Contents
Displaying 16001-16010 of 25124 results.
Content:
16369
Category: 1
Sub Category:
Heading: ഒരുമാസം നീണ്ട ജപമാല യജ്ഞത്തിന് സമാപനം: കുരുക്ക് അഴിക്കുന്ന മാതാവിന്റെ മാധ്യസ്ഥം തേടി പാപ്പ
Content: വത്തിക്കാന്‍ സിറ്റി: കുരുക്ക് അഴിക്കുന്ന മാതാവിന്റെ മാധ്യസ്ഥം തേടി ഫ്രാൻസിസ് മാർപാപ്പ ഒരു മാസം നീണ്ടു നിന്ന ജപമാലയജ്ഞത്തിന് വത്തിക്കാനിൽ സമാപനം കുറിച്ചു. ജർമനിയിലെ ഓഗ്സ്ബർഗിൽ നിന്നും കൊണ്ടുവന്ന കുരുക്ക് അഴിക്കുന്ന മാതാവിന്റെ ചിത്രത്തിന് മുന്‍പില്‍ നിന്നാണ് സമാപന പ്രാർത്ഥനകൾക്ക് ഇന്നലെ മെയ് മുപ്പത്തിയൊന്നാം തീയതി വത്തിക്കാൻ ഉദ്യാനത്തിൽവെച്ച് പാപ്പ നേതൃത്വം നൽകിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രങ്ങൾ വിവിധ ദിവസങ്ങളിലായി ജപമാല പ്രാർത്ഥന സംഘടിപ്പിച്ചിരുന്നു. ഇന്നലെ മെയ് 31 വത്തിക്കാൻ ഉദ്യാനത്തിൽവെച്ച് പ്രദിക്ഷിണത്തോടെ സമാപന പ്രാർത്ഥനകൾ ആരംഭിച്ചു. ഓഗ്സ്ബർഗ് ബിഷപ്പ് ബർത്രം ജോഹന്നാസ് മേയറാണ് പ്രദിക്ഷിണത്തിന് നേതൃത്വം വഹിച്ചു. അദ്ദേഹത്തിന് പിന്നാലെ അടുത്തിടെ ദിവ്യകാരുണ്യം സ്വീകരിച്ച ഇറ്റാലിയൻ കുട്ടികളും, റോമിലെ സ്കൗട്ട് ഗ്രൂപ്പിലെ അംഗങ്ങളും നടന്നു നീങ്ങി. ചിത്രത്തിൽ കാണുന്നതുപോലെ കുരുക്കഴിക്കുന്ന അമ്മയുടെ മുമ്പിൽ നാം ഒരുമിച്ചു കൂടിയിരിക്കുകയാണെന്നും യഥാർത്ഥത്തിൽ നമ്മുടെ ജീവിതങ്ങളെയും, നാം ചെയ്യുന്ന കാര്യങ്ങളെയും ബന്ധിക്കുന്ന നിരവധി കുരുക്കുകളുണ്ടെന്നും അവ സ്വാർത്ഥതയുടെയും,ഉദാസീനതയുടെയും, സാമ്പത്തികവും, സാമൂഹികവുമായ കുരുക്കുകളാണെന്നും പാപ്പ പറഞ്ഞു. ദൈവത്തെ അനുസരിച്ച് ഹവ്വയുടെ അനുസരണയില്ലായ്മയുടെ കുരുക്കിനെ അമ്മ അഴിച്ചു. അമ്മയുടെ വിശ്വാസത്തിലൂടെ ഹവ്വയുടെ വിശ്വാസമില്ലായ്മയുടെ കുരുക്കിനെയും അമ്മ അയച്ചു. ക്രിസ്തുവിന് ആനന്ദത്തോടെ സാക്ഷ്യം നൽകാൻ വേണ്ടി തങ്ങളെ അടിച്ചമർത്തുന്ന ഭൗതികതയുടെയും, ആത്മീയതയുടെയും കുരുക്കുകൾ അഴിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ മാതാവിനോട് മാധ്യസ്ഥം യാചിച്ചു. മെയ് മാസം ഒന്നാം തീയതി വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ് ജപമാല യജ്ഞം ആരംഭിച്ചത്. പിന്നീട് ഇംഗ്ലണ്ടിലെ വാല്‍സിംഹാം, പോളണ്ടിലെ ജാസ്ന ഗോര, ഭാരതത്തിലെ വേളാങ്കണ്ണി തുടങ്ങിയവ അടക്കം വിവിധ ദിവസങ്ങളിൽ വിവിധ അന്താരാഷ്ട്ര തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ ജപമാല പ്രാർത്ഥന ക്രമീകരിച്ചിരിന്നു. ലക്ഷകണക്കിന് വിശ്വാസികളാണ് ഇതില്‍ പങ്കെടുത്തത്. ജർമ്മനിയിൽ പഠിക്കുന്ന കാലത്താണ് ഫ്രാൻസിസ് മാർപാപ്പ കുരുക്ക് അഴിക്കുന്ന മാതാവിന്റെ ചിത്രത്തെപ്പറ്റി കൂടുതലായി മനസ്സിലാക്കുന്നതെന്ന് കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീട് ജന്മരാജ്യമായ അർജൻറീനയിലും മാർപാപ്പ ആയതിനുശേഷം ലോകമെമ്പാടും കുരുക്ക് അഴിക്കുന്ന മാതാവിനോടുള്ള ഭക്തി പ്രചരിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചിരിന്നു.
Image: /content_image/News/News-2021-06-01-15:38:35.jpg
Keywords: മാതാവ
Category: 1
Sub Category:
Heading: ഒരുമാസം നീണ്ട ജപമാല യജ്ഞത്തിന് സമാപനം: കുരുക്ക് അഴിക്കുന്ന മാതാവിന്റെ മാധ്യസ്ഥം തേടി പാപ്പ
Content: വത്തിക്കാന്‍ സിറ്റി: കുരുക്ക് അഴിക്കുന്ന മാതാവിന്റെ മാധ്യസ്ഥം തേടി ഫ്രാൻസിസ് മാർപാപ്പ ഒരു മാസം നീണ്ടു നിന്ന ജപമാലയജ്ഞത്തിന് വത്തിക്കാനിൽ സമാപനം കുറിച്ചു. ജർമനിയിലെ ഓഗ്സ്ബർഗിൽ നിന്നും കൊണ്ടുവന്ന കുരുക്ക് അഴിക്കുന്ന മാതാവിന്റെ ചിത്രത്തിന് മുന്‍പില്‍ നിന്നാണ് സമാപന പ്രാർത്ഥനകൾക്ക് ഇന്നലെ മെയ് മുപ്പത്തിയൊന്നാം തീയതി വത്തിക്കാൻ ഉദ്യാനത്തിൽവെച്ച് പാപ്പ നേതൃത്വം നൽകിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രങ്ങൾ വിവിധ ദിവസങ്ങളിലായി ജപമാല പ്രാർത്ഥന സംഘടിപ്പിച്ചിരുന്നു. ഇന്നലെ മെയ് 31 വത്തിക്കാൻ ഉദ്യാനത്തിൽവെച്ച് പ്രദിക്ഷിണത്തോടെ സമാപന പ്രാർത്ഥനകൾ ആരംഭിച്ചു. ഓഗ്സ്ബർഗ് ബിഷപ്പ് ബർത്രം ജോഹന്നാസ് മേയറാണ് പ്രദിക്ഷിണത്തിന് നേതൃത്വം വഹിച്ചു. അദ്ദേഹത്തിന് പിന്നാലെ അടുത്തിടെ ദിവ്യകാരുണ്യം സ്വീകരിച്ച ഇറ്റാലിയൻ കുട്ടികളും, റോമിലെ സ്കൗട്ട് ഗ്രൂപ്പിലെ അംഗങ്ങളും നടന്നു നീങ്ങി. ചിത്രത്തിൽ കാണുന്നതുപോലെ കുരുക്കഴിക്കുന്ന അമ്മയുടെ മുമ്പിൽ നാം ഒരുമിച്ചു കൂടിയിരിക്കുകയാണെന്നും യഥാർത്ഥത്തിൽ നമ്മുടെ ജീവിതങ്ങളെയും, നാം ചെയ്യുന്ന കാര്യങ്ങളെയും ബന്ധിക്കുന്ന നിരവധി കുരുക്കുകളുണ്ടെന്നും അവ സ്വാർത്ഥതയുടെയും,ഉദാസീനതയുടെയും, സാമ്പത്തികവും, സാമൂഹികവുമായ കുരുക്കുകളാണെന്നും പാപ്പ പറഞ്ഞു. ദൈവത്തെ അനുസരിച്ച് ഹവ്വയുടെ അനുസരണയില്ലായ്മയുടെ കുരുക്കിനെ അമ്മ അഴിച്ചു. അമ്മയുടെ വിശ്വാസത്തിലൂടെ ഹവ്വയുടെ വിശ്വാസമില്ലായ്മയുടെ കുരുക്കിനെയും അമ്മ അയച്ചു. ക്രിസ്തുവിന് ആനന്ദത്തോടെ സാക്ഷ്യം നൽകാൻ വേണ്ടി തങ്ങളെ അടിച്ചമർത്തുന്ന ഭൗതികതയുടെയും, ആത്മീയതയുടെയും കുരുക്കുകൾ അഴിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ മാതാവിനോട് മാധ്യസ്ഥം യാചിച്ചു. മെയ് മാസം ഒന്നാം തീയതി വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ് ജപമാല യജ്ഞം ആരംഭിച്ചത്. പിന്നീട് ഇംഗ്ലണ്ടിലെ വാല്‍സിംഹാം, പോളണ്ടിലെ ജാസ്ന ഗോര, ഭാരതത്തിലെ വേളാങ്കണ്ണി തുടങ്ങിയവ അടക്കം വിവിധ ദിവസങ്ങളിൽ വിവിധ അന്താരാഷ്ട്ര തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ ജപമാല പ്രാർത്ഥന ക്രമീകരിച്ചിരിന്നു. ലക്ഷകണക്കിന് വിശ്വാസികളാണ് ഇതില്‍ പങ്കെടുത്തത്. ജർമ്മനിയിൽ പഠിക്കുന്ന കാലത്താണ് ഫ്രാൻസിസ് മാർപാപ്പ കുരുക്ക് അഴിക്കുന്ന മാതാവിന്റെ ചിത്രത്തെപ്പറ്റി കൂടുതലായി മനസ്സിലാക്കുന്നതെന്ന് കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീട് ജന്മരാജ്യമായ അർജൻറീനയിലും മാർപാപ്പ ആയതിനുശേഷം ലോകമെമ്പാടും കുരുക്ക് അഴിക്കുന്ന മാതാവിനോടുള്ള ഭക്തി പ്രചരിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചിരിന്നു.
