Contents
Displaying 11291-11300 of 25160 results.
Content:
11610
Category: 1
Sub Category:
Heading: ഫാ. മഹേഷ് ഡിസൂസയുടെ ഘാതകരെ അറസ്റ്റ് ചെയ്യണം: സംഘടിച്ച് ഉഡുപ്പി ജനത
Content: മാംഗ്ലൂര്‍: കഴിഞ്ഞ മാസം ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ ഉഡുപ്പി ഷിർവ ഡോൺബോസ്‌കോ സ്കൂൾ പ്രിൻസിപ്പലും ഷിർവ ഇടവക സഹവികാരിയുമായിരുന്ന ഫാ. മഹേഷ് ഡിസൂസയുടെ അന്ത്യത്തില്‍ അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് വന്‍ പ്രക്ഷോഭ റാലിയുമായി പ്രാദേശികസമൂഹം. ഒക്ടോബര്‍ 12നു വൈദികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് ആത്മഹത്യയെന്ന് പോലീസ് വിധിയെഴുതിയ കേസില്‍ പിന്നീട് വഴിത്തിരിവ് ഉണ്ടാകുകയായിരിന്നു. സംഭവ ദിവസം പ്രാദേശിക രാഷ്ട്രീയ നേതാവും കൂട്ടാളികളും വൈകിട്ട് സ്‌കൂളിലെത്തി ഇദ്ദേഹത്തിനെതിരെ ഭീഷണി മുഴക്കിയതായുള്ള തെളിവ് ലഭിച്ചതാണ് കേസ് അന്വേഷണത്തെ മാറ്റിമറിച്ചത്. പ്രാദേശിക രാഷ്ട്രീയ നേതാവ് മകനും മറ്റു രണ്ടു പേർക്കും ഒപ്പം എത്തി ഇദ്ദേഹത്തിനെതിരെ ഭീഷണി മുഴക്കിയിരുന്നതായി രണ്ടു പേർ പോലീസിനു മൊഴി നൽകിയിരിന്നു. സംഘത്തിൽ ഒരാൾ മദ്യലഹരിയിൽ ആയിരുന്നു എന്നും പറയപ്പെടുന്നു. ഫാ. മഹേഷിനെ അന്വേഷിച്ചാണ് ഇവർ എത്തിയത്. ഫാ. മഹേഷ് സ്ഥലത്ത് ഇല്ലെന്ന് പറഞ്ഞതോടെ ഉടൻ വിളിച്ചു വരുത്താൻ ആവശ്യപ്പെട്ടു. ഇദ്ദേഹത്തെ ഇല്ലാതാക്കുമെന്ന് മദ്യലഹരിയിലായിരുന്ന വ്യക്തി ഭീഷണി മുഴക്കി. മഹേഷിനെ വധിക്കുമെന്നു പ്രാദേശിക രാഷ്ട്രീയ നേതാവും ഭീഷണി മുഴക്കിയതായും തനിക്കെതിരെ നിരവധി കേസുകൾ ഉണ്ടെന്നും പൊലീസിൽ സ്വാധീനം ഉണ്ടെന്നും ജാമ്യം തയാറാണെന്നും ഇയാൾ പറഞ്ഞതായും സൂചനയുണ്ട്. ഈ സമയം ഫാ. മഹേഷ് സ്‌കൂളിലെ കാബിനിൽ ഉണ്ടായിരുന്നു. ദേവാലയത്തിലെ സിസിടിവിയിൽ നിന്ന് സംഘം ഇവിടെ വന്നതിന്റെയും മറ്റും ദൃശ്യങ്ങളും പോലീസിനു ലഭിച്ചു. എന്നാല്‍ വൈദികന്‍ മരണപ്പെട്ടിട്ടു ഇരുപതിലധികം ദിവസങ്ങള്‍ പിന്നിട്ടിട്ടും കേസ് അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടാകാത്തതാണ് വിശ്വാസി സമൂഹത്തെ വേദനിപ്പിച്ചത്. വൈദിക നരഹത്യയില്‍ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു നടന്ന പ്രതിഷേധ റാലിയില്‍ നൂറുകണക്കിന് വിശ്വാസികള്‍ അണിചേര്‍ന്നു. 2016 ല്‍ ഷിര്‍വ പള്ളിയിലെ അസിസ്റ്റന്റ് ഇടവക വികാരിയായും ഡോണ്‍ ബോസ്‌കോ സിബിഎസ്ഇ സ്‌കൂളിന്റെ പ്രിന്‍സിപ്പലായും നിയമിക്കപ്പെട്ട ഫാ. മഹേഷ് ഡോണ്‍ ബോസ്‌കോ സിബിഎസ്ഇ സ്‌കൂളിന്റെ വികസനത്തിനായി നിസ്വാര്‍ത്ഥ സേവനം അനുഷ്ഠിച്ചിരിന്നു. സ്‌കൂളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇടവകയിലെ വിശ്വാസികൾക്കും ഏറെ പ്രിയങ്കരനായിരുന്നു ഫാ. മഹേഷ്. അതേസമയം അന്വേഷണം ഇനിയും ഇഴഞ്ഞുനീങ്ങുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ വന്‍ പ്രക്ഷോഭത്തിന് തയാറെടുക്കുവാനാണ് വിശ്വാസികളുടെ തീരുമാനം.
Image: /content_image/India/India-2019-11-06-03:44:41.jpg
Keywords: വൈദിക
Category: 1
Sub Category:
Heading: ഫാ. മഹേഷ് ഡിസൂസയുടെ ഘാതകരെ അറസ്റ്റ് ചെയ്യണം: സംഘടിച്ച് ഉഡുപ്പി ജനത
Content: മാംഗ്ലൂര്‍: കഴിഞ്ഞ മാസം ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ ഉഡുപ്പി ഷിർവ ഡോൺബോസ്‌കോ സ്കൂൾ പ്രിൻസിപ്പലും ഷിർവ ഇടവക സഹവികാരിയുമായിരുന്ന ഫാ. മഹേഷ് ഡിസൂസയുടെ അന്ത്യത്തില്‍ അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് വന്‍ പ്രക്ഷോഭ റാലിയുമായി പ്രാദേശികസമൂഹം. ഒക്ടോബര്‍ 12നു വൈദികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് ആത്മഹത്യയെന്ന് പോലീസ് വിധിയെഴുതിയ കേസില്‍ പിന്നീട് വഴിത്തിരിവ് ഉണ്ടാകുകയായിരിന്നു. സംഭവ ദിവസം പ്രാദേശിക രാഷ്ട്രീയ നേതാവും കൂട്ടാളികളും വൈകിട്ട് സ്‌കൂളിലെത്തി ഇദ്ദേഹത്തിനെതിരെ ഭീഷണി മുഴക്കിയതായുള്ള തെളിവ് ലഭിച്ചതാണ് കേസ് അന്വേഷണത്തെ മാറ്റിമറിച്ചത്. പ്രാദേശിക രാഷ്ട്രീയ നേതാവ് മകനും മറ്റു രണ്ടു പേർക്കും ഒപ്പം എത്തി ഇദ്ദേഹത്തിനെതിരെ ഭീഷണി മുഴക്കിയിരുന്നതായി രണ്ടു പേർ പോലീസിനു മൊഴി നൽകിയിരിന്നു. സംഘത്തിൽ ഒരാൾ മദ്യലഹരിയിൽ ആയിരുന്നു എന്നും പറയപ്പെടുന്നു. ഫാ. മഹേഷിനെ അന്വേഷിച്ചാണ് ഇവർ എത്തിയത്. ഫാ. മഹേഷ് സ്ഥലത്ത് ഇല്ലെന്ന് പറഞ്ഞതോടെ ഉടൻ വിളിച്ചു വരുത്താൻ ആവശ്യപ്പെട്ടു. ഇദ്ദേഹത്തെ ഇല്ലാതാക്കുമെന്ന് മദ്യലഹരിയിലായിരുന്ന വ്യക്തി ഭീഷണി മുഴക്കി. മഹേഷിനെ വധിക്കുമെന്നു പ്രാദേശിക രാഷ്ട്രീയ നേതാവും ഭീഷണി മുഴക്കിയതായും തനിക്കെതിരെ നിരവധി കേസുകൾ ഉണ്ടെന്നും പൊലീസിൽ സ്വാധീനം ഉണ്ടെന്നും ജാമ്യം തയാറാണെന്നും ഇയാൾ പറഞ്ഞതായും സൂചനയുണ്ട്. ഈ സമയം ഫാ. മഹേഷ് സ്‌കൂളിലെ കാബിനിൽ ഉണ്ടായിരുന്നു. ദേവാലയത്തിലെ സിസിടിവിയിൽ നിന്ന് സംഘം ഇവിടെ വന്നതിന്റെയും മറ്റും ദൃശ്യങ്ങളും പോലീസിനു ലഭിച്ചു. എന്നാല്‍ വൈദികന്‍ മരണപ്പെട്ടിട്ടു ഇരുപതിലധികം ദിവസങ്ങള്‍ പിന്നിട്ടിട്ടും കേസ് അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടാകാത്തതാണ് വിശ്വാസി സമൂഹത്തെ വേദനിപ്പിച്ചത്. വൈദിക നരഹത്യയില്‍ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു നടന്ന പ്രതിഷേധ റാലിയില്‍ നൂറുകണക്കിന് വിശ്വാസികള്‍ അണിചേര്‍ന്നു. 2016 ല്‍ ഷിര്‍വ പള്ളിയിലെ അസിസ്റ്റന്റ് ഇടവക വികാരിയായും ഡോണ്‍ ബോസ്‌കോ സിബിഎസ്ഇ സ്‌കൂളിന്റെ പ്രിന്‍സിപ്പലായും നിയമിക്കപ്പെട്ട ഫാ. മഹേഷ് ഡോണ്‍ ബോസ്‌കോ സിബിഎസ്ഇ സ്‌കൂളിന്റെ വികസനത്തിനായി നിസ്വാര്‍ത്ഥ സേവനം അനുഷ്ഠിച്ചിരിന്നു. സ്‌കൂളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇടവകയിലെ വിശ്വാസികൾക്കും ഏറെ പ്രിയങ്കരനായിരുന്നു ഫാ. മഹേഷ്. അതേസമയം അന്വേഷണം ഇനിയും ഇഴഞ്ഞുനീങ്ങുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ വന്‍ പ്രക്ഷോഭത്തിന് തയാറെടുക്കുവാനാണ് വിശ്വാസികളുടെ തീരുമാനം.
Image: /content_image/India/India-2019-11-06-03:44:41.jpg
Keywords: വൈദിക
Content:
11611
Category: 1
Sub Category:
Heading: തകര്‍ത്ത കത്തോലിക്ക ദേവാലയത്തിന് നഷ്ടപരിഹാരവുമായി ചൈനീസ് സർക്കാർ
Content: ബെയ്ജിംഗ്: വിശ്വാസികളുടെ ശക്തമായ പ്രതിഷേധത്തിന് ഒടുവില്‍ തകർക്കപ്പെട്ട കത്തോലിക്കാ ദേവാലയത്തിന് നഷ്ടപരിഹാരം വാഗ്ദാനം ചെയ്ത് ചൈനീസ് ഭരണകൂടം. സര്‍ക്കാര്‍ അനുമതിയോടു കൂടി പ്രവര്‍ത്തിച്ചിരിന്ന ഹെബേയി ജില്ലയിലെ ഗുവാന്റാവോയില്‍ തകർക്കപ്പെട്ട ദേവാലയത്തിനാണ് നഷ്ടപരിഹാരം വാഗ്ദാനം ചെയ്ത് സർക്കാർ രംഗത്തെത്തിയിരിക്കുന്നത്. കെട്ടിടാനുമതി ഇല്ലെന്ന് പറഞ്ഞാണ് പ്രാദേശിക ഭരണകൂടം നേരത്തെ ദേവാലയം തകർത്തത്. ഈ സമയം നിരവധി വിശ്വാസികൾ ദേവാലയത്തിനു ചുറ്റും അണിനിരന്ന്‍ ബാരിക്കേഡ് തീർത്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വലിയ ചര്‍ച്ചയ്ക്കു വഴിതെളിയിച്ചിരിന്നു. ഹൻഡൻ രൂപതയിലെ വൈദികരും വിശ്വാസികളോടൊപ്പം ദേവാലയ പരിസരത്ത് സംഘടിച്ചത് അധികൃതര്‍ക്കു തലവേദനയായി. തുടര്‍ന്നു വൈദികരും വിശ്വാസികളും, സർക്കാർ പ്രതിനിധികളും തമ്മിൽ ദീർഘ നേരം നീണ്ട ചർച്ചകൾക്കൊടുവിലാണ് തകർത്ത ദേവാലയത്തിന് നഷ്ടപരിഹാരമായി മറ്റൊരിടത്ത് ദേവാലയം പണിയുവാനായി സ്ഥലവും, സാമ്പത്തിക സഹായവും നൽകാമെന്ന് ചൈനീസ് സർക്കാർ അറിയിച്ചത്. രൂപത വളരുന്നതിൽ ഭീതി പൂണ്ടാണ് വു ഗാവോ സാങിലെ ദേവാലയം സർക്കാർ തകർത്തതെന്ന് ഹൻബാൻ രൂപതയിലെ വൈദികൻ യുസിഎ ന്യൂസിനോട് പറഞ്ഞു. ഒരു വർഷം മുമ്പാണ് വു ഗാവോ സാങിൽ ദേവാലയം വിശ്വാസികൾക്കായി തുറന്നു കൊടുത്തത്. ഇടവക ജനത്തിന്റെ മുന്‍പുണ്ടായിരുന്ന ദേവാലയം തീരെ ചെറുതായതിനാലാണ് പണം മുടക്കി കൃഷി സ്ഥലം വാങ്ങി ദേവാലയം നിർമ്മിച്ചത്. ചൈനീസ് ഉദ്യോഗസ്ഥരുടെ വാക്കാലുള്ള ഉറപ്പ് ഉണ്ടായിരുന്നെങ്കിലും, ഒരു ആരാധനാലയയമായി പ്രവർത്തിക്കാനുള്ള അനുമതി പ്രസ്തുത ദേവാലയത്തിന് സർക്കാരിന്റെ മതകാര്യ വകുപ്പ് നൽകിയിരുന്നില്ലായെന്നു റിപ്പോര്‍ട്ടുണ്ട്. ഇങ്ങനെ പല ദേവാലയങ്ങൾക്കും മതകാര്യ വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാൽ സർക്കാരിന് ഏത് നിമിഷം വേണമെങ്കിലും അവ തകർക്കാൻ സാധിക്കുമെന്ന ശുപാര്‍ശയുടെ മറവിലാണ് അധികൃതര്‍ കഴിഞ്ഞ നാളുകളില്‍ ദേവാലയം തകര്‍ത്തത്.
Image: /content_image/News/News-2019-11-06-05:04:51.jpg
Keywords: ചൈന, ചൈനീ
Category: 1
Sub Category:
Heading: തകര്‍ത്ത കത്തോലിക്ക ദേവാലയത്തിന് നഷ്ടപരിഹാരവുമായി ചൈനീസ് സർക്കാർ
Content: ബെയ്ജിംഗ്: വിശ്വാസികളുടെ ശക്തമായ പ്രതിഷേധത്തിന് ഒടുവില്‍ തകർക്കപ്പെട്ട കത്തോലിക്കാ ദേവാലയത്തിന് നഷ്ടപരിഹാരം വാഗ്ദാനം ചെയ്ത് ചൈനീസ് ഭരണകൂടം. സര്‍ക്കാര്‍ അനുമതിയോടു കൂടി പ്രവര്‍ത്തിച്ചിരിന്ന ഹെബേയി ജില്ലയിലെ ഗുവാന്റാവോയില്‍ തകർക്കപ്പെട്ട ദേവാലയത്തിനാണ് നഷ്ടപരിഹാരം വാഗ്ദാനം ചെയ്ത് സർക്കാർ രംഗത്തെത്തിയിരിക്കുന്നത്. കെട്ടിടാനുമതി ഇല്ലെന്ന് പറഞ്ഞാണ് പ്രാദേശിക ഭരണകൂടം നേരത്തെ ദേവാലയം തകർത്തത്. ഈ സമയം നിരവധി വിശ്വാസികൾ ദേവാലയത്തിനു ചുറ്റും അണിനിരന്ന്‍ ബാരിക്കേഡ് തീർത്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വലിയ ചര്‍ച്ചയ്ക്കു വഴിതെളിയിച്ചിരിന്നു. ഹൻഡൻ രൂപതയിലെ വൈദികരും വിശ്വാസികളോടൊപ്പം ദേവാലയ പരിസരത്ത് സംഘടിച്ചത് അധികൃതര്‍ക്കു തലവേദനയായി. തുടര്‍ന്നു വൈദികരും വിശ്വാസികളും, സർക്കാർ പ്രതിനിധികളും തമ്മിൽ ദീർഘ നേരം നീണ്ട ചർച്ചകൾക്കൊടുവിലാണ് തകർത്ത ദേവാലയത്തിന് നഷ്ടപരിഹാരമായി മറ്റൊരിടത്ത് ദേവാലയം പണിയുവാനായി സ്ഥലവും, സാമ്പത്തിക സഹായവും നൽകാമെന്ന് ചൈനീസ് സർക്കാർ അറിയിച്ചത്. രൂപത വളരുന്നതിൽ ഭീതി പൂണ്ടാണ് വു ഗാവോ സാങിലെ ദേവാലയം സർക്കാർ തകർത്തതെന്ന് ഹൻബാൻ രൂപതയിലെ വൈദികൻ യുസിഎ ന്യൂസിനോട് പറഞ്ഞു. ഒരു വർഷം മുമ്പാണ് വു ഗാവോ സാങിൽ ദേവാലയം വിശ്വാസികൾക്കായി തുറന്നു കൊടുത്തത്. ഇടവക ജനത്തിന്റെ മുന്‍പുണ്ടായിരുന്ന ദേവാലയം തീരെ ചെറുതായതിനാലാണ് പണം മുടക്കി കൃഷി സ്ഥലം വാങ്ങി ദേവാലയം നിർമ്മിച്ചത്. ചൈനീസ് ഉദ്യോഗസ്ഥരുടെ വാക്കാലുള്ള ഉറപ്പ് ഉണ്ടായിരുന്നെങ്കിലും, ഒരു ആരാധനാലയയമായി പ്രവർത്തിക്കാനുള്ള അനുമതി പ്രസ്തുത ദേവാലയത്തിന് സർക്കാരിന്റെ മതകാര്യ വകുപ്പ് നൽകിയിരുന്നില്ലായെന്നു റിപ്പോര്‍ട്ടുണ്ട്. ഇങ്ങനെ പല ദേവാലയങ്ങൾക്കും മതകാര്യ വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാൽ സർക്കാരിന് ഏത് നിമിഷം വേണമെങ്കിലും അവ തകർക്കാൻ സാധിക്കുമെന്ന ശുപാര്‍ശയുടെ മറവിലാണ് അധികൃതര്‍ കഴിഞ്ഞ നാളുകളില്‍ ദേവാലയം തകര്‍ത്തത്.
