാഗത്തില്‍പ്പെട്ട രേഖകള്‍ 2003ലും 2011ലും നല്‍കേണ്ടിവരുമായിരുന്നോ? അങ്ങനെ നല്‍കേണ്ടി വന്നു എന്നതില്‍ നിന്നും വ്യക്തമാകുന്നത് സാംസ്‌കാരികാനുരൂപണ വാഹനം വഴിതെറ്റി സഞ്ചരിച്ചിട്ടുണ്ടെന്നല്ലേ..? #{green->none->b-> ഇതരമതങ്ങളും സംസ്‌കാരങ്ങളുമായി സംവദിക്കുമ്പോള്‍ യേശുക്രിസ്തു ഏക രക്ഷകനാണെന്ന ക്രിസ്തീയവിശ്വാസ മര്‍മം വിസ്മരിക്കരുതെന്ന് വ്യക്തമാക്കികൊണ്ടും ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി മാര്‍ഗനിര്‍ദേശം നല്‍കിക്കൊണ്ടും വിശ്വാസതിരുസംഘം 2000ല്‍ പുറപ്പെടുവിച്ച Dominus Jesus എന്ന സുപ്രധാന രേഖ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പരിഗണനയ്ക്ക് വിഷയീഭവിക്കാത്തത് ഇത്തരുണത്തില്‍ അതിശയകരമാണെന്ന് പറയാതെവയ്യ. }# C) #{blue->n->n-> റിപ്പോര്‍ട്ട്: }# 'ഏതാനും വചനപ്രഘോഷകരും ആത്മീയപ്രസിദ്ധീകരണങ്ങളും യോഗ തീര്‍ത്തും അസ്വീകാര്യമെന്ന് പഠിപ്പിക്കുന്നുണ്ട്. ഇത് ഭാരതീയ ക്രൈസ്തവര്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. കൗണ്‍സിലാനന്തര സഭയുടെ ഇതര മതങ്ങളോടുള്ള ഭാവാത്മകവും ക്രിയാത്മകവുമായ സമീപനത്തില്‍ വളര്‍ന്നുവരുന്നവരുടെ മനസാക്ഷിയെ ഇതു നന്നായി ഭാരപ്പെടുത്തുന്നുണ്ട്.' #{red->none->b->വിശകലനം: }# ഇവിടെ കമ്മീഷന്റെ വിലയിരുത്തല്‍ ഏകപക്ഷീയമായിപ്പോയി. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ഭാവാത്മകവും ക്രിയാത്മകവുമായ സമീപനത്തില്‍ വളര്‍ന്നുവരുന്നവരുടെ മനസാക്ഷിയെ യോഗ അസ്വീകാര്യ മാണെന്നു പറയുന്നത് നന്നായി ഭാരപ്പെടുത്തുന്നുണ്ടെന്ന് കണ്ടെത്തിയ കമ്മീഷന്‍, കൗണ്‍സിലിന്റെ പേരും പറഞ്ഞ് ക്രിസ്തീയവിശ്വാസത്തിന് നേര്‍വിപരീതമായ തത്ത്വചിന്തകളും ആചാരാനുഷ്ഠാനങ്ങളും ധ്യാനരീതികളും വിശ്വാസികള്‍ക്ക് ഉതപ്പുനല്‍കിക്കൊണ്ട് സഭയിലേയ്ക്ക്- ആരാധനയിലേയ്ക്കുവരെ - കൊണ്ടു വരുന്നതില്‍ തീവ്രമായ് വേദനിക്കുന്ന, വിശ്വാസത്തെ പരമപ്രധാനമായിക്കണ്ട് വിശ്വസ്തത പുലര്‍ത്താന്‍ ആഗ്രഹിക്കുന്ന അനേകം ക്രൈസ്തവവിശ്വാസികളുടെ ഹൃദയഭാരം എന്തേ കാണാതെപോയി? സെമിനാരികളിലും സന്യാസപരിശീലന കേന്ദ്രങ്ങളിലും അര്‍ത്ഥികളായി ചേരുന്നവരെ യോഗയും മറ്റും പരിശീലീപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നതിന്റേയും തദ്വരാ ന്യൂ ഏജ് കണ്ടീഷണിംഗ് നടത്തുന്നതിന്റെയും അനൗചിത്യവും അപകടവും സഭ ഇനിയെങ്കിലും ഗൗരവമായ ചര്‍ച്ചാവിഷയമാക്കേണ്ടതല്ലേ? ഇവിടങ്ങളില്‍ വത്തിക്കാന്‍ രേഖയുടെ പേരില്‍ യോഗ പഠിപ്പിക്കുന്നവര്‍ Orationis Formas, JCBWL തുടങ്ങിയ വത്തിക്കാന്‍ രേഖകളിലെ പ്രബോധനങ്ങളും അര്‍ത്ഥികളെ പഠിപ്പിക്കുന്നുണ്ടോ? ജാഗ്രതയ്ക്കുള്ള ആഹ്വാനം വിലമതിക്കുന്നവര്‍ അക്കാര്യം ശ്രദ്ധയില്‍പ്പെടുത്തുമ്പോള്‍ അതില്‍ ഭാരപ്പെടുന്നത് വാസ്തവത്തില്‍ ന്യൂ ഏജ് കണ്ടീഷണിംഗിന് അടിപ്പെട്ടവരും തിരുത്താന്‍ മനസ്സില്ലാത്തവരുമല്ലേ? #{blue->n->n-> റിപ്പോര്‍ട്ട്: }# 'എന്നാല്‍ മറുവശത്ത്, തീവ്രമായ ഹൈന്ദവാഭിമുഖ്യങ്ങള്‍ വ്യക്തമായി പ്രതിഫലിപ്പിക്കുന്ന ഒരു യോഗ പരിശീലനപരിപാടി അടിസ്ഥാനവിദ്യാഭ്യാസത്തിന്റേയും പൊതു ജീവിതത്തിന്റെയും ഭാഗമാക്കാന്‍ ഭാരതത്തിലെ ഇന്നത്തെ ഭരണകൂടം നടത്തുന്ന ശ്രമങ്ങള്‍ യോഗയ്ക്ക് വ്യക്തമായ വര്‍ഗീയതയുടെയും സാമുദായികതയുടെയും നിറംകൂടെ നല്‍കിയിരിക്കുന്നു. അതിനാല്‍, ഭാരതീയ ക്രൈസ്തവന്‍ യോഗയെ സമഗ്രമായ പുനരവലോകനത്തിന് വിധേയമാക്കുകയും ആത്മീയപക്വതയോടെ സ്വീകരിക്കുകയും വേണം.' #{red->none->b->വിശകലനം: }# ഭാരതത്തിലെ ഇന്നത്ത ഭരണകൂടം യോഗാപരിശീലനം വിദ്യാഭ്യാസരംഗത്തും മറ്റുപല മേഖലകളിലും നടപ്പാക്കാന്‍ നടത്തുന്ന പരിശ്രമങ്ങളില്‍ അപകടമുണ്ടെന്ന് കമ്മീഷനും സമ്മതിക്കുന്നുവെന്നത് നല്ല കാര്യമാണ്. എന്നാല്‍ ഇതിനേക്കാള്‍ അപകടകരമായിട്ടുള്ളത് വത്തിക്കാന്‍ കൗണ്‍സിലിന്റെ പേരും പറഞ്ഞ് ക്രിസ്താനുഭവ യോഗാധ്യാനം , പെസഹാനുഭവ യോഗാധ്യാനം ഇത്യാദി പേരുകളില്‍ ധ്യാന, കണ്‍വെന്‍ഷന്‍ പരിപാടികളുമായി ഇറങ്ങിത്തിരിച്ചിരിക്കുന്ന സഭയ്ക്കുള്ളില്‍ തന്നെയുള്ളവരുടെ മതസങ്കലന നീക്കങ്ങളാണ്. കമ്മീഷന്‍ റിപ്പോര്‍ട്ട് പറയുന്നതുപോലെ ഭാരത ക്രൈസ്തവര്‍ യോഗയെ സമഗ്രമായ പുനരവലോകനം നടത്താന്‍ പ്രാപ്തരാകണമെങ്കില്‍ ആദ്യം ചെയ്യേണ്ടത് ആ ലക്ഷ്യത്തോടെ നല്‍കപ്പെട്ടിരിക്കുന്ന Orationis Formas, JCBWL, Dominus Jesus ഇവ അവരെ വ്യക്തമായി പഠിപ്പിക്കുക എന്നതാണ്. എന്നാല്‍ അതിലേയ്ക്കു കടക്കാതെ കമ്മീഷന്‍ അതിന്റെ മനോവിചാരത്തിനുചേര്‍ന്ന മറ്റൊരുതരം പരിഹാരം നിര്‍ദേശിക്കുന്നു. "യോഗയെ സമഗ്രമായ പുനരവലോകനത്തിന് വിധേയമാക്കാന്‍ സഹായകമെന്നമട്ടില്‍ കമ്മീഷന്‍ നാലു താത്വിക സമീപനങ്ങള്‍ അവതരിപ്പിക്കുന്നു. 'യോഗയെ തത്വത്തില്‍ നാലു വിധത്തില്‍ സമീപിക്കാനാകും'': 1. വ്യക്തമായ ഈശ്വര/ നിരീശ്വര സങ്കല്‍പങ്ങളുള്ള ഒരു മതാനുഷ്ഠാനമെന്ന നിലയ്ക്ക് 2. സമഗ്രവും ശാന്തിദായകവുമായ ഒരു പ്രകൃതി ജീവനശൈലി എന്ന നിലയ്ക്ക് 3. ശരീരത്തിനും മനസ്സിനും ഉണര്‍വും ആരോഗ്യവും നല്‍കുന്ന വ്യായാമമെന്ന നിലയ്ക്ക് 4. മതനിരപേക്ഷമായ ഒരു ആത്മീയ സംസ്‌കാരത്തിന്റെ പൊതുപൈതൃകമെന്ന നിലയ്ക്ക്' എന്നാല്‍ ഇതിന്റെ പ്രായോഗികതയെക്കുറിച്ച് കമ്മീഷനു തന്നെ ഉറപ്പില്ല. റിപ്പോര്‍ട്ടിന്റെ അഞ്ചാംഭാഗത്ത് കമ്മീഷന്‍ അത് ഏറ്റുപറയുന്നുണ്ട്. 'തത്ത്വത്തില്‍ യോഗ്യാഭ്യാസത്തോട് നാല് സമീപനങ്ങള്‍ സാധ്യമാണെന്ന് പറഞ്ഞുവെങ്കിലും, പ്രയോഗത്തില്‍ സമീപനങ്ങളുടെ വ്യതിരിക്തത നിലനില്‍ക്കുന്നുണ്ടോയെന്നത് ചിന്താര്‍ഹമായ കാര്യമാണ്' (കമ്മീഷന്‍ റിപ്പോര്‍ട്ട് P7) തത്ത്വശാസ്ത്ര - ദൈവശാസ്ത്ര പരിശിലനം ലഭിച്ചിട്ടുള്ള കമ്മീഷന്‍ തന്നെയും ഇക്കാര്യത്തില്‍ തപ്പിത്തടയുന്നുവെങ്കില്‍ സാധാരണക്കാരായ ക്രൈസ്തവര്‍ക്ക് എങ്ങനെയാണ് യോഗയെ സമഗ്ര പുനരവലോകനത്തിന് വിധേയമാക്കാന്‍ കഴിയുക? ഫലത്തില്‍ കമ്മീഷന്റെ നാലുവിധ സമീപന വിഭജനം ഈ റിപ്പോര്‍ട്ടിന് പാണ്ഡിത്യപരിവേഷം നല്‍കാനുള്ള വാക്കുകള്‍കൊണ്ടുള്ള കളിയല്ലാതെ മറ്റൊന്നുമല്ല. ഈ നാലുസമീപനങ്ങളെ മതപരമായ സമീപനം, മതനിരപേക്ഷമായ സമീപനം എന്നു രണ്ടായിതിരിക്കാം എന്നു പറഞ്ഞുകൊണ്ടാണ് റിപ്പോര്‍ട്ട് അതിന്റെ മൂന്നാം ഭാഗത്തേയ്ക്ക് കടക്കുന്നത്. III. #{blue->none->b-> 'യോഗയെ മതപരമായി സമീപിക്കുമ്പോള്‍' }# #{red->n->n->എന്ന തലക്കെട്ടിലാണ് മൂന്നാം ഭാഗം }# ഈ ഭാഗത്ത് ഒന്നാമത്തെ ഖണ്ഡികയില്‍ ഒന്നാമത്തെ സമീപനം ക്രൈസ്തവര്‍ക്ക് സ്വീകാര്യമല്ല എന്നു പറയുന്നുണ്ട്. തുടര്‍ന്നു പറയുന്നു:''വ്യക്തമായ ഈശ്വര സങ്കല്‍പ്പങ്ങളും, ലോകവീക്ഷണവും ആരാധനാരീതികളും, വിശുദ്ധ ഗ്രന്ഥങ്ങളും പുണ്യസ്ഥലങ്ങളുമൊക്കെയുള്ള ആധുനിക ഹിന്ദുമതം യോഗയെ അത് മതാത്മകമായി സ്വാംശീകരിച്ചെടുത്തവിധത്തില്‍ത്തന്നെ ലോകത്തില്‍ പ്രചരിപ്പിക്കുമ്പോള്‍ സ്വീകരിക്കാന്‍ ക്രൈസ്തവമനഃസ്സാക്ഷി ഒരുവനെ അനുവദിക്കുന്നില്ല'. കൊള്ളാം ഇത്രയും നല്ലതുതന്നെ. എന്നാല്‍, ''ആധുനിക ഹിന്ദുമത'മെന്ന് ലേഖകന്‍ പറയുമ്പോള്‍ ഇപ്രകാരമല്ലാത്ത ഒരു പുരാതന ഹിന്ദുമതം ഉണ്ടെന്ന് വിവക്ഷിക്കുന്നുണ്ടോ? മാത്രമല്ല ഹൈന്ദവ മതസ്വാധീനമേശാത്ത ഒരു യോഗാപരിശീലനം എവിടെയാണ് ലഭിക്കുക.? അപ്രകാരമൊരു യോഗയുണ്ടോ? കമ്മീഷന്റെ തന്നെ വാക്കുകള്‍ മറിച്ചാണു പറയുന്നത്. #{green->n->n->ഉദാഹരണം: }# റിപ്പോര്‍ട്ടിന്റെ ഒന്നാം ഭാഗത്ത് അവസാന ഖണ്ഡികയില്‍ സാംഖ്യദര്‍ശനത്തില്‍ അടിസ്ഥാനമുറപ്പിച്ചുവെങ്കിലും യോഗയെ ഭാരതീയ മതവിശ്വാസങ്ങളില്‍ നിന്നും ആചാരങ്ങളില്‍ നിന്നും പൂര്‍ണമായി സ്വതന്ത്രമാക്കി വളര്‍ത്താന്‍ പതഞ്ജലിക്കായില്ല എന്നും പതഞ്ജലിയുടെ യോഗയും പില്‍ക്കാലത്ത് ഹൈന്ദവമതത്തിന് അധീനമായാണ് വളര്‍ന്നതും പ്രചരിച്ചതുമെന്നും പറയുന്നു. രണ്ടാം ഭാഗത്തിന്റെ ആദ്യഖണ്ഡികയില്‍ പറയുന്നു: ''ഹൈന്ദവ ആശ്രമങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമാണ് മറ്റുള്ളവരെപ്പോലെ ഭാരതീയ ക്രൈസ്തവരും യോഗ പഠിച്ചതും ഇന്നും പഠിച്ചുകൊണ്ടിരിക്കുന്നതും'. അഞ്ചാം ഭാഗത്തെ ഒമ്പതാം നിര്‍ദേശം ഇതാണ്: ''ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ നിന്ന് സാധകരെ വ്യതിചലിപ്പിക്കുന്ന ഈശ്വര സങ്കല്‍പ്പങ്ങളോ ആചാരങ്ങളോ ക്രൈസ്തവരുടെ യോഗാപരിശീലനത്തില്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. കാരണം ഇന്ന് ഭാരതത്തില്‍ യോഗയുടെ മുഖ്യപ്രചാരകര്‍ തീവ്ര ഹൈന്ദവാഭിമുഖ്യമുള്ളവരാണ്. അവര്‍ പ്രചരിപ്പിക്കുന്നത് ഹൈന്ദവമതാനുസാരമായ യോഗയാണ്'. ഇവിടെ ഒരു ചോദ്യം ഉയരുന്നു. യോഗയെ മതനിരപേക്ഷമായി വളര്‍ത്തിയെടുക്കാന്‍ പതഞ്ജലിക്കുപോലും ആയിട്ടില്ലെങ്കില്‍, പതഞ്ജലിയുടെ യോഗയും ഹൈന്ദവമതത്തിന് അധീനമായാണ് പ്രചരിച്ചതെങ്കില്‍ ഹൈന്ദവ ആശ്രമങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമാണ് ക്രൈസ്തവര്‍ യോഗ പഠിച്ചതും ഇന്നും പഠിച്ചുകൊണ്ടിരിക്കുന്നതുമെങ്കില്‍, ഇന്ന് ഭാരതത്തിലെ യോഗയുടെ മുഖ്യപ്രചാരകര്‍ തീവ്രഹൈന്ദവാഭിമുഖ്യമുള്ളവരാണെങ്കില്‍, അവര്‍ പ്രചരിപ്പിക്കുന്നത് ഹൈന്ദവമതാനുസാരമായ യോഗയാണെങ്കില്‍ ഭാരതീയ ക്രൈസ്തവര്‍ യോഗയെ സമഗ്രമായ പുനരവലോകനത്തിന് വിധേയമാക്കി ആത്മീയപക്വതയോടെ സ്വീകരിക്കണമെന്നുപറയുന്നത് ഇല്ലാത്ത പൂച്ചയെ ഇരുട്ടില്‍ തപ്പണമെന്ന് പറയുന്നതുപോലെയാണ്. മൂന്നാം ഭാഗത്തിന്റെ ആദ്യഖണ്ഡികയില്‍ ഹൈന്ദവ മതാനുസാരമായ യോഗ ക്രിസ്ത്യാനിക്ക് സ്വീകാര്യമല്ലെന്നുപറയുന്ന റിപ്പോര്‍ട്ട് അടുത്ത ഖണ്ഡികയില്‍ Nostra Aetate അടിസ്ഥാനമാക്കിപറയുന്നത് ഇങ്ങനെയാണ്: ''എന്നാല്‍ അന്യമതങ്ങളിലെ സത്യവും നന്മയും ആദരവോടെ വിവേചിച്ചറിഞ്ഞ് അവയെ സ്വന്തം ക്രൈസ്തവ ആത്മീയതയിലേയ്ക്ക് സ്വാംശീകരിക്കാനും അങ്ങനെ അവയെ അഭിവൃദ്ധമാക്കാനും സഭ തന്റെ തനയരെ ആഹ്വാനം ചെയ്യുന്നുണ്ട്''. ഏതുവിധേനയും യോഗയെ ക്രിസ്തീയവിശ്വാസ ജീവിതത്തില്‍ കുടിയിരുത്തുക എന്ന കമ്മീഷന്റെ ഉളളിലിരുപ്പിന്റെ ബഹിര്‍സ്ഫുരണമാണിത്. സാംസ്‌കാരികാനുരൂപണം വിശ്വാസജീവിതത്തില്‍ വളരാന്‍ സഹായിക്കുന്നുണ്ടോയെന്ന് വിലയിരുത്തണമെന്നും മറ്റും കമ്മീഷന്‍ നടത്തുന്ന നിര്‍ദേശങ്ങള്‍ മേല്‍പ്പറഞ്ഞ ഉള്ളിലിരുപ്പിനെ ഒളിക്കാനുള്ള പുകമറമാത്രമാണ്. റിപ്പോര്‍ട്ടിന്റെ നാലാം ഭാഗം ഇക്കാര്യം സാധൂകരിക്കുന്ന ശക്തമായ തെളിവാണ്. IV. #{blue->none->b-> 'യോഗയെ മതനിരപേക്ഷമായി സമീപിക്കുമ്പോള്‍' }# #{red->n->n->എന്ന തലക്കെട്ടിലാണ് നാലാം ഭാഗം. }# 'അടുത്ത മൂന്നു സമീപനങ്ങളും ക്രിസ്ത്യാനികള്‍ക്ക് അഹിതമല്ലെന്ന് പ്രഥമദൃഷ്ട്യാതന്നെ മനസ്സിലാക്കാവുന്നതാണ്' എന്നു പറഞ്ഞിട്ട് കമ്മീഷന്‍ അതിന്റെ മുന്‍കൂട്ടിയുള്ള അനുമാനത്തിന് ഇണങ്ങും വിധം വി.ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ Fides et Ratio എന്ന ചാക്രിക ലേഖനത്തെ വളച്ചൊടിച്ച് അവതരിപ്പിച്ചത് വായിച്ചപ്പോഴുണ്ടായ അമ്പരപ്പ് ചെറുതായിരുന്നില്ലെന്ന് ആദ്യമെ തന്നെ പറയട്ടെ. ബെനഡിക്ട് പതിനാറാമന്‍ പാപ്പാ Truth And Tolerance എന്ന തന്റെ പുസ്തകത്തില്‍ Fides et Ratio യുടെ മുഖ്യ ലക്ഷ്യത്തെപറ്റി നല്‍കുന്ന വിശദീകരണം വായിച്ചിട്ടുള്ള ആരും അമ്പരക്കുക തന്നെ ചെയ്യും. പ്രസ്തുത ചാക്രിക ലേഖനത്തില്‍ നിന്നും കമ്മീഷന്‍ (അപൂര്‍ണ്ണമായി) ഉദ്ധരിക്കുന്ന(9) വാക്യങ്ങള്‍ ഏറെക്കുറെ ശരിയാണെങ്കിലും അവയ്ക്ക് കമ്മീഷന്‍, ചാക്രിക ലേഖനത്തിന്റെ അന്തഃസത്ത അവഗണിച്ച് അമിതമായ ഊന്നലാണ് നല്‍കിയിരിക്കുന്നത്. മറ്റൊരു വിധത്തില്‍പറഞ്ഞാല്‍ ഈ വാക്യങ്ങളെ ആസ്പദമാക്കി കമ്മീഷന്‍ നാലാം ഭാഗത്ത് ഭാരതസഭയ്ക്കും കേരളസഭയ്ക്കും നല്‍കുന്ന നിര്‍ദേശങ്ങളെ സാധൂകരിക്കുന്ന ഊന്നല്‍ Fides et Ratio അവയ്ക്ക് നല്‍കുന്നില്ല. ബെനഡിക്ട് പതിനാറാമന്‍ പാപ്പ Truth And Tolerance ല്‍ 183 മുതല്‍ 209 വരെയുള്ള പേജുകളില്‍ Faith, Truth, and culture- Reflectons prompted by the Encyclical Fides Et Ratio എന്ന തലക്കട്ടിന്‍ കീഴില്‍ Fides et Ratio അപഗ്രഥിക്കുന്നുണ്ട്. പേജ് 184 ല്‍ ചാക്രിക ലേഖനത്തിന്റെ മുഖ്യലക്ഷ്യം വ്യക്തമാക്കുന്നു: “ If I had briefly to sketch the main intention of the encyclical, I would say that it is trying to rehabilitate the question of truth in a world characterized by relativism”. ബെനഡിക്ട് പാപ്പാ ഇതിനുമുമ്പ് പറയുന്നത് ഇത്തരുണത്തില്‍ പ്രധാനപ്പെട്ടതാണ്. അത് ചുരുക്കി അവതരിപ്പിക്കാം. മതങ്ങളുടെ ലോകത്ത്, ദൈവത്തെക്കുറിച്ചും ലോകത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചുമുള്ളസത്യം നമ്മോടുപറയുന്നു എന്നും തന്മൂലം അതാണ് സത്യമെന്ന് (religio vera) അവകാശപ്പെടുന്നു എന്നതും ക്രിസ്തു മതത്തിന്റെ സവിശേഷതയാണ്. 