Contents
Displaying 14911-14920 of 25128 results.
Content:
15266
Category: 1
Sub Category:
Heading: ആഭ്യന്തര സംഘര്‍ഷത്തിനിടെ എത്യോപ്യയില്‍ 750 ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തതായി റിപ്പോര്‍ട്ട്
Content: ആഡിസ് അബാബ: കിഴക്കേ ആഫ്രിക്കൻ രാജ്യമായ എത്യോപ്യയില്‍ ആഭ്യന്തരയുദ്ധത്തിനിടെ സര്‍ക്കാര്‍ സേന 750 ക്രൈസ്തവരെ പള്ളിയില്‍ കൂട്ടക്കൊല ചെയ്തതായി റിപ്പോര്‍ട്ട്. ഡിസംബര്‍ 15നു ഫെഡറല്‍ സേനയും ടിഗ്രെയ് പ്രവിശ്യയുടെ നിയന്ത്രണത്തിലുള്ള സേനയും തമ്മിലുള്ള യുദ്ധം മൂര്‍ച്ഛിച്ചിരിക്കേയാണ് കൂട്ടക്കൊല നടന്നതെന്ന് വിലയിരുത്തപ്പെടുന്നു. ടിഗ്രെയിലെ അക്സും നഗരത്തിലുള്ള ഔര്‍ ലേഡി മേരി ഓഫ് സയണ്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ അഭയം തേടിയിരുന്ന വിശ്വാസികളാണ് ആക്രമിക്കപ്പെട്ടതെന്നു ബെല്‍ജിയന്‍ സംഘടനയായ യൂറോപ്പ് എക്സ്റ്റേണല്‍ പ്രോഗ്രാം വിത്ത് ആഫ്രിക്ക (ഇഇപിഎ) റിപ്പോര്‍ട്ട് ചെയ്തു. ടിഗ്രെയ് മേഖലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നിരോധനമുള്ളതിനാലാണു സംഭവം പുറത്തുവരാന്‍ വൈകിയത്. ഫെഡറല്‍ സേന പള്ളിയെ സമീപിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ബൈബിളില്‍ പരാമര്‍ശിക്കുന്ന ഉടമ്പടി പേടകം പള്ളിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണു വിശ്വാസം. പേടകം എടുക്കാനാണു പട്ടാളക്കാര്‍ വന്നതെന്ന സംശയത്തില്‍ വിശ്വാസികള്‍ പ്രശ്നമുണ്ടാക്കി. പള്ളിയിലും പരിസരത്തുമായി ആയിരത്തോളം പേരുണ്ടായിരുന്നു. തുടര്‍ന്ന് പട്ടാളക്കാര്‍ ജനങ്ങളെ നിര്‍ബന്ധിച്ചു മുറ്റത്തിറക്കി വെടിയുതിര്‍ക്കുകയായിരുന്നു. കൂട്ടക്കൊലയില്‍നിന്നു രക്ഷപ്പെട്ടവര്‍ 200 കിലോമീറ്ററിലേറെ നടന്ന് പ്രവിശ്യാ തലസ്ഥാനമായ മെക്കെല്ലെയില്‍ എത്തിയാണ് വിവരം അറിയിച്ചത്. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോര്‍സിന്റെ കണക്കുകള്‍ പ്രകാരം ആഗോള തലത്തില്‍ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവ രാജ്യങ്ങളില്‍ മുപ്പത്തിയാറാം സ്ഥാനത്താണ് എത്യോപ്യ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GY78jFNVbhp6KTDXekhuEX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-15-09:55:18.jpg
Keywords: എത്യോ
Category: 1
Sub Category:
Heading: ആഭ്യന്തര സംഘര്‍ഷത്തിനിടെ എത്യോപ്യയില്‍ 750 ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തതായി റിപ്പോര്‍ട്ട്
Content: ആഡിസ് അബാബ: കിഴക്കേ ആഫ്രിക്കൻ രാജ്യമായ എത്യോപ്യയില്‍ ആഭ്യന്തരയുദ്ധത്തിനിടെ സര്‍ക്കാര്‍ സേന 750 ക്രൈസ്തവരെ പള്ളിയില്‍ കൂട്ടക്കൊല ചെയ്തതായി റിപ്പോര്‍ട്ട്. ഡിസംബര്‍ 15നു ഫെഡറല്‍ സേനയും ടിഗ്രെയ് പ്രവിശ്യയുടെ നിയന്ത്രണത്തിലുള്ള സേനയും തമ്മിലുള്ള യുദ്ധം മൂര്‍ച്ഛിച്ചിരിക്കേയാണ് കൂട്ടക്കൊല നടന്നതെന്ന് വിലയിരുത്തപ്പെടുന്നു. ടിഗ്രെയിലെ അക്സും നഗരത്തിലുള്ള ഔര്‍ ലേഡി മേരി ഓഫ് സയണ്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ അഭയം തേടിയിരുന്ന വിശ്വാസികളാണ് ആക്രമിക്കപ്പെട്ടതെന്നു ബെല്‍ജിയന്‍ സംഘടനയായ യൂറോപ്പ് എക്സ്റ്റേണല്‍ പ്രോഗ്രാം വിത്ത് ആഫ്രിക്ക (ഇഇപിഎ) റിപ്പോര്‍ട്ട് ചെയ്തു. ടിഗ്രെയ് മേഖലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നിരോധനമുള്ളതിനാലാണു സംഭവം പുറത്തുവരാന്‍ വൈകിയത്. ഫെഡറല്‍ സേന പള്ളിയെ സമീപിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ബൈബിളില്‍ പരാമര്‍ശിക്കുന്ന ഉടമ്പടി പേടകം പള്ളിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണു വിശ്വാസം. പേടകം എടുക്കാനാണു പട്ടാളക്കാര്‍ വന്നതെന്ന സംശയത്തില്‍ വിശ്വാസികള്‍ പ്രശ്നമുണ്ടാക്കി. പള്ളിയിലും പരിസരത്തുമായി ആയിരത്തോളം പേരുണ്ടായിരുന്നു. തുടര്‍ന്ന് പട്ടാളക്കാര്‍ ജനങ്ങളെ നിര്‍ബന്ധിച്ചു മുറ്റത്തിറക്കി വെടിയുതിര്‍ക്കുകയായിരുന്നു. കൂട്ടക്കൊലയില്‍നിന്നു രക്ഷപ്പെട്ടവര്‍ 200 കിലോമീറ്ററിലേറെ നടന്ന് പ്രവിശ്യാ തലസ്ഥാനമായ മെക്കെല്ലെയില്‍ എത്തിയാണ് വിവരം അറിയിച്ചത്. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോര്‍സിന്റെ കണക്കുകള്‍ പ്രകാരം ആഗോള തലത്തില്‍ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവ രാജ്യങ്ങളില്‍ മുപ്പത്തിയാറാം സ്ഥാനത്താണ് എത്യോപ്യ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GY78jFNVbhp6KTDXekhuEX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-15-09:55:18.jpg
Keywords: എത്യോ
Content:
15267
Category: 1
Sub Category:
Heading: ആർച്ച് ബിഷപ്പ് ഫിലിപ്പ് ടാർട്ടാഗ്ലിയയുടെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത
Content: ബിർമിംഗ്ഹാം: ഗ്ലാസ്‌ഗോ ആർച്ച് ബിഷപ്പ് ഫിലിപ്പ് ടാർട്ടാഗ്ലിയയുടെ ആകസ്മിക വേർപാടിൽ അനുശോചനം അറിയിച്ച് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത. തന്റെ അനുശോചന സന്ദേശത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സീറോ മലബാർ സഭയുമായി ബിഷപ്പിനുണ്ടായിരുന്ന ഊഷ്മള ബന്ധത്തെ അനുസ്മരിച്ചു. അഭയാർത്ഥികളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അത്താണിയായിരുന്ന ബിഷപ്പിന്റെ വിയോഗം ബ്രിട്ടനിലെ പൊതുസമൂഹത്തിനു തന്നെ തീരാനഷ്ട്മാണ് ഉണ്ടാക്കിയിരിക്കുന്നത്. സാധാരണ പൗരന്മാർ നേരിടുന്ന വെല്ലുവിളികളെ നന്നായി മനസിലാക്കിയിരുന്ന അദ്ദേഹം അവരുടെ വിശ്വാസങ്ങൾ പരിഗണിക്കാതെ സാമൂഹ്യനീതിക്കുവേണ്ടി ധീരമായി പോരാടുകയും തന്റെ നിലപാടുകളിൽ ഉറച്ചു നിന്നുകൊണ്ട് സമൂഹത്തിലെ അസമത്വങ്ങൾക്കെതിരെ ശബ്ദമുയർത്തുവാൻ തന്റെ സ്ഥാനം ഉപയോഗിക്കുകയും ചെയ്തു. പിതാവിന്റെ ആകസ്മിക വേർപാടിൽ വേദനിക്കുന്ന ഗ്ലാസ്‌ഗോ രൂപതയിലെ വിശ്വാസികളുടെ ദുഃഖത്തിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപത പങ്കുചേരുന്നതായും ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നതായും മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. 2012 മുതൽ ഗ്ലാസ്ഗോ അതിരൂപതയിൽ ആർച്ച് ബിഷപ്പായി സേവനമനുഷ്ഠിച്ചിരുന്ന ബിഷപ്പ് ടാർട്ടാഗ്ലിയയുടെ (70) മരണവാർത്ത ബുധനാഴ്ച ഉച്ചകഴിഞ്ഞ് അതിരൂപതയുടെ ഓൺലൈൻ മാധ്യമത്തിലൂടെ അറിയിക്കുകയായിരുന്നു. ക്രിസ്മസിന് തൊട്ടുപിന്നാലെ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് വസതിയിൽ ഐസൊലേഷനിൽ കഴിയുകയായിരുന്ന ബിഷപ്പിന്റെ ആകസ്മിക വിയോഗം അതീവദുഃഖത്തോടുകൂടിയാണ് അതിരൂപത പങ്കുവച്ചത്. 1951 ജനുവരി 11ന് ആർച്ച് ബിഷപ്പ് ടാർട്ടാഗ്ലിയ ഗ്വിഡോയുടെയും അനിത ടാർട്ടാഗ്ലിയയുടെയും മൂത്ത മകനായി ഗ്ലാസ്ഗോയിൽ ജനിച്ചു. റിഡ്രിയിലെ സെന്റ് തോമസ് പ്രൈമറിയിലെ പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം സെന്റ് മുംഗോ അക്കാദമിയിൽ നിന്ന് സെക്കണ്ടറി വിദ്യാഭ്യാസം പോർത്തിയാക്കി. അതിനുശേഷം ലാങ്‌ബാങ്കിലെ സെന്റ് വിൻസെന്റ് കോളേജിലെ ദേശീയ ജൂനിയർ സെമിനാരിയിൽ ചേർന്നു. പിന്നീട് അബെർഡീനിലെ ബ്ലെയേഴ്സിലെ സെന്റ് മേരീസ് കോളേജിലും പൊന്തിഫിക്കൽ സ്കോട്ട്സ് കോളേജിലും റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ സർവകലാശാലയിലും സഭാപഠനം പൂർത്തിയാക്കി. 1975 ജൂൺ 30 ന് ഡെന്നിസ്റ്റൗണിലെ ചർച്ച് ഓഫ് ഔർ ലേഡി ഓഫ് ഗുഡ് കൗൺസലിൽ അന്നത്തെ ആർച്ച് ബിഷപ്പ് ആയിരുന്ന തോമസ് വിന്നിംഗിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു. 2005 നവംബർ 20 ന് പെയ്‌സ്‌ലിയിലെ സെന്റ് മിറിൻസ് കത്തീഡ്രലിൽ വച്ച് ബിഷപ്പായി. ആർച്ച് ബിഷപ്പ് മരിയോ കോണ്ടിയുടെ പിൻഗാമിയായി 2012 ജൂലൈ 24 ന് ബിഷപ്പ് ടാർട്ടാഗ്ലിയയെ ഗ്ലാസ്ഗോ അതിരൂപതയുടെ ആർച്ച് ബിഷപ്പായി നിയമിച്ചു. 2006ൽ നിർമിച്ച കുടുംബവുമായി ബന്ധപ്പെട്ട യുകെ നിയമത്തെ വിമർശിച്ചതിന് ബിഷപ്പ് ടാർട്ടാഗ്ലിയ വിവാദത്തിലായി. വിവാഹമോചനം വേഗത്തിലും എളുപ്പത്തിലും ആക്കിയ ഫാമിലി ലോ ആക്റ്റ്, സ്വവർഗ ബന്ധങ്ങൾക്ക് നിയമപരമായ പദവി നൽകുന്ന സിവിൽ പാർട്ണർഷിപ്പ് നിയമവും ലിംഗപരമായ അംഗീകാര നിയമവും ലിംഗഭേദം അനുവദിച്ചുകൊണ്ടുള്ള നിയമവും അദ്ദേഹം ചോദ്യം ചെയ്തു. ഈ നിയമങ്ങൾ കുടുംബങ്ങളെ ദുർബലപ്പെടുത്തുമെന്നും നമ്മുടെ മനസ്സ് ഇരുണ്ടതായി തീരാൻ ഇടയാക്കുമെന്നും ദൈവം തന്റെ സൃഷ്ടിയിൽ എഴുതിയ പ്രകൃതി നിയമത്തെക്കുറിച്ചുള്ള കാഴ്ച നഷ്ടപ്പെടാൻ ഇടയാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2010 ൽ ഡേവിഡ് കാമറൂണിന് കത്തെഴുതിക്കൊണ്ട് അദ്ദേഹം ഇത് ആവർത്തിച്ചു: "കത്തോലിക്കാ സഭ സിവിൽ പാർട്ണർഷിപ്പ് രജിസ്റ്റർ ചെയ്യുകയോ സ്വവർഗ വിവാഹം പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ല: ഇപ്പോൾ എന്നല്ല, ഭാവിയിലുമില്ല, ഒരിക്കലുമില്ല". ആണവായുധശേഷി വർധിപ്പിക്കാനുള്ള സർക്കാർ ശ്രമത്തെയും വർഗവിരുദ്ധ നിയമനിർമ്മാണത്തെയും വെല്ലുവിളിച്ച അദ്ദേഹം ബ്രിട്ടനിലെ കത്തോലിക്കാസഭയുടെ വേറിട്ട ശബ്ദമായിരുന്നു. പ്രതിസന്ധികളുടെ കാലഘട്ടങ്ങളിൽ കത്തോലിക്കാ സഭയെ തളരാതെ നയിച്ച ബിഷപ്പ് ഫിലിപ്പ് ടാർട്ടാഗ്ലിയ സാമൂഹികസമത്വത്തിന്റെ കാവലാളായാണ് അറിയപ്പെടുന്നതെന്ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപത പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