Image: /content_image/News/News-2019-11-06-05:04:51.jpg
Keywords: ചൈന, ചൈനീ
Content:
11612
Category: 14
Sub Category:
Heading: 'ഉണ്ണീശോയുടെ സ്വന്തം': കുട്ടികള്‍ക്കായുള്ള നോമ്പുകാല പ്രാര്‍ത്ഥനാപുസ്തകം വീണ്ടും പുറത്തിറക്കി
Content: തൃശൂര്‍: ആഗതമാകുന്ന തിരുപിറവിയ്ക്ക് മുന്നോടിയായി കുഞ്ഞുങ്ങള്‍ക്കും കുട്ടികള്‍ക്കും വിശുദ്ധിയോടെ ഒരുങ്ങുവാന്‍ സഹായിക്കുന്ന പുണ്യങ്ങളുടെ പുസ്തകം 'ഉണ്ണീശോയുടെ സ്വന്തം' പുറത്തിറങ്ങി. സുകൃതജപം, പുണ്യപ്രവൃത്തി, വചന പഠനം, അനുദിന വി.കുര്‍ബ്ബാന, ഉണ്ണീശോയ്ക്കുള്ള സമ്മാനം തുടങ്ങിയ കാര്യങ്ങള്‍ മനോഹരമായി ചിത്രങ്ങളാല്‍ അലങ്കരിച്ച് കുഞ്ഞുമാലാഖമാരോട് ചേര്‍ന്ന് ചെയ്യാവുന്ന സവിശേഷമായൊരു കൈപുസ്തകമാണിത്. ഡിസംബര്‍ 1 മുതല്‍ 25വരെ ചെയ്യുവാന്‍ സാധിക്കുന്ന വിധത്തിലാണ് ഓരോ പേജുകളും ക്രമീകരിച്ചിരിക്കുന്നത്. ''ശിശുക്കളെ എന്റെ അടുക്കല്‍ വരുവാന്‍ അനുവദിക്കുവിന്‍, സ്വര്‍ഗരാജ്യം അവരെപ്പോലുള്ളവരുടെതാണ്'' എന്ന വചനത്തിന്റെ പിന്‍ബലത്തില്‍ കുട്ടികളിലും കുഞ്ഞുങ്ങളിലും വിശ്വാസം വളര്‍ത്താനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് ഫിയാത്ത് മിഷന്‍ ഇത് ഒരുക്കിയിരിക്കുന്നത്. ഇടവകമതബോധനം, കുട്ടികളുടെ കൂട്ടായ്മകള്‍, സ്‌കൂളുകള്‍, സംഘടനകള്‍ എന്നിവിടങ്ങളിലെല്ലാം കഴിഞ്ഞവര്‍ഷങ്ങളില്‍ വിതരണം ചെയ്ത ഈ പുസ്തകം കുട്ടികളുടെയും കുഞ്ഞുങ്ങളുടെയും, മുതിര്‍ന്നവരുടെപോലും ആത്മീയതലത്തിലും, വിശ്വാസരൂപീകരണത്തിലും വലിയ മാറ്റങ്ങള്‍ വരുത്തുവാന്‍ കാരണമായി. കഴിഞ്ഞവര്‍ഷം വരെ 1 ലക്ഷം കോപ്പികളാണ് പ്രിന്റ് ചെയ്തിരുന്നത്. കേരളത്തിലെ പലയിടങ്ങളിലും നോമ്പുകാലത്ത് 'ഉണ്ണീശോയുടെ സ്വന്തം' എന്ന കൈപുസ്തകം നല്ല രീതിയില്‍ ഉപയോഗിക്കുവാന്‍ പരിശീലിപ്പിച്ചതിന്റെ ഭാഗമായി വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. പ്രത്യേകിച്ച് ചില ഇടവകകളില്‍ 300 ഓളം കുട്ടികള്‍ വരെ നോമ്പുകാലത്ത് ദിവസവും മുടങ്ങാതെ കുര്‍ബാനക്ക് വന്നിരുന്നുവെന്ന പല മതബോധന അദ്ധ്യാപകരുടെയും, വൈദികരുടെയും, സന്യസ്തരുടെയും സാക്ഷ്യം മൂലം ഈ വര്‍ഷം ഇതിന്റെ കോപ്പികള്‍ 5 ലക്ഷം വരെ വര്‍ദ്ധിപ്പിക്കുകയാണ്. കുഞ്ഞുമനസുകളില്‍ ഉണ്ണീശോയുടെ സ്‌നേഹം നിറച്ച് ഈശോയുടെ സ്വന്തമാണെന്ന തിരിച്ചറിവിലേക്ക് കുട്ടികളെ നയിക്കാന്‍ ഈ പുസ്തകം ഏറെ സഹായകരമാണ്. ആകര്‍ഷകമായ രീതിയില്‍ അണിയിച്ചൊരുക്കിയിരിക്കുന്ന ഈ കൈ പുസ്തകത്തിന് 5 രൂപയോളമാണ് നിര്‍മ്മാണചെലവ്. ഫിയാത്ത് മിഷന്‍ പരിശുദ്ധാത്മാവ് നല്‍കിയ പ്രേരണയനുസരിച്ച് ഈ പുസ്തകം സൗജന്യമായിട്ടാണ് വിതരണം ചെയ്യുന്നത്. കോപ്പികള്‍ സൗജന്യമായി ലഭിക്കുവാൻ നവംബര്‍ 15 ന് മുമ്പ് താഴെയുള്ള ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക. #{red->none->b->നമ്പര്‍: }# #{black->none->b->9020353035, 9961550000 }#
Image: /content_image/India/India-2019-11-06-06:09:07.jpg
Keywords: ഫിയാത്ത
Category: 14
Sub Category:
Heading: 'ഉണ്ണീശോയുടെ സ്വന്തം': കുട്ടികള്‍ക്കായുള്ള നോമ്പുകാല പ്രാര്‍ത്ഥനാപുസ്തകം വീണ്ടും പുറത്തിറക്കി
Content: തൃശൂര്‍: ആഗതമാകുന്ന തിരുപിറവിയ്ക്ക് മുന്നോടിയായി കുഞ്ഞുങ്ങള്‍ക്കും കുട്ടികള്‍ക്കും വിശുദ്ധിയോടെ ഒരുങ്ങുവാന്‍ സഹായിക്കുന്ന പുണ്യങ്ങളുടെ പുസ്തകം 'ഉണ്ണീശോയുടെ സ്വന്തം' പുറത്തിറങ്ങി. സുകൃതജപം, പുണ്യപ്രവൃത്തി, വചന പഠനം, അനുദിന വി.കുര്‍ബ്ബാന, ഉണ്ണീശോയ്ക്കുള്ള സമ്മാനം തുടങ്ങിയ കാര്യങ്ങള്‍ മനോഹരമായി ചിത്രങ്ങളാല്‍ അലങ്കരിച്ച് കുഞ്ഞുമാലാഖമാരോട് ചേര്‍ന്ന് ചെയ്യാവുന്ന സവിശേഷമായൊരു കൈപുസ്തകമാണിത്. ഡിസംബര്‍ 1 മുതല്‍ 25വരെ ചെയ്യുവാന്‍ സാധിക്കുന്ന വിധത്തിലാണ് ഓരോ പേജുകളും ക്രമീകരിച്ചിരിക്കുന്നത്. ''ശിശുക്കളെ എന്റെ അടുക്കല്‍ വരുവാന്‍ അനുവദിക്കുവിന്‍, സ്വര്‍ഗരാജ്യം അവരെപ്പോലുള്ളവരുടെതാണ്'' എന്ന വചനത്തിന്റെ പിന്‍ബലത്തില്‍ കുട്ടികളിലും കുഞ്ഞുങ്ങളിലും വിശ്വാസം വളര്‍ത്താനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് ഫിയാത്ത് മിഷന്‍ ഇത് ഒരുക്കിയിരിക്കുന്നത്. ഇടവകമതബോധനം, കുട്ടികളുടെ കൂട്ടായ്മകള്‍, സ്‌കൂളുകള്‍, സംഘടനകള്‍ എന്നിവിടങ്ങളിലെല്ലാം കഴിഞ്ഞവര്‍ഷങ്ങളില്‍ വിതരണം ചെയ്ത ഈ പുസ്തകം കുട്ടികളുടെയും കുഞ്ഞുങ്ങളുടെയും, മുതിര്‍ന്നവരുടെപോലും ആത്മീയതലത്തിലും, വിശ്വാസരൂപീകരണത്തിലും വലിയ മാറ്റങ്ങള്‍ വരുത്തുവാന്‍ കാരണമായി. കഴിഞ്ഞവര്‍ഷം വരെ 1 ലക്ഷം കോപ്പികളാണ് പ്രിന്റ് ചെയ്തിരുന്നത്. കേരളത്തിലെ പലയിടങ്ങളിലും നോമ്പുകാലത്ത് 'ഉണ്ണീശോയുടെ സ്വന്തം' എന്ന കൈപുസ്തകം നല്ല രീതിയില്‍ ഉപയോഗിക്കുവാന്‍ പരിശീലിപ്പിച്ചതിന്റെ ഭാഗമായി വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. പ്രത്യേകിച്ച് ചില ഇടവകകളില്‍ 300 ഓളം കുട്ടികള്‍ വരെ നോമ്പുകാലത്ത് ദിവസവും മുടങ്ങാതെ കുര്‍ബാനക്ക് വന്നിരുന്നുവെന്ന പല മതബോധന അദ്ധ്യാപകരുടെയും, വൈദികരുടെയും, സന്യസ്തരുടെയും സാക്ഷ്യം മൂലം ഈ വര്‍ഷം ഇതിന്റെ കോപ്പികള്‍ 5 ലക്ഷം വരെ വര്‍ദ്ധിപ്പിക്കുകയാണ്. കുഞ്ഞുമനസുകളില്‍ ഉണ്ണീശോയുടെ സ്‌നേഹം നിറച്ച് ഈശോയുടെ സ്വന്തമാണെന്ന തിരിച്ചറിവിലേക്ക് കുട്ടികളെ നയിക്കാന്‍ ഈ പുസ്തകം ഏറെ സഹായകരമാണ്. ആകര്‍ഷകമായ രീതിയില്‍ അണിയിച്ചൊരുക്കിയിരിക്കുന്ന ഈ കൈ പുസ്തകത്തിന് 5 രൂപയോളമാണ് നിര്‍മ്മാണചെലവ്. ഫിയാത്ത് മിഷന്‍ പരിശുദ്ധാത്മാവ് നല്‍കിയ പ്രേരണയനുസരിച്ച് ഈ പുസ്തകം സൗജന്യമായിട്ടാണ് വിതരണം ചെയ്യുന്നത്. കോപ്പികള്‍ സൗജന്യമായി ലഭിക്കുവാൻ നവംബര്‍ 15 ന് മുമ്പ് താഴെയുള്ള ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക. #{red->none->b->നമ്പര്‍: }# #{black->none->b->9020353035, 9961550000 }#
Image: /content_image/India/India-2019-11-06-06:09:07.jpg
Keywords: ഫിയാത്ത
Content:
11613
Category: 1
Sub Category:
Heading: ജപ്പാന്‍ സുവിശേഷവത്കരണത്തില്‍ പരാജയപ്പെടുന്നുവെന്ന് സമ്മതിച്ച് ടോക്കിയോ മെത്രാപ്പോലീത്ത
Content: ടോക്കിയോ: ജപ്പാനിലെ സുവിശേഷവത്ക്കരണത്തില്‍ പരാജയപ്പെടുന്നുവെന്ന് തുറന്നു സമ്മതിച്ച് ടോക്കിയോ ആര്‍ച്ച് ബിഷപ്പ് ഇസാവോ കികുച്ചി. ജപ്പാന്‍ ജനതയെ സുവിശേഷവത്കരിക്കുവാനുള്ള ശ്രമങ്ങള്‍ക്ക് നിരന്തരം മാര്‍ഗ്ഗതടസ്സങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെങ്കിലും, സുവിശേഷം പ്രഘോഷിക്കുവാനുള്ള വഴികള്‍ തിരുസഭ തേടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫ്രാന്‍സിസ് പാപ്പയുടെ ജപ്പാന്‍ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ ശേഷിക്കേ കാത്തലിക് ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ജപ്പാന്റെ സുവിശേഷവത്കരണത്തിന് നേരിടുന്ന വിഷമതകളെക്കുറിച്ച് മെത്രാപ്പോലീത്ത വിവരിച്ചത്. പതിനഞ്ചാം നൂറ്റാണ്ടിന്റെ പകുതി മുതല്‍ വംശഹത്യയേയും മതപീഡനത്തേയും നേരിട്ട രാജ്യത്തെ ക്രൈസ്തവ സഭയ്ക്കു ജപ്പാനിലെ മുഖ്യധാര സമൂഹത്തിലേക്ക് ഇറങ്ങിചെല്ലുവാന്‍ ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നു ടോക്കിയോ മെത്രാപ്പോലീത്ത വിവരിച്ചു. കഴിഞ്ഞ കാലങ്ങളില്‍ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കല്‍, സാംസ്കാരിക ക്ലാസ്സുകള്‍ തുടങ്ങിയവയിലൂടെ സമൂഹത്തിലേക്കിറങ്ങി ചെല്ലുവാന്‍ വിദേശ മിഷ്ണറിമാര്‍ക്ക് കഴിഞ്ഞുവെങ്കിലും, രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള സാംസ്കാരിക വ്യാപനത്തില്‍ വിദേശഭാഷ വിദ്യാഭ്യാസം സാമ്പത്തിക ലാഭമുള്ള കച്ചവട മേഖലയായി മാറിയതിനെ തുടര്‍ന്ന്‍ ഇത്തരം ക്ലാസ്സുകള്‍ ഇപ്പോള്‍ സാമ്പത്തിക ലാഭം ലക്ഷ്യമാക്കിയുള്ള കച്ചവട സ്ഥാപനങ്ങളായി മാറിക്കഴിഞ്ഞുവെന്ന് അദ്ദേഹം പറയുന്നു. സുവിശേഷവത്കരണ ചരിത്രത്തില്‍ പ്രധാന പങ്കുവഹിച്ച കത്തോലിക്ക സ്കൂളുകള്‍ക്കും ജപ്പാന്റെ സുവിശേഷവത്കരണത്തില്‍ കാര്യമായൊന്നും ഇപ്പോള്‍ ചെയ്യുവാന്‍ കഴിയുന്നില്ലെന്നും, സ്കൂള്‍ എന്ന പേര് മാത്രമാണ് ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിശ്വാസികളുടെ എണ്ണം ചുരുങ്ങിയതിനൊപ്പം ഇടവകകളുടേയും, പുരോഹിതരുടേയും എണ്ണത്തില്‍ വന്ന കുറവും, മതകാര്യങ്ങളിലുള്ള വിശ്വാസികളുടെ താല്‍പര്യകുറവും സുവിശേഷപ്രഘോഷണത്തെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം 2011 മാര്‍ച്ചിലെ ഭൂമികുലുക്കം പോലെയുള്ള ദുരന്തമുഖങ്ങളില്‍ നടത്തിയ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുവാനുള്ള അവസരങ്ങളായി സഭ കാണുന്നു. ഫിലിപ്പീന്‍സ് സ്വദേശികളെപ്പോലെ ജപ്പാനില്‍ താമസിക്കുന്ന വിദേശ ജനതയും സുവിശേഷവത്കരണത്തില്‍ കാര്യമായ പങ്കുവഹിക്കുന്നുണ്ടെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. സുവിശേഷത്തിന്റെ ആത്മാവ് ലഭിച്ചവര്‍ പതിയെ സഭയിലെത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. ഏറ്റവും പുതിയ കണക്കനുസരിച്ച് ജപ്പാന്‍ ജനസംഖ്യയിലെ 35 ശതമാനവും ബുദ്ധമത വിശ്വാസികളും, 3-4 ശതമാനം ഷിന്റോ മതത്തില്‍ വിശ്വസിക്കുന്നവരുമാണ്. ക്രൈസ്തവര്‍ 1-2 ശതമാനം മാത്രമാണുള്ളത്. ഇവരില്‍ പകുതിയും കത്തോലിക്കരാണ്. ജപ്പാന്‍ ജനതക്ക് സുവിശേഷത്തിന്റെ പുതുചൈതന്യം പകരാന്‍ നവംബര്‍ 23 മുതല്‍ 26 വരെ നടക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശനത്തിലൂടെ സാധിക്കുമെന്നാണ് സഭാനേതൃത്വത്തിന്റെ പ്രതീക്ഷ.