Image: /content_image/News/News-2021-06-01-15:38:35.jpg
Keywords: മാതാവ
Content:
16370
Category: 13
Sub Category:
Heading: കൊറിയയിലെ ആ അനാഥ ബാലന്‍ സൈന്യത്തിലെ സേവനത്തിനു ശേഷം വൈദികനാകാനുള്ള തയാറെടുപ്പില്‍
Content: സാന്‍ ഫ്രാന്‍സിസ്കോ: മൂന്നാം വയസ്സില്‍ ദക്ഷിണകൊറിയയിലെ ഊടുവഴിയില്‍ ഉപേക്ഷിക്കപ്പെട്ട അനാഥ ബാലന്‍ അമേരിക്കന്‍ സൈന്യത്തിലെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം കത്തോലിക്ക വൈദികനാകാനുള്ള തയാറെടുപ്പില്‍. റിട്ടയേര്‍ഡ് ആര്‍മി കേണല്‍ കാമറോണ്‍ സോങ്ങ് സെല്ലേഴ്സാണ് തന്റെ അന്‍പത്തിമൂന്നാമത്തെ വയസ്സില്‍ ദൈവവിളിക്ക് പ്രത്യുത്തരം നല്‍കിക്കൊണ്ട് വൈദിക പഠനം തുടരുന്നത്. ഇ.ഡബ്യു.ടി.എന്‍ വത്തിക്കാന്‍ കറസ്പോണ്ടന്റ് കോം ഫ്ലിന്‍ നടത്തിയ അഭിമുഖത്തിലൂടെയാണ് സൈനീക സേവനത്തിനു ശേഷം വിരമിച്ച സെല്ലേഴ്സിനെ കത്തോലിക്കാ പൗരോഹിത്യ പാതയിലേക്ക് നയിച്ച സംഭവിച്ച കഥ പുറത്തുവന്നത്. കൊറിയന്‍ യുദ്ധത്തിനു ശേഷം ലോകത്തെ ഏറ്റവും ദരിദ്രരാഷ്ട്രങ്ങളില്‍ ഒന്നായി മാറിയ തെക്കന്‍ കൊറിയയില്‍ മക്കളെ പോറ്റുവാന്‍ നിവൃത്തിയില്ലാതെ അമ്മമാര്‍ ഉപേക്ഷിച്ച ആയിരകണക്കിന് കുട്ടികളില്‍ ഒരാളായിരുന്നു 1968-ല്‍ ജനിച്ച കാമറോണ്‍. ദൈവത്തിനൊരു പദ്ധതിയുണ്ടെന്നാണ് തന്റെ വിശ്വാസ ജീവിതയാത്രയെക്കുറിച്ച് നിലവില്‍ സെമിനാരി വിദ്യാര്‍ത്ഥിയായ കാമറോണ്‍ പറയുന്നത്. വഴിയില്‍ ഉപേക്ഷിക്കപ്പെട്ട തന്നെ ആരാണ് കണ്ടെത്തിയതെന്നോ, ആശുപത്രിയില്‍ എത്തിച്ചതെന്നോ അവനറിയില്ല. ശിശുപരിപാലന കേന്ദ്രത്തിലേക്ക് അയച്ചാല്‍ ജീവിച്ചിരിക്കില്ലെന്ന് മനസ്സിലാക്കിയ ഒരു ഡോക്ടറാണ് ദൈവഹിതമെന്നോണം കാമറോണിനെ യൂറോപ്പിലേക്ക് ദത്തുകൊടുക്കുവാനുള്ള കുട്ടികളുടെ കൂടെ ഉള്‍പ്പെടുത്തിയത്. അമേരിക്കയിലെ അരിസോണയിലെ ഫീനിക്സിലെ ബാപ്റ്റിസ്റ്റ് സഭാവിശ്വാസികളായ സെല്ലേഴ്സ് ദമ്പതികള്‍ക്കായിരുന്നു അവനെ ദത്തെടുക്കുവാനുള്ള നിയോഗം ലഭിച്ചത്. താനൊരു വിശ്വാസി ആയിരുന്നെങ്കിലും ദേവാലയത്തില്‍ പോകുന്ന കാര്യം തനിക്ക് വെറുപ്പായിരുന്നുവെന്നും, ബാക്കിയുള്ള ജീവിതവും അങ്ങിനെതന്നെ ആയിരിക്കുമെന്നാണ് കരുതിയിരുന്നതെന്നും കാമറോണ്‍ പറയുന്നു. ഇതിനിടെ കത്തോലിക്ക ഹൈസ്കൂളില്‍ പഠിക്കുന്ന സമയത്താണ് കത്തോലിക്ക വിശ്വാസവും, വിശുദ്ധ കുര്‍ബാനയുമായി കാമറോണ്‍ അടുക്കുന്നത്. വിശുദ്ധരുടെ ഗണത്തെക്കുറിച്ചുള്ള കത്തോലിക്ക പ്രബോധനമായിരിക്കണം ഒരുപക്ഷേ തനിക്ക് സ്വീകാര്യമായ ആദ്യ പ്രബോധനം എന്നാണ് കാമറോണ്‍ പറയുന്നത്. ബിരുദം പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം സൈന്യത്തില്‍ ചേര്‍ന്നു. സൈനീക സേവനത്തിനിടയില്‍ ബുദ്ധിമുട്ട് നേരിടുന്ന അവസരങ്ങളില്‍ കത്തോലിക്കാ ചാപ്ലൈന്‍മാരെ ആശ്രയിക്കുന്നത് കാമറോണിന്റെ പതിവായിരുന്നു. വിശുദ്ധ കുര്‍ബാനയും ദേവാലയ ഗാനവും തന്റെ കണ്ണുകളെ ഈറനണിയിക്കാറുണ്ടെന്നും കാമറോണ്‍ പറയുന്നു. നിന്റെ ഇടവകയ്ക്കു വേണ്ടി മരിക്കുവാന്‍ തയ്യാറാണോ? വിശുദ്ധ കൂദാശകളില്‍ വിശ്വാസിക്കുന്നുണ്ടോ? എന്നീ രണ്ട് ചോദ്യങ്ങളാണ് തന്നെ സെമിനാരിയില്‍ എത്തിച്ചതെന്നാണ് സാന്‍ ഫ്രാന്‍സിസ്കോ അതിരൂപതയില്‍ സെമിനാരി പരിശീലനം നടത്തിക്കൊണ്ടിരിക്കുന്ന കാമറോണ്‍ പറയുന്നത്. ദൈവവിശ്വാസത്തില്‍ ശക്തിപ്പെടുവാന്‍ വേണ്ട ആയുധങ്ങള്‍ കത്തോലിക്കാ സഭ നമുക്ക് നല്‍കുന്നുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് കാമറോണിന്റ് അഭിമുഖം അവസാനിക്കുന്നത് .ബോസ്നിയ, അഫ്ഘാനിസ്ഥാന്‍, ഇറാഖ് എന്നിവിടങ്ങളില്‍ സേവനം ചെയ്ത അദ്ദേഹം കേണല്‍ പദവിയിലെത്തിയ ശേഷമായിരുന്നു വിരമിച്ചത്. ഇനിയുള്ള കാലം ക്രിസ്തുവിന് സാക്ഷ്യമാകാനുള്ള തയാറെടുപ്പില്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CVLYJJpznqq1OVbqOyGCB8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-01-18:44:25.jpg
Keywords: സൈന്യ
Category: 13
Sub Category:
Heading: കൊറിയയിലെ ആ അനാഥ ബാലന്‍ സൈന്യത്തിലെ സേവനത്തിനു ശേഷം വൈദികനാകാനുള്ള തയാറെടുപ്പില്‍
Content: സാന്‍ ഫ്രാന്‍സിസ്കോ: മൂന്നാം വയസ്സില്‍ ദക്ഷിണകൊറിയയിലെ ഊടുവഴിയില്‍ ഉപേക്ഷിക്കപ്പെട്ട അനാഥ ബാലന്‍ അമേരിക്കന്‍ സൈന്യത്തിലെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം കത്തോലിക്ക വൈദികനാകാനുള്ള തയാറെടുപ്പില്‍. റിട്ടയേര്‍ഡ് ആര്‍മി കേണല്‍ കാമറോണ്‍ സോങ്ങ് സെല്ലേഴ്സാണ് തന്റെ അന്‍പത്തിമൂന്നാമത്തെ വയസ്സില്‍ ദൈവവിളിക്ക് പ്രത്യുത്തരം നല്‍കിക്കൊണ്ട് വൈദിക പഠനം തുടരുന്നത്. ഇ.ഡബ്യു.ടി.എന്‍ വത്തിക്കാന്‍ കറസ്പോണ്ടന്റ് കോം ഫ്ലിന്‍ നടത്തിയ അഭിമുഖത്തിലൂടെയാണ് സൈനീക സേവനത്തിനു ശേഷം വിരമിച്ച സെല്ലേഴ്സിനെ കത്തോലിക്കാ പൗരോഹിത്യ പാതയിലേക്ക് നയിച്ച സംഭവിച്ച കഥ പുറത്തുവന്നത്. കൊറിയന്‍ യുദ്ധത്തിനു ശേഷം ലോകത്തെ ഏറ്റവും ദരിദ്രരാഷ്ട്രങ്ങളില്‍ ഒന്നായി മാറിയ തെക്കന്‍ കൊറിയയില്‍ മക്കളെ പോറ്റുവാന്‍ നിവൃത്തിയില്ലാതെ അമ്മമാര്‍ ഉപേക്ഷിച്ച ആയിരകണക്കിന് കുട്ടികളില്‍ ഒരാളായിരുന്നു 1968-ല്‍ ജനിച്ച കാമറോണ്‍. ദൈവത്തിനൊരു പദ്ധതിയുണ്ടെന്നാണ് തന്റെ വിശ്വാസ ജീവിതയാത്രയെക്കുറിച്ച് നിലവില്‍ സെമിനാരി വിദ്യാര്‍ത്ഥിയായ കാമറോണ്‍ പറയുന്നത്. വഴിയില്‍ ഉപേക്ഷിക്കപ്പെട്ട തന്നെ ആരാണ് കണ്ടെത്തിയതെന്നോ, ആശുപത്രിയില്‍ എത്തിച്ചതെന്നോ അവനറിയില്ല. ശിശുപരിപാലന കേന്ദ്രത്തിലേക്ക് അയച്ചാല്‍ ജീവിച്ചിരിക്കില്ലെന്ന് മനസ്സിലാക്കിയ ഒരു ഡോക്ടറാണ് ദൈവഹിതമെന്നോണം കാമറോണിനെ യൂറോപ്പിലേക്ക് ദത്തുകൊടുക്കുവാനുള്ള കുട്ടികളുടെ കൂടെ ഉള്‍പ്പെടുത്തിയത്. അമേരിക്കയിലെ അരിസോണയിലെ ഫീനിക്സിലെ ബാപ്റ്റിസ്റ്റ് സഭാവിശ്വാസികളായ സെല്ലേഴ്സ് ദമ്പതികള്‍ക്കായിരുന്നു അവനെ ദത്തെടുക്കുവാനുള്ള നിയോഗം ലഭിച്ചത്. താനൊരു വിശ്വാസി ആയിരുന്നെങ്കിലും ദേവാലയത്തില്‍ പോകുന്ന കാര്യം തനിക്ക് വെറുപ്പായിരുന്നുവെന്നും, ബാക്കിയുള്ള ജീവിതവും അങ്ങിനെതന്നെ ആയിരിക്കുമെന്നാണ് കരുതിയിരുന്നതെന്നും കാമറോണ്‍ പറയുന്നു. ഇതിനിടെ കത്തോലിക്ക ഹൈസ്കൂളില്‍ പഠിക്കുന്ന സമയത്താണ് കത്തോലിക്ക വിശ്വാസവും, വിശുദ്ധ കുര്‍ബാനയുമായി കാമറോണ്‍ അടുക്കുന്നത്. വിശുദ്ധരുടെ ഗണത്തെക്കുറിച്ചുള്ള കത്തോലിക്ക പ്രബോധനമായിരിക്കണം ഒരുപക്ഷേ തനിക്ക് സ്വീകാര്യമായ ആദ്യ പ്രബോധനം എന്നാണ് കാമറോണ്‍ പറയുന്നത്. ബിരുദം പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം സൈന്യത്തില്‍ ചേര്‍ന്നു. സൈനീക സേവനത്തിനിടയില്‍ ബുദ്ധിമുട്ട് നേരിടുന്ന അവസരങ്ങളില്‍ കത്തോലിക്കാ ചാപ്ലൈന്‍മാരെ ആശ്രയിക്കുന്നത് കാമറോണിന്റെ പതിവായിരുന്നു. വിശുദ്ധ കുര്‍ബാനയും ദേവാലയ ഗാനവും തന്റെ കണ്ണുകളെ ഈറനണിയിക്കാറുണ്ടെന്നും കാമറോണ്‍ പറയുന്നു. നിന്റെ ഇടവകയ്ക്കു വേണ്ടി മരിക്കുവാന്‍ തയ്യാറാണോ? വിശുദ്ധ കൂദാശകളില്‍ വിശ്വാസിക്കുന്നുണ്ടോ? എന്നീ രണ്ട് ചോദ്യങ്ങളാണ് തന്നെ സെമിനാരിയില്‍ എത്തിച്ചതെന്നാണ് സാന്‍ ഫ്രാന്‍സിസ്കോ അതിരൂപതയില്‍ സെമിനാരി പരിശീലനം നടത്തിക്കൊണ്ടിരിക്കുന്ന കാമറോണ്‍ പറയുന്നത്. ദൈവവിശ്വാസത്തില്‍ ശക്തിപ്പെടുവാന്‍ വേണ്ട ആയുധങ്ങള്‍ കത്തോലിക്കാ സഭ നമുക്ക് നല്‍കുന്നുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് കാമറോണിന്റ് അഭിമുഖം അവസാനിക്കുന്നത് .ബോസ്നിയ, അഫ്ഘാനിസ്ഥാന്‍, ഇറാഖ് എന്നിവിടങ്ങളില്‍ സേവനം ചെയ്ത അദ്ദേഹം കേണല്‍ പദവിയിലെത്തിയ ശേഷമായിരുന്നു വിരമിച്ചത്. ഇനിയുള്ള കാലം ക്രിസ്തുവിന് സാക്ഷ്യമാകാനുള്ള തയാറെടുപ്പില്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CVLYJJpznqq1OVbqOyGCB8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-01-18:44:25.jpg
Keywords: സൈന്യ
Content:
16371
Category: 1
Sub Category:
Heading: കോവിഡ് 19: തൃശൂർ അതിരൂപതയില്‍ വീണ്ടും വൈദികന്‍ അന്തരിച്ചു, അതിരൂപതയ്ക്ക് നഷ്ട്ടമായത് പന്ത്രണ്ടോളം വൈദികരെ