'വഴിയും സത്യവും ജീവനും ഞാനാണ്' എന്ന യോഹന്നാന്റെ സുവിശേഷം 14:6-ലെ യേശുവിന്റെ അരുളപ്പാടിലാണ് ക്രൈസ്തവവിശ്വാസം അടിസ്ഥാനമുറപ്പിച്ചിരിക്കുന്നത്. ക്രൈസ്തവവിശ്വസത്തിന്റെ പ്രേഷിത സ്വഭാവം ഈ അടിസ്ഥാനവിശ്വാസത്തെ ആസ്പദമാക്കിയുള്ളതാണ്. ഈ ക്രൈസ്തവവിശ്വാസം സത്യമാണെങ്കില്‍ മാത്രമേ അതു സകല മനുഷ്യരേയും ബാധിക്കുന്നതാകുകയുള്ളു. മറിച്ച് അത് അടയാളങ്ങളിലും പ്രതീകങ്ങളിലും തളച്ചിടപ്പെട്ടിരിക്കുന്നതും ഉള്‍പ്പൊരുള്‍ അഥവാ ഗൂഢാര്‍ത്ഥം കണ്ടെത്താന്‍ ഒരിക്കലും കഴിയാത്തതുമായ മനുഷ്യകുലത്തിന്റെ മതാനുഭൂതിയുടെ (Religious experience) വേറൊരു വകഭേദം മാത്രമാണെങ്കില്‍ അത് അതിന്റെ തന്നെ സംസ്‌കാരത്തില്‍ ഒതുങ്ങി നില്‍ക്കുകയും മറ്റുള്ളവയെ തങ്ങളുടെ സംസ്‌കാരത്തില്‍ വ്യാപരിക്കാന്‍ വിടുകയും വേണം. ഇതിന്റെ അര്‍ത്ഥം സത്യത്തെക്കുറിച്ചുള്ള ചോദ്യമാണ് ക്രിസ്തീയ വിശ്വാസത്തിലെ പരമപ്രധാന ചോദ്യമെന്നും ആ നിലയ്ക്ക് അത് തത്വശാസ്ത്രവുമായി ബന്ധപ്പെട്ടതാണെന്നുമാണ്.(10)ഇത്രയും പശ്ചാത്തലമായി പറഞ്ഞിട്ടാണ് ''ആപേക്ഷികതാവാദത്തിന് അടിപ്പെട്ടിരിക്കുന്ന ലോകത്ത് സത്യത്തെക്കുറിച്ചുള്ള ചോദ്യത്തെ യഥാസ്ഥാനത്ത് പുനഃപ്രതിഷ്ഠിക്കുക എന്നതാണ് Fides et Ratio-യുടെ മുഖ്യലക്ഷ്യമെന്ന്'' ബെനഡിക്ട് പാപ്പാ പറയുന്നത്. ഇതിനു ശേഷം പേജ് 196 ല്‍, സത്യത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന ക്രിസ്തുവിനുമുമ്പുള്ള സംസ്‌കാരങ്ങള്‍ (Pre-Christian Cultures) യേശുക്രിസ്തുവില്‍ മാംസം ധരിച്ച വചനമായ ദൈവത്തിലേയ്ക്ക് ഉയരാന്‍ വെമ്പുന്നതാണെന്ന് മതങ്ങളുടെ ചരിത്രത്തെക്കുറിച്ചുള്ള പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുവെന്ന് പറഞ്ഞിട്ട്, ബെനഡിക്ട് പാപ്പാ Fides et Ratioയില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പന്തക്കുസ്താ സംഭവത്തെ (Acts 2:7-11) ആസ്പദമാക്കി വിവിധ ഭാഷകളിലും സംസ്‌കാരങ്ങളിലും ഉള്ളവര്‍ തങ്ങളുടെ സാംസ്‌കാരികത്തനിമ കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ ദൈവത്തിന്റെ വചനത്തില്‍ ഐക്യപ്പെടുന്നതിനെക്കുറിച്ച് പറഞ്ഞത് ഉദ്ധരിക്കുന്നു. തുടര്‍ന്ന് ബെനഡിക്ട് പാപ്പാ പറയുന്നു: : “On this basis, and taking as his example Indian Culture, the Pope develops criteria which in the general relationship of the Christian faith with pre-Christian cultures, should be observed whenever these cultures encounter the faith....” Nostra Aetate- യില്‍ നിന്ന് പ്രചോദമുള്‍ക്കൊണ്ട് ഒരിക്കല്‍ ക്രൈസ്തവ സ്വാധീനത്തിന് അപ്പുറത്ത് കഴിഞ്ഞിരുന്ന pre-Christian സംസ്‌കാരങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തി ക്രിസ്തീയവിശ്വാസം അതിന് ഉപകാരപ്രദമായതിനെ സ്വാംശികരിക്കാന്‍ ഉദ്യമിക്കുമ്പോള്‍ പാലിക്കേണ്ട മൂന്നു മാനദണ്ഡങ്ങളെക്കുറിച്ച് പറയാനാണ് വി. ജോണ്‍ പോള്‍ പാപ്പാ ഇന്ത്യന്‍ സംസ്‌കാരത്തെ ഉദാഹരണമായി എടുക്കുന്നത്. Fides et Ratio no 72 ലാണ് ഈ പ്രതിപാദനമുള്ളത്. ഇന്ത്യന്‍ സംസ്‌കാരത്തെ ഉദാഹരിച്ചിട്ട് പാപ്പാ ആ ഭാഗം അവസാനിപ്പിക്കുന്നത് ഇപ്രകാരമാണ്: “What has been said here of India is no less true for the heritage of the great cultures of China, Japan and the other countries of Asia, as also for the riches of the traditional cultures of Africa , which are for the most part orally transmitted”. ഇത്രയും കാര്യങ്ങള്‍ ഗ്രഹിച്ചിട്ട് Fides et Ratio no 72 ഒന്നുകൂടി വായിച്ചാല്‍ കമ്മീഷന്‍ എത്രകൗശലത്തോടെയാണ് അതിന്റെ അനുമാനത്തെ സാധൂകരിക്കാന്‍ ഈ ചാക്രികലേഖനത്തെ വളച്ചൊടിച്ചിരിക്കുന്നതെന്ന് വ്യക്തമാകും. Fides et Ratio ആരംഭിക്കുന്നത് ഇങ്ങനെയാണ്: “In preaching the Gospel, Christianity first encountered Greek philosophy; but this does not mean at all that other approaches are precluded. Today, as the Gospel gradually comes into contact with cultural worlds which one lay beyond Christian influence, there are new tasks of inculturation, which mean that our generation faces problems not unlike those faced by the Church in the first centuries”. ഇതു പറഞ്ഞിട്ടാണ് കമ്മീഷന്‍ റിപ്പോട്ടില്‍ ഉദ്ധരിച്ചിരിക്കുന്ന ഭാഗം വി. ജോണ്‍ പോള്‍ പാപ്പാ നല്‍കുന്നത്. “My thoughts turn immediately to the lands of the East , so rich in religious and philosophical traditions of great antiquity. Among these lands, India has a special place. A great spiritual impulse leads Indian thought to seek an experience which would liberate the spirit from the shackles of time and space and would therefor acquire absolute value . The dynamic of this quest for liberation provides the context for great mataphysical systems” പാപ്പാ തുടരുന്നു: ""In India particularly, it is the duly of Christians now to draw from this rich heritage the elements compatible with their faith, in order to enrich Christian thought. In this work of discernment, which finds its inspiration in the Council’s Declaration Nostra Aetate, certain criteria will have to be kept in mind'' ഇവിടെ, യാതൊരുവിധ കരുതലോ ജാഗ്രതയോ ഇല്ലാതെ ഇന്ത്യയിലെ ക്രൈസ്തവര്‍ക്ക് ഇന്ത്യന്‍ സംസ്‌കാരത്തില്‍ നിന്ന് എന്തും ഏതും സ്വീകരിക്കാമെന്നോ, സ്വീകരിക്കണമെന്നോ അല്ല പാപ്പാ അര്‍ത്ഥമാക്കുന്നത്. മറിച്ച് തങ്ങളുടെ വിശ്വാസത്തോട് ചേര്‍ന്നുപോകുന്നതും അതിനെ പരിപുഷ്ടമാക്കുന്നതുമായവയെ സ്വാംശീകരിക്കണമെന്നാണ്. ഈ സ്വാംശീകരണ പരിശ്രമത്തില്‍ വ്യതിചലനങ്ങള്‍ വരാതിരിക്കാന്‍ ചില മാനദണ്ഡങ്ങള്‍ മനസിലുണ്ടാകണം എന്നു പറഞ്ഞിട്ടാണ് മൂന്നെണ്ണം പാപ്പാ നല്‍കിയിരിക്കുന്നത്. "The first of these is the universality of the human spirit, whose basic needs are the same in the most disparate cultures. The second, which derives from the first, is this: in engaging great cultures for the first time, the Church can not abandon what she gained from the inculturation in the world of Greco-Latin thought. To reject this heritage would be to deny the providential plan of God who guides his Church down the paths of time and history. This criterion is valid for the Church in every age , even for the Church of the future, who will judge herself enriched by all that comes from today’s engagement with Eastern cultures and will find in this inheritance fresh cues for fruitful dialogue with the cultures which will emerge as humanity moves into the future. Thirdly, care will need to be taken lest, contrary to the very nature of the human spirit, the legitimate defense of the uniqueness and originality of Indian thought be confused with the idea that a particular cultural tradition should remain closed in its difference and affirm itself by opposing other traditions''. ഈ പറഞ്ഞിരിക്കുന്നവയെ വിശദമായി മനസ്സിലാക്കാന്‍ Truth and Tolarance þ-ല്‍ ബെനഡിക്ട് പാപ്പാ(11) ഇതേക്കുറിച്ച് നല്‍കുന്ന ചിന്തകള്‍ ഉപകരിക്കും. അവയെല്ലാം ഇവിടെ കുറിക്കുക എളുപ്പമല്ലാത്തതുകൊണ്ട് ചിലതുമാത്രം കുറിക്കാം. പേജ് 196-197 ല്‍ Fides et Ratio - 72 ഉദ്ധരിച്ചശേഷം The Transcending of Cultures in the Bible and in the History of Faith എന്ന തലക്കെട്ടില്‍ ''ഗ്രീക്ക്‌ലത്തീന്‍ ചിന്തയുടെ ലോകത്തുനിന്ന് സാംസ്‌കാരികാനുരൂപണം വഴി സമ്പാദിച്ചത്'' എന്നതിനെ മനസ്സിലാക്കേണ്ടത് എങ്ങനെയെന്ന് വിശദീകരിക്കുന്നുണ്ട്. ക്രിസ്തീയ വിശ്വാസം മാറ്റത്തിനു തയ്യാറാകാതെ തന്നില്‍ത്തന്നെ അടച്ചിട്ടിരുന്ന ഒരു ഗ്രീക്കുസംസ്‌കാരത്തെ അതായിരിക്കുന്നതു പോലെതന്നെ സ്വാംശീകരിക്കുകയായിരുന്നില്ല. മറിച്ച് ഗ്രീക്ക് തത്വചിന്തകരുടെ സത്യാന്വേഷണത്താല്‍ മിത്തുകളുടെ (Myths) തടവറയില്‍ നിന്ന് പുറത്തുചാടി പരമ സത്യം തന്നെയായ ദൈവത്തിലേയ്ക്ക് ഉയരാന്‍ വെമ്പിനിന്ന, സത്യത്തോടു തുറവി പുലര്‍ത്തിനിന്നിരുന്ന ഗ്രീക്കുചിന്താലോകത്തെ ഉദാത്തകാര്യങ്ങളെയാണ് ക്രൈസ്തവവിശ്വാസം പകര്‍ന്നുകൊടുക്കാന്‍ ഉപയുക്തമായ പാത്രമായി ക്രിസ്തീയത സ്വാംശീകരിച്ചത്. Truth and Tolerance 200, 201 പേജുകളില്‍ ഇതേക്കുറിച്ച് പറയുന്നതില്‍ നിന്നും ഏതാനും വാക്യങ്ങള്‍ ഉദ്ധരിക്കാം: "The Fathers did not just mix into the gospel a static and self contained Greek culture. They could take up a dialoge with Greek philosaphy and could make it an instrument of the Gospel, wherever in the Hellenistic world, the search for God had brought into being a self-criticism of that world’s own culture and its own thought. Faith links the various peoples -beginning with the Germans and the Slavs, who came into contact with the Christian message in the era of tribal migrations, and right up to the peoples of Asia, Africa, and America - not with Hellenistic culture as such , but with Hellenistic culture in the form in which it transcended itself, which was the true point of contact for the interpretation of the Christian message. From that starting point, faith draw these peoples into the process of self - transcendence” (P. 200) “ The fact that they sought points of contact, not with the religions, but with philosophy is connected with the fact that they were not canonizing a culture but did find it possible to enter into it at those points where it had itself begun to move out of its own frame work, had started to take the path toward the wide spaces of truth that is common to all, and had left behind its comfortable place in what belonged to it. That is even today a fundamental indicator of the answer to the question concerning points of contact and transitions to other cultures and peoples. Faith cannot of course find points of contact with philosophies that exclude questions concerning the truth, but it can do so with movements that are trying to break out of the relativist prison. It can certainly not take over the old religions directly. Yet these religions can prepare such forms and usages, especially attitudes - reverence, humility, readiness to make sacrifices, kindness, love of one’s neighbor, the hope of everlasting life”(P.201) Truth and Tolerance പേജ് 82-ല്‍ പറയുന്നത് ഇത്തരുണത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു: “In the first few centuries the Christian faith looked for its prehistory rather in enlightment, that is, in the movement of reason criticizing religion’s tendency to ritualism. Those patristic texts about the “sowing of the Word’’(and similar cocepts and images), which are now a days taken as evidence for the power of salvation on other religions, did not originallly refer to religions at all but to philosophy, to a “pious” enlightenment, which is what Socretes stands for, at the same time active both in enlightening people and in seeking after God” Truth and Tolerance പേജ് 95-ല്‍ പറയുന്നു: “The distinguishing mark of Greek philosophy was that it did not rest content with traditional religions or with the images of the myths; rather in all seriousness, it put the question about truth. So perhaps at this we may be able to recognize the hand of providence- why the encounter between the faith of the Bible and Greek philosophy was truly “providential”. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ നാലാം ഭാഗം വിശകലനം ചെയ്യാന്‍ ഇത്രയും കാര്യങ്ങള്‍ പ്രതിപാദിച്ചത് ലക്ഷ്യമില്ലാതെയല്ല. കമ്മീഷന്‍ നാലാം ഭാഗത്ത് നടത്തുന്ന ഒരു പ്രസ്താവന ഇതാണ്: ''ഗ്രീക്ക്-ലത്തീന്‍ സംസ്‌കാരങ്ങളില്‍നിന്ന് പല കാര്യങ്ങളും ക്രിസ്തീയതയ്ക്ക് സ്വീകരിക്കാനായത് സഭയെ അനുസ്യൂതം നയിച്ചുകൊണ്ടിരിക്കുന്ന ദൈവത്തിന്റെ പരിപാലനയുടെ ഭാഗമായിട്ടാണ് എന്നും ക്രൈസ്തവര്‍ മനസ്സിലാക്കിവന്നിട്ടുള്ളത്''. എന്നാല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പാ മേല്‍പ്പറഞ്ഞ രീതിയില്‍ വിശദീകരിച്ചുതന്ന വിധത്തിലാണ് ഗ്രീക്ക്-ലത്തീന്‍ സംസ്‌കാരങ്ങളുമായുള്ള ബന്ധപ്പെടല്‍ (encounter) ക്രിസ്തീയതയ്ക്ക് മുതല്‍ക്കൂട്ടായിത്തീര്‍ന്നതെന്ന് കമ്മീഷന്‍ മനസിലാക്കിയിട്ടുണ്ടോ എന്നത് സംശയമാണ്.''