Image: /content_image/News/News-2019-11-06-06:57:10.jpg
Keywords: ജപ്പാ
Category: 1
Sub Category:
Heading: ജപ്പാന്‍ സുവിശേഷവത്കരണത്തില്‍ പരാജയപ്പെടുന്നുവെന്ന് സമ്മതിച്ച് ടോക്കിയോ മെത്രാപ്പോലീത്ത
Content: ടോക്കിയോ: ജപ്പാനിലെ സുവിശേഷവത്ക്കരണത്തില്‍ പരാജയപ്പെടുന്നുവെന്ന് തുറന്നു സമ്മതിച്ച് ടോക്കിയോ ആര്‍ച്ച് ബിഷപ്പ് ഇസാവോ കികുച്ചി. ജപ്പാന്‍ ജനതയെ സുവിശേഷവത്കരിക്കുവാനുള്ള ശ്രമങ്ങള്‍ക്ക് നിരന്തരം മാര്‍ഗ്ഗതടസ്സങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെങ്കിലും, സുവിശേഷം പ്രഘോഷിക്കുവാനുള്ള വഴികള്‍ തിരുസഭ തേടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫ്രാന്‍സിസ് പാപ്പയുടെ ജപ്പാന്‍ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ ശേഷിക്കേ കാത്തലിക് ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ജപ്പാന്റെ സുവിശേഷവത്കരണത്തിന് നേരിടുന്ന വിഷമതകളെക്കുറിച്ച് മെത്രാപ്പോലീത്ത വിവരിച്ചത്. പതിനഞ്ചാം നൂറ്റാണ്ടിന്റെ പകുതി മുതല്‍ വംശഹത്യയേയും മതപീഡനത്തേയും നേരിട്ട രാജ്യത്തെ ക്രൈസ്തവ സഭയ്ക്കു ജപ്പാനിലെ മുഖ്യധാര സമൂഹത്തിലേക്ക് ഇറങ്ങിചെല്ലുവാന്‍ ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നു ടോക്കിയോ മെത്രാപ്പോലീത്ത വിവരിച്ചു. കഴിഞ്ഞ കാലങ്ങളില്‍ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കല്‍, സാംസ്കാരിക ക്ലാസ്സുകള്‍ തുടങ്ങിയവയിലൂടെ സമൂഹത്തിലേക്കിറങ്ങി ചെല്ലുവാന്‍ വിദേശ മിഷ്ണറിമാര്‍ക്ക് കഴിഞ്ഞുവെങ്കിലും, രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള സാംസ്കാരിക വ്യാപനത്തില്‍ വിദേശഭാഷ വിദ്യാഭ്യാസം സാമ്പത്തിക ലാഭമുള്ള കച്ചവട മേഖലയായി മാറിയതിനെ തുടര്‍ന്ന്‍ ഇത്തരം ക്ലാസ്സുകള്‍ ഇപ്പോള്‍ സാമ്പത്തിക ലാഭം ലക്ഷ്യമാക്കിയുള്ള കച്ചവട സ്ഥാപനങ്ങളായി മാറിക്കഴിഞ്ഞുവെന്ന് അദ്ദേഹം പറയുന്നു. സുവിശേഷവത്കരണ ചരിത്രത്തില്‍ പ്രധാന പങ്കുവഹിച്ച കത്തോലിക്ക സ്കൂളുകള്‍ക്കും ജപ്പാന്റെ സുവിശേഷവത്കരണത്തില്‍ കാര്യമായൊന്നും ഇപ്പോള്‍ ചെയ്യുവാന്‍ കഴിയുന്നില്ലെന്നും, സ്കൂള്‍ എന്ന പേര് മാത്രമാണ് ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിശ്വാസികളുടെ എണ്ണം ചുരുങ്ങിയതിനൊപ്പം ഇടവകകളുടേയും, പുരോഹിതരുടേയും എണ്ണത്തില്‍ വന്ന കുറവും, മതകാര്യങ്ങളിലുള്ള വിശ്വാസികളുടെ താല്‍പര്യകുറവും സുവിശേഷപ്രഘോഷണത്തെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം 2011 മാര്‍ച്ചിലെ ഭൂമികുലുക്കം പോലെയുള്ള ദുരന്തമുഖങ്ങളില്‍ നടത്തിയ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുവാനുള്ള അവസരങ്ങളായി സഭ കാണുന്നു. ഫിലിപ്പീന്‍സ് സ്വദേശികളെപ്പോലെ ജപ്പാനില്‍ താമസിക്കുന്ന വിദേശ ജനതയും സുവിശേഷവത്കരണത്തില്‍ കാര്യമായ പങ്കുവഹിക്കുന്നുണ്ടെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. സുവിശേഷത്തിന്റെ ആത്മാവ് ലഭിച്ചവര്‍ പതിയെ സഭയിലെത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. ഏറ്റവും പുതിയ കണക്കനുസരിച്ച് ജപ്പാന്‍ ജനസംഖ്യയിലെ 35 ശതമാനവും ബുദ്ധമത വിശ്വാസികളും, 3-4 ശതമാനം ഷിന്റോ മതത്തില്‍ വിശ്വസിക്കുന്നവരുമാണ്. ക്രൈസ്തവര്‍ 1-2 ശതമാനം മാത്രമാണുള്ളത്. ഇവരില്‍ പകുതിയും കത്തോലിക്കരാണ്. ജപ്പാന്‍ ജനതക്ക് സുവിശേഷത്തിന്റെ പുതുചൈതന്യം പകരാന്‍ നവംബര്‍ 23 മുതല്‍ 26 വരെ നടക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശനത്തിലൂടെ സാധിക്കുമെന്നാണ് സഭാനേതൃത്വത്തിന്റെ പ്രതീക്ഷ.
Image: /content_image/News/News-2019-11-06-06:57:10.jpg
Keywords: ജപ്പാ
Content:
11614
Category: 1
Sub Category:
Heading: ശ്രീലങ്കയിലെ മരിയന്‍ ദേവാലയം ഇനി മുതല്‍ 'ദേശീയ വിശുദ്ധ സ്ഥലം': പ്രഖ്യാപനവുമായി പ്രസിഡന്റ് സിരിസേന
Content: കൊളംബോ: ശ്രീലങ്കന്‍ ജനത തങ്ങളുടെ രാഷ്ട്രത്തിന്റെ ഐക്യത്തിന്റെ പ്രതീകമായി കണക്കാക്കുന്ന മാന്നാര്‍ രൂപതയിലെ മധുവിലുള്ള കത്തോലിക്ക ദേവാലയം ഔര്‍ ലേഡി ഓഫ് മധു ‘ദേശീയ വിശുദ്ധ സ്ഥലം’ ആയി ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രഖ്യാപിച്ചു. പ്രസിഡന്റ് പദവിയിലുള്ള തന്റെ കാലാവധി അവസാനിക്കാനിരിക്കെ ഇക്കഴിഞ്ഞ ഒക്ടോബര്‍ 29-ന് പ്രസിഡന്‍ഷ്യല്‍ സെക്രട്ടറിയേറ്റില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ചാണ് ചരിത്രപ്രസിദ്ധമായ ഈ മരിയന്‍ ദേവാലയം വിശുദ്ധ സ്ഥലമായി പ്രഖ്യാപിച്ചുകൊണ്ട് ‘സന്നാസ് പത്രായ’യില്‍ പ്രസിഡന്‍റ് ഒപ്പുവെച്ചത്. ഈ രേഖ പ്രസിഡന്റ് മാന്നാര്‍ മെത്രാനായ റവ. ഡോ. ഫിദെലിസ് ലയണല്‍ ഇമ്മാനുവല്‍ ഫെര്‍ണാണ്ടോക്ക് കൈമാറി. രൂപതയുടെ വികാരി ജെനറലായ ഫാ. വിക്ടര്‍ സൂസൈ, ടൂറിസം ആന്‍ഡ് ക്രിസ്ത്യന്‍ റിലീജിയസ് അഫയേഴ്സ് മന്ത്രി ജോണ്‍ അമരതുംഗ തുടങ്ങിയ പ്രമുഖരും നിരവധി വൈദികരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. 400 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണികഴിപ്പിച്ച ഈ ദേവാലയം ശ്രീലങ്കയിലെ ഏറ്റവും പഴയ ക്രിസ്ത്യന്‍ ദേവാലയങ്ങളിലൊന്നാണ്. ക്രൈസ്തവര്‍ക്ക് പുറമേ ബുദ്ധമതക്കാര്‍, ഹിന്ദുക്കള്‍, മുസ്ലീങ്ങള്‍ തുടങ്ങി നാനാജാതിമതസ്ഥരായ ആയിരകണക്കിന് വിശ്വാസികളാണ് ഓരോ വര്‍ഷവും ഈ തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്നത്. തമിള്‍ പുലികളുമായുള്ള സര്‍ക്കാര്‍ പോരാട്ടത്തെ തുടര്‍ന്ന്‍ ജാഫ്നയില്‍ നിന്നും മാന്നാറില്‍ നിന്നും പലായനം ചെയ്ത നിരവധി കുടുംബങ്ങള്‍ക്ക് അഭയകേന്ദ്രമായിരുന്നു ഈ ദേവാലയം. എല്‍.ടി.ടി.ഇയുമായുള്ള പോരാട്ടകാലത്ത് 2008-ല്‍ ഈ ദേവാലയത്തിലെ പരിശുദ്ധ കന്യകാ മാതാവിന്റെ രൂപം സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിരിന്നു. പിന്നീട് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം 2010-ലെ മാതവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനത്തിലാണ് ഈ രൂപം തിരികെകൊണ്ടുവന്ന് പ്രതിഷ്ഠിച്ചത്. 1983-2009 കാലയളവിലെ പോരാട്ടവും, അവഗണനയും കാരണം തീര്‍ത്ഥാടനം അസാധ്യമായ ദേവാലയം കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ മൈത്രിപാല സിരിസേന സന്ദര്‍ശിക്കുകയും, ഇതൊരു വിശുദ്ധ സ്ഥലമായി പ്രഖ്യാപിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. തൊട്ടടുത്ത മാസം തന്നെ മന്ത്രിസഭാ പ്രസിഡന്റിന്റെ നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കി. ദേവാലയത്തിന് ചുറ്റുമുള്ള 300 ഏക്കറോളം ഭൂമി തീര്‍ത്ഥാടകരുടെ സൗകര്യങ്ങള്‍ക്കായി നല്‍കുവാനും അന്നു തീരുമാനമായി. വാഗ്ദാനം പ്രാവര്‍ത്തികമാക്കിയതിന് പ്രസിഡന്റ് സിരിസേനയോടും, ഭരണതലത്തിലെ ഉദ്യോഗസ്ഥരോടും നന്ദി അറിയിക്കുന്നതായി റവ. ഡോ. ഫിദെലിസ് ലയണല്‍ പറഞ്ഞു. 2015-ലെ തന്റെ ശ്രീലങ്കന്‍ സന്ദര്‍ശനത്തിനിടക്ക് ഫ്രാന്‍സിസ് പാപ്പ ഈ ദേവാലയം സന്ദര്‍ശിച്ചിട്ടുണ്ട്. ‘പരിശുദ്ധ കന്യകാ മാതാവിന്റെ ക്ഷമയുടെ വിദ്യാലയം’ എന്നാണ് അന്ന് പാപ്പ ദേവാലയത്തെ വിശേഷിപ്പിച്ചത്.
Image: /content_image/News/News-2019-11-06-11:20:52.jpg
Keywords: ശ്രീലങ്ക
Category: 1
Sub Category:
Heading: ശ്രീലങ്കയിലെ മരിയന്‍ ദേവാലയം ഇനി മുതല്‍ 'ദേശീയ വിശുദ്ധ സ്ഥലം': പ്രഖ്യാപനവുമായി പ്രസിഡന്റ് സിരിസേന
Content: കൊളംബോ: ശ്രീലങ്കന്‍ ജനത തങ്ങളുടെ രാഷ്ട്രത്തിന്റെ ഐക്യത്തിന്റെ പ്രതീകമായി കണക്കാക്കുന്ന മാന്നാര്‍ രൂപതയിലെ മധുവിലുള്ള കത്തോലിക്ക ദേവാലയം ഔര്‍ ലേഡി ഓഫ് മധു ‘ദേശീയ വിശുദ്ധ സ്ഥലം’ ആയി ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രഖ്യാപിച്ചു. പ്രസിഡന്റ് പദവിയിലുള്ള തന്റെ കാലാവധി അവസാനിക്കാനിരിക്കെ ഇക്കഴിഞ്ഞ ഒക്ടോബര്‍ 29-ന് പ്രസിഡന്‍ഷ്യല്‍ സെക്രട്ടറിയേറ്റില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ചാണ് ചരിത്രപ്രസിദ്ധമായ ഈ മരിയന്‍ ദേവാലയം വിശുദ്ധ സ്ഥലമായി പ്രഖ്യാപിച്ചുകൊണ്ട് ‘സന്നാസ് പത്രായ’യില്‍ പ്രസിഡന്‍റ് ഒപ്പുവെച്ചത്. ഈ രേഖ പ്രസിഡന്റ് മാന്നാര്‍ മെത്രാനായ റവ. ഡോ. ഫിദെലിസ് ലയണല്‍ ഇമ്മാനുവല്‍ ഫെര്‍ണാണ്ടോക്ക് കൈമാറി. രൂപതയുടെ വികാരി ജെനറലായ ഫാ. വിക്ടര്‍ സൂസൈ, ടൂറിസം ആന്‍ഡ് ക്രിസ്ത്യന്‍ റിലീജിയസ് അഫയേഴ്സ് മന്ത്രി ജോണ്‍ അമരതുംഗ തുടങ്ങിയ പ്രമുഖരും നിരവധി വൈദികരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. 400 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണികഴിപ്പിച്ച ഈ ദേവാലയം ശ്രീലങ്കയിലെ ഏറ്റവും പഴയ ക്രിസ്ത്യന്‍ ദേവാലയങ്ങളിലൊന്നാണ്. ക്രൈസ്തവര്‍ക്ക് പുറമേ ബുദ്ധമതക്കാര്‍, ഹിന്ദുക്കള്‍, മുസ്ലീങ്ങള്‍ തുടങ്ങി നാനാജാതിമതസ്ഥരായ ആയിരകണക്കിന് വിശ്വാസികളാണ് ഓരോ വര്‍ഷവും ഈ തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്നത്. തമിള്‍ പുലികളുമായുള്ള സര്‍ക്കാര്‍ പോരാട്ടത്തെ തുടര്‍ന്ന്‍ ജാഫ്നയില്‍ നിന്നും മാന്നാറില്‍ നിന്നും പലായനം ചെയ്ത നിരവധി കുടുംബങ്ങള്‍ക്ക് അഭയകേന്ദ്രമായിരുന്നു ഈ ദേവാലയം. എല്‍.ടി.ടി.ഇയുമായുള്ള പോരാട്ടകാലത്ത് 2008-ല്‍ ഈ ദേവാലയത്തിലെ പരിശുദ്ധ കന്യകാ മാതാവിന്റെ രൂപം സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിരിന്നു. പിന്നീട് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം 2010-ലെ മാതവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനത്തിലാണ് ഈ രൂപം തിരികെകൊണ്ടുവന്ന് പ്രതിഷ്ഠിച്ചത്. 1983-2009 കാലയളവിലെ പോരാട്ടവും, അവഗണനയും കാരണം തീര്‍ത്ഥാടനം അസാധ്യമായ ദേവാലയം കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ മൈത്രിപാല സിരിസേന സന്ദര്‍ശിക്കുകയും, ഇതൊരു വിശുദ്ധ സ്ഥലമായി പ്രഖ്യാപിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. തൊട്ടടുത്ത മാസം തന്നെ മന്ത്രിസഭാ പ്രസിഡന്റിന്റെ നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കി. ദേവാലയത്തിന് ചുറ്റുമുള്ള 300 ഏക്കറോളം ഭൂമി തീര്‍ത്ഥാടകരുടെ സൗകര്യങ്ങള്‍ക്കായി നല്‍കുവാനും അന്നു തീരുമാനമായി. വാഗ്ദാനം പ്രാവര്‍ത്തികമാക്കിയതിന് പ്രസിഡന്റ് സിരിസേനയോടും, ഭരണതലത്തിലെ ഉദ്യോഗസ്ഥരോടും നന്ദി അറിയിക്കുന്നതായി റവ. ഡോ. ഫിദെലിസ് ലയണല്‍ പറഞ്ഞു. 2015-ലെ തന്റെ ശ്രീലങ്കന്‍ സന്ദര്‍ശനത്തിനിടക്ക് ഫ്രാന്‍സിസ് പാപ്പ ഈ ദേവാലയം സന്ദര്‍ശിച്ചിട്ടുണ്ട്. ‘പരിശുദ്ധ കന്യകാ മാതാവിന്റെ ക്ഷമയുടെ വിദ്യാലയം’ എന്നാണ് അന്ന് പാപ്പ ദേവാലയത്തെ വിശേഷിപ്പിച്ചത്.
