Contents
Displaying 1631-1640 of 24970 results.
Content:
1801
Category: 5
Sub Category:
Heading: വേദപാരംഗതനായ അലെക്സാണ്ട്രിയായിലെ വിശുദ്ധ സിറിള്‍
Content: കിഴക്കന്‍ സഭയിലെ ഒരു പ്രധാനപ്പെട്ട സഭയായിരുന്ന അലെക്സാണ്ട്രിയായിലെ പാത്രിയാര്‍ക്കീസായിരുന്നു വിശുദ്ധ സിറിള്‍. ക്രിസ്തുവിന്റെ ഏകവ്യക്തിത്വത്തെ നിരാകരിക്കുന്ന നെസ്റ്റോരിയൂസ് മത വിരുദ്ധവാദത്തെ പ്രതിരോധിച്ചിരുന്ന ഒരു മഹാനായ വിശ്വാസ സംരക്ഷകനായിരുന്നു വിശുദ്ധ സിറിള്‍. 431-ലെ എഫേസൂസ് സമിതിയില്‍ പാപ്പായുടെ പ്രതിനിധിയായി അദ്ധ്യക്ഷ സ്ഥാനം വഹിക്കുകയും, വിശുദ്ധന്റെ പ്രേരണയാല്‍ ദൈവപുത്രനായ യേശു ഒരേസമയം ദൈവവും, മനുഷ്യനുമാണെന്നും, യേശുവിന്റെ മാതാവായിരുന്ന കന്യകാമറിയം ശരിക്കും ദൈവ മാതാവാണെന്നുമുള്ള സിദ്ധാന്തങ്ങളെ വ്യക്തമാക്കപ്പെട്ടു. 444-ലാണ് വിശുദ്ധ സിറിള്‍ മരണപ്പെടുന്നത്. സഭയിലെ ഏറ്റവും വലിയ വേദപാരംഗതന്‍മാരില്‍ ഒരാളായി തിരുസഭ വിശുദ്ധനെ ആദരിക്കുന്നു. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള വിശുദ്ധന്റെ വ്യാഖ്യാന രചന നമുക്ക് ലഭിച്ചിട്ടുള്ള വളരെ അമൂല്യമായ പ്രമാണങ്ങളില്‍ ഒന്നാണ്. തിരുസഭയിലെ മഹാന്‍മാരായ ഗ്രീക്ക് പിതാക്കന്‍മാരില്‍ ഒരാളാണ് വിശുദ്ധ സിറിള്‍. ക്രിസ്തുവിന്റെ ഏകത്വത്തെ നിരാകരിച്ച നെസ്റ്റോരിയൂസിനെതിരെ പോരാടുവാനായി ദൈവം അയച്ച ഒരു പരിചയും, വീരനുമായിരുന്നു വിശുദ്ധന്‍. ഈ മതവിരുദ്ധവാദം വിജയിക്കുകയായിരുന്നുവെങ്കില്‍ പരിശുദ്ധ കന്യകാമാതാവിനെ ദൈവമാതാവ് എന്ന് വിളിക്കുവാന്‍ സാധിക്കുമായിരുന്നില്ല. വിശുദ്ധ അത്തനാസിയൂസിനും, വിശുദ്ധ ഓഗസ്റ്റിനേയും ഒഴിച്ച് നിര്‍ത്തിയാല്‍ വിശുദ്ധ സിറിളിന് തുല്ല്യനായ മറ്റൊരു യാഥാസ്ഥിതിക വാദിയെ തിരുസഭാ ചരിത്രത്തില്‍ കാണുവാന്‍ കഴിയുകയില്ല. 431-ലെ എഫേസൂസിലെ സഭാ സമ്മേളനത്തിന്റെ കാര്യക്ഷമമായ മേല്‍നോട്ടമായിരുന്നു വിശുദ്ധന്റെ ഏറ്റവും വലിയ നേട്ടം. ആ സമ്മേളനത്തിന്റെ ആത്മാവ് വിശുദ്ധനായിരുന്നു. സെലസ്റ്റിന്‍ പാപ്പാ വിശുദ്ധനെയായിരുന്നു ആ സമ്മേളനത്തിലെ തന്റെ പ്രതിനിധിയായി നിയോഗിച്ചിരുന്നത്. ഈ സമ്മേളനത്തില്‍ രണ്ട് പ്രധാനപ്പെട്ട സിദ്ധാന്തങ്ങള്‍ വിശദീകരിക്കപ്പെട്ടു. യേശുവില്‍ ഒരു വ്യക്തിത്വമാണ് ഉള്ളതെന്ന സിദ്ധാന്തവും, മറിയം 'ദൈവമാതാവ്' (Theotokos) എന്ന് വിളിക്കപ്പെടുവാന്‍ അര്‍ഹയാണെന്ന സിദ്ധാന്തവുമായിരുന്നു അവ. രണ്ടാമത്തെ പ്രമാണത്തെ വിജയകരമായി അംഗീകരിപ്പിച്ചു എന്നതാണ് വിശുദ്ധനെ ആദരണീയനാക്കുന്ന വിശേഷണങ്ങളില്‍ ഒന്ന്. വിശുദ്ധന്റെ രചനകളിലെ അഗാധതയും, വ്യക്തതയും കാരണം ഗ്രീക്ക് കാര്‍ വിശുദ്ധനെ ‘പിതാക്കന്‍മാരുടെ മുദ്ര’ എന്നാണു വിളിച്ചിരുന്നത്. 32 വര്‍ഷത്തോളം റോമിലെ മെത്രാനായിരുന്നതിന് ശേഷം 444-ലാണ് വിശുദ്ധന്‍ മരണപ്പെടുന്നത്, എഫേസൂസ് സമിതിയില്‍ വെച്ച് പരിശുദ്ധ മാതാവിന് നല്‍കിയ ആദരവിന്റെ ഏറ്റവും ആദരണീയമായ സ്മാരകമായി സെന്റ് മേരി മേജര്‍ ബസിലിക്കാ നിലകൊള്ളുന്നു. ആ പുണ്യഭൂമിയിലേക്കുള്ള പ്രവേശന കവാടത്തില്‍ യേശുവിന്റേയും, മറിയത്തിന്റേയും ജീവിതത്തിലെ പ്രാധാന സംഭവങ്ങളെ മോസൈക്കില്‍ ചിത്രീകരിച്ചിട്ടുണ്ട്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. സെസരേയായിലെ അനെക്തൂസ് 2. അരിയാല്‍ദൂസ് 3. പൗലോസ്ശ്ലീഹായുടെ ശിഷ്യനായിരുന്ന ക്രെഷന്‍സ് 4. നോള ബിഷപ്പായിരുന്ന ദെയോദാത്തൂസ് 5. കയാസ്സോയിലെ അഞ്ചാമത്തെ ബിഷപ്പായിരുന്ന ആരഗണിലെ ഫെര്‍ഡിനന്‍റ് 6. ചിനോണിലെ ജോണ്‍ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/6?type=5 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23220" data-iframely-url="//iframely.net/38M55iP"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/DailySaints/DailySaints-2016-06-26-09:47:30.jpg
Keywords: വേദപാരം
Category: 5
Sub Category:
Heading: വേദപാരംഗതനായ അലെക്സാണ്ട്രിയായിലെ വിശുദ്ധ സിറിള്‍
Content: കിഴക്കന്‍ സഭയിലെ ഒരു പ്രധാനപ്പെട്ട സഭയായിരുന്ന അലെക്സാണ്ട്രിയായിലെ പാത്രിയാര്‍ക്കീസായിരുന്നു വിശുദ്ധ സിറിള്‍. ക്രിസ്തുവിന്റെ ഏകവ്യക്തിത്വത്തെ നിരാകരിക്കുന്ന നെസ്റ്റോരിയൂസ് മത വിരുദ്ധവാദത്തെ പ്രതിരോധിച്ചിരുന്ന ഒരു മഹാനായ വിശ്വാസ സംരക്ഷകനായിരുന്നു വിശുദ്ധ സിറിള്‍. 431-ലെ എഫേസൂസ് സമിതിയില്‍ പാപ്പായുടെ പ്രതിനിധിയായി അദ്ധ്യക്ഷ സ്ഥാനം വഹിക്കുകയും, വിശുദ്ധന്റെ പ്രേരണയാല്‍ ദൈവപുത്രനായ യേശു ഒരേസമയം ദൈവവും, മനുഷ്യനുമാണെന്നും, യേശുവിന്റെ മാതാവായിരുന്ന കന്യകാമറിയം ശരിക്കും ദൈവ മാതാവാണെന്നുമുള്ള സിദ്ധാന്തങ്ങളെ വ്യക്തമാക്കപ്പെട്ടു. 444-ലാണ് വിശുദ്ധ സിറിള്‍ മരണപ്പെടുന്നത്. സഭയിലെ ഏറ്റവും വലിയ വേദപാരംഗതന്‍മാരില്‍ ഒരാളായി തിരുസഭ വിശുദ്ധനെ ആദരിക്കുന്നു. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള വിശുദ്ധന്റെ വ്യാഖ്യാന രചന നമുക്ക് ലഭിച്ചിട്ടുള്ള വളരെ അമൂല്യമായ പ്രമാണങ്ങളില്‍ ഒന്നാണ്. തിരുസഭയിലെ മഹാന്‍മാരായ ഗ്രീക്ക് പിതാക്കന്‍മാരില്‍ ഒരാളാണ് വിശുദ്ധ സിറിള്‍. ക്രിസ്തുവിന്റെ ഏകത്വത്തെ നിരാകരിച്ച നെസ്റ്റോരിയൂസിനെതിരെ പോരാടുവാനായി ദൈവം അയച്ച ഒരു പരിചയും, വീരനുമായിരുന്നു വിശുദ്ധന്‍. ഈ മതവിരുദ്ധവാദം വിജയിക്കുകയായിരുന്നുവെങ്കില്‍ പരിശുദ്ധ കന്യകാമാതാവിനെ ദൈവമാതാവ് എന്ന് വിളിക്കുവാന്‍ സാധിക്കുമായിരുന്നില്ല. വിശുദ്ധ അത്തനാസിയൂസിനും, വിശുദ്ധ ഓഗസ്റ്റിനേയും ഒഴിച്ച് നിര്‍ത്തിയാല്‍ വിശുദ്ധ സിറിളിന് തുല്ല്യനായ മറ്റൊരു യാഥാസ്ഥിതിക വാദിയെ തിരുസഭാ ചരിത്രത്തില്‍ കാണുവാന്‍ കഴിയുകയില്ല. 431-ലെ എഫേസൂസിലെ സഭാ സമ്മേളനത്തിന്റെ കാര്യക്ഷമമായ മേല്‍നോട്ടമായിരുന്നു വിശുദ്ധന്റെ ഏറ്റവും വലിയ നേട്ടം. ആ സമ്മേളനത്തിന്റെ ആത്മാവ് വിശുദ്ധനായിരുന്നു. സെലസ്റ്റിന്‍ പാപ്പാ വിശുദ്ധനെയായിരുന്നു ആ സമ്മേളനത്തിലെ തന്റെ പ്രതിനിധിയായി നിയോഗിച്ചിരുന്നത്. ഈ സമ്മേളനത്തില്‍ രണ്ട് പ്രധാനപ്പെട്ട സിദ്ധാന്തങ്ങള്‍ വിശദീകരിക്കപ്പെട്ടു. യേശുവില്‍ ഒരു വ്യക്തിത്വമാണ് ഉള്ളതെന്ന സിദ്ധാന്തവും, മറിയം 'ദൈവമാതാവ്' (Theotokos) എന്ന് വിളിക്കപ്പെടുവാന്‍ അര്‍ഹയാണെന്ന സിദ്ധാന്തവുമായിരുന്നു അവ. രണ്ടാമത്തെ പ്രമാണത്തെ വിജയകരമായി അംഗീകരിപ്പിച്ചു എന്നതാണ് വിശുദ്ധനെ ആദരണീയനാക്കുന്ന വിശേഷണങ്ങളില്‍ ഒന്ന്. വിശുദ്ധന്റെ രചനകളിലെ അഗാധതയും, വ്യക്തതയും കാരണം ഗ്രീക്ക് കാര്‍ വിശുദ്ധനെ ‘പിതാക്കന്‍മാരുടെ മുദ്ര’ എന്നാണു വിളിച്ചിരുന്നത്. 32 വര്‍ഷത്തോളം റോമിലെ മെത്രാനായിരുന്നതിന് ശേഷം 444-ലാണ് വിശുദ്ധന്‍ മരണപ്പെടുന്നത്, എഫേസൂസ് സമിതിയില്‍ വെച്ച് പരിശുദ്ധ മാതാവിന് നല്‍കിയ ആദരവിന്റെ ഏറ്റവും ആദരണീയമായ സ്മാരകമായി സെന്റ് മേരി മേജര്‍ ബസിലിക്കാ നിലകൊള്ളുന്നു. ആ പുണ്യഭൂമിയിലേക്കുള്ള പ്രവേശന കവാടത്തില്‍ യേശുവിന്റേയും, മറിയത്തിന്റേയും ജീവിതത്തിലെ പ്രാധാന സംഭവങ്ങളെ മോസൈക്കില്‍ ചിത്രീകരിച്ചിട്ടുണ്ട്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. സെസരേയായിലെ അനെക്തൂസ് 2. അരിയാല്‍ദൂസ് 3. പൗലോസ്ശ്ലീഹായുടെ ശിഷ്യനായിരുന്ന ക്രെഷന്‍സ് 4. നോള ബിഷപ്പായിരുന്ന ദെയോദാത്തൂസ് 5. കയാസ്സോയിലെ അഞ്ചാമത്തെ ബിഷപ്പായിരുന്ന ആരഗണിലെ ഫെര്‍ഡിനന്‍റ് 6. ചിനോണിലെ ജോണ്‍ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/6?type=5 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23220" data-iframely-url="//iframely.net/38M55iP"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/DailySaints/DailySaints-2016-06-26-09:47:30.jpg
Keywords: വേദപാരം
Content:
1802
Category: 15
Sub Category:
Heading: ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 27
Content: #{red->n->n-> ഈശോമിശിഹായുടെ ദിവ്യഹൃദയം നമ്മുടെ ജീവിതകാലത്തില്‍ ആശ്വാസമായിരിക്കുന്നു}# ഒരു വിശ്വസ്തനായ സ്നേഹിതനെ കണ്ടെത്തുവാന്‍ പ്രയാസമെന്നും ഇങ്ങനെ ഒരുത്തനെ കണ്ടെത്തുന്നവന്‍ ഭാഗ്യവാനെന്നും റൂഹാദക്കുദശായായ സര്‍വ്വേശ്വരന്‍ തന്നെ അരുളിച്ചെയ്യുന്നു. ഒരുത്തമ സ്നേഹിതന്‍ തന്‍റെ സഖിയുടെ സകല ഭാഗ്യങ്ങളിലും സന്തോഷിക്കുകയും അവന് നേരിടുന്ന സകല സങ്കടങ്ങളിലും പീഡകളിലും അവനെപ്പോലെതന്നെ ഖേദിക്കുകയും അവനെ സകല ഞെരുക്കങ്ങളിലും ആശ്വസിപ്പിക്കുകയും ചെയ്യുന്നു എന്നു തന്നെയല്ല; തന്‍റെ സ്നേഹിതന് ഏതെല്ലാം വിധത്തിലുള്ള ഭാഗ്യവും നന്മയും ബഹുമതിയും സിദ്ധിപ്പാന്‍ പാടുണ്ടോ ആയത് തനിക്കുതന്നെ ലഭിക്കുന്നതുപോലെ വിചാരിക്കയും അവ അവനു സിദ്ധിക്കുന്നതിനായി പ്രയത്നിക്കയും ചെയ്യുന്നു. ഇപ്രകാരമുള്ള ഒരു സ്നേഹിതനെ കണ്ടെത്തുവാന്‍ പ്രയാസമാണെന്നാണ് വേദാഗമം സാക്ഷിക്കുന്നത്. നീ ഒരു സ്നേഹിതനെ കണ്ടെത്തിയിരിക്കുന്നു എന്നു വിചാരിക്കുക. ഇയാളുമായുള്ള സ്നേഹബന്ധം പൊട്ടിപ്പോകുന്നതിനു എത്രനേരം വേണ്ടിയിരിക്കുന്നു? ഏറെനാള്‍ ഒരാത്മാവു പോലെ ജീവിച്ചിരുന്നതിന്‍റെ ശേഷം രസിക്കാത്ത ഒരു വചനം. നിസ്സാരമായ സംശയം അല്ലെങ്കില്‍ ഒരു ഉപചാരവചനം പറയുവാന്‍ വിട്ടുപോയ കാരണത്താല്‍ അവര്‍ ഇരുവരും ഒരിക്കലും തമ്മില്‍ യോജിക്കാതെയും മഹാശത്രുക്കളെപ്പോലെയും ആയിത്തീര്‍ന്നതായ സംഭവങ്ങള്‍ ദുര്‍ലഭമെന്നു നീ വിചാരിക്കുന്നുവോ? സ്നേഹബന്ധം തീര്‍ന്നുപോയാല്‍ പിന്നീട് എന്തെല്ലാം പ്രതിവിധി ചെയ്താലും അത് പൂര്‍വ്വസ്ഥിതി പ്രാപിക്കുക അസാദ്ധ്യമായ ഒരു സംഗതിയാണ്. എന്നാല്‍ എല്ലാ പ്രകാരത്തിലും ഒരു ഉത്തമനായ ഒരു സ്നേഹിതനെ കണ്ടെത്തിയെന്ന് നീ വിശ്വസിച്ചാലും. ഈ നിന്‍റെ ഉത്തമസ്നേഹിതന്‍ എപ്പോഴും നിന്‍റെകൂടെ ഉണ്ടായിരിക്കുമോ? എല്ലാവിധത്തിലും നിന്നെ സഹായിപ്പാന്‍ ശക്തനാകുമോ? എല്ലാ നാഴികകളിലും വിനാഴികകളിലും നിന്‍റെ ദുഃഖങ്ങളെയും അരിഷ്ടതകളെയും കണ്ടു ഗ്രഹിച്ചു അവയ്ക്കു തക്ക ആശ്വാസം വരുത്തുവാനും ഗുണദോഷങ്ങള്‍ പറഞ്ഞു തരുവാനും സാദ്ധ്യമാകുമോ? നീ എന്തു പറയുന്നു? എത്ര ഉത്തമനായ സ്നേഹിതനെ നീ കണ്ടുപിടിച്ചാലും ഇഹലോക സ്നേഹബന്ധം ഒരാളുടെ മരണത്തോടെ അവസാനിക്കുന്നു. പിന്നീടു നീ ഇപ്രകാരം എത്ര സ്നേഹിതരെ നേടിയാലും ഇതുപോലെതന്നെ അവസാനിക്കുകയും ചെയ്യും. എന്നുതന്നെയുമല്ല; ഇഹലോക സ്നേഹം കാലംകൊണ്ടു തീര്‍ന്നുപോകുന്നു. മനുഷ്യനില്‍ ശരണപ്പെടുന്നവന്‍ ശപിക്കപ്പെട്ടവനാകുന്നു ഇന്നു വേദാഗമ വാക്യവും നീ ഓര്‍ത്തു കൊള്ളുക. എന്നാല്‍ മിശിഹായുടെ ദിവ്യഹൃദയത്തെ സ്നേഹിച്ച് നിന്‍റെ ഉത്തമ സുഹൃത്തായി തെരഞ്ഞെടുത്താല്‍ ഒരിക്കലും നിനക്കിപ്രകാരം സംഭവിക്കുന്നതല്ല. ഈശോയെ ഏതെല്ലാം പ്രകാരത്തില്‍ ഉപദ്രവിച്ചാലും നീ മനസ്താപപ്പെടുന്നുവെങ്കില്‍ മിശിഹായുടെ ദിവ്യഹൃദയം നിന്‍റെ പാപങ്ങളെ ഒരിക്കലും ഓര്‍മ്മിക്കുന്നതല്ല. അവിടുന്ന്‍ സര്‍വ്വശക്തനും സകല നന്മസ്വരൂപിയുമായിരിക്കുന്നതിനാല്‍ നിന്നെ എല്ലാ പ്രകാരത്തിലും സഹായിപ്പാനും നിനക്കു സകല നന്മകളും ചെയ്യാനും സന്നദ്ധനായിരിക്കുന്നു. മനുഷ്യപുത്രരോടുകൂടെ ഇടവിടാതെ ലോകാവസാനം വരെ ഉണ്ടായിരിക്കുമെന്ന് അരുളിച്ചെയ്തിരിക്കയില്‍ ഈശോ എല്ലാ നാഴികകളിലും വിനാഴികകളിലും നിന്നെ സഹായിക്കുകയും നിന്നെ ഒരു ഉത്തമ സ്നേഹിതനെപ്പോലെ സ്നേഹിക്കുകയും ചെയ്യുന്നു. എപ്പോള്‍ നീ ദിവ്യസ്നേഹിതനെ ഉപേക്ഷിക്കുമോ ആ വിനാഴികയില്‍ മാത്രമേ അവിടുന്നു നിന്‍റെ സ്നേഹബന്ധത്തില്‍ നിന്നു പിരിയുകയുള്ളൂ. നിന്നില്‍ നിന്നു പിരിഞ്ഞാലും നിനക്കു നന്മ ചെയ്യുന്നതിനും നിന്‍റെ സ്നേഹബന്ധത്തിലേക്ക് വരുന്നതിനും ഇടവിടാതെ ആഗ്രഹിക്കുക. നിന്‍റെ ഹൃദയത്തിന്‍റെ വാതുക്കല്‍ മുട്ടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അതിനാല്‍ എന്‍റെ ആത്മാവേ! നിന്നെ ഇടവിടാതെ സഹായിപ്പാനും നിന്‍റെ സകല പ്രയാസങ്ങളിലും പീഡകളിലും നീ ആശ്വാസം കണ്ടെത്തുവാനും നിന്‍റെ ജീവിതത്തില്‍ നേരിടുവാന്‍ പാടുള്ള സകല അപകടങ്ങളില്‍ നിനും ജയം പ്രാപിപ്പാനും വേണ്ടി നിന്‍റെ ഉത്തമ സ്നേഹിതനും ആശ്രയവും ശരണവും സമസ്തവുമായ ഈശോയുടെ ആരാധനയ്ക്കു പാത്രമായ ദിവ്യഹൃദയത്തെ നീ സ്വീകരിക്കുക. അപ്പോള്‍ ഈ ദിവ്യഹൃദയം ഈ ജീവിതകാലത്തില്‍ നിനക്ക് ആശ്വാസം നല്‍കും. #{red->n->n->ജപം}# കൃപനിറഞ്ഞ ഈശോയെ! സകല സ്നേഹിതന്മാരിലും വച്ച് ഉത്തമ സ്നേഹിതാ! സര്‍വ്വനന്മകളുടെയും സമാധാനത്തിന്‍റെയും ഇരിപ്പിടമേ! കണ്ണുനീരുകളുടെ സ്ഥലമായിരിക്കുന്ന ഈ ലോകത്തില്‍ മനുഷ്യര്‍ക്കുള്ള ഏക സങ്കേതമേ! പരീക്ഷകളിലും ഞെരുക്കങ്ങളിലും ഉള്‍പ്പെട്ടിരിക്കുന്നവരുടെ ആശ്വാസമേ! സകല ജനങ്ങളുടെയും പിതാവേ! അങ്ങയെ ഞാന്‍ ആരാധിക്കുന്നു. പൂര്‍ണ്ണഹൃദയത്തോടു കൂടെ സ്നേഹിക്കുന്നു. ഹാ! എന്‍റെ കര്‍ത്താവേ!ഇന്നാള്‍വരെയും എന്‍റെ ആശ്വാസവും സ്നേഹവും ലോകസ്നേഹിതന്‍മാരിലും സൃഷ്ടികളിലും ഞാന്‍ വച്ചുപോയി എന്നതു വാസ്തവം തന്നെ. കൃപനിറഞ്ഞ ഈശോയുടെ ദിവ്യഹൃദയമേ! ഇനിമേലില്‍ എന്‍റെ സ്നേഹം മുഴുവനും എന്‍റെ ആശ്വാസവും ശരണവും അങ്ങേ പരിശുദ്ധ ഹൃദയത്തിലായിരിക്കുവാന്‍ അങ്ങുതന്നെ എനിക്ക് കൃപ ചെയ്തരുളണമേ. #{red->n->n->പ്രാര്‍ത്ഥന}# കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍. 3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി. സാധുശീലനും വിനീതഹൃദയനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ. #{red->n->n->ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! അനുഗ്രഹിക്കണമേ. കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ, ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദാശാ തമ്പുരാനേ, ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ, നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ, ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ, ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ, അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ, ദൈവ ഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ, ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ, നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ, നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ, സകല പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ, സകല ഹൃദയങ്ങള്‍ക്കും അധിപനും കേന്ദ്രവുമായ ഈശോയുടെ തിരുഹൃദയമേ, ജ്ഞാനത്തിന്റെയും അറിവിന്റെയും നിധിയൊക്കെയും ഉള്‍കൊണ്ടിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, ദൈവത്വത്തിന്‍ പൂര്‍ണ്ണതയൊക്കെയും വസിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ, നിത്യപിതാവിന് പ്രസാദിച്ചിരിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങള്‍ക്കെല്ലാവര്‍ക്കും സിദ്ധിച്ചിരിക്കുന്ന നന്മകളുടെ സമ്പൂര്‍ണ്ണ നിധിയായ ഈശോയുടെ തിരുഹൃദയമേ, നിത്യപര്‍വ്വതങ്ങളുടെ ആശയമായ ഈശോയുടെ തിരുഹൃദയമേ, ക്ഷമയും അധിക ദയയുമുള്ള ഈശോയുടെ തിരുഹൃദയമേ, അങ്ങേ കൃപ അപേക്ഷിക്കുന്ന സകലരെയും ഐശ്വര്യപ്പെടുത്തുന്ന ഈശോയുടെ തിരുഹൃദയമേ, ജീവന്റെയും വിശുദ്ധിയുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരമായിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, നിന്ദകളാല്‍ പൂരിതമായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ അക്രമങ്ങള്‍ നിമിത്തം തകര്‍ന്ന ഈശോയുടെ തിരുഹൃദയമേ, മരണത്തോളം കീഴ് വഴങ്ങിയ ഈശോയുടെ തിരുഹൃദയമേ, സകല ആശ്വാസങ്ങളുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ ജീവനും ഉയിര്‍പ്പുമായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ സമാധാനവും അനുരജ്ഞനവുമായ ഈശോയുടെ തിരുഹൃദയമേ, പാപങ്ങള്‍ക്ക് പരിഹാരബലിയായ ഈശോയുടെ തിരുഹൃദയമേ, അങ്ങയില്‍ ആശ്രയിക്കുന്ന രക്ഷയായ ഈശോയുടെ തിരുഹൃദയമേ, അങ്ങില്‍ മരിക്കുന്നവരുടെ ശരണമായ ഈശോയുടെ തിരുഹൃദയമേ, ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. #{red->n->n->പ്രാര്‍ത്ഥിക്കാം}# സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദ് കൂദാശയുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍. #{red->n->n-> സുകൃതജപം}# എന്‍റെമേലുള്ള സ്നേഹത്താല്‍ എരിയുന്ന ഈശോയുടെ തിരുഹൃദയമേ! അങ്ങേ മേലുള്ള സ്നേഹത്താല്‍ എരിയുന്നതിന് എനിക്ക് കൃപ ചെയ്തരുളണമേ. #{red->n->n-> സല്‍ക്രിയ}# ഈശോമിശിഹായുടെ ദിവ്യഹൃദയത്തെ സന്ദര്‍ശിച്ചു സംഭാഷണം നടത്തുക. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/6?type=15}} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23220" data-iframely-url="//iframely.net/38M55iP"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/ChristianPrayer/ChristianPrayer-2016-06-26-19:53:50.jpeg
Keywords: ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം
Category: 15
Sub Category:
Heading: ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 27
Content: #{red->n->n-> ഈശോമിശിഹായുടെ ദിവ്യഹൃദയം നമ്മുടെ ജീവിതകാലത്തില്‍ ആശ്വാസമായിരിക്കുന്നു}# ഒരു വിശ്വസ്തനായ സ്നേഹിതനെ കണ്ടെത്തുവാന്‍ പ്രയാസമെന്നും ഇങ്ങനെ ഒരുത്തനെ കണ്ടെത്തുന്നവന്‍ ഭാഗ്യവാനെന്നും റൂഹാദക്കുദശായായ സര്‍വ്വേശ്വരന്‍ തന്നെ അരുളിച്ചെയ്യുന്നു. ഒരുത്തമ സ്നേഹിതന്‍ തന്‍റെ സഖിയുടെ സകല ഭാഗ്യങ്ങളിലും സന്തോഷിക്കുകയും അവന് നേരിടുന്ന സകല സങ്കടങ്ങളിലും പീഡകളിലും അവനെപ്പോലെതന്നെ ഖേദിക്കുകയും അവനെ സകല ഞെരുക്കങ്ങളിലും ആശ്വസിപ്പിക്കുകയും ചെയ്യുന്നു എന്നു തന്നെയല്ല; തന്‍റെ സ്നേഹിതന് ഏതെല്ലാം വിധത്തിലുള്ള ഭാഗ്യവും നന്മയും ബഹുമതിയും സിദ്ധിപ്പാന്‍ പാടുണ്ടോ ആയത് തനിക്കുതന്നെ ലഭിക്കുന്നതുപോലെ വിചാരിക്കയും അവ അവനു സിദ്ധിക്കുന്നതിനായി പ്രയത്നിക്കയും ചെയ്യുന്നു. ഇപ്രകാരമുള്ള ഒരു സ്നേഹിതനെ കണ്ടെത്തുവാന്‍ പ്രയാസമാണെന്നാണ് വേദാഗമം സാക്ഷിക്കുന്നത്. നീ ഒരു സ്നേഹിതനെ കണ്ടെത്തിയിരിക്കുന്നു എന്നു വിചാരിക്കുക. ഇയാളുമായുള്ള സ്നേഹബന്ധം പൊട്ടിപ്പോകുന്നതിനു എത്രനേരം വേണ്ടിയിരിക്കുന്നു? ഏറെനാള്‍ ഒരാത്മാവു പോലെ ജീവിച്ചിരുന്നതിന്‍റെ ശേഷം രസിക്കാത്ത ഒരു വചനം. നിസ്സാരമായ സംശയം അല്ലെങ്കില്‍ ഒരു ഉപചാരവചനം പറയുവാന്‍ വിട്ടുപോയ കാരണത്താല്‍ അവര്‍ ഇരുവരും ഒരിക്കലും തമ്മില്‍ യോജിക്കാതെയും മഹാശത്രുക്കളെപ്പോലെയും ആയിത്തീര്‍ന്നതായ സംഭവങ്ങള്‍ ദുര്‍ലഭമെന്നു നീ വിചാരിക്കുന്നുവോ? സ്നേഹബന്ധം തീര്‍ന്നുപോയാല്‍ പിന്നീട് എന്തെല്ലാം പ്രതിവിധി ചെയ്താലും അത് പൂര്‍വ്വസ്ഥിതി പ്രാപിക്കുക അസാദ്ധ്യമായ ഒരു സംഗതിയാണ്. എന്നാല്‍ എല്ലാ പ്രകാരത്തിലും ഒരു ഉത്തമനായ ഒരു സ്നേഹിതനെ കണ്ടെത്തിയെന്ന് നീ വിശ്വസിച്ചാലും. ഈ നിന്‍റെ ഉത്തമസ്നേഹിതന്‍ എപ്പോഴും നിന്‍റെകൂടെ ഉണ്ടായിരിക്കുമോ? എല്ലാവിധത്തിലും നിന്നെ സഹായിപ്പാന്‍ ശക്തനാകുമോ? എല്ലാ നാഴികകളിലും വിനാഴികകളിലും നിന്‍റെ ദുഃഖങ്ങളെയും അരിഷ്ടതകളെയും കണ്ടു ഗ്രഹിച്ചു അവയ്ക്കു തക്ക ആശ്വാസം വരുത്തുവാനും ഗുണദോഷങ്ങള്‍ പറഞ്ഞു തരുവാനും സാദ്ധ്യമാകുമോ? നീ എന്തു പറയുന്നു? എത്ര ഉത്തമനായ സ്നേഹിതനെ നീ കണ്ടുപിടിച്ചാലും ഇഹലോക സ്നേഹബന്ധം ഒരാളുടെ മരണത്തോടെ അവസാനിക്കുന്നു. പിന്നീടു നീ ഇപ്രകാരം എത്ര സ്നേഹിതരെ നേടിയാലും ഇതുപോലെതന്നെ അവസാനിക്കുകയും ചെയ്യും. എന്നുതന്നെയുമല്ല; ഇഹലോക സ്നേഹം കാലംകൊണ്ടു തീര്‍ന്നുപോകുന്നു. മനുഷ്യനില്‍ ശരണപ്പെടുന്നവന്‍ ശപിക്കപ്പെട്ടവനാകുന്നു ഇന്നു വേദാഗമ വാക്യവും നീ ഓര്‍ത്തു കൊള്ളുക. എന്നാല്‍ മിശിഹായുടെ ദിവ്യഹൃദയത്തെ സ്നേഹിച്ച് നിന്‍റെ ഉത്തമ സുഹൃത്തായി തെരഞ്ഞെടുത്താല്‍ ഒരിക്കലും നിനക്കിപ്രകാരം സംഭവിക്കുന്നതല്ല. ഈശോയെ ഏതെല്ലാം പ്രകാരത്തില്‍ ഉപദ്രവിച്ചാലും നീ മനസ്താപപ്പെടുന്നുവെങ്കില്‍ മിശിഹായുടെ ദിവ്യഹൃദയം നിന്‍റെ പാപങ്ങളെ ഒരിക്കലും ഓര്‍മ്മിക്കുന്നതല്ല. അവിടുന്ന്‍ സര്‍വ്വശക്തനും സകല നന്മസ്വരൂപിയുമായിരിക്കുന്നതിനാല്‍ നിന്നെ എല്ലാ പ്രകാരത്തിലും സഹായിപ്പാനും നിനക്കു സകല