സമാനമായ കൊടുക്കല്‍ വാങ്ങലുകള്‍ ഭാരതത്തില്‍ നടത്താന്‍ സഭയ്ക്ക് കടമയുണ്ടെന്ന് വി. ജോണ്‍ പോള്‍ പാപ്പ എടുത്തുപറയുന്നു'' എന്നു പറഞ്ഞിട്ട് Fides et Ratio no 72 ല്‍ നിന്ന് ഉദ്ധരിച്ചിരിക്കുന്ന കമ്മീഷന്‍ ''ഈ കടമ നിര്‍വഹിക്കുന്നതില്‍ ഭാരത സഭ വേണ്ടത്ര വിജയിച്ചിട്ടില്ല'' എന്ന് പ്രസ്താവിച്ച ശേഷം ഭരതസഭയോടും കേരളസഭയോടുമായി നടത്തുന്ന ആഹ്വാനങ്ങള്‍ മേല്‍പ്പറഞ്ഞ സംശയത്തെ സാധൂകരിക്കുന്നു. കമ്മീഷന്റെ നിര്‍ദേശങ്ങള്‍ ഇവയാണ്: 1) ഭാരതസംസ്‌കാരത്തെ ശാസ്ത്രീയമായി പഠിക്കുന്ന ക്രൈസ്തവവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഉണ്ടാകണം. 2) അവിടെ പ്രത്യേകിച്ച് പതഞ്ജലിയുടെ യോഗാസുത്രങ്ങളും ഹഠയോഗയിലെ ആസനങ്ങളും ശാസ്ത്രീയമായി പഠിക്കുകയും അവയെ ജീവിതത്തികവിനും, ആരോഗ്യപരിപാലനത്തിനും, ആത്മീയ വളര്‍ച്ചക്കും എങ്ങനെ ഉപയോഗിക്കാമെന്ന് പഠിപ്പിച്ചുകൊടുക്കുകയും വേണം. 3) ഈ മേഖലയില്‍ ശാസ്ത്രീയ സമീപനം പുലര്‍ത്തുന്ന ഗവേഷകരേയും അധ്യാപകരേയും വളര്‍ത്താന്‍ സഭ സത്വരം ശ്രദ്ധിക്കണം. 4) യോഗയെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുന്ന സെക്കുലര്‍ സ്വഭാവമുള്ള, അന്തര്‍ദേശീയ അക്കാദമിക് നിലവാരമുള്ള ഒരു സ്ഥാപനം കേരളസഭ മുന്‍കൈ എടുത്ത് സ്ഥാപിക്കണം. 5) ഇവിടെ യോഗയേയും അനുബന്ധവിഷയങ്ങളേയും കുറിച്ചുള്ള ഗവേഷണങ്ങളും യോഗാധ്യാപക പരിശീലനവും കൊടുക്കണം. ഇപ്രകാരം ഇന്ത്യയിലെ ക്രൈസ്തവരെ യോഗ പഠിപ്പിച്ച് സാംസ്‌കാരികാനുരൂപണക്കടമ ഭാരതസഭ നിറവേറ്റണമെന്ന് വീറോടെ വാദിക്കുന്ന കമ്മീഷന്‍ ക്രൈസ്തവവിശ്വാസവും യോഗയുടെ തത്വചിന്തയും തമ്മില്‍ എവിടെ എങ്ങനെ പൊരുത്തപ്പെടുമെന്ന് കൃത്യമായി പറയാത്തതെന്ത്? സ്രഷ്ടാവും സൃഷ്ടിയും നിത്യമായി വ്യത്യസ്തരാണെന്ന് പഠിപ്പിക്കുന്ന ക്രിസ്തീയതയും, സ്രഷ്ടാവും സൃഷ്ടിയും ഒന്നുതന്നെ എന്നുപഠിപ്പിക്കുന്ന യോഗയും എവിടെയാണ് പൊരുത്തപ്പെടുക? “One should never remain open to a second alternative when only one can be true” - Norman Geisler and Ron Brooks കമ്മീഷന്‍ അനുവര്‍ത്തിക്കുന്ന വാദഗതികള്‍ മുഖവിലയ്‌ക്കെടുക്കാമെന്നാകില്‍ അതിപുരാതന കാലം മുതല്‍ ഭാരതത്തിലുണ്ടായിരുന്ന ജ്യോതിഷവും, ഹസ്തരേഖാശാസ്ത്രവുമൊക്കെ പഠിപ്പിക്കാനും ഭാരതസഭ അന്താരാഷ്ട്ര നിലവാരമുള്ള സ്ഥാപനങ്ങള്‍ സമാരംഭിച്ച് സാംസ്‌കാരികാനുരൂപണക്കടമ പരിപൂര്‍ത്തിയിലെത്തിക്കുകയും അങ്ങനെ ശരിക്കും ഒരു ഭാരതീയസഭയായി കഴിവതും വേഗം മാറുകയും ചെയ്യേണ്ടതാണ്. #{red->none->b-> കമ്മീഷന്‍ അതിന്റെ മുന്‍കൂട്ടിയുള്ള അനുമാനങ്ങള്‍ അവതരിപ്പിക്കാന്‍ കൂട്ടുപിടിച്ചിരിക്കുന്ന Fides et Ratio- യില്‍ ഒരിക്കല്‍ പോലും യോഗയെ സ്വാംശീകരിക്കണമെന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ മൂന്നു വത്തിക്കാന്‍ രേഖകളില്‍ പേരെടുത്തുപറഞ്ഞുതന്നെ യോഗയെ ജാഗ്രതപുലര്‍ത്തേണ്ടവയുടെ ഗണത്തില്‍പെടുത്തിയിട്ടുണ്ട്. എന്നിട്ടും അക്കാര്യം തമസ്‌കരിച്ച് ഇത്തരം ആശയങ്ങള്‍ പടച്ചുവിടുന്ന ദൈവശാസ്ത്ര-തത്വശാസ്ത്രപടുക്കള്‍ തങ്ങളുടെ പടുദൈവശാസ്ത്രവും തത്വശാസ്ത്രവും വഴി സഭയെ പടുത്തുയര്‍ത്തുകയല്ല പടുകുഴിയിലാക്കുകയാണ് ചെയ്യുന്നത്. ഇത്തരക്കാരോടും അവരെ പ്രോത്സാഹിക്കുന്നവരോടും പറയാനുള്ളത് ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ വാക്കുകളാണ്: }# #{blue->none->b->''ഇത് അവന്റെ സഭയാണ്, ദൈവശാസ്ത്രജ്ഞന്മാരുടെ പരീക്ഷണശാലയല്ല'' }# #{green->none->b->തുടരും... }#
Image: /content_image/Mirror/Mirror-2017-12-01-13:44:46.jpg
Keywords: യോഗ, യോഗയെ
Content:
6578
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തില്‍ നിറസാന്നിധ്യമായി ഭാരത സഭ
Content: ധാക്ക: ഫ്രാന്‍സിസ് പാപ്പയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തില്‍ ശ്രദ്ധേയ സാന്നിധ്യമായി ഇന്ത്യയില്‍ നിന്നുള്ള കര്‍ദ്ദിനാളുമാരും ബിഷപ്പുമാരും വൈദികരും. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, വത്തിക്കാന്‍ ന്യൂണ്‍ഷ്യോയും മലയാളിയുമായ ഡോ. ജോര്‍ജ്ജ് കോച്ചേരി, മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, റാഞ്ചി ആര്‍ച്ച് ബിഷപ്പ് ഡോ. ടെലസ്ഫോര്‍ ടോപ്പോ, എന്നിവരും ഡോ. തോമസ് മേനാംപറമ്പില്‍, ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങര തുടങ്ങി ബിഷപ്പുമാരും മാര്‍പാപ്പയുടെ ദിവ്യബലിയിലും മറ്റു പൊതുപരിപാടികളിലും പങ്കെടുത്തു. ഇന്ത്യക്കാരായ നിരവധി വൈദികരും കന്യാസ്ത്രീകളും മലയാളി കുടുംബങ്ങളും സുഹറവര്ധി സ്റ്റേഡിയത്തില്‍ നടന്ന ദിവ്യബലിയ്ക്കും എത്തിയിരുന്നു. ധാക്കയിലെ സെന്റ് മേരീസ് കത്തീഡ്രലില്‍ മാര്‍പാപ്പയുടെ സന്ദര്‍ശനപരിപാടി തുടങ്ങിയത് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രത്യേക സന്ദേശത്തോടെയായിരുന്നു. ഫ്രാന്‍സിസ് പാപ്പയുടെ പ്രഖ്യാപിതനയം പാവങ്ങള്‍ക്കു വേണ്ടിയുള്ള സഭയെന്നതാണെന്ന് മാര്‍ ആലഞ്ചേരി ചൂണ്ടിക്കാട്ടി. വിശുദ്ധ മദര്‍ തെരേസ കാരുണ്യപ്രവര്‍ത്തനങ്ങളുടെ മുഖമുദ്രയാണ്. ശ്രീലങ്കയിലെ വിശുദ്ധ ജോസഫ് വാസിന്റെ ജീവിതവും പാവങ്ങള്‍ക്കും സുവിശേഷത്തിനും വേണ്ടിയായിരുന്നു. ഭാരത സഭയില്‍ നിന്ന് അടുത്തിടെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയ വട്ടാലിലും നീതി നിഷേധിക്കപ്പെട്ടവര്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ് ജീവന്‍ വെടിഞ്ഞത്. വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയും വാഴ്ത്തപ്പെട്ട തേവര്‍പവറമ്പില്‍ കുഞ്ഞച്ചനും അടക്കം മറ്റു നിരവധി പേരും ഈ ഗണത്തിലായിരുന്നുവെന്ന് കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. പാവങ്ങളുടെ മുന്നില്‍ ദൈവം പ്രത്യക്ഷപ്പെടുന്നത് ഭക്ഷണത്തിന്റെ രൂപത്തിലാണെന്ന് മഹാത്മാഗാന്ധിയും പറഞ്ഞിട്ടുണ്ട്. സുവിശേഷ പ്രഘോഷണമെന്നത് പാവങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനമാണ്. ഫ്രാന്‍സിസ് പാപ്പയുടെ വീക്ഷണങ്ങള്‍ നമ്മുടെ ജീവിതത്തില്‍ വലിയൊരു മാറ്റത്തിന് വഴിയൊരുക്കണമെന്നും അദ്ദേഹം കര്‍ദ്ദിനാള്‍ പറഞ്ഞു. മലയാളിയായ ബംഗ്ലാദേശിലെ വത്തിക്കാന്‍ സ്ഥാനപതി ജോര്‍ജ്ജ് കോച്ചേരിയുടെ പ്രത്യേക ക്ഷണപ്രകാരമായിരുന്നു കര്‍ദ്ദിനാള്‍, ആര്‍ച്ചുബിഷപ്പുമാരും ഏതാനും മെത്രാന്മാരും പാപ്പയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച് ബംഗ്ലാദേശിലെത്തിയത്. ഇന്നലത്തെ മാര്‍പാപ്പയുടെ പൊതുദിവ്യബലിയുടെ സംഘാടനത്തിനു കാര്യമായ നേതൃത്വം വഹിച്ചത് ഈശോസഭാ വൈദികനും എറണാകുളം ആമ്പല്ലൂര്‍ സ്വദേശിയുമായ ഫാ. ജോര്‍ജ് പൊന്നാട്ടാണെന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2017-12-02-03:47:32.jpg
Keywords: ബംഗ്ലാ
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തില്‍ നിറസാന്നിധ്യമായി ഭാരത സഭ
Content: ധാക്ക: ഫ്രാന്‍സിസ് പാപ്പയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തില്‍ ശ്രദ്ധേയ സാന്നിധ്യമായി ഇന്ത്യയില്‍ നിന്നുള്ള കര്‍ദ്ദിനാളുമാരും ബിഷപ്പുമാരും വൈദികരും. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, വത്തിക്കാന്‍ ന്യൂണ്‍ഷ്യോയും മലയാളിയുമായ ഡോ. ജോര്‍ജ്ജ് കോച്ചേരി, മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, റാഞ്ചി ആര്‍ച്ച് ബിഷപ്പ് ഡോ. ടെലസ്ഫോര്‍ ടോപ്പോ, എന്നിവരും ഡോ. തോമസ് മേനാംപറമ്പില്‍, ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങര തുടങ്ങി ബിഷപ്പുമാരും മാര്‍പാപ്പയുടെ ദിവ്യബലിയിലും മറ്റു പൊതുപരിപാടികളിലും പങ്കെടുത്തു. ഇന്ത്യക്കാരായ നിരവധി വൈദികരും കന്യാസ്ത്രീകളും മലയാളി കുടുംബങ്ങളും സുഹറവര്ധി സ്റ്റേഡിയത്തില്‍ നടന്ന ദിവ്യബലിയ്ക്കും എത്തിയിരുന്നു. ധാക്കയിലെ സെന്റ് മേരീസ് കത്തീഡ്രലില്‍ മാര്‍പാപ്പയുടെ സന്ദര്‍ശനപരിപാടി തുടങ്ങിയത് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രത്യേക സന്ദേശത്തോടെയായിരുന്നു. ഫ്രാന്‍സിസ് പാപ്പയുടെ പ്രഖ്യാപിതനയം പാവങ്ങള്‍ക്കു വേണ്ടിയുള്ള സഭയെന്നതാണെന്ന് മാര്‍ ആലഞ്ചേരി ചൂണ്ടിക്കാട്ടി. വിശുദ്ധ മദര്‍ തെരേസ കാരുണ്യപ്രവര്‍ത്തനങ്ങളുടെ മുഖമുദ്രയാണ്. ശ്രീലങ്കയിലെ വിശുദ്ധ ജോസഫ് വാസിന്റെ ജീവിതവും പാവങ്ങള്‍ക്കും സുവിശേഷത്തിനും വേണ്ടിയായിരുന്നു. ഭാരത സഭയില്‍ നിന്ന് അടുത്തിടെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയ വട്ടാലിലും നീതി നിഷേധിക്കപ്പെട്ടവര്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ് ജീവന്‍ വെടിഞ്ഞത്. വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയും വാഴ്ത്തപ്പെട്ട തേവര്‍പവറമ്പില്‍ കുഞ്ഞച്ചനും അടക്കം മറ്റു നിരവധി പേരും ഈ ഗണത്തിലായിരുന്നുവെന്ന് കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. പാവങ്ങളുടെ മുന്നില്‍ ദൈവം പ്രത്യക്ഷപ്പെടുന്നത് ഭക്ഷണത്തിന്റെ രൂപത്തിലാണെന്ന് മഹാത്മാഗാന്ധിയും പറഞ്ഞിട്ടുണ്ട്. സുവിശേഷ പ്രഘോഷണമെന്നത് പാവങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനമാണ്. ഫ്രാന്‍സിസ് പാപ്പയുടെ വീക്ഷണങ്ങള്‍ നമ്മുടെ ജീവിതത്തില്‍ വലിയൊരു മാറ്റത്തിന് വഴിയൊരുക്കണമെന്നും അദ്ദേഹം കര്‍ദ്ദിനാള്‍ പറഞ്ഞു. മലയാളിയായ ബംഗ്ലാദേശിലെ വത്തിക്കാന്‍ സ്ഥാനപതി ജോര്‍ജ്ജ് കോച്ചേരിയുടെ പ്രത്യേക ക്ഷണപ്രകാരമായിരുന്നു കര്‍ദ്ദിനാള്‍, ആര്‍ച്ചുബിഷപ്പുമാരും ഏതാനും മെത്രാന്മാരും പാപ്പയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച് ബംഗ്ലാദേശിലെത്തിയത്. ഇന്നലത്തെ മാര്‍പാപ്പയുടെ പൊതുദിവ്യബലിയുടെ സംഘാടനത്തിനു കാര്യമായ നേതൃത്വം വഹിച്ചത് ഈശോസഭാ വൈദികനും എറണാകുളം ആമ്പല്ലൂര്‍ സ്വദേശിയുമായ ഫാ. ജോര്‍ജ് പൊന്നാട്ടാണെന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2017-12-02-03:47:32.jpg
Keywords: ബംഗ്ലാ
Content:
6579
Category: 18
Sub Category:
Heading: അന്താരാഷ്ട്ര സിമ്പോസിയം 'ഇവാ' ഇന്നു സമാപിക്കും
Content: കൊച്ചി: സീറോ മലബാര്‍ സഭയുടെ സിനഡല്‍ കമ്മീഷന്റെ സഹകരണത്തോടെ കല്യാണ്‍ രൂപത സംഘടിപ്പിക്കുന്ന ജീവനെക്കുറിച്ചുള്ള അന്താരാഷ്ട്ര സിമ്പോസിയം (ഇവാ) ഇന്നു സമാപിക്കും. കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലാണ് സിമ്പോസിയം നേരത്തെ ഉദ്ഘാടനം ചെയ്തത്. മനുഷ്യമഹത്വത്തിനായുള്ള ധാര്‍മിക, അജപാലന സമീപനങ്ങളും കുടുംബ, സാമൂഹ്യ മേഖലകളില്‍ ജീവസംസ്‌കാരവും എന്ന വിഷയത്തില്‍ പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സിമ്പോസിയത്തോട് അനുബന്ധിച്ച് പ്രത്യേകസ്റ്റാളും ഒരുക്കിയിട്ടുണ്ട്. ഇന്നലെ കല്യാണ്‍ രൂപത ബിഷപ്പ് മാര്‍ തോമസ് ഇലവനാല്‍, പൂനെ ബിഷപ്പ് ഡോ. തോമസ് ദാബ്രെ, രൂപത വികാരി ജനറാള്‍ മോണ്‍ എമ്മാനുവല്‍ കണ്ടങ്കാവില്‍, സിനഡല്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോബി മൂലയില്‍, ജുഡീഷല്‍ വികാര്‍ ഫാ. ജോജു അറയ്ക്കല്‍, മോണ്‍. വര്‍ഗീസ് മട്ടമന, ഹ്യൂമന്‍ ലൈഫ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഫാ. ഷെനാന്‍ ബൊക്കെ, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി മിനി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇന്ന് നടക്കുന്ന സമാപനസമ്മേളനത്തില്‍ ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ സന്ദേശം നല്‍കും.
Image: /content_image/News/News-2017-12-02-04:37:58.jpg
Keywords: ജീവന്‍
Category: 18
Sub Category:
Heading: അന്താരാഷ്ട്ര സിമ്പോസിയം 'ഇവാ' ഇന്നു സമാപിക്കും
Content: കൊച്ചി: സീറോ മലബാര്‍ സഭയുടെ സിനഡല്‍ കമ്മീഷന്റെ സഹകരണത്തോടെ കല്യാണ്‍ രൂപത സംഘടിപ്പിക്കുന്ന ജീവനെക്കുറിച്ചുള്ള അന്താരാഷ്ട്ര സിമ്പോസിയം (ഇവാ) ഇന്നു സമാപിക്കും. കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലാണ് സിമ്പോസിയം നേരത്തെ ഉദ്ഘാടനം ചെയ്തത്. മനുഷ്യമഹത്വത്തിനായുള്ള ധാര്‍മിക, അജപാലന സമീപനങ്ങളും കുടുംബ, സാമൂഹ്യ മേഖലകളില്‍ ജീവസംസ്‌കാരവും എന്ന വിഷയത്തില്‍ പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സിമ്പോസിയത്തോട് അനുബന്ധിച്ച് പ്രത്യേകസ്റ്റാളും ഒരുക്കിയിട്ടുണ്ട്. ഇന്നലെ കല്യാണ്‍ രൂപത ബിഷപ്പ് മാര്‍ തോമസ് ഇലവനാല്‍, പൂനെ ബിഷപ്പ് ഡോ. തോമസ് ദാബ്രെ, രൂപത വികാരി ജനറാള്‍ മോണ്‍ എമ്മാനുവല്‍ കണ്ടങ്കാവില്‍, സിനഡല്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോബി മൂലയില്‍, ജുഡീഷല്‍ വികാര്‍ ഫാ. ജോജു അറയ്ക്കല്‍, മോണ്‍. വര്‍ഗീസ് മട്ടമന, ഹ്യൂമന്‍ ലൈഫ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഫാ. ഷെനാന്‍ ബൊക്കെ, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി മിനി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇന്ന് നടക്കുന്ന സമാപനസമ്മേളനത്തില്‍ ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ സന്ദേശം നല്‍കും.