Image: /content_image/News/News-2019-11-06-11:20:52.jpg
Keywords: ശ്രീലങ്ക
Content:
11615
Category: 10
Sub Category:
Heading: ശ്രീലങ്കയിലെ മരിയന്‍ ദേവാലയം ഇനി 'ദേശീയ വിശുദ്ധ സ്ഥലം': പ്രഖ്യാപനവുമായി പ്രസിഡന്റ് സിരിസേന
Content: കൊളംബോ: ശ്രീലങ്കന്‍ ജനത തങ്ങളുടെ രാഷ്ട്രത്തിന്റെ ഐക്യത്തിന്റെ പ്രതീകമായി കണക്കാക്കുന്ന മാന്നാര്‍ രൂപതയിലെ മധുവിലുള്ള കത്തോലിക്ക ദേവാലയം ഔര്‍ ലേഡി ഓഫ് മധു ‘ദേശീയ വിശുദ്ധ സ്ഥലം’ ആയി ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രഖ്യാപിച്ചു. പ്രസിഡന്റ് പദവിയിലുള്ള തന്റെ കാലാവധി അവസാനിക്കാനിരിക്കെ ഇക്കഴിഞ്ഞ ഒക്ടോബര്‍ 29-ന് പ്രസിഡന്‍ഷ്യല്‍ സെക്രട്ടറിയേറ്റില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ചാണ് ചരിത്രപ്രസിദ്ധമായ ഈ മരിയന്‍ ദേവാലയം വിശുദ്ധ സ്ഥലമായി പ്രഖ്യാപിച്ചുകൊണ്ട് ‘സന്നാസ് പത്രായ’യില്‍ പ്രസിഡന്‍റ് ഒപ്പുവെച്ചത്. ഈ രേഖ പ്രസിഡന്റ് മാന്നാര്‍ മെത്രാനായ റവ. ഡോ. ഫിദെലിസ് ലയണല്‍ ഇമ്മാനുവല്‍ ഫെര്‍ണാണ്ടോക്ക് കൈമാറി. രൂപതയുടെ വികാരി ജെനറലായ ഫാ. വിക്ടര്‍ സൂസൈ, ടൂറിസം ആന്‍ഡ് ക്രിസ്ത്യന്‍ റിലീജിയസ് അഫയേഴ്സ് മന്ത്രി ജോണ്‍ അമരതുംഗ തുടങ്ങിയ പ്രമുഖരും നിരവധി വൈദികരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. 400 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണികഴിപ്പിച്ച ഈ ദേവാലയം ശ്രീലങ്കയിലെ ഏറ്റവും പഴയ ക്രിസ്ത്യന്‍ ദേവാലയങ്ങളിലൊന്നാണ്. ക്രൈസ്തവര്‍ക്ക് പുറമേ ബുദ്ധമതക്കാര്‍, ഹിന്ദുക്കള്‍, മുസ്ലീങ്ങള്‍ തുടങ്ങി നാനാജാതിമതസ്ഥരായ ആയിരകണക്കിന് വിശ്വാസികളാണ് ഓരോ വര്‍ഷവും ഈ തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്നത്. തമിള്‍ പുലികളുമായുള്ള സര്‍ക്കാര്‍ പോരാട്ടത്തെ തുടര്‍ന്ന്‍ ജാഫ്നയില്‍ നിന്നും മാന്നാറില്‍ നിന്നും പലായനം ചെയ്ത നിരവധി കുടുംബങ്ങള്‍ക്ക് അഭയകേന്ദ്രമായിരുന്നു ഈ ദേവാലയം. എല്‍.ടി.ടി.ഇയുമായുള്ള പോരാട്ടകാലത്ത് 2008-ല്‍ ഈ ദേവാലയത്തിലെ പരിശുദ്ധ കന്യകാ മാതാവിന്റെ രൂപം സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിരിന്നു. പിന്നീട് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം 2010-ലെ മാതവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനത്തിലാണ് ഈ രൂപം തിരികെകൊണ്ടുവന്ന് പ്രതിഷ്ഠിച്ചത്. 1983-2009 കാലയളവിലെ പോരാട്ടവും, അവഗണനയും കാരണം തീര്‍ത്ഥാടനം അസാധ്യമായ ദേവാലയം കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ മൈത്രിപാല സിരിസേന സന്ദര്‍ശിക്കുകയും, ഇതൊരു വിശുദ്ധ സ്ഥലമായി പ്രഖ്യാപിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. തൊട്ടടുത്ത മാസം തന്നെ മന്ത്രിസഭാ പ്രസിഡന്റിന്റെ നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കി. ദേവാലയത്തിന് ചുറ്റുമുള്ള 300 ഏക്കറോളം ഭൂമി തീര്‍ത്ഥാടകരുടെ സൗകര്യങ്ങള്‍ക്കായി നല്‍കുവാനും അന്നു തീരുമാനമായി. വാഗ്ദാനം പ്രാവര്‍ത്തികമാക്കിയതിന് പ്രസിഡന്റ് സിരിസേനയോടും, ഭരണതലത്തിലെ ഉദ്യോഗസ്ഥരോടും നന്ദി അറിയിക്കുന്നതായി റവ. ഡോ. ഫിദെലിസ് ലയണല്‍ പറഞ്ഞു. 2015-ലെ തന്റെ ശ്രീലങ്കന്‍ സന്ദര്‍ശനത്തിനിടക്ക് ഫ്രാന്‍സിസ് പാപ്പ ഈ ദേവാലയം സന്ദര്‍ശിച്ചിട്ടുണ്ട്. ‘പരിശുദ്ധ കന്യകാ മാതാവിന്റെ ക്ഷമയുടെ വിദ്യാലയം’ എന്നാണ് അന്ന് പാപ്പ ദേവാലയത്തെ വിശേഷിപ്പിച്ചത്.
Image: /content_image/News/News-2019-11-06-11:22:02.jpg
Keywords: ശ്രീലങ്ക
Category: 10
Sub Category:
Heading: ശ്രീലങ്കയിലെ മരിയന്‍ ദേവാലയം ഇനി 'ദേശീയ വിശുദ്ധ സ്ഥലം': പ്രഖ്യാപനവുമായി പ്രസിഡന്റ് സിരിസേന
Content: കൊളംബോ: ശ്രീലങ്കന്‍ ജനത തങ്ങളുടെ രാഷ്ട്രത്തിന്റെ ഐക്യത്തിന്റെ പ്രതീകമായി കണക്കാക്കുന്ന മാന്നാര്‍ രൂപതയിലെ മധുവിലുള്ള കത്തോലിക്ക ദേവാലയം ഔര്‍ ലേഡി ഓഫ് മധു ‘ദേശീയ വിശുദ്ധ സ്ഥലം’ ആയി ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രഖ്യാപിച്ചു. പ്രസിഡന്റ് പദവിയിലുള്ള തന്റെ കാലാവധി അവസാനിക്കാനിരിക്കെ ഇക്കഴിഞ്ഞ ഒക്ടോബര്‍ 29-ന് പ്രസിഡന്‍ഷ്യല്‍ സെക്രട്ടറിയേറ്റില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ചാണ് ചരിത്രപ്രസിദ്ധമായ ഈ മരിയന്‍ ദേവാലയം വിശുദ്ധ സ്ഥലമായി പ്രഖ്യാപിച്ചുകൊണ്ട് ‘സന്നാസ് പത്രായ’യില്‍ പ്രസിഡന്‍റ് ഒപ്പുവെച്ചത്. ഈ രേഖ പ്രസിഡന്റ് മാന്നാര്‍ മെത്രാനായ റവ. ഡോ. ഫിദെലിസ് ലയണല്‍ ഇമ്മാനുവല്‍ ഫെര്‍ണാണ്ടോക്ക് കൈമാറി. രൂപതയുടെ വികാരി ജെനറലായ ഫാ. വിക്ടര്‍ സൂസൈ, ടൂറിസം ആന്‍ഡ് ക്രിസ്ത്യന്‍ റിലീജിയസ് അഫയേഴ്സ് മന്ത്രി ജോണ്‍ അമരതുംഗ തുടങ്ങിയ പ്രമുഖരും നിരവധി വൈദികരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. 400 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണികഴിപ്പിച്ച ഈ ദേവാലയം ശ്രീലങ്കയിലെ ഏറ്റവും പഴയ ക്രിസ്ത്യന്‍ ദേവാലയങ്ങളിലൊന്നാണ്. ക്രൈസ്തവര്‍ക്ക് പുറമേ ബുദ്ധമതക്കാര്‍, ഹിന്ദുക്കള്‍, മുസ്ലീങ്ങള്‍ തുടങ്ങി നാനാജാതിമതസ്ഥരായ ആയിരകണക്കിന് വിശ്വാസികളാണ് ഓരോ വര്‍ഷവും ഈ തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്നത്. തമിള്‍ പുലികളുമായുള്ള സര്‍ക്കാര്‍ പോരാട്ടത്തെ തുടര്‍ന്ന്‍ ജാഫ്നയില്‍ നിന്നും മാന്നാറില്‍ നിന്നും പലായനം ചെയ്ത നിരവധി കുടുംബങ്ങള്‍ക്ക് അഭയകേന്ദ്രമായിരുന്നു ഈ ദേവാലയം. എല്‍.ടി.ടി.ഇയുമായുള്ള പോരാട്ടകാലത്ത് 2008-ല്‍ ഈ ദേവാലയത്തിലെ പരിശുദ്ധ കന്യകാ മാതാവിന്റെ രൂപം സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിരിന്നു. പിന്നീട് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം 2010-ലെ മാതവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനത്തിലാണ് ഈ രൂപം തിരികെകൊണ്ടുവന്ന് പ്രതിഷ്ഠിച്ചത്. 1983-2009 കാലയളവിലെ പോരാട്ടവും, അവഗണനയും കാരണം തീര്‍ത്ഥാടനം അസാധ്യമായ ദേവാലയം കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ മൈത്രിപാല സിരിസേന സന്ദര്‍ശിക്കുകയും, ഇതൊരു വിശുദ്ധ സ്ഥലമായി പ്രഖ്യാപിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. തൊട്ടടുത്ത മാസം തന്നെ മന്ത്രിസഭാ പ്രസിഡന്റിന്റെ നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കി. ദേവാലയത്തിന് ചുറ്റുമുള്ള 300 ഏക്കറോളം ഭൂമി തീര്‍ത്ഥാടകരുടെ സൗകര്യങ്ങള്‍ക്കായി നല്‍കുവാനും അന്നു തീരുമാനമായി. വാഗ്ദാനം പ്രാവര്‍ത്തികമാക്കിയതിന് പ്രസിഡന്റ് സിരിസേനയോടും, ഭരണതലത്തിലെ ഉദ്യോഗസ്ഥരോടും നന്ദി അറിയിക്കുന്നതായി റവ. ഡോ. ഫിദെലിസ് ലയണല്‍ പറഞ്ഞു. 2015-ലെ തന്റെ ശ്രീലങ്കന്‍ സന്ദര്‍ശനത്തിനിടക്ക് ഫ്രാന്‍സിസ് പാപ്പ ഈ ദേവാലയം സന്ദര്‍ശിച്ചിട്ടുണ്ട്. ‘പരിശുദ്ധ കന്യകാ മാതാവിന്റെ ക്ഷമയുടെ വിദ്യാലയം’ എന്നാണ് അന്ന് പാപ്പ ദേവാലയത്തെ വിശേഷിപ്പിച്ചത്.