Image: /content_image/News/News-2021-01-15-11:53:14.jpg
Keywords: ഗ്രേറ്റ് ബ്രിട്ട
Category: 1
Sub Category:
Heading: ആർച്ച് ബിഷപ്പ് ഫിലിപ്പ് ടാർട്ടാഗ്ലിയയുടെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത
Content: ബിർമിംഗ്ഹാം: ഗ്ലാസ്‌ഗോ ആർച്ച് ബിഷപ്പ് ഫിലിപ്പ് ടാർട്ടാഗ്ലിയയുടെ ആകസ്മിക വേർപാടിൽ അനുശോചനം അറിയിച്ച് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത. തന്റെ അനുശോചന സന്ദേശത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സീറോ മലബാർ സഭയുമായി ബിഷപ്പിനുണ്ടായിരുന്ന ഊഷ്മള ബന്ധത്തെ അനുസ്മരിച്ചു. അഭയാർത്ഥികളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അത്താണിയായിരുന്ന ബിഷപ്പിന്റെ വിയോഗം ബ്രിട്ടനിലെ പൊതുസമൂഹത്തിനു തന്നെ തീരാനഷ്ട്മാണ് ഉണ്ടാക്കിയിരിക്കുന്നത്. സാധാരണ പൗരന്മാർ നേരിടുന്ന വെല്ലുവിളികളെ നന്നായി മനസിലാക്കിയിരുന്ന അദ്ദേഹം അവരുടെ വിശ്വാസങ്ങൾ പരിഗണിക്കാതെ സാമൂഹ്യനീതിക്കുവേണ്ടി ധീരമായി പോരാടുകയും തന്റെ നിലപാടുകളിൽ ഉറച്ചു നിന്നുകൊണ്ട് സമൂഹത്തിലെ അസമത്വങ്ങൾക്കെതിരെ ശബ്ദമുയർത്തുവാൻ തന്റെ സ്ഥാനം ഉപയോഗിക്കുകയും ചെയ്തു. പിതാവിന്റെ ആകസ്മിക വേർപാടിൽ വേദനിക്കുന്ന ഗ്ലാസ്‌ഗോ രൂപതയിലെ വിശ്വാസികളുടെ ദുഃഖത്തിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപത പങ്കുചേരുന്നതായും ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നതായും മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. 2012 മുതൽ ഗ്ലാസ്ഗോ അതിരൂപതയിൽ ആർച്ച് ബിഷപ്പായി സേവനമനുഷ്ഠിച്ചിരുന്ന ബിഷപ്പ് ടാർട്ടാഗ്ലിയയുടെ (70) മരണവാർത്ത ബുധനാഴ്ച ഉച്ചകഴിഞ്ഞ് അതിരൂപതയുടെ ഓൺലൈൻ മാധ്യമത്തിലൂടെ അറിയിക്കുകയായിരുന്നു. ക്രിസ്മസിന് തൊട്ടുപിന്നാലെ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് വസതിയിൽ ഐസൊലേഷനിൽ കഴിയുകയായിരുന്ന ബിഷപ്പിന്റെ ആകസ്മിക വിയോഗം അതീവദുഃഖത്തോടുകൂടിയാണ് അതിരൂപത പങ്കുവച്ചത്. 1951 ജനുവരി 11ന് ആർച്ച് ബിഷപ്പ് ടാർട്ടാഗ്ലിയ ഗ്വിഡോയുടെയും അനിത ടാർട്ടാഗ്ലിയയുടെയും മൂത്ത മകനായി ഗ്ലാസ്ഗോയിൽ ജനിച്ചു. റിഡ്രിയിലെ സെന്റ് തോമസ് പ്രൈമറിയിലെ പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം സെന്റ് മുംഗോ അക്കാദമിയിൽ നിന്ന് സെക്കണ്ടറി വിദ്യാഭ്യാസം പോർത്തിയാക്കി. അതിനുശേഷം ലാങ്‌ബാങ്കിലെ സെന്റ് വിൻസെന്റ് കോളേജിലെ ദേശീയ ജൂനിയർ സെമിനാരിയിൽ ചേർന്നു. പിന്നീട് അബെർഡീനിലെ ബ്ലെയേഴ്സിലെ സെന്റ് മേരീസ് കോളേജിലും പൊന്തിഫിക്കൽ സ്കോട്ട്സ് കോളേജിലും റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ സർവകലാശാലയിലും സഭാപഠനം പൂർത്തിയാക്കി. 1975 ജൂൺ 30 ന് ഡെന്നിസ്റ്റൗണിലെ ചർച്ച് ഓഫ് ഔർ ലേഡി ഓഫ് ഗുഡ് കൗൺസലിൽ അന്നത്തെ ആർച്ച് ബിഷപ്പ് ആയിരുന്ന തോമസ് വിന്നിംഗിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു. 2005 നവംബർ 20 ന് പെയ്‌സ്‌ലിയിലെ സെന്റ് മിറിൻസ് കത്തീഡ്രലിൽ വച്ച് ബിഷപ്പായി. ആർച്ച് ബിഷപ്പ് മരിയോ കോണ്ടിയുടെ പിൻഗാമിയായി 2012 ജൂലൈ 24 ന് ബിഷപ്പ് ടാർട്ടാഗ്ലിയയെ ഗ്ലാസ്ഗോ അതിരൂപതയുടെ ആർച്ച് ബിഷപ്പായി നിയമിച്ചു. 2006ൽ നിർമിച്ച കുടുംബവുമായി ബന്ധപ്പെട്ട യുകെ നിയമത്തെ വിമർശിച്ചതിന് ബിഷപ്പ് ടാർട്ടാഗ്ലിയ വിവാദത്തിലായി. വിവാഹമോചനം വേഗത്തിലും എളുപ്പത്തിലും ആക്കിയ ഫാമിലി ലോ ആക്റ്റ്, സ്വവർഗ ബന്ധങ്ങൾക്ക് നിയമപരമായ പദവി നൽകുന്ന സിവിൽ പാർട്ണർഷിപ്പ് നിയമവും ലിംഗപരമായ അംഗീകാര നിയമവും ലിംഗഭേദം അനുവദിച്ചുകൊണ്ടുള്ള നിയമവും അദ്ദേഹം ചോദ്യം ചെയ്തു. ഈ നിയമങ്ങൾ കുടുംബങ്ങളെ ദുർബലപ്പെടുത്തുമെന്നും നമ്മുടെ മനസ്സ് ഇരുണ്ടതായി തീരാൻ ഇടയാക്കുമെന്നും ദൈവം തന്റെ സൃഷ്ടിയിൽ എഴുതിയ പ്രകൃതി നിയമത്തെക്കുറിച്ചുള്ള കാഴ്ച നഷ്ടപ്പെടാൻ ഇടയാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2010 ൽ ഡേവിഡ് കാമറൂണിന് കത്തെഴുതിക്കൊണ്ട് അദ്ദേഹം ഇത് ആവർത്തിച്ചു: "കത്തോലിക്കാ സഭ സിവിൽ പാർട്ണർഷിപ്പ് രജിസ്റ്റർ ചെയ്യുകയോ സ്വവർഗ വിവാഹം പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ല: ഇപ്പോൾ എന്നല്ല, ഭാവിയിലുമില്ല, ഒരിക്കലുമില്ല". ആണവായുധശേഷി വർധിപ്പിക്കാനുള്ള സർക്കാർ ശ്രമത്തെയും വർഗവിരുദ്ധ നിയമനിർമ്മാണത്തെയും വെല്ലുവിളിച്ച അദ്ദേഹം ബ്രിട്ടനിലെ കത്തോലിക്കാസഭയുടെ വേറിട്ട ശബ്ദമായിരുന്നു. പ്രതിസന്ധികളുടെ കാലഘട്ടങ്ങളിൽ കത്തോലിക്കാ സഭയെ തളരാതെ നയിച്ച ബിഷപ്പ് ഫിലിപ്പ് ടാർട്ടാഗ്ലിയ സാമൂഹികസമത്വത്തിന്റെ കാവലാളായാണ് അറിയപ്പെടുന്നതെന്ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപത പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
Image: /content_image/News/News-2021-01-15-11:53:14.jpg
Keywords: ഗ്രേറ്റ് ബ്രിട്ട
Content:
15268
Category: 1
Sub Category:
Heading: ചൈന കരാർ പുനഃപരിശോധിക്കാൻ വത്തിക്കാനോട് ആവശ്യപ്പെടണം: ബൈഡൻ സർക്കാരിനോട് കോൺഗ്രഷണൽ കമ്മീഷൻ
Content: ബെയ്ജിംഗ്: ചൈന - വത്തിക്കാൻ കരാർ പുനഃപരിശോധിക്കാൻ പരിശുദ്ധ സിംഹാസനത്തോട് ആവശ്യപ്പെടണമെന്ന് ബൈഡൻ സർക്കാരിനോട് കോൺഗ്രഷണൽ കമ്മീഷൻ ആവശ്യപ്പെട്ടു. കോൺഗ്രഷണൽ എക്സിക്യൂട്ടീവ് കമ്മീഷൻ ഓൺ ചൈന വ്യാഴാഴ്ച പുറത്തുവിട്ട 2020-ലെ വാർഷിക റിപ്പോർട്ടിലാണ് വത്തിക്കാനുമായി ചേർന്ന് ചൈനയിലെ കത്തോലിക്ക വിശ്വാസികൾക്ക് വേണ്ടി ബൈഡൻ സർക്കാർ പ്രവർത്തിക്കണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. ചൈനയുമായി ഉണ്ടാക്കിയ കരാർ പുറത്തുവിടാൻ വത്തിക്കാന് മേൽ സമ്മർദ്ധം ചെലുത്തണമെന്നും റിപ്പോർട്ടിൽ ആവശ്യമുണ്ട്. 2018 സെപ്റ്റംബർ മാസമാണ് മെത്രാൻമാരുടെ നിയമനം അടക്കമുള്ള കാര്യങ്ങളെപ്പറ്റി വത്തിക്കാനും, കരാറിൽ ഒപ്പിട്ടത്. കഴിഞ്ഞ ഒക്ടോബർ മാസത്തില്‍ കരാർ പുതുക്കിയിരിന്നു. കരാർ പുതുക്കുന്നതിന് തൊട്ടുമുമ്പ് ചൈനയിലെ സർക്കാരുമായി ബന്ധമുള്ള ഹാക്കർമാർ വത്തിക്കാൻ കംപ്യൂട്ടര്‍ ശൃംഖലയിൽ സൈബർ ആക്രമണം നടത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിയിച്ചിരിന്നു. മെത്രാന്മാരുടെ നിയമത്തിൽ സർക്കാരിന് വലിയ സ്വാധീനം നൽകുന്ന കരാറാണെന്നാണ് വിമർശകർ പറയുന്നത്. അതേസമയം കരാറിന് ശേഷവും ചൈനയിലെ കത്തോലിക്ക വിശ്വാസികൾക്കെതിരെ നടക്കുന്ന പീഡനങ്ങളിൽ കുറവൊന്നും വന്നിട്ടില്ല. 2019നേ അപേക്ഷിച്ച് 2020ൽ കൂടുതൽ മതപീഡനങ്ങൾ നടന്നുവെന്നും കോൺഗ്രഷണൽ റിപ്പോർട്ടിൽ പറയുന്നുണ്ട്. ലോകത്ത് ക്രൈസ്തവ വിശ്വാസം ഏറ്റവും കൂടുതല്‍ വ്യാപിക്കുന്ന രാജ്യങ്ങളിലൊന്നാണ് ചൈന.
Image: /content_image/News/News-2021-01-15-14:38:04.jpg
Keywords: വത്തിക്കാ, ചൈന
Category: 1
Sub Category:
Heading: ചൈന കരാർ പുനഃപരിശോധിക്കാൻ വത്തിക്കാനോട് ആവശ്യപ്പെടണം: ബൈഡൻ സർക്കാരിനോട് കോൺഗ്രഷണൽ കമ്മീഷൻ
Content: ബെയ്ജിംഗ്: ചൈന - വത്തിക്കാൻ കരാർ പുനഃപരിശോധിക്കാൻ പരിശുദ്ധ സിംഹാസനത്തോട് ആവശ്യപ്പെടണമെന്ന് ബൈഡൻ സർക്കാരിനോട് കോൺഗ്രഷണൽ കമ്മീഷൻ ആവശ്യപ്പെട്ടു. കോൺഗ്രഷണൽ എക്സിക്യൂട്ടീവ് കമ്മീഷൻ ഓൺ ചൈന വ്യാഴാഴ്ച പുറത്തുവിട്ട 2020-ലെ വാർഷിക റിപ്പോർട്ടിലാണ് വത്തിക്കാനുമായി ചേർന്ന് ചൈനയിലെ കത്തോലിക്ക വിശ്വാസികൾക്ക് വേണ്ടി ബൈഡൻ സർക്കാർ പ്രവർത്തിക്കണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. ചൈനയുമായി ഉണ്ടാക്കിയ കരാർ പുറത്തുവിടാൻ വത്തിക്കാന് മേൽ സമ്മർദ്ധം ചെലുത്തണമെന്നും റിപ്പോർട്ടിൽ ആവശ്യമുണ്ട്. 2018 സെപ്റ്റംബർ മാസമാണ് മെത്രാൻമാരുടെ നിയമനം അടക്കമുള്ള കാര്യങ്ങളെപ്പറ്റി വത്തിക്കാനും, കരാറിൽ ഒപ്പിട്ടത്. കഴിഞ്ഞ ഒക്ടോബർ മാസത്തില്‍ കരാർ പുതുക്കിയിരിന്നു. കരാർ പുതുക്കുന്നതിന് തൊട്ടുമുമ്പ് ചൈനയിലെ സർക്കാരുമായി ബന്ധമുള്ള ഹാക്കർമാർ വത്തിക്കാൻ കംപ്യൂട്ടര്‍ ശൃംഖലയിൽ സൈബർ ആക്രമണം നടത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിയിച്ചിരിന്നു. മെത്രാന്മാരുടെ നിയമത്തിൽ സർക്കാരിന് വലിയ സ്വാധീനം നൽകുന്ന കരാറാണെന്നാണ് വിമർശകർ പറയുന്നത്. അതേസമയം കരാറിന് ശേഷവും ചൈനയിലെ കത്തോലിക്ക വിശ്വാസികൾക്കെതിരെ നടക്കുന്ന പീഡനങ്ങളിൽ കുറവൊന്നും വന്നിട്ടില്ല. 2019നേ അപേക്ഷിച്ച് 2020ൽ കൂടുതൽ മതപീഡനങ്ങൾ നടന്നുവെന്നും കോൺഗ്രഷണൽ റിപ്പോർട്ടിൽ പറയുന്നുണ്ട്. ലോകത്ത് ക്രൈസ്തവ വിശ്വാസം ഏറ്റവും കൂടുതല്‍ വ്യാപിക്കുന്ന രാജ്യങ്ങളിലൊന്നാണ് ചൈന.