Image: /content_image/News/News-2017-12-02-04:37:58.jpg
Keywords: ജീവന്‍
Content:
6580
Category: 18
Sub Category:
Heading: അനാഥാലയങ്ങളുടെ സംരക്ഷണം: അടിയന്തര നടപടി സ്വീകരിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്
Content: ചങ്ങനാശേരി: അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന അനാഥാലയങ്ങള്‍ തത്സ്ഥിതിയില്‍ നിലനിര്‍ത്താന്‍ സംസ്ഥാന സാമൂഹ്യനീതി വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി. സാമൂഹ്യ നീതിയും സമത്വവും ഉറപ്പാക്കുവാനുള്ള ഉത്തരവാദിത്വമുള്ള സര്‍ക്കാര്‍, ജുവനൈല്‍ ജസ്റ്റിസ് ആക്ടിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധനമൂലം കുറ്റകരമായ ഇടപെടലാണ് നടത്തുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി. നിയമപരമായ പ്രതിസന്ധിയോ പ്രത്യേക പരിഗണനയോ ആവശ്യമില്ലാത്ത ആയിരക്കണക്കിനു കുട്ടികള്‍ അന്തേവാസികളായുള്ള നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ കാലങ്ങളായി എല്ലാതരത്തിലുംപെട്ട കുട്ടികള്‍ക്കു നല്‍കി വരുന്ന പരിരക്ഷ നിഷേധിക്കുന്ന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നു യോഗം കുറ്റപ്പെടുത്തി. അതിരൂപത പ്രസിഡന്റ് വര്‍ഗീസ് ആന്റണി അധ്യക്ഷത വഹിച്ചു. രാജേഷ് ജോണ്‍, സിബി മുക്കാടന്‍, പി.പി. ജോസഫ്, ടോം കയ്യാലകം, ജോയി പാറപ്പുറം, ബിജു സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2017-12-02-05:04:33.jpg
Keywords: കോണ്‍ഗ്ര
Category: 18
Sub Category:
Heading: അനാഥാലയങ്ങളുടെ സംരക്ഷണം: അടിയന്തര നടപടി സ്വീകരിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്
Content: ചങ്ങനാശേരി: അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന അനാഥാലയങ്ങള്‍ തത്സ്ഥിതിയില്‍ നിലനിര്‍ത്താന്‍ സംസ്ഥാന സാമൂഹ്യനീതി വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി. സാമൂഹ്യ നീതിയും സമത്വവും ഉറപ്പാക്കുവാനുള്ള ഉത്തരവാദിത്വമുള്ള സര്‍ക്കാര്‍, ജുവനൈല്‍ ജസ്റ്റിസ് ആക്ടിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധനമൂലം കുറ്റകരമായ ഇടപെടലാണ് നടത്തുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി. നിയമപരമായ പ്രതിസന്ധിയോ പ്രത്യേക പരിഗണനയോ ആവശ്യമില്ലാത്ത ആയിരക്കണക്കിനു കുട്ടികള്‍ അന്തേവാസികളായുള്ള നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ കാലങ്ങളായി എല്ലാതരത്തിലുംപെട്ട കുട്ടികള്‍ക്കു നല്‍കി വരുന്ന പരിരക്ഷ നിഷേധിക്കുന്ന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നു യോഗം കുറ്റപ്പെടുത്തി. അതിരൂപത പ്രസിഡന്റ് വര്‍ഗീസ് ആന്റണി അധ്യക്ഷത വഹിച്ചു. രാജേഷ് ജോണ്‍, സിബി മുക്കാടന്‍, പി.പി. ജോസഫ്, ടോം കയ്യാലകം, ജോയി പാറപ്പുറം, ബിജു സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2017-12-02-05:04:33.jpg
Keywords: കോണ്‍ഗ്ര
Content:
6581
Category: 1
Sub Category:
Heading: യേശുവിന്റെ ജനനവും ക്രിസ്തുമസിന്റെ പ്രാധാന്യവും പ്രഘോഷിച്ച് അമേരിക്കന്‍ പ്രസിഡന്റ്
Content: വാഷിംഗ്ടൺ: രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള യേശുവിന്റെ ജനനവും ആഗോള തലത്തില്‍ ക്രിസ്തുമസിന്റെ പ്രാധാന്യവും സ്മരിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. യേശുവാണ് ക്രിസ്തുമസിന് പിന്നിലുള്ള കാരണമെന്നും നാം ദൈവത്തിന്റെ പുത്രന്മാരാണ് എന്നതാണ് ക്രിസ്തുമസിന്റെ യഥാർത്ഥ ആനന്ദമെന്നും ട്രംപ് തന്റെ സന്ദേശത്തില്‍ ആയിരങ്ങളോട് പ്രഘോഷിച്ചു. നാഷ്ണല്‍ ക്രിസ്മസ് ട്രീയുടെ ദീപം തെളിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാരംഭ കാലം മുതല്‍ അമേരിക്കയെ സംബന്ധിച്ചിടത്തോളം ക്രിസ്തുമസ് എന്നത് പ്രാര്‍ത്ഥനയുടെയും ആരാധനയുടെയും സമാധാനത്തിന്റെയും ആഘോഷമാണെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ക്രിസ്തുമസ് എന്നത് വിശുദ്ധമായ കാലമാണ്. രണ്ടായിരം വര്‍ഷം മുന്‍പ് ലോകജനതയ്ക്ക് ലഭിച്ച വലിയ സമ്മാനമാണ് യേശുവിന്റെ ജനനം. മനുഷ്യവംശത്തിന് മുഴുവൻ ദൈവം നൽകിയ സമ്മാനമാണ് അത്. നമ്മുടെ വിശ്വാസം എന്തു തന്നെ ആയാലും യേശു ക്രിസ്തുവിന്റെ ജനനം അത്ഭുതകരമായ ചരിത്രമാണ്. അത് ലോകത്തെ തന്നെ മാറ്റിമറിച്ചു. നമ്മള്‍ ഓരോരുത്തരും ദൈവത്തിന്റെ മക്കളാണെന്നാണ് ക്രിസ്തുമസിന്റെ യഥാര്‍ത്ഥ ആനന്ദം. അതാണ് നാം ഇന്നേ ദിവസം മനോഹരമായി ആഘോഷിക്കുന്നത്. ക്രിസ്തുമസ് ആഘോഷങ്ങളേക്കാൾ പരസ്പര സ്നേഹത്തിന്റെയും ശുശ്രൂഷയുടേയും അവസരമാണെന്നും അതുവഴി ഹൃദയത്തിലും ലോകം മുഴവനും സമാധാനമുണ്ടാകട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. യുഎസ് പ്രസിഡന്‍റ് എന്ന നിലയില്‍ ഏറെ ആദരവോടെ അമേരിക്കയ്ക്കും ലോകജനതയ്ക്കും ക്രിസ്തുമസ് ആശംസകള്‍ നേരുന്നതായും ദൈവത്തിന്റെ അനുഗ്രഹം നമ്മുടെ കുടുംബങ്ങളിലും രാജ്യത്തും ഉണ്ടാകട്ടെയെന്ന ആശംസയോടെയുമാണ് ട്രംപ് തന്റെ സന്ദേശം അവസാനിപ്പിച്ചത്. ക്രിസ്തുമസ് ട്രീ തെളിയിക്കുന്ന ചടങ്ങിൽ രാജ്യത്തിന്റെ പ്രഥമ വനിത മെലാനിയയും സന്നിഹിതയായിരിന്നു. സ്വർണ്ണ- വെള്ളി വർണ്ണ നക്ഷത്രങ്ങളാൽ അലംകൃതമായിരുന്നു ക്രിസ്മസ് ട്രീ. 1923 ൽ പ്രസിഡന്റ് കാൽവിൻ കൂളിഡ്ജാണ് ക്രിസ്മസ് ട്രീ തെളിയിക്കുന്ന ചടങ്ങിന് രാജ്യത്തു ആരംഭം കുറിച്ചത്.
Image: /content_image/News/News-2017-12-02-06:23:16.jpg
Keywords: ട്രംപ, അമേരിക്ക
Category: 1
Sub Category:
Heading: യേശുവിന്റെ ജനനവും ക്രിസ്തുമസിന്റെ പ്രാധാന്യവും പ്രഘോഷിച്ച് അമേരിക്കന്‍ പ്രസിഡന്റ്
Content: വാഷിംഗ്ടൺ: രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള യേശുവിന്റെ ജനനവും ആഗോള തലത്തില്‍ ക്രിസ്തുമസിന്റെ പ്രാധാന്യവും സ്മരിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. യേശുവാണ് ക്രിസ്തുമസിന് പിന്നിലുള്ള കാരണമെന്നും നാം ദൈവത്തിന്റെ പുത്രന്മാരാണ് എന്നതാണ് ക്രിസ്തുമസിന്റെ യഥാർത്ഥ ആനന്ദമെന്നും ട്രംപ് തന്റെ സന്ദേശത്തില്‍ ആയിരങ്ങളോട് പ്രഘോഷിച്ചു. നാഷ്ണല്‍ ക്രിസ്മസ് ട്രീയുടെ ദീപം തെളിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാരംഭ കാലം മുതല്‍ അമേരിക്കയെ സംബന്ധിച്ചിടത്തോളം ക്രിസ്തുമസ് എന്നത് പ്രാര്‍ത്ഥനയുടെയും ആരാധനയുടെയും സമാധാനത്തിന്റെയും ആഘോഷമാണെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ക്രിസ്തുമസ് എന്നത് വിശുദ്ധമായ കാലമാണ്. രണ്ടായിരം വര്‍ഷം മുന്‍പ് ലോകജനതയ്ക്ക് ലഭിച്ച വലിയ സമ്മാനമാണ് യേശുവിന്റെ ജനനം. മനുഷ്യവംശത്തിന് മുഴുവൻ ദൈവം നൽകിയ സമ്മാനമാണ് അത്. നമ്മുടെ വിശ്വാസം എന്തു തന്നെ ആയാലും യേശു ക്രിസ്തുവിന്റെ ജനനം അത്ഭുതകരമായ ചരിത്രമാണ്. അത് ലോകത്തെ തന്നെ മാറ്റിമറിച്ചു. നമ്മള്‍ ഓരോരുത്തരും ദൈവത്തിന്റെ മക്കളാണെന്നാണ് ക്രിസ്തുമസിന്റെ യഥാര്‍ത്ഥ ആനന്ദം. അതാണ് നാം ഇന്നേ ദിവസം മനോഹരമായി ആഘോഷിക്കുന്നത്. ക്രിസ്തുമസ് ആഘോഷങ്ങളേക്കാൾ പരസ്പര സ്നേഹത്തിന്റെയും ശുശ്രൂഷയുടേയും അവസരമാണെന്നും അതുവഴി ഹൃദയത്തിലും ലോകം മുഴവനും സമാധാനമുണ്ടാകട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. യുഎസ് പ്രസിഡന്‍റ് എന്ന നിലയില്‍ ഏറെ ആദരവോടെ അമേരിക്കയ്ക്കും ലോകജനതയ്ക്കും ക്രിസ്തുമസ് ആശംസകള്‍ നേരുന്നതായും ദൈവത്തിന്റെ അനുഗ്രഹം നമ്മുടെ കുടുംബങ്ങളിലും രാജ്യത്തും ഉണ്ടാകട്ടെയെന്ന ആശംസയോടെയുമാണ് ട്രംപ് തന്റെ സന്ദേശം അവസാനിപ്പിച്ചത്. ക്രിസ്തുമസ് ട്രീ തെളിയിക്കുന്ന ചടങ്ങിൽ രാജ്യത്തിന്റെ പ്രഥമ വനിത മെലാനിയയും സന്നിഹിതയായിരിന്നു. സ്വർണ്ണ- വെള്ളി വർണ്ണ നക്ഷത്രങ്ങളാൽ അലംകൃതമായിരുന്നു ക്രിസ്മസ് ട്രീ. 1923 ൽ പ്രസിഡന്റ് കാൽവിൻ കൂളിഡ്ജാണ് ക്രിസ്മസ് ട്രീ തെളിയിക്കുന്ന ചടങ്ങിന് രാജ്യത്തു ആരംഭം കുറിച്ചത്.
Image: /content_image/News/News-2017-12-02-06:23:16.jpg
Keywords: ട്രംപ, അമേരിക്ക
Content:
6582
Category: 1
Sub Category:
Heading: യേശുവിന്റെ ജനനവും ക്രിസ്തുമസിന്റെ പ്രാധാന്യവും പ്രഘോഷിച്ച് അമേരിക്കന്‍ പ്രസിഡന്റ്
Content: വാഷിംഗ്ടൺ: രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള യേശുവിന്റെ ജനനവും ആഗോള തലത്തില്‍ ക്രിസ്തുമസിന്റെ പ്രാധാന്യവും സ്മരിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. യേശുവാണ് ക്രിസ്തുമസിന് പിന്നിലുള്ള കാരണമെന്നും നാം ദൈവത്തിന്റെ പുത്രന്മാരാണ് എന്നതാണ് ക്രിസ്തുമസിന്റെ യഥാർത്ഥ ആനന്ദമെന്നും ട്രംപ് തന്റെ സന്ദേശത്തില്‍ ആയിരങ്ങളോട് പ്രഘോഷിച്ചു. നാഷ്ണല്‍ ക്രിസ്മസ് ട്രീയുടെ ദീപം തെളിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാരംഭ കാലം മുതല്‍ അമേരിക്കയെ സംബന്ധിച്ചിടത്തോളം ക്രിസ്തുമസ് എന്നത് പ്രാര്‍ത്ഥനയുടെയും ആരാധനയുടെയും സമാധാനത്തിന്റെയും ആഘോഷമാണെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ക്രിസ്തുമസ് എന്നത് വിശുദ്ധമായ കാലമാണ്. രണ്ടായിരം വര്‍ഷം മുന്‍പ് ലോകജനതയ്ക്ക് ലഭിച്ച വലിയ സമ്മാനമാണ് യേശുവിന്റെ ജനനം. മനുഷ്യവംശത്തിന് മുഴുവൻ ദൈവം നൽകിയ സമ്മാനമാണ് അത്. നമ്മുടെ വിശ്വാസം എന്തു തന്നെ ആയാലും യേശു ക്രിസ്തുവിന്റെ ജനനം അത്ഭുതകരമായ ചരിത്രമാണ്. അത് ലോകത്തെ തന്നെ മാറ്റിമറിച്ചു. നമ്മള്‍ ഓരോരുത്തരും ദൈവത്തിന്റെ മക്കളാണെന്നാണ് ക്രിസ്തുമസിന്റെ യഥാര്‍ത്ഥ ആനന്ദം. അതാണ് നാം ഇന്നേ ദിവസം മനോഹരമായി ആഘോഷിക്കുന്നത്. ക്രിസ്തുമസ് ആഘോഷങ്ങളേക്കാൾ പരസ്പര സ്നേഹത്തിന്റെയും ശുശ്രൂഷയുടേയും അവസരമാണെന്നും അതുവഴി ഹൃദയത്തിലും ലോകം മുഴവനും സമാധാനമുണ്ടാകട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. യുഎസ് പ്രസിഡന്‍റ് എന്ന നിലയില്‍ ഏറെ ആദരവോടെ അമേരിക്കയ്ക്കും ലോകജനതയ്ക്കും ക്രിസ്തുമസ് ആശംസകള്‍ നേരുന്നതായും ദൈവത്തിന്റെ അനുഗ്രഹം നമ്മുടെ കുടുംബങ്ങളിലും രാജ്യത്തും ഉണ്ടാകട്ടെയെന്ന ആശംസയോടെയുമാണ് ട്രംപ് തന്റെ സന്ദേശം അവസാനിപ്പിച്ചത്. ക്രിസ്തുമസ് ട്രീ തെളിയിക്കുന്ന ചടങ്ങിൽ രാജ്യത്തിന്റെ പ്രഥമ വനിത മെലാനിയയും സന്നിഹിതയായിരിന്നു. സ്വർണ്ണ- വെള്ളി വർണ്ണ നക്ഷത്രങ്ങളാൽ അലംകൃതമായിരുന്നു ക്രിസ്മസ് ട്രീ. 1923 ൽ പ്രസിഡന്റ് കാൽവിൻ കൂളിഡ്ജാണ് ക്രിസ്മസ് ട്രീ തെളിയിക്കുന്ന ചടങ്ങിന് രാജ്യത്തു ആരംഭം കുറിച്ചത്.
Image: /content_image/News/News-2017-12-02-06:24:12.jpg
Keywords: ട്രംപ, അമേരിക്ക
Category: 1
Sub Category:
Heading: യേശുവിന്റെ ജനനവും ക്രിസ്തുമസിന്റെ പ്രാധാന്യവും പ്രഘോഷിച്ച് അമേരിക്കന്‍ പ്രസിഡന്റ്
Content: വാഷിംഗ്ടൺ: രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള യേശുവിന്റെ ജനനവും ആഗോള തലത്തില്‍ ക്രിസ്തുമസിന്റെ പ്രാധാന്യവും സ്മരിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. യേശുവാണ് ക്രിസ്തുമസിന് പിന്നിലുള്ള കാരണമെന്നും നാം ദൈവത്തിന്റെ പുത്രന്മാരാണ് എന്നതാണ് ക്രിസ്തുമസിന്റെ യഥാർത്ഥ ആനന്ദമെന്നും ട്രംപ് തന്റെ സന്ദേശത്തില്‍ ആയിരങ്ങളോട് പ്രഘോഷിച്ചു. നാഷ്ണല്‍ ക്രിസ്മസ് ട്രീയുടെ ദീപം തെളിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാരംഭ കാലം മുതല്‍ അമേരിക്കയെ സംബന്ധിച്ചിടത്തോളം ക്രിസ്തുമസ് എന്നത് പ്രാര്‍ത്ഥനയുടെയും ആരാധനയുടെയും സമാധാനത്തിന്റെയും ആഘോഷമാണെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ക്രിസ്തുമസ് എന്നത് വിശുദ്ധമായ കാലമാണ്. രണ്ടായിരം വര്‍ഷം മുന്‍പ് ലോകജനതയ്ക്ക് ലഭിച്ച വലിയ സമ്മാനമാണ് യേശുവിന്റെ ജനനം. മനുഷ്യവംശത്തിന് മുഴുവൻ ദൈവം നൽകിയ സമ്മാനമാണ് അത്. നമ്മുടെ വിശ്വാസം എന്തു തന്നെ ആയാലും യേശു ക്രിസ്തുവിന്റെ ജനനം അത്ഭുതകരമായ ചരിത്രമാണ്. അത് ലോകത്തെ തന്നെ മാറ്റിമറിച്ചു. നമ്മള്‍ ഓരോരുത്തരും ദൈവത്തിന്റെ മക്കളാണെന്നാണ് ക്രിസ്തുമസിന്റെ യഥാര്‍ത്ഥ ആനന്ദം. അതാണ് നാം ഇന്നേ ദിവസം മനോഹരമായി ആഘോഷിക്കുന്നത്. ക്രിസ്തുമസ് ആഘോഷങ്ങളേക്കാൾ പരസ്പര സ്നേഹത്തിന്റെയും ശുശ്രൂഷയുടേയും അവസരമാണെന്നും അതുവഴി ഹൃദയത്തിലും ലോകം മുഴവനും സമാധാനമുണ്ടാകട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. യുഎസ് പ്രസിഡന്‍റ് എന്ന നിലയില്‍ ഏറെ ആദരവോടെ അമേരിക്കയ്ക്കും ലോകജനതയ്ക്കും ക്രിസ്തുമസ് ആശംസകള്‍ നേരുന്നതായും ദൈവത്തിന്റെ അനുഗ്രഹം നമ്മുടെ കുടുംബങ്ങളിലും രാജ്യത്തും ഉണ്ടാകട്ടെയെന്ന ആശംസയോടെയുമാണ് ട്രംപ് തന്റെ സന്ദേശം അവസാനിപ്പിച്ചത്. ക്രിസ്തുമസ് ട്രീ തെളിയിക്കുന്ന ചടങ്ങിൽ രാജ്യത്തിന്റെ പ്രഥമ വനിത മെലാനിയയും സന്നിഹിതയായിരിന്നു. സ്വർണ്ണ- വെള്ളി വർണ്ണ നക്ഷത്രങ്ങളാൽ അലംകൃതമായിരുന്നു ക്രിസ്മസ് ട്രീ. 1923 ൽ പ്രസിഡന്റ് കാൽവിൻ കൂളിഡ്ജാണ് ക്രിസ്മസ് ട്രീ തെളിയിക്കുന്ന ചടങ്ങിന് രാജ്യത്തു ആരംഭം കുറിച്ചത്.