Image: /content_image/News/News-2019-11-06-11:22:02.jpg
Keywords: ശ്രീലങ്ക
Content:
11616
Category: 24
Sub Category:
Heading: പള്ളിയും പട്ടക്കാരനും ഇല്ലാതാകണമെന്ന് ആഗ്രഹിക്കുന്ന ദുരന്തേട്ടനും നടക്കാത്ത സ്വപ്നങ്ങളും
Content: മുരളീ തുമ്മാരുകുടിയെ എനിക്കിഷ്ടമാണ്. രണ്ടു കാലഘട്ടങ്ങളിലാണ് പഠിച്ചതെങ്കിലും കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംങ്ങ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളാണ് ഞങ്ങളിരുവരും എന്നത് കൊണ്ട് മാത്രമല്ല സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ശാസ്ത്ര സാങ്കേതിക ദുരന്തനിവാരണ വിവരങ്ങൾ പൊതുനന്മയ്ക്ക് ഉതകും വിധം സരളമായും സമഗ്രമായും പങ്കുവയ്ക്കാനുള്ള അദ്ദേഹത്തിന്റെ സവിശേഷ സിദ്ധി കൂടെ കൊണ്ടുകൂടെയാണത്. അദ്ദേഹത്തിന് കേരള പൊതു സമൂഹത്തിലുള്ള സ്ഥാനത്തെക്കുറിച്ച് ഞാൻ പ്രത്യേകിച്ച് വിശദീകരിച്ച് പറയേണ്ട കാര്യവുമില്ല. പക്ഷെ ഈയിടയ്ക്കായി ശാസ്ത്ര, പൊതു വിഷയങ്ങൾക്കൊപ്പം താൻ സ്വപ്നം കാണുന്ന കിനാശ്ശേരിയെ കുറിച്ചും, നവ കേരളത്തെ കുറിച്ചുമുള്ള ചില സ്വകാര്യസ്വപ്നങ്ങൾ കൂടെ വരികൾക്കിടയിലൂടെ അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. പൂട്ടിനിടയിൽ പീരയെന്നോണം ഇടുന്നതു കൊണ്ട് വായനക്കാർ അറിയാതെ തന്നെ അവരുടെ അബോധ മനസ്സിലേക്ക് തന്റെ "രഹസ്യ" വിചാരങ്ങൾ കടത്തിവിടാമെന്നൊരു മോഹം അതിനു പിന്നിലില്ലേയെന്നൊരു സംശയം. അതുകൊണ്ടൊരു പ്രതികരണം അർഹതപ്പെട്ടതാണെന്ന് കരുതുന്നതുകൊണ്ടാണ് ഈ കുറിപ്പ്. സംഗതി സിമ്പിളാണ്, പവ്വർഫുള്ളും. കിനാശ്ശേരിയെ കുറിച്ചും, നവകേരളത്തെയും കുറിച്ച് സ്വപ്നം കാണുന്ന കൂട്ടത്തിൽ പള്ളിക്കും പട്ടക്കാരനുമിട്ട് ഒരു കൊട്ട് കൊടുക്കും. പള്ളിയും, പട്ടക്കാരനും ഒരു അനാവശ്യമാണെന്നും, ദുരന്തനിവാരണത്തിനായി യൂറോപ്പിൽ ഓടി നടക്കുമ്പോൾ പള്ളി ഇല്ലായതായി കണ്ടെത്തിയെന്നും, അതു കൊണ്ട് അവരില്ലാത്ത കേരളമാണ് മധുര മനോജ്ഞമായ കേരളമെന്നും ഇടയ്ക്കിടെ ഒരു തട്ടുതട്ടും. സഭയുടെ ആരാധനക്രമമനുസരിച്ച് പള്ളിക്കുദാശക്കാലം തുടങ്ങിയതേയുള്ളൂ, ഇന്നലെ. പത്രോസേ നീ പാറയാകുന്നു, ഈ പാറമേൽ എന്റെ പള്ളി ഞാൻ പണിയും, നരകകവാടങ്ങൾ അതിനെതിരെ പ്രബലപ്പെടുകയില്ല എന്ന ഈശോ മിശിഹായുടെ ഉറപ്പായിരുന്നു കുർബാന മധ്യേയുള്ള സുവിശേഷ ഭാഗം. ആ ഉറപ്പ് കുറുപ്പിന്റെ ഉറപ്പ് പോലൊരു ഉറപ്പല്ല എന്നതാണ് പ്രശ്നം. ഒരു പന്തക്കുസ്താ നാളിൽ പതിനൊന്ന് പേരും പരിശുദ്ധ മറിയവും ഒന്ന് ചേർന്ന് വിളിച്ചു പറഞ്ഞ യേശുവിന്റെ ജീവിതകഥ ഓരോ കാലഘട്ടത്തിലുമുണ്ടായ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ചരിത്രത്തിൽ ഇടമുറിയാതെ രണ്ടായിരം വർഷത്തോളമായി നിലനിൽക്കുന്ന ഒരേയൊരു പ്രസ്ഥാനമായി മാറിയതിനു പിന്നിൽ മാനുഷിക ബുദ്ധിക്ക് അതീതമായ ചില രഹസ്യങ്ങൾ ഉണ്ട്. ഈ രഹസ്യാത്മകത, ദൈവീകത തന്നെയാണെന്നാണ് ഞങ്ങളുടെ ഒരു ഇത്. പണ്ട് നെപ്പോളിയൻ ബോണോപ്പാർട്ട് ലോകം മുഴുവൻ വിറപ്പിച്ച് കഴിഞ്ഞപ്പോൾ വത്തിക്കാൻ സെക്രട്ടറി ഓഫ് സ്റ്റേറ്റായിരുന്ന കർദ്ദിനാൾ കൊൺസാൾവിയുടെ അടുക്കൽ ചെന്നൊരു കാച്ച് കാച്ചി; വരുതിക്ക് നിന്നില്ലെങ്കിൽ തകർത്തു കളയും തന്റെ സഭയെ! കർദ്ദിനാൾ പുഞ്ചിരിച്ചു കൊണ്ട് നർമ്മബുദ്ധ്യാ തട്ടി വിട്ടു എന്നാണ് കേൾക്കുന്നത്, "പിന്നല്ലേ, കഴിഞ്ഞ 1800 വർഷമായിട്ട് എല്ലാ മാർപ്പാപ്പമാരും, മെത്രാന്മാരും, അച്ചന്മാരും ഒരുമിച്ച് നിന്ന് പണിതിട്ട് സാധിച്ചിട്ടില്ല, പിന്നല്ലേ ഒരു നെപ്പോളിയൻ ബോണോപ്പാർട്ട്?". ശിരസ്സ് ക്രിസ്തുവാണെങ്കിലും ഉടല് ബലഹീനരായ മനുഷ്യരായതുകൊണ്ട് എന്നും സഭയ്ക്ക് പരിമിതികൾ ഉണ്ടായിട്ടുണ്ട്. സഭാംഗങ്ങൾക്കു മാത്രമേ സഭയെ പരിക്കേൽപ്പിക്കുവാൻ എന്നെങ്കിലും സാധിച്ചിട്ടുള്ളു. ഭൂമി വിവാദവും, പള്ളി പിടിക്കൽ വിവാദവും, കന്യാസ്ത്രീ വിവാദവുമെല്ലാം ഇത്തരത്തിലുള്ള സഭയുടെ പരിമിതികളാണ്. രണ്ടു സഹസ്രാബ്ദത്തിന്റെ ചരിത്രഭാരം പേറുന്നത് കൊണ്ട് ഈ വലിയ കപ്പലിന്റെ ദിശയെന്ന് തിരിക്കുവാൻ അൽപ്പം സമയമെടുക്കും. പക്ഷെ അത് തിരിയുകയും അത് വഹിക്കുവാൻ ഉദ്ദേശിച്ചവരെ കുത്തിനിറച്ച് കൊണ്ട് നേർവഴിയേ സ്വർഗ്ഗോത്മുഖമായി ചരിക്കുകയും ചെയ്യും, കാരണം കപ്പിത്താൻ നേരത്തേ പറഞ്ഞ പുള്ളിയാ, ഞങ്ങൾ അല്ല. പിന്നെ, ദൈവം, സ്വർഗ്ഗം, ഗോഡ് ഓഫ് ദി ഗാപ്പ്സ്, എല്ലാവരുടെയും വയറൊന്ന് നിറഞ്ഞാൽ ഗ്യാപ്പ് ഫില്ലായി, പിന്നെന്ത് ദൈവം എന്ന ആർഗ്യുമെന്റ്. ഒറ്റ പ്രശ്നമേയുള്ളൂ. ഗ്യാപ്പ് ഫില്ലാകില്ല, ഒരിക്കലും - പ്രപഞ്ചത്തിന്റെ അനന്തതയിലേക്ക് പോയാലും അണുവിന്റെ അഗാധതയിലേക്ക് പോയാലും. പണ്ട് അഞ്ചാം ക്ലാസിൽ കണക്ക് ടീച്ചർ ഒരു ചോദ്യം ചോദിച്ചു. ഒരു സ്കെയിലിലെ ഒരു സെന്റിമീറ്ററിനിടയിൽ എത്ര മിഡ് പോയിന്റുണ്ട്? ഉത്തരം കുറെ പറഞ്ഞെങ്കിലും സിസ്റ്റർ അതൊന്നും സമ്മതിച്ചല്ല - അപ്പോ, ആ രണ്ട് പോയിന്റിന്റെ ഇടയിൽ ഒരു മിഡ് പോയിന്റില്ലേ. ശരിയല്ലേ, ഒരു സെന്റിമീറ്ററിന്റെയല്ല, മില്ലീമീറ്ററിന്റെ ഇടയിൽ പോലുമുള്ള (എത്ര ചെറിയ അളവെടുത്താലും അതിനിടയിലുള്ള) മിഡ് പോയിന്റുകളുടെ എണ്ണം അനന്തമാണ്. പിന്നെയാണ് ലോകത്തിലെ എല്ലാ ഗ്യാപ്പും കണ്ട് പിടിച്ച് ദൈവത്തെ ഇല്ലാതാക്കാൻ സാധിക്കുമെന്നും അതോടൊപ്പം പള്ളിയും പട്ടക്കാരനും ഇല്ലാതാകമെന്ന വ്യാമോഹം. അത് ഹെയ്സൺബർഗ് അൺസെർട്ടേൺട്ടി പ്രിൻസിപ്പിൾ പോലൊന്നാണ് - അണുവിന്റെ വേഗവും സ്ഥാനവും ഒരുമിച്ച് പിടിക്കാൻ പറ്റാത്തത് പോലെ, ഗ്യാപ്പിനെ കൊന്ന് ദൈവത്തെയും കൊല്ലാനാവില്ല. വേറെ വഴി വല്ലതും നോക്കേണ്ടി വരും. പിന്നെ സാമൂഹികശാസ്ത്രപരമായി വിശകലനം ചെയ്യുമ്പോൾ ലേറ്റസ്റ്റ് സെൻസേഷനായ യുവാൽ നോഹാ ഹരാരിയെ വിട്ടു കളയരുത്. അദ്ധേഹത്തിന്റെ സാപ്പിയൻസും, ഹോമോ ദേവൂസും വായിക്കാതിരിക്കാൻ തരമില്ലെന്നറിയാം. അവരുടെ മൂന്നാമത്തെ പുസ്തകത്തിൽ ടെക്നോളജി മനുഷ്യനെ തന്നെയങ്ങ് മിമിക് ചെയ്തു കളയുസോൾ പ്രത്യേകിച്ച് പണിയൊന്നും ചെയ്യേണ്ടി വരാത്ത മനുഷ്യർ യൂണിവേഴ്സൽ ബേസിക് ഇൻകം കൊണ്ട് ജീവിതം സർഗ്ഗാത്മകമാക്കുമ്പോൾ - നമ്മുടെ നോക്കുകൂലിതന്നെ; ആ ആശയം ആദ്യമായി ചൂണ്ടിക്കാണിച്ചത് ഞാനാണെന്നും അതിന് ശേഷം മുരളിയേട്ടൻ അതൊരു പോസ്റ്റാക്കിയെന്നുമാണ് എന്റെ ഓർമ്മ - ഒരിക്കലും അവനിൽ നിന്നും എടുത്ത് കളയരുത് എന്ന് പറയുന്ന ഒരു കാര്യമുണ്ട്- അത് അവന്റെ ദൈവവും വിശ്വാസവുമാണ്. ( Ref: 21 Lessons for the 21st Century, Yuval Noah Harari). നാലാം വ്യാവസായിക വിപ്ലവത്തിൽ നിർമ്മിത ബുദ്ധിക്ക് പണയം വച്ചൊഴിയേണ്ടി വരുന്ന ജോലികളിൽ ഏറ്റവും സേഫായി തുടരുവാൻ സാധ്യതയുള്ള സേവനം പൗരോഹിത്യം തന്നെയായിരിക്കുമെന്ന ആധുനീക നിരീക്ഷണങ്ങളും മുരളിയേട്ടൻ ശ്രദ്ധിക്കാതിരിക്കാൻ തരമില്ലയെന്നും കരുതുന്നു. അത് കൊണ്ട് സഭയിവിടുണ്ടാകും, പ്രത്യേകിച്ച്, ഭാരതത്തിലും കേരളത്തിലും. അതിന്റെ കാരണങ്ങൾ വിശദമായി പിന്നെ പറയാം. അതാണ് ഞാൻ കാണുന്ന കിണാശ്ശേരി! വാൽകഷ്ണം: ഇത്രയൊക്കെ പറഞ്ഞതുകൊണ്ട് മുരളിയേട്ടനോട് എന്തെങ്കിലും വിരോധമുള്ളതായി ആരും കരുതി പൊങ്കാലയിടാൻ വന്നേക്കരുതേ. പ്രഥമദൃഷ്ട്യാ അകൽച്ചയിലാണെന്ന് തോന്നാമെങ്കിലും ഞങ്ങൾ തമ്മിലുള്ള അന്തർധാര വളരെ സജീവമാണ്. ദുരന്തേട്ടന് പട്ടക്കാരെ വേണം, ഞങ്ങൾക്ക് അദ്ദേഹത്തെ പെരുത്ത് ഇഷ്ടമാണ് താനും. അദ്ദേഹത്തിന്റെ വളരെ പ്രിയപ്പെട്ട മകന്റെ ബിരുദ പഠനത്തിനായി തിരഞ്ഞെടുത്തത് ഈ പട്ടക്കാർ നടത്തുന്ന കലാലയമാണ്; ജാതി മത നാസ്തിക പരിഗണനകൾക്കതീതമായി, എണ്ണിച്ചുട്ട അപ്പം പോലെ കിട്ടുന്ന മാനേജ്മെന്റ് സീറ്റുകളിൽ ഒന്ന് കൊടുത്തത് സഭയുമാണ്. #{black->none->b->ഫാ.ജെയ്സൺ മുളേരിക്കൽ സി.എം.ഐ}#
Image: /content_image/SocialMedia/SocialMedia-2019-11-06-13:43:45.jpg
Keywords: വൈറ
Category: 24
Sub Category:
Heading: പള്ളിയും പട്ടക്കാരനും ഇല്ലാതാകണമെന്ന് ആഗ്രഹിക്കുന്ന ദുരന്തേട്ടനും നടക്കാത്ത സ്വപ്നങ്ങളും
Content: മുരളീ തുമ്മാരുകുടിയെ എനിക്കിഷ്ടമാണ്. രണ്ടു കാലഘട്ടങ്ങളിലാണ് പഠിച്ചതെങ്കിലും കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംങ്ങ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളാണ് ഞങ്ങളിരുവരും എന്നത് കൊണ്ട് മാത്രമല്ല സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ശാസ്ത്ര സാങ്കേതിക ദുരന്തനിവാരണ വിവരങ്ങൾ പൊതുനന്മയ്ക്ക് ഉതകും വിധം സരളമായും സമഗ്രമായും പങ്കുവയ്ക്കാനുള്ള അദ്ദേഹത്തിന്റെ സവിശേഷ സിദ്ധി കൂടെ കൊണ്ടുകൂടെയാണത്. അദ്ദേഹത്തിന് കേരള പൊതു സമൂഹത്തിലുള്ള സ്ഥാനത്തെക്കുറിച്ച് ഞാൻ പ്രത്യേകിച്ച് വിശദീകരിച്ച് പറയേണ്ട കാര്യവുമില്ല. പക്ഷെ ഈയിടയ്ക്കായി ശാസ്ത്ര, പൊതു വിഷയങ്ങൾക്കൊപ്പം താൻ സ്വപ്നം കാണുന്ന കിനാശ്ശേരിയെ കുറിച്ചും, നവ കേരളത്തെ കുറിച്ചുമുള്ള ചില സ്വകാര്യസ്വപ്നങ്ങൾ കൂടെ വരികൾക്കിടയിലൂടെ അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. പൂട്ടിനിടയിൽ പീരയെന്നോണം ഇടുന്നതു കൊണ്ട് വായനക്കാർ അറിയാതെ തന്നെ അവരുടെ അബോധ മനസ്സിലേക്ക് തന്റെ "രഹസ്യ" വിചാരങ്ങൾ കടത്തിവിടാമെന്നൊരു മോഹം അതിനു പിന്നിലില്ലേയെന്നൊരു സംശയം. അതുകൊണ്ടൊരു പ്രതികരണം അർഹതപ്പെട്ടതാണെന്ന് കരുതുന്നതുകൊണ്ടാണ് ഈ കുറിപ്പ്. സംഗതി സിമ്പിളാണ്, പവ്വർഫുള്ളും. കിനാശ്ശേരിയെ കുറിച്ചും, നവകേരളത്തെയും കുറിച്ച് സ്വപ്നം കാണുന്ന കൂട്ടത്തിൽ പള്ളിക്കും പട്ടക്കാരനുമിട്ട് ഒരു കൊട്ട് കൊടുക്കും. പള്ളിയും, പട്ടക്കാരനും ഒരു അനാവശ്യമാണെന്നും, ദുരന്തനിവാരണത്തിനായി യൂറോപ്പിൽ ഓടി നടക്കുമ്പോൾ പള്ളി ഇല്ലായതായി കണ്ടെത്തിയെന്നും, അതു കൊണ്ട് അവരില്ലാത്ത കേരളമാണ് മധുര മനോജ്ഞമായ കേരളമെന്നും ഇടയ്ക്കിടെ ഒരു തട്ടുതട്ടും. സഭയുടെ ആരാധനക്രമമനുസരിച്ച് പള്ളിക്കുദാശക്കാലം തുടങ്ങിയതേയുള്ളൂ, ഇന്നലെ. പത്രോസേ നീ പാറയാകുന്നു, ഈ പാറമേൽ എന്റെ പള്ളി ഞാൻ പണിയും, നരകകവാടങ്ങൾ അതിനെതിരെ പ്രബലപ്പെടുകയില്ല എന്ന ഈശോ മിശിഹായുടെ ഉറപ്പായിരുന്നു കുർബാന മധ്യേയുള്ള സുവിശേഷ ഭാഗം. ആ ഉറപ്പ് കുറുപ്പിന്റെ ഉറപ്പ് പോലൊരു ഉറപ്പല്ല എന്നതാണ് പ്രശ്നം. ഒരു പന്തക്കുസ്താ നാളിൽ പതിനൊന്ന് പേരും പരിശുദ്ധ മറിയവും ഒന്ന് ചേർന്ന് വിളിച്ചു പറഞ്ഞ യേശുവിന്റെ ജീവിതകഥ ഓരോ കാലഘട്ടത്തിലുമുണ്ടായ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ചരിത്രത്തിൽ ഇടമുറിയാതെ രണ്ടായിരം വർഷത്തോളമായി നിലനിൽക്കുന്ന ഒരേയൊരു പ്രസ്ഥാനമായി മാറിയതിനു പിന്നിൽ മാനുഷിക ബുദ്ധിക്ക് അതീതമായ ചില രഹസ്യങ്ങൾ ഉണ്ട്. ഈ രഹസ്യാത്മകത, ദൈവീകത തന്നെയാണെന്നാണ് ഞങ്ങളുടെ ഒരു ഇത്. പണ്ട് നെപ്പോളിയൻ ബോണോപ്പാർട്ട് ലോകം മുഴുവൻ വിറപ്പിച്ച് കഴിഞ്ഞപ്പോൾ വത്തിക്കാൻ സെക്രട്ടറി ഓഫ് സ്റ്റേറ്റായിരുന്ന കർദ്ദിനാൾ കൊൺസാൾവിയുടെ അടുക്കൽ ചെന്നൊരു കാച്ച് കാച്ചി; വരുതിക്ക് നിന്നില്ലെങ്കിൽ തകർത്തു കളയും തന്റെ സഭയെ! കർദ്ദിനാൾ പുഞ്ചിരിച്ചു കൊണ്ട് നർമ്മബുദ്ധ്യാ തട്ടി വിട്ടു എന്നാണ് കേൾക്കുന്നത്, "പിന്നല്ലേ, കഴിഞ്ഞ 1800 വർഷമായിട്ട് എല്ലാ മാർപ്പാപ്പമാരും, മെത്രാന്മാരും, അച്ചന്മാരും ഒരുമിച്ച് നിന്ന് പണിതിട്ട് സാധിച്ചിട്ടില്ല, പിന്നല്ലേ ഒരു നെപ്പോളിയൻ ബോണോപ്പാർട്ട്?". ശിരസ്സ് ക്രിസ്തുവാണെങ്കിലും ഉടല് ബലഹീനരായ മനുഷ്യരായതുകൊണ്ട് എന്നും സഭയ്ക്ക് പരിമിതികൾ ഉണ്ടായിട്ടുണ്ട്. സഭാംഗങ്ങൾക്കു മാത്രമേ സഭയെ പരിക്കേൽപ്പിക്കുവാൻ എന്നെങ്കിലും സാധിച്ചിട്ടുള്ളു. ഭൂമി വിവാദവും, പള്ളി പിടിക്കൽ വിവാദവും, കന്യാസ്ത്രീ വിവാദവുമെല്ലാം ഇത്തരത്തിലുള്ള സഭയുടെ പരിമിതികളാണ്. രണ്ടു സഹസ്രാബ്ദത്തിന്റെ ചരിത്രഭാരം പേറുന്നത് കൊണ്ട് ഈ വലിയ കപ്പലിന്റെ ദിശയെന്ന് തിരിക്കുവാൻ അൽപ്പം സമയമെടുക്കും. പക്ഷെ അത് തിരിയുകയും അത് വഹിക്കുവാൻ ഉദ്ദേശിച്ചവരെ കുത്തിനിറച്ച് കൊണ്ട് നേർവഴിയേ സ്വർഗ്ഗോത്മുഖമായി ചരിക്കുകയും ചെയ്യും, കാരണം കപ്പിത്താൻ നേരത്തേ പറഞ്ഞ പുള്ളിയാ, ഞങ്ങൾ അല്ല. പിന്നെ, ദൈവം, സ്വർഗ്ഗം, ഗോഡ് ഓഫ് ദി ഗാപ്പ്സ്, എല്ലാവരുടെയും വയറൊന്ന് നിറഞ്ഞാൽ ഗ്യാപ്പ് ഫില്ലായി, പിന്നെന്ത് ദൈവം എന്ന ആർഗ്യുമെന്റ്. ഒറ്റ പ്രശ്നമേയുള്ളൂ. ഗ്യാപ്പ് ഫില്ലാകില്ല, ഒരിക്കലും - പ്രപഞ്ചത്തിന്റെ അനന്തതയിലേക്ക് പോയാലും അണുവിന്റെ അഗാധതയിലേക്ക് പോയാലും. പണ്ട് അഞ്ചാം ക്ലാസിൽ കണക്ക് ടീച്ചർ ഒരു ചോദ്യം ചോദിച്ചു. ഒരു സ്കെയിലിലെ ഒരു സെന്റിമീറ്ററിനിടയിൽ എത്ര മിഡ് പോയിന്റുണ്ട്? ഉത്തരം കുറെ പറഞ്ഞെങ്കിലും സിസ്റ്റർ അതൊന്നും സമ്മതിച്ചല്ല - അപ്പോ, ആ രണ്ട് പോയിന്റിന്റെ ഇടയിൽ ഒരു മിഡ് പോയിന്റില്ലേ. ശരിയല്ലേ, ഒരു സെന്റിമീറ്ററിന്റെയല്ല, മില്ലീമീറ്ററിന്റെ ഇടയിൽ പോലുമുള്ള (എത്ര ചെറിയ അളവെടുത്താലും അതിനിടയിലുള്ള) മിഡ് പോയിന്റുകളുടെ എണ്ണം അനന്തമാണ്. പിന്നെയാണ് ലോകത്തിലെ എല്ലാ ഗ്യാപ്പും കണ്ട് പിടിച്ച് ദൈവത്തെ ഇല്ലാതാക്കാൻ സാധിക്കുമെന്നും അതോടൊപ്പം പള്ളിയും പട്ടക്കാരനും ഇല്ലാതാകമെന്ന വ്യാമോഹം. അത് ഹെയ്സൺബർഗ് അൺസെർട്ടേൺട്ടി പ്രിൻസിപ്പിൾ പോലൊന്നാണ് - അണുവിന്റെ വേഗവും സ്ഥാനവും ഒരുമിച്ച് പിടിക്കാൻ പറ്റാത്തത് പോലെ, ഗ്യാപ്പിനെ കൊന്ന് ദൈവത്തെയും കൊല്ലാനാവില്ല. വേറെ വഴി വല്ലതും നോക്കേണ്ടി വരും. പിന്നെ സാമൂഹികശാസ്ത്രപരമായി വിശകലനം ചെയ്യുമ്പോൾ ലേറ്റസ്റ്റ് സെൻസേഷനായ യുവാൽ നോഹാ ഹരാരിയെ വിട്ടു കളയരുത്. അദ്ധേഹത്തിന്റെ സാപ്പിയൻസും, ഹോമോ ദേവൂസും വായിക്കാതിരിക്കാൻ തരമില്ലെന്നറിയാം. അവരുടെ മൂന്നാമത്തെ പുസ്തകത്തിൽ ടെക്നോളജി മനുഷ്യനെ തന്നെയങ്ങ് മിമിക് ചെയ്തു കളയുസോൾ പ്രത്യേകിച്ച് പണിയൊന്നും ചെയ്യേണ്ടി വരാത്ത മനുഷ്യർ യൂണിവേഴ്സൽ ബേസിക് ഇൻകം കൊണ്ട് ജീവിതം സർഗ്ഗാത്മകമാക്കുമ്പോൾ - നമ്മുടെ നോക്കുകൂലിതന്നെ; ആ ആശയം ആദ്യമായി ചൂണ്ടിക്കാണിച്ചത് ഞാനാണെന്നും അതിന് ശേഷം മുരളിയേട്ടൻ അതൊരു പോസ്റ്റാക്കിയെന്നുമാണ് എന്റെ ഓർമ്മ - ഒരിക്കലും അവനിൽ നിന്നും എടുത്ത് കളയരുത് എന്ന് പറയുന്ന ഒരു കാര്യമുണ്ട്- അത് അവന്റെ ദൈവവും വിശ്വാസവുമാണ്. ( Ref: 21 Lessons for the 21st Century, Yuval Noah Harari). നാലാം വ്യാവസായിക വിപ്ലവത്തിൽ നിർമ്മിത ബുദ്ധിക്ക് പണയം വച്ചൊഴിയേണ്ടി വരുന്ന ജോലികളിൽ ഏറ്റവും സേഫായി തുടരുവാൻ സാധ്യതയുള്ള സേവനം പൗരോഹിത്യം തന്നെയായിരിക്കുമെന്ന ആധുനീക നിരീക്ഷണങ്ങളും മുരളിയേട്ടൻ ശ്രദ്ധിക്കാതിരിക്കാൻ തരമില്ലയെന്നും കരുതുന്നു. അത് കൊണ്ട് സഭയിവിടുണ്ടാകും, പ്രത്യേകിച്ച്, ഭാരതത്തിലും കേരളത്തിലും. അതിന്റെ കാരണങ്ങൾ വിശദമായി പിന്നെ പറയാം. അതാണ് ഞാൻ കാണുന്ന കിണാശ്ശേരി! വാൽകഷ്ണം: ഇത്രയൊക്കെ പറഞ്ഞതുകൊണ്ട് മുരളിയേട്ടനോട് എന്തെങ്കിലും വിരോധമുള്ളതായി ആരും കരുതി പൊങ്കാലയിടാൻ വന്നേക്കരുതേ. പ്രഥമദൃഷ്ട്യാ അകൽച്ചയിലാണെന്ന് തോന്നാമെങ്കിലും ഞങ്ങൾ തമ്മിലുള്ള അന്തർധാര വളരെ സജീവമാണ്. ദുരന്തേട്ടന് പട്ടക്കാരെ വേണം, ഞങ്ങൾക്ക് അദ്ദേഹത്തെ പെരുത്ത് ഇഷ്ടമാണ് താനും. അദ്ദേഹത്തിന്റെ വളരെ പ്രിയപ്പെട്ട മകന്റെ ബിരുദ പഠനത്തിനായി തിരഞ്ഞെടുത്തത് ഈ പട്ടക്കാർ നടത്തുന്ന കലാലയമാണ്; ജാതി മത നാസ്തിക പരിഗണനകൾക്കതീതമായി, എണ്ണിച്ചുട്ട അപ്പം പോലെ കിട്ടുന്ന മാനേജ്മെന്റ് സീറ്റുകളിൽ ഒന്ന് കൊടുത്തത് സഭയുമാണ്. #{black->none->b->ഫാ.ജെയ്സൺ മുളേരിക്കൽ സി.എം.ഐ}#
Image: /content_image/SocialMedia/SocialMedia-2019-11-06-13:43:45.jpg
Keywords: വൈറ
Content:
11617
Category: 24
Sub Category:
Heading: പള്ളിയും പട്ടക്കാരനും ഇല്ലാതാകണമെന്ന് ആഗ്രഹിക്കുന്ന ദുരന്തേട്ടനും നടക്കാത്ത സ്വപ്നങ്ങളും
Content: മുരളീ തുമ്മാരുകുടിയെ എനിക്കിഷ്ടമാണ്. രണ്ടു കാലഘട്ടങ്ങളിലാണ് പഠിച്ചതെങ്കിലും കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംങ്ങ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളാണ് ഞങ്ങളിരുവരും എന്നത് കൊണ്ട് മാത്രമല്ല സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ശാസ്ത്ര സാങ്കേതിക ദുരന്തനിവാരണ വിവരങ്ങൾ പൊതുനന്മയ്ക്ക് ഉതകും വിധം സരളമായും സമഗ്രമായും പങ്കുവയ്ക്കാനുള്ള അദ്ദേഹത്തിന്റെ സവിശേഷ സിദ്ധി കൂടെ കൊണ്ടുകൂടെയാണത്. അദ്ദേഹത്തിന് കേരള പൊതു സമൂഹത്തിലുള്ള സ്ഥാനത്തെക്കുറിച്ച് ഞാൻ പ്രത്യേകിച്ച് വിശദീകരിച്ച് പറയേണ്ട കാര്യവുമില്ല. പക്ഷെ ഈയിടയ്ക്കായി ശാസ്ത്ര, പൊതു വിഷയങ്ങൾക്കൊപ്പം താൻ സ്വപ്നം കാണുന്ന കിനാശ്ശേരിയെ കുറിച്ചും, നവ കേരളത്തെ കുറിച്ചുമുള്ള ചില സ്വകാര്യസ്വപ്നങ്ങൾ കൂടെ വരികൾക്കിടയിലൂടെ അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. പൂട്ടിനിടയിൽ പീരയെന്നോണം ഇടുന്നതു കൊണ്ട് വായനക്കാർ അറിയാതെ തന്നെ അവരുടെ അബോധ മനസ്സിലേക്ക് തന്റെ "രഹസ്യ" വിചാരങ്ങൾ കടത്തിവിടാമെന്നൊരു മോഹം അതിനു പിന്നിലില്ലേയെന്നൊരു സംശയം. അതുകൊണ്ടൊരു പ്രതികരണം അർഹതപ്പെട്ടതാണെന്ന് കരുതുന്നതുകൊണ്ടാണ് ഈ കുറിപ്പ്. സംഗതി സിമ്പിളാണ്, പവ്വർഫുള്ളും. കിനാശ്ശേരിയെ കുറിച്ചും, നവകേരളത്തെയും കുറിച്ച് സ്വപ്നം കാണുന്ന കൂട്ടത്തിൽ പള്ളിക്കും പട്ടക്കാരനുമിട്ട് ഒരു കൊട്ട് കൊടുക്കും. പള്ളിയും, പട്ടക്കാരനും ഒരു അനാവശ്യമാണെന്നും, ദുരന്തനിവാരണത്തിനായി യൂറോപ്പിൽ ഓടി നടക്കുമ്പോൾ പള്ളി ഇല്ലായതായി കണ്ടെത്തിയെന്നും, അതു കൊണ്ട് അവരില്ലാത്ത കേരളമാണ് മധുര മനോജ്ഞമായ കേരളമെന്നും ഇടയ്ക്കിടെ ഒരു തട്ടുതട്ടും. സഭയുടെ ആരാധനക്രമമനുസരിച്ച് പള്ളിക്കുദാശക്കാലം തുടങ്ങിയതേയുള്ളൂ, ഇന്നലെ. പത്രോസേ നീ പാറയാകുന്നു, ഈ പാറമേൽ എന്റെ പള്ളി ഞാൻ പണിയും, നരകകവാടങ്ങൾ അതിനെതിരെ പ്രബലപ്പെടുകയില്ല എന്ന ഈശോ മിശിഹായുടെ ഉറപ്പായിരുന്നു കുർബാന മധ്യേയുള്ള സുവിശേഷ ഭാഗം. ആ ഉറപ്പ് കുറുപ്പിന്റെ ഉറപ്പ് പോലൊരു ഉറപ്പല്ല എന്നതാണ് പ്രശ്നം. ഒരു പന്തക്കുസ്താ നാളിൽ പതിനൊന്ന് പേരും പരിശുദ്ധ മറിയവും ഒന്ന് ചേർന്ന് വിളിച്ചു പറഞ്ഞ യേശുവിന്റെ ജീവിതകഥ ഓരോ കാലഘട്ടത്തിലുമുണ്ടായ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ചരിത്രത്തിൽ ഇടമുറിയാതെ രണ്ടായിരം വർഷത്തോളമായി നിലനിൽക്കുന്ന ഒരേയൊരു പ്രസ്ഥാനമായി മാറിയതിനു പിന്നിൽ മാനുഷിക ബുദ്ധിക്ക് അതീതമായ ചില രഹസ്യങ്ങൾ ഉണ്ട്. ഈ രഹസ്യാത്മകത, ദൈവീകത തന്നെയാണെന്നാണ് ഞങ്ങളുടെ ഒരു ഇത്. പണ്ട് നെപ്പോളിയൻ ബോണോപ്പാർട്ട് ലോകം മുഴുവൻ വിറപ്പിച്ച് കഴിഞ്ഞപ്പോൾ വത്തിക്കാൻ സെക്രട്ടറി ഓഫ് സ്റ്റേറ്റായിരുന്ന കർദ്ദിനാൾ കൊൺസാൾവിയുടെ അടുക്കൽ ചെന്നൊരു കാച്ച് കാച്ചി; വരുതിക്ക് നിന്നില്ലെങ്കിൽ തകർത്തു കളയും തന്റെ സഭയെ! കർദ്ദിനാൾ പുഞ്ചിരിച്ചു കൊണ്ട് നർമ്മബുദ്ധ്യാ തട്ടി വിട്ടു എന്നാണ് കേൾക്കുന്നത്, "പിന്നല്ലേ, കഴിഞ്ഞ 1800 വർഷമായിട്ട് എല്ലാ മാർപ്പാപ്പമാരും, മെത്രാന്മാരും, അച്ചന്മാരും ഒരുമിച്ച് നിന്ന് പണിതിട്ട് സാധിച്ചിട്ടില്ല, പിന്നല്ലേ ഒരു നെപ്പോളിയൻ ബോണോപ്പാർട്ട്?". ശിരസ്സ് ക്രിസ്തുവാണെങ്കിലും ഉടല് ബലഹീനരായ മനുഷ്യരായതുകൊണ്ട് എന്നും സഭയ്ക്ക് പരിമിതികൾ ഉണ്ടായിട്ടുണ്ട്. സഭാംഗങ്ങൾക്കു മാത്രമേ സഭയെ പരിക്കേൽപ്പിക്കുവാൻ എന്നെങ്കിലും സാധിച്ചിട്ടുള്ളു. ഭൂമി വിവാദവും, പള്ളി പിടിക്കൽ വിവാദവും, കന്യാസ്ത്രീ വിവാദവുമെല്ലാം ഇത്തരത്തിലുള്ള സഭയുടെ പരിമിതികളാണ്. രണ്ടു സഹസ്രാബ്ദത്തിന്റെ ചരിത്രഭാരം പേറുന്നത് കൊണ്ട് ഈ വലിയ കപ്പലിന്റെ ദിശയെന്ന് തിരിക്കുവാൻ അൽപ്പം സമയമെടുക്കും. പക്ഷെ അത് തിരിയുകയും അത് വഹിക്കുവാൻ ഉദ്ദേശിച്ചവരെ കുത്തിനിറച്ച് കൊണ്ട് നേർവഴിയേ സ്വർഗ്ഗോത്മുഖമായി ചരിക്കുകയും ചെയ്യും, കാരണം കപ്പിത്താൻ നേരത്തേ പറഞ്ഞ പുള്ളിയാ, ഞങ്ങൾ അല്ല. പിന്നെ, ദൈവം, സ്വർഗ്ഗം, ഗോഡ് ഓഫ് ദി ഗാപ്പ്സ്, എല്ലാവരുടെയും വയറൊന്ന് നിറഞ്ഞാൽ ഗ്യാപ്പ് ഫില്ലായി, പിന്നെന്ത് ദൈവം എന്ന ആർഗ്യുമെന്റ്. ഒറ്റ പ്രശ്നമേയുള്ളൂ. ഗ്യാപ്പ് ഫില്ലാകില്ല, ഒരിക്കലും - പ്രപഞ്ചത്തിന്റെ അനന്തതയിലേക്ക് പോയാലും അണുവിന്റെ അഗാധതയിലേക്ക് പോയാലും. പണ്ട് അഞ്ചാം ക്ലാസിൽ കണക്ക് ടീച്ചർ ഒരു ചോദ്യം ചോദിച്ചു. ഒരു സ്കെയിലിലെ ഒരു സെന്റിമീറ്ററിനിടയിൽ എത്ര മിഡ് പോയിന്റുണ്ട്? ഉത്തരം കുറെ പറഞ്ഞെങ്കിലും സിസ്റ്റർ അതൊന്നും സമ്മതിച്ചല്ല - അപ്പോ, ആ രണ്ട് പോയിന്റിന്റെ ഇടയിൽ ഒരു മിഡ് പോയിന്റില്ലേ. ശരിയല്ലേ, ഒരു സെന്റിമീറ്ററിന്റെയല്ല, മില്ലീമീറ്ററിന്റെ ഇടയിൽ പോലുമുള്ള (എത്ര ചെറിയ അളവെടുത്താലും അതിനിടയിലുള്ള) മിഡ് പോയിന്റുകളുടെ എണ്ണം അനന്തമാണ്. പിന്നെയാണ് ലോകത്തിലെ എല്ലാ ഗ്യാപ്പും കണ്ട് പിടിച്ച് ദൈവത്തെ ഇല്ലാതാക്കാൻ സാധിക്കുമെന്നും അതോടൊപ്പം പള്ളിയും പട്ടക്കാരനും ഇല്ലാതാകമെന്ന വ്യാമോഹം. അത് ഹെയ്സൺബർഗ് അൺസെർട്ടേൺട്ടി പ്രിൻസിപ്പിൾ പോലൊന്നാണ് - അണുവിന്റെ വേഗവും സ്ഥാനവും ഒരുമിച്ച് പിടിക്കാൻ പറ്റാത്തത് പോലെ, ഗ്യാപ്പിനെ കൊന്ന് ദൈവത്തെയും കൊല്ലാനാവില്ല. വേറെ വഴി വല്ലതും നോക്കേണ്ടി വരും. പിന്നെ സാമൂഹികശാസ്ത്രപരമായി വിശകലനം ചെയ്യുമ്പോൾ ലേറ്റസ്റ്റ് സെൻസേഷനായ യുവാൽ നോഹാ ഹരാരിയെ വിട്ടു കളയരുത്. അദ്ധേഹത്തിന്റെ സാപ്പിയൻസും, ഹോമോ ദേവൂസും വായിക്കാതിരിക്കാൻ തരമില്ലെന്നറിയാം. അവരുടെ മൂന്നാമത്തെ പുസ്തകത്തിൽ ടെക്നോളജി മനുഷ്യനെ തന്നെയങ്ങ് മിമിക് ചെയ്തു കളയുസോൾ പ്രത്യേകിച്ച് പണിയൊന്നും ചെയ്യേണ്ടി വരാത്ത മനുഷ്യർ യൂണിവേഴ്സൽ ബേസിക് ഇൻകം കൊണ്ട് ജീവിതം സർഗ്ഗാത്മകമാക്കുമ്പോൾ - നമ്മുടെ നോക്കുകൂലിതന്നെ; ആ ആശയം ആദ്യമായി ചൂണ്ടിക്കാണിച്ചത് ഞാനാണെന്നും അതിന് ശേഷം മുരളിയേട്ടൻ അതൊരു പോസ്റ്റാക്കിയെന്നുമാണ് എന്റെ ഓർമ്മ - ഒരിക്കലും അവനിൽ നിന്നും എടുത്ത് കളയരുത് എന്ന് പറയുന്ന ഒരു കാര്യമുണ്ട്- അത് അവന്റെ ദൈവവും വിശ്വാസവുമാണ്. ( Ref: 21 Lessons for the 21st Century, Yuval Noah Harari). നാലാം വ്യാവസായിക വിപ്ലവത്തിൽ നിർമ്മിത ബുദ്ധിക്ക് പണയം വച്ചൊഴിയേണ്ടി വരുന്ന ജോലികളിൽ ഏറ്റവും സേഫായി തുടരുവാൻ സാധ്യതയുള്ള സേവനം പൗരോഹിത്യം തന്നെയായിരിക്കുമെന്ന ആധുനീക നിരീക്ഷണങ്ങളും മുരളിയേട്ടൻ ശ്രദ്ധിക്കാതിരിക്കാൻ തരമില്ലയെന്നും കരുതുന്നു. അത് കൊണ്ട് സഭയിവിടുണ്ടാകും, പ്രത്യേകിച്ച്, ഭാരതത്തിലും കേരളത്തിലും. അതിന്റെ കാരണങ്ങൾ വിശദമായി പിന്നെ പറയാം. അതാണ് ഞാൻ കാണുന്ന കിണാശ്ശേരി! വാൽകഷ്ണം: ഇത്രയൊക്കെ പറഞ്ഞതുകൊണ്ട് മുരളിയേട്ടനോട് എന്തെങ്കിലും വിരോധമുള്ളതായി ആരും കരുതി പൊങ്കാലയിടാൻ വന്നേക്കരുതേ. പ്രഥമദൃഷ്ട്യാ അകൽച്ചയിലാണെന്ന് തോന്നാമെങ്കിലും ഞങ്ങൾ തമ്മിലുള്ള അന്തർധാര വളരെ സജീവമാണ്. ദുരന്തേട്ടന് പട്ടക്കാരെ വേണം, ഞങ്ങൾക്ക് അദ്ദേഹത്തെ പെരുത്ത് ഇഷ്ടമാണ് താനും. അദ്ദേഹത്തിന്റെ വളരെ പ്രിയപ്പെട്ട മകന്റെ ബിരുദ പഠനത്തിനായി തിരഞ്ഞെടുത്തത് ഈ പട്ടക്കാർ നടത്തുന്ന കലാലയമാണ്; ജാതി മത നാസ്തിക പരിഗണനകൾക്കതീതമായി, എണ്ണിച്ചുട്ട അപ്പം പോലെ കിട്ടുന്ന മാനേജ്മെന്റ് സീറ്റുകളിൽ ഒന്ന് കൊടുത്തത് സഭയുമാണ്. #{black->none->b->ഫാ.ജെയ്സൺ മുളേരിക്കൽ സി.എം.ഐ}#
Image: /content_image/SocialMedia/SocialMedia-2019-11-06-13:50:08.jpg
Keywords: വൈറ
Category: 24
Sub Category:
Heading: പള്ളിയും പട്ടക്കാരനും ഇല്ലാതാകണമെന്ന് ആഗ്രഹിക്കുന്ന ദുരന്തേട്ടനും നടക്കാത്ത സ്വപ്നങ്ങളും
Content: മുരളീ തുമ്മാരുകുടിയെ എനിക്കിഷ്ടമാണ്. രണ്ടു കാലഘട്ടങ്ങളിലാണ് പഠിച്ചതെങ്കിലും കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംങ്ങ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളാണ് ഞങ്ങളിരുവരും എന്നത് കൊണ്ട് മാത്രമല്ല സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ശാസ്ത്ര സാങ്കേതിക ദുരന്തനിവാരണ വിവരങ്ങൾ പൊതുനന്മയ്ക്ക് ഉതകും വിധം സരളമായും സമഗ്രമായും പങ്കുവയ്ക്കാനുള്ള അദ്ദേഹത്തിന്റെ സവിശേഷ സിദ്ധി കൂടെ കൊണ്ടുകൂടെയാണത്. അദ്ദേഹത്തിന് കേരള പൊതു സമൂഹത്തിലുള്ള സ്ഥാനത്തെക്കുറിച്ച് ഞാൻ പ്രത്യേകിച്ച് വിശദീകരിച്ച് പറയേണ്ട കാര്യവുമില്ല. പക്ഷെ ഈയിടയ്ക്കായി ശാസ്ത്ര, പൊതു വിഷയങ്ങൾക്കൊപ്പം താൻ സ്വപ്നം കാണുന്ന കിനാശ്ശേരിയെ കുറിച്ചും, നവ കേരളത്തെ കുറിച്ചുമുള്ള ചില സ്വകാര്യസ്വപ്നങ്ങൾ കൂടെ വരികൾക്കിടയിലൂടെ അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. പൂട്ടിനിടയിൽ പീരയെന്നോണം ഇടുന്നതു കൊണ്ട് വായനക്കാർ അറിയാതെ തന്നെ അവരുടെ അബോധ മനസ്സിലേക്ക് തന്റെ "രഹസ്യ" വിചാരങ്ങൾ കടത്തിവിടാമെന്നൊരു മോഹം അതിനു പിന്നിലില്ലേയെന്നൊരു സംശയം. അതുകൊണ്ടൊരു പ്രതികരണം അർഹതപ്പെട്ടതാണെന്ന് കരുതുന്നതുകൊണ്ടാണ് ഈ കുറിപ്പ്. സംഗതി സിമ്പിളാണ്, പവ്വർഫുള്ളും. കിനാശ്ശേരിയെ കുറിച്ചും, നവകേരളത്തെയും കുറിച്ച് സ്വപ്നം കാണുന്ന കൂട്ടത്തിൽ പള്ളിക്കും പട്ടക്കാരനുമിട്ട് ഒരു കൊട്ട് കൊടുക്കും. പള്ളിയും, പട്ടക്കാരനും ഒരു അനാവശ്യമാണെന്നും, ദുരന്തനിവാരണത്തിനായി യൂറോപ്പിൽ ഓടി നടക്കുമ്പോൾ പള്ളി ഇല്ലായതായി കണ്ടെത്തിയെന്നും, അതു കൊണ്ട് അവരില്ലാത്ത കേരളമാണ് മധുര മനോജ്ഞമായ കേരളമെന്നും ഇടയ്ക്കിടെ ഒരു തട്ടുതട്ടും. സഭയുടെ ആരാധനക്രമമനുസരിച്ച് പള്ളിക്കുദാശക്കാലം തുടങ്ങിയതേയുള്ളൂ, ഇന്നലെ. പത്രോസേ നീ പാറയാകുന്നു, ഈ പാറമേൽ എന്റെ പള്ളി ഞാൻ പണിയും, നരകകവാടങ്ങൾ അതിനെതിരെ പ്രബലപ്പെടുകയില്ല എന്ന ഈശോ മിശിഹായുടെ ഉറപ്പായിരുന്നു കുർബാന മധ്യേയുള്ള സുവിശേഷ ഭാഗം. ആ ഉറപ്പ് കുറുപ്പിന്റെ ഉറപ്പ് പോലൊരു ഉറപ്പല്ല എന്നതാണ് പ്രശ്നം. ഒരു പന്തക്കുസ്താ നാളിൽ പതിനൊന്ന് പേരും പരിശുദ്ധ മറിയവും ഒന്ന് ചേർന്ന് വിളിച്ചു പറഞ്ഞ യേശുവിന്റെ ജീവിതകഥ ഓരോ കാലഘട്ടത്തിലുമുണ്ടായ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ചരിത്രത്തിൽ ഇടമുറിയാതെ രണ്ടായിരം വർഷത്തോളമായി നിലനിൽക്കുന്ന ഒരേയൊരു പ്രസ്ഥാനമായി മാറിയതിനു പിന്നിൽ മാനുഷിക ബുദ്ധിക്ക് അതീതമായ ചില രഹസ്യങ്ങൾ ഉണ്ട്. ഈ രഹസ്യാത്മകത, ദൈവീകത തന്നെയാണെന്നാണ് ഞങ്ങളുടെ ഒരു ഇത്. പണ്ട് നെപ്പോളിയൻ ബോണോപ്പാർട്ട് ലോകം മുഴുവൻ വിറപ്പിച്ച് കഴിഞ്ഞപ്പോൾ വത്തിക്കാൻ സെക്രട്ടറി ഓഫ് സ്റ്റേറ്റായിരുന്ന കർദ്ദിനാൾ കൊൺസാൾവിയുടെ അടുക്കൽ ചെന്നൊരു കാച്ച് കാച്ചി; വരുതിക്ക് നിന്നില്ലെങ്കിൽ തകർത്തു കളയും തന്റെ സഭയെ! കർദ്ദിനാൾ പുഞ്ചിരിച്ചു കൊണ്ട് നർമ്മബുദ്ധ്യാ തട്ടി വിട്ടു എന്നാണ് കേൾക്കുന്നത്, "പിന്നല്ലേ, കഴിഞ്ഞ 1800 വർഷമായിട്ട് എല്ലാ മാർപ്പാപ്പമാരും, മെത്രാന്മാരും, അച്ചന്മാരും ഒരുമിച്ച് നിന്ന് പണിതിട്ട് സാധിച്ചിട്ടില്ല, പിന്നല്ലേ ഒരു നെപ്പോളിയൻ ബോണോപ്പാർട്ട്?". ശിരസ്സ് ക്രിസ്തുവാണെങ്കിലും ഉടല് ബലഹീനരായ മനുഷ്യരായതുകൊണ്ട് എന്നും സഭയ്ക്ക് പരിമിതികൾ ഉണ്ടായിട്ടുണ്ട്. സഭാംഗങ്ങൾക്കു മാത്രമേ സഭയെ പരിക്കേൽപ്പിക്കുവാൻ എന്നെങ്കിലും സാധിച്ചിട്ടുള്ളു. ഭൂമി വിവാദവും, പള്ളി പിടിക്കൽ വിവാദവും, കന്യാസ്ത്രീ വിവാദവുമെല്ലാം ഇത്തരത്തിലുള്ള സഭയുടെ പരിമിതികളാണ്. രണ്ടു സഹസ്രാബ്ദത്തിന്റെ ചരിത്രഭാരം പേറുന്നത് കൊണ്ട് ഈ വലിയ കപ്പലിന്റെ ദിശയെന്ന് തിരിക്കുവാൻ അൽപ്പം സമയമെടുക്കും. പക്ഷെ അത് തിരിയുകയും അത് വഹിക്കുവാൻ ഉദ്ദേശിച്ചവരെ കുത്തിനിറച്ച് കൊണ്ട് നേർവഴിയേ സ്വർഗ്ഗോത്മുഖമായി ചരിക്കുകയും ചെയ്യും, കാരണം കപ്പിത്താൻ നേരത്തേ പറഞ്ഞ പുള്ളിയാ, ഞങ്ങൾ അല്ല. പിന്നെ, ദൈവം, സ്വർഗ്ഗം, ഗോഡ് ഓഫ് ദി ഗാപ്പ്സ്, എല്ലാവരുടെയും വയറൊന്ന് നിറഞ്ഞാൽ ഗ്യാപ്പ് ഫില്ലായി, പിന്നെന്ത് ദൈവം എന്ന ആർഗ്യുമെന്റ്. ഒറ്റ പ്രശ്നമേയുള്ളൂ. ഗ്യാപ്പ് ഫില്ലാകില്ല, ഒരിക്കലും - പ്രപഞ്ചത്തിന്റെ അനന്തതയിലേക്ക് പോയാലും അണുവിന്റെ അഗാധതയിലേക്ക് പോയാലും. പണ്ട് അഞ്ചാം ക്ലാസിൽ കണക്ക് ടീച്ചർ ഒരു ചോദ്യം ചോദിച്ചു. ഒരു സ്കെയിലിലെ ഒരു സെന്റിമീറ്ററിനിടയിൽ എത്ര മിഡ് പോയിന്റുണ്ട്? ഉത്തരം കുറെ പറഞ്ഞെങ്കിലും സിസ്റ്റർ അതൊന്നും സമ്മതിച്ചല്ല - അപ്പോ, ആ രണ്ട് പോയിന്റിന്റെ ഇടയിൽ ഒരു മിഡ് പോയിന്റില്ലേ. ശരിയല്ലേ, ഒരു സെന്റിമീറ്ററിന്റെയല്ല, മില്ലീമീറ്ററിന്റെ ഇടയിൽ പോലുമുള്ള (എത്ര ചെറിയ അളവെടുത്താലും അതിനിടയിലുള്ള) മിഡ് പോയിന്റുകളുടെ എണ്ണം അനന്തമാണ്. പിന്നെയാണ് ലോകത്തിലെ എല്ലാ ഗ്യാപ്പും കണ്ട് പിടിച്ച് ദൈവത്തെ ഇല്ലാതാക്കാൻ സാധിക്കുമെന്നും അതോടൊപ്പം പള്ളിയും പട്ടക്കാരനും ഇല്ലാതാകമെന്ന വ്യാമോഹം. അത് ഹെയ്സൺബർഗ് അൺസെർട്ടേൺട്ടി പ്രിൻസിപ്പിൾ പോലൊന്നാണ് - അണുവിന്റെ വേഗവും സ്ഥാനവും ഒരുമിച്ച് പിടിക്കാൻ പറ്റാത്തത് പോലെ, ഗ്യാപ്പിനെ കൊന്ന് ദൈവത്തെയും കൊല്ലാനാവില്ല. വേറെ വഴി വല്ലതും നോക്കേണ്ടി വരും. പിന്നെ സാമൂഹികശാസ്ത്രപരമായി വിശകലനം ചെയ്യുമ്പോൾ ലേറ്റസ്റ്റ് സെൻസേഷനായ യുവാൽ നോഹാ ഹരാരിയെ വിട്ടു കളയരുത്. അദ്ധേഹത്തിന്റെ സാപ്പിയൻസും, ഹോമോ ദേവൂസും വായിക്കാതിരിക്കാൻ തരമില്ലെന്നറിയാം. അവരുടെ മൂന്നാമത്തെ പുസ്തകത്തിൽ ടെക്നോളജി മനുഷ്യനെ തന്നെയങ്ങ് മിമിക് ചെയ്തു കളയുസോൾ പ്രത്യേകിച്ച് പണിയൊന്നും ചെയ്യേണ്ടി വരാത്ത മനുഷ്യർ യൂണിവേഴ്സൽ ബേസിക് ഇൻകം കൊണ്ട് ജീവിതം സർഗ്ഗാത്മകമാക്കുമ്പോൾ - നമ്മുടെ നോക്കുകൂലിതന്നെ; ആ ആശയം ആദ്യമായി ചൂണ്ടിക്കാണിച്ചത് ഞാനാണെന്നും അതിന് ശേഷം മുരളിയേട്ടൻ അതൊരു പോസ്റ്റാക്കിയെന്നുമാണ് എന്റെ ഓർമ്മ - ഒരിക്കലും അവനിൽ നിന്നും എടുത്ത് കളയരുത് എന്ന് പറയുന്ന ഒരു കാര്യമുണ്ട്- അത് അവന്റെ ദൈവവും വിശ്വാസവുമാണ്. ( Ref: 21 Lessons for the 21st Century, Yuval Noah Harari). നാലാം വ്യാവസായിക വിപ്ലവത്തിൽ നിർമ്മിത ബുദ്ധിക്ക് പണയം വച്ചൊഴിയേണ്ടി വരുന്ന ജോലികളിൽ ഏറ്റവും സേഫായി തുടരുവാൻ സാധ്യതയുള്ള സേവനം പൗരോഹിത്യം തന്നെയായിരിക്കുമെന്ന ആധുനീക നിരീക്ഷണങ്ങളും മുരളിയേട്ടൻ ശ്രദ്ധിക്കാതിരിക്കാൻ തരമില്ലയെന്നും കരുതുന്നു. അത് കൊണ്ട് സഭയിവിടുണ്ടാകും, പ്രത്യേകിച്ച്, ഭാരതത്തിലും കേരളത്തിലും. അതിന്റെ കാരണങ്ങൾ വിശദമായി പിന്നെ പറയാം. അതാണ് ഞാൻ കാണുന്ന കിണാശ്ശേരി! വാൽകഷ്ണം: ഇത്രയൊക്കെ പറഞ്ഞതുകൊണ്ട് മുരളിയേട്ടനോട് എന്തെങ്കിലും വിരോധമുള്ളതായി ആരും കരുതി പൊങ്കാലയിടാൻ വന്നേക്കരുതേ. പ്രഥമദൃഷ്ട്യാ അകൽച്ചയിലാണെന്ന് തോന്നാമെങ്കിലും ഞങ്ങൾ തമ്മിലുള്ള അന്തർധാര വളരെ സജീവമാണ്. ദുരന്തേട്ടന് പട്ടക്കാരെ വേണം, ഞങ്ങൾക്ക് അദ്ദേഹത്തെ പെരുത്ത് ഇഷ്ടമാണ് താനും. അദ്ദേഹത്തിന്റെ വളരെ പ്രിയപ്പെട്ട മകന്റെ ബിരുദ പഠനത്തിനായി തിരഞ്ഞെടുത്തത് ഈ പട്ടക്കാർ നടത്തുന്ന കലാലയമാണ്; ജാതി മത നാസ്തിക പരിഗണനകൾക്കതീതമായി, എണ്ണിച്ചുട്ട അപ്പം പോലെ കിട്ടുന്ന മാനേജ്മെന്റ് സീറ്റുകളിൽ ഒന്ന് കൊടുത്തത് സഭയുമാണ്. #{black->none->b->ഫാ.ജെയ്സൺ മുളേരിക്കൽ സി.എം.ഐ}#
Image: /content_image/SocialMedia/SocialMedia-2019-11-06-13:50:08.jpg
Keywords: വൈറ
Content:
11618
Category: 18
Sub Category:
Heading: ഡല്‍ഹി മലയാളി ബൈബിള്‍ കണ്വെന്ഷന് നാളെ ആരംഭം