Image: /content_image/News/News-2021-01-15-14:38:04.jpg
Keywords: വത്തിക്കാ, ചൈന
Content:
15269
Category: 1
Sub Category:
Heading: ക്രൈസ്തവരുടെ നിലവിളി കേൾക്കാൻ തയാറാകണം: നൈജീരിയന്‍ പ്രസിഡന്‍റിനോട് ദേശീയ മെത്രാന്‍ സമിതി
Content: അബൂജ: രാജ്യത്തെ സുരക്ഷാ സാഹചര്യങ്ങളിൽ ആശങ്കയിലായിരിക്കുന്ന ക്രൈസ്തവരുടെ നിലവിളി കേൾക്കാൻ തയാറാകണമെന്ന് പ്രസിഡന്റ് മുഹമ്മദു ബുഹാരിയോട് ദേശീയ മെത്രാന്‍ സമിതി. ഒർലു രൂപതയിലെ മുന്‍ ബിഷപ്പിന്റെ സംസ്കാര ചടങ്ങിൽ സംസാരിക്കവേയാണ് നൈജീരിയന്‍ മെത്രാന്‍ സമിതി പ്രസിഡന്റ്, ആർച്ച് ബിഷപ്പ് അഗസ്റ്റിൻ അകുബെസെ ഇക്കാര്യം പറഞ്ഞത്. നൈജീരിയയിലെ അരക്ഷിതാവസ്ഥയിൽ ഗവൺമെന്റിന്റെ നയത്തിനെതിരെ സ്വരമുയർത്തിയ ധീരരായ മതനേതാക്കളോടും ക്രൈസ്തവരോടും അക്രൈസ്തവരോടും തങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും വസ്തുനിഷ്ഠമായ വിമർശനങ്ങളോടുള്ള പ്രതികരണം പക്വതയുടെ അടയാളമാണെന്ന് ഭരണകൂടത്തെ ഓര്‍മ്മിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ പരാജയപ്പെടണമെന്ന് ആഗ്രഹിക്കുന്ന ഒരു മതനേതാവും ഇല്ല, അതോടൊപ്പം തന്നെ ജനങ്ങളുടെ ജീവിതവും, സ്വത്തും സുരക്ഷിതമല്ലാത്തപ്പോൾ അവരുടെ വേദന യഥാർഥത്തിൽ അനുഭവിക്കുകയും അതിൽ പ്രതികരിക്കാതിരിക്കുകയും ചെയ്യുന്ന ഒരു യഥാർത്ഥ മതനേതാവുമില്ല. സുരക്ഷിതമായ ജീവിതത്തിനായി നിലവിളിക്കുകയും, പുതിയ അവസരങ്ങൾ ആവശ്യപ്പെടുകയും, നിലവിലുള്ള പാർട്ടികളെ എല്ലാം ഭരണത്തിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്യുമ്പോൾ അവരെ ഗൗരവമായി കാണണം. അല്ലാതെ ഇടുങ്ങിയ സമീപനം ശരിയല്ല. ആർച്ച് ബിഷപ്പ് അഗസ്റ്റിൻ അകുബെസെ ചൂണ്ടിക്കാട്ടി. ഫെഡറൽ സർക്കാരിനെതിരെ സംസാരിക്കുകയും ക്രിയാത്മകമായി വിമർശിക്കുകയും ചെയ്യുന്നതോടൊപ്പം, നീതിയും, സമാധാനവും വാഴുന്ന, എല്ലാവർക്കും അഭിവൃദ്ധി നല്‍കുന്ന ഒരു രാഷ്ട്രം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നതിൽ ഞങ്ങളുടെ പ്രാർത്ഥനയും സഹകരണവും ഉണ്ടാകുമെന്നും സർക്കാരിന് ഞങ്ങൾ ഉറപ്പ് നൽകുന്നു. ദിവംഗതനായ ബിഷപ്പ് ഒച്ചിയാഗ പ്രവർത്തിക്കുകയും പോരാടുകയും ചെയ്ത ആശയങ്ങൾ അതായിരുന്നു. തന്റെ പൗരോഹിത്യത്തിന്റെ 60 വർഷക്കാലം, മെച്ചപ്പെട്ട നൈജീരിയയ്ക്കായി അദ്ദേഹം പ്രാർത്ഥിച്ചുകൊണ്ടിരുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു. ആഗോളതലത്തില്‍ വലിയ രീതിയില്‍ ക്രൈസ്തവര്‍ അടിച്ചമര്‍ത്തപ്പെടുന്ന രാജ്യമാണ് നൈജീരിയ. രാജ്യത്ത് നടമാടുന്ന അരക്ഷിതാവസ്ഥ എക്കാലത്തെയുംക്കാൾ ഉയർന്ന നിലയിലാണ്. കൊള്ളക്കാരുടെയും, ബൊക്കോഹറാം പോലുള്ള തീവ്രവാദി സംഘടനകളുടെയും ശക്തമായ സ്വാധീനത്താല്‍ അനേകം നൈജീരിയക്കാരാണ് അനുദിനം കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്നത്. ഇതിനെതിരെ ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന തണുപ്പൻ സമീപനത്തെയാണ് രാജ്യത്തെ കത്തോലിക്ക മെത്രാന്‍ സമിതി രൂക്ഷമായി വിമർശിച്ചിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GY78jFNVbhp6KTDXekhuEX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-15-15:45:36.jpg
Keywords: നൈജീ
Category: 1
Sub Category:
Heading: ക്രൈസ്തവരുടെ നിലവിളി കേൾക്കാൻ തയാറാകണം: നൈജീരിയന്‍ പ്രസിഡന്‍റിനോട് ദേശീയ മെത്രാന്‍ സമിതി
Content: അബൂജ: രാജ്യത്തെ സുരക്ഷാ സാഹചര്യങ്ങളിൽ ആശങ്കയിലായിരിക്കുന്ന ക്രൈസ്തവരുടെ നിലവിളി കേൾക്കാൻ തയാറാകണമെന്ന് പ്രസിഡന്റ് മുഹമ്മദു ബുഹാരിയോട് ദേശീയ മെത്രാന്‍ സമിതി. ഒർലു രൂപതയിലെ മുന്‍ ബിഷപ്പിന്റെ സംസ്കാര ചടങ്ങിൽ സംസാരിക്കവേയാണ് നൈജീരിയന്‍ മെത്രാന്‍ സമിതി പ്രസിഡന്റ്, ആർച്ച് ബിഷപ്പ് അഗസ്റ്റിൻ അകുബെസെ ഇക്കാര്യം പറഞ്ഞത്. നൈജീരിയയിലെ അരക്ഷിതാവസ്ഥയിൽ ഗവൺമെന്റിന്റെ നയത്തിനെതിരെ സ്വരമുയർത്തിയ ധീരരായ മതനേതാക്കളോടും ക്രൈസ്തവരോടും അക്രൈസ്തവരോടും തങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും വസ്തുനിഷ്ഠമായ വിമർശനങ്ങളോടുള്ള പ്രതികരണം പക്വതയുടെ അടയാളമാണെന്ന് ഭരണകൂടത്തെ ഓര്‍മ്മിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ പരാജയപ്പെടണമെന്ന് ആഗ്രഹിക്കുന്ന ഒരു മതനേതാവും ഇല്ല, അതോടൊപ്പം തന്നെ ജനങ്ങളുടെ ജീവിതവും, സ്വത്തും സുരക്ഷിതമല്ലാത്തപ്പോൾ അവരുടെ വേദന യഥാർഥത്തിൽ അനുഭവിക്കുകയും അതിൽ പ്രതികരിക്കാതിരിക്കുകയും ചെയ്യുന്ന ഒരു യഥാർത്ഥ മതനേതാവുമില്ല. സുരക്ഷിതമായ ജീവിതത്തിനായി നിലവിളിക്കുകയും, പുതിയ അവസരങ്ങൾ ആവശ്യപ്പെടുകയും, നിലവിലുള്ള പാർട്ടികളെ എല്ലാം ഭരണത്തിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്യുമ്പോൾ അവരെ ഗൗരവമായി കാണണം. അല്ലാതെ ഇടുങ്ങിയ സമീപനം ശരിയല്ല. ആർച്ച് ബിഷപ്പ് അഗസ്റ്റിൻ അകുബെസെ ചൂണ്ടിക്കാട്ടി. ഫെഡറൽ സർക്കാരിനെതിരെ സംസാരിക്കുകയും ക്രിയാത്മകമായി വിമർശിക്കുകയും ചെയ്യുന്നതോടൊപ്പം, നീതിയും, സമാധാനവും വാഴുന്ന, എല്ലാവർക്കും അഭിവൃദ്ധി നല്‍കുന്ന ഒരു രാഷ്ട്രം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നതിൽ ഞങ്ങളുടെ പ്രാർത്ഥനയും സഹകരണവും ഉണ്ടാകുമെന്നും സർക്കാരിന് ഞങ്ങൾ ഉറപ്പ് നൽകുന്നു. ദിവംഗതനായ ബിഷപ്പ് ഒച്ചിയാഗ പ്രവർത്തിക്കുകയും പോരാടുകയും ചെയ്ത ആശയങ്ങൾ അതായിരുന്നു. തന്റെ പൗരോഹിത്യത്തിന്റെ 60 വർഷക്കാലം, മെച്ചപ്പെട്ട നൈജീരിയയ്ക്കായി അദ്ദേഹം പ്രാർത്ഥിച്ചുകൊണ്ടിരുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു. ആഗോളതലത്തില്‍ വലിയ രീതിയില്‍ ക്രൈസ്തവര്‍ അടിച്ചമര്‍ത്തപ്പെടുന്ന രാജ്യമാണ് നൈജീരിയ. രാജ്യത്ത് നടമാടുന്ന അരക്ഷിതാവസ്ഥ എക്കാലത്തെയുംക്കാൾ ഉയർന്ന നിലയിലാണ്. കൊള്ളക്കാരുടെയും, ബൊക്കോഹറാം പോലുള്ള തീവ്രവാദി സംഘടനകളുടെയും ശക്തമായ സ്വാധീനത്താല്‍ അനേകം നൈജീരിയക്കാരാണ് അനുദിനം കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്നത്. ഇതിനെതിരെ ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന തണുപ്പൻ സമീപനത്തെയാണ് രാജ്യത്തെ കത്തോലിക്ക മെത്രാന്‍ സമിതി രൂക്ഷമായി വിമർശിച്ചിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GY78jFNVbhp6KTDXekhuEX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-15-15:45:36.jpg
Keywords: നൈജീ
Content:
15270
Category: 22
Sub Category:
Heading: വിശുദ്ധ ജോസഫിന്റെ ചരട്
Content: വിശുദ്ധ ജോസഫിൻ്റെ ചരടിനോടുള്ള (The Cord of St .Joseph) ജനകീയ ഭക്തിയെ (popular devotion) കുറിച്ചാണ് ഇന്നത്തെ ചിന്ത. ജനകീയ ഭക്തിയെപ്പറ്റി ബനഡിക്ട് പതിനാറാമൻ പാപ്പ പറയുന്ന വാക്കുകളോടെ നമുക്കു ആരംഭിക്കാം: "ജനകീയ ഭക്തി നമ്മുടെ ശക്തികളിൽ ഒന്നാണ്, കാരണം ജനഹൃദയങ്ങളിൽ ആഴത്തിൽ വേരുറച്ചിട്ടുള്ള പ്രാർത്ഥനകൾ അത് ഉൾകൊള്ളുന്നു. അവ സഭാ ജീവിതത്തിൽ നിന്നു അകന്നു കഴിയുന്നവരുടെയും വിശ്വാസത്തെക്കുറിച്ചു ശരിയായ ജ്ഞാനമില്ലാത്തവരുടെയും ഹൃദയങ്ങളെപ്പോലും ചിലപ്പോൾ ചലിപ്പിക്കുന്നു." ബൽജിയത്തുള്ള ഒരു തുറമുഖ പട്ടണമാണ് ആൻ്റ് വെർപ് (Antwerp). ഈ നഗരത്തിൽ 1637 ൽ ഉത്ഭവിച്ച മനോഹരമായ ഒരു ഭക്താചരണത്തെക്കുറിച്ചാണ് ഇന്നത്തെ ജോസഫ് ചിന്ത. ആൻ്റ് വെർപ്പിലെ അഗസ്റ്റീനിയൻ സഭാംഗമായ സി. എലിസബത്തിനു മാരകമായ ഒരു രോഗം ബാധിച്ചു. വിദഗ്ദരായ പല ഡോക്ടർമാർ പരിശോധിച്ചട്ടും രോഗത്തിൻ്റെ കാരണം പിടി കിട്ടിയില്ല. മരണം മുമ്പിൽ കണ്ടു കൊണ്ട് ദിവസങ്ങൾ എണ്ണിക്കഴിയവേ യൗസേപ്പിതാവിനോടു സവിശേഷ ഭക്തി ഉണ്ടായിരുന്ന സി. എലിസബത്ത് യൗസേപ്പിൻ്റെ ബഹുമാനാർത്ഥം ഒരു ചരട് ആശീർവദിച്ചു കൊടുക്കാമോ എന്നു സഭാധികാരികളോട് ആവശ്യപ്പെട്ടു. ആശീർവദിച്ച ചരട് അവൾ തന്നെ അരയിൽ കെട്ടി. ഏതാനും ദിവസങ്ങൾക്കു ശേഷം സി. എലിസബത്തു സുഖം പ്രാപിച്ചു. ഈ സംഭവം അറിഞ്ഞ നിരവധി ഡോക്ടർമാർ, പ്രൊട്ടസ്റ്റൻ്റു ഡോക്ടർ മാർ ഉൾപ്പെടെ അവിടെ വരുകയും സി. എലിസബത്തിൻ്റെ സൗഖ്യം ഒരു അത്ഭുഭുതമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇരുനൂറു വർഷങ്ങൾക്കു ശേഷം ഇറ്റലിയിലെ വെറോണ (Verona)യിലും പിന്നീട് റോമിലും ഈ അത്ഭുതം പരസ്യമായി.1842 മാർച്ചുമാസത്തിൽ വെറോണ നഗരത്തിലെ ഒരു ആശുപത്രി, അവിടെ ഉണ്ടായിരുന്ന രോഗികൾക്കു വിശുദ്ധ യൗസേപ്പിൻ്റെ വെഞ്ചിരിച്ച ചരട് വിതരണം ചെയതു. 1859 സെപ്റ്റംബർ പത്തൊമ്പതാം തീയതി പീയൂസ് ഒൻപതാം മാർപാപ്പ വിശുദ്ധ ജോസഫിൻ്റെ ചരടിനോടുള്ള ഭക്തി ഔദ്യോഗികമായി അംഗീകരിക്കുകയും, ആശീർവ്വാദ ക്രമം രൂപപ്പെടുത്തുകയും സ്വകാര്യ ഉപയോഗത്തിനു അനുവാദം നൽകുകയും ചെയ്തു. വിശുദ്ധ യൗസേപ്പിതാവിൻ്റെ ഏഴു വ്യാകുലങ്ങളെയും സന്തോഷങ്ങളെയും സൂചിപ്പിക്കാൻ ഏഴ് കെട്ടുകൾ ജോസഫ് ചരടിൽ ഉണ്ട്. വിശുദ്ധി, എളിമ എന്നി പുണ്യങ്ങളുടെ അരപ്പട്ടയായി അരയിലും അനുസരണത്തിനായി ചുമലിലും വിശ്വാസികൾ ഈ ചരട് ധരിക്കുന്നു. അഭിഷിക്തനായ പുരോഹിതനുമാത്രമേ ഈ ചരട് ആശീർവ്വദിക്കാൻ അനുവാദമുള്ളു. ജോസഫ് ചരട് വെഞ്ചിരിക്കാനുള്ള ക്രമം അംഗീകരിച്ചത് ഒമ്പതാം പീയൂസ് മാർപാപ്പയാണ്. വിശുദ്ധ ജോസഫി ചരട് ധരിക്കുന്നവർക്ക് അഞ്ച് കൃപകൾ ലഭിക്കുന്നു എന്നാണ് പൊതു വിശ്വാസം 1) വിശുദ്ധ യൗസേപ്പിതാവിൻ്റെ പ്രത്യേക സംരക്ഷണം 2) ആത്മാവിൻ്റ പരിശുദ്ധി 3) വിശുദ്ധി പാലിക്കാനുള്ള കൃപ 4) സ്ഥിരോത്സാഹം 5) മരണ സമയത്തുള്ള പ്രത്യേക സഹായം വിശുദ്ധ ജോസഫിൻ്റെ ചരട് വിശുദ്ധ യൗസേപ്പിൻ്റെ മാധ്യസ്ഥം നമ്മോടു കൂടയുണ്ട് എന്നതിന് ഒരു അടയാളമാണ് യൗസേപ്പിതാവിൻ്റെ ഹൃദയ വിശുദ്ധിയോടെ യേശുവിലേക്കു വളരുക എന്നതാണ് പ്രധാനം.