Image: /content_image/News/News-2017-12-02-06:24:12.jpg
Keywords: ട്രംപ, അമേരിക്ക
Content:
6583
Category: 1
Sub Category:
Heading: മദർ തെരേസയ്ക്കെതിരെ വിവാദ പ്രസ്താവനയുമായി ആർഎസ്എസ് നേതാവ്
Content: ന്യൂഡൽഹി: രോഗികളുടെയും പട്ടിണി പാവങ്ങളുടെയും കണ്ണീരൊപ്പി ലോകം ആദരിച്ച മദര്‍ തെരേസയ്ക്കെതിരെ വിവാദ പ്രസ്താവനയുമായി ആര്‍എസ്‌എസ് നേതാവ്. സേവനം എന്ന പേരില്‍ മദര്‍ തെരേസ ഇന്ത്യന്‍ ജനതയെ മതം മാറ്റിയെന്നും ലോക രാജ്യങ്ങളില്‍ നിന്നും പണം കൈപ്പറ്റിയെന്നുമാണ് തീവ്രഹൈന്ദവ സംഘടനയായ ആര്‍എസ്‌എസിന്റെ ദേശീയ നേതാവ് മൻഗേഷ് ബെന്ദേ ആരോപിച്ചിരിക്കുന്നത്. കർണ്ണാടക സേവ സംഘം 2017 എന്ന പരിപാടിയിലാണ് അദ്ദേഹം വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ അധ്യക്ഷയായിരിന്ന സിസ്റ്റര്‍ നിർമ്മല ഹിന്ദു മതസ്ഥയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കൊൽക്കത്തയിലെ മദർ തെരേസയുടെ ശുശ്രൂഷയെ ആദരപൂർവമാണ് എല്ലാവരും നോക്കി കാണുന്നത്. എന്നാല്‍ അവര്‍ പാവങ്ങളെ സ്വർഗ്ഗം ലഭിക്കുമെന്ന വാഗ്ദാനം നൽകി മതപരിവര്‍ത്തനം നടത്തി. ഇതിനായി പതിനേഴ് രാഷ്ട്രങ്ങളിൽ നിന്നും സംഭാവന സ്വീകരിച്ചത് ഇന്ത്യയുടെ മാനത്തിന് ഭംഗം വരുത്തി. ശുശ്രൂഷയുടെ പേരിൽ ക്രിസ്ത്യന്‍ മിഷ്ണറികൾ നടത്തുന്ന മതപരിവർത്തനം ഭാരതത്തിന്റെ സാംസ്കാരിക തകർച്ചയ്ക്കും കാരണമാകുന്നുവെന്നും മൻഗേഷ് ബെന്ദേ പറഞ്ഞു. ഇതിനു മുന്നെയും മദര്‍ തെരേസക്കും ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ക്കും നേരെ ബിജെപിയുടെ മാതൃ സംഘടനയായി കണക്കാക്കപ്പെടുന്ന ആര്‍എസ്‌എസിന്റെ നേതാക്കള്‍ വിദ്വേഷ പ്രചരണം നടത്തിയിട്ടുണ്ട്. സേവന പ്രവര്‍ത്തനങ്ങളിലൂടെ മദര്‍ തെരേസ ലക്ഷ്യമിട്ടിരുന്നത് ക്രിസ്തുമത പ്രചാരണമായിരുന്നുവെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് മാസങ്ങള്‍ക്ക് മുന്‍പ് ആരോപിച്ചിരിന്നു. ഭാഗവതിന്റെ വിവാദ പ്രസ്താവനക്കെതിരെ ആഗോള തലത്തില്‍ തന്നെ അന്ന്‍ പ്രതിഷേധം ഉയര്‍ന്നിരിന്നു. ഇതിന്റെ അലയൊലികള്‍ അവസാനിക്കും മുന്‍പാണ് മൻഗേഷ് ബെന്ദേയുടെ വിവാദപ്രസ്താവന.
Image: /content_image/News/News-2017-12-02-07:54:16.jpg
Keywords: ഹിന്ദുത്വ, ആര്‍എസ്‌എസ്
Category: 1
Sub Category:
Heading: മദർ തെരേസയ്ക്കെതിരെ വിവാദ പ്രസ്താവനയുമായി ആർഎസ്എസ് നേതാവ്
Content: ന്യൂഡൽഹി: രോഗികളുടെയും പട്ടിണി പാവങ്ങളുടെയും കണ്ണീരൊപ്പി ലോകം ആദരിച്ച മദര്‍ തെരേസയ്ക്കെതിരെ വിവാദ പ്രസ്താവനയുമായി ആര്‍എസ്‌എസ് നേതാവ്. സേവനം എന്ന പേരില്‍ മദര്‍ തെരേസ ഇന്ത്യന്‍ ജനതയെ മതം മാറ്റിയെന്നും ലോക രാജ്യങ്ങളില്‍ നിന്നും പണം കൈപ്പറ്റിയെന്നുമാണ് തീവ്രഹൈന്ദവ സംഘടനയായ ആര്‍എസ്‌എസിന്റെ ദേശീയ നേതാവ് മൻഗേഷ് ബെന്ദേ ആരോപിച്ചിരിക്കുന്നത്. കർണ്ണാടക സേവ സംഘം 2017 എന്ന പരിപാടിയിലാണ് അദ്ദേഹം വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ അധ്യക്ഷയായിരിന്ന സിസ്റ്റര്‍ നിർമ്മല ഹിന്ദു മതസ്ഥയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കൊൽക്കത്തയിലെ മദർ തെരേസയുടെ ശുശ്രൂഷയെ ആദരപൂർവമാണ് എല്ലാവരും നോക്കി കാണുന്നത്. എന്നാല്‍ അവര്‍ പാവങ്ങളെ സ്വർഗ്ഗം ലഭിക്കുമെന്ന വാഗ്ദാനം നൽകി മതപരിവര്‍ത്തനം നടത്തി. ഇതിനായി പതിനേഴ് രാഷ്ട്രങ്ങളിൽ നിന്നും സംഭാവന സ്വീകരിച്ചത് ഇന്ത്യയുടെ മാനത്തിന് ഭംഗം വരുത്തി. ശുശ്രൂഷയുടെ പേരിൽ ക്രിസ്ത്യന്‍ മിഷ്ണറികൾ നടത്തുന്ന മതപരിവർത്തനം ഭാരതത്തിന്റെ സാംസ്കാരിക തകർച്ചയ്ക്കും കാരണമാകുന്നുവെന്നും മൻഗേഷ് ബെന്ദേ പറഞ്ഞു. ഇതിനു മുന്നെയും മദര്‍ തെരേസക്കും ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ക്കും നേരെ ബിജെപിയുടെ മാതൃ സംഘടനയായി കണക്കാക്കപ്പെടുന്ന ആര്‍എസ്‌എസിന്റെ നേതാക്കള്‍ വിദ്വേഷ പ്രചരണം നടത്തിയിട്ടുണ്ട്. സേവന പ്രവര്‍ത്തനങ്ങളിലൂടെ മദര്‍ തെരേസ ലക്ഷ്യമിട്ടിരുന്നത് ക്രിസ്തുമത പ്രചാരണമായിരുന്നുവെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് മാസങ്ങള്‍ക്ക് മുന്‍പ് ആരോപിച്ചിരിന്നു. ഭാഗവതിന്റെ വിവാദ പ്രസ്താവനക്കെതിരെ ആഗോള തലത്തില്‍ തന്നെ അന്ന്‍ പ്രതിഷേധം ഉയര്‍ന്നിരിന്നു. ഇതിന്റെ അലയൊലികള്‍ അവസാനിക്കും മുന്‍പാണ് മൻഗേഷ് ബെന്ദേയുടെ വിവാദപ്രസ്താവന.
Image: /content_image/News/News-2017-12-02-07:54:16.jpg
Keywords: ഹിന്ദുത്വ, ആര്‍എസ്‌എസ്
Content:
6584
Category: 1
Sub Category:
Heading: ഓസ്ട്രേലിയന്‍ സെനറ്റ് സ്വവര്‍ഗ്ഗവിവാഹം അംഗീകരിച്ചു: മുന്നറിയിപ്പുമായി സിഡ്നി ആര്‍ച്ച് ബിഷപ്പ്
Content: സിഡ്നി: സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമസാധുത നല്‍കുന്ന ബില്‍ ഓസ്ട്രേലിയന്‍ സെനറ്റ് പാസാക്കി. നവംബര്‍ 29-ന് നടന്ന വോട്ടെടുപ്പില്‍ 12-നെതിരെ 43 വോട്ടുകള്‍ക്കാണ് സെനറ്റിന്റെ അധോസഭ ബില്ല് പാസ്സാക്കിയത്. സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കണോ എന്ന വിഷയത്തില്‍ നടന്ന പോസ്റ്റൽ സർവ്വേ ഫലം പുറത്തുവന്നപ്പോൾ 61 ശതമാനം പേരും ഇതു അനുവദിക്കണമെന്നാണ് വോട്ട് ചെയ്തത്. ഉപരിസഭയിലും ബിൽ പാസ് ആയ സാഹചര്യത്തിൽ ക്രിസ്തുമസിന് മുൻപായി സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കാൻ ഒരുങ്ങുകയാണ് സർക്കാർ. സ്വവര്‍ഗ്ഗാനുരാഗികള്‍ നടത്തിയ ഇരുപതോളം ശ്രമങ്ങള്‍ പരാജയപ്പെട്ടതിനുശേഷമാണ് ബില്ല് പാസ്സാക്കിയെടുക്കുവാനുള്ള ശ്രമം വിജയം കണ്ടിരിക്കുന്നത്. ബില്ല് അടുത്തയാഴ്ച ആരംഭത്തോടെ നിയമമാവുകയും, ക്രിസ്തുമസ്സിനു മുന്‍പ് പ്രാബല്യത്തില്‍ വരുമെന്നുമാണ് കരുതപ്പെടുന്നത്. എത്രയും പെട്ടെന്ന് നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുവാന്‍ ആഗ്രഹിക്കുന്നതായി ഓസ്ട്രേലിയന്‍ പ്രസിഡന്റായ മാല്‍ക്കോം ടേണ്‍ബുളും പറഞ്ഞിരിന്നു. അതേസമയം സ്വവര്‍ഗ്ഗ വിവാഹ വിഷയത്തില്‍ മുന്നറിയിപ്പുമായി സിഡ്നി ആര്‍ച്ച് ബിഷപ്പ് ആന്‍റണി ഫിഷര്‍ രംഗത്തെത്തിയിട്ടുണ്ട്. വിവാഹബന്ധത്തിന്റെ പവിത്രതയ്ക്കും, കുടുംബബന്ധങ്ങളുടെ നാശത്തിനും വഴിവെക്കുന്നതാണ് രാജ്യത്തിന്റെ നടപടിയെന്ന്‍ അദ്ദേഹം പറഞ്ഞു. ദാവീദും ഗോലിയാത്തും തമ്മിലുണ്ടായ യുദ്ധത്തോടാണ് സ്വവര്‍ഗ്ഗ വിവാഹത്തെ പറ്റിയുള്ള പോസ്റ്റല്‍ ജനഹിതപരിശോധനയെ ബിഷപ്പ് താരതമ്യപ്പെടുത്തിയത്. രാഷ്ട്രീയക്കാരും, കോര്‍പ്പറേറ്റുകളും, മാധ്യമപ്രവര്‍ത്തകരും, സെലിബ്രിറ്റികളും, കായിക സംഘടനകളും കൂടി സാധാരണക്കാരന്റെ ശബ്ദത്തെ അടിച്ചമര്‍ത്തുകയാണ് ചെയ്തതെന്നും ബിഷപ്പ് ഫിഷര്‍ പറഞ്ഞു. #{red->none->b->Must Read: }# {{ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്? -> http://www.pravachakasabdam.com/index.php/site/news/1849 }} ബിഷപ്പിനെ കൂടാതെ നിയമത്തില്‍ ആശങ്ക പ്രകടിപ്പിച്ച് നിരവധി പേര്‍ രംഗത്ത് എത്തുന്നുണ്ട്. യാഥാസ്ഥിതിക മത വിശ്വാസികളുടെ സംരക്ഷണവും സ്വാതന്ത്ര്യവും നിയമത്തില്‍ ഉറപ്പുവരുത്തണമെന്ന ആവശ്യം ഇതിനോടകം തന്നെ ഉയര്‍ന്നുകഴിഞ്ഞു. പൗരാവകാശങ്ങള്‍ പൂര്‍ണ്ണമായും ഉറപ്പാക്കുന്ന രീതിയിലല്ല നിയമനിര്‍മ്മാണം നടത്തിയിരിക്കുന്നതെന്ന് നാഷണല്‍ പാര്‍ട്ടി സെനറ്ററായ മാറ്റ് കാനവന്‍ വ്യക്തമാക്കി. നേരത്തെ ബില്ല് പാസ്സായതിനെ തുടര്‍ന്ന്‍ സെനറ്റ് ചേംബറിലും പുറത്തുമായി സ്വവര്‍ഗ്ഗപ്രേമികളുടെ വലിയ ആഹ്ലാദപ്രകടനങ്ങളാണ് അരങ്ങേറിയത്.
Image: /content_image/News/News-2017-12-02-08:36:17.jpg
Keywords: സ്വവര്‍
Category: 1
Sub Category:
Heading: ഓസ്ട്രേലിയന്‍ സെനറ്റ് സ്വവര്‍ഗ്ഗവിവാഹം അംഗീകരിച്ചു: മുന്നറിയിപ്പുമായി സിഡ്നി ആര്‍ച്ച് ബിഷപ്പ്
Content: സിഡ്നി: സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമസാധുത നല്‍കുന്ന ബില്‍ ഓസ്ട്രേലിയന്‍ സെനറ്റ് പാസാക്കി. നവംബര്‍ 29-ന് നടന്ന വോട്ടെടുപ്പില്‍ 12-നെതിരെ 43 വോട്ടുകള്‍ക്കാണ് സെനറ്റിന്റെ അധോസഭ ബില്ല് പാസ്സാക്കിയത്. സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കണോ എന്ന വിഷയത്തില്‍ നടന്ന പോസ്റ്റൽ സർവ്വേ ഫലം പുറത്തുവന്നപ്പോൾ 61 ശതമാനം പേരും ഇതു അനുവദിക്കണമെന്നാണ് വോട്ട് ചെയ്തത്. ഉപരിസഭയിലും ബിൽ പാസ് ആയ സാഹചര്യത്തിൽ ക്രിസ്തുമസിന് മുൻപായി സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കാൻ ഒരുങ്ങുകയാണ് സർക്കാർ. സ്വവര്‍ഗ്ഗാനുരാഗികള്‍ നടത്തിയ ഇരുപതോളം ശ്രമങ്ങള്‍ പരാജയപ്പെട്ടതിനുശേഷമാണ് ബില്ല് പാസ്സാക്കിയെടുക്കുവാനുള്ള ശ്രമം വിജയം കണ്ടിരിക്കുന്നത്. ബില്ല് അടുത്തയാഴ്ച ആരംഭത്തോടെ നിയമമാവുകയും, ക്രിസ്തുമസ്സിനു മുന്‍പ് പ്രാബല്യത്തില്‍ വരുമെന്നുമാണ് കരുതപ്പെടുന്നത്. എത്രയും പെട്ടെന്ന് നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുവാന്‍ ആഗ്രഹിക്കുന്നതായി ഓസ്ട്രേലിയന്‍ പ്രസിഡന്റായ മാല്‍ക്കോം ടേണ്‍ബുളും പറഞ്ഞിരിന്നു. അതേസമയം സ്വവര്‍ഗ്ഗ വിവാഹ വിഷയത്തില്‍ മുന്നറിയിപ്പുമായി സിഡ്നി ആര്‍ച്ച് ബിഷപ്പ് ആന്‍റണി ഫിഷര്‍ രംഗത്തെത്തിയിട്ടുണ്ട്. വിവാഹബന്ധത്തിന്റെ പവിത്രതയ്ക്കും, കുടുംബബന്ധങ്ങളുടെ നാശത്തിനും വഴിവെക്കുന്നതാണ് രാജ്യത്തിന്റെ നടപടിയെന്ന്‍ അദ്ദേഹം പറഞ്ഞു. ദാവീദും ഗോലിയാത്തും തമ്മിലുണ്ടായ യുദ്ധത്തോടാണ് സ്വവര്‍ഗ്ഗ വിവാഹത്തെ പറ്റിയുള്ള പോസ്റ്റല്‍ ജനഹിതപരിശോധനയെ ബിഷപ്പ് താരതമ്യപ്പെടുത്തിയത്. രാഷ്ട്രീയക്കാരും, കോര്‍പ്പറേറ്റുകളും, മാധ്യമപ്രവര്‍ത്തകരും, സെലിബ്രിറ്റികളും, കായിക സംഘടനകളും കൂടി സാധാരണക്കാരന്റെ ശബ്ദത്തെ അടിച്ചമര്‍ത്തുകയാണ് ചെയ്തതെന്നും ബിഷപ്പ് ഫിഷര്‍ പറഞ്ഞു. #{red->none->b->Must Read: }# {{ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്? -> http://www.pravachakasabdam.com/index.php/site/news/1849 }} ബിഷപ്പിനെ കൂടാതെ നിയമത്തില്‍ ആശങ്ക പ്രകടിപ്പിച്ച് നിരവധി പേര്‍ രംഗത്ത് എത്തുന്നുണ്ട്. യാഥാസ്ഥിതിക മത വിശ്വാസികളുടെ സംരക്ഷണവും സ്വാതന്ത്ര്യവും നിയമത്തില്‍ ഉറപ്പുവരുത്തണമെന്ന ആവശ്യം ഇതിനോടകം തന്നെ ഉയര്‍ന്നുകഴിഞ്ഞു. പൗരാവകാശങ്ങള്‍ പൂര്‍ണ്ണമായും ഉറപ്പാക്കുന്ന രീതിയിലല്ല നിയമനിര്‍മ്മാണം നടത്തിയിരിക്കുന്നതെന്ന് നാഷണല്‍ പാര്‍ട്ടി സെനറ്ററായ മാറ്റ് കാനവന്‍ വ്യക്തമാക്കി. നേരത്തെ ബില്ല് പാസ്സായതിനെ തുടര്‍ന്ന്‍ സെനറ്റ് ചേംബറിലും പുറത്തുമായി സ്വവര്‍ഗ്ഗപ്രേമികളുടെ വലിയ ആഹ്ലാദപ്രകടനങ്ങളാണ് അരങ്ങേറിയത്.
Image: /content_image/News/News-2017-12-02-08:36:17.jpg
Keywords: സ്വവര്‍
Content:
6585
Category: 4
Sub Category:
Heading: ക്രിസ്തീയതയില്‍ 'യോഗ' കുടിയിരുത്താനുള്ള നീക്കം ഏത് ആത്മാവിന്റേതാണെന്ന് തിരിച്ചറിയുക: ഭാഗം 3
Content: {{യോഗ എന്ന വിപത്ത്: കേരളസഭ ജാഗ്രത പുലർത്തണം; ഭാഗം 1: വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/6562 }} {{യോഗയുടെ തത്വശാസ്ത്രം സഭയെ പടുത്തുയര്‍ത്തുകയല്ല, പടുക്കുഴിയിലാക്കുന്നു: ഭാഗം 2: വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/6577 }} രണ്ടാം ഭാഗത്തിന്റെ തുടര്‍ച്ച....................... V. #{green->none->b->''മാര്‍ഗനിര്‍ദേശങ്ങള്‍'' }# കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങളാണ് അഞ്ചാംഭാഗത്തുള്ളത്: വിസ്താരഭയത്താല്‍ ഓരോ നിര്‍ദേശവുമെടുത്ത് വിശകലനം നടത്തുന്നില്ല. തന്നെയുമല്ല ആദ്യനാലുഭാഗങ്ങളുടെ വിശകലനം കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങളെഎത്രമാത്രം വിലമതിക്കണമെന്നതിലേയ്ക്ക് വെളിച്ചം വീശുന്നതുമാണ്. ആകയാല്‍ അത്യാവശ്യകാര്യങ്ങള്‍ മാത്രമേ ശ്രദ്ധയില്‍പ്പെടുത്തുന്നുള്ളു. ഒമ്പതു മാര്‍ഗനിര്‍ദേശങ്ങളാണ് റിപ്പോര്‍ട്ട് അക്കമിട്ടുനിരത്തുന്നത്. അതില്‍ 1,6,7,8,9 എന്നിവ യോഗ അഭ്യസിക്കുമ്പോള്‍ ക്രൈസ്തവര്‍ ചിലമുന്‍കരുതലുകള്‍ പാലിക്കണമെന്ന് പറഞ്ഞൊപ്പിക്കുന്നു. 2,3,4,5 ഇവ ക്രൈസ്തവര്‍ യോഗ അഭ്യസിക്കേണ്ടതുതന്നെയാണെന്നും അതിനെ പ്രോ ത്സാഹിപ്പിക്കണമെന്നുമുള്ള കമ്മീഷന്റെ മുന്‍നിശ്ചയത്തെ സാധൂകരിക്കാനുള്ള ന്യായങ്ങള്‍ നിരത്തുന്നു. ഇവ വായിച്ചപ്പോള്‍ ഓര്‍മ്മയില്‍ വന്നത്: ''ഉടുപ്പുകത്താതെ മാറിടത്തില്‍ തീ കൊണ്ടുനടക്കാന്‍ ആര്‍ക്കുകഴിയും?'' (സുഭാഷിതം 6:27) എന്ന വചനമാണ്. അത്തരത്തിലൊന്ന് സാധിക്കണമെന്നാണ് കമ്മീഷന്‍ പറയുന്നത്. യോഗയുടെ ആഴങ്ങളിലേയ്ക്കുകടക്കുന്ന തത്വശാസ്ത്ര-ദൈവശാസ്ത്ര പരിശീലനം ലഭിച്ച ക്രൈസ്തവ പുരോഹിതര്‍പോലും നെല്ലും പതിരും തിരിച്ചറിയാതെ pluralistic relativistic ആശയങ്ങള്‍ക്ക് വശംവദരാകുന്നുവെന്നിരിക്കെ (ഇതിന് തെളിവ് വേണമെന്നുള്ളവര്‍ റവ.ഫാ സൈജു തുരുത്തി MCBSന്റെ ''ക്രിസ്താനുഭവയോഗ'' എന്ന പുസ്തകം വായിക്കുക) സാധാരണക്കാരായ വിശ്വാസികള്‍ക്ക് ഇതെങ്ങനെ സാധിക്കും? അതിന് അവരെ പ്രാപ്തരാക്കണമെങ്കില്‍ എല്ലാറ്റിനുമുപരിയായി ആദ്യം ചെയ്യേണ്ടത് നവയുഗ ആത്മീയതയെപ്പറ്റിയും അതിനോട് ചേര്‍ന്നുപോകുന്ന പൗരസ്ത്യ ധ്യാനരീതികളെപ്പറ്റിയും തിരുസഭ നല്‍കിയിട്ടുള്ള പ്രബോധനങ്ങള്‍ അവരെ നന്നായി പഠിപ്പിക്കുക എന്നതാണ്. അത്തരത്തിലുള്ള ഗൗരവനീക്കങ്ങള്‍ നടത്താതെ ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകളെ ആധാരമാക്കി ക്രൈസ്തവരെ യോഗ അഭ്യസിപ്പിക്കാന്‍ ശ്രമിക്കുന്നത് അപരിഹാര്യമായ ദോഷഫലങ്ങള്‍ ഉളവാക്കുമെന്നത് തര്‍ക്കമറ്റകാര്യമാണ്. ''തത്വത്തില്‍ യോഗാഭ്യാസത്തോട് നാല് സമീപനങ്ങള്‍ സാധ്യമാണെന്ന് പറഞ്ഞുവെങ്കിലും, പ്രയോഗത്തില്‍ സമീപനങ്ങളുടെ വ്യതിരക്തത നിലനില്‍ക്കുന്നുണ്ടോയെന്നത് ചിന്താര്‍ഹമായകാര്യമാണ്'' എന്ന അഞ്ചാം ഭാഗത്തിന്റെ ആരംഭത്തിലുള്ള കമ്മീഷന്റെതന്നെ വാക്കുകള്‍ ഈ മാര്‍ഗനിര്‍ദേശങ്ങളുടെ അപ്രായോഗികതയേയും വെളിവാക്കുന്നു. ചുരുക്കത്തില്‍, തിരുസഭ യാതൊന്നിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആവര്‍ത്തിച്ച് പറഞ്ഞുവോ അതിനെ ഈ വിധം പ്രോത്സാഹിപ്പിക്കാനും ക്രിസ്തീയതയില്‍ കുടിയിരുത്താനുമുള്ള നീക്കം ഏത് ആത്മാവില്‍നിന്നുവരുന്നു എന്നത് ശരിക്കും വിവേചിച്ചറിയേണ്ടതു തന്നെയാണ്. വിശ്വാസസംരക്ഷണത്തിനും സമര്‍ത്ഥനത്തിനും ജീവിതം ഉഴിഞ്ഞുവച്ച ബെനഡിക്ട് പാപ്പായുടെ വാക്കുകള്‍ ഇത്തരുണത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു: “The Church’s main job is the care of the faith of the simple. The care of the faith of the ‘little ones’ must always be more important than the fear of some conflict with the powerful” (Cardinal Ratzinger, at St. Michael’s College, Toronto, April14, 1986). ഇനി Nostra Aetate (അക്രൈസ്തവ മതങ്ങള്‍) എന്ന രേഖയുടെ അന്തഃസത്ത എന്താണെന്നതിലേക്ക് കടക്കാം. #{red->none->b->Nostra Aetate യുടെ യഥാര്‍ത്ഥ സന്ദേശം }# രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ലക്ഷ്യത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ ഏറ്റവുമധികം ദുരുപയോഗിച്ചത് Nostra Aetate എന്ന കൗണ്‍സില്‍ declaration -നെയാണ്. Nostra Aetate എന്ന പേരു പറയുക, പിന്നെ എന്തും ഏതും അന്യമതങ്ങളില്‍ നിന്നും സംസ്‌ക്കാരത്തില്‍ നിന്നും സ്വീകാര്യമാണെന്ന് വാദിക്കാം എന്ന സ്ഥിതിയിലേക്കുവരെ കാര്യങ്ങളെത്തി. കമ്മീഷന്‍ റിപ്പോര്‍ട്ടും പല തവണ ഈ രേഖയെ പരാമര്‍ശിക്കുന്നുണ്ട്. തന്‍മൂലം Nostra Aetate യുടെ യഥാര്‍ത്ഥ അന്തസത്തയെപ്പറ്റിയും അതിനെ ദുരുപയോഗിച്ചിട്ടുണ്ടോ എന്നതിനെപ്പറ്റിയും ഒരു സാമാന്യപരിശോധന ആവശ്യമായിരിക്കുന്നു. ഇതിന് മുഖ്യമായൂം ആധാരമാക്കുന്നത് ഇക്കാര്യത്തെപ്പറ്റി ഏറ്റം ആധികാരികമായി സംസാരിക്കാന്‍ കഴിയുന്നവരില്‍ ഒന്നാമനായ പരിശുദ്ധ പിതാവ് ബെനഡിക്റ്റ് പതിനാറാമന്റെ വാക്കുകളെയാണ്. ഈ പരിശോധനയ്ക്ക് ആമുഖമായി ഉക്രൈനിലെ Pidhirtsi യിലുളള OSB Monastery യിലെ സന്യാസൈവദികര്‍ The Fruit of Nostra Aetate - Letter to Cardinals and Bishops of the Catholic Church എന്ന പേരില്‍ 2006 സെപ്റ്റംബര്‍ 21-ന് നല്‍കിയഒരു കത്തിലെ ചില കാര്യങ്ങള്‍ ഉദ്ധരിക്കട്ടെ. ഈ കത്ത് ആരംഭിക്കുന്നത് ഇങ്ങനെയാണ്: “Most Reverend Church Fathers, Please ask the Holy Father Benedict XVI, in such urgent time to issue a binding proclamation concerning a correct interpretation of the conciliar Nostra Aetate declaration. You together with him have been given the responsibility for the boat of the Church which is tossing in a grave storm. Without a clear word the process of internal decay and apostasy from the Church will continue and we will be facing a collapse” ഈ ആഹ്വാനത്തിനുശേഷം കത്ത് ആമുഖമായി പറയുന്നത് ഇതാണ്: “There are two big wounds through which now a days the post-conciliar Church is bleeding most and losing her identity. The first one is historic-critical theology(HCT), the second one is uncritical openness to paganism. The fruit of it is that mission has been changed for a so-called interreligious dialogue. The Word of God says nothing about dialogue but it speaks about a duty to preach the Gospel: “so that gentiles will turn from darkness to light and from the power satan to God” (Acts 26:18) ഇതിനുശേഷം സുവിശേഷവേലയ്ക്കിടയില്‍ പാസ്റ്റര്‍മാരായ Isac Raju, K. Daniel, Yesu Das ഇവര്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ട വാര്‍ത്ത "The Voice of Martyrs’ എന്ന ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തത് ഉദ്ധരിച്ചിട്ട് കത്ത് തുടരുന്നു. "Evangelical pastors in India are being killed, however, on the other hand a Catholic priest in Velankanni (India as well), Father Arul Irudayen boasted that Hindus now perform their pagan rites inside the shrine of his church. This is the fruit of the false spirit of the Council and of the false respect for other religions”. 'ക്രിസ്താനുഭവയോഗ' എന്ന പുസ്തകത്തില്‍ (P. 59) റവ.ഫാ. സൈജു തുരുത്തിയില്‍ പറയുന്നത് ഇതോടു ചേര്‍ത്തു വായിക്കേണ്ടതാണ്. 'അമ്പലത്തില്‍ പോകുന്നതും പൊട്ടുകുത്തുന്നതും സെറ്റ് സാരിയുടുക്കുന്നതും നിലവിളക്ക് കത്തിക്കുന്നതും പാപമാണെന്നല്ല നമ്മള്‍ സ്ഥാപിക്കേണ്ടത്. ഒരു സാംസ്‌കാരികാനുരൂപണം എന്ന വിധത്തില്‍ നാമിതിനെ അംഗീകരിക്കണം, സ്വീകരിക്കണം. വിശ്വാസം ഉപേക്ഷിക്കാനല്ല നമ്മുടെ വിശ്വാസത്തില്‍ നിലനിന്നുകൊണ്ട് മറ്റ് മതത്തെയും അതിലെ നന്‍മകളെയും അംഗീകരിക്കുക അതാണ് ശ്രേഷ്ഠം'. അമ്പലം അക്രൈസ്തവര്‍ (ഹിന്ദുക്കള്‍) വിഗ്രഹാരാധന നടത്തുന്ന സ്ഥലമാണ്. അവിടെ പോകരുതെന്ന് ക്രിസ്തീയ വിശ്വാസികളോട് പറയുമ്പോള്‍ അര്‍ത്ഥമാക്കുന്നത് അവിടെപോയി ആരാധനയോ വണക്കമോ അര്‍പ്പിച്ച് ഒന്നാം പ്രമാണം ലംഘിക്കരുതെന്നാണ് എന്നത് വ്യക്തമാണ്. അല്ലാതെ, വയറിംഗ്, പ്ലംബിംഗ് ആദിയായ ജോലികള്‍ ചെയ്യുന്നവര്‍ അവിടെ പോകരുത് എന്നല്ല. എന്നിരിക്കെ ക്രൈസ്തവര്‍ അമ്പലത്തില്‍ പോകരുതെന്ന് പറയുന്നത് ശരിയല്ലെന്നും ഒരു സാംസ്‌ക്കാരികാനുരൂപണം എന്ന വിധത്തില്‍ അതിനെ സ്വീകരിക്കണമെന്നും അപ്രധാനമായ പലതിനുമൊപ്പം ചേര്‍ത്ത് ഉപദേശിക്കുന്ന തരത്തിലുളള ഒരു ചുവടുമാറ്റവും രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഉദ്ദേശിക്കുന്നില്ല. 'ഭൂമിയുടെ ഉപ്പ്' എന്ന പുസ്തകത്തില്‍ ബെനഡിക്റ്റ് പാപ്പാ സാംസ്‌കാരികാനുരൂപണത്തെ പറ്റി പറയുമ്പോള്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ ഈ വിഷയം മനസ്സിലാക്കാന്‍ ഉപകരിക്കും. ''ആഫ്രിക്കയിലും ഏഷ്യയിലും, സവിശേഷമായി ഇന്ത്യയിലും സാംസ്‌കാരികാനുരൂപണം എന്ന ചിന്ത പ്രബലമാണ്'' (p.198). തുടര്‍ന്ന് പേജ് 200-ല്‍ പറയുന്നു: ''പേരിടാന്‍ കഴിയാത്തതിലാണ് ദൈവം എന്ന നൈസര്‍ഗിക ചിന്ത ഇന്ത്യയില്‍ ആദ്യം മുതലേ സൂക്ഷിക്കുന്ന പ്രാദേശിക പാരമ്പര്യവുമായി കൈകോര്‍ത്തിട്ടുണ്ട്. സ്വാഭാവികമായും മതപരമായിട്ടുളള തെല്ലാം ഒരിക്കലും സ്വയം പ്രത്യക്ഷപ്പെടാത്ത ഏതോ ഒന്നിന്റെ പ്രതിബിംബമോ പകര്‍പ്പമോ രശ്മിയോ മാത്രമാണ്. അതിനാല്‍ സത്യമായ മതം എന്നൊന്നു സാധ്യമല്ല. ഈ ജീവിതപ്പരിസരത്ത് ക്രിസ്തു മഹാനും അത്യുന്നത വ്യക്തിയും ആണെങ്കിലും അവനില്‍ പ്രത്യക്ഷപ്പെട്ടത് മറ്റുളളവരിലും പ്രത്യക്ഷപ്പെട്ടിട്ടുളളതിനാല്‍ അവന്‍ വിചാരിച്ചത്ര കേമനല്ല. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, ജനാധിപത്യപരമായി സഹിഷ്ണുതയുളള ലോക-മനോഭാവം മഹത്തായ സാംസ്‌കാരിക പാരമ്പര്യവുമായി സംയോജിപ്പിച്ചിരിക്കുന്നു......... സത്യത്തെക്കുറിച്ച് എത്രമാത്രം സംസാരിക്കാം, മതങ്ങളുടെ സാര്‍വ്വലൗകികവും സാര്‍വ്വജനീനവുമായ ഏര്‍പ്പാടിലേക്കു ക്രിസ്തുമാര്‍ഗ്ഗത്തെ ഏങ്ങനെഉള്‍പ്പെടുത്താം മറ്റു മതങ്ങളെപ്പോലെ ഒരു സാധാരണമതമാണ് അതും എന്ന നിലയില്‍ - തുടങ്ങിയ ചോദ്യങ്ങള്‍ തീര്‍ത്തും നവീനമായവഴികളിലൂടെ നാടകീയ മാനങ്ങള്‍ സ്വീകരിച്ചിരിക്കുന്നു. ഈ ചര്‍ച്ചകളുടെ ഗുരുത്വാകര്‍ഷണ കേന്ദ്രം ഇന്ത്യയാണ്''. 1996 ല്‍ 'ഭൂമിയുടെ ഉപ്പ്' എന്നു പുസ്തകത്തില്‍ ഇങ്ങനെ വിലയിരുത്തിയ ബെനഡിക്ട് പാപ്പാ "Truth and Tolerance”(14) എന്ന തന്റെ പുസ്തകത്തില്‍ religious relativism എന്നത് വിശകലനം ചെയ്യുന്ന കൂട്ടത്തില്‍ പറഞ്ഞു: “The a-religious and pragmatic relativism of Europe and America can borrow a kind of consecration from India, which seems to give its renuciation of dogma the dignity of a heightended reverence for the mystery of God and man. Conversely, the way that European and American thinking has turned back to India’s philosophical and theological vision has the effect of further strengthening that relativizing of all religious figures which is part of India’s heritage. Thus it now actually seems imperative in India, even for Christian theology, to extract from its particularity the figure of Christ, regarded as western, and to set it beside Indian redemption myths as if it were of similar status: the historical Jesus, so people now think, is actually no more uniquely the Logos than any other savior figures from history are. The fact that here, in the context of the encounter between cultures relativism seems appropriate as the true philosophy of humanity gives it (as we have already suggested) such an appreciable impact, both in East and West that it hardly, seems possible to offer further reistence....” മേലുദ്ധരിച്ചവയില്‍ നിന്നും സാംസ്‌കാരികാനുരൂപണ നീക്കങ്ങളും തദനുസാരമായി രൂപപ്പെട്ട ദൈവശാസ്ത്രവും വത്തിക്കാന്‍ കൗണ്‍സിലിന്റെ ഉദ്ദേശലക്ഷ്യങ്ങളുടെ അതിര്‍വരമ്പുകളെ വകവയ്ക്കാതെ തന്നിഷ്ടപ്രയാണം നടത്തിയിട്ടുണ്ടെന്നത് വ്യക്തമാകുന്നു. ഇക്കാര്യത്തില്‍ ഇന്ത്യയിലെ സഭ മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും വീണ്ടുവിചാരത്തിനു കൂട്ടാക്കാതെ മുന്നോട്ടുതന്നെ കുതിക്കാന്‍ ശ്രമിക്കുന്നു എന്നത് പരമാര്‍ത്ഥമാണ്. #{red->none->b->കൗണ്‍സിലിനെ അട്ടിമറിക്കാന്‍ പ്രതിലോമശക്തികള്‍ ശ്രമിച്ചതിനെപ്പറ്റി ബെനഡിക്ട് പാപ്പാ }# തിരുസഭയ്ക്കും ലോകത്തിനു മുഴുവനും പുതിയ പന്തക്കുസ്താ പ്രദാനം ചെയ്യുമെന്നും ചെയ്യണമെന്നും തീവ്രമായി അഭിലഷിച്ച് വിളിച്ചുകൂട്ടപ്പെട്ട രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനങ്ങളെ ചില ബാഹ്യശക്തികള്‍ തെറ്റായി വ്യാഖ്യാനിച്ചതുമൂലം വ്യതിചലനങ്ങളും വിശ്വാസ ത്യാഗങ്ങളും ഉണ്ടാകുന്നതിനെപ്പറ്റി കൗണ്‍സില്‍ അവസാനിച്ച 1965 -ല്‍ ത്തന്നെ തനിക്ക് അവബോധം ഉണ്ടായിരുന്നെന്ന് Last Testament (15) എന്ന പുസ്തകത്തില്‍ പാപ്പാ പറയുന്നുണ്ട്. തന്‍മൂലം കൗണ്‍സില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് ആഗ്രഹിച്ചതെന്നും എന്താണ് ആഗ്രഹിക്കാത്തതെന്നും വ്യക്തമാക്കുക ഒരു ദൗത്യമാണെന്ന് 1965 മുതല്‍ക്കെ തനിക്ക് തോന്നിയിരുന്നെന്നും പാപ്പാ വെളിപ്പെടുത്തുന്നു.