നന്മകളും ചെയ്യാനും സന്നദ്ധനായിരിക്കുന്നു. മനുഷ്യപുത്രരോടുകൂടെ ഇടവിടാതെ ലോകാവസാനം വരെ ഉണ്ടായിരിക്കുമെന്ന് അരുളിച്ചെയ്തിരിക്കയില്‍ ഈശോ എല്ലാ നാഴികകളിലും വിനാഴികകളിലും നിന്നെ സഹായിക്കുകയും നിന്നെ ഒരു ഉത്തമ സ്നേഹിതനെപ്പോലെ സ്നേഹിക്കുകയും ചെയ്യുന്നു. എപ്പോള്‍ നീ ദിവ്യസ്നേഹിതനെ ഉപേക്ഷിക്കുമോ ആ വിനാഴികയില്‍ മാത്രമേ അവിടുന്നു നിന്‍റെ സ്നേഹബന്ധത്തില്‍ നിന്നു പിരിയുകയുള്ളൂ. നിന്നില്‍ നിന്നു പിരിഞ്ഞാലും നിനക്കു നന്മ ചെയ്യുന്നതിനും നിന്‍റെ സ്നേഹബന്ധത്തിലേക്ക് വരുന്നതിനും ഇടവിടാതെ ആഗ്രഹിക്കുക. നിന്‍റെ ഹൃദയത്തിന്‍റെ വാതുക്കല്‍ മുട്ടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അതിനാല്‍ എന്‍റെ ആത്മാവേ! നിന്നെ ഇടവിടാതെ സഹായിപ്പാനും നിന്‍റെ സകല പ്രയാസങ്ങളിലും പീഡകളിലും നീ ആശ്വാസം കണ്ടെത്തുവാനും നിന്‍റെ ജീവിതത്തില്‍ നേരിടുവാന്‍ പാടുള്ള സകല അപകടങ്ങളില്‍ നിനും ജയം പ്രാപിപ്പാനും വേണ്ടി നിന്‍റെ ഉത്തമ സ്നേഹിതനും ആശ്രയവും ശരണവും സമസ്തവുമായ ഈശോയുടെ ആരാധനയ്ക്കു പാത്രമായ ദിവ്യഹൃദയത്തെ നീ സ്വീകരിക്കുക. അപ്പോള്‍ ഈ ദിവ്യഹൃദയം ഈ ജീവിതകാലത്തില്‍ നിനക്ക് ആശ്വാസം നല്‍കും. #{red->n->n->ജപം}# കൃപനിറഞ്ഞ ഈശോയെ! സകല സ്നേഹിതന്മാരിലും വച്ച് ഉത്തമ സ്നേഹിതാ! സര്‍വ്വനന്മകളുടെയും സമാധാനത്തിന്‍റെയും ഇരിപ്പിടമേ! കണ്ണുനീരുകളുടെ സ്ഥലമായിരിക്കുന്ന ഈ ലോകത്തില്‍ മനുഷ്യര്‍ക്കുള്ള ഏക സങ്കേതമേ! പരീക്ഷകളിലും ഞെരുക്കങ്ങളിലും ഉള്‍പ്പെട്ടിരിക്കുന്നവരുടെ ആശ്വാസമേ! സകല ജനങ്ങളുടെയും പിതാവേ! അങ്ങയെ ഞാന്‍ ആരാധിക്കുന്നു. പൂര്‍ണ്ണഹൃദയത്തോടു കൂടെ സ്നേഹിക്കുന്നു. ഹാ! എന്‍റെ കര്‍ത്താവേ!ഇന്നാള്‍വരെയും എന്‍റെ ആശ്വാസവും സ്നേഹവും ലോകസ്നേഹിതന്‍മാരിലും സൃഷ്ടികളിലും ഞാന്‍ വച്ചുപോയി എന്നതു വാസ്തവം തന്നെ. കൃപനിറഞ്ഞ ഈശോയുടെ ദിവ്യഹൃദയമേ! ഇനിമേലില്‍ എന്‍റെ സ്നേഹം മുഴുവനും എന്‍റെ ആശ്വാസവും ശരണവും അങ്ങേ പരിശുദ്ധ ഹൃദയത്തിലായിരിക്കുവാന്‍ അങ്ങുതന്നെ എനിക്ക് കൃപ ചെയ്തരുളണമേ. #{red->n->n->പ്രാര്‍ത്ഥന}# കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍. 3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി. സാധുശീലനും വിനീതഹൃദയനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ. #{red->n->n->ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! അനുഗ്രഹിക്കണമേ. കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ, ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദാശാ തമ്പുരാനേ, ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ, നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ, ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ, ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ, അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ, ദൈവ ഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ, ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ, നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ, നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ, സകല പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ, സകല ഹൃദയങ്ങള്‍ക്കും അധിപനും കേന്ദ്രവുമായ ഈശോയുടെ തിരുഹൃദയമേ, ജ്ഞാനത്തിന്റെയും അറിവിന്റെയും നിധിയൊക്കെയും ഉള്‍കൊണ്ടിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, ദൈവത്വത്തിന്‍ പൂര്‍ണ്ണതയൊക്കെയും വസിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ, നിത്യപിതാവിന് പ്രസാദിച്ചിരിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങള്‍ക്കെല്ലാവര്‍ക്കും സിദ്ധിച്ചിരിക്കുന്ന നന്മകളുടെ സമ്പൂര്‍ണ്ണ നിധിയായ ഈശോയുടെ തിരുഹൃദയമേ, നിത്യപര്‍വ്വതങ്ങളുടെ ആശയമായ ഈശോയുടെ തിരുഹൃദയമേ, ക്ഷമയും അധിക ദയയുമുള്ള ഈശോയുടെ തിരുഹൃദയമേ, അങ്ങേ കൃപ അപേക്ഷിക്കുന്ന സകലരെയും ഐശ്വര്യപ്പെടുത്തുന്ന ഈശോയുടെ തിരുഹൃദയമേ, ജീവന്റെയും വിശുദ്ധിയുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരമായിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, നിന്ദകളാല്‍ പൂരിതമായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ അക്രമങ്ങള്‍ നിമിത്തം തകര്‍ന്ന ഈശോയുടെ തിരുഹൃദയമേ, മരണത്തോളം കീഴ് വഴങ്ങിയ ഈശോയുടെ തിരുഹൃദയമേ, സകല ആശ്വാസങ്ങളുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ ജീവനും ഉയിര്‍പ്പുമായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ സമാധാനവും അനുരജ്ഞനവുമായ ഈശോയുടെ തിരുഹൃദയമേ, പാപങ്ങള്‍ക്ക് പരിഹാരബലിയായ ഈശോയുടെ തിരുഹൃദയമേ, അങ്ങയില്‍ ആശ്രയിക്കുന്ന രക്ഷയായ ഈശോയുടെ തിരുഹൃദയമേ, അങ്ങില്‍ മരിക്കുന്നവരുടെ ശരണമായ ഈശോയുടെ തിരുഹൃദയമേ, ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. #{red->n->n->പ്രാര്‍ത്ഥിക്കാം}# സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദ് കൂദാശയുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍. #{red->n->n-> സുകൃതജപം}# എന്‍റെമേലുള്ള സ്നേഹത്താല്‍ എരിയുന്ന ഈശോയുടെ തിരുഹൃദയമേ! അങ്ങേ മേലുള്ള സ്നേഹത്താല്‍ എരിയുന്നതിന് എനിക്ക് കൃപ ചെയ്തരുളണമേ. #{red->n->n-> സല്‍ക്രിയ}# ഈശോമിശിഹായുടെ ദിവ്യഹൃദയത്തെ സന്ദര്‍ശിച്ചു സംഭാഷണം നടത്തുക. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/6?type=15}} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23220" data-iframely-url="//iframely.net/38M55iP"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/ChristianPrayer/ChristianPrayer-2016-06-26-19:53:50.jpeg
Keywords: ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം
Content:
1803
Category: 1
Sub Category:
Heading: പൗരന്മാർക്ക് ആയുധം കൈവശംവയ്ക്കുവാനുള്ള നിയമത്തില്‍ മാറ്റം വേണമെന്ന് അമേരിക്കൻ മെത്രാന്മാർ
Content: വാഷിംഗ്ടണ്‍: സൈനിക ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന തീവ്രപ്രഹരശേഷിയുള്ള തോക്കുകള്‍ സാധാരണക്കാര്‍ക്ക് കൈവശംവയ്ക്കുവാനുള്ള യുഎസ് നിയമത്തില്‍ മാറ്റം വേണമെന്ന് അമേരിക്കൻ മെത്രാന്മാർ ആവശ്യപ്പെട്ടു. ചിക്കാഗോ ആര്‍ച്ച് ബിഷപ്പ് ബ്ലേസ് ജെ. കുപ്പിച്ച്, ഡള്ളാസ് ബിഷപ്പ് കെവിന്‍ ജെ. ഫാരല്‍ എന്നിവരാണ് തീവ്രപ്രഹരശേഷിയുള്ള തോക്കുള്‍ സാധരണക്കാരുടെ കൈകളിൽ എത്തുന്നതിനെ തടയുന്ന നിയമം സര്‍ക്കാര്‍ തലത്തില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്തിടെ യുഎസിലെ ഒര്‍ലാന്‍ഡോയില്‍ നടന്ന വെടിവയ്പ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ബിഷപ്പുമാര്‍ നിലവിലെ നിയമത്തിനെതിരെ ശബ്ദം ഉയര്‍ത്തിയിരിക്കുന്നത്. ഒര്‍ലാന്‍ഡോയില്‍ 49 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പില്‍ അക്രമി ഉപയോഗിച്ചത് സെമി ഓട്ടോമാറ്റിക്ക് റൈഫിളാണ്. സാധാരണ കൈത്തോക്കിനെ അപേക്ഷിച്ച് നിമിഷനേരത്തില്‍ തന്നെ നിരവധി തവണ വെടിയുതിര്‍ക്കുവാന്‍ സാധിക്കുന്ന തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. യുഎസില്‍ തോക്കുകള്‍ വില്‍ക്കുന്ന നിരവധി കമ്പനികളാണ് ഉള്ളത്. വലിയ തോതില്‍ പടര്‍ന്നു പന്തലിച്ച ആയുധമാര്‍ക്കറ്റിനെ പിണക്കി നിയമം നിര്‍മ്മിക്കുവാനുള്ള ആര്‍ജവം രാഷ്ട്രീയ നേതൃത്വം യുഎസില്‍ കാണിക്കുന്നുമില്ല. ഈ സാഹചര്യത്തിലാണ് ബിഷപ്പുമാര്‍ നേരിട്ട് തങ്ങളുടെ പ്രതികരണവുമായി എത്തിയിരിക്കുന്നത്. ബിഷപ്പ് ഫാരലിന്റെ പ്രസ്തവാന രൂപതയുടെ വെബ്‌സൈറ്റിലൂടെയുള്ള ബ്ലോഗിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്."കണക്റ്റികട്ടില്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട കുട്ടികളെ ഞാന്‍ ഓര്‍ക്കുന്നു. കൊളറാഡോയിലെ തിയറ്ററില്‍ ഉണ്ടായ വെടിവയ്പ്പില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ ഓര്‍ക്കുന്നു. ഒര്‍ലാന്‍ഡോയിലും സാന്‍ ബെര്‍ണാഡിനോയിലും കൊല്ലപ്പെട്ടവരെയും സ്മരിക്കുന്നു. മറ്റു മനുഷ്യരും ഇതിനെ കുറിച്ച് ചിന്തിക്കണമെന്ന് ഞാന്‍ കരുതുന്നു. ഇത്രയും ജീവനുകള്‍ നഷ്ടമായിട്ടും മാരകമായ ആയുധങ്ങളുടെ വില്‍പ്പന നിരോധിക്കാതത് എന്തുകൊണ്ടാണ്". തോക്കുകള്‍ നിരോധിക്കേണ്ട ആവശ്യത്തെ കുറിച്ച് ബിഷപ്പ് പറയുന്നു. സ്വയരക്ഷയ്ക്കു വേണ്ടി ഉപയോഗിക്കുന്ന തരം തോക്കുകള്‍ അല്ല ഒര്‍ലാന്‍ഡോയിലെ അക്രമി ഉപയോഗിച്ചതെന്ന കാര്യം ബിഷപ്പ് എടുത്ത് പറയുന്നു. പട്ടാളം ഉപയോഗിക്കുന്ന ഇത്തരം ആയുധങ്ങള്‍ എന്തിനാണ് സാധാരണക്കാര്‍ക്കെന്നും അദ്ദേഹം ചോദിക്കുന്നു. പ്രത്യേകം പ്രസ്താവന നടത്തിയാണ് ആര്‍ച്ച് ബിഷപ്പ് ബ്ലേസ് ജെ. കുപ്പിച്ച് മാരകായുധങ്ങളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ജൂണ്‍ 18-നും 19-നും ചിക്കാഗോയില്‍ നടന്ന ആക്രമണ പരമ്പരയെ ചൂണ്ടി കാട്ടിയാണ് ആര്‍ച്ച് ബിഷപ്പ് രംഗത്ത് വന്നിട്ടുള്ളത്. 13 പേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. സാല്‍വദോര്‍ സുവാരസ് എന്ന 21 വയസുകാരനെ അക്രമി വെടിവച്ചു കൊലപ്പെടുത്തിയത് ഒരു കത്തോലിക്ക ദൈവാലയത്തിനു മുമ്പില്‍ വച്ചാണ്. ഈ സമയം ദേവാലയത്തില്‍ ആരാധന നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ക്കെതിരെ ഇനിയും മിണ്ടാതിരിക്കുന്നത് ഒരിക്കലും പ്രശ്‌നപരിഹാരത്തിന് വഴിതെളിക്കില്ലെന്നും ആര്‍ച്ച് ബിഷപ്പ് കുപ്പിച്ച് പറയുന്നു. ജൂണ്‍ 23-ാം തീയതി ഒര്‍ലാന്‍ഡോ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ യുഎസ് കോണ്‍ഗ്രസില്‍ ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ ഇതില്‍ തോക്കുകള്‍ നിയന്ത്രിക്കുന്നതിന് അനുകൂലമായ ഒരു നിലപാടും സ്വീകരിച്ചിരുന്നില്ല. ഡെമോക്രാറ്റുകളും റിപ്പബ്ലിക്കുകളും തമ്മില്‍ ഇതിന്റെ പേരിലുള്ള രാഷ്ട്രീയ കലഹം രൂക്ഷമായിരിക്കുകയാണ്.