Image: /content_image/SocialMedia/SocialMedia-2021-01-15-15:52:45.jpg
Keywords: ജോസഫ്, ഫാ. ജയ്സൺ കുന്നേൽ
Category: 22
Sub Category:
Heading: വിശുദ്ധ ജോസഫിന്റെ ചരട്
Content: വിശുദ്ധ ജോസഫിൻ്റെ ചരടിനോടുള്ള (The Cord of St .Joseph) ജനകീയ ഭക്തിയെ (popular devotion) കുറിച്ചാണ് ഇന്നത്തെ ചിന്ത. ജനകീയ ഭക്തിയെപ്പറ്റി ബനഡിക്ട് പതിനാറാമൻ പാപ്പ പറയുന്ന വാക്കുകളോടെ നമുക്കു ആരംഭിക്കാം: "ജനകീയ ഭക്തി നമ്മുടെ ശക്തികളിൽ ഒന്നാണ്, കാരണം ജനഹൃദയങ്ങളിൽ ആഴത്തിൽ വേരുറച്ചിട്ടുള്ള പ്രാർത്ഥനകൾ അത് ഉൾകൊള്ളുന്നു. അവ സഭാ ജീവിതത്തിൽ നിന്നു അകന്നു കഴിയുന്നവരുടെയും വിശ്വാസത്തെക്കുറിച്ചു ശരിയായ ജ്ഞാനമില്ലാത്തവരുടെയും ഹൃദയങ്ങളെപ്പോലും ചിലപ്പോൾ ചലിപ്പിക്കുന്നു." ബൽജിയത്തുള്ള ഒരു തുറമുഖ പട്ടണമാണ് ആൻ്റ് വെർപ് (Antwerp). ഈ നഗരത്തിൽ 1637 ൽ ഉത്ഭവിച്ച മനോഹരമായ ഒരു ഭക്താചരണത്തെക്കുറിച്ചാണ് ഇന്നത്തെ ജോസഫ് ചിന്ത. ആൻ്റ് വെർപ്പിലെ അഗസ്റ്റീനിയൻ സഭാംഗമായ സി. എലിസബത്തിനു മാരകമായ ഒരു രോഗം ബാധിച്ചു. വിദഗ്ദരായ പല ഡോക്ടർമാർ പരിശോധിച്ചട്ടും രോഗത്തിൻ്റെ കാരണം പിടി കിട്ടിയില്ല. മരണം മുമ്പിൽ കണ്ടു കൊണ്ട് ദിവസങ്ങൾ എണ്ണിക്കഴിയവേ യൗസേപ്പിതാവിനോടു സവിശേഷ ഭക്തി ഉണ്ടായിരുന്ന സി. എലിസബത്ത് യൗസേപ്പിൻ്റെ ബഹുമാനാർത്ഥം ഒരു ചരട് ആശീർവദിച്ചു കൊടുക്കാമോ എന്നു സഭാധികാരികളോട് ആവശ്യപ്പെട്ടു. ആശീർവദിച്ച ചരട് അവൾ തന്നെ അരയിൽ കെട്ടി. ഏതാനും ദിവസങ്ങൾക്കു ശേഷം സി. എലിസബത്തു സുഖം പ്രാപിച്ചു. ഈ സംഭവം അറിഞ്ഞ നിരവധി ഡോക്ടർമാർ, പ്രൊട്ടസ്റ്റൻ്റു ഡോക്ടർ മാർ ഉൾപ്പെടെ അവിടെ വരുകയും സി. എലിസബത്തിൻ്റെ സൗഖ്യം ഒരു അത്ഭുഭുതമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇരുനൂറു വർഷങ്ങൾക്കു ശേഷം ഇറ്റലിയിലെ വെറോണ (Verona)യിലും പിന്നീട് റോമിലും ഈ അത്ഭുതം പരസ്യമായി.1842 മാർച്ചുമാസത്തിൽ വെറോണ നഗരത്തിലെ ഒരു ആശുപത്രി, അവിടെ ഉണ്ടായിരുന്ന രോഗികൾക്കു വിശുദ്ധ യൗസേപ്പിൻ്റെ വെഞ്ചിരിച്ച ചരട് വിതരണം ചെയതു. 1859 സെപ്റ്റംബർ പത്തൊമ്പതാം തീയതി പീയൂസ് ഒൻപതാം മാർപാപ്പ വിശുദ്ധ ജോസഫിൻ്റെ ചരടിനോടുള്ള ഭക്തി ഔദ്യോഗികമായി അംഗീകരിക്കുകയും, ആശീർവ്വാദ ക്രമം രൂപപ്പെടുത്തുകയും സ്വകാര്യ ഉപയോഗത്തിനു അനുവാദം നൽകുകയും ചെയ്തു. വിശുദ്ധ യൗസേപ്പിതാവിൻ്റെ ഏഴു വ്യാകുലങ്ങളെയും സന്തോഷങ്ങളെയും സൂചിപ്പിക്കാൻ ഏഴ് കെട്ടുകൾ ജോസഫ് ചരടിൽ ഉണ്ട്. വിശുദ്ധി, എളിമ എന്നി പുണ്യങ്ങളുടെ അരപ്പട്ടയായി അരയിലും അനുസരണത്തിനായി ചുമലിലും വിശ്വാസികൾ ഈ ചരട് ധരിക്കുന്നു. അഭിഷിക്തനായ പുരോഹിതനുമാത്രമേ ഈ ചരട് ആശീർവ്വദിക്കാൻ അനുവാദമുള്ളു. ജോസഫ് ചരട് വെഞ്ചിരിക്കാനുള്ള ക്രമം അംഗീകരിച്ചത് ഒമ്പതാം പീയൂസ് മാർപാപ്പയാണ്. വിശുദ്ധ ജോസഫി ചരട് ധരിക്കുന്നവർക്ക് അഞ്ച് കൃപകൾ ലഭിക്കുന്നു എന്നാണ് പൊതു വിശ്വാസം 1) വിശുദ്ധ യൗസേപ്പിതാവിൻ്റെ പ്രത്യേക സംരക്ഷണം 2) ആത്മാവിൻ്റ പരിശുദ്ധി 3) വിശുദ്ധി പാലിക്കാനുള്ള കൃപ 4) സ്ഥിരോത്സാഹം 5) മരണ സമയത്തുള്ള പ്രത്യേക സഹായം വിശുദ്ധ ജോസഫിൻ്റെ ചരട് വിശുദ്ധ യൗസേപ്പിൻ്റെ മാധ്യസ്ഥം നമ്മോടു കൂടയുണ്ട് എന്നതിന് ഒരു അടയാളമാണ് യൗസേപ്പിതാവിൻ്റെ ഹൃദയ വിശുദ്ധിയോടെ യേശുവിലേക്കു വളരുക എന്നതാണ് പ്രധാനം.
Image: /content_image/SocialMedia/SocialMedia-2021-01-15-15:52:45.jpg
Keywords: ജോസഫ്, ഫാ. ജയ്സൺ കുന്നേൽ
Content:
15271
Category: 18
Sub Category:
Heading: ചാവറ അച്ചന്‍ മ്യൂസിയത്തിന് 50 ലക്ഷം രൂപ അനുവദിച്ചു
Content: തിരുവനന്തപുരം: കൂനമ്മാവില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍ മ്യൂസിയത്തിന് 50 ലക്ഷം രൂപ അനുവദിച്ചു. ഇന്നലെ ധനമന്ത്രി ഡോ. തോമസ് ഐസക്കാണ് പ്രഖ്യാപനം നടത്തിയത്. സാംസ്‌കാരിക മേഖലയ്ക്ക് ആകെ 157 കോടി രൂപയാണ് ഇക്കുറി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
Image: /content_image/India/India-2021-01-16-09:45:59.jpg
Keywords: ചാവറ
Category: 18
Sub Category:
Heading: ചാവറ അച്ചന്‍ മ്യൂസിയത്തിന് 50 ലക്ഷം രൂപ അനുവദിച്ചു
Content: തിരുവനന്തപുരം: കൂനമ്മാവില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍ മ്യൂസിയത്തിന് 50 ലക്ഷം രൂപ അനുവദിച്ചു. ഇന്നലെ ധനമന്ത്രി ഡോ. തോമസ് ഐസക്കാണ് പ്രഖ്യാപനം നടത്തിയത്. സാംസ്‌കാരിക മേഖലയ്ക്ക് ആകെ 157 കോടി രൂപയാണ് ഇക്കുറി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
Image: /content_image/India/India-2021-01-16-09:45:59.jpg
Keywords: ചാവറ
Content:
15272
Category: 18
Sub Category:
Heading: അഭയാകേസിലെ അപവാദ പ്രചരണങ്ങള്‍ അവസാനിപ്പിക്കണം: സീറോ മലബാര്‍ സഭ സിനഡ്
Content: കൊച്ചി: അഭയാകേസിലെ കോടതിവിധിയിലെ ചില നിരീക്ഷണങ്ങളെ ക്രൈസ്തവ സഭയെ അധിക്ഷേപിക്കാനുള്ള മാര്‍ഗമായി ചില മാധ്യമങ്ങളും പ്രസ്ഥാനങ്ങളും ദുരുപയോഗിക്കുന്നതില്‍ സീറോ മലബാര്‍ സഭ സിനഡ് ആശങ്ക രേഖപ്പെടുത്തി. സിസ്റ്റര്‍ അഭയയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതുപോലും സഭയാണെന്ന സത്യം മറച്ചുവച്ചാണ് ഈ അപവാദ പ്രചാരണം എന്നത് ദുഃഖകരമാണ്. സഭയില്‍ സമര്‍പ്പിത ജീവിതം നയിച്ചിരുന്ന സിസ്റ്റര്‍ അഭയയുടെ ആത്മാവിനും അവരുടെ കുടുംബത്തിനും നീതി ലഭിക്കണമെന്ന് ആരേക്കാളുമാഗ്രഹിക്കുന്നതു സഭയാണ്. ഈ ലക്ഷ്യത്തോടെ സഭ സ്വീകരിച്ച നിലപാടുകളെ അവഗണിക്കാനും നിക്ഷിപ്ത താല്പര്യങ്ങളോടെ സഭയെ സമൂഹമധ്യത്തില്‍ അധിക്ഷേപിക്കാനുമാണ് ചില തല്‍പര കക്ഷികള്‍ ശ്രമിക്കുന്നത്. അഭയാകേസില്‍ സിബിഐ കോടതി പുറപ്പെടുവിച്ച വിധിയെ രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുള്ള സമൂഹം എന്നനിലയില്‍ സഭ സ്വീകരിക്കുന്നു. എന്നാല്‍ വിധിയുടെ ഉള്ളടക്കത്തെക്കുറിച്ച് പരിണതപ്രജ്ഞരായ ന്യായാധിപന്മാരും ഫോറന്‍സിക് വിദഗ്ധരും കുറ്റാന്വേഷണ മേഖലയില്‍ പ്രാവീണ്യമുള്ളവരും പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള വ്യത്യസ്ത അഭിപ്രായങ്ങള്‍ ഗൗരവമായി പരിഗണിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നിലപാടിനോടു ചേര്‍ന്നാണ് സീറോ മലബാര്‍ സഭയും ചിന്തിക്കുന്നത്. നിക്ഷിപ്ത താല്പര്യങ്ങളെപ്രതി നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയും യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകരുത്. മേല്‍ക്കോടതികളുടെ വിധിതീര്‍പ്പില്‍ വസ്തുതകളുടെ നിജസ്ഥിതി കൂടുതല്‍ വ്യക്തമാകുമെന്നു സഭയ്ക്കു പ്രതീക്ഷയുണ്ട്. അഭയാ കേസിനോടനുബന്ധിച്ച് സ്വന്തം അഭിപ്രായം പറയാനുള്ള വ്യക്തികളുടെ സ്വാതന്ത്ര്യം മാനിക്കുമ്പോള്‍ തന്നെ സ്വകാര്യ വെളിപാടുകളെന്ന നിലയില്‍ സഭയുടെ നാമത്തില്‍ അഭിപ്രായങ്ങള്‍ പറയുന്നതില്‍നിന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ സ്വയം മാറിനില്‍ക്കണം. ഇത്തരം ചിന്താഗതിയോട് സഭ യോജിക്കുന്നില്ല. ഇത്തരം പ്രസ്താവനകളെ വിശ്വാസികളും പൊതുസമൂഹവും അവഗണിക്കണമെന്നും സീറോമലബാര്‍ സഭയുടെ മെത്രാന്‍ സിനഡ് അഭ്യര്‍ത്ഥിച്ചു
Image: /content_image/News/News-2021-01-16-09:58:36.jpg
Keywords: സീറോ മലബാര്‍
Category: 18
Sub Category:
Heading: അഭയാകേസിലെ അപവാദ പ്രചരണങ്ങള്‍ അവസാനിപ്പിക്കണം: സീറോ മലബാര്‍ സഭ സിനഡ്