ബെനഡിക്റ്റ് പാപ്പായുടെ രചനകളിലും പ്രസംഗങ്ങളിലുമെല്ലാം ഈ ദൗത്യം നിറവേറ്റാനുളള പരിശ്രമം കാണാം. വിശ്വാസ വര്‍ഷം പ്രഖ്യാപിച്ചുകൊണ്ട് പാപ്പാ പുറപ്പെടുവിച്ച Porta Fidei എന്ന അപ്പസ്‌തോലിക ലേഖനത്തിന്റെ നമ്പര്‍ 6- ല്‍ ശരിയായ വ്യാഖ്യാ ശാസ്ത്രമനുസരിച്ച് കൗണ്‍സില്‍ പ്രബോധനങ്ങള്‍ വ്യാഖ്യാനിക്കേണ്ടതുണ്ടെന്ന് പ്രബോധിപ്പിച്ചു. ദൈവശാസ്ത്രാദ്ധ്യാപകന്‍, രൂപതാദ്ധ്യക്ഷന്‍, വിശ്വാസ തിരുസംഘത്തിന്റെ അദ്ധ്യക്ഷന്‍, തിരുസഭയുടെ ദ്യശ്യതലവന്‍ എന്നീ നിലകളില്‍ ജീവിതത്തിലുടനീളം മേല്‍പറഞ്ഞ ദൗത്യം നിറവേറ്റാന്‍ തീവ്രമായി പരിശ്രമിച്ച ബെനഡിക്റ്റ് പാപ്പാ 2013 ഫെബ്രുവരി 11-ന് സഭാതലവന്റെ ചുമതല രാജിവച്ചതിന്റെശേഷം 14-ന് റോമാരൂപതയിലെ Clergy യോട് നടത്തിയ പ്രസംഗത്തില്‍ പ്രതിപാദിച്ചത് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനെക്കുറിച്ചുളള തന്റെ അനുഭവങ്ങളും കാഴ്ചപ്പാടുകളുമാണെന്നത് സവശേഷ ശ്രദ്ധ അര്‍ഹിക്കുന്നു. കൗണ്‍സിലിന് Peritus െഎന്ന നിലയില്‍ പോകുമ്പോഴത്തെ പ്രതീക്ഷകളെക്കുറിച്ചും ഉല്‍സാഹത്തെക്കുറിച്ചും പാപ്പായുടെ വാക്കുകള്‍:*** “ So off we went to the council not just with joy but with enthusiasm. There was an incredible sense of expectation. We were hoping that all would be renewed that there would truly be a new Pentecost, a new era of the Church....” ഈ പ്രസംഗത്തില്‍, കൗണ്‍സിലിന്റെ മുഖ്യനേട്ടങ്ങളിലൊന്നായ ദൈവാവിഷ്‌കരണം എന്ന ഡിക്രിയെ ഇനിയും ആഴത്തില്‍ പഠിക്കേണ്ടതുണ്ടെന്ന് പറഞ്ഞിട്ട് പാപ്പാ നടത്തുന്ന പ്രസ്താവന ഉക്രേനിയന്‍ സന്യാസവൈദികര്‍ ചൂണ്ടിക്കാണിച്ച് ആദ്യത്തെ മുറിവിനുളള മറുപടിയായി കണക്കാക്കാവുന്നതാണ്. Because today too, exegesis tends to read Scripture apart from the Church, apart from faith, only in the socalled spirit of the historical -critical method, a method which is important, but never to the extent of being able to offer solutions with ultimate certitude. Only if we believe that these are not human words, but God’s words, and only if there is that living subject to which God spoke and speaks, can we interpret sacred Scripture properly. And here - as I said in the forword of my book of Jesus (cf. Part One)-much remains to be done in order to arrive at an interpretation that is truly in the spirit of the Council”. ഇതിനുശേഷം ബെനഡിക്റ്റ് പാപ്പാ പറയുന്നതില്‍ രണ്ടാമത്തെ മുറിവിനെക്കുറിച്ചുളള ഉത്തരം കിട്ടും. കൗണ്‍സിലില്‍ Nostra Aetate എന്ന declaration എങ്ങനെ രൂപപ്പെട്ടുവന്നു എന്നത് വിവരിച്ചിട്ട് പാപ്പാ പറഞ്ഞു. "".........if one reads the text, one sees that it is very dense and prepared truly by people who were familiar with the realitites, and it indicates briefly, in a few words, what is essential, likewise it indicates the foundation of dialogue, in difference, in diversity, in faith, on the unicity of Christ, who is one, and it is not possible for a believer to think that religions are all variations on a single theme. No, there is one reality of the living God, who has spoken, and there is one God, one incarnate God, thus one word of God, that is truly God’s word. But there is religious experience, with a certian human light from creation, and therefore it is necessary and possible to enter into dialogue and there to became open to one another and to open everyone to the peace of God, the peace of all his sons and daughters, the peace of his entire family''. അന്യമതങ്ങളില്‍ സത്യത്തിന്റെ ഒരു രശ്മിയുടെ പ്രതിച്ഛായ ഉണ്ടെന്ന് പറഞ്ഞിരിക്കുന്നതിനെ ഒരേ സംഗതിയുടെ വ്യത്യസ്ത രൂപങ്ങളാണ് വിവിധ മതങ്ങള്‍ എന്ന രീതിയില്‍ കണക്കാക്കരുതെന്ന് പാപ്പാ ഇവിടെ വ്യക്തമായി പറയുന്നുണ്ട്. തുടര്‍ന്ന് പാപ്പാ പറഞ്ഞ കാര്യങ്ങള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനെ ആര് എങ്ങനെ അട്ടിമറിച്ചു എന്നതിലേക്ക് അതു വെളിച്ചം വീശുന്നു. “I would now like to add yet a third point: there was the Council of the Fathers - the real Council - but there was also the Council of the media. It was almost a Council apart, and the world perceived the council through the latter, through the media. Thus, the Council that reached the people with immediate effect was that of the media, not that of the Fathers. And while the Council of the Fathers was conducted within the faith- it was a Council of faith seeking intellectus, seeking to understand itself and seeking to understand the signs of God at that time, seeking to respond to the challenge of God at that time and to find in the word of God a word for today and tomorrow - while all the Council, as I said, moved within the faith, as fides quaerens intellectum, the Council of the Journalists, naturally, was not conducted within the faith, but within the categories of today’s media namely apart from faith with a different hermeneutic. It was a political heremeutic: for the media, the Council was a political struggle, a power struggle between different trends in the Church. It was obvious that the media would take the side of those who seemed to them more closely allied with their world”. തുടര്‍ന്ന് ഇക്കാര്യം വിശദീകരിച്ചിട്ട് ബെനഡിക്റ്റ് പാപ്പാ തന്റെ പ്രസംഗം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: “We Know that this Council of the media was accessible to everyone. Therefore, this was the dominant one, the more effective one, and it created so many disasters, so many problems, so much suffereing: seminaries closed, convents closed, banalliturgy....... and the real Council had difficulty establishing itself and taking shape; the virtual Council was stronger than the real Council”. It seems to me that, 50 years after the Council, we see that this virtual Council is broken, is lost and there now appears the true Council with all its spiritual force. And it is our task....... to work so that the true Council, with its power of the Holy Spirit, be accomplished and the Church be truly renewed”. #{blue->none->b->യഥാര്‍ത്ഥ വത്തിക്കാന്‍ കൗണ്‍സിലിനെ വളച്ചൊടിച്ചുകൊണ്ട് തിരുസഭയെ തളര്‍ത്താന്‍ ഇടയാക്കിയതായി ബെനഡിക്റ്റ് പാപ്പാ പറഞ്ഞ മാധ്യമങ്ങളുടെ കൗണ്‍സിലിന്റെ സ്വാധീനത്തിന് ഇന്ത്യന്‍ സഭയും അടിപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് പാപ്പായ്ക്ക് സാംസ്‌കാരികാനുരൂപണത്തെപ്പറ്റി പറയുന്ന അവസരങ്ങളില്‍ ഇന്ത്യയുടെ പേര് പലതവണ പറയാന്‍ ഇടയായത്. ഇതേക്കുറിച്ച് ആത്മാര്‍ത്ഥമായ ആത്മവിശകലനം നടത്തി യഥാര്‍ത്ഥ കൗണ്‍സിലിന്റെ ചൈതന്യത്തില്‍ സഭയെ ശരിയായ നവീകരണത്തിലേക്ക് നയിക്കുന്നതിന് ബദ്ധശ്രദ്ധരാകേണ്ട അജപാലകര്‍ അതു ചെയ്യാതെ മാധ്യമ കൗണ്‍സിലിന്റെ നാശോന്‍മുഖമായ സ്വാധീനം വ്യാപിപ്പിക്കാന്‍ ഉദ്യമിക്കരുത്. }# #{red->none->b-> തുടരും............ }#
Image: /content_image/Mirror/Mirror-2017-12-02-13:24:59.jpg
Keywords: യോഗ
Category: 4
Sub Category:
Heading: ക്രിസ്തീയതയില്‍ 'യോഗ' കുടിയിരുത്താനുള്ള നീക്കം ഏത് ആത്മാവിന്റേതാണെന്ന് തിരിച്ചറിയുക: ഭാഗം 3
Content: {{യോഗ എന്ന വിപത്ത്: കേരളസഭ ജാഗ്രത പുലർത്തണം; ഭാഗം 1: വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/6562 }} {{യോഗയുടെ തത്വശാസ്ത്രം സഭയെ പടുത്തുയര്‍ത്തുകയല്ല, പടുക്കുഴിയിലാക്കുന്നു: ഭാഗം 2: വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/6577 }} രണ്ടാം ഭാഗത്തിന്റെ തുടര്‍ച്ച....................... V. #{green->none->b->''മാര്‍ഗനിര്‍ദേശങ്ങള്‍'' }# കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങളാണ് അഞ്ചാംഭാഗത്തുള്ളത്: വിസ്താരഭയത്താല്‍ ഓരോ നിര്‍ദേശവുമെടുത്ത് വിശകലനം നടത്തുന്നില്ല. തന്നെയുമല്ല ആദ്യനാലുഭാഗങ്ങളുടെ വിശകലനം കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങളെഎത്രമാത്രം വിലമതിക്കണമെന്നതിലേയ്ക്ക് വെളിച്ചം വീശുന്നതുമാണ്. ആകയാല്‍ അത്യാവശ്യകാര്യങ്ങള്‍ മാത്രമേ ശ്രദ്ധയില്‍പ്പെടുത്തുന്നുള്ളു. ഒമ്പതു മാര്‍ഗനിര്‍ദേശങ്ങളാണ് റിപ്പോര്‍ട്ട് അക്കമിട്ടുനിരത്തുന്നത്. അതില്‍ 1,6,7,8,9 എന്നിവ യോഗ അഭ്യസിക്കുമ്പോള്‍ ക്രൈസ്തവര്‍ ചിലമുന്‍കരുതലുകള്‍ പാലിക്കണമെന്ന് പറഞ്ഞൊപ്പിക്കുന്നു. 2,3,4,5 ഇവ ക്രൈസ്തവര്‍ യോഗ അഭ്യസിക്കേണ്ടതുതന്നെയാണെന്നും അതിനെ പ്രോ ത്സാഹിപ്പിക്കണമെന്നുമുള്ള കമ്മീഷന്റെ മുന്‍നിശ്ചയത്തെ സാധൂകരിക്കാനുള്ള ന്യായങ്ങള്‍ നിരത്തുന്നു. ഇവ വായിച്ചപ്പോള്‍ ഓര്‍മ്മയില്‍ വന്നത്: ''ഉടുപ്പുകത്താതെ മാറിടത്തില്‍ തീ കൊണ്ടുനടക്കാന്‍ ആര്‍ക്കുകഴിയും?'' (സുഭാഷിതം 6:27) എന്ന വചനമാണ്. അത്തരത്തിലൊന്ന് സാധിക്കണമെന്നാണ് കമ്മീഷന്‍ പറയുന്നത്. യോഗയുടെ ആഴങ്ങളിലേയ്ക്കുകടക്കുന്ന തത്വശാസ്ത്ര-ദൈവശാസ്ത്ര പരിശീലനം ലഭിച്ച ക്രൈസ്തവ പുരോഹിതര്‍പോലും നെല്ലും പതിരും തിരിച്ചറിയാതെ pluralistic relativistic ആശയങ്ങള്‍ക്ക് വശംവദരാകുന്നുവെന്നിരിക്കെ (ഇതിന് തെളിവ് വേണമെന്നുള്ളവര്‍ റവ.ഫാ സൈജു തുരുത്തി MCBSന്റെ ''ക്രിസ്താനുഭവയോഗ'' എന്ന പുസ്തകം വായിക്കുക) സാധാരണക്കാരായ വിശ്വാസികള്‍ക്ക് ഇതെങ്ങനെ സാധിക്കും? അതിന് അവരെ പ്രാപ്തരാക്കണമെങ്കില്‍ എല്ലാറ്റിനുമുപരിയായി ആദ്യം ചെയ്യേണ്ടത് നവയുഗ ആത്മീയതയെപ്പറ്റിയും അതിനോട് ചേര്‍ന്നുപോകുന്ന പൗരസ്ത്യ ധ്യാനരീതികളെപ്പറ്റിയും തിരുസഭ നല്‍കിയിട്ടുള്ള പ്രബോധനങ്ങള്‍ അവരെ നന്നായി പഠിപ്പിക്കുക എന്നതാണ്. അത്തരത്തിലുള്ള ഗൗരവനീക്കങ്ങള്‍ നടത്താതെ ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകളെ ആധാരമാക്കി ക്രൈസ്തവരെ യോഗ അഭ്യസിപ്പിക്കാന്‍ ശ്രമിക്കുന്നത് അപരിഹാര്യമായ ദോഷഫലങ്ങള്‍ ഉളവാക്കുമെന്നത് തര്‍ക്കമറ്റകാര്യമാണ്. ''തത്വത്തില്‍ യോഗാഭ്യാസത്തോട് നാല് സമീപനങ്ങള്‍ സാധ്യമാണെന്ന് പറഞ്ഞുവെങ്കിലും, പ്രയോഗത്തില്‍ സമീപനങ്ങളുടെ വ്യതിരക്തത നിലനില്‍ക്കുന്നുണ്ടോയെന്നത് ചിന്താര്‍ഹമായകാര്യമാണ്'' എന്ന അഞ്ചാം ഭാഗത്തിന്റെ ആരംഭത്തിലുള്ള കമ്മീഷന്റെതന്നെ വാക്കുകള്‍ ഈ മാര്‍ഗനിര്‍ദേശങ്ങളുടെ അപ്രായോഗികതയേയും വെളിവാക്കുന്നു. ചുരുക്കത്തില്‍, തിരുസഭ യാതൊന്നിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആവര്‍ത്തിച്ച് പറഞ്ഞുവോ അതിനെ ഈ വിധം പ്രോത്സാഹിപ്പിക്കാനും ക്രിസ്തീയതയില്‍ കുടിയിരുത്താനുമുള്ള നീക്കം ഏത് ആത്മാവില്‍നിന്നുവരുന്നു എന്നത് ശരിക്കും വിവേചിച്ചറിയേണ്ടതു തന്നെയാണ്. വിശ്വാസസംരക്ഷണത്തിനും സമര്‍ത്ഥനത്തിനും ജീവിതം ഉഴിഞ്ഞുവച്ച ബെനഡിക്ട് പാപ്പായുടെ വാക്കുകള്‍ ഇത്തരുണത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു: “The Church’s main job is the care of the faith of the simple. The care of the faith of the ‘little ones’ must always be more important than the fear of some conflict with the powerful” (Cardinal Ratzinger, at St. Michael’s College, Toronto, April14, 1986). ഇനി Nostra Aetate (അക്രൈസ്തവ മതങ്ങള്‍) എന്ന രേഖയുടെ അന്തഃസത്ത എന്താണെന്നതിലേക്ക് കടക്കാം. #{red->none->b->Nostra Aetate യുടെ യഥാര്‍ത്ഥ സന്ദേശം }# രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ലക്ഷ്യത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ ഏറ്റവുമധികം ദുരുപയോഗിച്ചത് Nostra Aetate എന്ന കൗണ്‍സില്‍ declaration -നെയാണ്. Nostra Aetate എന്ന പേരു പറയുക, പിന്നെ എന്തും ഏതും അന്യമതങ്ങളില്‍ നിന്നും സംസ്‌ക്കാരത്തില്‍ നിന്നും സ്വീകാര്യമാണെന്ന് വാദിക്കാം എന്ന സ്ഥിതിയിലേക്കുവരെ കാര്യങ്ങളെത്തി. കമ്മീഷന്‍ റിപ്പോര്‍ട്ടും പല തവണ ഈ രേഖയെ പരാമര്‍ശിക്കുന്നുണ്ട്. തന്‍മൂലം Nostra Aetate യുടെ യഥാര്‍ത്ഥ അന്തസത്തയെപ്പറ്റിയും അതിനെ ദുരുപയോഗിച്ചിട്ടുണ്ടോ എന്നതിനെപ്പറ്റിയും ഒരു സാമാന്യപരിശോധന ആവശ്യമായിരിക്കുന്നു. ഇതിന് മുഖ്യമായൂം ആധാരമാക്കുന്നത് ഇക്കാര്യത്തെപ്പറ്റി ഏറ്റം ആധികാരികമായി സംസാരിക്കാന്‍ കഴിയുന്നവരില്‍ ഒന്നാമനായ പരിശുദ്ധ പിതാവ് ബെനഡിക്റ്റ് പതിനാറാമന്റെ വാക്കുകളെയാണ്. ഈ പരിശോധനയ്ക്ക് ആമുഖമായി ഉക്രൈനിലെ Pidhirtsi യിലുളള OSB Monastery യിലെ സന്യാസൈവദികര്‍ The Fruit of Nostra Aetate - Letter to Cardinals and Bishops of the Catholic Church എന്ന പേരില്‍ 2006 സെപ്റ്റംബര്‍ 21-ന് നല്‍കിയഒരു കത്തിലെ ചില കാര്യങ്ങള്‍ ഉദ്ധരിക്കട്ടെ. ഈ കത്ത് ആരംഭിക്കുന്നത് ഇങ്ങനെയാണ്: “Most Reverend Church Fathers, Please ask the Holy Father Benedict XVI, in such urgent time to issue a binding proclamation concerning a correct interpretation of the conciliar Nostra Aetate declaration. You together with him have been given the responsibility for the boat of the Church which is tossing in a grave storm. Without a clear word the process of internal decay and apostasy from the Church will continue and we will be facing a collapse” ഈ ആഹ്വാനത്തിനുശേഷം കത്ത് ആമുഖമായി പറയുന്നത് ഇതാണ്: “There are two big wounds through which now a days the post-conciliar Church is bleeding most and losing her identity. The first one is historic-critical theology(HCT), the second one is uncritical openness to paganism. The fruit of it is that mission has been changed for a so-called interreligious dialogue. The Word of God says nothing about dialogue but it speaks about a duty to preach the Gospel: “so that gentiles will turn from darkness to light and from the power satan to God” (Acts 26:18) ഇതിനുശേഷം സുവിശേഷവേലയ്ക്കിടയില്‍ പാസ്റ്റര്‍മാരായ Isac Raju, K. Daniel, Yesu Das ഇവര്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ട വാര്‍ത്ത "The Voice of Martyrs’ എന്ന ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തത് ഉദ്ധരിച്ചിട്ട് കത്ത് തുടരുന്നു. "Evangelical pastors in India are being killed, however, on the other hand a Catholic priest in Velankanni (India as well), Father Arul Irudayen boasted that Hindus now perform their pagan rites inside the shrine of his church. This is the fruit of the false spirit of the Council and of the false respect for other religions”. 