Content: തൃശൂർ: കോവിഡ് രോഗബാധയെ തുടര്‍ന്നു തൃശൂർ അതിരൂപതയിലെ യുവവൈദികന്‍ ഫാ. സിൻസൺ എടക്കളത്തൂര്‍ മരിച്ചതിന്റെ ഞെട്ടല്‍ മാറും മുന്‍പ് മറ്റൊരു വൈദികന്‍ കൂടി മരണപ്പെട്ടു. തിരുപ്പൂരിൽ അജപാലന ശുശ്രൂഷ ചെയ്തുവരികയായിരുന്ന ഫാ. പോൾ പുലിക്കോട്ടിൽ എന്ന വൈദികനാണ് ഇന്നു മരണപ്പെട്ടത്. കോവിഡ് ബാധിച്ച് തൃശൂർ ജൂബിലി മിഷ്യൻ മെഡിക്കൽ കോളേജിൽ ചിക്തസയിലായിരിക്കെയാണ് ആകസ്മികമായ അന്ത്യം. 49 വയസ്സായിരിന്നു. മൃതസംസ്‌കാരം ജൂൺ 3 വ്യാഴം ഉച്ചത്തിരിഞ്ഞ് 2.30ന് മറ്റം ഫൊറോന പള്ളിയിൽവെച്ച് മാർ ആൻഡ്രൂസ് താഴത്തിന്റെ കാർമ്മികത്വത്തിൽ നടക്കും. 1971 ജൂലൈ 8ന് തൃശൂർ അതിരൂപത കണ്ടാണശ്ശേരി പുലിക്കോട്ടിൽ പരേതനായ ലോന വത്സ ദമ്പതികളുടെ മകനായി ജനിച്ചു. ദൈവവിളി സ്വീകരിച്ച് 1989 ജൂണിൽ തൃശ്ശൂർ മൈനർ സെമിനാരി ചേർന്ന് വൈദിക പരിശീലനം ആരംഭിച്ചു. കോട്ടയം സെന്റ് തോമസ് അപ്പസ്തോലിക്ക് സെമിനാരിയിൽ തത്വശാസ്ത്ര ദൈവശാസ്ത്ര പരിശീലനത്തിനുശേഷം 1998 ഡിസംബർ 26ന് മാർ ജെയ്ക്കബ് തൂങ്കുഴി പിതാവിൽ നിന്ന് മറ്റം പള്ളിയിൽ വച്ച് തിരുപ്പട്ടം സ്വീകരിച്ചു. കുരിയച്ചിറ, കോട്ടപ്പടി, പുതുക്കാട് എന്നിവിടങ്ങളിൽ സഹവികാരിയായും വടക്കൻ പുതുക്കാട് ആക്ടിങ്ങ് വികാരിയായും കൊഴുക്കുള്ളി, ആമ്പക്കാട്, വടൂക്കര, വരാക്കര, പുതുശ്ശേരി, കോയമ്പത്തൂർ പൂമാർക്കറ്റ് (രാമനാഥപുരം), തിരുപ്പൂർ (രാമനാഥപുരം) എന്നിവിടങ്ങളിൽ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2017 ഫെബ്രുവരി മുതൽ രാമനാഥപുരം രൂപതയിൽ ചെയ്തുവരികയായിരുന്നു. ബാംഗ്ളൂർ ധർമ്മാരാം കോളേജിൽ നിന്ന് കാനൻ നിയമത്തിൽ ലൈസൻഷ്യേറ്റ് നേടിയിട്ടുണ്ട്. തൃശൂർ അതിരൂപത മെത്രാപ്പോലീത്തൻ കോടതിയിൽ നോട്ടറിയായും ജഡ്ജ് ആയും, അതിരൂപത വിവാഹ അനുരഞ്ജന കോടതിയിലെ വൈസ് ചാൻസലറായും, വി. എവുപ്രാസ്യമ്മയുടെ നാമകരണ നടപടികളുടെ ട്രൈബൂണൽ നോട്ടറിയായും അതിരൂപത നിയമാവലി കമ്മിറ്റി അംഗമായും അതിരൂപത വൈദിക ക്ഷേമ നിധിയുടെ നിയമാവലി കമ്മിറ്റി അംഗമായും അച്ചൻ സേവനം ചെയ്തിട്ടുണ്ട്. കൊഴുക്കുള്ളി, ആമ്പക്കാട്, വടൂക്കര എന്നിവിടങ്ങളിൽ നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയ അദ്ദേഹം ഇടവകയിൽ സേവനം ചെയ്തിരുന്നപ്പോൾ യുവജനങ്ങളെ സംഘടിപ്പിക്കുന്നതിൽ മികവ് പുലർത്തിയിരുന്നു. കോവിഡ് രോഗബാധയെ തുടര്‍ന്നു പന്ത്രണ്ടോളം വൈദികരെയാണ് തൃശൂര്‍ അതിരൂപതയ്ക്ക് നഷ്ട്ടമായിരിക്കുന്നത്. നമ്മുടെ പ്രാര്‍ത്ഥനകളില്‍ വന്ദ്യ വൈദികരെയും സമര്‍പ്പിതരെയും പ്രത്യേകം ഓര്‍ക്കാം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CVLYJJpznqq1OVbqOyGCB8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-01-19:50:22.jpg
Keywords: തൃശൂര്‍ അതിരൂപത
Category: 1
Sub Category:
Heading: കോവിഡ് 19: തൃശൂർ അതിരൂപതയില്‍ വീണ്ടും വൈദികന്‍ അന്തരിച്ചു, അതിരൂപതയ്ക്ക് നഷ്ട്ടമായത് പന്ത്രണ്ടോളം വൈദികരെ
Content: തൃശൂർ: കോവിഡ് രോഗബാധയെ തുടര്‍ന്നു തൃശൂർ അതിരൂപതയിലെ യുവവൈദികന്‍ ഫാ. സിൻസൺ എടക്കളത്തൂര്‍ മരിച്ചതിന്റെ ഞെട്ടല്‍ മാറും മുന്‍പ് മറ്റൊരു വൈദികന്‍ കൂടി മരണപ്പെട്ടു. തിരുപ്പൂരിൽ അജപാലന ശുശ്രൂഷ ചെയ്തുവരികയായിരുന്ന ഫാ. പോൾ പുലിക്കോട്ടിൽ എന്ന വൈദികനാണ് ഇന്നു മരണപ്പെട്ടത്. കോവിഡ് ബാധിച്ച് തൃശൂർ ജൂബിലി മിഷ്യൻ മെഡിക്കൽ കോളേജിൽ ചിക്തസയിലായിരിക്കെയാണ് ആകസ്മികമായ അന്ത്യം. 49 വയസ്സായിരിന്നു. മൃതസംസ്‌കാരം ജൂൺ 3 വ്യാഴം ഉച്ചത്തിരിഞ്ഞ് 2.30ന് മറ്റം ഫൊറോന പള്ളിയിൽവെച്ച് മാർ ആൻഡ്രൂസ് താഴത്തിന്റെ കാർമ്മികത്വത്തിൽ നടക്കും. 1971 ജൂലൈ 8ന് തൃശൂർ അതിരൂപത കണ്ടാണശ്ശേരി പുലിക്കോട്ടിൽ പരേതനായ ലോന വത്സ ദമ്പതികളുടെ മകനായി ജനിച്ചു. ദൈവവിളി സ്വീകരിച്ച് 1989 ജൂണിൽ തൃശ്ശൂർ മൈനർ സെമിനാരി ചേർന്ന് വൈദിക പരിശീലനം ആരംഭിച്ചു. കോട്ടയം സെന്റ് തോമസ് അപ്പസ്തോലിക്ക് സെമിനാരിയിൽ തത്വശാസ്ത്ര ദൈവശാസ്ത്ര പരിശീലനത്തിനുശേഷം 1998 ഡിസംബർ 26ന് മാർ ജെയ്ക്കബ് തൂങ്കുഴി പിതാവിൽ നിന്ന് മറ്റം പള്ളിയിൽ വച്ച് തിരുപ്പട്ടം സ്വീകരിച്ചു. കുരിയച്ചിറ, കോട്ടപ്പടി, പുതുക്കാട് എന്നിവിടങ്ങളിൽ സഹവികാരിയായും വടക്കൻ പുതുക്കാട് ആക്ടിങ്ങ് വികാരിയായും കൊഴുക്കുള്ളി, ആമ്പക്കാട്, വടൂക്കര, വരാക്കര, പുതുശ്ശേരി, കോയമ്പത്തൂർ പൂമാർക്കറ്റ് (രാമനാഥപുരം), തിരുപ്പൂർ (രാമനാഥപുരം) എന്നിവിടങ്ങളിൽ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2017 ഫെബ്രുവരി മുതൽ രാമനാഥപുരം രൂപതയിൽ ചെയ്തുവരികയായിരുന്നു. ബാംഗ്ളൂർ ധർമ്മാരാം കോളേജിൽ നിന്ന് കാനൻ നിയമത്തിൽ ലൈസൻഷ്യേറ്റ് നേടിയിട്ടുണ്ട്. തൃശൂർ അതിരൂപത മെത്രാപ്പോലീത്തൻ കോടതിയിൽ നോട്ടറിയായും ജഡ്ജ് ആയും, അതിരൂപത വിവാഹ അനുരഞ്ജന കോടതിയിലെ വൈസ് ചാൻസലറായും, വി. എവുപ്രാസ്യമ്മയുടെ നാമകരണ നടപടികളുടെ ട്രൈബൂണൽ നോട്ടറിയായും അതിരൂപത നിയമാവലി കമ്മിറ്റി അംഗമായും അതിരൂപത വൈദിക ക്ഷേമ നിധിയുടെ നിയമാവലി കമ്മിറ്റി അംഗമായും അച്ചൻ സേവനം ചെയ്തിട്ടുണ്ട്. കൊഴുക്കുള്ളി, ആമ്പക്കാട്, വടൂക്കര എന്നിവിടങ്ങളിൽ നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയ അദ്ദേഹം ഇടവകയിൽ സേവനം ചെയ്തിരുന്നപ്പോൾ യുവജനങ്ങളെ സംഘടിപ്പിക്കുന്നതിൽ മികവ് പുലർത്തിയിരുന്നു. കോവിഡ് രോഗബാധയെ തുടര്‍ന്നു പന്ത്രണ്ടോളം വൈദികരെയാണ് തൃശൂര്‍ അതിരൂപതയ്ക്ക് നഷ്ട്ടമായിരിക്കുന്നത്. നമ്മുടെ പ്രാര്‍ത്ഥനകളില്‍ വന്ദ്യ വൈദികരെയും സമര്‍പ്പിതരെയും പ്രത്യേകം ഓര്‍ക്കാം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CVLYJJpznqq1OVbqOyGCB8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-01-19:50:22.jpg
Keywords: തൃശൂര്‍ അതിരൂപത
Content:
16372
Category: 1
Sub Category:
Heading: 'ഇന്ത്യയെ എങ്ങനെ ക്രിസ്ത്യന്‍ രാജ്യമാക്കി മാറ്റാം': എഡിറ്റ് ചെയ്ത ചിത്രവുമായി സംഘപരിവാര്‍ പേജുകളില്‍ വര്‍ഗ്ഗീയ പ്രചരണം
Content: ന്യൂഡല്‍ഹി: സോണിയ ഗാന്ധിയുടെ ഷെല്‍ഫിലെ ബുക്കിന്റെ പേര് എഡിറ്റ് ചെയ്ത് സംഘപരിവര്‍ പേജുകളില്‍ കടുത്ത വ്യാജ വര്‍ഗ്ഗീയ പ്രചരണം. ബുക്കിന്റെ പേര് 'ഇന്ത്യയെ എങ്ങനെ ക്രിസ്ത്യന്‍ രാജ്യമാക്കി മാറ്റാം' എന്നാക്കി മാറ്റിയാണ് പ്രചരിപ്പിക്കുന്നത്. സമീപത്ത് ബൈബിളും തൊട്ടുതാഴെയുള്ള ഷെല്‍ഫില്‍ യേശു ക്രിസ്തുവിന്റെ ശില്‍പവും എഡിറ്റ് ചെയ്തു കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഫേസ്ബുക്കിലും ട്വിറ്ററിലും വ്യാജഫോട്ടോ നൂറുകണക്കിന് തീവ്രഹിന്ദുത്വ നിലപാടുള്ള സംഘപരിവാര്‍ പ്രവര്‍ത്തകരാണ് ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ത്യയെ ക്രിസ്ത്യന്‍ രാജ്യമാക്കാനുള്ള ഗൂഢാലോചനയാണ് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നടത്തുന്നത് എന്നായിരുന്നു സംഘപരിവാര്‍ പ്രചാരണം. എന്നല്‍ 2020 ഒക്ടോബര്‍ 27ന് ബിഹാറിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിന്റെ വീഡിയോയില്‍ നിന്നാണ് ഫോട്ടോ എടുത്തിട്ടുള്ളത്. യഥാര്‍ത്ഥ വീഡിയോയില്‍ ബൈബിളും യേശു ക്രിസ്തുവിന്റെ രൂപവുമില്ല. ഷെല്‍ഫില്‍ കാണുന്ന നീല ചട്ടയുള്ള ബുക്ക് സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന തരത്തിലുള്ളതുമല്ലെന്ന് വ്യക്തമാണ്. നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ചിത്രങള്‍ ഷെയര്‍ ചെയ്തതോടെ ദ പ്രിന്‍റ്, ക്വിന്‍റ്, അടക്കമുള്ള പ്രമുഖ മാധ്യമങ്ങള്‍ വിഷയത്തിന്റെ സത്യാവസ്ഥ വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ക്രൈസ്തവര്‍ക്ക് നേരെ കടുത്ത വിദ്വേഷ പ്രചരണം നടത്തുന്ന 'നോ കണ്‍വെര്‍ഷന്‍' ഉള്‍പ്പെടെയുള്ള അക്കൌണ്ടുകളിലാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. പോലീസില്‍ പരാതി നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസ് വ്യക്തമാക്കി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CVLYJJpznqq1OVbqOyGCB8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-01-21:25:48.jpg
Keywords: വ്യാജ
Category: 1
Sub Category:
Heading: 'ഇന്ത്യയെ എങ്ങനെ ക്രിസ്ത്യന്‍ രാജ്യമാക്കി മാറ്റാം': എഡിറ്റ് ചെയ്ത ചിത്രവുമായി സംഘപരിവാര്‍ പേജുകളില്‍ വര്‍ഗ്ഗീയ പ്രചരണം
