India - 2025

പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്

സ്വന്തം ലേഖകന്‍ 03-05-2017 - Wednesday

കൊച്ചി: കേരള കോണ്‍ഗ്രസുകള്‍ ഒരുമിച്ച് ഇടതു പക്ഷത്തിന്‍റെ ഭാഗമാകുതിനെ കത്തോലിക്ക കോൺഗ്രസ് അനുകൂലിക്കുന്നുവെന്നു പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് വി.വി. അഗസ്റ്റിന്‍. കേരള കോണ്‍ഗ്രസിന്‍റെയും കര്‍ഷകഫോറത്തിന്‍റെയും ആഭിമുഖ്യത്തില്‍ കാഞ്ഞിരപ്പള്ളിയില്‍ നടന്ന സമ്മേളനത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികളില്‍ ആരെങ്കിലും സംബന്ധിച്ചിട്ടുണ്ടെങ്കില്‍ അത് അവര്‍ വ്യക്തിപരമായ നിലയില്‍ ചെയ്തതാണെന്നും അഗസ്റ്റിന്‍ പറഞ്ഞു.

സമ്മേളനം എടുത്ത രാഷ്ടീയ നിലപാടുകളോട് കത്തോലിക്ക കോൺഗ്രസിന് യാതൊരു ആഭിമുഖ്യവുമില്ല. കത്തോലിക്ക കോണ്‍ഗ്രസിനു വ്യക്തമായ രാഷ്‌ട്രീയ ദര്‍ശനങ്ങളുണ്ട്. എന്നാല്‍ അത് ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെയും ഭാഗമല്ല. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളോടും തുല്യദൂരം പാലിക്കുന്നു എന്ന പ്രഖ്യാപിത നിലപാടാണു തങ്ങള്‍ക്കുള്ളത്. കര്‍ഷകര്‍ക്കുവേണ്ടിയുളള ഏതു പ്രശ്‌നത്തിലും കത്തോലിക്ക കോണ്‍ഗ്രസ് എന്നും മുന്‍നിരയിലുണ്ടാകും. എഴുപതു ശതമാനത്തോളം വരുന്ന കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്കുവേണ്ടി എല്ലാവരും ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ട സമയമാണിത്. സംസ്ഥാന പ്രസിഡന്‍റ് പറഞ്ഞു.

More Archives >>

Page 1 of 63