Image: /content_image/News/News-2016-06-27-01:04:30.jpg
Keywords: weapon,hand,pistol,us,law,change,catholic,bishops
Category: 1
Sub Category:
Heading: പൗരന്മാർക്ക് ആയുധം കൈവശംവയ്ക്കുവാനുള്ള നിയമത്തില്‍ മാറ്റം വേണമെന്ന് അമേരിക്കൻ മെത്രാന്മാർ
Content: വാഷിംഗ്ടണ്‍: സൈനിക ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന തീവ്രപ്രഹരശേഷിയുള്ള തോക്കുകള്‍ സാധാരണക്കാര്‍ക്ക് കൈവശംവയ്ക്കുവാനുള്ള യുഎസ് നിയമത്തില്‍ മാറ്റം വേണമെന്ന് അമേരിക്കൻ മെത്രാന്മാർ ആവശ്യപ്പെട്ടു. ചിക്കാഗോ ആര്‍ച്ച് ബിഷപ്പ് ബ്ലേസ് ജെ. കുപ്പിച്ച്, ഡള്ളാസ് ബിഷപ്പ് കെവിന്‍ ജെ. ഫാരല്‍ എന്നിവരാണ് തീവ്രപ്രഹരശേഷിയുള്ള തോക്കുള്‍ സാധരണക്കാരുടെ കൈകളിൽ എത്തുന്നതിനെ തടയുന്ന നിയമം സര്‍ക്കാര്‍ തലത്തില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്തിടെ യുഎസിലെ ഒര്‍ലാന്‍ഡോയില്‍ നടന്ന വെടിവയ്പ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ബിഷപ്പുമാര്‍ നിലവിലെ നിയമത്തിനെതിരെ ശബ്ദം ഉയര്‍ത്തിയിരിക്കുന്നത്. ഒര്‍ലാന്‍ഡോയില്‍ 49 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പില്‍ അക്രമി ഉപയോഗിച്ചത് സെമി ഓട്ടോമാറ്റിക്ക് റൈഫിളാണ്. സാധാരണ കൈത്തോക്കിനെ അപേക്ഷിച്ച് നിമിഷനേരത്തില്‍ തന്നെ നിരവധി തവണ വെടിയുതിര്‍ക്കുവാന്‍ സാധിക്കുന്ന തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. യുഎസില്‍ തോക്കുകള്‍ വില്‍ക്കുന്ന നിരവധി കമ്പനികളാണ് ഉള്ളത്. വലിയ തോതില്‍ പടര്‍ന്നു പന്തലിച്ച ആയുധമാര്‍ക്കറ്റിനെ പിണക്കി നിയമം നിര്‍മ്മിക്കുവാനുള്ള ആര്‍ജവം രാഷ്ട്രീയ നേതൃത്വം യുഎസില്‍ കാണിക്കുന്നുമില്ല. ഈ സാഹചര്യത്തിലാണ് ബിഷപ്പുമാര്‍ നേരിട്ട് തങ്ങളുടെ പ്രതികരണവുമായി എത്തിയിരിക്കുന്നത്. ബിഷപ്പ് ഫാരലിന്റെ പ്രസ്തവാന രൂപതയുടെ വെബ്‌സൈറ്റിലൂടെയുള്ള ബ്ലോഗിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്."കണക്റ്റികട്ടില്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട കുട്ടികളെ ഞാന്‍ ഓര്‍ക്കുന്നു. കൊളറാഡോയിലെ തിയറ്ററില്‍ ഉണ്ടായ വെടിവയ്പ്പില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ ഓര്‍ക്കുന്നു. ഒര്‍ലാന്‍ഡോയിലും സാന്‍ ബെര്‍ണാഡിനോയിലും കൊല്ലപ്പെട്ടവരെയും സ്മരിക്കുന്നു. മറ്റു മനുഷ്യരും ഇതിനെ കുറിച്ച് ചിന്തിക്കണമെന്ന് ഞാന്‍ കരുതുന്നു. ഇത്രയും ജീവനുകള്‍ നഷ്ടമായിട്ടും മാരകമായ ആയുധങ്ങളുടെ വില്‍പ്പന നിരോധിക്കാതത് എന്തുകൊണ്ടാണ്". തോക്കുകള്‍ നിരോധിക്കേണ്ട ആവശ്യത്തെ കുറിച്ച് ബിഷപ്പ് പറയുന്നു. സ്വയരക്ഷയ്ക്കു വേണ്ടി ഉപയോഗിക്കുന്ന തരം തോക്കുകള്‍ അല്ല ഒര്‍ലാന്‍ഡോയിലെ അക്രമി ഉപയോഗിച്ചതെന്ന കാര്യം ബിഷപ്പ് എടുത്ത് പറയുന്നു. പട്ടാളം ഉപയോഗിക്കുന്ന ഇത്തരം ആയുധങ്ങള്‍ എന്തിനാണ് സാധാരണക്കാര്‍ക്കെന്നും അദ്ദേഹം ചോദിക്കുന്നു. പ്രത്യേകം പ്രസ്താവന നടത്തിയാണ് ആര്‍ച്ച് ബിഷപ്പ് ബ്ലേസ് ജെ. കുപ്പിച്ച് മാരകായുധങ്ങളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ജൂണ്‍ 18-നും 19-നും ചിക്കാഗോയില്‍ നടന്ന ആക്രമണ പരമ്പരയെ ചൂണ്ടി കാട്ടിയാണ് ആര്‍ച്ച് ബിഷപ്പ് രംഗത്ത് വന്നിട്ടുള്ളത്. 13 പേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. സാല്‍വദോര്‍ സുവാരസ് എന്ന 21 വയസുകാരനെ അക്രമി വെടിവച്ചു കൊലപ്പെടുത്തിയത് ഒരു കത്തോലിക്ക ദൈവാലയത്തിനു മുമ്പില്‍ വച്ചാണ്. ഈ സമയം ദേവാലയത്തില്‍ ആരാധന നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ക്കെതിരെ ഇനിയും മിണ്ടാതിരിക്കുന്നത് ഒരിക്കലും പ്രശ്‌നപരിഹാരത്തിന് വഴിതെളിക്കില്ലെന്നും ആര്‍ച്ച് ബിഷപ്പ് കുപ്പിച്ച് പറയുന്നു. ജൂണ്‍ 23-ാം തീയതി ഒര്‍ലാന്‍ഡോ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ യുഎസ് കോണ്‍ഗ്രസില്‍ ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ ഇതില്‍ തോക്കുകള്‍ നിയന്ത്രിക്കുന്നതിന് അനുകൂലമായ ഒരു നിലപാടും സ്വീകരിച്ചിരുന്നില്ല. ഡെമോക്രാറ്റുകളും റിപ്പബ്ലിക്കുകളും തമ്മില്‍ ഇതിന്റെ പേരിലുള്ള രാഷ്ട്രീയ കലഹം രൂക്ഷമായിരിക്കുകയാണ്.
Image: /content_image/News/News-2016-06-27-01:04:30.jpg
Keywords: weapon,hand,pistol,us,law,change,catholic,bishops
Content:
1804
Category: 1
Sub Category:
Heading: ക്രിസ്തുവിനു വേണ്ടി ജീവന്‍ നഷ്ടപ്പെടുത്തിയവര്‍ രക്തം കൊണ്ട് ഐക്യ സന്ദേശം നല്‍കിയെന്ന് മാര്‍പാപ്പയും അര്‍മേനിയന്‍ കാതോലിക്കോസും
Content: യെറിവാന്‍: ലോകമെമ്പാടും രക്തസാക്ഷികളാകുന്ന ക്രൈസ്തവര്‍ അവര്‍ ചിന്തിയ ചോരയിലൂടെ വിശ്വാസ ഐക്യം പ്രഖ്യാപിക്കുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പയും അര്‍മേനിയന്‍ കാതോലിക്കോസ് കരക്കിന്‍ രണ്ടാമനും സംയുക്തമായി നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അര്‍മേനിയന്‍ സന്ദര്‍ശനത്തിന്റെ അവസാനദിനമാണ് മാര്‍പാപ്പയുടെയും കാതോലിക്കോസിന്റെയും യോജിച്ചുള്ള പ്രസ്താവന പുറത്തു വന്നത്. ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുകയും അഭയാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ദൈവസ്ഥാപിതമായ കുടുംബം എന്ന ബന്ധം നിലനില്‍ക്കുവാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കപ്പെടുകയും വേണമെന്ന് ഇരുവരും പ്രസ്താവനയില്‍ പറയുന്നു. ജൂണ്‍ 24-ാം തീയതി തുടങ്ങിയ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അര്‍മേനിയന്‍ സന്ദര്‍ശനം ജൂണ്‍ 26-ാം തീയതി ഞായറാഴ്ചയാണ് അവസാനിച്ചത്. ക്രിസ്തുവില്‍ വിശ്വസിക്കുന്ന വിശ്വാസ സമൂഹം എന്ന നിലയില്‍ ഇരുസഭകളും തമ്മില്‍ ഐക്യമുണ്ടെന്ന് പ്രസ്താവന പറയുന്നു. ക്രൈസ്തവര്‍ പാവങ്ങളുടെ കണ്ണീരൊപ്പുവാനും വിചാരണനേരിടുന്നവരേ വിടുവിക്കുവാനും ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കുവാനും വേണ്ടി നിലകൊള്ളുന്ന സമൂഹമാണെന്നും പ്രസ്താവന പറയുന്നു. ഇരുസഭകളും തമ്മില്‍ വിശ്വാസപരമായ ഐക്യം രൂപപ്പെടുത്തുന്നതിനാവശ്യമായ ചര്‍ച്ചകളും നടപടികളും ആരംഭിച്ചിട്ടുണ്ടെന്നും പ്രസ്താവന അറിയിക്കുന്നു."കണ്ണിന്‍ മുമ്പില്‍ വലിയ ഒരു ദുരന്തം ഇപ്പോള്‍ നാം കാണുകയാണ്. എണ്ണമറ്റ നിഷ്‌കളങ്കരായ മനുഷ്യര്‍ വിവിധ സ്ഥലങ്ങളിലേക്ക് പലായനം ചെയ്യേണ്ടിവരുന്നു. സാമ്പത്തിക സാമൂഹിക വിശ്വാസ സംഘര്‍ഷങ്ങള്‍ പലരീതിയിലും ഇന്നും തുടരുന്നു. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും ലോകത്തിന്റെ പലഭാഗത്തും തീവ്രവാദികളുടെ ആക്രമണത്തില്‍ ആയിരങ്ങള്‍ക്ക് ജീവന്‍ നഷ്ടമാകുന്നു. മതന്യൂനപക്ഷങ്ങള്‍ ആണ് വേട്ടയാടപ്പെടുന്നവരില്‍ കൂടുതലും. ഒരു വിഭാഗത്തെ വംശീയമായി ഇല്ലാതാക്കുവാന്‍ പല ശ്രമങ്ങളും നടക്കുന്നു". പ്രസ്താവനയിലൂടെ തങ്ങളുടെ ആശങ്ക സഭാ പിതാക്കന്‍മാര്‍ പങ്കുവയ്ക്കുന്നു. "ക്രൈസ്തവരാണെന്ന ഒറ്റകാരണത്താല്‍ മാത്രം ജീവന്‍ നഷ്ട്‌പ്പെട്ട ആളുകള്‍ ഉണ്ട്. ഏതു ക്രൈസ്തവ സഭയില്‍ വിശ്വസിക്കുന്നുവെന്നത് അക്രമികള്‍ക്ക് പ്രസക്തമായ കാര്യമല്ല. ക്രിസ്തുസാക്ഷികള്‍ സഭാവ്യത്യാസമില്ലാതെ കൊല്ലപ്പെട്ടു. ഇവര്‍ ക്രിസ്തു വിശ്വാസത്തിലുള്ള ഐക്യം തങ്ങളുടെ രക്തം കൊണ്ട് എഴുതിയിടുകയാണ്. സഭകളുടെ മതിലുകള്‍ക്ക് അപ്പുറം തങ്ങളുടെ നാഥനു വേണ്ടി അവര്‍ രക്തസാക്ഷികളാകുന്നു. സഭകള്‍ക്കിടയിലുള്ള പലഅതിര്‍വരമ്പുകളും ഇവര്‍ ഇല്ലാതെയാക്കുന്നു" ചിലര്‍ മതത്തെ വെറുപ്പിന്റെയും പകയുടെയും വിദ്വേഷത്തിന്റെയും പ്രചാരണത്തിനായി മാത്രം ഉപയോഗിക്കുന്നതായും പ്രസ്താവന സൂചിപ്പിക്കുന്നു. ക്രൈസ്തവര്‍ അഭയാര്‍ത്ഥികളോടും യുദ്ധത്തില്‍ ക്ലേശങ്ങള്‍ അനുഭവിക്കുന്നവരോടും അനുകമ്പയോടെ പെരുമാറണമെന്നും അവരെ ഹൃദ്യമായി സ്വാഗതം ചെയ്യണമെന്നും സംയുക്ത പ്രസ്താവന ആവശ്യപ്പെട്ടു. അര്‍മേനിയായും അസര്‍ബൈജാനും തമ്മില്‍ നഗോര്‍ണോ കരാബാഹിന്റെ പേരില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ സമാധാനത്തോടെ പരിഹരിക്കുവാന്‍ സാധിക്കട്ടെ എന്ന് ഇരു നേതാക്കളും പ്രത്യാശ പ്രകടിപ്പിച്ചു. അര്‍മേനിയക്കാര്‍ കൂടുതലായുള്ള പ്രദേശമാണ് നഗോര്‍ണോ കരാബാഹ്. പ്രദേശത്തിനു സ്വതന്ത്ര പദവി വേണമെന്നതാണ് ഇപ്പോഴത്തെ ഇവിടുത്തുകാരുടെ ആവശ്യം. ഏറ്റവും ഒടുവിലായി ഇരുസഭകളിലേയും വിശ്വാസികള്‍ കുടുംബ ബന്ധത്തിന്റെ വിശുദ്ധി കാത്തു സൂക്ഷിക്കുവാന്‍ ശക്തമായി രംഗത്തുവരണമെന്ന് പ്രസ്താവന ആവശ്യപ്പെടുന്നു. പുതിയ കാലത്തിന്റെ പല ആശയങ്ങളും കുടുംബം എന്ന ദൈവീക പദ്ധതിയെ തകര്‍ക്കുന്നതാണ്. കുടുംബത്തിനെ തകര്‍ക്കുന്ന എല്ലാ ശക്തികള്‍ക്കെതിരേയും ശക്തമായി നിലകൊള്ളണമെന്നും പ്രസ്താവന ആശ്യപ്പെടുന്നു.
Image: /content_image/News/News-2016-06-27-08:11:34.jpg
Keywords: pope,armenia,catholicos,joint,statement
Category: 1
Sub Category:
Heading: ക്രിസ്തുവിനു വേണ്ടി ജീവന്‍ നഷ്ടപ്പെടുത്തിയവര്‍ രക്തം കൊണ്ട് ഐക്യ സന്ദേശം നല്‍കിയെന്ന് മാര്‍പാപ്പയും അര്‍മേനിയന്‍ കാതോലിക്കോസും
Content: യെറിവാന്‍: ലോകമെമ്പാടും രക്തസാക്ഷികളാകുന്ന ക്രൈസ്തവര്‍ അവര്‍ ചിന്തിയ ചോരയിലൂടെ വിശ്വാസ ഐക്യം പ്രഖ്യാപിക്കുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പയും അര്‍മേനിയന്‍ കാതോലിക്കോസ് കരക്കിന്‍ രണ്ടാമനും സംയുക്തമായി നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അര്‍മേനിയന്‍ സന്ദര്‍ശനത്തിന്റെ അവസാനദിനമാണ് മാര്‍പാപ്പയുടെയും കാതോലിക്കോസിന്റെയും യോജിച്ചുള്ള പ്രസ്താവന പുറത്തു വന്നത്. ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുകയും അഭയാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ദൈവസ്ഥാപിതമായ കുടുംബം എന്ന ബന്ധം നിലനില്‍ക്കുവാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കപ്പെടുകയും വേണമെന്ന് ഇരുവരും പ്രസ്താവനയില്‍ പറയുന്നു. ജൂണ്‍ 24-ാം തീയതി തുടങ്ങിയ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അര്‍മേനിയന്‍ സന്ദര്‍ശനം ജൂണ്‍ 26-ാം തീയതി ഞായറാഴ്ചയാണ് അവസാനിച്ചത്. ക്രിസ്തുവില്‍ വിശ്വസിക്കുന്ന വിശ്വാസ സമൂഹം എന്ന നിലയില്‍ ഇരുസഭകളും തമ്മില്‍ ഐക്യമുണ്ടെന്ന് പ്രസ്താവന പറയുന്നു. ക്രൈസ്തവര്‍ പാവങ്ങളുടെ കണ്ണീരൊപ്പുവാനും വിചാരണനേരിടുന്നവരേ വിടുവിക്കുവാനും ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കുവാനും വേണ്ടി നിലകൊള്ളുന്ന സമൂഹമാണെന്നും പ്രസ്താവന പറയുന്നു. ഇരുസഭകളും തമ്മില്‍ വിശ്വാസപരമായ ഐക്യം രൂപപ്പെടുത്തുന്നതിനാവശ്യമായ ചര്‍ച്ചകളും നടപടികളും ആരംഭിച്ചിട്ടുണ്ടെന്നും പ്രസ്താവന അറിയിക്കുന്നു."കണ്ണിന്‍ മുമ്പില്‍ വലിയ ഒരു ദുരന്തം ഇപ്പോള്‍ നാം കാണുകയാണ്. എണ്ണമറ്റ നിഷ്‌കളങ്കരായ മനുഷ്യര്‍ വിവിധ സ്ഥലങ്ങളിലേക്ക് പലായനം ചെയ്യേണ്ടിവരുന്നു. സാമ്പത്തിക സാമൂഹിക വിശ്വാസ സംഘര്‍ഷങ്ങള്‍ പലരീതിയിലും ഇന്നും തുടരുന്നു. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും ലോകത്തിന്റെ പലഭാഗത്തും തീവ്രവാദികളുടെ ആക്രമണത്തില്‍ ആയിരങ്ങള്‍ക്ക് ജീവന്‍ നഷ്ടമാകുന്നു. മതന്യൂനപക്ഷങ്ങള്‍ ആണ് വേട്ടയാടപ്പെടുന്നവരില്‍ കൂടുതലും. ഒരു വിഭാഗത്തെ വംശീയമായി ഇല്ലാതാക്കുവാന്‍ പല ശ്രമങ്ങളും നടക്കുന്നു". പ്രസ്താവനയിലൂടെ തങ്ങളുടെ ആശങ്ക സഭാ പിതാക്കന്‍മാര്‍ പങ്കുവയ്ക്കുന്നു. "ക്രൈസ്തവരാണെന്ന ഒറ്റകാരണത്താല്‍ മാത്രം ജീവന്‍ നഷ്ട്‌പ്പെട്ട ആളുകള്‍ ഉണ്ട്. ഏതു ക്രൈസ്തവ സഭയില്‍ വിശ്വസിക്കുന്നുവെന്നത് അക്രമികള്‍ക്ക് പ്രസക്തമായ കാര്യമല്ല. ക്രിസ്തുസാക്ഷികള്‍ സഭാവ്യത്യാസമില്ലാതെ കൊല്ലപ്പെട്ടു. ഇവര്‍ ക്രിസ്തു വിശ്വാസത്തിലുള്ള ഐക്യം തങ്ങളുടെ രക്തം കൊണ്ട് എഴുതിയിടുകയാണ്. സഭകളുടെ മതിലുകള്‍ക്ക് അപ്പുറം തങ്ങളുടെ നാഥനു വേണ്ടി അവര്‍ രക്തസാക്ഷികളാകുന്നു. സഭകള്‍ക്കിടയിലുള്ള പലഅതിര്‍വരമ്പുകളും ഇവര്‍ ഇല്ലാതെയാക്കുന്നു" ചിലര്‍ മതത്തെ വെറുപ്പിന്റെയും പകയുടെയും വിദ്വേഷത്തിന്റെയും പ്രചാരണത്തിനായി മാത്രം ഉപയോഗിക്കുന്നതായും പ്രസ്താവന സൂചിപ്പിക്കുന്നു. ക്രൈസ്തവര്‍ അഭയാര്‍ത്ഥികളോടും യുദ്ധത്തില്‍ ക്ലേശങ്ങള്‍ അനുഭവിക്കുന്നവരോടും അനുകമ്പയോടെ പെരുമാറണമെന്നും അവരെ ഹൃദ്യമായി സ്വാഗതം ചെയ്യണമെന്നും സംയുക്ത പ്രസ്താവന ആവശ്യപ്പെട്ടു. അര്‍മേനിയായും അസര്‍ബൈജാനും തമ്മില്‍ നഗോര്‍ണോ കരാബാഹിന്റെ പേരില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ സമാധാനത്തോടെ പരിഹരിക്കുവാന്‍ സാധിക്കട്ടെ എന്ന് ഇരു നേതാക്കളും പ്രത്യാശ പ്രകടിപ്പിച്ചു. അര്‍മേനിയക്കാര്‍ കൂടുതലായുള്ള പ്രദേശമാണ് നഗോര്‍ണോ കരാബാഹ്. പ്രദേശത്തിനു സ്വതന്ത്ര പദവി വേണമെന്നതാണ് ഇപ്പോഴത്തെ ഇവിടുത്തുകാരുടെ ആവശ്യം. ഏറ്റവും ഒടുവിലായി ഇരുസഭകളിലേയും വിശ്വാസികള്‍ കുടുംബ ബന്ധത്തിന്റെ വിശുദ്ധി കാത്തു സൂക്ഷിക്കുവാന്‍ ശക്തമായി രംഗത്തുവരണമെന്ന് പ്രസ്താവന ആവശ്യപ്പെടുന്നു. പുതിയ കാലത്തിന്റെ പല ആശയങ്ങളും കുടുംബം എന്ന ദൈവീക പദ്ധതിയെ തകര്‍ക്കുന്നതാണ്. കുടുംബത്തിനെ തകര്‍ക്കുന്ന എല്ലാ ശക്തികള്‍ക്കെതിരേയും ശക്തമായി നിലകൊള്ളണമെന്നും പ്രസ്താവന ആശ്യപ്പെടുന്നു.