Content: ന്യൂഡല്‍ഹി: സോണിയ ഗാന്ധിയുടെ ഷെല്‍ഫിലെ ബുക്കിന്റെ പേര് എഡിറ്റ് ചെയ്ത് സംഘപരിവര്‍ പേജുകളില്‍ കടുത്ത വ്യാജ വര്‍ഗ്ഗീയ പ്രചരണം. ബുക്കിന്റെ പേര് 'ഇന്ത്യയെ എങ്ങനെ ക്രിസ്ത്യന്‍ രാജ്യമാക്കി മാറ്റാം' എന്നാക്കി മാറ്റിയാണ് പ്രചരിപ്പിക്കുന്നത്. സമീപത്ത് ബൈബിളും തൊട്ടുതാഴെയുള്ള ഷെല്‍ഫില്‍ യേശു ക്രിസ്തുവിന്റെ ശില്‍പവും എഡിറ്റ് ചെയ്തു കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഫേസ്ബുക്കിലും ട്വിറ്ററിലും വ്യാജഫോട്ടോ നൂറുകണക്കിന് തീവ്രഹിന്ദുത്വ നിലപാടുള്ള സംഘപരിവാര്‍ പ്രവര്‍ത്തകരാണ് ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ത്യയെ ക്രിസ്ത്യന്‍ രാജ്യമാക്കാനുള്ള ഗൂഢാലോചനയാണ് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നടത്തുന്നത് എന്നായിരുന്നു സംഘപരിവാര്‍ പ്രചാരണം. എന്നല്‍ 2020 ഒക്ടോബര്‍ 27ന് ബിഹാറിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിന്റെ വീഡിയോയില്‍ നിന്നാണ് ഫോട്ടോ എടുത്തിട്ടുള്ളത്. യഥാര്‍ത്ഥ വീഡിയോയില്‍ ബൈബിളും യേശു ക്രിസ്തുവിന്റെ രൂപവുമില്ല. ഷെല്‍ഫില്‍ കാണുന്ന നീല ചട്ടയുള്ള ബുക്ക് സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന തരത്തിലുള്ളതുമല്ലെന്ന് വ്യക്തമാണ്. നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ചിത്രങള്‍ ഷെയര്‍ ചെയ്തതോടെ ദ പ്രിന്‍റ്, ക്വിന്‍റ്, അടക്കമുള്ള പ്രമുഖ മാധ്യമങ്ങള്‍ വിഷയത്തിന്റെ സത്യാവസ്ഥ വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ക്രൈസ്തവര്‍ക്ക് നേരെ കടുത്ത വിദ്വേഷ പ്രചരണം നടത്തുന്ന 'നോ കണ്‍വെര്‍ഷന്‍' ഉള്‍പ്പെടെയുള്ള അക്കൌണ്ടുകളിലാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. പോലീസില്‍ പരാതി നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസ് വ്യക്തമാക്കി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CVLYJJpznqq1OVbqOyGCB8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-01-21:25:48.jpg
Keywords: വ്യാജ
Content:
16374
Category: 22
Sub Category:
Heading: ജോസഫ് സംതൃപ്‌തിയോടെ കഴിയാന്‍ പഠിച്ച കുടുംബനാഥൻ
Content: സംതൃപ്തിയുള്ള ജീവിതം നയിക്കാൻ കുറുക്കുവഴികളില്ല. സംതൃപ്തി ഒരു ആന്തരിക മനോഭാവമാണ്. അളവും പരിധിയുമുള്ള എന്തുകിട്ടിയാലും മനുഷ്യനു തൃപ്തിയാവില്ല. സമയത്തിനും കാലത്തിനും അതീതനായവനെ കൊണ്ടു മനസ്സുനിറഞ്ഞാലേ ജിവിതത്തിൽ സംതൃപ്തിയുണ്ടാവുകയുള്ളൂ. വിശുദ്ധ യൗസേപ്പിതാവ് ജീവിതത്തിൽ സംതൃപതി കണ്ടെത്തിയ വ്യക്തിയാണ്. ഏതു സാഹചര്യത്തിലും സംതൃപ്‌തിയോടെ കഴിയാന്‍ പഠിച്ച കുടുംബനാഥനാണ് മാർ യൗസേപ്പ് .അതിരുകളും പരിധികളുമില്ലാതെ സ്നേഹിക്കുന്ന ദൈവത്താൽ നിറഞ്ഞപ്പോഴാണ് അവൻ്റെ ജീവിതം പൂർണ്ണ സംതൃപ്തിയുള്ളതായത്. ദൈവപുത്രൻ്റെ മനുഷ്യവതാര രഹസ്യത്തിൽ താൻ അനുഭവിച്ച ത്യാഗങ്ങളും ക്ലേശങ്ങളും ദൈവത്തിൻ്റെ രക്ഷാകര പദ്ധതിയുടെ ഭാഗമായി യൗസേപ്പിതാവു മനസ്സിലാക്കി. ദൈവത്തെകൊണ്ടു സംതൃപ്തിയണയുന്നവനിൽ ദൈവം സംപ്രീതനാകുന്നു, അതാണല്ലോ ഈശോയുടെ വളർത്തുപിതാവിൻ്റെ ജീവിതത്തിൻ്റെ രത്നച്ചുരുക്കം. യൗസേപ്പിതാവിൻ്റെ ഈ സംതൃപ്തി ഭാവം ഏതൊരാളും കൈവരുത്തേണ്ട ഒരു വിശിഷ്ടഭാവമാണ്. ജീവിതം സന്തോഷപ്രദവും കൃതജ്ഞതാനിർഭരവുമാക്കുന്നതിൽ അതിനു സവിശേഷമായ പങ്കുണ്ട്. ജിവിത സംതൃപ്തി കരഗതമാക്കണമെങ്കിൽ നമ്മൾ തന്നെ തിർത്ത വ്യാമോഹങ്ങളിൽ നിന്നു പുറത്തു വരാനും ദൈവ പ്രമാണങ്ങളെ ഹൃദയവിശാലതയോടെ സ്വീകരിക്കാനുമുള്ള ചങ്കൂറ്റം സ്വന്തമാക്കണം.
Image: /content_image/SeasonalReflections/SeasonalReflections-2021-06-01-22:52:30.jpg
Keywords: ജോസഫ, യൗസേ
Category: 22
Sub Category:
Heading: ജോസഫ് സംതൃപ്‌തിയോടെ കഴിയാന്‍ പഠിച്ച കുടുംബനാഥൻ
Content: സംതൃപ്തിയുള്ള ജീവിതം നയിക്കാൻ കുറുക്കുവഴികളില്ല. സംതൃപ്തി ഒരു ആന്തരിക മനോഭാവമാണ്. അളവും പരിധിയുമുള്ള എന്തുകിട്ടിയാലും മനുഷ്യനു തൃപ്തിയാവില്ല. സമയത്തിനും കാലത്തിനും അതീതനായവനെ കൊണ്ടു മനസ്സുനിറഞ്ഞാലേ ജിവിതത്തിൽ സംതൃപ്തിയുണ്ടാവുകയുള്ളൂ. വിശുദ്ധ യൗസേപ്പിതാവ് ജീവിതത്തിൽ സംതൃപതി കണ്ടെത്തിയ വ്യക്തിയാണ്. ഏതു സാഹചര്യത്തിലും സംതൃപ്‌തിയോടെ കഴിയാന്‍ പഠിച്ച കുടുംബനാഥനാണ് മാർ യൗസേപ്പ് .അതിരുകളും പരിധികളുമില്ലാതെ സ്നേഹിക്കുന്ന ദൈവത്താൽ നിറഞ്ഞപ്പോഴാണ് അവൻ്റെ ജീവിതം പൂർണ്ണ സംതൃപ്തിയുള്ളതായത്. ദൈവപുത്രൻ്റെ മനുഷ്യവതാര രഹസ്യത്തിൽ താൻ അനുഭവിച്ച ത്യാഗങ്ങളും ക്ലേശങ്ങളും ദൈവത്തിൻ്റെ രക്ഷാകര പദ്ധതിയുടെ ഭാഗമായി യൗസേപ്പിതാവു മനസ്സിലാക്കി. ദൈവത്തെകൊണ്ടു സംതൃപ്തിയണയുന്നവനിൽ ദൈവം സംപ്രീതനാകുന്നു, അതാണല്ലോ ഈശോയുടെ വളർത്തുപിതാവിൻ്റെ ജീവിതത്തിൻ്റെ രത്നച്ചുരുക്കം. യൗസേപ്പിതാവിൻ്റെ ഈ സംതൃപ്തി ഭാവം ഏതൊരാളും കൈവരുത്തേണ്ട ഒരു വിശിഷ്ടഭാവമാണ്. ജീവിതം സന്തോഷപ്രദവും കൃതജ്ഞതാനിർഭരവുമാക്കുന്നതിൽ അതിനു സവിശേഷമായ പങ്കുണ്ട്. ജിവിത സംതൃപ്തി കരഗതമാക്കണമെങ്കിൽ നമ്മൾ തന്നെ തിർത്ത വ്യാമോഹങ്ങളിൽ നിന്നു പുറത്തു വരാനും ദൈവ പ്രമാണങ്ങളെ ഹൃദയവിശാലതയോടെ സ്വീകരിക്കാനുമുള്ള ചങ്കൂറ്റം സ്വന്തമാക്കണം.
Image: /content_image/SeasonalReflections/SeasonalReflections-2021-06-01-22:52:30.jpg
Keywords: ജോസഫ, യൗസേ
Content:
16375
Category: 18
Sub Category:
Heading: ന്യൂനപക്ഷ വിവേചനം: വിധി നടപ്പിലാക്കണമെന്ന് കേരളത്തിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ പ്രതിനിധികള്‍
Content: കോഴിക്കോട്: 80:20 അനുപാതത്തില്‍ ന്യൂനപക്ഷക്ഷേമ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിനെതിരേ ഹൈക്കോടതി പാസാക്കിയ വിധിയോട് കേരളത്തിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ പ്രതിനിധികള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഭരണഘടനാ മൂല്യങ്ങളും ന്യൂനപക്ഷ നിയമവും ഉയര്‍ത്തിപ്പിടിച്ച് ന്യൂനപക്ഷങ്ങളുടെ ജനസംഖ്യാനുപാതികമായി സ്‌കോളര്‍ഷിപ്പുകളുടെ വിതരണം ഉറപ്പുവരുത്തണമെന്നും കോടതിവിധിക്കെതിരേ അനാവശ്യ അപ്പീലുമായി പോകാതെ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് വിധി നടപ്പില്‍ വരുത്തുവാന്‍ പരിശ്രമിക്കണമെന്നും സീറോ മലബാര്‍ സഭ, ലത്തീന്‍ സഭ, കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്, യുണൈറ്റഡ് ക്രിസ്ത്യന്‍ പ്രയര്‍ ഫോര്‍ ഇന്ത്യ, നോണ്‍ എപ്പിസ്‌കോപ്പല്‍ സഭ തുടങ്ങിയ മുപ്പതോളം സഭകളുടെയും സഭാ ഗ്രൂപ്പുകളുടെയും പ്രതിനിധികള്‍ അടങ്ങുന്ന ഐക്യവേദി ഐകകണ്‌ഠ്യേന ആവശ്യപ്പെട്ടു. വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങളെ ഭിന്നിപ്പിച്ചു നിര്‍ത്തി നേട്ടം കൊയ്യാനുള്ള തല്‍പ്പരകക്ഷികളുടെ പരിശ്രമത്തെ ഒറ്റക്കെട്ടായി ശക്തമായി നിലകൊണ്ട് പരാജയപ്പെടുത്തുമെന്ന് സമിതി പ്രഖ്യാപിച്ചു. കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ഈ അര്‍ഹമായ അവകാശങ്ങള്‍ നഷ്ടപ്പെട്ടതുകൊണ്ടു കൂടിയാണ് സാമ്പത്തിക പിന്നാക്കാവസ്ഥ മൂലം ജനസംഖ്യാനിരക്കില്‍ െ്രെകസ്തവ സമുദായം വളരെയധികം പിന്നാക്കം പോയിരിക്കുന്നത് എന്ന് സമിതി നിരീക്ഷിച്ചു. വിധി നടപ്പിലാക്കുമ്പോള്‍ നിലവിലുള്ള എല്ലാ ക്രിസ്തീയ വിഭാഗങ്ങളോടും ഒപ്പം ലത്തീന്‍, പരിവര്‍ത്തിത െ്രെകസ്തവര്‍ അടക്കമുള്ള വിഭാഗത്തിന് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഭൂപരിധി അടക്കമുള്ള വരുമാന സ്രോതസുകള്‍ കണക്കിലെടുത്ത് നടപടി സ്വീകരിക്കണമെന്ന് സമിതി ഓര്‍മിപ്പിച്ചു. യുണൈറ്റഡ് ക്രിസ്ത്യന്‍ പ്രയര്‍ ഫോര്‍ ഇന്ത്യയുടെ പ്രതിനിധി റവ. ഡോ. ജോണ്‍സണ്‍ തേക്കടയില്‍, സീറോ മലബാര്‍ സഭാ വക്താവ് ഡോ. ചാക്കോ കാളംപറമ്പില്‍, കേരള ലാറ്റിന്‍ ക്രിസ്ത്യന്‍ സമിതി സെക്രട്ടറി അഡ്വ. ഷെറി തോമസ്, കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ജനറല്‍ സെക്രട്ടറി അഡ്വ. പ്രകാശ് പി. തോമസ്, നോണ്‍ എപ്പിസ്‌കോപ്പല്‍ സഭകളുടെ പ്രതിനിധി ബാലസുബ്രഹ്മണ്യന്‍, ഹൈക്കോടതി വിധി സമ്പാദിച്ച അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കല്‍, അമല്‍ സിറിയക്ക് ജോസ് എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.
