Contents
Displaying 1611-1620 of 24970 results.
Content:
1781
Category: 18
Sub Category:
Heading: മതസൗഹാര്‍ദ്ധം സ്‌കൂളില്‍ നിന്നും സമൂഹത്തിലേക്ക് വളരണം: മാത്യൂ മൂലക്കാട്ട്
Content: മതസൗഹാര്‍ദ്ധം സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളിലൂടെ സമൂഹത്തിലേക്ക് വളരണമെന്ന് കെ.സി.ബി.സി. ഡയലോഗ് ആന്റ് എക്യുമെനിസം കമ്മീഷന്‍ ചെയര്‍മാന്‍ കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യൂ മൂലക്കാട്ട് അഭിപ്രായപ്പെട്ടു. കമ്മീഷന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ ആരംഭിക്കുന്ന മൈത്രീ കൂട്ടായ്മയുടെ സംസ്ഥാനതല ഉദ്ഘാടനം പെരുമ്പാവൂര്‍ വിമല സെന്‍ട്രല്‍ സ്‌കൂളില്‍ നിര്‍വ്വഹിച്ചു കൊണ്ടു സംസാരിക്കുകയായിരുന്നു ബിഷപ്പ്. വിദ്യാര്‍ത്ഥികള്‍ ഒരു കുടുംബമായി വളരുന്ന ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കുവാന്‍ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കണമെന്നും മാനവമൈത്രി, മതമൈത്രി, ഭൂമൈത്രി എന്നിവ പ്രചരിപ്പിക്കുന്ന കമ്മീഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ പങ്കാളികളാവണമെന്നും ബിഷപ്പു തുടര്‍ന്ന് പറഞ്ഞു. ഡി.സി.എല്‍, കെ.സി.എസ്.എല്‍ തുടങ്ങിയ വിവിധ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളോടും ചേര്‍ന്ന് കൊണ്ടുമാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കമ്മീഷന്‍ സെക്രട്ടറി ഫാ.റോബി കണ്ണന്‍ചിറ സി.എം.ഐ., ഡി.സി.എല്‍. ഡയറക്ടര്‍ ഫാ.റോയി കണ്ണന്‍ചിറ സി.എം.ഐ., സി.എം.സി. മേരി മാതാ പ്രൊവിഷ്യല്‍ സിസ്റ്റര്‍ പ്രസന്ന സി.എം.സി., സിജോ ജോസഫ് പുതുശ്ശേരി, ദേവജിത്ത് റെജി, ഫാ.പോള്‍ മണവാളന്‍, പോള്‍ ബെന്നി എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2016-06-24-14:27:49.JPG
Keywords:
Category: 18
Sub Category:
Heading: മതസൗഹാര്‍ദ്ധം സ്‌കൂളില്‍ നിന്നും സമൂഹത്തിലേക്ക് വളരണം: മാത്യൂ മൂലക്കാട്ട്
Content: മതസൗഹാര്‍ദ്ധം സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളിലൂടെ സമൂഹത്തിലേക്ക് വളരണമെന്ന് കെ.സി.ബി.സി. ഡയലോഗ് ആന്റ് എക്യുമെനിസം കമ്മീഷന്‍ ചെയര്‍മാന്‍ കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യൂ മൂലക്കാട്ട് അഭിപ്രായപ്പെട്ടു. കമ്മീഷന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ ആരംഭിക്കുന്ന മൈത്രീ കൂട്ടായ്മയുടെ സംസ്ഥാനതല ഉദ്ഘാടനം പെരുമ്പാവൂര്‍ വിമല സെന്‍ട്രല്‍ സ്‌കൂളില്‍ നിര്‍വ്വഹിച്ചു കൊണ്ടു സംസാരിക്കുകയായിരുന്നു ബിഷപ്പ്. വിദ്യാര്‍ത്ഥികള്‍ ഒരു കുടുംബമായി വളരുന്ന ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കുവാന്‍ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കണമെന്നും മാനവമൈത്രി, മതമൈത്രി, ഭൂമൈത്രി എന്നിവ പ്രചരിപ്പിക്കുന്ന കമ്മീഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ പങ്കാളികളാവണമെന്നും ബിഷപ്പു തുടര്‍ന്ന് പറഞ്ഞു. ഡി.സി.എല്‍, കെ.സി.എസ്.എല്‍ തുടങ്ങിയ വിവിധ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളോടും ചേര്‍ന്ന് കൊണ്ടുമാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കമ്മീഷന്‍ സെക്രട്ടറി ഫാ.റോബി കണ്ണന്‍ചിറ സി.എം.ഐ., ഡി.സി.എല്‍. ഡയറക്ടര്‍ ഫാ.റോയി കണ്ണന്‍ചിറ സി.എം.ഐ., സി.എം.സി. മേരി മാതാ പ്രൊവിഷ്യല്‍ സിസ്റ്റര്‍ പ്രസന്ന സി.എം.സി., സിജോ ജോസഫ് പുതുശ്ശേരി, ദേവജിത്ത് റെജി, ഫാ.പോള്‍ മണവാളന്‍, പോള്‍ ബെന്നി എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2016-06-24-14:27:49.JPG
Keywords:
Content:
1782
Category: 15
Sub Category:
Heading: ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 25
Content: #{red->n->n->ഈശോയുടെ ദിവ്യഹൃദയത്തിലെ മുറിവ്}# ദിവ്യരക്ഷിതാവായ ഈശോമിശിഹാ കുരിശിന്‍മേല്‍ തൂങ്ങി മരിച്ചിട്ടും അവിടുത്തെ പീഡകള്‍ക്ക് അവസാനമുണ്ടായില്ല. അവിടുന്നു മരിച്ചതിന്‍റെ ശേഷവും തന്‍റെ അനന്തമായ സ്നേഹത്തിന്‍റെ ചിഹ്നമായി ഒരു ക്രൂരസേവകന്‍ ഒരു കുന്തം കൊണ്ട് തന്‍റെ തിരുവിലാവു കുത്തിത്തുറക്കുന്നതിനും ഇങ്ങനെ ദിവ്യഹൃദയം രക്തത്തിന്‍റെ അവസാനത്തുള്ളി കൂടെയും മനുഷ്യ വര്‍ഗ്ഗത്തിനു വേണ്ടി ചിന്തുന്നതിനും തിരുമനസ്സായി. ഓ! അതിശയിക്കത്തക്ക മിശിഹായുടെ കൃപയും സ്നേഹവുമേ! മാലാഖമാര്‍ അങ്ങേ അനന്ത സ്നേഹത്തേയും മനുഷ്യരുടെ നേരെ അങ്ങേയ്ക്കുള്ള കൃപയെയും കണ്ടു അസൂയപ്പെടുന്നുവല്ലോ. അനുഗ്രഹം നിറഞ്ഞ ഈശോ മരിക്കയില്‍ ആകാശം അതിന്‍റെ ശോഭയെ മറയ്ക്കുകയും കരിങ്കല്‍പ്പാറകള്‍ പിളര്‍ന്നുപോകയും ചെയ്തു. നിന്‍റെ ഹൃദയത്തിലാകട്ടെ യാതൊരിളക്കവും ജനിക്കാതിരിക്കുന്നത് സൂക്ഷിക്കുമ്പോള്‍ നിന്‍റെ ഹൃദയം കരിങ്കല്‍പ്പാറയേക്കാള്‍ എത്രയോ കാഠിന്യമുള്ളതാകുന്നു എന്ന്‍ ചിന്തിക്കേണ്ടതല്ലേ? മിശിഹാ തന്‍റെ തിരുശരീരത്തില്‍ ഒരു തുള്ളി രക്തം പോലും ശേഷിപ്പിക്കാതെ നിനക്കായി ചിന്തുന്നത് മനുഷ്യാ നീ ഓര്‍ക്കുക. മിശിഹായുടെ ഉത്ഥാനത്തെ അവിശ്വസിച്ച തോമാശ്ലീഹായ്ക്ക് തന്‍റെ അനന്തകൃപയാല്‍ ഈശോ പ്രത്യക്ഷനാകയില്‍ തിരുഹൃദയത്തിലെ മുറിവ് കണ്ട് ഈ ദിവ്യയജമാനന്‍റെ സ്നേഹാധിക്യത്തെ അറിഞ്ഞ തോമാ "എന്‍റെ കര്‍ത്താവേ! എന്‍റെ ദൈവമേ!" എന്നു നിലവിളിച്ചതിനെപ്പറ്റി നീ ധ്യാനിക്കുന്നില്ലയോ? വി.തോമായോടുകൂടെ "എന്‍റെ കര്‍ത്താവേ! എന്‍റെ ദൈവമേ!" എന്ന്‍ എന്തുകൊണ്ട് നീ നിലവിളിക്കുന്നില്ല? നിനക്കുള്ളതും ഉണ്ടാകുവാനിരിക്കുന്നതുമായ സകല നന്മകളും ഭാഗ്യങ്ങളും ഈ ദിവ്യഹൃദയത്തിലെ മുറിവില്‍ നിന്നും പുറപ്പെടുന്നതാകുന്നു. നിന്‍റെ മാതാവായിരിക്കുന്ന തിരുസഭയും, ദിവ്യരഹസ്യങ്ങള്‍, കൂദാശകള്‍, ശ്ലീഹന്മാരുടെ ധീരത, വേദപാരംഗതന്‍മാരുടെ ജ്ഞാനം കന്യകകളുടെ പരിശുദ്ധത ആദിയായ സകല നന്മകളും പ്രസാദവരങ്ങളും ഈ ദിവ്യ'ഹൃദയത്തില്‍ നിന്നത്രേ പുറപ്പെട്ടിരിക്കുന്നത്. ഇതത്രേ യാക്കോബിന്‍റെ ഭവനക്കാര്‍ക്ക് തുറക്കപ്പെട്ടിരിക്കുന്ന സാക്ഷാലുള്ള ഉറവ. ഇഹലോകത്തിലുള്ള ഏതു നദികളിലെയും ഉറവകളിലേയും, എത്ര വിശേഷപ്പെട്ട ജലം തന്നെയായിരുന്നാലും അതു കുടിച്ചാല്‍ വീണ്ടും ദാഹമുണ്ടാകും. എന്നാല്‍ കര്‍ത്താവിന്‍റെ ഭവനക്കാരായ വിശ്വാസികള്‍ ഈശോയുടെ ദിവ്യഹൃദയത്തിലെ മുറിവില്‍ നിന്നൊഴുകിക്കൊണ്ടിരിക്കുന്ന ആ ദിവ്യജലത്തെയും രക്തത്തെയും പാനം ചെയ്യുന്നുവെങ്കില്‍ ഒരിക്കലും ദാഹിക്കയില്ലായെന്ന്‍ മാത്രമല്ല സര്‍വ്വ വ്യാധികളും നീങ്ങി സുഖം പ്രാപിക്കുകയും നിത്യാനന്ദ ഭാഗ്യത്തിന് യോഗ്യരായിത്തീരുകയും ചെയ്യും. ആയതിനാല്‍ എന്‍റെ ആത്മാവേ! നിന്‍റെ വ്യാധികളിലും സകലവിധ ആത്മീയ സങ്കടങ്ങളിലും ദിവ്യരക്ഷകന്‍റെ ഹൃദയത്തിലെ തിരുമുറിവില്‍ നീ ഓടിയൊളിക്കുക. നിന്‍റെ സന്തോഷവും ആശ്രയവും ഈ ദിവ്യഹൃദയത്തിലെ മുറിവിലാകുന്നുവെങ്കില്‍ ഇവിടെ നിശ്ചയമായ ഒരു സമാധാനത്തിന്‍റെ തുറമുഖം നീ കണ്ടെത്തുകയും ചെയ്യും. #{red->n->n->ജപം}# പാപികളുടെ സങ്കേതമായി തുറക്കപ്പെട്ടിരിക്കുന്ന ഈശോയുടെ ദിവ്യഹൃദയത്തിന്‍ തിരുമുറിവേ, നിന്നില്‍ എന്നെ മുഴുവനും കയ്യേല്‍പ്പിച്ചിരിക്കുന്നു. കര്‍ത്താവേ! എനിക്കു നേരിടുന്നതും നേരിടുവാനിരിക്കുന്നതുമായ സകല ദുരിതങ്ങളും, അപമാനം, ശരീര പീഡകള്‍ ആദിയായ സകല വിഷമങ്ങളും ഒന്നായി അങ്ങേ പാടുകളോടു ചേര്‍ത്തുകൊണ്ടും അങ്ങേ സ്നേഹത്തെപ്രതി സഹിച്ചുകൊണ്ടും കാഴ്ച വയ്ക്കുന്നതിനെ ദയവായി കൈക്കൊള്ളണമേ. മാധുര്യം നിറഞ്ഞ ഈശോയെ! പാപം നിറഞ്ഞ എന്‍റെ ആത്മാവിനെ അങ്ങേ തിരുരക്തത്താല്‍ കഴുകി ശുദ്ധമാക്കിയരുളണമേ. അങ്ങേ ദിവ്യാശീര്‍വാദത്താല്‍ ഇതിനെ ശക്തിപ്പെടുത്തി ഉറപ്പിക്കണമേ. കൃപയുടെ സമുദ്രമായ ഈശോയെ, പാപം നിറഞ്ഞ എന്‍റെ ആത്മാവിനെ അങ്ങേ തിരുരക്തത്താല്‍ കഴുകി ശുദ്ധമാക്കിയരുളണമേ. അങ്ങേ ദിവ്യാശീര്‍വാദത്താല്‍ ഇതിനെ ശക്തിപ്പെടുത്തി ഉറപ്പിക്കണമേ. കൃപയുടെ സമുദ്രമായ ഈശോയെ! എന്‍റെ ജീവിത കാലത്തിലും പ്രത്യേകം എന്‍റെ മരണസമയത്തിലും അങ്ങേ തിരുമുറിവില്‍ എന്‍റെ ആശ്വാസം കണ്ടെത്തുന്നതിനും എന്‍റെ ആത്മാവിനെ ഈ തിരുമുറിവില്‍ ഭരമേല്പ്പിക്കുന്നതിനും കൃപ ചെയ്തരുളണമേ. #{red->n->n->പ്രാര്‍ത്ഥന}# കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍. 