'ക്രിസ്താനുഭവയോഗ' എന്ന പുസ്തകത്തില്‍ (P. 59) റവ.ഫാ. സൈജു തുരുത്തിയില്‍ പറയുന്നത് ഇതോടു ചേര്‍ത്തു വായിക്കേണ്ടതാണ്. 'അമ്പലത്തില്‍ പോകുന്നതും പൊട്ടുകുത്തുന്നതും സെറ്റ് സാരിയുടുക്കുന്നതും നിലവിളക്ക് കത്തിക്കുന്നതും പാപമാണെന്നല്ല നമ്മള്‍ സ്ഥാപിക്കേണ്ടത്. ഒരു സാംസ്‌കാരികാനുരൂപണം എന്ന വിധത്തില്‍ നാമിതിനെ അംഗീകരിക്കണം, സ്വീകരിക്കണം. വിശ്വാസം ഉപേക്ഷിക്കാനല്ല നമ്മുടെ വിശ്വാസത്തില്‍ നിലനിന്നുകൊണ്ട് മറ്റ് മതത്തെയും അതിലെ നന്‍മകളെയും അംഗീകരിക്കുക അതാണ് ശ്രേഷ്ഠം'. അമ്പലം അക്രൈസ്തവര്‍ (ഹിന്ദുക്കള്‍) വിഗ്രഹാരാധന നടത്തുന്ന സ്ഥലമാണ്. അവിടെ പോകരുതെന്ന് ക്രിസ്തീയ വിശ്വാസികളോട് പറയുമ്പോള്‍ അര്‍ത്ഥമാക്കുന്നത് അവിടെപോയി ആരാധനയോ വണക്കമോ അര്‍പ്പിച്ച് ഒന്നാം പ്രമാണം ലംഘിക്കരുതെന്നാണ് എന്നത് വ്യക്തമാണ്. അല്ലാതെ, വയറിംഗ്, പ്ലംബിംഗ് ആദിയായ ജോലികള്‍ ചെയ്യുന്നവര്‍ അവിടെ പോകരുത് എന്നല്ല. എന്നിരിക്കെ ക്രൈസ്തവര്‍ അമ്പലത്തില്‍ പോകരുതെന്ന് പറയുന്നത് ശരിയല്ലെന്നും ഒരു സാംസ്‌ക്കാരികാനുരൂപണം എന്ന വിധത്തില്‍ അതിനെ സ്വീകരിക്കണമെന്നും അപ്രധാനമായ പലതിനുമൊപ്പം ചേര്‍ത്ത് ഉപദേശിക്കുന്ന തരത്തിലുളള ഒരു ചുവടുമാറ്റവും രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഉദ്ദേശിക്കുന്നില്ല. 'ഭൂമിയുടെ ഉപ്പ്' എന്ന പുസ്തകത്തില്‍ ബെനഡിക്റ്റ് പാപ്പാ സാംസ്‌കാരികാനുരൂപണത്തെ പറ്റി പറയുമ്പോള്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ ഈ വിഷയം മനസ്സിലാക്കാന്‍ ഉപകരിക്കും. ''ആഫ്രിക്കയിലും ഏഷ്യയിലും, സവിശേഷമായി ഇന്ത്യയിലും സാംസ്‌കാരികാനുരൂപണം എന്ന ചിന്ത പ്രബലമാണ്'' (p.198). തുടര്‍ന്ന് പേജ് 200-ല്‍ പറയുന്നു: ''പേരിടാന്‍ കഴിയാത്തതിലാണ് ദൈവം എന്ന നൈസര്‍ഗിക ചിന്ത ഇന്ത്യയില്‍ ആദ്യം മുതലേ സൂക്ഷിക്കുന്ന പ്രാദേശിക പാരമ്പര്യവുമായി കൈകോര്‍ത്തിട്ടുണ്ട്. സ്വാഭാവികമായും മതപരമായിട്ടുളള തെല്ലാം ഒരിക്കലും സ്വയം പ്രത്യക്ഷപ്പെടാത്ത ഏതോ ഒന്നിന്റെ പ്രതിബിംബമോ പകര്‍പ്പമോ രശ്മിയോ മാത്രമാണ്. അതിനാല്‍ സത്യമായ മതം എന്നൊന്നു സാധ്യമല്ല. ഈ ജീവിതപ്പരിസരത്ത് ക്രിസ്തു മഹാനും അത്യുന്നത വ്യക്തിയും ആണെങ്കിലും അവനില്‍ പ്രത്യക്ഷപ്പെട്ടത് മറ്റുളളവരിലും പ്രത്യക്ഷപ്പെട്ടിട്ടുളളതിനാല്‍ അവന്‍ വിചാരിച്ചത്ര കേമനല്ല. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, ജനാധിപത്യപരമായി സഹിഷ്ണുതയുളള ലോക-മനോഭാവം മഹത്തായ സാംസ്‌കാരിക പാരമ്പര്യവുമായി സംയോജിപ്പിച്ചിരിക്കുന്നു......... സത്യത്തെക്കുറിച്ച് എത്രമാത്രം സംസാരിക്കാം, മതങ്ങളുടെ സാര്‍വ്വലൗകികവും സാര്‍വ്വജനീനവുമായ ഏര്‍പ്പാടിലേക്കു ക്രിസ്തുമാര്‍ഗ്ഗത്തെ ഏങ്ങനെഉള്‍പ്പെടുത്താം മറ്റു മതങ്ങളെപ്പോലെ ഒരു സാധാരണമതമാണ് അതും എന്ന നിലയില്‍ - തുടങ്ങിയ ചോദ്യങ്ങള്‍ തീര്‍ത്തും നവീനമായവഴികളിലൂടെ നാടകീയ മാനങ്ങള്‍ സ്വീകരിച്ചിരിക്കുന്നു. ഈ ചര്‍ച്ചകളുടെ ഗുരുത്വാകര്‍ഷണ കേന്ദ്രം ഇന്ത്യയാണ്''. 1996 ല്‍ 'ഭൂമിയുടെ ഉപ്പ്' എന്നു പുസ്തകത്തില്‍ ഇങ്ങനെ വിലയിരുത്തിയ ബെനഡിക്ട് പാപ്പാ "Truth and Tolerance”(14) എന്ന തന്റെ പുസ്തകത്തില്‍ religious relativism എന്നത് വിശകലനം ചെയ്യുന്ന കൂട്ടത്തില്‍ പറഞ്ഞു: “The a-religious and pragmatic relativism of Europe and America can borrow a kind of consecration from India, which seems to give its renuciation of dogma the dignity of a heightended reverence for the mystery of God and man. Conversely, the way that European and American thinking has turned back to India’s philosophical and theological vision has the effect of further strengthening that relativizing of all religious figures which is part of India’s heritage. Thus it now actually seems imperative in India, even for Christian theology, to extract from its particularity the figure of Christ, regarded as western, and to set it beside Indian redemption myths as if it were of similar status: the historical Jesus, so people now think, is actually no more uniquely the Logos than any other savior figures from history are. The fact that here, in the context of the encounter between cultures relativism seems appropriate as the true philosophy of humanity gives it (as we have already suggested) such an appreciable impact, both in East and West that it hardly, seems possible to offer further reistence....” മേലുദ്ധരിച്ചവയില്‍ നിന്നും സാംസ്‌കാരികാനുരൂപണ നീക്കങ്ങളും തദനുസാരമായി രൂപപ്പെട്ട ദൈവശാസ്ത്രവും വത്തിക്കാന്‍ കൗണ്‍സിലിന്റെ ഉദ്ദേശലക്ഷ്യങ്ങളുടെ അതിര്‍വരമ്പുകളെ വകവയ്ക്കാതെ തന്നിഷ്ടപ്രയാണം നടത്തിയിട്ടുണ്ടെന്നത് വ്യക്തമാകുന്നു. ഇക്കാര്യത്തില്‍ ഇന്ത്യയിലെ സഭ മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും വീണ്ടുവിചാരത്തിനു കൂട്ടാക്കാതെ മുന്നോട്ടുതന്നെ കുതിക്കാന്‍ ശ്രമിക്കുന്നു എന്നത് പരമാര്‍ത്ഥമാണ്. #{red->none->b->കൗണ്‍സിലിനെ അട്ടിമറിക്കാന്‍ പ്രതിലോമശക്തികള്‍ ശ്രമിച്ചതിനെപ്പറ്റി ബെനഡിക്ട് പാപ്പാ }# തിരുസഭയ്ക്കും ലോകത്തിനു മുഴുവനും പുതിയ പന്തക്കുസ്താ പ്രദാനം ചെയ്യുമെന്നും ചെയ്യണമെന്നും തീവ്രമായി അഭിലഷിച്ച് വിളിച്ചുകൂട്ടപ്പെട്ട രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനങ്ങളെ ചില ബാഹ്യശക്തികള്‍ തെറ്റായി വ്യാഖ്യാനിച്ചതുമൂലം വ്യതിചലനങ്ങളും വിശ്വാസ ത്യാഗങ്ങളും ഉണ്ടാകുന്നതിനെപ്പറ്റി കൗണ്‍സില്‍ അവസാനിച്ച 1965 -ല്‍ ത്തന്നെ തനിക്ക് അവബോധം ഉണ്ടായിരുന്നെന്ന് Last Testament (15) എന്ന പുസ്തകത്തില്‍ പാപ്പാ പറയുന്നുണ്ട്. തന്‍മൂലം കൗണ്‍സില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് ആഗ്രഹിച്ചതെന്നും എന്താണ് ആഗ്രഹിക്കാത്തതെന്നും വ്യക്തമാക്കുക ഒരു ദൗത്യമാണെന്ന് 1965 മുതല്‍ക്കെ തനിക്ക് തോന്നിയിരുന്നെന്നും പാപ്പാ വെളിപ്പെടുത്തുന്നു.ബെനഡിക്റ്റ് പാപ്പായുടെ രചനകളിലും പ്രസംഗങ്ങളിലുമെല്ലാം ഈ ദൗത്യം നിറവേറ്റാനുളള പരിശ്രമം കാണാം. വിശ്വാസ വര്‍ഷം പ്രഖ്യാപിച്ചുകൊണ്ട് പാപ്പാ പുറപ്പെടുവിച്ച Porta Fidei എന്ന അപ്പസ്‌തോലിക ലേഖനത്തിന്റെ നമ്പര്‍ 6- ല്‍ ശരിയായ വ്യാഖ്യാ ശാസ്ത്രമനുസരിച്ച് കൗണ്‍സില്‍ പ്രബോധനങ്ങള്‍ വ്യാഖ്യാനിക്കേണ്ടതുണ്ടെന്ന് പ്രബോധിപ്പിച്ചു. ദൈവശാസ്ത്രാദ്ധ്യാപകന്‍, രൂപതാദ്ധ്യക്ഷന്‍, വിശ്വാസ തിരുസംഘത്തിന്റെ അദ്ധ്യക്ഷന്‍, തിരുസഭയുടെ ദ്യശ്യതലവന്‍ എന്നീ നിലകളില്‍ ജീവിതത്തിലുടനീളം മേല്‍പറഞ്ഞ ദൗത്യം നിറവേറ്റാന്‍ തീവ്രമായി പരിശ്രമിച്ച ബെനഡിക്റ്റ് പാപ്പാ 2013 ഫെബ്രുവരി 11-ന് സഭാതലവന്റെ ചുമതല രാജിവച്ചതിന്റെശേഷം 14-ന് റോമാരൂപതയിലെ Clergy യോട് നടത്തിയ പ്രസംഗത്തില്‍ പ്രതിപാദിച്ചത് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനെക്കുറിച്ചുളള തന്റെ അനുഭവങ്ങളും കാഴ്ചപ്പാടുകളുമാണെന്നത് സവശേഷ ശ്രദ്ധ അര്‍ഹിക്കുന്നു. കൗണ്‍സിലിന് Peritus െഎന്ന നിലയില്‍ പോകുമ്പോഴത്തെ പ്രതീക്ഷകളെക്കുറിച്ചും ഉല്‍സാഹത്തെക്കുറിച്ചും പാപ്പായുടെ വാക്കുകള്‍:*** “ So off we went to the council not just with joy but with enthusiasm. There was an incredible sense of expectation. We were hoping that all would be renewed that there would truly be a new Pentecost, a new era of the Church....” ഈ പ്രസംഗത്തില്‍, കൗണ്‍സിലിന്റെ മുഖ്യനേട്ടങ്ങളിലൊന്നായ ദൈവാവിഷ്‌കരണം എന്ന ഡിക്രിയെ ഇനിയും ആഴത്തില്‍ പഠിക്കേണ്ടതുണ്ടെന്ന് പറഞ്ഞിട്ട് പാപ്പാ നടത്തുന്ന പ്രസ്താവന ഉക്രേനിയന്‍ സന്യാസവൈദികര്‍ ചൂണ്ടിക്കാണിച്ച് ആദ്യത്തെ മുറിവിനുളള മറുപടിയായി കണക്കാക്കാവുന്നതാണ്. Because today too, exegesis tends to read Scripture apart from the Church, apart from faith, only in the socalled spirit of the historical -critical method, a method which is important, but never to the extent of being able to offer solutions with ultimate certitude. Only if we believe that these are not human words, but God’s words, and only if there is that living subject to which God spoke and speaks, can we interpret sacred Scripture properly. And here - as I said in the forword of my book of Jesus (cf. Part One)-much remains to be done in order to arrive at an interpretation that is truly in the spirit of the Council”. ഇതിനുശേഷം ബെനഡിക്റ്റ് പാപ്പാ പറയുന്നതില്‍ രണ്ടാമത്തെ മുറിവിനെക്കുറിച്ചുളള ഉത്തരം കിട്ടും. കൗണ്‍സിലില്‍ Nostra Aetate എന്ന declaration എങ്ങനെ രൂപപ്പെട്ടുവന്നു എന്നത് വിവരിച്ചിട്ട് പാപ്പാ പറഞ്ഞു. "".........if one reads the text, one sees that it is very dense and prepared truly by people who were familiar with the realitites, and it indicates briefly, in a few words, what is essential, likewise it indicates the foundation of dialogue, in difference, in diversity, in faith, on the unicity of Christ, who is one, and it is not possible for a believer to think that religions are all variations on a single theme. No, there is one reality of the living God, who has spoken, and there is one God, one incarnate God, thus one word of God, that is truly God’s word. But there is religious experience, with a certian human light from creation, and therefore it is necessary and possible to enter into dialogue and there to became open to one another and to open everyone to the peace of God, the peace of all his sons and daughters, the peace of his entire family''. അന്യമതങ്ങളില്‍ സത്യത്തിന്റെ ഒരു രശ്മിയുടെ പ്രതിച്ഛായ ഉണ്ടെന്ന് പറഞ്ഞിരിക്കുന്നതിനെ ഒരേ സംഗതിയുടെ വ്യത്യസ്ത രൂപങ്ങളാണ് വിവിധ മതങ്ങള്‍ എന്ന രീതിയില്‍ കണക്കാക്കരുതെന്ന് പാപ്പാ ഇവിടെ വ്യക്തമായി പറയുന്നുണ്ട്. തുടര്‍ന്ന് പാപ്പാ പറഞ്ഞ കാര്യങ്ങള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനെ ആര് എങ്ങനെ അട്ടിമറിച്ചു എന്നതിലേക്ക് അതു വെളിച്ചം വീശുന്നു. “I would now like to add yet a third point: there was the Council of the Fathers - the real Council - but there was also the Council of the media. It was almost a Council apart, and the world perceived the council through the latter, through the media. Thus, the Council that reached the people with immediate effect was that of the media, not that of the Fathers. And while the Council of the Fathers was conducted within the faith- it was a Council of faith seeking intellectus, seeking to understand itself and seeking to understand the signs of God at that time, seeking to respond to the challenge of God at that time and to find in the word of God a word for today and tomorrow - while all the Council, as I said, moved within the faith, as fides quaerens intellectum, the Council of the Journalists, naturally, was not conducted within the faith, but within the categories of today’s media namely apart from faith with a different hermeneutic. It was a political heremeutic: for the media, the Council was a political struggle, a power struggle between different trends in the Church. It was obvious that the media would take the side of those who seemed to them more closely allied with their world”. തുടര്‍ന്ന് ഇക്കാര്യം വിശദീകരിച്ചിട്ട് ബെനഡിക്റ്റ് പാപ്പാ തന്റെ പ്രസംഗം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: “We Know that this Council of the media was accessible to everyone. Therefore, this was the dominant one, the more effective one, and it created so many disasters, so many problems, so much suffereing: seminaries closed, convents closed, banalliturgy....... and the real Council had difficulty establishing itself and taking shape; the virtual Council was stronger than the real Council”. It seems to me that, 50 years after the Council, we see that this virtual Council is broken, is lost and there now appears the true Council with all its spiritual force. And it is our task....... to work so that the true Council, with its power of the Holy Spirit, be accomplished and the Church be truly renewed”. #{blue->none->b->യഥാര്‍ത്ഥ വത്തിക്കാന്‍ കൗണ്‍സിലിനെ വളച്ചൊടിച്ചുകൊണ്ട് തിരുസഭയെ തളര്‍ത്താന്‍ ഇടയാക്കിയതായി ബെനഡിക്റ്റ് പാപ്പാ പറഞ്ഞ മാധ്യമങ്ങളുടെ കൗണ്‍സിലിന്റെ സ്വാധീനത്തിന് ഇന്ത്യന്‍ സഭയും അടിപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് പാപ്പായ്ക്ക് സാംസ്‌കാരികാനുരൂപണത്തെപ്പറ്റി പറയുന്ന അവസരങ്ങളില്‍ ഇന്ത്യയുടെ പേര് പലതവണ പറയാന്‍ ഇടയായത്. ഇതേക്കുറിച്ച് ആത്മാര്‍ത്ഥമായ ആത്മവിശകലനം നടത്തി യഥാര്‍ത്ഥ കൗണ്‍സിലിന്റെ ചൈതന്യത്തില്‍ സഭയെ ശരിയായ നവീകരണത്തിലേക്ക് നയിക്കുന്നതിന് ബദ്ധശ്രദ്ധരാകേണ്ട അജപാലകര്‍ അതു ചെയ്യാതെ മാധ്യമ കൗണ്‍സിലിന്റെ നാശോന്‍മുഖമായ സ്വാധീനം വ്യാപിപ്പിക്കാന്‍ ഉദ്യമിക്കരുത്. }# #{red->none->b-> തുടരും............ }#
Image: /content_image/Mirror/Mirror-2017-12-02-13:24:59.jpg
Keywords: യോഗ