Image: /content_image/India/India-2021-06-02-10:30:25.jpg
Keywords: ന്യൂനപക്ഷ
Category: 18
Sub Category:
Heading: ന്യൂനപക്ഷ വിവേചനം: വിധി നടപ്പിലാക്കണമെന്ന് കേരളത്തിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ പ്രതിനിധികള്‍
Content: കോഴിക്കോട്: 80:20 അനുപാതത്തില്‍ ന്യൂനപക്ഷക്ഷേമ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിനെതിരേ ഹൈക്കോടതി പാസാക്കിയ വിധിയോട് കേരളത്തിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ പ്രതിനിധികള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഭരണഘടനാ മൂല്യങ്ങളും ന്യൂനപക്ഷ നിയമവും ഉയര്‍ത്തിപ്പിടിച്ച് ന്യൂനപക്ഷങ്ങളുടെ ജനസംഖ്യാനുപാതികമായി സ്‌കോളര്‍ഷിപ്പുകളുടെ വിതരണം ഉറപ്പുവരുത്തണമെന്നും കോടതിവിധിക്കെതിരേ അനാവശ്യ അപ്പീലുമായി പോകാതെ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് വിധി നടപ്പില്‍ വരുത്തുവാന്‍ പരിശ്രമിക്കണമെന്നും സീറോ മലബാര്‍ സഭ, ലത്തീന്‍ സഭ, കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്, യുണൈറ്റഡ് ക്രിസ്ത്യന്‍ പ്രയര്‍ ഫോര്‍ ഇന്ത്യ, നോണ്‍ എപ്പിസ്‌കോപ്പല്‍ സഭ തുടങ്ങിയ മുപ്പതോളം സഭകളുടെയും സഭാ ഗ്രൂപ്പുകളുടെയും പ്രതിനിധികള്‍ അടങ്ങുന്ന ഐക്യവേദി ഐകകണ്‌ഠ്യേന ആവശ്യപ്പെട്ടു. വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങളെ ഭിന്നിപ്പിച്ചു നിര്‍ത്തി നേട്ടം കൊയ്യാനുള്ള തല്‍പ്പരകക്ഷികളുടെ പരിശ്രമത്തെ ഒറ്റക്കെട്ടായി ശക്തമായി നിലകൊണ്ട് പരാജയപ്പെടുത്തുമെന്ന് സമിതി പ്രഖ്യാപിച്ചു. കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ഈ അര്‍ഹമായ അവകാശങ്ങള്‍ നഷ്ടപ്പെട്ടതുകൊണ്ടു കൂടിയാണ് സാമ്പത്തിക പിന്നാക്കാവസ്ഥ മൂലം ജനസംഖ്യാനിരക്കില്‍ െ്രെകസ്തവ സമുദായം വളരെയധികം പിന്നാക്കം പോയിരിക്കുന്നത് എന്ന് സമിതി നിരീക്ഷിച്ചു. വിധി നടപ്പിലാക്കുമ്പോള്‍ നിലവിലുള്ള എല്ലാ ക്രിസ്തീയ വിഭാഗങ്ങളോടും ഒപ്പം ലത്തീന്‍, പരിവര്‍ത്തിത െ്രെകസ്തവര്‍ അടക്കമുള്ള വിഭാഗത്തിന് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഭൂപരിധി അടക്കമുള്ള വരുമാന സ്രോതസുകള്‍ കണക്കിലെടുത്ത് നടപടി സ്വീകരിക്കണമെന്ന് സമിതി ഓര്‍മിപ്പിച്ചു. യുണൈറ്റഡ് ക്രിസ്ത്യന്‍ പ്രയര്‍ ഫോര്‍ ഇന്ത്യയുടെ പ്രതിനിധി റവ. ഡോ. ജോണ്‍സണ്‍ തേക്കടയില്‍, സീറോ മലബാര്‍ സഭാ വക്താവ് ഡോ. ചാക്കോ കാളംപറമ്പില്‍, കേരള ലാറ്റിന്‍ ക്രിസ്ത്യന്‍ സമിതി സെക്രട്ടറി അഡ്വ. ഷെറി തോമസ്, കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ജനറല്‍ സെക്രട്ടറി അഡ്വ. പ്രകാശ് പി. തോമസ്, നോണ്‍ എപ്പിസ്‌കോപ്പല്‍ സഭകളുടെ പ്രതിനിധി ബാലസുബ്രഹ്മണ്യന്‍, ഹൈക്കോടതി വിധി സമ്പാദിച്ച അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കല്‍, അമല്‍ സിറിയക്ക് ജോസ് എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.
Image: /content_image/India/India-2021-06-02-10:30:25.jpg
Keywords: ന്യൂനപക്ഷ
Content:
16376
Category: 1
Sub Category:
Heading: മലയാളിയായ ക്ലരീഷന്‍ വൈദികന് വത്തിക്കാന്റെ ബഹുമതി
Content: വത്തിക്കാന്‍ സിറ്റി: ക്ലരീഷന്‍ സന്യാസ സമൂഹത്തിന്റെ കേരളത്തിലെ സെന്റ് തോമസ് പ്രൊവിന്‍സ് അംഗമായ ഫാ. ജോസ് കൂനംപറമ്പില്‍ സിഎംഎഫിന് ആഗോളസഭയ്ക്കും മാര്‍പാപ്പയ്ക്കും വേണ്ടി സ്തുത്യര്‍ഹ സേവനം ചെയ്യുന്ന സന്യസ്തര്‍ക്കു നല്‍കുന്ന ബഹുമതിയായ പ്രൊ എക്‌ളേസിയ എത്ത് പൊന്തിഫിച്ചേ (തിരുസഭയ്ക്കും പരിശുദ്ധ പിതാവിനും വേണ്ടി) എന്ന ബഹുമതി ലഭിച്ചു. 2000 ജനുവരി മുതല്‍ ഫാ. കൂനംപറന്പില്‍ സുവിശേഷ പ്രഘോഷണ തിരുസംഘത്തില്‍ സഭാ നിയമവിദഗ്ധനായി സേവനമനുഷ്ഠിക്കുകയാണ്. റോമിലെ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു സഭാനിയമത്തിലും സിവില്‍ നിയമത്തിലും ഡോക്ടറേറ്റ് നേടിയശേഷം 1985 മുതല്‍ 1998 വരെ ബംഗളൂരുവിലെ സെന്റ് പീറ്റേഴ്‌സ് സെമിനാരിയിലും മറ്റു വൈദിക പരിശീലന കേന്ദ്രങ്ങളിലും അധ്യാപകനായി സേവനമനുഷ്ഠിച്ചതിനുശേഷമാണ് വത്തിക്കാനില്‍ സേവനം ആരംഭിച്ചത്. ഫാ.ജോസ് കൂനംപറമ്പിലിന്റെ സന്യാസ വ്രതവാഗ്ദാന സുവര്‍ണ ജൂബിലിദിനമായ മേയ് 31ന് വത്തിക്കാനില്‍ സുവിശേഷ പ്രഘോഷണ തിരുസംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ലൂയിസ് അന്തോണിയോ ടാഗ്ലേ ബഹുമതി മുദ്ര ഫാ. കൂനംപറമ്പിലിനെ അണിയിച്ചു. കോതമംഗലം രൂപത, പള്ളിക്കാമുറി ഇടവക കൂനംപറന്പില്‍ പരേതരായ ജോസഫിന്റെയും അന്നമ്മയുടെയും മകനാണ് ഫാ.ജോസ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LgfNlpytfGx0UAev6KcGz7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-02-11:26:28.jpg
Keywords: പരമോ
Category: 1
Sub Category:
Heading: മലയാളിയായ ക്ലരീഷന്‍ വൈദികന് വത്തിക്കാന്റെ ബഹുമതി
Content: വത്തിക്കാന്‍ സിറ്റി: ക്ലരീഷന്‍ സന്യാസ സമൂഹത്തിന്റെ കേരളത്തിലെ സെന്റ് തോമസ് പ്രൊവിന്‍സ് അംഗമായ ഫാ. ജോസ് കൂനംപറമ്പില്‍ സിഎംഎഫിന് ആഗോളസഭയ്ക്കും മാര്‍പാപ്പയ്ക്കും വേണ്ടി സ്തുത്യര്‍ഹ സേവനം ചെയ്യുന്ന സന്യസ്തര്‍ക്കു നല്‍കുന്ന ബഹുമതിയായ പ്രൊ എക്‌ളേസിയ എത്ത് പൊന്തിഫിച്ചേ (തിരുസഭയ്ക്കും പരിശുദ്ധ പിതാവിനും വേണ്ടി) എന്ന ബഹുമതി ലഭിച്ചു. 2000 ജനുവരി മുതല്‍ ഫാ. കൂനംപറന്പില്‍ സുവിശേഷ പ്രഘോഷണ തിരുസംഘത്തില്‍ സഭാ നിയമവിദഗ്ധനായി സേവനമനുഷ്ഠിക്കുകയാണ്. റോമിലെ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു സഭാനിയമത്തിലും സിവില്‍ നിയമത്തിലും ഡോക്ടറേറ്റ് നേടിയശേഷം 1985 മുതല്‍ 1998 വരെ ബംഗളൂരുവിലെ സെന്റ് പീറ്റേഴ്‌സ് സെമിനാരിയിലും മറ്റു വൈദിക പരിശീലന കേന്ദ്രങ്ങളിലും അധ്യാപകനായി സേവനമനുഷ്ഠിച്ചതിനുശേഷമാണ് വത്തിക്കാനില്‍ സേവനം ആരംഭിച്ചത്. ഫാ.ജോസ് കൂനംപറമ്പിലിന്റെ സന്യാസ വ്രതവാഗ്ദാന സുവര്‍ണ ജൂബിലിദിനമായ മേയ് 31ന് വത്തിക്കാനില്‍ സുവിശേഷ പ്രഘോഷണ തിരുസംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ലൂയിസ് അന്തോണിയോ ടാഗ്ലേ ബഹുമതി മുദ്ര ഫാ. കൂനംപറമ്പിലിനെ അണിയിച്ചു. കോതമംഗലം രൂപത, പള്ളിക്കാമുറി ഇടവക കൂനംപറന്പില്‍ പരേതരായ ജോസഫിന്റെയും അന്നമ്മയുടെയും മകനാണ് ഫാ.ജോസ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LgfNlpytfGx0UAev6KcGz7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-02-11:26:28.jpg
Keywords: പരമോ
Content:
16377
Category: 1
Sub Category:
Heading: വനിതാ പൗരോഹിത്യം വീണ്ടും തള്ളി, ലൈംഗീക പീഡന വിഷയങ്ങളിൽ കര്‍ശന ശിക്ഷാനടപടി: കാനോൻ നിയമം നവീകരിച്ചു