Content: കൊച്ചി: അഭയാകേസിലെ കോടതിവിധിയിലെ ചില നിരീക്ഷണങ്ങളെ ക്രൈസ്തവ സഭയെ അധിക്ഷേപിക്കാനുള്ള മാര്‍ഗമായി ചില മാധ്യമങ്ങളും പ്രസ്ഥാനങ്ങളും ദുരുപയോഗിക്കുന്നതില്‍ സീറോ മലബാര്‍ സഭ സിനഡ് ആശങ്ക രേഖപ്പെടുത്തി. സിസ്റ്റര്‍ അഭയയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതുപോലും സഭയാണെന്ന സത്യം മറച്ചുവച്ചാണ് ഈ അപവാദ പ്രചാരണം എന്നത് ദുഃഖകരമാണ്. സഭയില്‍ സമര്‍പ്പിത ജീവിതം നയിച്ചിരുന്ന സിസ്റ്റര്‍ അഭയയുടെ ആത്മാവിനും അവരുടെ കുടുംബത്തിനും നീതി ലഭിക്കണമെന്ന് ആരേക്കാളുമാഗ്രഹിക്കുന്നതു സഭയാണ്. ഈ ലക്ഷ്യത്തോടെ സഭ സ്വീകരിച്ച നിലപാടുകളെ അവഗണിക്കാനും നിക്ഷിപ്ത താല്പര്യങ്ങളോടെ സഭയെ സമൂഹമധ്യത്തില്‍ അധിക്ഷേപിക്കാനുമാണ് ചില തല്‍പര കക്ഷികള്‍ ശ്രമിക്കുന്നത്. അഭയാകേസില്‍ സിബിഐ കോടതി പുറപ്പെടുവിച്ച വിധിയെ രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുള്ള സമൂഹം എന്നനിലയില്‍ സഭ സ്വീകരിക്കുന്നു. എന്നാല്‍ വിധിയുടെ ഉള്ളടക്കത്തെക്കുറിച്ച് പരിണതപ്രജ്ഞരായ ന്യായാധിപന്മാരും ഫോറന്‍സിക് വിദഗ്ധരും കുറ്റാന്വേഷണ മേഖലയില്‍ പ്രാവീണ്യമുള്ളവരും പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള വ്യത്യസ്ത അഭിപ്രായങ്ങള്‍ ഗൗരവമായി പരിഗണിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നിലപാടിനോടു ചേര്‍ന്നാണ് സീറോ മലബാര്‍ സഭയും ചിന്തിക്കുന്നത്. നിക്ഷിപ്ത താല്പര്യങ്ങളെപ്രതി നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയും യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകരുത്. മേല്‍ക്കോടതികളുടെ വിധിതീര്‍പ്പില്‍ വസ്തുതകളുടെ നിജസ്ഥിതി കൂടുതല്‍ വ്യക്തമാകുമെന്നു സഭയ്ക്കു പ്രതീക്ഷയുണ്ട്. അഭയാ കേസിനോടനുബന്ധിച്ച് സ്വന്തം അഭിപ്രായം പറയാനുള്ള വ്യക്തികളുടെ സ്വാതന്ത്ര്യം മാനിക്കുമ്പോള്‍ തന്നെ സ്വകാര്യ വെളിപാടുകളെന്ന നിലയില്‍ സഭയുടെ നാമത്തില്‍ അഭിപ്രായങ്ങള്‍ പറയുന്നതില്‍നിന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ സ്വയം മാറിനില്‍ക്കണം. ഇത്തരം ചിന്താഗതിയോട് സഭ യോജിക്കുന്നില്ല. ഇത്തരം പ്രസ്താവനകളെ വിശ്വാസികളും പൊതുസമൂഹവും അവഗണിക്കണമെന്നും സീറോമലബാര്‍ സഭയുടെ മെത്രാന്‍ സിനഡ് അഭ്യര്‍ത്ഥിച്ചു
Image: /content_image/News/News-2021-01-16-09:58:36.jpg
Keywords: സീറോ മലബാര്‍
Content:
15273
Category: 1
Sub Category:
Heading: ഐഎസ് തകര്‍ത്ത ഇറാഖിലെ ദേവാലയത്തിന് മുകളില്‍ പരിശുദ്ധ കന്യകാമാതാവിന്റെ രൂപം സ്ഥാപിച്ചു
Content: ക്വാരഘോഷ്: വടക്കന്‍ ഇറാഖിലെ നിനവേ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ക്രിസ്ത്യന്‍ പട്ടണമായ ക്വാരഘോഷില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ അധിനിവേശ കാലത്ത് തകര്‍ക്കപ്പെട്ട വിര്‍ജിന്‍ മേരി സിറിയന്‍ കത്തോലിക്കാ ദേവാലയത്തിന്റെ മണിമാളികക്ക് മുകളില്‍ പരിശുദ്ധ കന്യകാ മാതാവിന്റെ രൂപം സ്ഥാപിച്ചു. പ്രാദേശിക ക്രിസ്ത്യന്‍ കലാകാരനും വിശ്വാസിയുമായ തബിത് മൈക്കല്‍ എന്ന ശില്‍പ്പിയാണ് മാതാവിന്റെ മനോഹരമായ രൂപം നിര്‍മ്മിച്ചു സ്ഥാപിച്ചത്. ബാഗ്ദാദിലെ നിത്യസഹായ മാതാവിന്റെ രൂപവും ഇദ്ദേഹമാണ് ഉണ്ടാക്കിയത്. പ്രാദേശിക ക്രിസ്ത്യന്‍ സമൂഹത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ് വിര്‍ജിന്‍ മേരി ദേവാലയം. നിനവേ മേഖലയിലെ ഏറ്റവും വലിയ ദേവാലയ മണിമാളികയാണ് ദേവാലയത്തിന്റേത്. 2014 ഓഗസ്റ്റില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ അധിനിവേശം തുടങ്ങിയതുമുതല്‍ ദേവാലയവും ഇതിലെ ക്രിസ്തീയ അടയാളങ്ങളും തീവ്രവാദികള്‍ അഗ്നിക്കിരയാക്കിയിരിന്നു. അധിനിവേശത്തിനു ശേഷം പ്രാദേശിക സമൂഹത്തിന്റെ സഹായത്തോടെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ ദേവാലയം പുനര്‍നിര്‍മ്മിക്കുകയാണ് ഉണ്ടായത്. പഴയ മണിമാളികയുടെ ഒരു ഭാഗം മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നതെന്നു ഇടവക വികാരിയായ ഫാ. പോള്‍ തബിത് മേക്കോ പറഞ്ഞു. ദേവാലയം അമലോത്ഭവ മാതാവിന് സമര്‍പ്പിക്കപ്പെട്ടിരിക്കുകയാണെന്നും രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാരംലസില്‍ ചെയ്തതു പോലെ മാതാവിന്റെ ഒരു രൂപം ഈ മണിമാളികയുടെ മുകളിലും സ്ഥാപിക്കുവാന്‍ തങ്ങള്‍ തീരുമാനിക്കുകയായിരുന്നെന്നും, ഫാ. പോള്‍ പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശ കാലത്ത് പതിനായിരകണക്കിന് ക്രൈസ്തവരാണ് നിനവേ മേഖല വിട്ട് പലായനം ചെയ്തത്. രണ്ടു വര്‍ഷത്തെ അധിനിവേശത്തിനു ശേഷം 2016-ലാണ് ക്വാരഘോഷ് ജിഹാദികളില്‍ നിന്നും മോചിപ്പിക്കപ്പെട്ടത്. ഇസ്ലാമിക അധിനിവേശം അവസാനിച്ചുവെങ്കിലും പലായനം ചെയ്ത ക്രൈസ്തവരില്‍ നല്ലൊരു ശതമാനം ഇതുവരെ മടങ്ങിയെത്തിയിട്ടില്ല. പലായനം ചെയ്തവരെ മടക്കികൊണ്ടുവരുന്നതിനുള്ള ശ്രമത്തിലാണ് സഭയും ക്രിസ്ത്യന്‍ സന്നദ്ധ സംഘടനകളും. ഇതിനിടയിലും ഫ്രാന്‍സിസ് പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ക്രിസ്ത്യന്‍ സമൂഹം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GY78jFNVbhp6KTDXekhuEX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-16-10:31:49.jpg
Keywords: ഇറാഖ, രൂപ
Category: 1
Sub Category:
Heading: ഐഎസ് തകര്‍ത്ത ഇറാഖിലെ ദേവാലയത്തിന് മുകളില്‍ പരിശുദ്ധ കന്യകാമാതാവിന്റെ രൂപം സ്ഥാപിച്ചു
Content: ക്വാരഘോഷ്: വടക്കന്‍ ഇറാഖിലെ നിനവേ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ക്രിസ്ത്യന്‍ പട്ടണമായ ക്വാരഘോഷില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ അധിനിവേശ കാലത്ത് തകര്‍ക്കപ്പെട്ട വിര്‍ജിന്‍ മേരി സിറിയന്‍ കത്തോലിക്കാ ദേവാലയത്തിന്റെ മണിമാളികക്ക് മുകളില്‍ പരിശുദ്ധ കന്യകാ മാതാവിന്റെ രൂപം സ്ഥാപിച്ചു. പ്രാദേശിക ക്രിസ്ത്യന്‍ കലാകാരനും വിശ്വാസിയുമായ തബിത് മൈക്കല്‍ എന്ന ശില്‍പ്പിയാണ് മാതാവിന്റെ മനോഹരമായ രൂപം നിര്‍മ്മിച്ചു സ്ഥാപിച്ചത്. ബാഗ്ദാദിലെ നിത്യസഹായ മാതാവിന്റെ രൂപവും ഇദ്ദേഹമാണ് ഉണ്ടാക്കിയത്. പ്രാദേശിക ക്രിസ്ത്യന്‍ സമൂഹത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ് വിര്‍ജിന്‍ മേരി ദേവാലയം. നിനവേ മേഖലയിലെ ഏറ്റവും വലിയ ദേവാലയ മണിമാളികയാണ് ദേവാലയത്തിന്റേത്. 2014 ഓഗസ്റ്റില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ അധിനിവേശം തുടങ്ങിയതുമുതല്‍ ദേവാലയവും ഇതിലെ ക്രിസ്തീയ അടയാളങ്ങളും തീവ്രവാദികള്‍ അഗ്നിക്കിരയാക്കിയിരിന്നു. അധിനിവേശത്തിനു ശേഷം പ്രാദേശിക സമൂഹത്തിന്റെ സഹായത്തോടെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ ദേവാലയം പുനര്‍നിര്‍മ്മിക്കുകയാണ് ഉണ്ടായത്. പഴയ മണിമാളികയുടെ ഒരു ഭാഗം മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നതെന്നു ഇടവക വികാരിയായ ഫാ. പോള്‍ തബിത് മേക്കോ പറഞ്ഞു. ദേവാലയം അമലോത്ഭവ മാതാവിന് സമര്‍പ്പിക്കപ്പെട്ടിരിക്കുകയാണെന്നും രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാരംലസില്‍ ചെയ്തതു പോലെ മാതാവിന്റെ ഒരു രൂപം ഈ മണിമാളികയുടെ മുകളിലും സ്ഥാപിക്കുവാന്‍ തങ്ങള്‍ തീരുമാനിക്കുകയായിരുന്നെന്നും, ഫാ. പോള്‍ പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശ കാലത്ത് പതിനായിരകണക്കിന് ക്രൈസ്തവരാണ് നിനവേ മേഖല വിട്ട് പലായനം ചെയ്തത്. രണ്ടു വര്‍ഷത്തെ അധിനിവേശത്തിനു ശേഷം 2016-ലാണ് ക്വാരഘോഷ് ജിഹാദികളില്‍ നിന്നും മോചിപ്പിക്കപ്പെട്ടത്. ഇസ്ലാമിക അധിനിവേശം അവസാനിച്ചുവെങ്കിലും പലായനം ചെയ്ത ക്രൈസ്തവരില്‍ നല്ലൊരു ശതമാനം ഇതുവരെ മടങ്ങിയെത്തിയിട്ടില്ല. പലായനം ചെയ്തവരെ മടക്കികൊണ്ടുവരുന്നതിനുള്ള ശ്രമത്തിലാണ് സഭയും ക്രിസ്ത്യന്‍ സന്നദ്ധ സംഘടനകളും. ഇതിനിടയിലും ഫ്രാന്‍സിസ് പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ക്രിസ്ത്യന്‍ സമൂഹം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GY78jFNVbhp6KTDXekhuEX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-16-10:31:49.jpg
Keywords: ഇറാഖ, രൂപ
Content:
15274
Category: 1
Sub Category:
Heading: സിബിഐ എന്താണ് ചെയ്തത്? | അഭയാ കേസ് വിധിയിലെ പാകപ്പിഴകള്‍ 4 | ജസ്റ്റീസ് ഏബ്രഹാം മാത്യു