3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി. സാധുശീലനും വിനീതഹൃദയനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ. #{red->n->n->ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! അനുഗ്രഹിക്കണമേ. കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ, ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദാശാ തമ്പുരാനേ, ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ, നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ, ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ, ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ, അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ, ദൈവ ഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ, ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ, നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ, നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ, സകല പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ, സകല ഹൃദയങ്ങള്‍ക്കും അധിപനും കേന്ദ്രവുമായ ഈശോയുടെ തിരുഹൃദയമേ, ജ്ഞാനത്തിന്റെയും അറിവിന്റെയും നിധിയൊക്കെയും ഉള്‍കൊണ്ടിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, ദൈവത്വത്തിന്‍ പൂര്‍ണ്ണതയൊക്കെയും വസിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ, നിത്യപിതാവിന് പ്രസാദിച്ചിരിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങള്‍ക്കെല്ലാവര്‍ക്കും സിദ്ധിച്ചിരിക്കുന്ന നന്മകളുടെ സമ്പൂര്‍ണ്ണ നിധിയായ ഈശോയുടെ തിരുഹൃദയമേ, നിത്യപര്‍വ്വതങ്ങളുടെ ആശയമായ ഈശോയുടെ തിരുഹൃദയമേ, ക്ഷമയും അധിക ദയയുമുള്ള ഈശോയുടെ തിരുഹൃദയമേ, അങ്ങേ കൃപ അപേക്ഷിക്കുന്ന സകലരെയും ഐശ്വര്യപ്പെടുത്തുന്ന ഈശോയുടെ തിരുഹൃദയമേ, ജീവന്റെയും വിശുദ്ധിയുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരമായിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, നിന്ദകളാല്‍ പൂരിതമായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ അക്രമങ്ങള്‍ നിമിത്തം തകര്‍ന്ന ഈശോയുടെ തിരുഹൃദയമേ, മരണത്തോളം കീഴ് വഴങ്ങിയ ഈശോയുടെ തിരുഹൃദയമേ, സകല ആശ്വാസങ്ങളുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ ജീവനും ഉയിര്‍പ്പുമായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ സമാധാനവും അനുരജ്ഞനവുമായ ഈശോയുടെ തിരുഹൃദയമേ, പാപങ്ങള്‍ക്ക് പരിഹാരബലിയായ ഈശോയുടെ തിരുഹൃദയമേ, അങ്ങയില്‍ ആശ്രയിക്കുന്ന രക്ഷയായ ഈശോയുടെ തിരുഹൃദയമേ, അങ്ങില്‍ മരിക്കുന്നവരുടെ ശരണമായ ഈശോയുടെ തിരുഹൃദയമേ, ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. #{red->n->n->പ്രാര്‍ത്ഥിക്കാം}# സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദ് കൂദാശയുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍. #{red->n->n-> സുകൃതജപം}# ഈശോയുടെ തിരുഹൃദയമേ! അങ്ങേ തിരുമുറിവില്‍ എന്‍റെ ആത്മാവിനെ ഭരമേല്‍പ്പിക്കുന്നു. #{red->n->n-> സല്‍ക്രിയ}# തിരുസഭയുടെ പുകഴ്ചയ്ക്കും പാപികളുടെ മനസ്സു തിരിവിനും വേണ്ടി പ്രാര്‍ത്ഥിക്കുക.
Image: /content_image/ChristianPrayer/ChristianPrayer-2016-06-24-15:04:03.jpg
Keywords:
Category: 15
Sub Category:
Heading: ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 25
Content: #{red->n->n->ഈശോയുടെ ദിവ്യഹൃദയത്തിലെ മുറിവ്}# ദിവ്യരക്ഷിതാവായ ഈശോമിശിഹാ കുരിശിന്‍മേല്‍ തൂങ്ങി മരിച്ചിട്ടും അവിടുത്തെ പീഡകള്‍ക്ക് അവസാനമുണ്ടായില്ല. അവിടുന്നു മരിച്ചതിന്‍റെ ശേഷവും തന്‍റെ അനന്തമായ സ്നേഹത്തിന്‍റെ ചിഹ്നമായി ഒരു ക്രൂരസേവകന്‍ ഒരു കുന്തം കൊണ്ട് തന്‍റെ തിരുവിലാവു കുത്തിത്തുറക്കുന്നതിനും ഇങ്ങനെ ദിവ്യഹൃദയം രക്തത്തിന്‍റെ അവസാനത്തുള്ളി കൂടെയും മനുഷ്യ വര്‍ഗ്ഗത്തിനു വേണ്ടി ചിന്തുന്നതിനും തിരുമനസ്സായി. ഓ! അതിശയിക്കത്തക്ക മിശിഹായുടെ കൃപയും സ്നേഹവുമേ! മാലാഖമാര്‍ അങ്ങേ അനന്ത സ്നേഹത്തേയും മനുഷ്യരുടെ നേരെ അങ്ങേയ്ക്കുള്ള കൃപയെയും കണ്ടു അസൂയപ്പെടുന്നുവല്ലോ. അനുഗ്രഹം നിറഞ്ഞ ഈശോ മരിക്കയില്‍ ആകാശം അതിന്‍റെ ശോഭയെ മറയ്ക്കുകയും കരിങ്കല്‍പ്പാറകള്‍ പിളര്‍ന്നുപോകയും ചെയ്തു. നിന്‍റെ ഹൃദയത്തിലാകട്ടെ യാതൊരിളക്കവും ജനിക്കാതിരിക്കുന്നത് സൂക്ഷിക്കുമ്പോള്‍ നിന്‍റെ ഹൃദയം കരിങ്കല്‍പ്പാറയേക്കാള്‍ എത്രയോ കാഠിന്യമുള്ളതാകുന്നു എന്ന്‍ ചിന്തിക്കേണ്ടതല്ലേ? മിശിഹാ തന്‍റെ തിരുശരീരത്തില്‍ ഒരു തുള്ളി രക്തം പോലും ശേഷിപ്പിക്കാതെ നിനക്കായി ചിന്തുന്നത് മനുഷ്യാ നീ ഓര്‍ക്കുക. മിശിഹായുടെ ഉത്ഥാനത്തെ അവിശ്വസിച്ച തോമാശ്ലീഹായ്ക്ക് തന്‍റെ അനന്തകൃപയാല്‍ ഈശോ പ്രത്യക്ഷനാകയില്‍ തിരുഹൃദയത്തിലെ മുറിവ് കണ്ട് ഈ ദിവ്യയജമാനന്‍റെ സ്നേഹാധിക്യത്തെ അറിഞ്ഞ തോമാ "എന്‍റെ കര്‍ത്താവേ! എന്‍റെ ദൈവമേ!" എന്നു നിലവിളിച്ചതിനെപ്പറ്റി നീ ധ്യാനിക്കുന്നില്ലയോ? വി.തോമായോടുകൂടെ "എന്‍റെ കര്‍ത്താവേ! എന്‍റെ ദൈവമേ!" എന്ന്‍ എന്തുകൊണ്ട് നീ നിലവിളിക്കുന്നില്ല? നിനക്കുള്ളതും ഉണ്ടാകുവാനിരിക്കുന്നതുമായ സകല നന്മകളും ഭാഗ്യങ്ങളും ഈ ദിവ്യഹൃദയത്തിലെ മുറിവില്‍ നിന്നും പുറപ്പെടുന്നതാകുന്നു. നിന്‍റെ മാതാവായിരിക്കുന്ന തിരുസഭയും, ദിവ്യരഹസ്യങ്ങള്‍, കൂദാശകള്‍, ശ്ലീഹന്മാരുടെ ധീരത, വേദപാരംഗതന്‍മാരുടെ ജ്ഞാനം കന്യകകളുടെ പരിശുദ്ധത ആദിയായ സകല നന്മകളും പ്രസാദവരങ്ങളും ഈ ദിവ്യ'ഹൃദയത്തില്‍ നിന്നത്രേ പുറപ്പെട്ടിരിക്കുന്നത്. ഇതത്രേ യാക്കോബിന്‍റെ ഭവനക്കാര്‍ക്ക് തുറക്കപ്പെട്ടിരിക്കുന്ന സാക്ഷാലുള്ള ഉറവ. ഇഹലോകത്തിലുള്ള ഏതു നദികളിലെയും ഉറവകളിലേയും, എത്ര വിശേഷപ്പെട്ട ജലം തന്നെയായിരുന്നാലും അതു കുടിച്ചാല്‍ വീണ്ടും ദാഹമുണ്ടാകും. എന്നാല്‍ കര്‍ത്താവിന്‍റെ ഭവനക്കാരായ വിശ്വാസികള്‍ ഈശോയുടെ ദിവ്യഹൃദയത്തിലെ മുറിവില്‍ നിന്നൊഴുകിക്കൊണ്ടിരിക്കുന്ന ആ ദിവ്യജലത്തെയും രക്തത്തെയും പാനം ചെയ്യുന്നുവെങ്കില്‍ ഒരിക്കലും ദാഹിക്കയില്ലായെന്ന്‍ മാത്രമല്ല സര്‍വ്വ വ്യാധികളും നീങ്ങി സുഖം പ്രാപിക്കുകയും നിത്യാനന്ദ ഭാഗ്യത്തിന് യോഗ്യരായിത്തീരുകയും ചെയ്യും. ആയതിനാല്‍ എന്‍റെ ആത്മാവേ! നിന്‍റെ വ്യാധികളിലും സകലവിധ ആത്മീയ സങ്കടങ്ങളിലും ദിവ്യരക്ഷകന്‍റെ ഹൃദയത്തിലെ തിരുമുറിവില്‍ നീ ഓടിയൊളിക്കുക. നിന്‍റെ സന്തോഷവും ആശ്രയവും ഈ ദിവ്യഹൃദയത്തിലെ മുറിവിലാകുന്നുവെങ്കില്‍ ഇവിടെ നിശ്ചയമായ ഒരു സമാധാനത്തിന്‍റെ തുറമുഖം നീ കണ്ടെത്തുകയും ചെയ്യും. #{red->n->n->ജപം}# പാപികളുടെ സങ്കേതമായി തുറക്കപ്പെട്ടിരിക്കുന്ന ഈശോയുടെ ദിവ്യഹൃദയത്തിന്‍ തിരുമുറിവേ, നിന്നില്‍ എന്നെ മുഴുവനും കയ്യേല്‍പ്പിച്ചിരിക്കുന്നു. കര്‍ത്താവേ! എനിക്കു നേരിടുന്നതും നേരിടുവാനിരിക്കുന്നതുമായ സകല ദുരിതങ്ങളും, അപമാനം, ശരീര പീഡകള്‍ ആദിയായ സകല വിഷമങ്ങളും ഒന്നായി അങ്ങേ പാടുകളോടു ചേര്‍ത്തുകൊണ്ടും അങ്ങേ സ്നേഹത്തെപ്രതി സഹിച്ചുകൊണ്ടും കാഴ്ച വയ്ക്കുന്നതിനെ ദയവായി കൈക്കൊള്ളണമേ. മാധുര്യം നിറഞ്ഞ ഈശോയെ! പാപം നിറഞ്ഞ എന്‍റെ ആത്മാവിനെ അങ്ങേ തിരുരക്തത്താല്‍ കഴുകി ശുദ്ധമാക്കിയരുളണമേ. അങ്ങേ ദിവ്യാശീര്‍വാദത്താല്‍ ഇതിനെ ശക്തിപ്പെടുത്തി ഉറപ്പിക്കണമേ. കൃപയുടെ സമുദ്രമായ ഈശോയെ, പാപം നിറഞ്ഞ എന്‍റെ ആത്മാവിനെ അങ്ങേ തിരുരക്തത്താല്‍ കഴുകി ശുദ്ധമാക്കിയരുളണമേ. അങ്ങേ ദിവ്യാശീര്‍വാദത്താല്‍ ഇതിനെ ശക്തിപ്പെടുത്തി ഉറപ്പിക്കണമേ. കൃപയുടെ സമുദ്രമായ ഈശോയെ! എന്‍റെ ജീവിത കാലത്തിലും പ്രത്യേകം എന്‍റെ മരണസമയത്തിലും അങ്ങേ തിരുമുറിവില്‍ എന്‍റെ ആശ്വാസം കണ്ടെത്തുന്നതിനും എന്‍റെ ആത്മാവിനെ ഈ തിരുമുറിവില്‍ ഭരമേല്പ്പിക്കുന്നതിനും കൃപ ചെയ്തരുളണമേ. #{red->n->n->പ്രാര്‍ത്ഥന}# കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍. 