Image: /content_image/News/News-2016-06-27-08:11:34.jpg
Keywords: pope,armenia,catholicos,joint,statement
Content:
1805
Category: 1
Sub Category:
Heading: സ്വവര്‍ഗവിവാഹിതരെ ഉള്‍പ്പെടെ ചേര്‍ത്തു നിര്‍ത്തുന്ന നിലപാടിലേക്ക് സഭ മാറണം: ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: സ്വവര്‍ഗവിവാഹിതരേ കൂടി സഭയിലേക്ക് ഉള്‍ക്കൊള്ളുന്ന തരത്തില്‍ അവരോടുള്ള നിലപാട് മാറ്റപെടണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജര്‍മ്മന്‍ കര്‍ദിനാള്‍ റെന്‍ഹാര്‍ഡ് മാര്‍ക്ക്‌സിന്റെ ഇതു സംബന്ധിച്ച പ്രസ്താവനയോട് പ്രതികരിക്കുമ്പോഴാണ് മാര്‍പാപ്പ തന്റെ നിലപാട് വ്യക്തമാക്കിയത്. അര്‍മേനിയന്‍ സന്ദര്‍ശനം പൂര്‍ത്തീകരിച്ച ശേഷം വത്തിക്കാനിലേക്ക് മടങ്ങവേ തന്റെ വിമാനത്തിലുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയപ്പോഴാണ് പാപ്പ സ്വവര്‍ഗവിവാഹിതരെ കുറിച്ച് പരാമര്‍ശിച്ചത്. സഭ ഇത്രയും നാള്‍ സ്വവര്‍വിവാഹിതരോട് സ്വീകരിച്ചു വന്ന നിലപാട് തിരുത്തണമെന്നും, ഇത്രയും നാള്‍ അവരെ മാറ്റി നിര്‍ത്തിയതില്‍ മാപ്പ് ചോദിക്കണമെന്നുമായിരുന്നു കര്‍ദിനാള്‍ റെന്‍ഹാര്‍ഡ് പറഞ്ഞത്. "ഇത്തരം പ്രശ്‌നങ്ങള്‍ മൂലം വലയുന്നവരോട് സഭ അനുഭാവപൂര്‍ണമായ നിലപാട് തന്നെ വേണം സ്വീകരിക്കുവാന്‍. സഭയുടെ വിശ്വാസവും അങ്ങനെ തന്നെയാണ് പഠിപ്പിക്കുന്നത്. അവരെ കൂടി ചേര്‍ത്തു നിര്‍ത്തിയ ശേഷം അവര്‍ക്ക് വൈദികരുടെ സഹായത്തോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനുള്ള ക്രമീകരണങ്ങള്‍ ചെയ്തു നല്‍കണം. ഒരു വ്യക്തിയുടെ ഒരു പ്രത്യേക തരം അവസ്ഥയായി ഇതിനെ പരിഗണിക്കണം". പാപ്പ പറഞ്ഞു. റിയോഡീജനീറോയില്‍ നിന്നും 2013-ല്‍ മടങ്ങി വന്നപ്പോള്‍ സ്വവര്‍ഗവിവാഹത്തെ സംബന്ധിക്കുന്ന ചോദ്യത്തിന് പാപ്പ നല്‍കിയ മറുപടി, നല്ല വ്യക്തിയും ദൈവത്തെ അന്വേഷിക്കുന്നവനുമായ ഒരു വ്യക്തിയേ വിധിക്കുവാന്‍ നമ്മള്‍ ആരാണ് എന്നതായിരുന്നു. സ്വവര്‍ഗവിവാഹക്കാരോടു മാത്രമല്ല സഭ മാപ്പു പറയേണ്ടതെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. "സഭ പാവങ്ങളോടും ചൂഷണങ്ങള്‍ക്ക് വിധേയരാകുന്ന സ്ത്രീകളോടും കുട്ടികളോടും മനുഷ്യകടത്തിന് ഇരയാകുന്നവരോടും എല്ലാം മാപ്പ് പറയണം. ക്രൈസ്തവരും ഇത്തരത്തില്‍ തന്നെയാണ്. നിരവധി കുടുംബങ്ങളോടും വിവിധ സാഹചര്യങ്ങളോടും എല്ലാം ക്രൈസ്തവര്‍ മാപ്പ് പറയണം. മാപ്പ് എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത് വെറും ക്ഷമ പറയുക എന്നതല്ല". സമൂഹത്തിലെ വിവിധ പ്രശ്‌നങ്ങള്‍ സഭയുടേതും ക്രൈസ്തവവിശ്വാസികളുടേതും കൂടിയാണെന്ന കാഴ്ച്ചപാട് ഉള്‍കൊണ്ട് മാര്‍പാപ്പ പറഞ്ഞു. ഗോതമ്പിന്റെ ഇടയില്‍ കിളിര്‍ത്തു വരുന്ന കളകളുടെ ഉപമയും മാര്‍പാപ്പ പറഞ്ഞു. കളകളും പാഴ്‌ച്ചെടികളും വളര്‍ന്നുവരരുതെ എന്നും ഗോതമ്പിനെ മാത്രം വളര്‍ത്തേണമേ എന്നും ദൈവത്തോട് നമുക്ക് പ്രാര്‍ത്ഥിക്കാമെന്നും പാപ്പ പറഞ്ഞു. എല്ലാവരിലും ദൈവത്തിന്റെ പരിശുദ്ധാത്മാവ് ഉള്ളതിനാല്‍ നാം എല്ലാം തന്നെ വിശുദ്ധരാണ്. എന്നാല്‍ ഇതെ സമയം തന്നെ നമ്മള്‍ പാപികളുമാണെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.
Image: /content_image/News/News-2016-06-27-04:35:31.jpg
Keywords: homo,sexual,church,mentality,change,marpapa
Category: 1
Sub Category:
Heading: സ്വവര്‍ഗവിവാഹിതരെ ഉള്‍പ്പെടെ ചേര്‍ത്തു നിര്‍ത്തുന്ന നിലപാടിലേക്ക് സഭ മാറണം: ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: സ്വവര്‍ഗവിവാഹിതരേ കൂടി സഭയിലേക്ക് ഉള്‍ക്കൊള്ളുന്ന തരത്തില്‍ അവരോടുള്ള നിലപാട് മാറ്റപെടണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജര്‍മ്മന്‍ കര്‍ദിനാള്‍ റെന്‍ഹാര്‍ഡ് മാര്‍ക്ക്‌സിന്റെ ഇതു സംബന്ധിച്ച പ്രസ്താവനയോട് പ്രതികരിക്കുമ്പോഴാണ് മാര്‍പാപ്പ തന്റെ നിലപാട് വ്യക്തമാക്കിയത്. അര്‍മേനിയന്‍ സന്ദര്‍ശനം പൂര്‍ത്തീകരിച്ച ശേഷം വത്തിക്കാനിലേക്ക് മടങ്ങവേ തന്റെ വിമാനത്തിലുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയപ്പോഴാണ് പാപ്പ സ്വവര്‍ഗവിവാഹിതരെ കുറിച്ച് പരാമര്‍ശിച്ചത്. സഭ ഇത്രയും നാള്‍ സ്വവര്‍വിവാഹിതരോട് സ്വീകരിച്ചു വന്ന നിലപാട് തിരുത്തണമെന്നും, ഇത്രയും നാള്‍ അവരെ മാറ്റി നിര്‍ത്തിയതില്‍ മാപ്പ് ചോദിക്കണമെന്നുമായിരുന്നു കര്‍ദിനാള്‍ റെന്‍ഹാര്‍ഡ് പറഞ്ഞത്. "ഇത്തരം പ്രശ്‌നങ്ങള്‍ മൂലം വലയുന്നവരോട് സഭ അനുഭാവപൂര്‍ണമായ നിലപാട് തന്നെ വേണം സ്വീകരിക്കുവാന്‍. സഭയുടെ വിശ്വാസവും അങ്ങനെ തന്നെയാണ് പഠിപ്പിക്കുന്നത്. അവരെ കൂടി ചേര്‍ത്തു നിര്‍ത്തിയ ശേഷം അവര്‍ക്ക് വൈദികരുടെ സഹായത്തോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനുള്ള ക്രമീകരണങ്ങള്‍ ചെയ്തു നല്‍കണം. ഒരു വ്യക്തിയുടെ ഒരു പ്രത്യേക തരം അവസ്ഥയായി ഇതിനെ പരിഗണിക്കണം". പാപ്പ പറഞ്ഞു. റിയോഡീജനീറോയില്‍ നിന്നും 2013-ല്‍ മടങ്ങി വന്നപ്പോള്‍ സ്വവര്‍ഗവിവാഹത്തെ സംബന്ധിക്കുന്ന ചോദ്യത്തിന് പാപ്പ നല്‍കിയ മറുപടി, നല്ല വ്യക്തിയും ദൈവത്തെ അന്വേഷിക്കുന്നവനുമായ ഒരു വ്യക്തിയേ വിധിക്കുവാന്‍ നമ്മള്‍ ആരാണ് എന്നതായിരുന്നു. സ്വവര്‍ഗവിവാഹക്കാരോടു മാത്രമല്ല സഭ മാപ്പു പറയേണ്ടതെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. "സഭ പാവങ്ങളോടും ചൂഷണങ്ങള്‍ക്ക് വിധേയരാകുന്ന സ്ത്രീകളോടും കുട്ടികളോടും മനുഷ്യകടത്തിന് ഇരയാകുന്നവരോടും എല്ലാം മാപ്പ് പറയണം. ക്രൈസ്തവരും ഇത്തരത്തില്‍ തന്നെയാണ്. നിരവധി കുടുംബങ്ങളോടും വിവിധ സാഹചര്യങ്ങളോടും എല്ലാം ക്രൈസ്തവര്‍ മാപ്പ് പറയണം. മാപ്പ് എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത് വെറും ക്ഷമ പറയുക എന്നതല്ല". സമൂഹത്തിലെ വിവിധ പ്രശ്‌നങ്ങള്‍ സഭയുടേതും ക്രൈസ്തവവിശ്വാസികളുടേതും കൂടിയാണെന്ന കാഴ്ച്ചപാട് ഉള്‍കൊണ്ട് മാര്‍പാപ്പ പറഞ്ഞു. ഗോതമ്പിന്റെ ഇടയില്‍ കിളിര്‍ത്തു വരുന്ന കളകളുടെ ഉപമയും മാര്‍പാപ്പ പറഞ്ഞു. കളകളും പാഴ്‌ച്ചെടികളും വളര്‍ന്നുവരരുതെ എന്നും ഗോതമ്പിനെ മാത്രം വളര്‍ത്തേണമേ എന്നും ദൈവത്തോട് നമുക്ക് പ്രാര്‍ത്ഥിക്കാമെന്നും പാപ്പ പറഞ്ഞു. എല്ലാവരിലും ദൈവത്തിന്റെ പരിശുദ്ധാത്മാവ് ഉള്ളതിനാല്‍ നാം എല്ലാം തന്നെ വിശുദ്ധരാണ്. എന്നാല്‍ ഇതെ സമയം തന്നെ നമ്മള്‍ പാപികളുമാണെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.
Image: /content_image/News/News-2016-06-27-04:35:31.jpg
Keywords: homo,sexual,church,mentality,change,marpapa
Content:
1806
Category: 1
Sub Category:
Heading: ലണ്ടനിലെ ഗവേഷണ സംഘം സന്യാസമഠങ്ങളെ സംബന്ധിക്കുന്ന പുരാവസ്തു രേഖകള്‍ കണ്ടെത്തി
Content: ലണ്ടന്‍: കോള്‍ചെസ്റ്ററിലുള്ള കത്തോലിക്ക പുരാവസ്തു ഗവേഷണ സംഘം പുതിയ ഒരു കണ്ടെത്തല്‍ നടത്തി. മധ്യകാലഘട്ടത്തില്‍ സ്ഥാപിച്ച വിവിധ ആശ്രമങ്ങളെ കുറിച്ച് പ്രത്യേകം പഠനം നടത്തുന്ന സംഘം വിശുദ്ധ ജോണ്‍ സ്ഥാപിച്ച ചില സന്യാസ മഠങ്ങളുമായി ബന്ധപ്പെട്ട പുതിയ രേഖയാണ് കണ്ടെത്തിയിരിക്കുന്നത്. പലസ്ഥലങ്ങളിലായി മുറിഞ്ഞു കിടന്ന ചരിത്രത്തിന്റെ പല കഷ്ണങ്ങളെ കൃത്യമായി യോജിപ്പിക്കുവാന്‍ പുതിയ കണ്ടെത്തലിലൂടെ സാധ്യമാകും. ഗൂതറൈന്‍ സ്റ്റീവന്‍സ് എന്ന വനിതയാണ് പുതിയ കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നത്. സെന്റ് ജോണ്‍ സന്യാസമഠത്തിലെ അവസാന മഠാധിപതിയായിരുന്ന ജോണ്‍ ബെച്ചിയെന്ന ഏലീയാസ് തോമസ് മാര്‍ഷലിനെ വധിക്കുന്ന ചിത്രമാണ് ബ്രിട്ടീഷ് ലൈബ്രറിയില്‍ നിന്നും ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഹെന്‍ട്രി എട്ടാമന്‍ രാജാവിന്റെ ഉത്തരവ് പ്രകാരമാണ് മഠാധിപതിയായിരുന്ന ജോണ്‍ ബെച്ചിയെ വധിച്ചത്. ഏറെ വര്‍ഷങ്ങളായി സന്യാസി മഠവുമായി ബന്ധപ്പെട്ട പല പ്രസിദ്ധീകരണങ്ങളിലും ഉപയോഗിച്ചിരുന്ന ചിത്രം തന്നെയാണ് ഇതെന്നും പരിശോധനയില്‍ തെളിഞ്ഞു. ബ്രെന്റവുഡ് രൂപതയില്‍ നിന്നുമാണ് ഇത്തരം ചിത്രങ്ങള്‍ വിശ്വാസികള്‍ക്കായി നല്‍കപ്പെട്ടത്. ഈ ചിത്രത്തിന്റെ വിശ്വാസ്യത സംബന്ധിക്കുന്ന എല്ലാ ചോദ്യങ്ങളും പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ അവസാനിച്ചിരിക്കുകയാണ്. മഠത്തിന്റെ സ്വത്തുകളും സ്ഥലങ്ങളുമെല്ലാം കണ്ടുകെട്ടുന്നതായിട്ടുള്ള ഉത്തരവിന്റെ പകര്‍പ്പിനൊപ്പം തന്നെയാണ് വധശിക്ഷ നടപ്പിലാക്കുന്ന ചിത്രവും കണ്ടെത്തിയത്. അവസാനത്തെ മഠാധിപതിയായിരുന്ന ജോണ്‍ ബെച്ചിയെ വധിക്കുന്നതിന് ഒരു മാസം മുമ്പ് മഠത്തിന്റെ സ്വത്തുകള്‍ കണ്ടുകെട്ടിയതായിട്ടാണ് രേഖകളില്‍ നിന്നും മനസിലാക്കുവാന്‍ കഴിയുന്നതെന്നും പഠനത്തിനു നേതൃത്വം വഹിക്കുന്ന ഗൂതറൈന്‍ സ്റ്റീവന്‍സ് പറയുന്നു. മഠത്തിലെ സന്യാസിമാരും അന്തേവാസികളും പൂര്‍ണ്ണ അനുസരണശീലമുള്ളവരായിരുന്നുവെന്ന് തെളിയിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ പല രേഖകളില്‍ നിന്നും ലഭിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബ്രിട്ടീഷ് ലൈബ്രറിയുടെ അനുവാദത്തോടെ രേഖകളുടെ എല്ലാം ശരിയായ പകര്‍പ്പ് ശേഖരിക്കുവാനുള്ള ശ്രമങ്ങളും കത്തോലിക്ക പുരാവസ്തു ഗവേഷണ സംഘം തുടങ്ങിയിട്ടുണ്ട്. പുതിയ കണ്ടെത്തല്‍ സഭയിലെ ചില സന്യാസ മഠങ്ങളുടെ ഇനിയും അറിയപ്പെടാതെ കിടക്കുന്ന ചരിത്ര സത്യങ്ങളിലേക്ക് വെളിച്ചം വീശുമെന്നാണ് ഏവരും കരുതുന്നത്.