Content: ഇനിയാണ് ഏറ്റവും പ്രധാനപ്പെട്ട മൂന്നാമത്തെ സാഹചര്യം, സിബിഐ തെളിയിക്കാന്‍ ശ്രമിച്ചതും വിധിയില്‍ മൂന്നാംപ്രതി കന്യാസ്ത്രീക്കെതിരെ അടിസ്ഥാനമാക്കിയിട്ടുള്ളതും. അത് ഇതാണ്: സിബിഐ അറസ്റ്റു ചെയ്യുന്നതിനു തൊട്ടുമുന്പ് (2008ല്‍) അവര്‍ കന്യാചര്‍മം വച്ചുപിടിപ്പിച്ചതായി തെളിവില്‍ തെളിഞ്ഞുനില്‍ക്കുന്നു. ഈ വിധി മാത്രം വായിച്ചപ്പോള്‍ എനിക്കും തോന്നി തീയില്ലാതെ പുകയുണ്ടാവുകയില്ലല്ലോ എന്ന്. അതാണ് ഈ കണ്ടെത്തലിന്റെ പ്രാധാന്യം. ഒന്നാമതായി ഇത് എങ്ങനെ അഭയയുടെ മരണവുമായി കന്യാസ്ത്രീക്കു ബന്ധമുണ്ടെന്നു സ്ഥാപിക്കാന്‍ ഉതകും ഉതകില്ല. മൂന്നാംപ്രതിയുടെ അറസ്റ്റിനുശേഷം അവരെ കന്യാത്വ പരിശോധനയ്ക്കു വിധേയയാക്കി. ഇതു കാടത്തം മാത്രമല്ല, ധാര്‍മികമായും നിയമപരമായും തെറ്റുമാണ്. ഭരണഘടന അനുവദിക്കുന്നതല്ല; സ്ത്രീയെ അപമാനിക്കലാണ്. എന്നിട്ടും സിബിഐ അതു ചെയ്തു. അതു ചെയ്തത് ആലപ്പുഴ മെഡിക്കല്‍ കോളജിലെ അന്നത്തെ ഫോറന്‍സിക് സയന്‍സ് വിദഗ്ധയായിരുന്ന ഡോ. രമയും (pw 29) ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ലളിതാംബിക കരുണാകരനും (pw19) ആയിരുന്നു. അവരുടെ രണ്ടു റിപ്പോര്‍ട്ടുകള്‍ (pw48 ഉം pw80ഉം) കോടതി തെളിവിന്റെ ഭാഗമാക്കി. ഈ ഡോക്ടര്‍മാരുടെ മൊഴിയിലും റിപ്പോര്‍ട്ടിലും മൂന്നാം പ്രതിയില്‍ കന്യാചര്‍മം ഉള്ളതായി പറഞ്ഞിട്ടുണ്ട്. അതു സിബിഐയും സമ്മതിക്കുന്നു. അപ്പോള്‍ അതു വച്ചുപിടിപ്പിച്ചെന്നു സിബിഐ തെളിയിച്ചില്ലെങ്കില്‍ അവര്‍ ഇപ്പോഴും കന്യകയാണെന്നര്‍ഥം. സിബിഐ അതു തെളിയിച്ചോ, വിധിയില്‍ പറയുന്നതുപോലെ നോക്കാം. #{black->none->b->ഒരു പരിശോധന, രണ്ടു റിപ്പോര്‍ട്ട് }# കന്യാത്വ പരിശോധന സംബന്ധിച്ചു ഡോക്ടര്‍മാര്‍ രണ്ടു റിപ്പോര്‍ട്ട് ഹാജരാക്കി. ഇവ pw48 ഉം pw80 ഉം ആയി കോടതി അക്കമിട്ടു. pw48ല്‍ കൃത്യമായി പറയുന്നു മൂന്നാം പ്രതിയെ പരിശോധിച്ചത് 25ാം തീയതി എന്ന്. ഡോക്ടര്‍മാര്‍ ഒപ്പിടുന്നിടത്തു തീയതി വച്ചിട്ടില്ല. pw48ലെ തീയതിയും 25 ആണ്. പക്ഷേ, ഒപ്പിനടുത്ത് 26 എന്ന തീയതി രണ്ടുപേരും വച്ചിരുന്നു. ഡോക്ടര്‍ രമ പറഞ്ഞു കന്യാസ്ത്രീയെ 25ഉം 26ഉം തീയതികളില്‍ പരിശോധിച്ചുവെന്ന്. ഇതു കളവാണ്. രണ്ടു റിപ്പോര്‍ട്ടുകളിലും 25ാം തീയതി മാത്രം പരിശോധിച്ചതായേ കാണുന്നുള്ളു. ഡോക്ടര്‍ ലളിതാംബിക പറഞ്ഞത് 26ാം തീയതി റിപ്പോര്‍ട്ട് കൊടുത്തു എന്നു മാത്രമാണ്. എന്തിന് രണ്ടു റിപ്പോര്‍ട്ട് തയാറാക്കി, ഒരു പ്രാവശ്യത്തെ പരിശോധനയ്ക്ക് കാരണമുണ്ട്. ആദ്യ റിപ്പോര്‍ട്ടില്‍ (pw48) കന്യാചര്‍മം അതുപോലെ കാണുന്നു എന്നു രേഖപ്പെടുത്തിയിരുന്നു. സിബിഐ ആവശ്യപ്പെട്ടതിന്റെ ഉത്തരം അതില്‍ ഉണ്ട്. പിന്നെ എന്തുകൊണ്ട് 26ാം തീയതിവച്ച് മറ്റൊരെണ്ണം കൊടുത്തു അതിലാണ് മൂന്നാംപ്രതിയില്‍ കണ്ട ഉണങ്ങിയ പാട് ഉണ്ടായത് ശസ്ത്രക്രിയമൂലം ആയിരുന്നേക്കാം എന്ന അഭിപ്രായമുള്ളത്. ആദ്യ റിപ്പോര്‍ട്ടിന്റെ അപകടം മനസിലാക്കിയ സിബിഐ, ഡോക്ടര്‍മാരെക്കൊണ്ടു രണ്ടാമത്തേത് എഴുതിച്ചുവാങ്ങി എന്നുള്ള പ്രതിഭാഗം വാദം തള്ളിക്കളയാനാവില്ല. ഇതൊന്നും കോടതി പരിശോധിച്ചതേയില്ല. പരിശോധനയില്‍ കന്യാസ്ത്രീയില്‍ മുറിവിന്റെ ഒരു ഉണങ്ങിയ പാട് കണ്ടുവെന്നു ഡോക്ടര്‍മാര്‍ തെളിവുകൊടുത്തതിന്റെ അടിസ്ഥാനത്തില്‍ അത് എന്തുകൊണ്ട് ഉണ്ടാവാമെന്നു ഡോ. ലളിതാംബികയോടു ക്രോസ് വിസ്താരത്തില്‍ ചോദിച്ചപ്പോഴുണ്ടായ മറുപടി പല കാരണങ്ങള്‍ കൊണ്ടുമാവാം എന്നാണ്. നഖക്ഷതം കൊണ്ടുപോലും അത് ഉണ്ടാവാം എന്നതു ഡോക്ടര്‍ നിഷേധിച്ചില്ല (പേജ് നാല്). അതു ശസ്ത്രക്രിയ കൊണ്ടാണോ എന്നറിയില്ല എന്നായിരുന്നു അവരുടെ അഭിപ്രായമെന്ന് ആദ്യത്തെ റിപ്പോര്‍ട്ടില്‍ (pw80) നിന്നു കാണാം. #{black->none->b->പ്രതിയെ കുടുക്കാന്‍ ചെയ്തതോ }# സര്‍ജറി എന്നതിനു മുന്പ് ഒരു ചോദ്യചിഹ്നം ഇട്ടിരിക്കുന്നു. ഇതുസംബന്ധിച്ച് ഡോ. രമയുടെ മൊഴിയുമുണ്ട്. എന്നിട്ടും അതു ശസ്ത്രക്രിയകൊണ്ട് ആയിരുന്നോ എന്നും അതുമൂലം ലൈംഗികബന്ധം പുലര്‍ത്തിയിട്ടുണ്ടോ എന്നും പറയാനാവില്ലെന്ന് എഴുതാന്‍ കാരണം എന്ത്! ഡോ. രമ പറഞ്ഞു, മുറിവുണങ്ങിയ പാട് നല്‍കുന്ന സൂചന കന്യാസ്ത്രീ ലൈംഗിക ബന്ധം നടത്തി എന്നതാണെന്ന്. വിഡ്ഢിത്തം പറയുന്നതിന് അതിരുവേണ്ടേ ഇത് അവരുടെ തന്നെ അഭിപ്രായത്തിനു വിരുദ്ധമാണ്. ശസ്ത്രക്രിയ നടത്തിയിരുന്നോ എന്ന് ആരും ചോദിക്കാതെ ഈ ഡോക്ടര്‍മാര്‍ എങ്ങനെ അതെഴുതാന്‍ ഇടയായി. കന്യാചര്‍മം പുനര്‍സൃഷ്ടിക്കുന്ന ശസ്ത്രക്രിയ എന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ലെന്നു പറഞ്ഞു രക്ഷപ്പെടാന്‍ അവര്‍ക്കു സാധിക്കില്ല. ലൈംഗികബന്ധം പുലര്‍ത്തിയോ എന്നു പറയുന്നതിനുള്ള തടസമായി നില്ക്കുന്നത് ഒരു ശസ്ത്രക്രിയ നടത്തി കന്യാചര്‍മം ഉണ്ടാക്കിയതാണെന്ന ധ്വനിയാണ് ഇവരുടെ അഭിപ്രായം നല്‍കുന്നത്. ഒരു ശസ്ത്രക്രിയ നടത്തിയോ എന്നു പോലും പറയാന്‍ സാധിക്കാത്ത ഇവര്‍ എന്തിനിങ്ങനെ എഴുതി! പ്രതിയെ കുടുക്കാന്‍ മനഃപൂര്‍വം ചെയ്തതാണെന്നു വിചാരിച്ചാല്‍ തെറ്റുപറയാന്‍ പറ്റുമോ?. ഇതു തൊഴില്‍ധര്‍മം അല്ല. കന്യാസ്ത്രീയില്‍ കണ്ടതെന്നു പറയുന്ന പാട് പുതിയതാണോ പഴയതാണോ എന്നു രേഖപ്പെടുത്തിയിട്ടില്ല. ഇത് അസാധാരണമാണ്. സാധാരണ ഡോക്ടര്‍മാര്‍ അങ്ങനെ പറയും. പാട് കണ്ടാല്‍ അതു പറയാന്‍ സാധിക്കും എന്നു ഡോ. രമ പറഞ്ഞു. എന്നിട്ടും എന്തുകൊണ്ടവര്‍ പറഞ്ഞില്ല റിപ്പോര്‍ട്ടിലെ വിവരണം വച്ച് അത് ഇനി പറയാനാവില്ലെന്ന് അവര്‍ സമ്മതിച്ചു. എന്നിട്ടും അവര്‍ ശസ്ത്രക്രിയ ചെയ്തത് സിബിഐ അവരെ അറസ്റ്റു ചെയ്തതിനു തൊട്ടുമുന്പാണെന്ന് ഒരടിസ്ഥാനവുമില്ലാതെ വിധിയില്‍ എഴുതിച്ചേര്‍ത്തു (ഖണ്ഡിക 224). #{black->none->b->അവര്‍ ഹൈമനോപ്ലാസ്റ്റി വിദഗ്ധരല്ല }# ഇന്ത്യന്‍ തെളിവുനിയമമനുസരിച്ച് ഒരു വിദഗ്ധനുമാത്രമേ കോടതിയില്‍ അഭിപ്രായം പറയാന്‍ അനുവാദമുള്ളൂ. അത് ഏതെങ്കിലും വിഷയത്തിലല്ല, പ്രതിപാദ്യവിഷയത്തിലായിരിക്കണം. ഡോ. രമയും ഡോ. ലളിതാംബിക കരുണാകരനും ഹൈമനോപ്ലാസ്റ്റിയില്‍ വിദഗ്ധരാണോ ഡോ. രമ കോടതിയില്‍ പറഞ്ഞു ശസ്ത്രക്രിയയുടെ പേരുപോലും പറയാന്‍ പറ്റില്ലെന്ന് (പേജ് 31). എന്നിട്ടും അവര്‍ റിപ്പോര്‍ട്ടില്‍ ഒപ്പിട്ടുകൊടുത്തു. ഡോ. ലളിതാംബിക മൊഴി നല്‍കി ഈ വിഷയം മെഡിക്കല്‍ കോളജില്‍ പഠിപ്പിക്കുന്നില്ലെന്നും അവര്‍ ഈ ശസ്ത്രക്രിയ ചെയ്തിട്ടില്ലെന്നും (പേജ് 37). പ്ലാസ്റ്റിക് സര്ജേന്മാരാണ് ഇതു ചെയ്യുന്നത്. അങ്ങനെ തങ്ങള്‍ വിദഗ്ധരല്ലെന്ന് അവര്‍ തന്നെ സമ്മതിക്കുന്ന കാര്യത്തില്‍ അവര്‍ എന്തുകൊണ്ടു പ്രതിക്കു ദോഷകരവും അപമാനകരവുമായ അഭിപ്രായം എഴുതിക്കൊടുത്തു എന്തു തൊഴില്‍ ധര്‍മമാണിത് ഡോ. ലളിതാംബിക കൃത്യമായി ഒരു കാര്യം പറഞ്ഞു, മൂന്നാം പ്രതി ഹൈമനോപ്ലാസ്റ്റി നടത്തിയെന്നു തങ്ങള്‍ കൃത്യമായി പറഞ്ഞിട്ടില്ലെന്ന്. ഇതൊന്നും വകവയ്ക്കാതെ കോടതി വിധിയിലെഴുതി, 'മൂന്നാം പ്രതി ഹൈമനോപ്ലാസ്റ്റി ശസ്ത്രക്രിയ നടത്തിയെന്നു വ്യക്തമാണെന്ന്''! ഒരു നുള്ള് തെളിവുപോലുമില്ലാതെയാണു മൂന്നാം പ്രതി കന്യാസ്ത്രീയെ ശിക്ഷിച്ചത്. ക്രോസ് വിസ്താരം നടത്തിയില്ലായിരുന്നെങ്കില്‍ പോലും അടയ്ക്കാ രാജുവിന്റെ മൊഴി പ്രതിഭാഗത്തിന് എതിരായിരുന്നില്ല. അടയ്ക്കാ രാജു തുടക്കം മുതല്‍ സിബിഐയുടെ കേസിനു വിരുദ്ധമായാണു മൊഴി നല്‍കിയത്, പ്രോസിക്യൂട്ടര്‍ക്കു മനസിലായില്ലെങ്കിലും. സിബിഐയുടെ എല്ലാ സാക്ഷികളെയും പ്രഗത്ഭനായ അഭിഭാഷകന്‍ അഡ്വ. രാമന്‍പിള്ളയും സമര്‍ഥനായ അഭിഭാഷകന്‍ അഡ്വ. ജോസുംകൂടി നിലംപരിശാക്കി. എന്നിട്ടും വിധിയില്‍ പറഞ്ഞിട്ടുള്ളത് സാക്ഷികളുടെ വിശ്വാസ്യതയെ കുലുക്കാന്‍ പോലും പറ്റിയില്ലെന്ന്. #{black->none->b->മാധ്യമങ്ങളിലൂടെ തേജോവധം }# അവസാനമായി, സിബിഐ ചെയ്തതെന്താണെന്ന് അറിയാമോ പ്രതികളെയും തങ്ങള്‍ക്ക് അനുകൂലമല്ലാത്തവരെയും മുന്‍ അന്വേഷണ ഉദ്യോഗസ്ഥരെയും കേസുമായി