3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി. സാധുശീലനും വിനീതഹൃദയനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ. #{red->n->n->ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! അനുഗ്രഹിക്കണമേ. കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ, ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദാശാ തമ്പുരാനേ, ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ, നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ, ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ, ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ, അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ, ദൈവ ഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ, ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ, നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ, നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ, സകല പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ, സകല ഹൃദയങ്ങള്‍ക്കും അധിപനും കേന്ദ്രവുമായ ഈശോയുടെ തിരുഹൃദയമേ, ജ്ഞാനത്തിന്റെയും അറിവിന്റെയും നിധിയൊക്കെയും ഉള്‍കൊണ്ടിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, ദൈവത്വത്തിന്‍ പൂര്‍ണ്ണതയൊക്കെയും വസിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ, നിത്യപിതാവിന് പ്രസാദിച്ചിരിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങള്‍ക്കെല്ലാവര്‍ക്കും സിദ്ധിച്ചിരിക്കുന്ന നന്മകളുടെ സമ്പൂര്‍ണ്ണ നിധിയായ ഈശോയുടെ തിരുഹൃദയമേ, നിത്യപര്‍വ്വതങ്ങളുടെ ആശയമായ ഈശോയുടെ തിരുഹൃദയമേ, ക്ഷമയും അധിക ദയയുമുള്ള ഈശോയുടെ തിരുഹൃദയമേ, അങ്ങേ കൃപ അപേക്ഷിക്കുന്ന സകലരെയും ഐശ്വര്യപ്പെടുത്തുന്ന ഈശോയുടെ തിരുഹൃദയമേ, ജീവന്റെയും വിശുദ്ധിയുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരമായിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, നിന്ദകളാല്‍ പൂരിതമായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ അക്രമങ്ങള്‍ നിമിത്തം തകര്‍ന്ന ഈശോയുടെ തിരുഹൃദയമേ, മരണത്തോളം കീഴ് വഴങ്ങിയ ഈശോയുടെ തിരുഹൃദയമേ, സകല ആശ്വാസങ്ങളുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ ജീവനും ഉയിര്‍പ്പുമായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ സമാധാനവും അനുരജ്ഞനവുമായ ഈശോയുടെ തിരുഹൃദയമേ, പാപങ്ങള്‍ക്ക് പരിഹാരബലിയായ ഈശോയുടെ തിരുഹൃദയമേ, അങ്ങയില്‍ ആശ്രയിക്കുന്ന രക്ഷയായ ഈശോയുടെ തിരുഹൃദയമേ, അങ്ങില്‍ മരിക്കുന്നവരുടെ ശരണമായ ഈശോയുടെ തിരുഹൃദയമേ, ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. #{red->n->n->പ്രാര്‍ത്ഥിക്കാം}# സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദ് കൂദാശയുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍. #{red->n->n-> സുകൃതജപം}# ഈശോയുടെ തിരുഹൃദയമേ! അങ്ങേ തിരുമുറിവില്‍ എന്‍റെ ആത്മാവിനെ ഭരമേല്‍പ്പിക്കുന്നു. #{red->n->n-> സല്‍ക്രിയ}# തിരുസഭയുടെ പുകഴ്ചയ്ക്കും പാപികളുടെ മനസ്സു തിരിവിനും വേണ്ടി പ്രാര്‍ത്ഥിക്കുക.
Image: /content_image/ChristianPrayer/ChristianPrayer-2016-06-24-15:04:03.jpg
Keywords:
Content:
1783
Category: 15
Sub Category:
Heading: ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 25
Content: #{red->n->n->ഈശോയുടെ ദിവ്യഹൃദയത്തിലെ മുറിവ്}# ദിവ്യരക്ഷിതാവായ ഈശോമിശിഹാ കുരിശിന്‍മേല്‍ തൂങ്ങി മരിച്ചിട്ടും അവിടുത്തെ പീഡകള്‍ക്ക് അവസാനമുണ്ടായില്ല. അവിടുന്നു മരിച്ചതിന്‍റെ ശേഷവും തന്‍റെ അനന്തമായ സ്നേഹത്തിന്‍റെ ചിഹ്നമായി ഒരു ക്രൂരസേവകന്‍ ഒരു കുന്തം കൊണ്ട് തന്‍റെ തിരുവിലാവു കുത്തിത്തുറക്കുന്നതിനും ഇങ്ങനെ ദിവ്യഹൃദയം രക്തത്തിന്‍റെ അവസാനത്തുള്ളി കൂടെയും മനുഷ്യ വര്‍ഗ്ഗത്തിനു വേണ്ടി ചിന്തുന്നതിനും തിരുമനസ്സായി. ഓ! അതിശയിക്കത്തക്ക മിശിഹായുടെ കൃപയും സ്നേഹവുമേ! മാലാഖമാര്‍ അങ്ങേ അനന്ത സ്നേഹത്തേയും മനുഷ്യരുടെ നേരെ അങ്ങേയ്ക്കുള്ള കൃപയെയും കണ്ടു അസൂയപ്പെടുന്നുവല്ലോ. അനുഗ്രഹം നിറഞ്ഞ ഈശോ മരിക്കയില്‍ ആകാശം അതിന്‍റെ ശോഭയെ മറയ്ക്കുകയും കരിങ്കല്‍പ്പാറകള്‍ പിളര്‍ന്നുപോകയും ചെയ്തു. നിന്‍റെ ഹൃദയത്തിലാകട്ടെ യാതൊരിളക്കവും ജനിക്കാതിരിക്കുന്നത് സൂക്ഷിക്കുമ്പോള്‍ നിന്‍റെ ഹൃദയം കരിങ്കല്‍പ്പാറയേക്കാള്‍ എത്രയോ കാഠിന്യമുള്ളതാകുന്നു എന്ന്‍ ചിന്തിക്കേണ്ടതല്ലേ? മിശിഹാ തന്‍റെ തിരുശരീരത്തില്‍ ഒരു തുള്ളി രക്തം പോലും ശേഷിപ്പിക്കാതെ നിനക്കായി ചിന്തുന്നത് മനുഷ്യാ നീ ഓര്‍ക്കുക. മിശിഹായുടെ ഉത്ഥാനത്തെ അവിശ്വസിച്ച തോമാശ്ലീഹായ്ക്ക് തന്‍റെ അനന്തകൃപയാല്‍ ഈശോ പ്രത്യക്ഷനാകയില്‍ തിരുഹൃദയത്തിലെ മുറിവ് കണ്ട് ഈ ദിവ്യയജമാനന്‍റെ സ്നേഹാധിക്യത്തെ അറിഞ്ഞ തോമാ "എന്‍റെ കര്‍ത്താവേ! എന്‍റെ ദൈവമേ!" എന്നു നിലവിളിച്ചതിനെപ്പറ്റി നീ ധ്യാനിക്കുന്നില്ലയോ? വി.തോമായോടുകൂടെ "എന്‍റെ കര്‍ത്താവേ! എന്‍റെ ദൈവമേ!" എന്ന്‍ എന്തുകൊണ്ട് നീ നിലവിളിക്കുന്നില്ല? നിനക്കുള്ളതും ഉണ്ടാകുവാനിരിക്കുന്നതുമായ സകല നന്മകളും ഭാഗ്യങ്ങളും ഈ ദിവ്യഹൃദയത്തിലെ മുറിവില്‍ നിന്നും പുറപ്പെടുന്നതാകുന്നു. നിന്‍റെ മാതാവായിരിക്കുന്ന തിരുസഭയും, ദിവ്യരഹസ്യങ്ങള്‍, കൂദാശകള്‍, ശ്ലീഹന്മാരുടെ ധീരത, വേദപാരംഗതന്‍മാരുടെ ജ്ഞാനം കന്യകകളുടെ പരിശുദ്ധത ആദിയായ സകല നന്മകളും പ്രസാദവരങ്ങളും ഈ ദിവ്യ'ഹൃദയത്തില്‍ നിന്നത്രേ പുറപ്പെട്ടിരിക്കുന്നത്. ഇതത്രേ യാക്കോബിന്‍റെ ഭവനക്കാര്‍ക്ക് തുറക്കപ്പെട്ടിരിക്കുന്ന സാക്ഷാലുള്ള ഉറവ. ഇഹലോകത്തിലുള്ള ഏതു നദികളിലെയും ഉറവകളിലേയും, എത്ര വിശേഷപ്പെട്ട ജലം തന്നെയായിരുന്നാലും അതു കുടിച്ചാല്‍ വീണ്ടും ദാഹമുണ്ടാകും. എന്നാല്‍ കര്‍ത്താവിന്‍റെ ഭവനക്കാരായ വിശ്വാസികള്‍ ഈശോയുടെ ദിവ്യഹൃദയത്തിലെ മുറിവില്‍ നിന്നൊഴുകിക്കൊണ്ടിരിക്കുന്ന ആ ദിവ്യജലത്തെയും രക്തത്തെയും പാനം ചെയ്യുന്നുവെങ്കില്‍ ഒരിക്കലും ദാഹിക്കയില്ലായെന്ന്‍ മാത്രമല്ല സര്‍വ്വ വ്യാധികളും നീങ്ങി സുഖം പ്രാപിക്കുകയും നിത്യാനന്ദ ഭാഗ്യത്തിന് യോഗ്യരായിത്തീരുകയും ചെയ്യും. ആയതിനാല്‍ എന്‍റെ ആത്മാവേ! നിന്‍റെ വ്യാധികളിലും സകലവിധ ആത്മീയ സങ്കടങ്ങളിലും ദിവ്യരക്ഷകന്‍റെ ഹൃദയത്തിലെ തിരുമുറിവില്‍ നീ ഓടിയൊളിക്കുക. നിന്‍റെ സന്തോഷവും ആശ്രയവും ഈ ദിവ്യഹൃദയത്തിലെ മുറിവിലാകുന്നുവെങ്കില്‍ ഇവിടെ നിശ്ചയമായ ഒരു സമാധാനത്തിന്‍റെ തുറമുഖം നീ കണ്ടെത്തുകയും ചെയ്യും. #{red->n->n->ജപം}# പാപികളുടെ സങ്കേതമായി തുറക്കപ്പെട്ടിരിക്കുന്ന ഈശോയുടെ ദിവ്യഹൃദയത്തിന്‍ തിരുമുറിവേ, നിന്നില്‍ എന്നെ മുഴുവനും കയ്യേല്‍പ്പിച്ചിരിക്കുന്നു. കര്‍ത്താവേ! എനിക്കു നേരിടുന്നതും നേരിടുവാനിരിക്കുന്നതുമായ സകല ദുരിതങ്ങളും, അപമാനം, ശരീര പീഡകള്‍ ആദിയായ സകല വിഷമങ്ങളും ഒന്നായി അങ്ങേ പാടുകളോടു ചേര്‍ത്തുകൊണ്ടും അങ്ങേ സ്നേഹത്തെപ്രതി സഹിച്ചുകൊണ്ടും കാഴ്ച വയ്ക്കുന്നതിനെ ദയവായി കൈക്കൊള്ളണമേ. മാധുര്യം നിറഞ്ഞ ഈശോയെ! പാപം നിറഞ്ഞ എന്‍റെ ആത്മാവിനെ അങ്ങേ തിരുരക്തത്താല്‍ കഴുകി ശുദ്ധമാക്കിയരുളണമേ. അങ്ങേ ദിവ്യാശീര്‍വാദത്താല്‍ ഇതിനെ ശക്തിപ്പെടുത്തി ഉറപ്പിക്കണമേ. കൃപയുടെ സമുദ്രമായ ഈശോയെ, പാപം നിറഞ്ഞ എന്‍റെ ആത്മാവിനെ അങ്ങേ തിരുരക്തത്താല്‍ കഴുകി ശുദ്ധമാക്കിയരുളണമേ. അങ്ങേ ദിവ്യാശീര്‍വാദത്താല്‍ ഇതിനെ ശക്തിപ്പെടുത്തി ഉറപ്പിക്കണമേ. കൃപയുടെ സമുദ്രമായ ഈശോയെ! എന്‍റെ ജീവിത കാലത്തിലും പ്രത്യേകം എന്‍റെ മരണസമയത്തിലും അങ്ങേ തിരുമുറിവില്‍ എന്‍റെ ആശ്വാസം കണ്ടെത്തുന്നതിനും എന്‍റെ ആത്മാവിനെ ഈ തിരുമുറിവില്‍ ഭരമേല്പ്പിക്കുന്നതിനും കൃപ ചെയ്തരുളണമേ. #{red->n->n->പ്രാര്‍ത്ഥന}# കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍. 