Content: വത്തിക്കാന്‍ സിറ്റി: ലൈംഗീക പീഡനം, വനിതാ പൗരോഹിത്യം തുടങ്ങിയ വിഷയങ്ങളിൽ നടപടി കർക്കശമാക്കാനുളള ഭേദഗതികൾ ഉൾപ്പെടുത്തി നവീകരിച്ച കാനോൻ നിയമം പ്രസിദ്ധീകരിച്ചു. പഷീത്തെ ഗ്രേഗെം ദേയി എന്ന പേരിൽ ഇറക്കിയിരിക്കുന്ന അപ്പസ്തോലിക പ്രമാണ രേഖയിലൂടെയാണ് പുതിയ മാറ്റങ്ങൾ പാപ്പ കൊണ്ടുവന്നിരിക്കുന്നത്. 1983ന് ശേഷം ഇതാദ്യമായാണ് വിവിധ ശിക്ഷാനടപടികളെ സംബന്ധിച്ചുള്ള കാനോൻ നിയമങ്ങളിൽ വത്തിക്കാൻ ഭേദഗതി വരുത്തുന്നത്. 1983ലെ കാനോൻ നിയമത്തിൽ മാമോദിസ സ്വീകരിച്ച പുരുഷനു മാത്രമേ പൗരോഹിത്യത്തിന് അവകാശമുള്ളൂവെന്ന പ്രബോധനം ഉണ്ടായിരുന്നു. പുതിയ കാനോൻ നിയമ പ്രകാരം വനിതകൾ പൗരോഹിത്യം സ്വീകരിച്ചാൽ, അത് നൽകുന്ന വ്യക്തിയും, സ്വീകരിക്കുന്ന വ്യക്തിയും സഭയിൽ നിന്ന് പുറത്താകും. പുതിയ ഭേദഗതികൾ ഡിസംബർ എട്ടാം തീയതിയാണ് പ്രാബല്യത്തിൽ വരുന്നത്. ഭേദഗതികൾ കൊണ്ടുവരാനുള്ള ശ്രമം 2009ൽ ആരംഭിച്ചിരുന്നു. സാമ്പത്തിക തിരിമറികൾ പ്രതിരോധിക്കാൻ എടുക്കേണ്ട നടപടികളും പുതിയ ഭേദഗതിയുടെ ഭാഗമാണ്. പ്രായപൂർത്തിയാകാത്തവർക്കെതിരെ നടത്തുന്ന ലൈംഗിക അതിക്രമങ്ങൾ 'ജീവനും, മാന്യതയ്ക്കും, മനുഷ്യ സ്വാതന്ത്ര്യത്തിനും' എതിരെയുള്ള കുറ്റകൃത്യങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രായപൂർത്തിയായവർക്കെതിരെ നടത്തുന്ന ലൈംഗിക അതിക്രമങ്ങൾക്കും കടുത്ത ശിക്ഷ തന്നെ ലഭിക്കും. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരോടു കരുണ കാണിക്കുന്നതോടൊപ്പം അവരെ തിരുത്തുകയും വേണമെന്നു മാര്‍പാപ്പ പ്രമാണരേഖയില്‍ പ്രസ്താവിച്ചു. കരുണയും നീതിയും തമ്മിലുള്ള ബന്ധം കൃത്യമായി വ്യാഖ്യാനിക്കുന്‌പോള്‍ ശിക്ഷകള്‍ക്കും അര്‍ഹിക്കുന്ന സ്ഥാനം നല്കണം. ഉപദേശംകൊണ്ടുമാത്രം കുറ്റകരമായ സ്വഭാവരീതികള്‍ തിരുത്തപ്പെടുകയില്ലായെന്ന് മാര്‍പാപ്പ പറഞ്ഞു. നിയമം എന്താണ് എന്നത് സംബന്ധിച്ച് വ്യാഖ്യാനം നടത്തുന്നതിൽ ഒരു വ്യക്തതക്കുറവ് ഉണ്ടായിരുന്നുവെന്നും, കരുണയ്ക്കു പ്രാധാന്യം നൽകുന്ന ഒരു സാഹചര്യമാണ് നിലനിന്നിരുന്നതെന്നും വത്തിക്കാനിൽവെച്ച് പുതിയ ഭരണഘടന ഭേദഗതി മാധ്യമങ്ങൾക്ക് കൈമാറുന്ന ചടങ്ങിൽ പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെജിസ്ലേറ്റീവ് ടെക്സ്റ്റിന്റെ അധ്യക്ഷൻ ആർച്ചുബിഷപ്പ് ഫിലിപ്പോ ലനോൻ പറഞ്ഞു. ലൈംഗീക പീഡനം നടത്തുന്ന അൽമായര്‍ക്കെതിരെയും പുതിയ ഭേദഗതിയില്‍ നിയമ നടപടിക്ക് ശുപാര്‍ശയുണ്ട്. വൈദികരുടെ കാര്യത്തിൽ പട്ടം തിരിച്ചെടുക്കാൻ പോലുമുള്ള നിർദ്ദേശങ്ങൾ ഭേദഗതിയിലുണ്ട്. വാഷിംഗ്ടൺ മുൻ കർദ്ദിനാൾ തിയോഡർ മക്കാരിക്ക് സെമിനാരി വിദ്യാർത്ഥികൾക്കെതിരെ ഉൾപ്പെടെ നടത്തിയ ലൈംഗിക പീഡനങ്ങളുടെ റിപ്പോർട്ട് കഴിഞ്ഞവർഷമാണ് പുറത്തുവന്നത്. ഇതിനെ തുടർന്നാണ് പുതിയ ഭേദഗതി ഊർജിതമായി നടപ്പിലാക്കാനുള്ള നടപടി മാർപാപ്പ സ്വീകരിച്ചതന്ന് കരുതപ്പെടുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LgfNlpytfGx0UAev6KcGz7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-02-13:24:47.jpg
Keywords: വനിത, സ്ത്രീ
Category: 1
Sub Category:
Heading: വനിതാ പൗരോഹിത്യം വീണ്ടും തള്ളി, ലൈംഗീക പീഡന വിഷയങ്ങളിൽ കര്‍ശന ശിക്ഷാനടപടി: കാനോൻ നിയമം നവീകരിച്ചു
Content: വത്തിക്കാന്‍ സിറ്റി: ലൈംഗീക പീഡനം, വനിതാ പൗരോഹിത്യം തുടങ്ങിയ വിഷയങ്ങളിൽ നടപടി കർക്കശമാക്കാനുളള ഭേദഗതികൾ ഉൾപ്പെടുത്തി നവീകരിച്ച കാനോൻ നിയമം പ്രസിദ്ധീകരിച്ചു. പഷീത്തെ ഗ്രേഗെം ദേയി എന്ന പേരിൽ ഇറക്കിയിരിക്കുന്ന അപ്പസ്തോലിക പ്രമാണ രേഖയിലൂടെയാണ് പുതിയ മാറ്റങ്ങൾ പാപ്പ കൊണ്ടുവന്നിരിക്കുന്നത്. 1983ന് ശേഷം ഇതാദ്യമായാണ് വിവിധ ശിക്ഷാനടപടികളെ സംബന്ധിച്ചുള്ള കാനോൻ നിയമങ്ങളിൽ വത്തിക്കാൻ ഭേദഗതി വരുത്തുന്നത്. 1983ലെ കാനോൻ നിയമത്തിൽ മാമോദിസ സ്വീകരിച്ച പുരുഷനു മാത്രമേ പൗരോഹിത്യത്തിന് അവകാശമുള്ളൂവെന്ന പ്രബോധനം ഉണ്ടായിരുന്നു. പുതിയ കാനോൻ നിയമ പ്രകാരം വനിതകൾ പൗരോഹിത്യം സ്വീകരിച്ചാൽ, അത് നൽകുന്ന വ്യക്തിയും, സ്വീകരിക്കുന്ന വ്യക്തിയും സഭയിൽ നിന്ന് പുറത്താകും. പുതിയ ഭേദഗതികൾ ഡിസംബർ എട്ടാം തീയതിയാണ് പ്രാബല്യത്തിൽ വരുന്നത്. ഭേദഗതികൾ കൊണ്ടുവരാനുള്ള ശ്രമം 2009ൽ ആരംഭിച്ചിരുന്നു. സാമ്പത്തിക തിരിമറികൾ പ്രതിരോധിക്കാൻ എടുക്കേണ്ട നടപടികളും പുതിയ ഭേദഗതിയുടെ ഭാഗമാണ്. പ്രായപൂർത്തിയാകാത്തവർക്കെതിരെ നടത്തുന്ന ലൈംഗിക അതിക്രമങ്ങൾ 'ജീവനും, മാന്യതയ്ക്കും, മനുഷ്യ സ്വാതന്ത്ര്യത്തിനും' എതിരെയുള്ള കുറ്റകൃത്യങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രായപൂർത്തിയായവർക്കെതിരെ നടത്തുന്ന ലൈംഗിക അതിക്രമങ്ങൾക്കും കടുത്ത ശിക്ഷ തന്നെ ലഭിക്കും. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരോടു കരുണ കാണിക്കുന്നതോടൊപ്പം അവരെ തിരുത്തുകയും വേണമെന്നു മാര്‍പാപ്പ പ്രമാണരേഖയില്‍ പ്രസ്താവിച്ചു. കരുണയും നീതിയും തമ്മിലുള്ള ബന്ധം കൃത്യമായി വ്യാഖ്യാനിക്കുന്‌പോള്‍ ശിക്ഷകള്‍ക്കും അര്‍ഹിക്കുന്ന സ്ഥാനം നല്കണം. ഉപദേശംകൊണ്ടുമാത്രം കുറ്റകരമായ സ്വഭാവരീതികള്‍ തിരുത്തപ്പെടുകയില്ലായെന്ന് മാര്‍പാപ്പ പറഞ്ഞു. നിയമം എന്താണ് എന്നത് സംബന്ധിച്ച് വ്യാഖ്യാനം നടത്തുന്നതിൽ ഒരു വ്യക്തതക്കുറവ് ഉണ്ടായിരുന്നുവെന്നും, കരുണയ്ക്കു പ്രാധാന്യം നൽകുന്ന ഒരു സാഹചര്യമാണ് നിലനിന്നിരുന്നതെന്നും വത്തിക്കാനിൽവെച്ച് പുതിയ ഭരണഘടന ഭേദഗതി മാധ്യമങ്ങൾക്ക് കൈമാറുന്ന ചടങ്ങിൽ പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെജിസ്ലേറ്റീവ് ടെക്സ്റ്റിന്റെ അധ്യക്ഷൻ ആർച്ചുബിഷപ്പ് ഫിലിപ്പോ ലനോൻ പറഞ്ഞു. ലൈംഗീക പീഡനം നടത്തുന്ന അൽമായര്‍ക്കെതിരെയും പുതിയ ഭേദഗതിയില്‍ നിയമ നടപടിക്ക് ശുപാര്‍ശയുണ്ട്. വൈദികരുടെ കാര്യത്തിൽ പട്ടം തിരിച്ചെടുക്കാൻ പോലുമുള്ള നിർദ്ദേശങ്ങൾ ഭേദഗതിയിലുണ്ട്. വാഷിംഗ്ടൺ മുൻ കർദ്ദിനാൾ തിയോഡർ മക്കാരിക്ക് സെമിനാരി വിദ്യാർത്ഥികൾക്കെതിരെ ഉൾപ്പെടെ നടത്തിയ ലൈംഗിക പീഡനങ്ങളുടെ റിപ്പോർട്ട് കഴിഞ്ഞവർഷമാണ് പുറത്തുവന്നത്. ഇതിനെ തുടർന്നാണ് പുതിയ ഭേദഗതി ഊർജിതമായി നടപ്പിലാക്കാനുള്ള നടപടി മാർപാപ്പ സ്വീകരിച്ചതന്ന് കരുതപ്പെടുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LgfNlpytfGx0UAev6KcGz7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-02-13:24:47.jpg
Keywords: വനിത, സ്ത്രീ
Content:
16378
Category: 1
Sub Category:
Heading: “യേശു”: ദുരഭിമാന കൊലയെ ഭയന്നു നടന്ന മുസ്ലീം യുവതി ഐഷയുടെ ജീവിതത്തെ മാറ്റിമറിച്ച സ്വര്‍ഗ്ഗീയ ശബ്ദം