ഒരു ബന്ധവുമില്ലെങ്കിലും സിബിഐയുടെ നിലപാടിനെ പിന്തുണയ്ക്കാത്തവരെയും മാധ്യമങ്ങളിലൂടെയും സാക്ഷികളില്‍ കൂടിയും തേജോവധം ചെയ്യുകയും അവഹേളിക്കുകയുമാണ്. കേരളത്തിലെ ഷെര്‍ലക് ഹോംസ് എന്നു മുന്‍ പോലീസ് മേധാവി ജേക്കബ് പുന്നൂസ് വിശേഷിപ്പിച്ച അതിപ്രഗത്ഭനും നിര്‍ഭയനുമായിരുന്ന അന്തരിച്ച ഫോറന്‍സിക് വിദഗ്ധന്‍ ഡോ. ഉമാദത്തനെ ഡോ. കന്തസ്വാമി സാക്ഷിക്കൂട്ടില്‍ തേജോവധം ചെയ്തു. ഈ കേസുമായി ഒരു ബന്ധവുമില്ലാത്ത ഡോ. ജയിംസ് വടക്കുംചേരി, നാര്‍ക്കോ പരിശോധനയുടെ സാധുതയെ ചോദ്യം ചെയ്ത് പത്രത്തില്‍ ലേഖനം എഴുതിയതുകൊണ്ട് അദ്ദേഹം ഒന്നാം പ്രതിയില്‍ നിന്ന് 40 ലക്ഷം രൂപ വാങ്ങിയിട്ടാണ് ലേഖനം എഴുതിയതെന്ന് സാക്ഷി വേണുഗോപാലനിലൂടെ രേഖയിലാക്കി. കൂടാതെ എല്ലാ വൈദികരും മോശക്കാരാണെന്ന് ഒന്നാം പ്രതി പറഞ്ഞതായി ഈ സാക്ഷിയിലൂടെ തെളിവിന്റെ ഭാഗമാക്കി. മൂന്നാംപ്രതി കന്യാസ്ത്രീ കളങ്കിതയാണെന്നു സ്വയം പ്രഖ്യാപിച്ചതായി ഡോ. രമയുടെയും ഡോ. ലളിതാംബികയുടെയും റിപ്പോര്‍ട്ടിലൂടെ കോടതിയുടെ പ്രമാണത്തിന്റെ ഭാഗമാക്കി. അങ്ങനെ പലതും ചെയ്തു സിബിഐ സംതൃപ്തിയടഞ്ഞു. മുന്‍ അന്വേഷണ ഉദ്യോഗസ്ഥരെയെല്ലാം തെമ്മാടികളെന്നു വിളിച്ച് വിധിന്യായത്തില്‍ അവര്‍ക്ക് ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും അപമാനം വരുത്തി. സത്യം ജയിക്കട്ടെ. (അവസാനിച്ചു) #{blue->none->b->ജസ്റ്റീസ് ഏബ്രഹാം മാത്യു }# (ന്യായാധിപനെന്ന നിലയില്‍ 30 വര്‍ഷത്തെ അനുഭവ സന്പത്തുള്ള ലേഖകന്‍ ജില്ലാ ജഡ്ജി, ഹൈക്കോടതി ജഡ്ജി, കേരളാ ജുഡീഷല്‍ അക്കാഡമി ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.) #{black->none->b->കടപ്പാട്: ദീപിക }# #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GY78jFNVbhp6KTDXekhuEX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-16-12:45:18.jpg
Keywords: അഭയ
Category: 1
Sub Category:
Heading: സിബിഐ എന്താണ് ചെയ്തത്? | അഭയാ കേസ് വിധിയിലെ പാകപ്പിഴകള്‍ 4 | ജസ്റ്റീസ് ഏബ്രഹാം മാത്യു
Content: ഇനിയാണ് ഏറ്റവും പ്രധാനപ്പെട്ട മൂന്നാമത്തെ സാഹചര്യം, സിബിഐ തെളിയിക്കാന്‍ ശ്രമിച്ചതും വിധിയില്‍ മൂന്നാംപ്രതി കന്യാസ്ത്രീക്കെതിരെ അടിസ്ഥാനമാക്കിയിട്ടുള്ളതും. അത് ഇതാണ്: സിബിഐ അറസ്റ്റു ചെയ്യുന്നതിനു തൊട്ടുമുന്പ് (2008ല്‍) അവര്‍ കന്യാചര്‍മം വച്ചുപിടിപ്പിച്ചതായി തെളിവില്‍ തെളിഞ്ഞുനില്‍ക്കുന്നു. ഈ വിധി മാത്രം വായിച്ചപ്പോള്‍ എനിക്കും തോന്നി തീയില്ലാതെ പുകയുണ്ടാവുകയില്ലല്ലോ എന്ന്. അതാണ് ഈ കണ്ടെത്തലിന്റെ പ്രാധാന്യം. ഒന്നാമതായി ഇത് എങ്ങനെ അഭയയുടെ മരണവുമായി കന്യാസ്ത്രീക്കു ബന്ധമുണ്ടെന്നു സ്ഥാപിക്കാന്‍ ഉതകും ഉതകില്ല. മൂന്നാംപ്രതിയുടെ അറസ്റ്റിനുശേഷം അവരെ കന്യാത്വ പരിശോധനയ്ക്കു വിധേയയാക്കി. ഇതു കാടത്തം മാത്രമല്ല, ധാര്‍മികമായും നിയമപരമായും തെറ്റുമാണ്. ഭരണഘടന അനുവദിക്കുന്നതല്ല; സ്ത്രീയെ അപമാനിക്കലാണ്. എന്നിട്ടും സിബിഐ അതു ചെയ്തു. അതു ചെയ്തത് ആലപ്പുഴ മെഡിക്കല്‍ കോളജിലെ അന്നത്തെ ഫോറന്‍സിക് സയന്‍സ് വിദഗ്ധയായിരുന്ന ഡോ. രമയും (pw 29) ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ലളിതാംബിക കരുണാകരനും (pw19) ആയിരുന്നു. അവരുടെ രണ്ടു റിപ്പോര്‍ട്ടുകള്‍ (pw48 ഉം pw80ഉം) കോടതി തെളിവിന്റെ ഭാഗമാക്കി. ഈ ഡോക്ടര്‍മാരുടെ മൊഴിയിലും റിപ്പോര്‍ട്ടിലും മൂന്നാം പ്രതിയില്‍ കന്യാചര്‍മം ഉള്ളതായി പറഞ്ഞിട്ടുണ്ട്. അതു സിബിഐയും സമ്മതിക്കുന്നു. അപ്പോള്‍ അതു വച്ചുപിടിപ്പിച്ചെന്നു സിബിഐ തെളിയിച്ചില്ലെങ്കില്‍ അവര്‍ ഇപ്പോഴും കന്യകയാണെന്നര്‍ഥം. സിബിഐ അതു തെളിയിച്ചോ, വിധിയില്‍ പറയുന്നതുപോലെ നോക്കാം. #{black->none->b->ഒരു പരിശോധന, രണ്ടു റിപ്പോര്‍ട്ട് }# കന്യാത്വ പരിശോധന സംബന്ധിച്ചു ഡോക്ടര്‍മാര്‍ രണ്ടു റിപ്പോര്‍ട്ട് ഹാജരാക്കി. ഇവ pw48 ഉം pw80 ഉം ആയി കോടതി അക്കമിട്ടു. pw48ല്‍ കൃത്യമായി പറയുന്നു മൂന്നാം പ്രതിയെ പരിശോധിച്ചത് 25ാം തീയതി എന്ന്. ഡോക്ടര്‍മാര്‍ ഒപ്പിടുന്നിടത്തു തീയതി വച്ചിട്ടില്ല. pw48ലെ തീയതിയും 25 ആണ്. പക്ഷേ, ഒപ്പിനടുത്ത് 26 എന്ന തീയതി രണ്ടുപേരും വച്ചിരുന്നു. ഡോക്ടര്‍ രമ പറഞ്ഞു കന്യാസ്ത്രീയെ 25ഉം 26ഉം തീയതികളില്‍ പരിശോധിച്ചുവെന്ന്. ഇതു കളവാണ്. രണ്ടു റിപ്പോര്‍ട്ടുകളിലും 25ാം തീയതി മാത്രം പരിശോധിച്ചതായേ കാണുന്നുള്ളു. ഡോക്ടര്‍ ലളിതാംബിക പറഞ്ഞത് 26ാം തീയതി റിപ്പോര്‍ട്ട് കൊടുത്തു എന്നു മാത്രമാണ്. എന്തിന് രണ്ടു റിപ്പോര്‍ട്ട് തയാറാക്കി, ഒരു പ്രാവശ്യത്തെ പരിശോധനയ്ക്ക് കാരണമുണ്ട്. ആദ്യ റിപ്പോര്‍ട്ടില്‍ (pw48) കന്യാചര്‍മം അതുപോലെ കാണുന്നു എന്നു രേഖപ്പെടുത്തിയിരുന്നു. സിബിഐ ആവശ്യപ്പെട്ടതിന്റെ ഉത്തരം അതില്‍ ഉണ്ട്. പിന്നെ എന്തുകൊണ്ട് 26ാം തീയതിവച്ച് മറ്റൊരെണ്ണം കൊടുത്തു അതിലാണ് മൂന്നാംപ്രതിയില്‍ കണ്ട ഉണങ്ങിയ പാട് ഉണ്ടായത് ശസ്ത്രക്രിയമൂലം ആയിരുന്നേക്കാം എന്ന അഭിപ്രായമുള്ളത്. ആദ്യ റിപ്പോര്‍ട്ടിന്റെ അപകടം മനസിലാക്കിയ സിബിഐ, ഡോക്ടര്‍മാരെക്കൊണ്ടു രണ്ടാമത്തേത് എഴുതിച്ചുവാങ്ങി എന്നുള്ള പ്രതിഭാഗം വാദം തള്ളിക്കളയാനാവില്ല. ഇതൊന്നും കോടതി പരിശോധിച്ചതേയില്ല. പരിശോധനയില്‍ കന്യാസ്ത്രീയില്‍ മുറിവിന്റെ ഒരു ഉണങ്ങിയ പാട് കണ്ടുവെന്നു ഡോക്ടര്‍മാര്‍ തെളിവുകൊടുത്തതിന്റെ അടിസ്ഥാനത്തില്‍ അത് എന്തുകൊണ്ട് ഉണ്ടാവാമെന്നു ഡോ. ലളിതാംബികയോടു ക്രോസ് വിസ്താരത്തില്‍ ചോദിച്ചപ്പോഴുണ്ടായ മറുപടി പല കാരണങ്ങള്‍ കൊണ്ടുമാവാം എന്നാണ്. നഖക്ഷതം കൊണ്ടുപോലും അത് ഉണ്ടാവാം എന്നതു ഡോക്ടര്‍ നിഷേധിച്ചില്ല (പേജ് നാല്). അതു ശസ്ത്രക്രിയ കൊണ്ടാണോ എന്നറിയില്ല എന്നായിരുന്നു അവരുടെ അഭിപ്രായമെന്ന് ആദ്യത്തെ റിപ്പോര്‍ട്ടില്‍ (pw80) നിന്നു കാണാം. #{black->none->b->പ്രതിയെ കുടുക്കാന്‍ ചെയ്തതോ }# സര്‍ജറി എന്നതിനു മുന്പ് ഒരു ചോദ്യചിഹ്നം ഇട്ടിരിക്കുന്നു. ഇതുസംബന്ധിച്ച് ഡോ. രമയുടെ മൊഴിയുമുണ്ട്. എന്നിട്ടും അതു ശസ്ത്രക്രിയകൊണ്ട് ആയിരുന്നോ എന്നും അതുമൂലം ലൈംഗികബന്ധം പുലര്‍ത്തിയിട്ടുണ്ടോ എന്നും പറയാനാവില്ലെന്ന് എഴുതാന്‍ കാരണം എന്ത്! ഡോ. രമ പറഞ്ഞു, മുറിവുണങ്ങിയ പാട് നല്‍കുന്ന സൂചന കന്യാസ്ത്രീ ലൈംഗിക ബന്ധം നടത്തി എന്നതാണെന്ന്. വിഡ്ഢിത്തം പറയുന്നതിന് അതിരുവേണ്ടേ ഇത് അവരുടെ തന്നെ അഭിപ്രായത്തിനു വിരുദ്ധമാണ്. ശസ്ത്രക്രിയ നടത്തിയിരുന്നോ എന്ന് ആരും ചോദിക്കാതെ ഈ ഡോക്ടര്‍മാര്‍ എങ്ങനെ അതെഴുതാന്‍ ഇടയായി. കന്യാചര്‍മം പുനര്‍സൃഷ്ടിക്കുന്ന ശസ്ത്രക്രിയ എന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ലെന്നു പറഞ്ഞു രക്ഷപ്പെടാന്‍ അവര്‍ക്കു സാധിക്കില്ല. ലൈംഗികബന്ധം പുലര്‍ത്തിയോ എന്നു പറയുന്നതിനുള്ള തടസമായി നില്ക്കുന്നത് ഒരു ശസ്ത്രക്രിയ നടത്തി കന്യാചര്‍മം ഉണ്ടാക്കിയതാണെന്ന ധ്വനിയാണ് ഇവരുടെ അഭിപ്രായം നല്‍കുന്നത്. ഒരു ശസ്ത്രക്രിയ നടത്തിയോ എന്നു പോലും പറയാന്‍ സാധിക്കാത്ത ഇവര്‍ എന്തിനിങ്ങനെ എഴുതി! പ്രതിയെ കുടുക്കാന്‍ മനഃപൂര്‍വം ചെയ്തതാണെന്നു വിചാരിച്ചാല്‍ തെറ്റുപറയാന്‍ പറ്റുമോ?. ഇതു തൊഴില്‍ധര്‍മം അല്ല. കന്യാസ്ത്രീയില്‍ കണ്ടതെന്നു പറയുന്ന പാട് പുതിയതാണോ പഴയതാണോ എന്നു രേഖപ്പെടുത്തിയിട്ടില്ല. ഇത് അസാധാരണമാണ്. സാധാരണ ഡോക്ടര്‍മാര്‍ അങ്ങനെ പറയും. പാട് കണ്ടാല്‍ അതു പറയാന്‍ സാധിക്കും എന്നു ഡോ. രമ പറഞ്ഞു. എന്നിട്ടും എന്തുകൊണ്ടവര്‍ പറഞ്ഞില്ല റിപ്പോര്‍ട്ടിലെ വിവരണം വച്ച് അത് ഇനി പറയാനാവില്ലെന്ന് അവര്‍ സമ്മതിച്ചു. എന്നിട്ടും അവര്‍ ശസ്ത്രക്രിയ ചെയ്തത് സിബിഐ അവരെ അറസ്റ്റു ചെയ്തതിനു തൊട്ടുമുന്പാണെന്ന് ഒരടിസ്ഥാനവുമില്ലാതെ വിധിയില്‍ എഴുതിച്ചേര്‍ത്തു (ഖണ്ഡിക 224). #{black->none->b->അവര്‍ ഹൈമനോപ്ലാസ്റ്റി വിദഗ്ധരല്ല }# ഇന്ത്യന്‍ തെളിവുനിയമമനുസരിച്ച് ഒരു വിദഗ്ധനുമാത്രമേ കോടതിയില്‍ അഭിപ്രായം പറയാന്‍ അനുവാദമുള്ളൂ. അത് ഏതെങ്കിലും വിഷയത്തിലല്ല, പ്രതിപാദ്യവിഷയത്തിലായിരിക്കണം. ഡോ. രമയും ഡോ. ലളിതാംബിക കരുണാകരനും ഹൈമനോപ്ലാസ്റ്റിയില്‍ വിദഗ്ധരാണോ ഡോ. രമ കോടതിയില്‍ പറഞ്ഞു ശസ്ത്രക്രിയയുടെ പേരുപോലും പറയാന്‍ പറ്റില്ലെന്ന് (പേജ് 31). എന്നിട്ടും അവര്‍ റിപ്പോര്‍ട്ടില്‍ ഒപ്പിട്ടുകൊടുത്തു. ഡോ. ലളിതാംബിക മൊഴി നല്‍കി ഈ വിഷയം മെഡിക്കല്‍ കോളജില്‍ പഠിപ്പിക്കുന്നില്ലെന്നും അവര്‍ ഈ ശസ്ത്രക്രിയ ചെയ്തിട്ടില്ലെന്നും (പേജ് 37). പ്ലാസ്റ്റിക് സര്ജേന്മാരാണ് ഇതു ചെയ്യുന്നത്. അങ്ങനെ തങ്ങള്‍ വിദഗ്ധരല്ലെന്ന് അവര്‍ തന്നെ സമ്മതിക്കുന്ന കാര്യത്തില്‍ അവര്‍ എന്തുകൊണ്ടു പ്രതിക്കു ദോഷകരവും അപമാനകരവുമായ അഭിപ്രായം എഴുതിക്കൊടുത്തു എന്തു തൊഴില്‍ ധര്‍മമാണിത് ഡോ. ലളിതാംബിക കൃത്യമായി ഒരു കാര്യം പറഞ്ഞു, മൂന്നാം പ്രതി ഹൈമനോപ്ലാസ്റ്റി നടത്തിയെന്നു തങ്ങള്‍ കൃത്യമായി പറഞ്ഞിട്ടില്ലെന്ന്. ഇതൊന്നും വകവയ്ക്കാതെ കോടതി വിധിയിലെഴുതി, 'മൂന്നാം പ്രതി ഹൈമനോപ്ലാസ്റ്റി ശസ്ത്രക്രിയ നടത്തിയെന്നു വ്യക്തമാണെന്ന്''! ഒരു നുള്ള് തെളിവുപോലുമില്ലാതെയാണു മൂന്നാം പ്രതി കന്യാസ്ത്രീയെ ശിക്ഷിച്ചത്. ക്രോസ് വിസ്താരം നടത്തിയില്ലായിരുന്നെങ്കില്‍ പോലും അടയ്ക്കാ രാജുവിന്റെ മൊഴി പ്രതിഭാഗത്തിന് എതിരായിരുന്നില്ല. അടയ്ക്കാ രാജു തുടക്കം മുതല്‍ സിബിഐയുടെ കേസിനു വിരുദ്ധമായാണു മൊഴി നല്‍കിയത്, പ്രോസിക്യൂട്ടര്‍ക്കു മനസിലായില്ലെങ്കിലും. സിബിഐയുടെ എല്ലാ സാക്ഷികളെയും പ്രഗത്ഭനായ അഭിഭാഷകന്‍ അഡ്വ. രാമന്‍പിള്ളയും സമര്‍ഥനായ അഭിഭാഷകന്‍ അഡ്വ. ജോസുംകൂടി നിലംപരിശാക്കി. എന്നിട്ടും വിധിയില്‍ പറഞ്ഞിട്ടുള്ളത് സാക്ഷികളുടെ വിശ്വാസ്യതയെ കുലുക്കാന്‍ പോലും പറ്റിയില്ലെന്ന്. #{black->none->b->മാധ്യമങ്ങളിലൂടെ തേജോവധം }# അവസാനമായി, സിബിഐ ചെയ്തതെന്താണെന്ന് അറിയാമോ പ്രതികളെയും തങ്ങള്‍ക്ക് അനുകൂലമല്ലാത്തവരെയും മുന്‍ അന്വേഷണ ഉദ്യോഗസ്ഥരെയും കേസുമായി ഒരു ബന്ധവുമില്ലെങ്കിലും സിബിഐയുടെ നിലപാടിനെ പിന്തുണയ്ക്കാത്തവരെയും മാധ്യമങ്ങളിലൂടെയും സാക്ഷികളില്‍ കൂടിയും തേജോവധം ചെയ്യുകയും അവഹേളിക്കുകയുമാണ്. കേരളത്തിലെ ഷെര്‍ലക് ഹോംസ് എന്നു മുന്‍ പോലീസ് മേധാവി ജേക്കബ് പുന്നൂസ് വിശേഷിപ്പിച്ച അതിപ്രഗത്ഭനും നിര്‍ഭയനുമായിരുന്ന അന്തരിച്ച ഫോറന്‍സിക് വിദഗ്ധന്‍ ഡോ. ഉമാദത്തനെ ഡോ. കന്തസ്വാമി സാക്ഷിക്കൂട്ടില്‍ തേജോവധം ചെയ്തു. ഈ കേസുമായി ഒരു ബന്ധവുമില്ലാത്ത ഡോ. ജയിംസ് വടക്കുംചേരി, നാര്‍ക്കോ പരിശോധനയുടെ സാധുതയെ ചോദ്യം ചെയ്ത് പത്രത്തില്‍ ലേഖനം എഴുതിയതുകൊണ്ട് അദ്ദേഹം ഒന്നാം പ്രതിയില്‍ നിന്ന് 40 ലക്ഷം രൂപ വാങ്ങിയിട്ടാണ് ലേഖനം എഴുതിയതെന്ന് സാക്ഷി വേണുഗോപാലനിലൂടെ രേഖയിലാക്കി. കൂടാതെ എല്ലാ വൈദികരും മോശക്കാരാണെന്ന് ഒന്നാം പ്രതി പറഞ്ഞതായി ഈ സാക്ഷിയിലൂടെ തെളിവിന്റെ ഭാഗമാക്കി. മൂന്നാംപ്രതി കന്യാസ്ത്രീ കളങ്കിതയാണെന്നു സ്വയം പ്രഖ്യാപിച്ചതായി ഡോ. രമയുടെയും ഡോ. ലളിതാംബികയുടെയും റിപ്പോര്‍ട്ടിലൂടെ കോടതിയുടെ പ്രമാണത്തിന്റെ ഭാഗമാക്കി. അങ്ങനെ പലതും ചെയ്തു സിബിഐ സംതൃപ്തിയടഞ്ഞു. മുന്‍ അന്വേഷണ ഉദ്യോഗസ്ഥരെയെല്ലാം തെമ്മാടികളെന്നു വിളിച്ച് വിധിന്യായത്തില്‍ അവര്‍ക്ക് ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും അപമാനം വരുത്തി. സത്യം ജയിക്കട്ടെ. (അവസാനിച്ചു) #{blue->none->b->ജസ്റ്റീസ് ഏബ്രഹാം മാത്യു }# (ന്യായാധിപനെന്ന നിലയില്‍ 30 വര്‍ഷത്തെ അനുഭവ സന്പത്തുള്ള ലേഖകന്‍ ജില്ലാ ജഡ്ജി, ഹൈക്കോടതി ജഡ്ജി, കേരളാ ജുഡീഷല്‍ അക്കാഡമി ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.) #{black->none->b->കടപ്പാട്: ദീപിക }# #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GY78jFNVbhp6KTDXekhuEX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-16-12:45:18.jpg
Keywords: അഭയ
Content:
15275
Category: 1
Sub Category:
Heading: കോവിഡ് ബാധിതരായി ഒരാഴ്ചയ്ക്കിടെ മരണമടഞ്ഞത് ഒന്‍പത് മെത്രാന്മാർ
Content: റോം: കഴിഞ്ഞ ഒരാഴ്ചക്കിടെ കൊറോണ വൈറസ് പിടിപെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മരണമടഞ്ഞത് ഒന്‍പതു മെത്രാന്മാർ. ജനുവരി 8 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ മൂന്ന് ഭൂഖണ്ഡങ്ങളിലെ മെത്രാൻമാരാണ് കോവിഡ് ബാധിതരായി മരണമടഞ്ഞത്. 53 മുതൽ 91 വരെ വയസ്സുണ്ടായിരുന്നവർ മരണമടഞ്ഞവരില്‍ ഉള്‍പ്പെടുന്നു. പട്ടികയിലെ അഞ്ചുപേർ യൂറോപ്പിൽ നിന്നുള്ള മെത്രാന്മാരാണ്. ഗ്ലാസ്ഗോ ആർച്ച് ബിഷപ്പായിരുന്ന ഫിലിപ്പ് ടർത്താഗ്ലിയ, സാംബിയയിലെ മോൻസേ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് മോസസ് ഹമുംഗോളി, ഇറ്റലിയിലെ ഫാനോ രൂപതയുടെ മെത്രാൻ മാരിയോ സെച്ചിനി, റിയോ ഡി ജനീറോ അതിരൂപതയുടെ മുൻ ആർച്ച്ബിഷപ്പ് ആയിരുന്ന കർദ്ദിനാൾ യുസേബിയോ ഓസ്കർ എന്നിവർ, ഒരേദിവസം ജനുവരി 13നാണ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്. ക്രിസ്തുമസിനു ശേഷം ഫിലിപ്പ് ടർത്താഗ്ലിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ അദ്ദേഹം ഐസോലേഷനിൽ കഴിയുകയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മരണ കാരണം ഇപ്പോഴും വ്യക്തമല്ലെന്നാണ് ഗ്ലാസ്ഗോ അതിരൂപത പറയുന്നത്. കൊളംബിയ, പോളണ്ട്, റൊമേനിയ, വെനിസ്വേല, ഇറ്റലി എന്നീ രാജ്യങ്ങളിലെ ഓരോ മെത്രാന്മാരും, ഈയാഴ്ച മരണമടഞ്ഞ മെത്രാന്മാരുടെ പട്ടികയിൽ ഉൾപ്പെടുന്നു. വ്യാപന ശേഷി കൂടിയ കോവിഡ് വൈറസ് ബ്രിട്ടൻ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ അവിടെയെല്ലാം നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GY78jFNVbhp6KTDXekhuEX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-16-13:31:22.jpg
Keywords: കൊറോണ
Category: 1
Sub Category:
Heading: കോവിഡ് ബാധിതരായി ഒരാഴ്ചയ്ക്കിടെ മരണമടഞ്ഞത് ഒന്‍പത് മെത്രാന്മാർ
Content: റോം: കഴിഞ്ഞ ഒരാഴ്ചക്കിടെ കൊറോണ വൈറസ് പിടിപെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മരണമടഞ്ഞത് ഒന്‍പതു മെത്രാന്മാർ. ജനുവരി 8 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ മൂന്ന് ഭൂഖണ്ഡങ്ങളിലെ മെത്രാൻമാരാണ് കോവിഡ് ബാധിതരായി മരണമടഞ്ഞത്. 53 മുതൽ 91 വരെ വയസ്സുണ്ടായിരുന്നവർ മരണമടഞ്ഞവരില്‍ ഉള്‍പ്പെടുന്നു. പട്ടികയിലെ അഞ്ചുപേർ യൂറോപ്പിൽ നിന്നുള്ള മെത്രാന്മാരാണ്. ഗ്ലാസ്ഗോ ആർച്ച് ബിഷപ്പായിരുന്ന ഫിലിപ്പ് ടർത്താഗ്ലിയ, സാംബിയയിലെ മോൻസേ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് മോസസ് ഹമുംഗോളി, ഇറ്റലിയിലെ ഫാനോ രൂപതയുടെ മെത്രാൻ മാരിയോ സെച്ചിനി, റിയോ ഡി ജനീറോ അതിരൂപതയുടെ മുൻ ആർച്ച്ബിഷപ്പ് ആയിരുന്ന കർദ്ദിനാൾ യുസേബിയോ ഓസ്കർ എന്നിവർ, ഒരേദിവസം ജനുവരി 13നാണ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്. ക്രിസ്തുമസിനു ശേഷം ഫിലിപ്പ് ടർത്താഗ്ലിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ അദ്ദേഹം ഐസോലേഷനിൽ കഴിയുകയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മരണ കാരണം ഇപ്പോഴും വ്യക്തമല്ലെന്നാണ് ഗ്ലാസ്ഗോ അതിരൂപത പറയുന്നത്. കൊളംബിയ, പോളണ്ട്, റൊമേനിയ, വെനിസ്വേല, ഇറ്റലി എന്നീ രാജ്യങ്ങളിലെ ഓരോ മെത്രാന്മാരും, ഈയാഴ്ച മരണമടഞ്ഞ മെത്രാന്മാരുടെ പട്ടികയിൽ ഉൾപ്പെടുന്നു. വ്യാപന ശേഷി കൂടിയ കോവിഡ് വൈറസ് ബ്രിട്ടൻ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ അവിടെയെല്ലാം നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GY78jFNVbhp6KTDXekhuEX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-16-13:31:22.jpg
Keywords: കൊറോണ