3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി. സാധുശീലനും വിനീതഹൃദയനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ. #{red->n->n->ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! അനുഗ്രഹിക്കണമേ. കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ, ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദാശാ തമ്പുരാനേ, ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ, നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ, ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ, ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ, അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ, ദൈവ ഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ, ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ, നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ, നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ, സകല പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ, സകല ഹൃദയങ്ങള്‍ക്കും അധിപനും കേന്ദ്രവുമായ ഈശോയുടെ തിരുഹൃദയമേ, ജ്ഞാനത്തിന്റെയും അറിവിന്റെയും നിധിയൊക്കെയും ഉള്‍കൊണ്ടിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, ദൈവത്വത്തിന്‍ പൂര്‍ണ്ണതയൊക്കെയും വസിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ, നിത്യപിതാവിന് പ്രസാദിച്ചിരിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങള്‍ക്കെല്ലാവര്‍ക്കും സിദ്ധിച്ചിരിക്കുന്ന നന്മകളുടെ സമ്പൂര്‍ണ്ണ നിധിയായ ഈശോയുടെ തിരുഹൃദയമേ, നിത്യപര്‍വ്വതങ്ങളുടെ ആശയമായ ഈശോയുടെ തിരുഹൃദയമേ, ക്ഷമയും അധിക ദയയുമുള്ള ഈശോയുടെ തിരുഹൃദയമേ, അങ്ങേ കൃപ അപേക്ഷിക്കുന്ന സകലരെയും ഐശ്വര്യപ്പെടുത്തുന്ന ഈശോയുടെ തിരുഹൃദയമേ, ജീവന്റെയും വിശുദ്ധിയുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരമായിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, നിന്ദകളാല്‍ പൂരിതമായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ അക്രമങ്ങള്‍ നിമിത്തം തകര്‍ന്ന ഈശോയുടെ തിരുഹൃദയമേ, മരണത്തോളം കീഴ് വഴങ്ങിയ ഈശോയുടെ തിരുഹൃദയമേ, സകല ആശ്വാസങ്ങളുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ ജീവനും ഉയിര്‍പ്പുമായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ സമാധാനവും അനുരജ്ഞനവുമായ ഈശോയുടെ തിരുഹൃദയമേ, പാപങ്ങള്‍ക്ക് പരിഹാരബലിയായ ഈശോയുടെ തിരുഹൃദയമേ, അങ്ങയില്‍ ആശ്രയിക്കുന്ന രക്ഷയായ ഈശോയുടെ തിരുഹൃദയമേ, അങ്ങില്‍ മരിക്കുന്നവരുടെ ശരണമായ ഈശോയുടെ തിരുഹൃദയമേ, ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. #{red->n->n->പ്രാര്‍ത്ഥിക്കാം}# സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദ് കൂദാശയുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍. #{red->n->n-> സുകൃതജപം}# ഈശോയുടെ തിരുഹൃദയമേ! അങ്ങേ തിരുമുറിവില്‍ എന്‍റെ ആത്മാവിനെ ഭരമേല്‍പ്പിക്കുന്നു. #{red->n->n-> സല്‍ക്രിയ}# തിരുസഭയുടെ പുകഴ്ചയ്ക്കും പാപികളുടെ മനസ്സു തിരിവിനും വേണ്ടി പ്രാര്‍ത്ഥിക്കുക. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/ChristianPrayer/ChristianPrayer-2016-06-24-15:04:14.jpg
Keywords: ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം
Category: 15
Sub Category:
Heading: ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 25
Content: #{red->n->n->ഈശോയുടെ ദിവ്യഹൃദയത്തിലെ മുറിവ്}# ദിവ്യരക്ഷിതാവായ ഈശോമിശിഹാ കുരിശിന്‍മേല്‍ തൂങ്ങി മരിച്ചിട്ടും അവിടുത്തെ പീഡകള്‍ക്ക് അവസാനമുണ്ടായില്ല. അവിടുന്നു മരിച്ചതിന്‍റെ ശേഷവും തന്‍റെ അനന്തമായ സ്നേഹത്തിന്‍റെ ചിഹ്നമായി ഒരു ക്രൂരസേവകന്‍ ഒരു കുന്തം കൊണ്ട് തന്‍റെ തിരുവിലാവു കുത്തിത്തുറക്കുന്നതിനും ഇങ്ങനെ ദിവ്യഹൃദയം രക്തത്തിന്‍റെ അവസാനത്തുള്ളി കൂടെയും മനുഷ്യ വര്‍ഗ്ഗത്തിനു വേണ്ടി ചിന്തുന്നതിനും തിരുമനസ്സായി. ഓ! അതിശയിക്കത്തക്ക മിശിഹായുടെ കൃപയും സ്നേഹവുമേ! മാലാഖമാര്‍ അങ്ങേ അനന്ത സ്നേഹത്തേയും മനുഷ്യരുടെ നേരെ അങ്ങേയ്ക്കുള്ള കൃപയെയും കണ്ടു അസൂയപ്പെടുന്നുവല്ലോ. അനുഗ്രഹം നിറഞ്ഞ ഈശോ മരിക്കയില്‍ ആകാശം അതിന്‍റെ ശോഭയെ മറയ്ക്കുകയും കരിങ്കല്‍പ്പാറകള്‍ പിളര്‍ന്നുപോകയും ചെയ്തു. നിന്‍റെ ഹൃദയത്തിലാകട്ടെ യാതൊരിളക്കവും ജനിക്കാതിരിക്കുന്നത് സൂക്ഷിക്കുമ്പോള്‍ നിന്‍റെ ഹൃദയം കരിങ്കല്‍പ്പാറയേക്കാള്‍ എത്രയോ കാഠിന്യമുള്ളതാകുന്നു എന്ന്‍ ചിന്തിക്കേണ്ടതല്ലേ? മിശിഹാ തന്‍റെ തിരുശരീരത്തില്‍ ഒരു തുള്ളി രക്തം പോലും ശേഷിപ്പിക്കാതെ നിനക്കായി ചിന്തുന്നത് മനുഷ്യാ നീ ഓര്‍ക്കുക. മിശിഹായുടെ ഉത്ഥാനത്തെ അവിശ്വസിച്ച തോമാശ്ലീഹായ്ക്ക് തന്‍റെ അനന്തകൃപയാല്‍ ഈശോ പ്രത്യക്ഷനാകയില്‍ തിരുഹൃദയത്തിലെ മുറിവ് കണ്ട് ഈ ദിവ്യയജമാനന്‍റെ സ്നേഹാധിക്യത്തെ അറിഞ്ഞ തോമാ "എന്‍റെ കര്‍ത്താവേ! എന്‍റെ ദൈവമേ!" എന്നു നിലവിളിച്ചതിനെപ്പറ്റി നീ ധ്യാനിക്കുന്നില്ലയോ? വി.തോമായോടുകൂടെ "എന്‍റെ കര്‍ത്താവേ! എന്‍റെ ദൈവമേ!" എന്ന്‍ എന്തുകൊണ്ട് നീ നിലവിളിക്കുന്നില്ല? നിനക്കുള്ളതും ഉണ്ടാകുവാനിരിക്കുന്നതുമായ സകല നന്മകളും ഭാഗ്യങ്ങളും ഈ ദിവ്യഹൃദയത്തിലെ മുറിവില്‍ നിന്നും പുറപ്പെടുന്നതാകുന്നു. നിന്‍റെ മാതാവായിരിക്കുന്ന തിരുസഭയും, ദിവ്യരഹസ്യങ്ങള്‍, കൂദാശകള്‍, ശ്ലീഹന്മാരുടെ ധീരത, വേദപാരംഗതന്‍മാരുടെ ജ്ഞാനം കന്യകകളുടെ പരിശുദ്ധത ആദിയായ സകല നന്മകളും പ്രസാദവരങ്ങളും ഈ ദിവ്യ'ഹൃദയത്തില്‍ നിന്നത്രേ പുറപ്പെട്ടിരിക്കുന്നത്. ഇതത്രേ യാക്കോബിന്‍റെ ഭവനക്കാര്‍ക്ക് തുറക്കപ്പെട്ടിരിക്കുന്ന സാക്ഷാലുള്ള ഉറവ. ഇഹലോകത്തിലുള്ള ഏതു നദികളിലെയും ഉറവകളിലേയും, എത്ര വിശേഷപ്പെട്ട ജലം തന്നെയായിരുന്നാലും അതു കുടിച്ചാല്‍ വീണ്ടും ദാഹമുണ്ടാകും. എന്നാല്‍ കര്‍ത്താവിന്‍റെ ഭവനക്കാരായ വിശ്വാസികള്‍ ഈശോയുടെ ദിവ്യഹൃദയത്തിലെ മുറിവില്‍ നിന്നൊഴുകിക്കൊണ്ടിരിക്കുന്ന ആ ദിവ്യജലത്തെയും രക്തത്തെയും പാനം ചെയ്യുന്നുവെങ്കില്‍ ഒരിക്കലും ദാഹിക്കയില്ലായെന്ന്‍ മാത്രമല്ല സര്‍വ്വ വ്യാധികളും നീങ്ങി സുഖം പ്രാപിക്കുകയും നിത്യാനന്ദ ഭാഗ്യത്തിന് യോഗ്യരായിത്തീരുകയും ചെയ്യും. ആയതിനാല്‍ എന്‍റെ ആത്മാവേ! നിന്‍റെ വ്യാധികളിലും സകലവിധ ആത്മീയ സങ്കടങ്ങളിലും ദിവ്യരക്ഷകന്‍റെ ഹൃദയത്തിലെ തിരുമുറിവില്‍ നീ ഓടിയൊളിക്കുക. നിന്‍റെ സന്തോഷവും ആശ്രയവും ഈ ദിവ്യഹൃദയത്തിലെ മുറിവിലാകുന്നുവെങ്കില്‍ ഇവിടെ നിശ്ചയമായ ഒരു സമാധാനത്തിന്‍റെ തുറമുഖം നീ കണ്ടെത്തുകയും ചെയ്യും. #{red->n->n->ജപം}# പാപികളുടെ സങ്കേതമായി തുറക്കപ്പെട്ടിരിക്കുന്ന ഈശോയുടെ ദിവ്യഹൃദയത്തിന്‍ തിരുമുറിവേ, നിന്നില്‍ എന്നെ മുഴുവനും കയ്യേല്‍പ്പിച്ചിരിക്കുന്നു. കര്‍ത്താവേ! എനിക്കു നേരിടുന്നതും നേരിടുവാനിരിക്കുന്നതുമായ സകല ദുരിതങ്ങളും, അപമാനം, ശരീര പീഡകള്‍ ആദിയായ സകല വിഷമങ്ങളും ഒന്നായി അങ്ങേ പാടുകളോടു ചേര്‍ത്തുകൊണ്ടും അങ്ങേ സ്നേഹത്തെപ്രതി സഹിച്ചുകൊണ്ടും കാഴ്ച വയ്ക്കുന്നതിനെ ദയവായി കൈക്കൊള്ളണമേ. മാധുര്യം നിറഞ്ഞ ഈശോയെ! പാപം നിറഞ്ഞ എന്‍റെ ആത്മാവിനെ അങ്ങേ തിരുരക്തത്താല്‍ കഴുകി ശുദ്ധമാക്കിയരുളണമേ. അങ്ങേ ദിവ്യാശീര്‍വാദത്താല്‍ ഇതിനെ ശക്തിപ്പെടുത്തി ഉറപ്പിക്കണമേ. കൃപയുടെ സമുദ്രമായ ഈശോയെ, പാപം നിറഞ്ഞ എന്‍റെ ആത്മാവിനെ അങ്ങേ തിരുരക്തത്താല്‍ കഴുകി ശുദ്ധമാക്കിയരുളണമേ. അങ്ങേ ദിവ്യാശീര്‍വാദത്താല്‍ ഇതിനെ ശക്തിപ്പെടുത്തി ഉറപ്പിക്കണമേ. കൃപയുടെ സമുദ്രമായ ഈശോയെ! എന്‍റെ ജീവിത കാലത്തിലും പ്രത്യേകം എന്‍റെ മരണസമയത്തിലും അങ്ങേ തിരുമുറിവില്‍ എന്‍റെ ആശ്വാസം കണ്ടെത്തുന്നതിനും എന്‍റെ ആത്മാവിനെ ഈ തിരുമുറിവില്‍ ഭരമേല്പ്പിക്കുന്നതിനും കൃപ ചെയ്തരുളണമേ. #{red->n->n->പ്രാര്‍ത്ഥന}# കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍. 