Content: അമ്മാന്‍: സത്യദൈവത്തെക്കുറിച്ചുള്ള വലിയ ചോദ്യവും ഉള്ളിലൊതുക്കി നീണ്ട അന്വേഷണങ്ങള്‍ക്ക് ശേഷം ഇസ്ലാം മതം ഉപേക്ഷിച്ച് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച മുസ്ലീങ്ങളുടെ സാക്ഷ്യ പരമ്പരയായ ‘സോള്‍സ് ആന്‍ഡ് സ്റ്റോറീസ്’ല്‍ വിവരിച്ചിരിക്കുന്ന ഐഷ എന്ന ജോര്‍ദ്ദാന്‍ സ്വദേശിനിയുടെ ജീവിതസാക്ഷ്യം ശ്രദ്ധയാകര്‍ഷിക്കുന്നു. ദുരഭിമാനത്തിന്റെ പേരില്‍ കുടുംബാംഗങ്ങള്‍ കൊല്ലുമോ എന്ന ഭയത്തിന്റെ പേരില്‍ നിരാശയോടെ കഴിഞ്ഞിരുന്ന സമയത്ത് അപ്രതീക്ഷിതമായി കേട്ട ‘യേശു’ എന്ന ഒറ്റവാക്കാണ് ഐഷയുടെ ജീവിതം മാറ്റിമറിച്ചത്. “നീയല്ല, ഞാനാണ് നിന്നെ തിരഞ്ഞെടുത്തത്” എന്ന ക്രിസ്തുവാക്യം അക്ഷരാര്‍ത്ഥത്തില്‍ ഐഷയുടെ ജീവിതത്തില്‍ അത്ഭുതമായി മാറുകയായിരിന്നു. ജോര്‍ദ്ദാനിലെ അമ്മാനിലെ ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിലാണ് ഐഷ ജനിച്ചു വളര്‍ന്നത്. ഒരു പിതാവും സ്വന്തം മകളോട് പറയാന്‍ പറ്റാത്ത വിധത്തിലുള്ള അസഭ്യമാണ് തന്റെ പിതാവ് തന്നോട് പറഞ്ഞിരുന്നതെന്ന്‍ ഐഷ പറയുന്നു. വേദനാജനകമായ സമയത്ത് തന്റെ മതം പോലും തനിക്ക് ആശ്വാസം പകര്‍ന്നില്ല. താനും തന്റെ കുടുംബവും അമേരിക്കയിലേക്ക് കുടിയേറിയപ്പോള്‍ താന്‍ സ്നേഹത്തിനു വേണ്ടി അലയുകയായിരുന്നു. പതിനേഴാമത്തെ വയസ്സില്‍ ഐഷ ഗര്‍ഭവതിയായി. ഇക്കാര്യം തന്റെ പിതാവ് അറിഞ്ഞാല്‍ ദുരഭിമാനത്തിന്റെ പേരില്‍ തന്നെ കൊല്ലുമെന്നറിയാവുന്ന അവള്‍ അബോര്‍ഷന്‍ ചെയ്യുവാന്‍ തീരുമാനിച്ചു. ‘അല്ലാഹു’ വരെ തന്നെ വെറുത്തുവെന്ന തോന്നലിന്റെ പുറത്ത് ആത്മഹത്യ ചെയ്താലോ എന്നുവരെ ചിന്തിച്ച കാലഘട്ടമായിരിന്നു അത്. സ്നേഹവും, പ്രത്യാശയും തേടി അലഞ്ഞുനടന്ന നാളുകളില്‍, കരുണയ്ക്കായി അല്ലാഹുവിനോട് കരഞ്ഞപേക്ഷിച്ച സമയത്താണ് “യേശു” എന്ന വാക്ക് കേട്ടതെന്ന് ഐഷ പറയുന്നു. സ്വര്‍ഗ്ഗീയ ശബ്മെന്നാണ് അവള്‍ ഈ വാക്കിനെ വിശേഷിപ്പിച്ചത്. ജീവിതത്തില്‍ എന്തൊക്കെയോ മാറ്റങ്ങളും സ്വാധീനങ്ങളും അനുഭവിച്ചറിയുവാന്‍ തുടങ്ങിയ അവള്‍ പതിയെ പതിയെ തന്റെ പ്രാര്‍ത്ഥനകള്‍ യേശുവിലേക്ക് തിരിച്ചു. ഇക്കാലയളവില്‍ തനിക്ക് സ്വയം വെളിപ്പെടുത്തി തരുവാനാണ് അവള്‍ യേശുവിനോട് പ്രാര്‍ത്ഥിച്ചത്. തന്റെ ജീവിതത്തില്‍ ആദ്യമായി ‘സമാധാനം’ അനുഭവപ്പെട്ട നിമിഷം അതാണെന്നു ഐഷ പറയുന്നു. ആ പ്രകൃത്യാതീത സംഭവം സത്യത്തേക്കുറിച്ചറിയുവാനുള്ള ആഗ്രഹം തന്നില്‍ ഉളവാക്കിയെന്നും, റോമ 5:8 ( നാം പാപികളായിരിക്കേ, ക്രിസ്‌തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തന്റെ സ്‌നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു) വചനത്തില്‍ താന്‍ അന്വേഷിച്ച് നടന്നിരുന്ന സത്യവും ക്ഷമയും കണ്ടെത്തിയെന്നും അവള്‍ പറഞ്ഞു. തുടര്‍ന്നാണ് അവള്‍ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചത്. സ്ത്രീകളോടുള്ള ഇസ്ലാമിന്റെ മനോഭാവവും, യേശു ക്രിസ്തുവിന്റെ മനോഭാവവും തമ്മിലുള്ള വലിയ അന്തരമാണ് യേശുവിനെ -പിന്തുടരുവാനുള്ള തന്റെ തീരുമാനത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയതെന്നും ഐഷയുടെ സാക്ഷ്യത്തില്‍ പറയുന്നു. മെയ് 8-12 തീയതികളില്‍ ക്രിസ്ത്യന്‍ ചാനലായ സിബിഎന്നിന്‍റെ ‘സോള്‍സ് ആന്‍ഡ് സ്റ്റോറീസ്’ല്‍ പങ്കുവെച്ച ഇത്തരത്തിലുള്ള വിശ്വാസ സാക്ഷ്യങ്ങള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LgfNlpytfGx0UAev6KcGz7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-02-15:55:14.jpg
Keywords: യേശു, ഇസ്ലാ
Category: 1
Sub Category:
Heading: “യേശു”: ദുരഭിമാന കൊലയെ ഭയന്നു നടന്ന മുസ്ലീം യുവതി ഐഷയുടെ ജീവിതത്തെ മാറ്റിമറിച്ച സ്വര്‍ഗ്ഗീയ ശബ്ദം
Content: അമ്മാന്‍: സത്യദൈവത്തെക്കുറിച്ചുള്ള വലിയ ചോദ്യവും ഉള്ളിലൊതുക്കി നീണ്ട അന്വേഷണങ്ങള്‍ക്ക് ശേഷം ഇസ്ലാം മതം ഉപേക്ഷിച്ച് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച മുസ്ലീങ്ങളുടെ സാക്ഷ്യ പരമ്പരയായ ‘സോള്‍സ് ആന്‍ഡ് സ്റ്റോറീസ്’ല്‍ വിവരിച്ചിരിക്കുന്ന ഐഷ എന്ന ജോര്‍ദ്ദാന്‍ സ്വദേശിനിയുടെ ജീവിതസാക്ഷ്യം ശ്രദ്ധയാകര്‍ഷിക്കുന്നു. ദുരഭിമാനത്തിന്റെ പേരില്‍ കുടുംബാംഗങ്ങള്‍ കൊല്ലുമോ എന്ന ഭയത്തിന്റെ പേരില്‍ നിരാശയോടെ കഴിഞ്ഞിരുന്ന സമയത്ത് അപ്രതീക്ഷിതമായി കേട്ട ‘യേശു’ എന്ന ഒറ്റവാക്കാണ് ഐഷയുടെ ജീവിതം മാറ്റിമറിച്ചത്. “നീയല്ല, ഞാനാണ് നിന്നെ തിരഞ്ഞെടുത്തത്” എന്ന ക്രിസ്തുവാക്യം അക്ഷരാര്‍ത്ഥത്തില്‍ ഐഷയുടെ ജീവിതത്തില്‍ അത്ഭുതമായി മാറുകയായിരിന്നു. ജോര്‍ദ്ദാനിലെ അമ്മാനിലെ ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിലാണ് ഐഷ ജനിച്ചു വളര്‍ന്നത്. ഒരു പിതാവും സ്വന്തം മകളോട് പറയാന്‍ പറ്റാത്ത വിധത്തിലുള്ള അസഭ്യമാണ് തന്റെ പിതാവ് തന്നോട് പറഞ്ഞിരുന്നതെന്ന്‍ ഐഷ പറയുന്നു. വേദനാജനകമായ സമയത്ത് തന്റെ മതം പോലും തനിക്ക് ആശ്വാസം പകര്‍ന്നില്ല. താനും തന്റെ കുടുംബവും അമേരിക്കയിലേക്ക് കുടിയേറിയപ്പോള്‍ താന്‍ സ്നേഹത്തിനു വേണ്ടി അലയുകയായിരുന്നു. പതിനേഴാമത്തെ വയസ്സില്‍ ഐഷ ഗര്‍ഭവതിയായി. ഇക്കാര്യം തന്റെ പിതാവ് അറിഞ്ഞാല്‍ ദുരഭിമാനത്തിന്റെ പേരില്‍ തന്നെ കൊല്ലുമെന്നറിയാവുന്ന അവള്‍ അബോര്‍ഷന്‍ ചെയ്യുവാന്‍ തീരുമാനിച്ചു. ‘അല്ലാഹു’ വരെ തന്നെ വെറുത്തുവെന്ന തോന്നലിന്റെ പുറത്ത് ആത്മഹത്യ ചെയ്താലോ എന്നുവരെ ചിന്തിച്ച കാലഘട്ടമായിരിന്നു അത്. സ്നേഹവും, പ്രത്യാശയും തേടി അലഞ്ഞുനടന്ന നാളുകളില്‍, കരുണയ്ക്കായി അല്ലാഹുവിനോട് കരഞ്ഞപേക്ഷിച്ച സമയത്താണ് “യേശു” എന്ന വാക്ക് കേട്ടതെന്ന് ഐഷ പറയുന്നു. സ്വര്‍ഗ്ഗീയ ശബ്മെന്നാണ് അവള്‍ ഈ വാക്കിനെ വിശേഷിപ്പിച്ചത്. ജീവിതത്തില്‍ എന്തൊക്കെയോ മാറ്റങ്ങളും സ്വാധീനങ്ങളും അനുഭവിച്ചറിയുവാന്‍ തുടങ്ങിയ അവള്‍ പതിയെ പതിയെ തന്റെ പ്രാര്‍ത്ഥനകള്‍ യേശുവിലേക്ക് തിരിച്ചു. ഇക്കാലയളവില്‍ തനിക്ക് സ്വയം വെളിപ്പെടുത്തി തരുവാനാണ് അവള്‍ യേശുവിനോട് പ്രാര്‍ത്ഥിച്ചത്. തന്റെ ജീവിതത്തില്‍ ആദ്യമായി ‘സമാധാനം’ അനുഭവപ്പെട്ട നിമിഷം അതാണെന്നു ഐഷ പറയുന്നു. ആ പ്രകൃത്യാതീത സംഭവം സത്യത്തേക്കുറിച്ചറിയുവാനുള്ള ആഗ്രഹം തന്നില്‍ ഉളവാക്കിയെന്നും, റോമ 5:8 ( നാം പാപികളായിരിക്കേ, ക്രിസ്‌തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തന്റെ സ്‌നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു) വചനത്തില്‍ താന്‍ അന്വേഷിച്ച് നടന്നിരുന്ന സത്യവും ക്ഷമയും കണ്ടെത്തിയെന്നും അവള്‍ പറഞ്ഞു. തുടര്‍ന്നാണ് അവള്‍ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചത്. സ്ത്രീകളോടുള്ള ഇസ്ലാമിന്റെ മനോഭാവവും, യേശു ക്രിസ്തുവിന്റെ മനോഭാവവും തമ്മിലുള്ള വലിയ അന്തരമാണ് യേശുവിനെ -പിന്തുടരുവാനുള്ള തന്റെ തീരുമാനത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയതെന്നും ഐഷയുടെ സാക്ഷ്യത്തില്‍ പറയുന്നു. മെയ് 8-12 തീയതികളില്‍ ക്രിസ്ത്യന്‍ ചാനലായ സിബിഎന്നിന്‍റെ ‘സോള്‍സ് ആന്‍ഡ് സ്റ്റോറീസ്’ല്‍ പങ്കുവെച്ച ഇത്തരത്തിലുള്ള വിശ്വാസ സാക്ഷ്യങ്ങള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LgfNlpytfGx0UAev6KcGz7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-02-15:55:14.jpg
Keywords: യേശു, ഇസ്ലാ
Content:
16379
Category: 1
Sub Category:
Heading: “യേശു”: ദുരഭിമാന കൊല ഭയന്നു നടന്ന മുസ്ലീം യുവതി ഐഷയുടെ ജീവിതത്തെ മാറ്റിമറിച്ച സ്വര്‍ഗ്ഗീയ ശബ്ദം