Content: ഡല്‍ഹി: ഫരീദാബാദ് രൂപതയിലെ മലയാളികളായ വിശ്വാസികള്‍ക്കായി എല്ലാ വര്‍ഷവും നടത്തിവരാറുള്ള സാന്തോം ബൈബിള്‍ കണ്വെന്ഷന് നാളെ ഡല്‍ഹി ത്യാഗരാജ സ്‌റ്റേഡിയത്തില്‍ തുടക്കമാകും. മക്കിയാട് ബനഡിക്ടന്‍ ധ്യാനകേന്ദ്രം ഡയറക്ടറും പ്രശസ്ത വചനപ്രഘോഷകനുമായ ഫാ. ജോയി ചെമ്പകശേരി ഒഎസ്ബിയും ടീമുമാണ് കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നത്. രാവിലെ 8.30 ന് ആരംഭിക്കുന്ന കണ്‍വെന്‍ഷന് വൈകുന്നേരം 5.30 നു സമാപിക്കും. നാളെ സമൂഹബലിക്ക് രൂപത വികാരി ജനറാളും കൂരിയ അംഗങ്ങളും നേതൃത്വം നല്‍കും. ഒന്‍പതാം തീയതി വിശുദ്ധ കുര്‍ബാനയ്ക്ക് രൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയും നവവൈദികരും കാര്‍മികത്വം വഹിക്കും. പ്രധാന കണ്‍വെന്‍ഷന്‍ ദിനമായ ഞായറാഴ്ച രൂപതയുടെ സഹായമെത്രാനായി നിയമിതനായ ബിഷപ്പ് മാര്‍ ജോസ് പുത്തന്‍വീട്ടിലിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയില്‍ രൂപതയിലെ എല്ലാ ഫൊറോനാ വികാരിമാരും ആലോചനസമിതി അംഗങ്ങളും വിവിധ സന്യാസ സമൂഹങ്ങളുടെ പ്രൊവിന്‍ഷ്യല്‍മാരും സഹകാര്‍മികരാകും. വചന ശുശൂഷ, വിവിധ വിടുതല്‍ ശുശ്രൂഷകള്‍, രോഗശാന്തി ശുശൂഷ, ദിവ്യകാരുണ്യ ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം, ജപമാല എന്നിവ ഭക്തിനിര്‍ഭരമായി നടത്തപ്പെടുന്ന കണ്വിന്‍ഷനില്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി പതിനായിരങ്ങള്‍ പങ്കെടുക്കും. അവസാന ദിനമായ ഞായറാഴ്ച്ച വൈകുന്നേരം നാലിന് രൂപതയുടെ നിയുക്ത സഹായ മെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടിലിന് സ്വീകരണം. തുടര്‍ന്ന് നടക്കുന്ന അനുമോദനയോഗത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, അപ്പസ്‌തോലിക് ന്യുണ്ഷ്യോവ ജാംബസ്തിത ദി കാത്രോ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍, മെത്രാന്മാര്‍, സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍, വൈദിക സന്യസ്ത അല്മായ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
Image: /content_image/India/India-2019-11-07-03:36:42.jpg
Keywords: ഡല്‍ഹി, അരവി
Category: 18
Sub Category:
Heading: ഡല്‍ഹി മലയാളി ബൈബിള്‍ കണ്വെന്ഷന് നാളെ ആരംഭം
Content: ഡല്‍ഹി: ഫരീദാബാദ് രൂപതയിലെ മലയാളികളായ വിശ്വാസികള്‍ക്കായി എല്ലാ വര്‍ഷവും നടത്തിവരാറുള്ള സാന്തോം ബൈബിള്‍ കണ്വെന്ഷന് നാളെ ഡല്‍ഹി ത്യാഗരാജ സ്‌റ്റേഡിയത്തില്‍ തുടക്കമാകും. മക്കിയാട് ബനഡിക്ടന്‍ ധ്യാനകേന്ദ്രം ഡയറക്ടറും പ്രശസ്ത വചനപ്രഘോഷകനുമായ ഫാ. ജോയി ചെമ്പകശേരി ഒഎസ്ബിയും ടീമുമാണ് കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നത്. രാവിലെ 8.30 ന് ആരംഭിക്കുന്ന കണ്‍വെന്‍ഷന് വൈകുന്നേരം 5.30 നു സമാപിക്കും. നാളെ സമൂഹബലിക്ക് രൂപത വികാരി ജനറാളും കൂരിയ അംഗങ്ങളും നേതൃത്വം നല്‍കും. ഒന്‍പതാം തീയതി വിശുദ്ധ കുര്‍ബാനയ്ക്ക് രൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയും നവവൈദികരും കാര്‍മികത്വം വഹിക്കും. പ്രധാന കണ്‍വെന്‍ഷന്‍ ദിനമായ ഞായറാഴ്ച രൂപതയുടെ സഹായമെത്രാനായി നിയമിതനായ ബിഷപ്പ് മാര്‍ ജോസ് പുത്തന്‍വീട്ടിലിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയില്‍ രൂപതയിലെ എല്ലാ ഫൊറോനാ വികാരിമാരും ആലോചനസമിതി അംഗങ്ങളും വിവിധ സന്യാസ സമൂഹങ്ങളുടെ പ്രൊവിന്‍ഷ്യല്‍മാരും സഹകാര്‍മികരാകും. വചന ശുശൂഷ, വിവിധ വിടുതല്‍ ശുശ്രൂഷകള്‍, രോഗശാന്തി ശുശൂഷ, ദിവ്യകാരുണ്യ ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം, ജപമാല എന്നിവ ഭക്തിനിര്‍ഭരമായി നടത്തപ്പെടുന്ന കണ്വിന്‍ഷനില്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി പതിനായിരങ്ങള്‍ പങ്കെടുക്കും. അവസാന ദിനമായ ഞായറാഴ്ച്ച വൈകുന്നേരം നാലിന് രൂപതയുടെ നിയുക്ത സഹായ മെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടിലിന് സ്വീകരണം. തുടര്‍ന്ന് നടക്കുന്ന അനുമോദനയോഗത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, അപ്പസ്‌തോലിക് ന്യുണ്ഷ്യോവ ജാംബസ്തിത ദി കാത്രോ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍, മെത്രാന്മാര്‍, സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍, വൈദിക സന്യസ്ത അല്മായ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
Image: /content_image/India/India-2019-11-07-03:36:42.jpg
Keywords: ഡല്‍ഹി, അരവി
Content:
11619
Category: 18
Sub Category:
Heading: എറണാകുളം - അങ്കമാലി അതിരൂപതയില്‍ സേവനം ചെയ്ത മെത്രാന്മാര്‍ക്കു യാത്രയയപ്പ്
Content: കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയില്‍ സേവനം ചെയ്ത ബിഷപ്പുമാരായ മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ക്കു യാത്രയയപ്പ് ഇന്ന്. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ ഉച്ചകഴിഞ്ഞു മൂന്നിനു കൃതജ്ഞതാബലിയും സമ്മേളനവും നടക്കും. 2018 ജൂണ്‍ 23 മുതല്‍ 2019 ജൂണ്‍ 27 വരെ അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി സേവനം ചെയ്ത മാര്‍ ജേക്കബ് മനത്തോടത്ത്, പാലക്കാട് രൂപത മെത്രാനായി ശുശ്രൂഷ തുടരുകയാണ്. 17 വര്‍ഷം അതിരൂപതയില്‍ സഹായമെത്രാനായി സേവനം ചെയ്ത ശേഷമാണു ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് മാണ്ഡ്യ രൂപത മെത്രാനായി ചുമതലയേറ്റത്. 2002 മുതല്‍ 2019 വരെ ഇദ്ദേഹം എറണാകുളത്തു സേവനം ചെയ്തു. കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിനു മാണ്ഡ്യ മെത്രാനായി മാര്‍ എടയന്ത്രത്ത് ചുമതലയേറ്റെടുത്തു. അതിരൂപതയുടെ സഹായമെത്രാനായി 2013 മുതല്‍ 2019 വരെ ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ ശുശ്രൂഷ ചെയ്തു. ഫരീദാബാദ് രൂപതയുടെ പ്രഥമ സഹായമെത്രാനായി ഇദ്ദേഹം പത്തിനു ചുമതലയേറ്റെടുക്കും. യാത്രയയപ്പിന്റെ ഭാഗമായി സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ ഉച്ചകഴിഞ്ഞു മൂന്നിനാരംഭിക്കുന്ന കൃതജ്ഞതാബലിയില്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് മുഖ്യകാര്‍മികത്വം വഹിക്കും. അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയില്‍ വചനസന്ദേശം നല്‍കും. ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ തോമസ് ചക്യത്ത്, മോണ്‍. വര്‍ഗീസ് ഞാളിയത്ത്, മോണ്‍. ആന്റണി പുന്നശേരി, മോണ്‍. ആന്റണി നരികുളം, മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, വികാരി ജനറാള്‍ റവ.ഡോ. ജോസ് പുതിയേടത്ത് എന്നിവര്‍ സഹകാര്‍മികരാകും. തുടര്‍ന്നു പൊതുസമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മെത്രാന്മാര്‍ക്ക് ഉപഹാരങ്ങള്‍ സമര്‍പ്പിച്ച് ആശംസകള്‍ നേരും. ബിഷപ്പ് മാര്‍ തോമസ് ചക്യത്ത്, മോണ്‍. വര്‍ഗീസ് ഞാളിയത്ത്, എസ്എബിഎസ് പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആന്‍സി മാപ്പിളപറന്പില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി മിനി പോള്‍, ബസിലിക്ക വികാരി ഫാ. ഡേവിസ് മാടവന എന്നിവര്‍ പ്രസംഗിക്കും. അതിരൂപതയിലെ വൈദികര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, കൈക്കാരന്മാര്‍, വൈസ് ചെയര്‍മാന്മാര്‍, സണ്‍ഡേ സ്‌കൂള്‍ പ്രധാനധ്യാപകര്‍, സന്യസ്ത സമൂഹങ്ങളിലെ സുപ്പീരിയര്‍മാര്‍, സംഘടനകളുടെ അതിരൂപത പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Image: /content_image/India/India-2019-11-07-03:51:36.jpg
Keywords: മനത്തോ
Category: 18
Sub Category:
Heading: എറണാകുളം - അങ്കമാലി അതിരൂപതയില്‍ സേവനം ചെയ്ത മെത്രാന്മാര്‍ക്കു യാത്രയയപ്പ്
Content: കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയില്‍ സേവനം ചെയ്ത ബിഷപ്പുമാരായ മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ക്കു യാത്രയയപ്പ് ഇന്ന്. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ ഉച്ചകഴിഞ്ഞു മൂന്നിനു കൃതജ്ഞതാബലിയും സമ്മേളനവും നടക്കും. 2018 ജൂണ്‍ 23 മുതല്‍ 2019 ജൂണ്‍ 27 വരെ അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി സേവനം ചെയ്ത മാര്‍ ജേക്കബ് മനത്തോടത്ത്, പാലക്കാട് രൂപത മെത്രാനായി ശുശ്രൂഷ തുടരുകയാണ്. 17 വര്‍ഷം അതിരൂപതയില്‍ സഹായമെത്രാനായി സേവനം ചെയ്ത ശേഷമാണു ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് മാണ്ഡ്യ രൂപത മെത്രാനായി ചുമതലയേറ്റത്. 2002 മുതല്‍ 2019 വരെ ഇദ്ദേഹം എറണാകുളത്തു സേവനം ചെയ്തു. കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിനു മാണ്ഡ്യ മെത്രാനായി മാര്‍ എടയന്ത്രത്ത് ചുമതലയേറ്റെടുത്തു. അതിരൂപതയുടെ സഹായമെത്രാനായി 2013 മുതല്‍ 2019 വരെ ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ ശുശ്രൂഷ ചെയ്തു. ഫരീദാബാദ് രൂപതയുടെ പ്രഥമ സഹായമെത്രാനായി ഇദ്ദേഹം പത്തിനു ചുമതലയേറ്റെടുക്കും. യാത്രയയപ്പിന്റെ ഭാഗമായി സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ ഉച്ചകഴിഞ്ഞു മൂന്നിനാരംഭിക്കുന്ന കൃതജ്ഞതാബലിയില്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് മുഖ്യകാര്‍മികത്വം വഹിക്കും. അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയില്‍ വചനസന്ദേശം നല്‍കും. ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ തോമസ് ചക്യത്ത്, മോണ്‍. വര്‍ഗീസ് ഞാളിയത്ത്, മോണ്‍. ആന്റണി പുന്നശേരി, മോണ്‍. ആന്റണി നരികുളം, മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, വികാരി ജനറാള്‍ റവ.ഡോ. ജോസ് പുതിയേടത്ത് എന്നിവര്‍ സഹകാര്‍മികരാകും. തുടര്‍ന്നു പൊതുസമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മെത്രാന്മാര്‍ക്ക് ഉപഹാരങ്ങള്‍ സമര്‍പ്പിച്ച് ആശംസകള്‍ നേരും. ബിഷപ്പ് മാര്‍ തോമസ് ചക്യത്ത്, മോണ്‍. വര്‍ഗീസ് ഞാളിയത്ത്, എസ്എബിഎസ് പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആന്‍സി മാപ്പിളപറന്പില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി മിനി പോള്‍, ബസിലിക്ക വികാരി ഫാ. ഡേവിസ് മാടവന എന്നിവര്‍ പ്രസംഗിക്കും. അതിരൂപതയിലെ വൈദികര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, കൈക്കാരന്മാര്‍, വൈസ് ചെയര്‍മാന്മാര്‍, സണ്‍ഡേ സ്‌കൂള്‍ പ്രധാനധ്യാപകര്‍, സന്യസ്ത സമൂഹങ്ങളിലെ സുപ്പീരിയര്‍മാര്‍, സംഘടനകളുടെ അതിരൂപത പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Image: /content_image/India/India-2019-11-07-03:51:36.jpg
Keywords: മനത്തോ