3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി. സാധുശീലനും വിനീതഹൃദയനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ. #{red->n->n->ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! അനുഗ്രഹിക്കണമേ. കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ, ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദാശാ തമ്പുരാനേ, ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ, നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ, ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ, ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ, അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ, ദൈവ ഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ, ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ, നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ, നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ, സകല പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ, സകല ഹൃദയങ്ങള്‍ക്കും അധിപനും കേന്ദ്രവുമായ ഈശോയുടെ തിരുഹൃദയമേ, ജ്ഞാനത്തിന്റെയും അറിവിന്റെയും നിധിയൊക്കെയും ഉള്‍കൊണ്ടിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, ദൈവത്വത്തിന്‍ പൂര്‍ണ്ണതയൊക്കെയും വസിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ, നിത്യപിതാവിന് പ്രസാദിച്ചിരിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങള്‍ക്കെല്ലാവര്‍ക്കും സിദ്ധിച്ചിരിക്കുന്ന നന്മകളുടെ സമ്പൂര്‍ണ്ണ നിധിയായ ഈശോയുടെ തിരുഹൃദയമേ, നിത്യപര്‍വ്വതങ്ങളുടെ ആശയമായ ഈശോയുടെ തിരുഹൃദയമേ, ക്ഷമയും അധിക ദയയുമുള്ള ഈശോയുടെ തിരുഹൃദയമേ, അങ്ങേ കൃപ അപേക്ഷിക്കുന്ന സകലരെയും ഐശ്വര്യപ്പെടുത്തുന്ന ഈശോയുടെ തിരുഹൃദയമേ, ജീവന്റെയും വിശുദ്ധിയുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരമായിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, നിന്ദകളാല്‍ പൂരിതമായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ അക്രമങ്ങള്‍ നിമിത്തം തകര്‍ന്ന ഈശോയുടെ തിരുഹൃദയമേ, മരണത്തോളം കീഴ് വഴങ്ങിയ ഈശോയുടെ തിരുഹൃദയമേ, സകല ആശ്വാസങ്ങളുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ ജീവനും ഉയിര്‍പ്പുമായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ സമാധാനവും അനുരജ്ഞനവുമായ ഈശോയുടെ തിരുഹൃദയമേ, പാപങ്ങള്‍ക്ക് പരിഹാരബലിയായ ഈശോയുടെ തിരുഹൃദയമേ, അങ്ങയില്‍ ആശ്രയിക്കുന്ന രക്ഷയായ ഈശോയുടെ തിരുഹൃദയമേ, അങ്ങില്‍ മരിക്കുന്നവരുടെ ശരണമായ ഈശോയുടെ തിരുഹൃദയമേ, ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. #{red->n->n->പ്രാര്‍ത്ഥിക്കാം}# സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദ് കൂദാശയുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍. #{red->n->n-> സുകൃതജപം}# ഈശോയുടെ തിരുഹൃദയമേ! അങ്ങേ തിരുമുറിവില്‍ എന്‍റെ ആത്മാവിനെ ഭരമേല്‍പ്പിക്കുന്നു. #{red->n->n-> സല്‍ക്രിയ}# തിരുസഭയുടെ പുകഴ്ചയ്ക്കും പാപികളുടെ മനസ്സു തിരിവിനും വേണ്ടി പ്രാര്‍ത്ഥിക്കുക. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/ChristianPrayer/ChristianPrayer-2016-06-24-15:04:14.jpg
Keywords: ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം
Content:
1784
Category: 1
Sub Category:
Heading: ബ്രെക്സിറ്റിന് ശേഷവും യൂറോപ്പില്‍ സമാധാനപൂര്‍ണ്ണമായ സഹവര്‍ത്തിത്വം ഉറപ്പാക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ
Content: യെറിവാന്‍: യൂറോപ്യന്‍ യൂണിയന്‍ വിടുവാനുള്ള ബ്രിട്ടീഷുകാരുടെ തീരുമാനം ജനതയുടെ ശക്തമായ ഇച്ഛാശക്തിയെയാണ് കാണിക്കുന്നതെന്നും ബ്രെക്സിറ്റിന് ശേഷവും യൂറോപ്പില്‍ സമാധാനപൂര്‍ണ്ണമായ സഹവര്‍ത്തിത്വം ഉറപ്പാക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. അര്‍മേനിയായിലേക്കുള്ള തന്റെ യാത്രക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോളാണ് പാപ്പ ബ്രെക്സിറ്റ് ഫലത്തോട് പ്രതികരിച്ചത്. ജനങ്ങളുടെ തീരുമാനം നടപ്പിലാകുന്നുവെന്ന് ഉറപ്പാക്കണം. അതോടൊപ്പം തന്നെ യൂറോപ്പ് ഭൂഖണ്ഡത്തില്‍ സമാധാനം നിലനിര്‍ത്തുവാന്‍ ഏവരും ബാധ്യസ്ഥരാണെന്നും പാപ്പ പ്രതികരിച്ചു. അര്‍മേനിയായിലേക്കുള്ള തന്റെ യാത്ര ആരംഭിക്കുന്നതിനു തൊട്ടുമുമ്പാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതെന്നു പറഞ്ഞ പിതാവ്, വിഷയത്തില്‍ തനിക്കിപ്പോള്‍ ആഴമായി പ്രതികരിക്കുവാന്‍ കഴിയില്ലെന്നും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. "വത്തിക്കാനില്‍ നിന്നും പുറപ്പെടുമ്പോള്‍ ലഭിച്ച വാര്‍ത്തയാണിത്. ഇതു സംബന്ധിച്ച് അടിസ്ഥാന വിവരങ്ങള്‍ മാത്രമാണ് ഉള്ളത്. പുതിയ തീരുമാനം നമ്മുടെ ഭാഗത്തു നിന്നുള്ള ഉത്തരവാദിത്വം വര്‍ധിപ്പിച്ചിരിക്കുകയാണ്. യുകെയിലെ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കപ്പെടണം. അതോടൊപ്പം തന്നെ യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ സമാധാനം പുലരണം". പാപ്പ കൂട്ടിച്ചേര്‍ത്തു. ബ്രിക്‌സിറ്റ് ഫലത്തോട് പ്രതികരിക്കുന്നതിനു മുമ്പ് പാപ്പ കൊളംമ്പിയയില്‍ ആഭ്യന്തരകലാപം അവസാനിച്ചതിലുള്ള തന്റെ സന്തോഷം പങ്കുവച്ചു. "ഇന്നലെയാണ് ഇതു സംബന്ധിക്കുന്ന വാര്‍ത്ത ഞാന്‍ അറിഞ്ഞത്. ഏറെ രക്തചൊരിച്ചിലുണ്ടാക്കിയ 50 വര്‍ഷത്തെ സംഘര്‍ഷം അവസാനിച്ചുവെന്നതില്‍ സന്തോഷമുണ്ട്. മുന്നോട്ടുള്ള സമാധാനത്തിന്റെ ചുവടുവയ്പ്പുകള്‍ക്ക് എന്റെ ആശംസകള്‍ കൂടി അറിയിക്കുന്നു". പാപ്പ പറഞ്ഞു. ഇറ്റലിക്കു പുറത്തുള്ള 14-ാം സന്ദര്‍ശനമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍മേനിയായിലേക്ക് നടത്തുന്നത്. റോമില്‍ നിന്നും നാലു മണിക്കൂര്‍ യാത്ര ചെയ്താണ് യെറിവാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പാപ്പ എത്തിച്ചേര്‍ന്നത്. തുടര്‍ന്നു രൂപതാധികാരികള്‍ പാപ്പയെ എത്ച്മിയാഡ്സിന്‍ കത്തീഡ്രലിലേക്ക് ആനയിച്ചുവെന്ന് സിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.
Image: /content_image/News/News-2016-06-27-07:20:06.jpeg
Keywords: pope,fransis,brexit,poll,will,power,people,ensure,peace
Category: 1
Sub Category:
Heading: ബ്രെക്സിറ്റിന് ശേഷവും യൂറോപ്പില്‍ സമാധാനപൂര്‍ണ്ണമായ സഹവര്‍ത്തിത്വം ഉറപ്പാക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ
Content: യെറിവാന്‍: യൂറോപ്യന്‍ യൂണിയന്‍ വിടുവാനുള്ള ബ്രിട്ടീഷുകാരുടെ തീരുമാനം ജനതയുടെ ശക്തമായ ഇച്ഛാശക്തിയെയാണ് കാണിക്കുന്നതെന്നും ബ്രെക്സിറ്റിന് ശേഷവും യൂറോപ്പില്‍ സമാധാനപൂര്‍ണ്ണമായ സഹവര്‍ത്തിത്വം ഉറപ്പാക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. അര്‍മേനിയായിലേക്കുള്ള തന്റെ യാത്രക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോളാണ് പാപ്പ ബ്രെക്സിറ്റ് ഫലത്തോട് പ്രതികരിച്ചത്. ജനങ്ങളുടെ തീരുമാനം നടപ്പിലാകുന്നുവെന്ന് ഉറപ്പാക്കണം. അതോടൊപ്പം തന്നെ യൂറോപ്പ് ഭൂഖണ്ഡത്തില്‍ സമാധാനം നിലനിര്‍ത്തുവാന്‍ ഏവരും ബാധ്യസ്ഥരാണെന്നും പാപ്പ പ്രതികരിച്ചു. അര്‍മേനിയായിലേക്കുള്ള തന്റെ യാത്ര ആരംഭിക്കുന്നതിനു തൊട്ടുമുമ്പാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതെന്നു പറഞ്ഞ പിതാവ്, വിഷയത്തില്‍ തനിക്കിപ്പോള്‍ ആഴമായി പ്രതികരിക്കുവാന്‍ കഴിയില്ലെന്നും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. "വത്തിക്കാനില്‍ നിന്നും പുറപ്പെടുമ്പോള്‍ ലഭിച്ച വാര്‍ത്തയാണിത്. ഇതു സംബന്ധിച്ച് അടിസ്ഥാന വിവരങ്ങള്‍ മാത്രമാണ് ഉള്ളത്. പുതിയ തീരുമാനം നമ്മുടെ ഭാഗത്തു നിന്നുള്ള ഉത്തരവാദിത്വം വര്‍ധിപ്പിച്ചിരിക്കുകയാണ്. യുകെയിലെ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കപ്പെടണം. അതോടൊപ്പം തന്നെ യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ സമാധാനം പുലരണം". പാപ്പ കൂട്ടിച്ചേര്‍ത്തു. ബ്രിക്‌സിറ്റ് ഫലത്തോട് പ്രതികരിക്കുന്നതിനു മുമ്പ് പാപ്പ കൊളംമ്പിയയില്‍ ആഭ്യന്തരകലാപം അവസാനിച്ചതിലുള്ള തന്റെ സന്തോഷം പങ്കുവച്ചു. "ഇന്നലെയാണ് ഇതു സംബന്ധിക്കുന്ന വാര്‍ത്ത ഞാന്‍ അറിഞ്ഞത്. ഏറെ രക്തചൊരിച്ചിലുണ്ടാക്കിയ 50 വര്‍ഷത്തെ സംഘര്‍ഷം അവസാനിച്ചുവെന്നതില്‍ സന്തോഷമുണ്ട്. മുന്നോട്ടുള്ള സമാധാനത്തിന്റെ ചുവടുവയ്പ്പുകള്‍ക്ക് എന്റെ ആശംസകള്‍ കൂടി അറിയിക്കുന്നു". പാപ്പ പറഞ്ഞു. ഇറ്റലിക്കു പുറത്തുള്ള 14-ാം സന്ദര്‍ശനമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍മേനിയായിലേക്ക് നടത്തുന്നത്. റോമില്‍ നിന്നും നാലു മണിക്കൂര്‍ യാത്ര ചെയ്താണ് യെറിവാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പാപ്പ എത്തിച്ചേര്‍ന്നത്. തുടര്‍ന്നു രൂപതാധികാരികള്‍ പാപ്പയെ എത്ച്മിയാഡ്സിന്‍ കത്തീഡ്രലിലേക്ക് ആനയിച്ചുവെന്ന് സിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.