Content: അമ്മാന്‍: സത്യദൈവത്തെക്കുറിച്ചുള്ള വലിയ ചോദ്യവും ഉള്ളിലൊതുക്കി നീണ്ട അന്വേഷണങ്ങള്‍ക്ക് ശേഷം ഇസ്ലാം മതം ഉപേക്ഷിച്ച് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച മുസ്ലീങ്ങളുടെ സാക്ഷ്യ പരമ്പരയായ ‘സോള്‍സ് ആന്‍ഡ് സ്റ്റോറീസ്’ല്‍ വിവരിച്ചിരിക്കുന്ന ഐഷ എന്ന ജോര്‍ദ്ദാന്‍ സ്വദേശിനിയുടെ ജീവിതസാക്ഷ്യം ശ്രദ്ധയാകര്‍ഷിക്കുന്നു. ദുരഭിമാനത്തിന്റെ പേരില്‍ കുടുംബാംഗങ്ങള്‍ കൊല്ലുമോ എന്ന ഭയത്തിന്റെ പേരില്‍ നിരാശയോടെ കഴിഞ്ഞിരുന്ന സമയത്ത് അപ്രതീക്ഷിതമായി കേട്ട ‘യേശു’ എന്ന ഒറ്റവാക്കാണ് ഐഷയുടെ ജീവിതം മാറ്റിമറിച്ചത്. “നീയല്ല, ഞാനാണ് നിന്നെ തിരഞ്ഞെടുത്തത്” എന്ന ക്രിസ്തുവാക്യം അക്ഷരാര്‍ത്ഥത്തില്‍ ഐഷയുടെ ജീവിതത്തില്‍ അത്ഭുതമായി മാറുകയായിരിന്നു. ജോര്‍ദ്ദാനിലെ അമ്മാനിലെ ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിലാണ് ഐഷ ജനിച്ചു വളര്‍ന്നത്. ഒരു പിതാവും സ്വന്തം മകളോട് പറയാന്‍ പറ്റാത്ത വിധത്തിലുള്ള അസഭ്യമാണ് തന്റെ പിതാവ് തന്നോട് പറഞ്ഞിരുന്നതെന്ന്‍ ഐഷ പറയുന്നു. വേദനാജനകമായ സമയത്ത് തന്റെ മതം പോലും തനിക്ക് ആശ്വാസം പകര്‍ന്നില്ല. താനും തന്റെ കുടുംബവും അമേരിക്കയിലേക്ക് കുടിയേറിയപ്പോള്‍ താന്‍ സ്നേഹത്തിനു വേണ്ടി അലയുകയായിരുന്നു. പതിനേഴാമത്തെ വയസ്സില്‍ ഐഷ ഗര്‍ഭവതിയായി. ഇക്കാര്യം തന്റെ പിതാവ് അറിഞ്ഞാല്‍ ദുരഭിമാനത്തിന്റെ പേരില്‍ തന്നെ കൊല്ലുമെന്നറിയാവുന്ന അവള്‍ അബോര്‍ഷന്‍ ചെയ്യുവാന്‍ തീരുമാനിച്ചു. ‘അല്ലാഹു’ വരെ തന്നെ വെറുത്തുവെന്ന തോന്നലിന്റെ പുറത്ത് ആത്മഹത്യ ചെയ്താലോ എന്നുവരെ ചിന്തിച്ച കാലഘട്ടമായിരിന്നു അത്. സ്നേഹവും, പ്രത്യാശയും തേടി അലഞ്ഞുനടന്ന നാളുകളില്‍, കരുണയ്ക്കായി അല്ലാഹുവിനോട് കരഞ്ഞപേക്ഷിച്ച സമയത്താണ് “യേശു” എന്ന വാക്ക് കേട്ടതെന്ന് ഐഷ പറയുന്നു. സ്വര്‍ഗ്ഗീയ ശബ്മെന്നാണ് അവള്‍ ഈ വാക്കിനെ വിശേഷിപ്പിച്ചത്. ജീവിതത്തില്‍ എന്തൊക്കെയോ മാറ്റങ്ങളും സ്വാധീനങ്ങളും അനുഭവിച്ചറിയുവാന്‍ തുടങ്ങിയ അവള്‍ പതിയെ പതിയെ തന്റെ പ്രാര്‍ത്ഥനകള്‍ യേശുവിലേക്ക് തിരിച്ചു. ഇക്കാലയളവില്‍ തനിക്ക് സ്വയം വെളിപ്പെടുത്തി തരുവാനാണ് അവള്‍ യേശുവിനോട് പ്രാര്‍ത്ഥിച്ചത്. തന്റെ ജീവിതത്തില്‍ ആദ്യമായി ‘സമാധാനം’ അനുഭവപ്പെട്ട നിമിഷം അതാണെന്നു ഐഷ പറയുന്നു. ആ പ്രകൃത്യാതീത സംഭവം സത്യത്തേക്കുറിച്ചറിയുവാനുള്ള ആഗ്രഹം തന്നില്‍ ഉളവാക്കിയെന്നും, റോമ 5:8 ( നാം പാപികളായിരിക്കേ, ക്രിസ്‌തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തന്റെ സ്‌നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു) വചനത്തില്‍ താന്‍ അന്വേഷിച്ച് നടന്നിരുന്ന സത്യവും ക്ഷമയും കണ്ടെത്തിയെന്നും അവള്‍ പറഞ്ഞു. തുടര്‍ന്നാണ് അവള്‍ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചത്. സ്ത്രീകളോടുള്ള ഇസ്ലാമിന്റെ മനോഭാവവും, യേശു ക്രിസ്തുവിന്റെ മനോഭാവവും തമ്മിലുള്ള വലിയ അന്തരമാണ് യേശുവിനെ -പിന്തുടരുവാനുള്ള തന്റെ തീരുമാനത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയതെന്നും ഐഷയുടെ സാക്ഷ്യത്തില്‍ പറയുന്നു. മെയ് 8-12 തീയതികളില്‍ ക്രിസ്ത്യന്‍ ചാനലായ സിബിഎന്നിന്‍റെ ‘സോള്‍സ് ആന്‍ഡ് സ്റ്റോറീസ്’ല്‍ പങ്കുവെച്ച ഇത്തരത്തിലുള്ള വിശ്വാസ സാക്ഷ്യങ്ങള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. - Originally Published On 02 June 2021 - Repost ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LgfNlpytfGx0UAev6KcGz7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-02-15:56:24.jpg
Keywords: യേശു, ഇസ്ലാ
Category: 1
Sub Category:
Heading: “യേശു”: ദുരഭിമാന കൊല ഭയന്നു നടന്ന മുസ്ലീം യുവതി ഐഷയുടെ ജീവിതത്തെ മാറ്റിമറിച്ച സ്വര്‍ഗ്ഗീയ ശബ്ദം
Content: അമ്മാന്‍: സത്യദൈവത്തെക്കുറിച്ചുള്ള വലിയ ചോദ്യവും ഉള്ളിലൊതുക്കി നീണ്ട അന്വേഷണങ്ങള്‍ക്ക് ശേഷം ഇസ്ലാം മതം ഉപേക്ഷിച്ച് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച മുസ്ലീങ്ങളുടെ സാക്ഷ്യ പരമ്പരയായ ‘സോള്‍സ് ആന്‍ഡ് സ്റ്റോറീസ്’ല്‍ വിവരിച്ചിരിക്കുന്ന ഐഷ എന്ന ജോര്‍ദ്ദാന്‍ സ്വദേശിനിയുടെ ജീവിതസാക്ഷ്യം ശ്രദ്ധയാകര്‍ഷിക്കുന്നു. ദുരഭിമാനത്തിന്റെ പേരില്‍ കുടുംബാംഗങ്ങള്‍ കൊല്ലുമോ എന്ന ഭയത്തിന്റെ പേരില്‍ നിരാശയോടെ കഴിഞ്ഞിരുന്ന സമയത്ത് അപ്രതീക്ഷിതമായി കേട്ട ‘യേശു’ എന്ന ഒറ്റവാക്കാണ് ഐഷയുടെ ജീവിതം മാറ്റിമറിച്ചത്. “നീയല്ല, ഞാനാണ് നിന്നെ തിരഞ്ഞെടുത്തത്” എന്ന ക്രിസ്തുവാക്യം അക്ഷരാര്‍ത്ഥത്തില്‍ ഐഷയുടെ ജീവിതത്തില്‍ അത്ഭുതമായി മാറുകയായിരിന്നു. ജോര്‍ദ്ദാനിലെ അമ്മാനിലെ ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിലാണ് ഐഷ ജനിച്ചു വളര്‍ന്നത്. ഒരു പിതാവും സ്വന്തം മകളോട് പറയാന്‍ പറ്റാത്ത വിധത്തിലുള്ള അസഭ്യമാണ് തന്റെ പിതാവ് തന്നോട് പറഞ്ഞിരുന്നതെന്ന്‍ ഐഷ പറയുന്നു. വേദനാജനകമായ സമയത്ത് തന്റെ മതം പോലും തനിക്ക് ആശ്വാസം പകര്‍ന്നില്ല. താനും തന്റെ കുടുംബവും അമേരിക്കയിലേക്ക് കുടിയേറിയപ്പോള്‍ താന്‍ സ്നേഹത്തിനു വേണ്ടി അലയുകയായിരുന്നു. പതിനേഴാമത്തെ വയസ്സില്‍ ഐഷ ഗര്‍ഭവതിയായി. ഇക്കാര്യം തന്റെ പിതാവ് അറിഞ്ഞാല്‍ ദുരഭിമാനത്തിന്റെ പേരില്‍ തന്നെ കൊല്ലുമെന്നറിയാവുന്ന അവള്‍ അബോര്‍ഷന്‍ ചെയ്യുവാന്‍ തീരുമാനിച്ചു. ‘അല്ലാഹു’ വരെ തന്നെ വെറുത്തുവെന്ന തോന്നലിന്റെ പുറത്ത് ആത്മഹത്യ ചെയ്താലോ എന്നുവരെ ചിന്തിച്ച കാലഘട്ടമായിരിന്നു അത്. സ്നേഹവും, പ്രത്യാശയും തേടി അലഞ്ഞുനടന്ന നാളുകളില്‍, കരുണയ്ക്കായി അല്ലാഹുവിനോട് കരഞ്ഞപേക്ഷിച്ച സമയത്താണ് “യേശു” എന്ന വാക്ക് കേട്ടതെന്ന് ഐഷ പറയുന്നു. സ്വര്‍ഗ്ഗീയ ശബ്മെന്നാണ് അവള്‍ ഈ വാക്കിനെ വിശേഷിപ്പിച്ചത്. ജീവിതത്തില്‍ എന്തൊക്കെയോ മാറ്റങ്ങളും സ്വാധീനങ്ങളും അനുഭവിച്ചറിയുവാന്‍ തുടങ്ങിയ അവള്‍ പതിയെ പതിയെ തന്റെ പ്രാര്‍ത്ഥനകള്‍ യേശുവിലേക്ക് തിരിച്ചു. ഇക്കാലയളവില്‍ തനിക്ക് സ്വയം വെളിപ്പെടുത്തി തരുവാനാണ് അവള്‍ യേശുവിനോട് പ്രാര്‍ത്ഥിച്ചത്. തന്റെ ജീവിതത്തില്‍ ആദ്യമായി ‘സമാധാനം’ അനുഭവപ്പെട്ട നിമിഷം അതാണെന്നു ഐഷ പറയുന്നു. ആ പ്രകൃത്യാതീത സംഭവം സത്യത്തേക്കുറിച്ചറിയുവാനുള്ള ആഗ്രഹം തന്നില്‍ ഉളവാക്കിയെന്നും, റോമ 5:8 ( നാം പാപികളായിരിക്കേ, ക്രിസ്‌തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തന്റെ സ്‌നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു) വചനത്തില്‍ താന്‍ അന്വേഷിച്ച് നടന്നിരുന്ന സത്യവും ക്ഷമയും കണ്ടെത്തിയെന്നും അവള്‍ പറഞ്ഞു. തുടര്‍ന്നാണ് അവള്‍ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചത്. സ്ത്രീകളോടുള്ള ഇസ്ലാമിന്റെ മനോഭാവവും, യേശു ക്രിസ്തുവിന്റെ മനോഭാവവും തമ്മിലുള്ള വലിയ അന്തരമാണ് യേശുവിനെ -പിന്തുടരുവാനുള്ള തന്റെ തീരുമാനത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയതെന്നും ഐഷയുടെ സാക്ഷ്യത്തില്‍ പറയുന്നു. മെയ് 8-12 തീയതികളില്‍ ക്രിസ്ത്യന്‍ ചാനലായ സിബിഎന്നിന്‍റെ ‘സോള്‍സ് ആന്‍ഡ് സ്റ്റോറീസ്’ല്‍ പങ്കുവെച്ച ഇത്തരത്തിലുള്ള വിശ്വാസ സാക്ഷ്യങ്ങള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. - Originally Published On 02 June 2021 - Repost ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LgfNlpytfGx0UAev6KcGz7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-02-15:56:24.jpg
Keywords: യേശു, ഇസ്ലാ