Image: /content_image/News/News-2016-06-27-06:09:33.jpg
Keywords: new,document,found,church,monastery,history
Category: 1
Sub Category:
Heading: ലണ്ടനിലെ ഗവേഷണ സംഘം സന്യാസമഠങ്ങളെ സംബന്ധിക്കുന്ന പുരാവസ്തു രേഖകള്‍ കണ്ടെത്തി
Content: ലണ്ടന്‍: കോള്‍ചെസ്റ്ററിലുള്ള കത്തോലിക്ക പുരാവസ്തു ഗവേഷണ സംഘം പുതിയ ഒരു കണ്ടെത്തല്‍ നടത്തി. മധ്യകാലഘട്ടത്തില്‍ സ്ഥാപിച്ച വിവിധ ആശ്രമങ്ങളെ കുറിച്ച് പ്രത്യേകം പഠനം നടത്തുന്ന സംഘം വിശുദ്ധ ജോണ്‍ സ്ഥാപിച്ച ചില സന്യാസ മഠങ്ങളുമായി ബന്ധപ്പെട്ട പുതിയ രേഖയാണ് കണ്ടെത്തിയിരിക്കുന്നത്. പലസ്ഥലങ്ങളിലായി മുറിഞ്ഞു കിടന്ന ചരിത്രത്തിന്റെ പല കഷ്ണങ്ങളെ കൃത്യമായി യോജിപ്പിക്കുവാന്‍ പുതിയ കണ്ടെത്തലിലൂടെ സാധ്യമാകും. ഗൂതറൈന്‍ സ്റ്റീവന്‍സ് എന്ന വനിതയാണ് പുതിയ കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നത്. സെന്റ് ജോണ്‍ സന്യാസമഠത്തിലെ അവസാന മഠാധിപതിയായിരുന്ന ജോണ്‍ ബെച്ചിയെന്ന ഏലീയാസ് തോമസ് മാര്‍ഷലിനെ വധിക്കുന്ന ചിത്രമാണ് ബ്രിട്ടീഷ് ലൈബ്രറിയില്‍ നിന്നും ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഹെന്‍ട്രി എട്ടാമന്‍ രാജാവിന്റെ ഉത്തരവ് പ്രകാരമാണ് മഠാധിപതിയായിരുന്ന ജോണ്‍ ബെച്ചിയെ വധിച്ചത്. ഏറെ വര്‍ഷങ്ങളായി സന്യാസി മഠവുമായി ബന്ധപ്പെട്ട പല പ്രസിദ്ധീകരണങ്ങളിലും ഉപയോഗിച്ചിരുന്ന ചിത്രം തന്നെയാണ് ഇതെന്നും പരിശോധനയില്‍ തെളിഞ്ഞു. ബ്രെന്റവുഡ് രൂപതയില്‍ നിന്നുമാണ് ഇത്തരം ചിത്രങ്ങള്‍ വിശ്വാസികള്‍ക്കായി നല്‍കപ്പെട്ടത്. ഈ ചിത്രത്തിന്റെ വിശ്വാസ്യത സംബന്ധിക്കുന്ന എല്ലാ ചോദ്യങ്ങളും പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ അവസാനിച്ചിരിക്കുകയാണ്. മഠത്തിന്റെ സ്വത്തുകളും സ്ഥലങ്ങളുമെല്ലാം കണ്ടുകെട്ടുന്നതായിട്ടുള്ള ഉത്തരവിന്റെ പകര്‍പ്പിനൊപ്പം തന്നെയാണ് വധശിക്ഷ നടപ്പിലാക്കുന്ന ചിത്രവും കണ്ടെത്തിയത്. അവസാനത്തെ മഠാധിപതിയായിരുന്ന ജോണ്‍ ബെച്ചിയെ വധിക്കുന്നതിന് ഒരു മാസം മുമ്പ് മഠത്തിന്റെ സ്വത്തുകള്‍ കണ്ടുകെട്ടിയതായിട്ടാണ് രേഖകളില്‍ നിന്നും മനസിലാക്കുവാന്‍ കഴിയുന്നതെന്നും പഠനത്തിനു നേതൃത്വം വഹിക്കുന്ന ഗൂതറൈന്‍ സ്റ്റീവന്‍സ് പറയുന്നു. മഠത്തിലെ സന്യാസിമാരും അന്തേവാസികളും പൂര്‍ണ്ണ അനുസരണശീലമുള്ളവരായിരുന്നുവെന്ന് തെളിയിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ പല രേഖകളില്‍ നിന്നും ലഭിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബ്രിട്ടീഷ് ലൈബ്രറിയുടെ അനുവാദത്തോടെ രേഖകളുടെ എല്ലാം ശരിയായ പകര്‍പ്പ് ശേഖരിക്കുവാനുള്ള ശ്രമങ്ങളും കത്തോലിക്ക പുരാവസ്തു ഗവേഷണ സംഘം തുടങ്ങിയിട്ടുണ്ട്. പുതിയ കണ്ടെത്തല്‍ സഭയിലെ ചില സന്യാസ മഠങ്ങളുടെ ഇനിയും അറിയപ്പെടാതെ കിടക്കുന്ന ചരിത്ര സത്യങ്ങളിലേക്ക് വെളിച്ചം വീശുമെന്നാണ് ഏവരും കരുതുന്നത്.
Image: /content_image/News/News-2016-06-27-06:09:33.jpg
Keywords: new,document,found,church,monastery,history
Content:
1807
Category: 1
Sub Category:
Heading: മരണത്തിനു മുന്നില്‍ മാത്രമല്ല; മരിച്ചു കഴിഞ്ഞും പുഞ്ചിരിയോടെ സിസ്റ്റര്‍ സിസിലിയ
Content: ബ്യൂണസ്‌ഐറിസ്: കൊടിയ വേദനയുടെ നടുവിലും ആര്‍ക്കാണ് ചിരിച്ചു കൊണ്ട് മരിക്കുവാന്‍ സാധിക്കുക. ആരാലും കഴിയാത്ത ഈ അവസ്ഥ പ്രാപിച്ചിരിക്കുകയാണ് അര്‍ജന്റീനയിലെ ഒരു കന്യാസ്ത്രീ. 'കര്‍മലീറ്റിന്‍ ഓഫ് സാന്റാ ഫീ' എന്ന സന്യാസ സമൂഹത്തിലെ കന്യസ്ത്രീയായ സിസിലിയ മരിക്കുവാന്‍ തുടങ്ങിയപ്പോള്‍ ചുറ്റും നിന്നവര്‍ അമ്പരുന്നു. തന്റെ വേദനയില്‍ തന്നെ ആശ്വസിപ്പിക്കുവാന്‍ വന്നിരിക്കുന്ന ഏവരേയും ആശ്ചര്യപ്പെടുത്തി സിസ്റ്റര്‍ സിസിലിയ പുഞ്ചിരിച്ചു. മരണത്തോട് അടുക്കുന്ന ഒരോ വേളയിലും കന്യാസ്ത്രീയുടെ പുഞ്ചിരി കൂടുതല്‍ തെളിവായി മുഖത്ത് വന്നു. മരിച്ച നിമിഷം പുഞ്ചിരി അതിന്റെ നെറുകയില്‍ എത്തി. പിന്നെ ആ മുഖത്ത് അങ്ങനെ തന്നെ തുടര്‍ന്നു. ഏറെ നാളുകളായി ശ്വാസകോശ അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു സിസ്റ്റര്‍ സിസിലിയ. കന്യാസ്ത്രീ മരിച്ച വിവരം മഠം ഔദ്യോഗികമായി പുറത്തിറക്കിയ കുറിപ്പിലൂടെയാണ് അറിയിച്ചത്. ഞങ്ങളുടെ കുഞ്ഞുപെങ്ങള്‍ ദൈവത്തില്‍ നിദ്രപ്രാപിച്ചുവെന്നും എപ്പോഴും അവളില്‍ നിങ്ങള്‍ കണ്ട സന്തോഷം തന്റെ നിത്യമണവാളനെ കാണുവാന്‍ പുറപ്പെടുമ്പോഴും അവളുടെ മുഖത്ത് ഉണ്ടായിരുന്നുവെന്നും കുറിപ്പ് പറയുന്നു. ദുഃഖത്തില്‍ ആശ്വസിപ്പിച്ച എല്ലാവരേയും മഠം നന്ദി അറിയിച്ചിട്ടുമുണ്ട്. മരണത്തിന്റെ കഠിന വേദനയിലും മരണത്തിനു മേലുള്ള ക്രിസ്തുവിന്റെ വിജയം നല്‍കുന്ന പ്രത്യാശയുടെ സന്തോഷമാണ് കന്യാസ്ത്രീയുടെ മുഖത്ത് തെളിഞ്ഞു നിന്നിരുന്നത്.
Image: /content_image/News/News-2016-06-27-06:21:42.jpg
Keywords: sister,cecilia,smiling,death,faith,in,Christ,
Category: 1
Sub Category:
Heading: മരണത്തിനു മുന്നില്‍ മാത്രമല്ല; മരിച്ചു കഴിഞ്ഞും പുഞ്ചിരിയോടെ സിസ്റ്റര്‍ സിസിലിയ
Content: ബ്യൂണസ്‌ഐറിസ്: കൊടിയ വേദനയുടെ നടുവിലും ആര്‍ക്കാണ് ചിരിച്ചു കൊണ്ട് മരിക്കുവാന്‍ സാധിക്കുക. ആരാലും കഴിയാത്ത ഈ അവസ്ഥ പ്രാപിച്ചിരിക്കുകയാണ് അര്‍ജന്റീനയിലെ ഒരു കന്യാസ്ത്രീ. 'കര്‍മലീറ്റിന്‍ ഓഫ് സാന്റാ ഫീ' എന്ന സന്യാസ സമൂഹത്തിലെ കന്യസ്ത്രീയായ സിസിലിയ മരിക്കുവാന്‍ തുടങ്ങിയപ്പോള്‍ ചുറ്റും നിന്നവര്‍ അമ്പരുന്നു. തന്റെ വേദനയില്‍ തന്നെ ആശ്വസിപ്പിക്കുവാന്‍ വന്നിരിക്കുന്ന ഏവരേയും ആശ്ചര്യപ്പെടുത്തി സിസ്റ്റര്‍ സിസിലിയ പുഞ്ചിരിച്ചു. മരണത്തോട് അടുക്കുന്ന ഒരോ വേളയിലും കന്യാസ്ത്രീയുടെ പുഞ്ചിരി കൂടുതല്‍ തെളിവായി മുഖത്ത് വന്നു. മരിച്ച നിമിഷം പുഞ്ചിരി അതിന്റെ നെറുകയില്‍ എത്തി. പിന്നെ ആ മുഖത്ത് അങ്ങനെ തന്നെ തുടര്‍ന്നു. ഏറെ നാളുകളായി ശ്വാസകോശ അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു സിസ്റ്റര്‍ സിസിലിയ. കന്യാസ്ത്രീ മരിച്ച വിവരം മഠം ഔദ്യോഗികമായി പുറത്തിറക്കിയ കുറിപ്പിലൂടെയാണ് അറിയിച്ചത്. ഞങ്ങളുടെ കുഞ്ഞുപെങ്ങള്‍ ദൈവത്തില്‍ നിദ്രപ്രാപിച്ചുവെന്നും എപ്പോഴും അവളില്‍ നിങ്ങള്‍ കണ്ട സന്തോഷം തന്റെ നിത്യമണവാളനെ കാണുവാന്‍ പുറപ്പെടുമ്പോഴും അവളുടെ മുഖത്ത് ഉണ്ടായിരുന്നുവെന്നും കുറിപ്പ് പറയുന്നു. ദുഃഖത്തില്‍ ആശ്വസിപ്പിച്ച എല്ലാവരേയും മഠം നന്ദി അറിയിച്ചിട്ടുമുണ്ട്. മരണത്തിന്റെ കഠിന വേദനയിലും മരണത്തിനു മേലുള്ള ക്രിസ്തുവിന്റെ വിജയം നല്‍കുന്ന പ്രത്യാശയുടെ സന്തോഷമാണ് കന്യാസ്ത്രീയുടെ മുഖത്ത് തെളിഞ്ഞു നിന്നിരുന്നത്.