Image: /content_image/News/News-2016-06-27-07:20:06.jpeg
Keywords: pope,fransis,brexit,poll,will,power,people,ensure,peace
Content:
1785
Category: 1
Sub Category:
Heading: ബ്രെക്‌സിറ്റ് ഫലം ആവശ്യപ്പെടുന്നത് നല്ല അയല്‍ക്കാരായി തുടരണമെന്ന ആഹ്വാനം: ഇംഗ്ലണ്ടിലെ ബിഷപ്പുമാര്‍
Content: ലണ്ടന്‍: ബ്രെക്‌സിറ്റ് ഫലത്തെ മാനിക്കുന്നതായി ഇംഗ്ലണ്ടിലേയും വെയില്‍സിലേയും കത്തോലിക്ക ബിഷപ്പുമാരുടെ സമിതി പ്രതികരിച്ചു. ദീര്‍ഘനാളുകള്‍ നടന്ന തീവ്ര പ്രചാരണത്തിനു ശേഷമാണ് ഈ വിധി ഉണ്ടായിരിക്കുന്നത്. പരസ്പരം ബഹുമാനിച്ചും വിനയപൂര്‍വ്വം പെരുമാറിയും പൗരന്‍മാര്‍ക്ക് മുന്നോട്ടു പോകുവാന്‍ കഴിയണമെന്നും ബിഷപ്പുമാര്‍ പറഞ്ഞു. ബിഷപ്പ് കോണ്‍ഫറന്‍സിന്റെ ഔദ്യോഗിക പ്രതികരണം പ്രസിഡന്റ് കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോളാസിന്റെ പേരില്‍ പുറത്തുവന്നിട്ടുണ്ട്. "കൂടുതല്‍ ഉത്തരവാദിത്വപൂര്‍വ്വം പെരുമാറണമെന്ന് ബ്രെക്‌സിറ്റ് ഫലം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ രാജ്യത്തെ പൗരന്‍മാര്‍ നല്ല അയല്‍ക്കാരാണെന്ന് കൂടുതല്‍ ശക്തിയോടെ നാം പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു. അതിനായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം. 33 മില്യണ്‍ പൗരന്‍മാരാണ് ജനഹിതം അറിയുവാനുള്ള ഈ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തത്. യുകെയുടെ ഭാവി കൂടുതല്‍ ശോഭനമാകുന്നത് യുറോപ്യന്‍ യൂണിയനു പുറത്തായിരിക്കുമ്പോഴാണെന്നാണ് ഏറെ പേരും കരുതുന്നത്. നമ്മുടെ വ്യക്തിപരമായ കാഴ്ച്ചപാട് എന്തു തന്നെ ആയാലും ഈ തീരുമാനത്തെ നാം ബഹുമാനിക്കുകയും ഇതില്‍ നിലകൊള്ളുകയും വേണം. നമ്മുടെ രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ നമുക്ക് വളരെ വലുതാണ്. പ്രത്യാശയുടെ വക്താക്കളെന്ന നിലയില്‍ പ്രാര്‍ത്ഥിക്കേണ്ട സമയമാണിത്". കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോളാസിന്റെ പ്രസ്താവനയില്‍ പറയുന്നു. ഇറ്റാലിയന്‍ ജസ്യൂട്ട് കര്‍ദിനാളായിരുന്ന മരിയ മാര്‍ട്ടിനിയുടെ യൂറോപ്പിനു വേണ്ടിയുള്ള പ്രാര്‍ത്ഥനയോടെയാണ് പ്രസ്താവന അവസാനിക്കുന്നത്.
Image: /content_image/News/News-2016-06-25-01:07:15.jpg
Keywords: brexit,catholic,bishop,reaction,good,neighbors
Category: 1
Sub Category:
Heading: ബ്രെക്സിറ്റ് ഫലം ആവശ്യപ്പെടുന്നത് നല്ല അയല്‍ക്കാരായി തുടരണമെന്ന ആഹ്വാനം: ഇംഗ്ലണ്ടിലെ ബിഷപ്പുമാര്‍
Content: ലണ്ടന്‍: ബ്രെക്‌സിറ്റ് ഫലത്തെ മാനിക്കുന്നതായി ഇംഗ്ലണ്ടിലേയും വെയില്‍സിലേയും കത്തോലിക്ക ബിഷപ്പുമാരുടെ സമിതി പ്രതികരിച്ചു. ദീര്‍ഘനാളുകള്‍ നടന്ന തീവ്ര പ്രചാരണത്തിനു ശേഷമാണ് ഈ വിധി ഉണ്ടായിരിക്കുന്നത്. പരസ്പരം ബഹുമാനിച്ചും വിനയപൂര്‍വ്വം പെരുമാറിയും പൗരന്‍മാര്‍ക്ക് മുന്നോട്ടു പോകുവാന്‍ കഴിയണമെന്നും ബിഷപ്പുമാര്‍ പറഞ്ഞു. ബിഷപ്പ് കോണ്‍ഫറന്‍സിന്റെ ഔദ്യോഗിക പ്രതികരണം പ്രസിഡന്റ് കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോളാസിന്റെ പേരില്‍ പുറത്തുവന്നിട്ടുണ്ട്. "കൂടുതല്‍ ഉത്തരവാദിത്വപൂര്‍വ്വം പെരുമാറണമെന്ന് ബ്രെക്‌സിറ്റ് ഫലം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ രാജ്യത്തെ പൗരന്‍മാര്‍ നല്ല അയല്‍ക്കാരാണെന്ന് കൂടുതല്‍ ശക്തിയോടെ നാം പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു. അതിനായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം. 33 മില്യണ്‍ പൗരന്‍മാരാണ് ജനഹിതം അറിയുവാനുള്ള ഈ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തത്. യുകെയുടെ ഭാവി കൂടുതല്‍ ശോഭനമാകുന്നത് യുറോപ്യന്‍ യൂണിയനു പുറത്തായിരിക്കുമ്പോഴാണെന്നാണ് ഏറെ പേരും കരുതുന്നത്. നമ്മുടെ വ്യക്തിപരമായ കാഴ്ച്ചപാട് എന്തു തന്നെ ആയാലും ഈ തീരുമാനത്തെ നാം ബഹുമാനിക്കുകയും ഇതില്‍ നിലകൊള്ളുകയും വേണം. നമ്മുടെ രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ നമുക്ക് വളരെ വലുതാണ്. പ്രത്യാശയുടെ വക്താക്കളെന്ന നിലയില്‍ പ്രാര്‍ത്ഥിക്കേണ്ട സമയമാണിത്". കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോളാസിന്റെ പ്രസ്താവനയില്‍ പറയുന്നു. ഇറ്റാലിയന്‍ ജസ്യൂട്ട് കര്‍ദിനാളായിരുന്ന മരിയ മാര്‍ട്ടിനിയുടെ യൂറോപ്പിനു വേണ്ടിയുള്ള പ്രാര്‍ത്ഥനയോടെയാണ് പ്രസ്താവന അവസാനിക്കുന്നത്.
Image: /content_image/News/News-2016-06-25-01:07:15.jpg
Keywords: brexit,catholic,bishop,reaction,good,neighbors
Content:
1786
Category: 6
Sub Category:
Heading: ജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് തൃപ്തികരമായ ഉത്തരം യേശുക്രിസ്തു മാത്രം
Content: ''യേശു പറഞ്ഞു: ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല" (യോഹന്നാന്‍ 8:12). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 25}# മറ്റുള്ളവരുടെ വിശ്വാസത്തെ ആദരിച്ചു കൊണ്ടും, ക്രിസ്തുവിലുള്ള ആഴമായ വിശ്വാസത്തിന് പ്രാധാന്യം നല്കി കൊണ്ടും ഞാന്‍ തുറന്നു പറയട്ടെ. നിഷ്‌കളങ്കമായ കുട്ടിക്കാലവും, വികാരനിര്‍ഭരമായ കൗമാരവും കടന്ന് പ്രസരിപ്പിന്റേയും നിര്‍ണ്ണായക ഘട്ടത്തിന്റേതുമായ യൗവനത്തിലെത്തി നില്‍ക്കുമ്പോള്‍, നിങ്ങള്‍ ചെയ്യേണ്ട വീര പ്രവര്‍ത്തി, നമ്മുടെ ജീവിതത്തിന്റെ കേന്ദ്രമായ യേശുവിനെ നേരിട്ടു കണ്ടുമുട്ടുക എന്നതാണ്. നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് തൃപ്തികരമായ ഉത്തരം യേശുക്രിസ്തു മാത്രമാണ്. അവിടുന്ന് വചനത്തില്‍ പറയുന്നു, ''വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല" (യോഹ 14:6). ജീവിതത്തിന്റെ ഏതവസ്ഥകളിലും യേശുവിനെ ആശ്രയിച്ചു കൊണ്ട് ജീവിച്ചാല്‍ മാത്രമേ നമ്മുടെ ജീവിതം പൂര്‍ണ്ണത കൈവരിക്കുകയുള്ളൂവെന്ന്‍ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 1.3.80) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/6?type=6 }}
Image: /content_image/Meditation/Meditation-2016-06-25-05:16:11.jpg
Keywords: വിശ്വാസം
Category: 6
Sub Category:
Heading: ജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് തൃപ്തികരമായ ഉത്തരം യേശുക്രിസ്തു മാത്രം
Content: ''യേശു പറഞ്ഞു: ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല" (യോഹന്നാന്‍ 8:12). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 25}# മറ്റുള്ളവരുടെ വിശ്വാസത്തെ ആദരിച്ചു കൊണ്ടും, ക്രിസ്തുവിലുള്ള ആഴമായ വിശ്വാസത്തിന് പ്രാധാന്യം നല്കി കൊണ്ടും ഞാന്‍ തുറന്നു പറയട്ടെ. നിഷ്‌കളങ്കമായ കുട്ടിക്കാലവും, വികാരനിര്‍ഭരമായ കൗമാരവും കടന്ന് പ്രസരിപ്പിന്റേയും നിര്‍ണ്ണായക ഘട്ടത്തിന്റേതുമായ യൗവനത്തിലെത്തി നില്‍ക്കുമ്പോള്‍, നിങ്ങള്‍ ചെയ്യേണ്ട വീര പ്രവര്‍ത്തി, നമ്മുടെ ജീവിതത്തിന്റെ കേന്ദ്രമായ യേശുവിനെ നേരിട്ടു കണ്ടുമുട്ടുക എന്നതാണ്. നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് തൃപ്തികരമായ ഉത്തരം യേശുക്രിസ്തു മാത്രമാണ്. അവിടുന്ന് വചനത്തില്‍ പറയുന്നു, ''വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല" (യോഹ 14:6). ജീവിതത്തിന്റെ ഏതവസ്ഥകളിലും യേശുവിനെ ആശ്രയിച്ചു കൊണ്ട് ജീവിച്ചാല്‍ മാത്രമേ നമ്മുടെ ജീവിതം പൂര്‍ണ്ണത കൈവരിക്കുകയുള്ളൂവെന്ന്‍ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 1.3.80) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/6?type=6 }}
Image: /content_image/Meditation/Meditation-2016-06-25-05:16:11.jpg
Keywords: വിശ്വാസം
Content:
1787
Category: 1
Sub Category:
Heading: സ്വവർഗ്ഗഭോഗ പ്രവണതയുള്ളവരോടുള്ള നിലപാടില്‍ അയവു വരുത്തണം: കര്‍ദ്ദിനാള്‍ റെന്‍ഹാര്‍ഡ് മാര്‍ക്ക്‌സ്
Content: ഡബ്ലിന്‍: സ്വവർഗ്ഗഭോഗ പ്രവണതയുള്ളവരോടുള്ള സഭയുടെ നിലപാടില്‍, നാം അവരോട് മാപ്പ് പറയണമെന്ന് കത്തോലിക്ക ബിഷപ്പ്. ഒരു പൊതുചടങ്ങില്‍ വെച്ചു മ്യൂണിച്ച് രൂപതയുടെ ബിഷപ്പ് കര്‍ദിനാള്‍ റെന്‍ഹാര്‍ഡ് മാര്‍ക്ക്‌സാണ് സ്വവർഗ്ഗഭോഗ പ്രവണതയുള്ളവരോടുള്ള കത്തോലിക്ക സഭയുടെ മനോഭാവം മാറ്റണമെന്ന പ്രസ്താവന നടത്തിയിരിക്കുന്നത്. ജര്‍മ്മന്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റും മാര്‍പാപ്പയുടെ ഉപദേശക സമിതിയിലെ അംഗം കൂടിയാണ് കര്‍ദ്ദിനാള്‍ റെന്‍ഹാര്‍ഡ് മാര്‍ക്ക്‌സ്. "സ്വവർഗ്ഗഭോഗ പ്രവണതയുള്ളവരോട് നമ്മള്‍ ഏറെ ദ്രോഹം പ്രവര്‍ത്തിച്ചു. അവരുടെ ആവശ്യങ്ങള്‍ എല്ലാം തന്നെ നാം തള്ളിക്കളയുകയും സമൂഹത്തില്‍ നിന്ന്‍ അവരെ മാറ്റി നിര്‍ത്തുകയും ചെയ്തു. സമീപകാലത്തും നാം അവര്‍ക്കെതിരെ പല ശക്തമായ നിലപാടുകളും സ്വീകരിച്ചു". കര്‍ദ്ദിനാള്‍ റെന്‍ഹാര്‍ഡ് മാര്‍ക്ക്‌സ് സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം നടന്ന മെത്രാന്മാരുടെ സിനഡിലും ഇതു സംബന്ധിക്കുന്ന വാദം താന്‍ ഉന്നയിച്ചിരുന്നതായി കര്‍ദ്ദിനാള്‍ വെളിപ്പെടുത്തുന്നു. സ്വവർഗ്ഗവിവാഹം പാപമാണെന്ന് ദൈവ വചനത്തിന്റെ വെളിച്ചത്തിൽ സഭ എക്കാലവും പഠിപ്പിക്കുന്നു. സ്വവർഗ്ഗഭോഗ പ്രവണത, അത്തരം അവസ്ഥയിൽ കഴിയുന്നവർക്ക് ഒരു പരീക്ഷണം തന്നെയാണ് എന്ന് സഭ തിരിച്ചറിയുന്നു. ഇതിന്റെ മനശാസ്ത്രപരമായ കാരണം വളരെ അവ്യക്തമായി നിലനിൽക്കുന്നതിനാൽ ഇത്തരം വിഭാഗത്തിൽ പെട്ടവരോട് സഹാനുഭൂതിയോടെയും ആദരവോടെയും നാം പെരുമാറേണ്ടിയിരിക്കുന്നു. സ്വവർഗ്ഗഭോഗ പ്രവണത പാപകരമല്ല പ്രത്യുത, സ്വവർഗ്ഗ രതിക്രിയയാണ് പാപകരം എന്നാണ് സഭ പഠിപ്പിക്കുന്നത്.
Image: /content_image/News/News-2016-06-25-04:54:09.jpg
Keywords: cardinal,homosexual,marriage,church,change,attitude
Category: 1
Sub Category:
Heading: സ്വവർഗ്ഗഭോഗ പ്രവണതയുള്ളവരോടുള്ള നിലപാടില്‍ അയവു വരുത്തണം: കര്‍ദ്ദിനാള്‍ റെന്‍ഹാര്‍ഡ് മാര്‍ക്ക്‌സ്
Content: ഡബ്ലിന്‍: സ്വവർഗ്ഗഭോഗ പ്രവണതയുള്ളവരോടുള്ള സഭയുടെ നിലപാടില്‍, നാം അവരോട് മാപ്പ് പറയണമെന്ന് കത്തോലിക്ക ബിഷപ്പ്. ഒരു പൊതുചടങ്ങില്‍ വെച്ചു മ്യൂണിച്ച് രൂപതയുടെ ബിഷപ്പ് കര്‍ദിനാള്‍ റെന്‍ഹാര്‍ഡ് മാര്‍ക്ക്‌സാണ് സ്വവർഗ്ഗഭോഗ പ്രവണതയുള്ളവരോടുള്ള കത്തോലിക്ക സഭയുടെ മനോഭാവം മാറ്റണമെന്ന പ്രസ്താവന നടത്തിയിരിക്കുന്നത്. ജര്‍മ്മന്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റും മാര്‍പാപ്പയുടെ ഉപദേശക സമിതിയിലെ അംഗം കൂടിയാണ് കര്‍ദ്ദിനാള്‍ റെന്‍ഹാര്‍ഡ് മാര്‍ക്ക്‌സ്. "സ്വവർഗ്ഗഭോഗ പ്രവണതയുള്ളവരോട് നമ്മള്‍ ഏറെ ദ്രോഹം പ്രവര്‍ത്തിച്ചു. അവരുടെ ആവശ്യങ്ങള്‍ എല്ലാം തന്നെ നാം തള്ളിക്കളയുകയും സമൂഹത്തില്‍ നിന്ന്‍ അവരെ മാറ്റി നിര്‍ത്തുകയും ചെയ്തു. സമീപകാലത്തും നാം അവര്‍ക്കെതിരെ പല ശക്തമായ നിലപാടുകളും സ്വീകരിച്ചു". കര്‍ദ്ദിനാള്‍ റെന്‍ഹാര്‍ഡ് മാര്‍ക്ക്‌സ് സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം നടന്ന മെത്രാന്മാരുടെ സിനഡിലും ഇതു സംബന്ധിക്കുന്ന വാദം താന്‍ ഉന്നയിച്ചിരുന്നതായി കര്‍ദ്ദിനാള്‍ വെളിപ്പെടുത്തുന്നു. സ്വവർഗ്ഗവിവാഹം പാപമാണെന്ന് ദൈവ വചനത്തിന്റെ വെളിച്ചത്തിൽ സഭ എക്കാലവും പഠിപ്പിക്കുന്നു. സ്വവർഗ്ഗഭോഗ പ്രവണത, അത്തരം അവസ്ഥയിൽ കഴിയുന്നവർക്ക് ഒരു പരീക്ഷണം തന്നെയാണ് എന്ന് സഭ തിരിച്ചറിയുന്നു. ഇതിന്റെ മനശാസ്ത്രപരമായ കാരണം വളരെ അവ്യക്തമായി നിലനിൽക്കുന്നതിനാൽ ഇത്തരം വിഭാഗത്തിൽ പെട്ടവരോട് സഹാനുഭൂതിയോടെയും ആദരവോടെയും നാം പെരുമാറേണ്ടിയിരിക്കുന്നു. സ്വവർഗ്ഗഭോഗ പ്രവണത പാപകരമല്ല പ്രത്യുത, സ്വവർഗ്ഗ രതിക്രിയയാണ് പാപകരം എന്നാണ് സഭ പഠിപ്പിക്കുന്നത്.
Image: /content_image/News/News-2016-06-25-04:54:09.jpg
Keywords: cardinal,homosexual,marriage,church,change,attitude
Content:
1788
Category: 1
Sub Category:
Heading: നൈജീരിയയില്‍ അക്രമികള്‍ തട്ടിക്കൊണ്ടു പോയ വൈദികന്‍റെ മൃതശരീരം കണ്ടെടുത്തു
Content: അബൂജ: 2 മാസങ്ങള്‍ക്ക് മുന്‍പ് അക്രമികള്‍ തട്ടിക്കൊണ്ടു പോയ കത്തോലിക്ക വൈദികന്റെ മൃതശരീരം കണ്ടെത്തി. ഒട്ടുക്‌പോ രൂപതയുടെ വികാരി ജനറാളായിരിന്ന ഫാദര്‍ ജോണ്‍ അദെയിയുടെ മൃതശരീരമാണ് കണ്ടെടുത്തത്. കഴിഞ്ഞ ഏപ്രില്‍ മാസം പ്രാദേശിക പ്രശ്‌നം പരിഹരിക്കുവാനായി ഒട്ടുക്‌പോയില്‍ നിന്ന്‍ ഒക്വുങ്ങാങ്ങ എന്ന സ്ഥലത്തേക്ക് പോകുമ്പോഴാണ് വൈദികനെ അക്രമികള്‍ തട്ടിക്കൊണ്ടു പോയത്. വൈദികന്റെ തിരോധാനം നടന്നിട്ട് രണ്ട് മാസം പിന്നിട്ടിരിന്നുവെങ്കിലും അക്രമി സംഘം വൈദികനെ എവിടേയ്ക്കാണ് തട്ടികൊണ്ടു പോയതെന്ന് പോലീസിനു കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് വൈദികന്റെ മൃതദേഹം കണ്ടെത്തിയത്. അദ്ദേഹത്തിന്റെ സഹോദരര്‍ എത്തിയതിന് ശേഷമാണ് മൃതശരീരം ഫാദര്‍ ജോണ്‍ അദെയിയുടെതാണെന്ന് സ്ഥിരീകരിച്ചത്. ജീര്‍ണ്ണിച്ചു തുടങ്ങിയ അവസ്ഥയിലായിരിന്നു മൃതശരീരം. ഒട്ടുക്‌പോ രൂപതയിലെ ആദ്യത്തെ വൈദികന്‍ കൂടിയാണ് ഫാദര്‍ ജോണ്‍ അദെയിയാന്‍. അടുത്തിടെയാണ് വൈദികന്‍ തന്റെ പൗരോഹിത്യത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിച്ചത്. അദ്ദേഹത്തിന്റെ മോചനത്തിനായി കാത്തിരുന്ന വിശ്വാസികളേയും പ്രദേശവാസികളേയും വൈദികന്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത നിരാശയിലാക്കിയിരിക്കുകയാണ്. അക്രമികളെ സംബന്ധിച്ച് വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
Image: /content_image/News/News-2016-06-25-05:59:41.jpg
Keywords: Nigeria,catholic,priest,kidnapped,killed,
Category: 1
Sub Category:
Heading: നൈജീരിയയില്‍ അക്രമികള്‍ തട്ടിക്കൊണ്ടു പോയ വൈദികന്‍റെ മൃതശരീരം കണ്ടെടുത്തു
Content: അബൂജ: 2 മാസങ്ങള്‍ക്ക് മുന്‍പ് അക്രമികള്‍ തട്ടിക്കൊണ്ടു പോയ കത്തോലിക്ക വൈദികന്റെ മൃതശരീരം കണ്ടെത്തി. ഒട്ടുക്‌പോ രൂപതയുടെ വികാരി ജനറാളായിരിന്ന ഫാദര്‍ ജോണ്‍ അദെയിയുടെ മൃതശരീരമാണ് കണ്ടെടുത്തത്. കഴിഞ്ഞ ഏപ്രില്‍ മാസം പ്രാദേശിക പ്രശ്‌നം പരിഹരിക്കുവാനായി ഒട്ടുക്‌പോയില്‍ നിന്ന്‍ ഒക്വുങ്ങാങ്ങ എന്ന സ്ഥലത്തേക്ക് പോകുമ്പോഴാണ് വൈദികനെ അക്രമികള്‍ തട്ടിക്കൊണ്ടു പോയത്. വൈദികന്റെ തിരോധാനം നടന്നിട്ട് രണ്ട് മാസം പിന്നിട്ടിരിന്നുവെങ്കിലും അക്രമി സംഘം വൈദികനെ എവിടേയ്ക്കാണ് തട്ടികൊണ്ടു പോയതെന്ന് പോലീസിനു കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് വൈദികന്റെ മൃതദേഹം കണ്ടെത്തിയത്. അദ്ദേഹത്തിന്റെ സഹോദരര്‍ എത്തിയതിന് ശേഷമാണ് മൃതശരീരം ഫാദര്‍ ജോണ്‍ അദെയിയുടെതാണെന്ന് സ്ഥിരീകരിച്ചത്. ജീര്‍ണ്ണിച്ചു തുടങ്ങിയ അവസ്ഥയിലായിരിന്നു മൃതശരീരം. ഒട്ടുക്‌പോ രൂപതയിലെ ആദ്യത്തെ വൈദികന്‍ കൂടിയാണ് ഫാദര്‍ ജോണ്‍ അദെയിയാന്‍. അടുത്തിടെയാണ് വൈദികന്‍ തന്റെ പൗരോഹിത്യത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിച്ചത്. അദ്ദേഹത്തിന്റെ മോചനത്തിനായി കാത്തിരുന്ന വിശ്വാസികളേയും പ്രദേശവാസികളേയും വൈദികന്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത നിരാശയിലാക്കിയിരിക്കുകയാണ്. അക്രമികളെ സംബന്ധിച്ച് വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
Image: /content_image/News/News-2016-06-25-05:59:41.jpg
Keywords: Nigeria,catholic,priest,kidnapped,killed,
Content:
1789
Category: 1
Sub Category:
Heading: മദര്‍തെരേസയ്‌ക്കെതിരെ ബിജെപി എംപി യോഗി ആദിത്യനാഥ്;ഇന്ത്യയെ ക്രൈസ്തവവല്‍ക്കരിക്കുവാനാണ് മദര്‍ ശ്രമിച്ചതെന്ന് ആക്ഷേപം
Content: മുംബൈ: മദര്‍തെരേസയ്‌ക്കെതിരെ അവഹേളനപരമായ പരാമര്‍ശവുമായി ബിജെപി എംപി യോഗി ആദിത്യനാഥ് രംഗത്ത്. രാമകഥാ സമ്മേളനം എന്ന പേരില്‍ നടത്തപ്പെട്ട ഒരു ഹിന്ദു വിശ്വാസികളുടെ പരിപാടിയിലാണ് യോഗി ആദിത്യനാഥ് മദര്‍തെരേസയ്‌ക്കെതിരെ രംഗത്ത് വന്നത്. വടക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിലെ ബസ്തി എന്ന സ്ഥലത്താണ് ആദിത്യനാഥ് പങ്കെടുത്ത രാമകഥാ സമ്മേളനം നടന്നത്. ഇന്ത്യയെ പൂര്‍ണ്ണമായും ക്രൈസ്തവവല്‍ക്കരിക്കുക എന്ന ഗൂഢലക്ഷ്യത്തോടെ എത്തിയ വനിതയാണ് മദര്‍തെരേസയെന്നും യോഗി ആദിത്യനാഥ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ഇന്ത്യക്കാരെ ക്രൈസ്തവരാക്കിയതിനാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിഘടനവാദ സംഘങ്ങള്‍ ശക്തമായി മുന്നേറുകയാണെന്ന ആരോപണവും യോഗി ആദിത്യനാഥ് ഉന്നയിച്ചു. അവിടെ പോയി കാര്യങ്ങള്‍ കണ്ടാല്‍ മാത്രമേ അത് മറ്റുള്ള ഹിന്ദുക്കള്‍ക്ക് മനസിലാകുവെന്നും ബിജെപി എംപി ആരോപിക്കുന്നു. പല വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഹിന്ദുക്കള്‍ ന്യൂനപക്ഷമായി തീര്‍ന്നിരിക്കുകയാണെന്നും ഇതു ക്രൈസ്തവരും മുസ്ലീങ്ങളുമായി ഹിന്ദുവിശ്വാസികള്‍ മതപരിവര്‍ത്തനം നടത്തുന്നതിനാലാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. മുമ്പും തീവ്രഹൈന്ദവ നേതാക്കളുടെ ഭാഗത്തു നിന്നും മദര്‍തെരേസയെ സ്‌നേഹിക്കുന്നവരുടെ മനസില്‍ മുറിവുണ്ടാക്കുന്ന പ്രസ്താവന നടന്നിട്ടുണ്ട്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സ്വയംസേവക് സംഘ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതും മദറിനെതിരെ രംഗത്ത് വന്നിരുന്നു. മദര്‍ സാധുവായി അഭിനയിക്കുക മാത്രമാണ് ചെയ്തതെന്നും ആളുകളെ മതം മാറ്റുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും മോഹന്‍ ഭാഗവത് ആരോപിച്ചിരുന്നു. മദറിനെതിരെ യോഗി ആദിത്യനാഥ് എംപി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷിയസ് രംഗത്ത് വന്നു. യോഗി ആദിത്യനാഥ് അടിസ്ഥാന രഹിതമായ ആരോപണം പിന്‍വലിക്കുമെന്നാണ് താന്‍ കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യപോലെയുള്ള ഒരു വലിയ രാജ്യത്ത് ആളുകളെ വിഭചിക്കുവാന്‍ മാത്രമേ ഇത്തരം പ്രസ്താവനകള്‍ കൊണ്ടു കഴിയുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അല്‍ബേനിയക്കാരിയായ മദര്‍തെരേസ ഇന്ത്യയില്‍ എത്തിയ ശേഷം തുടങ്ങിയ മിഷ്‌നറീസ് ഓഫ് ചാരിറ്റി എന്ന സംഘടന ലക്ഷക്കണക്കിനു നിരാലംബര്‍ക്കും രോഗികള്‍ക്കും ആശ്വാസമായി മാറി. ജാതിമത വര്‍ഗ വര്‍ണ്ണ ഭേദമില്ലാതെ എല്ലാവരും സ്‌നേഹിച്ച വ്യക്തിത്വമായി മാറുവാന്‍ മദര്‍തെരേസയ്ക്കു കഴിഞ്ഞിരുന്നു. നോബല്‍ സമ്മാനവും ഭാരതരത്‌നയും നേടിയ മദര്‍തെരേസ 1997-ലാണ് ഇഹലോക വാസം വെടിഞ്ഞത്. ഇന്ത്യന്‍ ചരിത്രത്തില്‍ രണ്ടു പേര്‍ക്കു മാത്രമാണ്, സര്‍ക്കാരിന്റെ ഔദ്യോഗിക പദവികള്‍ ഒന്നും ഇല്ലാതിരുന്നിട്ടും ഔദ്യോഗികമായി രാജ്യം സംസ്‌കാര ചടങ്ങുകള്‍ നടത്തി നല്‍കിയത്. ഇത്തരത്തില്‍ ആദ്യം സംസ്‌കാരം നടത്തി രാജ്യം ആദരിച്ചത് രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിയെയാണ്. രണ്ടാമത്തെ വ്യക്തി കൊല്‍ക്കത്തയുടെ മദര്‍തെരേസയും. ഈ സംഭവം തന്നെ ഇന്ത്യക്കാര്‍ക്ക് ആരാണ് മദര്‍തെരേസ എന്നതിന്റെ തെളിവാണ്. ഈ വര്‍ഷം സെപ്റ്റംബര്‍ നാലാം തീയതി മദര്‍തെരേസയെ മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിക്കും.