Image: /content_image/News/News-2016-06-27-06:21:42.jpg
Keywords: sister,cecilia,smiling,death,faith,in,Christ,
Content:
1808
Category: 1
Sub Category:
Heading: സ്വവർഗ്ഗഭോഗ പ്രവണതയുള്ളവരോട് സഭ കൂടുതൽ അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കേണ്ടതുണ്ടന്ന് ഫ്രാൻസിസ് മാർപാപ്പ
Content: സ്വവർഗ്ഗഭോഗ പ്രവണതയുള്ളവരുടെ പ്രശ്നത്തിൽ സഭയുടെ കഴിഞ്ഞ കാലങ്ങളിലെ കർക്കശ നിലപാടുകളിൽ ഖേദിക്കുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ. അർമേനിയായിലെ സന്ദർശനം പൂർത്തിയാക്കി റോമിലേക്ക് മടങ്ങിയ പിതാവ് വിമാനത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ 'ക്രൈസ്തവരും സഭയും' സ്വവർഗ്ഗഭോഗ പ്രവണതയുള്ളവരോട് മാപ്പു പറയേണ്ടതാണെന്ന് അഭിപ്രായപ്പെട്ടു. സ്വവർഗ്ഗഭോഗ പ്രവണതയുള്ളവരോട് സഭ മാപ്പു പറയണം എന്ന് ജര്‍മ്മന്‍ കര്‍ദിനാള്‍ റെന്‍ഹാര്‍ഡ് മാര്‍ക്ക്‌സ് അഭിപ്രായപ്പെട്ടത് പത്രപ്രവർത്തകർ പിതാവിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോളായിരുന്ന് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. സഭ ഇത്രയും നാള്‍ സ്വവർഗ്ഗഭോഗ പ്രവണതയുള്ളവരോട് സ്വീകരിച്ചു വന്ന നിലപാട് തിരുത്തണമെന്നും, ഇത്രയും നാള്‍ അവരെ മാറ്റി നിര്‍ത്തിയതില്‍ മാപ്പ് ചോദിക്കണമെന്നുമായിരുന്നു കര്‍ദിനാള്‍ റെന്‍ഹാര്‍ഡ് പറഞ്ഞത്. 2013-ൽ അദ്ദേഹം മാർപ്പാപ്പയായി സ്ഥാനാരോഹണം ചെയ്തതിനു ശേഷം നടത്തിയ ഒരു വിദേശയാത്രയിൽ ഇവരെ പറ്റി പറഞ്ഞത് പിതാവ് ആവർത്തിച്ചു. "മറ്റുള്ളവരെ വിധിക്കുവാൻ ഞാനാര്? അതൊരു അവസ്ഥയാണ്. ആ അവസ്ഥയിലുള്ള ഒരാൾ ദൈവത്തെ സ്നേഹിക്കുന്നു എങ്കിൽ, അതിന്റെ ന്യായം വിധിക്കാൻ നമ്മളാര്?" "ഇത്തരം പ്രശ്‌നങ്ങള്‍ മൂലം വലയുന്നവരോട് സഭ അനുഭാവപൂര്‍ണമായ നിലപാട് തന്നെ വേണം സ്വീകരിക്കുവാന്‍. സഭയുടെ വിശ്വാസവും അങ്ങനെ തന്നെയാണ് പഠിപ്പിക്കുന്നത്. അവരെ കൂടി ചേര്‍ത്തു നിര്‍ത്തിയ ശേഷം അവര്‍ക്ക് വൈദികരുടെ സഹായത്തോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനുള്ള ക്രമീകരണങ്ങള്‍ ചെയ്തു നല്‍കണം. ഒരു വ്യക്തിയുടെ പ്രത്യേകതരം 'അവസ്ഥ'യായി ഇതിനെ പരിഗണിക്കണം". മാർപാപ്പ പറഞ്ഞു. ഇവിടെ വിശ്വാസികൾ തിരിച്ചറിയേണ്ട ഒരു വസ്തുതയുണ്ട്. മാർപാപ്പയുടെ ഈ പ്രസ്താവനയെ ലോക മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയായും ചിലപ്പോൾ തെറ്റായി വ്യാഖ്യാനിക്കാം. ഇവിടെ സ്വവർഗ്ഗവിവാഹം ശരിയാണെന്ന് മാർപാപ്പ പറയുന്നില്ല. സ്വവർഗ്ഗവിവാഹം പാപമാണെന്ന് ദൈവ വചനത്തിന്റെ വെളിച്ചത്തിൽ സഭ എക്കാലവും പഠിപ്പിക്കുന്നു. സ്വവർഗ്ഗഭോഗ പ്രവണത, അത്തരം അവസ്ഥയിൽ കഴിയുന്നവർക്ക് ഒരു പരീക്ഷണം തന്നെയാണ് എന്ന് സഭ തിരിച്ചറിയുന്നു. ഇതിന്റെ മനശാസ്ത്രപരമായ കാരണം വളരെ അവ്യക്തമായി നിലനിൽക്കുന്നതിനാൽ ഇത്തരം വിഭാഗത്തിൽ പെട്ടവരോട് സഹാനുഭൂതിയോടെയും ആദരവോടെയും നാം പെരുമാറേണ്ടിയിരിക്കുന്നു. സ്വവർഗ്ഗഭോഗ പ്രവണത പാപകരമല്ല പ്രത്യുത, സ്വവർഗ്ഗ രതിക്രിയയാണ് പാപകരം എന്നാണ് സഭ പഠിപ്പിക്കുന്നത്. (Aboard the papal plane, Jun 26, 2016)
Image: /content_image/News/News-2016-06-27-07:00:30.jpg
Keywords: സ്വവർഗ്ഗഭോഗ പ്രവണത, gay, pope francis
Category: 1
Sub Category:
Heading: സ്വവർഗ്ഗഭോഗ പ്രവണതയുള്ളവരോട് സഭ കൂടുതൽ അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കേണ്ടതുണ്ടന്ന് ഫ്രാൻസിസ് മാർപാപ്പ
Content: സ്വവർഗ്ഗഭോഗ പ്രവണതയുള്ളവരുടെ പ്രശ്നത്തിൽ സഭയുടെ കഴിഞ്ഞ കാലങ്ങളിലെ കർക്കശ നിലപാടുകളിൽ ഖേദിക്കുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ. അർമേനിയായിലെ സന്ദർശനം പൂർത്തിയാക്കി റോമിലേക്ക് മടങ്ങിയ പിതാവ് വിമാനത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ 'ക്രൈസ്തവരും സഭയും' സ്വവർഗ്ഗഭോഗ പ്രവണതയുള്ളവരോട് മാപ്പു പറയേണ്ടതാണെന്ന് അഭിപ്രായപ്പെട്ടു. സ്വവർഗ്ഗഭോഗ പ്രവണതയുള്ളവരോട് സഭ മാപ്പു പറയണം എന്ന് ജര്‍മ്മന്‍ കര്‍ദിനാള്‍ റെന്‍ഹാര്‍ഡ് മാര്‍ക്ക്‌സ് അഭിപ്രായപ്പെട്ടത് പത്രപ്രവർത്തകർ പിതാവിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോളായിരുന്ന് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. സഭ ഇത്രയും നാള്‍ സ്വവർഗ്ഗഭോഗ പ്രവണതയുള്ളവരോട് സ്വീകരിച്ചു വന്ന നിലപാട് തിരുത്തണമെന്നും, ഇത്രയും നാള്‍ അവരെ മാറ്റി നിര്‍ത്തിയതില്‍ മാപ്പ് ചോദിക്കണമെന്നുമായിരുന്നു കര്‍ദിനാള്‍ റെന്‍ഹാര്‍ഡ് പറഞ്ഞത്. 2013-ൽ അദ്ദേഹം മാർപ്പാപ്പയായി സ്ഥാനാരോഹണം ചെയ്തതിനു ശേഷം നടത്തിയ ഒരു വിദേശയാത്രയിൽ ഇവരെ പറ്റി പറഞ്ഞത് പിതാവ് ആവർത്തിച്ചു. "മറ്റുള്ളവരെ വിധിക്കുവാൻ ഞാനാര്? അതൊരു അവസ്ഥയാണ്. ആ അവസ്ഥയിലുള്ള ഒരാൾ ദൈവത്തെ സ്നേഹിക്കുന്നു എങ്കിൽ, അതിന്റെ ന്യായം വിധിക്കാൻ നമ്മളാര്?" "ഇത്തരം പ്രശ്‌നങ്ങള്‍ മൂലം വലയുന്നവരോട് സഭ അനുഭാവപൂര്‍ണമായ നിലപാട് തന്നെ വേണം സ്വീകരിക്കുവാന്‍. സഭയുടെ വിശ്വാസവും അങ്ങനെ തന്നെയാണ് പഠിപ്പിക്കുന്നത്. അവരെ കൂടി ചേര്‍ത്തു നിര്‍ത്തിയ ശേഷം അവര്‍ക്ക് വൈദികരുടെ സഹായത്തോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനുള്ള ക്രമീകരണങ്ങള്‍ ചെയ്തു നല്‍കണം. ഒരു വ്യക്തിയുടെ പ്രത്യേകതരം 'അവസ്ഥ'യായി ഇതിനെ പരിഗണിക്കണം". മാർപാപ്പ പറഞ്ഞു. ഇവിടെ വിശ്വാസികൾ തിരിച്ചറിയേണ്ട ഒരു വസ്തുതയുണ്ട്. മാർപാപ്പയുടെ ഈ പ്രസ്താവനയെ ലോക മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയായും ചിലപ്പോൾ തെറ്റായി വ്യാഖ്യാനിക്കാം. ഇവിടെ സ്വവർഗ്ഗവിവാഹം ശരിയാണെന്ന് മാർപാപ്പ പറയുന്നില്ല. സ്വവർഗ്ഗവിവാഹം പാപമാണെന്ന് ദൈവ വചനത്തിന്റെ വെളിച്ചത്തിൽ സഭ എക്കാലവും പഠിപ്പിക്കുന്നു. സ്വവർഗ്ഗഭോഗ പ്രവണത, അത്തരം അവസ്ഥയിൽ കഴിയുന്നവർക്ക് ഒരു പരീക്ഷണം തന്നെയാണ് എന്ന് സഭ തിരിച്ചറിയുന്നു. ഇതിന്റെ മനശാസ്ത്രപരമായ കാരണം വളരെ അവ്യക്തമായി നിലനിൽക്കുന്നതിനാൽ ഇത്തരം വിഭാഗത്തിൽ പെട്ടവരോട് സഹാനുഭൂതിയോടെയും ആദരവോടെയും നാം പെരുമാറേണ്ടിയിരിക്കുന്നു. സ്വവർഗ്ഗഭോഗ പ്രവണത പാപകരമല്ല പ്രത്യുത, സ്വവർഗ്ഗ രതിക്രിയയാണ് പാപകരം എന്നാണ് സഭ പഠിപ്പിക്കുന്നത്. (Aboard the papal plane, Jun 26, 2016)
Image: /content_image/News/News-2016-06-27-07:00:30.jpg
Keywords: സ്വവർഗ്ഗഭോഗ പ്രവണത, gay, pope francis
Content:
1809
Category: 8
Sub Category:
Heading: ‘സ്വര്‍ഗ്ഗം എന്റേതാണ്’ എന്ന് ആത്മവിശ്വാസത്തോടു കൂടി നമുക്കു പറയുവാന്‍ സാധിക്കുന്നത് എപ്പോൾ?
Content: “അപ്പോള്‍ നന്മചെയ്തവര്‍ ജീവന്റെ ഉയിര്‍പ്പിനായും, തിന്മ ചെയ്തവര്‍ ശിക്ഷാവിധിയുടെ ഉയിപ്പിനായും പുറത്ത് വരും” (യോഹന്നാന്‍ 5:29) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-27}# പോര്‍ട്ട് മോറിസിലെ വിശുദ്ധ ലിയോണാര്‍ഡ് ഇപ്രകാരം പറഞ്ഞു “നിങ്ങള്‍ ഒരാത്മാവിനെയെങ്കിലും ശുദ്ധീകരണസ്ഥലത്ത് നിന്നും മോചിപ്പിക്കുകയാണെങ്കില്‍ ‘സ്വര്‍ഗ്ഗം എന്റേതാണ്’ എന്ന് നിങ്ങള്‍ക്ക് ആത്മവിശ്വാസത്തോടു കൂടി പറയുവാന്‍ സാധിക്കും.” ആത്മാവ് പ്രവാസത്തിലാണ്, അവള്‍ ചെയ്ത തെറ്റുകളുടെ ശുദ്ധീകരണത്തിനായി മരണസമയത്ത് അവളുടെ സ്വന്തം ദേശത്ത് നിന്നും ശുദ്ധീകരണസ്ഥലമെന്ന അവസ്ഥയിലേക്ക് യാത്രയാകുന്നു. ഇവിടെ, ആത്മാവ് സ്വാതന്ത്യം നിഷേധിക്കപ്പെട്ട് തടവില്‍ കഴിയുന്ന ഒരു തടവ്പുള്ളി കൂടിയാണ്, നമ്മള്‍ അര്‍പ്പിക്കുന്ന പ്രാര്‍ത്ഥനകളും, വിശുദ്ധ കുര്‍ബ്ബാനകളും, മറ്റ് ഭക്തിപരമായ കാര്യങ്ങളും വഴിയുള്ള സഹായം അവര്‍ക്ക് ലഭിക്കുന്നത് വരെ അവര്‍ നിസ്സഹായരാണ്. ശുദ്ധീകരണസ്ഥലത്തെ ആതമാവ് ഒരു വിധവകൂടിയാണ്, അവളുടെ യാതനകള്‍ക്ക് പുറമേ വൈധവ്യത്തിന്റെ ദുഖവും കഷ്ടപ്പാടുകളും അവള്‍ക്ക് സഹിക്കേണ്ടതായി വരും. ദൈവീകമായ ബന്ധത്താല്‍ അവള്‍ ഐക്യപ്പെട്ടിരുന്ന അവളുടെ പ്രിയതമനായ യേശുക്രിസ്തു അവളില്‍ നിന്നും ഒരുപാടു അകലെയാണ്, നിശബ്ദതയില്‍ അവള്‍ അവന്റെ അഭാവത്തിലുള്ള വിരഹവേദനയാല്‍ സങ്കടപ്പെടുന്നു. “രാത്രികള്‍ മുഴുവന്‍ അവള്‍ തീവ്രമായി കരയുന്നു, തന്റെ കവിള്‍ത്തടങ്ങളിലൂടെ കണ്ണുനീര്‍ ഒഴുക്കുന്നു, അവളുടെ പ്രിയതമന്‍മാരില്‍ അവളെ ആശ്വസിപ്പിക്കുവാന്‍ ആരുമില്ല” (വിലാപങ്ങള്‍ 1:2). #{red->n->n->വിചിന്തനം:}# നിങ്ങള്‍ക്ക് പരിചയമുള്ളതോ, അല്ലാത്തതോ ആയ ഏതെങ്കിലും ഒരു ആത്മാവിന്റെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/6?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dle5KpNLg7a7FJNpFadJCr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-06-27-11:42:44.jpg
Keywords: സ്വര്‍ഗ്ഗ
Category: 8
Sub Category:
Heading: ‘സ്വര്‍ഗ്ഗം എന്റേതാണ്’ എന്ന് ആത്മവിശ്വാസത്തോടു കൂടി നമുക്കു പറയുവാന്‍ സാധിക്കുന്നത് എപ്പോൾ?
Content: “അപ്പോള്‍ നന്മചെയ്തവര്‍ ജീവന്റെ ഉയിര്‍പ്പിനായും, തിന്മ ചെയ്തവര്‍ ശിക്ഷാവിധിയുടെ ഉയിപ്പിനായും പുറത്ത് വരും” (യോഹന്നാന്‍ 5:29) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-27}# പോര്‍ട്ട് മോറിസിലെ വിശുദ്ധ ലിയോണാര്‍ഡ് ഇപ്രകാരം പറഞ്ഞു “നിങ്ങള്‍ ഒരാത്മാവിനെയെങ്കിലും ശുദ്ധീകരണസ്ഥലത്ത് നിന്നും മോചിപ്പിക്കുകയാണെങ്കില്‍ ‘സ്വര്‍ഗ്ഗം എന്റേതാണ്’ എന്ന് നിങ്ങള്‍ക്ക് ആത്മവിശ്വാസത്തോടു കൂടി പറയുവാന്‍ സാധിക്കും.” ആത്മാവ് പ്രവാസത്തിലാണ്, അവള്‍ ചെയ്ത തെറ്റുകളുടെ ശുദ്ധീകരണത്തിനായി മരണസമയത്ത് അവളുടെ സ്വന്തം ദേശത്ത് നിന്നും ശുദ്ധീകരണസ്ഥലമെന്ന അവസ്ഥയിലേക്ക് യാത്രയാകുന്നു. ഇവിടെ, ആത്മാവ് സ്വാതന്ത്യം നിഷേധിക്കപ്പെട്ട് തടവില്‍ കഴിയുന്ന ഒരു തടവ്പുള്ളി കൂടിയാണ്, നമ്മള്‍ അര്‍പ്പിക്കുന്ന പ്രാര്‍ത്ഥനകളും, വിശുദ്ധ കുര്‍ബ്ബാനകളും, മറ്റ് ഭക്തിപരമായ കാര്യങ്ങളും വഴിയുള്ള സഹായം അവര്‍ക്ക് ലഭിക്കുന്നത് വരെ അവര്‍ നിസ്സഹായരാണ്. ശുദ്ധീകരണസ്ഥലത്തെ ആതമാവ് ഒരു വിധവകൂടിയാണ്, അവളുടെ യാതനകള്‍ക്ക് പുറമേ വൈധവ്യത്തിന്റെ ദുഖവും കഷ്ടപ്പാടുകളും അവള്‍ക്ക് സഹിക്കേണ്ടതായി വരും. ദൈവീകമായ ബന്ധത്താല്‍ അവള്‍ ഐക്യപ്പെട്ടിരുന്ന അവളുടെ പ്രിയതമനായ യേശുക്രിസ്തു അവളില്‍ നിന്നും ഒരുപാടു അകലെയാണ്, നിശബ്ദതയില്‍ അവള്‍ അവന്റെ അഭാവത്തിലുള്ള വിരഹവേദനയാല്‍ സങ്കടപ്പെടുന്നു. “രാത്രികള്‍ മുഴുവന്‍ അവള്‍ തീവ്രമായി കരയുന്നു, തന്റെ കവിള്‍ത്തടങ്ങളിലൂടെ കണ്ണുനീര്‍ ഒഴുക്കുന്നു, അവളുടെ പ്രിയതമന്‍മാരില്‍ അവളെ ആശ്വസിപ്പിക്കുവാന്‍ ആരുമില്ല” (വിലാപങ്ങള്‍ 1:2). #{red->n->n->വിചിന്തനം:}# നിങ്ങള്‍ക്ക് പരിചയമുള്ളതോ, അല്ലാത്തതോ ആയ ഏതെങ്കിലും ഒരു ആത്മാവിന്റെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/6?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dle5KpNLg7a7FJNpFadJCr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-06-27-11:42:44.jpg
Keywords: സ്വര്‍ഗ്ഗ
Content:
1810
Category: 15
Sub Category:
Heading: ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 28