Image: /content_image/News/News-2016-06-25-06:05:31.jpg
Keywords: mother,theresa,insulted,bjp,mp,yogi,adithyanath,rss
Category: 1
Sub Category:
Heading: മദര്‍തെരേസയ്‌ക്കെതിരെ ബിജെപി എംപി യോഗി ആദിത്യനാഥ്;ഇന്ത്യയെ ക്രൈസ്തവവല്‍ക്കരിക്കുവാനാണ് മദര്‍ ശ്രമിച്ചതെന്ന് ആക്ഷേപം
Content: മുംബൈ: മദര്‍തെരേസയ്‌ക്കെതിരെ അവഹേളനപരമായ പരാമര്‍ശവുമായി ബിജെപി എംപി യോഗി ആദിത്യനാഥ് രംഗത്ത്. രാമകഥാ സമ്മേളനം എന്ന പേരില്‍ നടത്തപ്പെട്ട ഒരു ഹിന്ദു വിശ്വാസികളുടെ പരിപാടിയിലാണ് യോഗി ആദിത്യനാഥ് മദര്‍തെരേസയ്‌ക്കെതിരെ രംഗത്ത് വന്നത്. വടക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിലെ ബസ്തി എന്ന സ്ഥലത്താണ് ആദിത്യനാഥ് പങ്കെടുത്ത രാമകഥാ സമ്മേളനം നടന്നത്. ഇന്ത്യയെ പൂര്‍ണ്ണമായും ക്രൈസ്തവവല്‍ക്കരിക്കുക എന്ന ഗൂഢലക്ഷ്യത്തോടെ എത്തിയ വനിതയാണ് മദര്‍തെരേസയെന്നും യോഗി ആദിത്യനാഥ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ഇന്ത്യക്കാരെ ക്രൈസ്തവരാക്കിയതിനാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിഘടനവാദ സംഘങ്ങള്‍ ശക്തമായി മുന്നേറുകയാണെന്ന ആരോപണവും യോഗി ആദിത്യനാഥ് ഉന്നയിച്ചു. അവിടെ പോയി കാര്യങ്ങള്‍ കണ്ടാല്‍ മാത്രമേ അത് മറ്റുള്ള ഹിന്ദുക്കള്‍ക്ക് മനസിലാകുവെന്നും ബിജെപി എംപി ആരോപിക്കുന്നു. പല വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഹിന്ദുക്കള്‍ ന്യൂനപക്ഷമായി തീര്‍ന്നിരിക്കുകയാണെന്നും ഇതു ക്രൈസ്തവരും മുസ്ലീങ്ങളുമായി ഹിന്ദുവിശ്വാസികള്‍ മതപരിവര്‍ത്തനം നടത്തുന്നതിനാലാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. മുമ്പും തീവ്രഹൈന്ദവ നേതാക്കളുടെ ഭാഗത്തു നിന്നും മദര്‍തെരേസയെ സ്‌നേഹിക്കുന്നവരുടെ മനസില്‍ മുറിവുണ്ടാക്കുന്ന പ്രസ്താവന നടന്നിട്ടുണ്ട്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സ്വയംസേവക് സംഘ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതും മദറിനെതിരെ രംഗത്ത് വന്നിരുന്നു. മദര്‍ സാധുവായി അഭിനയിക്കുക മാത്രമാണ് ചെയ്തതെന്നും ആളുകളെ മതം മാറ്റുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും മോഹന്‍ ഭാഗവത് ആരോപിച്ചിരുന്നു. മദറിനെതിരെ യോഗി ആദിത്യനാഥ് എംപി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷിയസ് രംഗത്ത് വന്നു. യോഗി ആദിത്യനാഥ് അടിസ്ഥാന രഹിതമായ ആരോപണം പിന്‍വലിക്കുമെന്നാണ് താന്‍ കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യപോലെയുള്ള ഒരു വലിയ രാജ്യത്ത് ആളുകളെ വിഭചിക്കുവാന്‍ മാത്രമേ ഇത്തരം പ്രസ്താവനകള്‍ കൊണ്ടു കഴിയുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അല്‍ബേനിയക്കാരിയായ മദര്‍തെരേസ ഇന്ത്യയില്‍ എത്തിയ ശേഷം തുടങ്ങിയ മിഷ്‌നറീസ് ഓഫ് ചാരിറ്റി എന്ന സംഘടന ലക്ഷക്കണക്കിനു നിരാലംബര്‍ക്കും രോഗികള്‍ക്കും ആശ്വാസമായി മാറി. ജാതിമത വര്‍ഗ വര്‍ണ്ണ ഭേദമില്ലാതെ എല്ലാവരും സ്‌നേഹിച്ച വ്യക്തിത്വമായി മാറുവാന്‍ മദര്‍തെരേസയ്ക്കു കഴിഞ്ഞിരുന്നു. നോബല്‍ സമ്മാനവും ഭാരതരത്‌നയും നേടിയ മദര്‍തെരേസ 1997-ലാണ് ഇഹലോക വാസം വെടിഞ്ഞത്. ഇന്ത്യന്‍ ചരിത്രത്തില്‍ രണ്ടു പേര്‍ക്കു മാത്രമാണ്, സര്‍ക്കാരിന്റെ ഔദ്യോഗിക പദവികള്‍ ഒന്നും ഇല്ലാതിരുന്നിട്ടും ഔദ്യോഗികമായി രാജ്യം സംസ്‌കാര ചടങ്ങുകള്‍ നടത്തി നല്‍കിയത്. ഇത്തരത്തില്‍ ആദ്യം സംസ്‌കാരം നടത്തി രാജ്യം ആദരിച്ചത് രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിയെയാണ്. രണ്ടാമത്തെ വ്യക്തി കൊല്‍ക്കത്തയുടെ മദര്‍തെരേസയും. ഈ സംഭവം തന്നെ ഇന്ത്യക്കാര്‍ക്ക് ആരാണ് മദര്‍തെരേസ എന്നതിന്റെ തെളിവാണ്. ഈ വര്‍ഷം സെപ്റ്റംബര്‍ നാലാം തീയതി മദര്‍തെരേസയെ മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിക്കും.
Image: /content_image/News/News-2016-06-25-06:05:31.jpg
Keywords: mother,theresa,insulted,bjp,mp,yogi,adithyanath,rss
Content:
1790
Category: 8
Sub Category:
Heading: എപ്പോഴും, നമ്മുടെ മരണസമയത്തും നമ്മെ ഓർക്കുന്ന പരിശുദ്ധ അമ്മ
Content: “എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്തു വരുവാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്?” (ലൂക്കാ 1:43) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-25}# ശുദ്ധീകരണസ്ഥലത്ത് ഏവരാലും ഉപേക്ഷിക്കപ്പെട്ട ആത്മാക്കള്‍ക്ക് വേണ്ടി നമ്മള്‍ പ്രാര്‍ത്ഥിച്ചാല്‍, പരിശുദ്ധ കന്യകാ മാതാവ് നമ്മെ ഓര്‍ക്കുകയും, “പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ...” എന്ന പ്രാര്‍ത്ഥനയിലെ “എപ്പോഴും, ഞങ്ങളുടെ മരണസമയത്തും” എന്ന നമ്മുടെ അപേക്ഷക്ക് മറുപടി തരികയും ചെയ്യും. #{red->n->n->വിചിന്തനം:}# എല്ലാ ദിവസവും ജപമാല ചൊല്ലുക. ജപമാലക്ക് നമ്മുടെ ജീവിതത്തിലും, ലോകം മുഴുവനും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനുള്ള കഴിവുണ്ട്. ജപമാലയിലെ ഒരു രഹസ്യമെങ്കിലും ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി കാഴ്ച വയ്ക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/6?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dle5KpNLg7a7FJNpFadJCr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-06-25-09:05:51.jpg
Keywords: മരണ
Category: 8
Sub Category:
Heading: എപ്പോഴും, നമ്മുടെ മരണസമയത്തും നമ്മെ ഓർക്കുന്ന പരിശുദ്ധ അമ്മ
Content: “എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്തു വരുവാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്?” (ലൂക്കാ 1:43) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-25}# ശുദ്ധീകരണസ്ഥലത്ത് ഏവരാലും ഉപേക്ഷിക്കപ്പെട്ട ആത്മാക്കള്‍ക്ക് വേണ്ടി നമ്മള്‍ പ്രാര്‍ത്ഥിച്ചാല്‍, പരിശുദ്ധ കന്യകാ മാതാവ് നമ്മെ ഓര്‍ക്കുകയും, “പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ...” എന്ന പ്രാര്‍ത്ഥനയിലെ “എപ്പോഴും, ഞങ്ങളുടെ മരണസമയത്തും” എന്ന നമ്മുടെ അപേക്ഷക്ക് മറുപടി തരികയും ചെയ്യും. #{red->n->n->വിചിന്തനം:}# എല്ലാ ദിവസവും ജപമാല ചൊല്ലുക. ജപമാലക്ക് നമ്മുടെ ജീവിതത്തിലും, ലോകം മുഴുവനും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനുള്ള കഴിവുണ്ട്. ജപമാലയിലെ ഒരു രഹസ്യമെങ്കിലും ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി കാഴ്ച വയ്ക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/6?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dle5KpNLg7a7FJNpFadJCr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-06-25-09:05:51.jpg
Keywords: മരണ