Content: #{red->n->n-> ഈശോയുടെ ദിവ്യഹൃദയമാണ് മരണസമയത്തു നമുക്കുള്ള ആശ്വാസം}# ജനിച്ചാല്‍ മരിക്കണണമെന്നത് നിഷേധിക്കാന്‍ പാടില്ലാത്ത സത്യമാകുന്നു. പാപം മുഖാന്തിരത്താല്‍ മരണം ലോകത്തിലേക്കു കടന്നുവെന്നു വേദാഗമം സാക്ഷിക്കുന്നു. പരമസ്രഷ്ടാവായ ദൈവം ആദിമാതാപിതാക്കന്‍മാരായ ആദത്തേയും ഹവ്വയേയും സൃഷ്ടിച്ച് പറുദീസായില്‍ അവര്‍ക്ക് ലൗകികമായ സകല സൗഭാഗ്യങ്ങളും നല്‍കി. എന്നാല്‍ വിലക്കപ്പെട്ട കനിയെ ഭക്ഷിച്ച ഉടനെ "നിങ്ങള്‍ മരിക്കും" എന്നായിരുന്നു ദൈവം അവരോടു കല്‍പ്പിച്ചത്. ഈ ആദിമാതാപിതാക്കന്മാര്‍ മനുഷ്യവര്‍ഗ്ഗത്തിന്‍റെ പ്രതിനിധികളായിരുന്നതിനാല്‍ ഇവര്‍ക്കുണ്ടായ ശിക്ഷ അന്നുമുതല്‍ ഉണ്ടാകുവാനിരുന്ന സകല മനുഷ്യരിലും വ്യാപിപ്പാനിടയായി. ചിലര്‍ ദീര്‍ഘകാലം ജീവിച്ചും ചിലര്‍ യൗവനപ്രായത്തിലും മറ്റിചിലര്‍ ശിശുപ്രായത്തിലും എങ്ങനെയെങ്കിലും മരിക്കാതെ നിവൃത്തിയില്ല. ഈ സത്യം ലോകാരംഭം മുതല്‍ ഇന്നുവരെയുള്ള സംഭവങ്ങള്‍ കൊണ്ട് ബോദ്ധ്യപ്പെടാവുന്നവയാണ്. ഭാഗ്യം അല്ലെങ്കില്‍ ദുര്‍ഭാഗ്യം എന്നിവയുടെ ആരംഭം ഭാഗ്യമായ അഥവാ നിര്‍ഭാഗ്യമായ ഒരു മരണത്തിന്‍റെ ഫലമാകുന്നു. എന്നാല്‍ ഈ മരണം വാര്‍ദ്ധക്യത്തിലോ, യൗവ്വനപ്രായത്തിലോ, സ്വഭവനത്തില്‍ വച്ചോ, അന്യസ്ഥലങ്ങളില്‍ വച്ചോ, ദൈവപ്രസാദസ്ഥിതിയിലോ, പാപത്താല്‍ അശുദ്ധമായിരിക്കുമ്പോഴോ എപ്പോഴെന്നും എവിടെവച്ചെന്നും കണ്ടുപിടിക്കാന്‍ മനുഷ്യര്‍ ശക്തരല്ല. എന്തുകൊണ്ടെന്നാല്‍ ആലോചിക്കാത്ത ആ നാഴികയില്‍ ഒരു കള്ളനെപ്പോലെ താന്‍ വരുമെന്ന് പരമ ഗുരുവായ ഈശോമിശിഹാ അരുളിച്ചെയ്തിരിക്കുന്നു. ആകയാല്‍ നിന്‍റെ മരണത്തിന്‍റെ നാഴിക അറിയുന്നയാള്‍ സത്യദൈവമായ ഈശോമിശിഹാ ആകുന്നു. അവിടുന്ന്‍ ഇതിനെ വെളിപ്പെടുത്തുന്നില്ലായെങ്കില്‍ യാതൊരു സൃഷ്ടികള്‍ക്കും കണ്ടുപിടിക്കാനും അറിയുവാനും ഒരിക്കലും കഴിയുകയില്ല. അതിനാല്‍ നിന്‍റെ ജീവിതകാലത്തില്‍ ഈശോയുടെ പുണ്യങ്ങളെ കണ്ടുപഠിക്കുകയും തന്‍റെ ദിവ്യഹൃദയത്തെ സ്നേഹിക്കുകയും ചെയ്‌താല്‍ തന്‍റെ പ്രസാദം കൂടാതെ ഒരിക്കലും മരിപ്പാന്‍ സംഗതിയാകയില്ല. മരണസമയത്തില്‍ ഉണ്ടാകുന്ന നാനാവിധ പീഡകളില്‍ നിന്നും പരീക്ഷകളില്‍നിന്നും നിന്‍റെ ആത്മാവിന് യാതൊരു അപകടവും നേരിടുകയില്ലായെന്നു തന്നെയല്ല, ഈവക ദുരിതങ്ങളാല്‍ സ്വര്‍ഗ്ഗത്തില്‍ വലുതായ ബിരുദവും മഹിമയുമുള്ള ഒരു സിംഹാസനം ലഭ്യമാകുകയും ചെയ്യും. നിന്‍റെ മരണസമയത്തില്‍ വലുതായ ശരണക്കേടോ നിന്‍റെ ജീവിതകാലത്തില്‍ ചെയ്തു പോയിട്ടുള്ള പാപങ്ങള്‍ക്കു പരിഹാരം ലഭിച്ചോ ഇല്ലയോ എന്നുള്ള സംശയങ്ങളോ നേരിടുന്നതായിരുന്നാല്‍ കൃപനിറഞ്ഞ ഈശോയുടെ ദിവ്യഹൃദയം ആ ഭയങ്കര യുദ്ധത്തില്‍ നിനക്ക് ശരണവും ആശ്രയവും രക്ഷയും ആയിരിക്കും. എന്തുകൊണ്ടെന്നാല്‍, ദിവ്യരക്ഷിതാവുതന്നെ ഭാഗ്യപ്പെട്ട മര്‍ഗ്ഗരീത്തായിക്കു കാണപ്പെട്ട് തന്‍റെ ദിവ്യഹൃദയ ഭക്തന്മാരുടെ ജീവിതകാലത്തിലും പ്രത്യേകം അവരുടെ മരണ സമയത്തിലും താന്‍ അവര്‍ക്കു നിശ്ചയമുള്ള സങ്കേതസ്ഥാനമാകുമെന്നും തന്‍റെ പ്രസാദം കൂടാതെയും ദിവ്യകൂദാശകള്‍ കൈക്കൊള്ളാതെയും അവര്‍ മരിക്കയില്ലായെന്നും അന്തിമസമയം വരെയും അവര്‍ക്കു താന്‍ തുണയായിരിക്കുമെന്നും വാഗ്ദാനം ചെയ്തിരിക്കുന്നു. ഹാ! എന്‍റെ ആത്മാവേ! നിന്‍റെ സകല പീഡകളിലും വിഷമതകളിലും നിന്നെ സഹായിപ്പാന്‍ ശേഷിയുള്ള ഒരു സ്നേഹിതനെ ലഭിച്ചാല്‍ അയാളുടെ സ്നേഹബന്ധത്തില്‍ നിന്നു മാറാതിരിക്കാന്‍ എത്രമാത്രം നീ ശ്രദ്ധാലുവായിരിക്കും? നിന്‍റെ സര്‍വ്വവ്യാധികളെയും രോഗങ്ങളേയും കൃത്യമായി തിരിച്ചറിഞ്ഞ് മരണത്തില്‍ നിന്ന്‍ രക്ഷിപ്പാന്‍ പ്രാപ്തിയുള്ള ഒരു വൈദ്യനെ നീ എത്രമാത്രം ബഹുമാനിക്കയും എത്രമാത്രം ധനവ്യയം ചെയ്തു അയാളുടെ പ്രീതി സമ്പാദിക്കയും അയാളില്‍ ആശ്രയിക്കുകയും ചെയ്യുമായിരുന്നു! സകലത്തെയും പൂര്‍ണ്ണമായി തൃക്കണ്പാര്‍ത്തിരിക്കുന്നവനും എല്ലാവക തിന്മകളില്‍ നിന്നും ഒഴിവാക്കുന്ന സര്‍വ്വശക്തനും നിന്‍റെ മരണത്തിന്‍റെ സമയം കൃത്യമായി അറിയുന്നവനും ദുര്‍മരണത്തില്‍ നിന്നു രക്ഷിക്കാന്‍ അത്യാശയോടെ ആഗ്രഹിക്കുന്നവനും ഇങ്ങനെ രക്ഷിപ്പാന്‍ ശക്തിയുള്ളയാളും ഉത്തമ സ്നേഹിതനും ഒരക്കലും തെറ്റുവരാത്ത വൈദ്യനുമായ ഈശോമിശിഹായുടെ ദിവ്യഹൃദയത്തെ സ്നേഹിക്കാതിരിക്കുന്നതെന്തുകൊണ്ട്? സര്‍വ്വ നന്മകളും അടങ്ങിയിരിക്കുന്ന ഈ ദിവ്യഹൃദയത്തെ സ്നേഹിച്ച് സേവിക്കാതിരിക്കുന്നതില്‍ നിനക്കു നഷ്ടീഭവിക്കാനിരിക്കുന്ന ഭാഗ്യത്തെപ്പറ്റി നീ ആലോചിക്കുന്നില്ലല്ലോ? ദുര്‍ഭാഗ്യത്തില്‍ നിന്നും നിത്യമരണത്തില്‍ നിന്നും രക്ഷ പ്രാപിപ്പാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, സമയമുള്ളപ്പോള്‍തന്നെ കൃപനിറഞ്ഞ ഈശോയുടെ ദിവ്യഹൃദയത്തില്‍ നീ അഭയം പ്രാപിച്ചുകൊള്‍ക. #{red->n->n->ജപം}# മനുഷ്യരക്ഷമേല്‍ ഇത്രയും താല്പര്യമുള്ള ഈശോയെ! കൃപനിറഞ്ഞ പിതാവേ! ഇതാ ഞാന്‍ അങ്ങേ തിരുസന്നിധിയില്‍ എന്‍റെ പാപങ്ങളില്‍ന്മേല്‍ മനസ്താപപ്പെട്ടു നില്‍ക്കുന്നു. മാധുര്യം നിറഞ്ഞ ഈശോയുടെ ദിവ്യഹൃദയമേ! അങ്ങുമാത്രം എന്‍റെ അവസാന നാഴികയും പിന്നീട് എനിക്ക് സംഭവിപ്പാനിരിക്കുന്നതും അറിയുന്നു. കര്‍ത്താവേ! അങ്ങേ അളവറ്റ കൃപയാല്‍ എനിക്ക് ഒരു നല്ലമരണവും നല്ല വിധിയും കിട്ടുമെന്ന് ശരണപ്പെടുന്നു. കാരുണ്യം നിറഞ്ഞ ഈശോയേ! എന്‍റെ അവസാനത്തെ ആ നാഴിക ഇപ്പോള്‍തന്നെ അങ്ങേയ്ക്കു കയ്യേല്‍പ്പിചിരിക്കുന്നു. എന്‍റെ കാലുകള്‍ ഇളക്കുവാന്‍ വയ്യാതെയും കൈകള്‍ വിറച്ചു മരവിച്ച് കുരിശിന്മേല്‍ പതിക്കപ്പെട്ട അങ്ങയെ പിടിച്ചു തഴുകുവാന്‍ പാടില്ലാതെയിരിക്കുമ്പോഴും മരണ ഭയത്താല്‍ കണ്ണുകള്‍ ഇരുണ്ട് അങ്ങയെ നോക്കി അങ്ങേ തിരുനാമം വിളിക്കുന്ന ആ സമയത്തിലും മരണസമയത്തില്‍ എന്‍റെ രക്ഷയുടെ ശത്രുക്കളോടു യുദ്ധം ചെയ്യുമ്പോഴും,കരുണ നിറഞ്ഞ ഈശോയെ, എന്‍റെ മേല്‍ കൃപയായിരിക്കണമേ. ആ ഭയങ്കര സമയത്തില്‍ എന്‍റെ സകല പാപങ്ങളും നന്ദികേടുകളും ഓര്‍ക്കാതെ അങ്ങേ അളവറ്റ സ്നേഹത്തെയും ദയയും എന്നോടു കാണിച്ചരുളണമേ. എന്‍റെ പാപം നിന്റഞ്ഞ ആത്മാവ് ശരീരത്തില്‍ നിന്നു വേര്‍പിരിയുമ്പോള്‍ അങ്ങേ തിരുരക്തത്താല്‍ അതിനെ കഴുകി ശുദ്ധീകരിച്ച് അങ്ങേ പരിശുദ്ധ ഹൃദയത്തില്‍ കൈക്കൊള്ളണമെന്ന് സാഷ്ടാംഗം വീണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. #{red->n->n->പ്രാര്‍ത്ഥന}# കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍. 3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി. സാധുശീലനും വിനീതഹൃദയനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ. #{red->n->n->ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! അനുഗ്രഹിക്കണമേ. കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ, ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദാശാ തമ്പുരാനേ, ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ, നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ, ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ, ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ, അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ, ദൈവ ഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ, ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ, നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ, നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ, സകല പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ, സകല ഹൃദയങ്ങള്‍ക്കും അധിപനും കേന്ദ്രവുമായ ഈശോയുടെ തിരുഹൃദയമേ, ജ്ഞാനത്തിന്റെയും അറിവിന്റെയും നിധിയൊക്കെയും ഉള്‍കൊണ്ടിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, ദൈവത്വത്തിന്‍ പൂര്‍ണ്ണതയൊക്കെയും വസിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ, നിത്യപിതാവിന് പ്രസാദിച്ചിരിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങള്‍ക്കെല്ലാവര്‍ക്കും സിദ്ധിച്ചിരിക്കുന്ന നന്മകളുടെ സമ്പൂര്‍ണ്ണ നിധിയായ ഈശോയുടെ തിരുഹൃദയമേ, നിത്യപര്‍വ്വതങ്ങളുടെ ആശയമായ ഈശോയുടെ തിരുഹൃദയമേ, ക്ഷമയും അധിക ദയയുമുള്ള ഈശോയുടെ തിരുഹൃദയമേ, അങ്ങേ കൃപ അപേക്ഷിക്കുന്ന സകലരെയും ഐശ്വര്യപ്പെടുത്തുന്ന ഈശോയുടെ തിരുഹൃദയമേ, ജീവന്റെയും വിശുദ്ധിയുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരമായിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, നിന്ദകളാല്‍ പൂരിതമായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ അക്രമങ്ങള്‍ നിമിത്തം തകര്‍ന്ന ഈശോയുടെ തിരുഹൃദയമേ, മരണത്തോളം കീഴ് വഴങ്ങിയ ഈശോയുടെ തിരുഹൃദയമേ, സകല ആശ്വാസങ്ങളുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ ജീവനും ഉയിര്‍പ്പുമായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ സമാധാനവും അനുരജ്ഞനവുമായ ഈശോയുടെ തിരുഹൃദയമേ, പാപങ്ങള്‍ക്ക് പരിഹാരബലിയായ ഈശോയുടെ തിരുഹൃദയമേ, അങ്ങയില്‍ ആശ്രയിക്കുന്ന രക്ഷയായ ഈശോയുടെ തിരുഹൃദയമേ, അങ്ങില്‍ മരിക്കുന്നവരുടെ ശരണമായ ഈശോയുടെ തിരുഹൃദയമേ, ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. #{red->n->n->പ്രാര്‍ത്ഥിക്കാം}# സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദ് കൂദാശയുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍. #{red->n->n-> സുകൃതജപം}# മരണാവസ്ഥയില്‍ ഉള്‍പ്പെട്ട ഈശോയുടെ തിരുഹൃദയമേ, മരിക്കുന്നവരുടെമേല്‍ ദയയായിരിക്കണമേ #{red->n->n-> സല്‍ക്രിയ}# മരണാവസ്ഥയില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ക്കു വേണ്ടി 3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി. ചൊല്ലുക. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/6?type=15}} ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/ChristianPrayer/ChristianPrayer-2016-06-27-20:07:30.jpg
Keywords: ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം
Category: 15
Sub Category:
Heading: ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 28
Content: #{red->n->n-> ഈശോയുടെ ദിവ്യഹൃദയമാണ് മരണസമയത്തു നമുക്കുള്ള ആശ്വാസം}# ജനിച്ചാല്‍ മരിക്കണണമെന്നത് നിഷേധിക്കാന്‍ പാടില്ലാത്ത സത്യമാകുന്നു. പാപം മുഖാന്തിരത്താല്‍ മരണം ലോകത്തിലേക്കു കടന്നുവെന്നു വേദാഗമം സാക്ഷിക്കുന്നു. പരമസ്രഷ്ടാവായ ദൈവം ആദിമാതാപിതാക്കന്‍മാരായ ആദത്തേയും ഹവ്വയേയും സൃഷ്ടിച്ച് പറുദീസായില്‍ അവര്‍ക്ക് ലൗകികമായ സകല സൗഭാഗ്യങ്ങളും നല്‍കി. എന്നാല്‍ വിലക്കപ്പെട്ട കനിയെ ഭക്ഷിച്ച ഉടനെ "നിങ്ങള്‍ മരിക്കും" എന്നായിരുന്നു ദൈവം അവരോടു കല്‍പ്പിച്ചത്. ഈ ആദിമാതാപിതാക്കന്മാര്‍ മനുഷ്യവര്‍ഗ്ഗത്തിന്‍റെ പ്രതിനിധികളായിരുന്നതിനാല്‍ ഇവര്‍ക്കുണ്ടായ ശിക്ഷ അന്നുമുതല്‍ ഉണ്ടാകുവാനിരുന്ന സകല മനുഷ്യരിലും വ്യാപിപ്പാനിടയായി. ചിലര്‍ ദീര്‍ഘകാലം ജീവിച്ചും ചിലര്‍ യൗവനപ്രായത്തിലും മറ്റിചിലര്‍ ശിശുപ്രായത്തിലും എങ്ങനെയെങ്കിലും മരിക്കാതെ നിവൃത്തിയില്ല. ഈ സത്യം ലോകാരംഭം മുതല്‍ ഇന്നുവരെയുള്ള സംഭവങ്ങള്‍ കൊണ്ട് ബോദ്ധ്യപ്പെടാവുന്നവയാണ്. ഭാഗ്യം അല്ലെങ്കില്‍ ദുര്‍ഭാഗ്യം എന്നിവയുടെ ആരംഭം ഭാഗ്യമായ അഥവാ നിര്‍ഭാഗ്യമായ ഒരു മരണത്തിന്‍റെ ഫലമാകുന്നു. എന്നാല്‍ ഈ മരണം വാര്‍ദ്ധക്യത്തിലോ, യൗവ്വനപ്രായത്തിലോ, സ്വഭവനത്തില്‍ വച്ചോ, അന്യസ്ഥലങ്ങളില്‍ വച്ചോ, ദൈവപ്രസാദസ്ഥിതിയിലോ, പാപത്താല്‍ അശുദ്ധമായിരിക്കുമ്പോഴോ എപ്പോഴെന്നും എവിടെവച്ചെന്നും കണ്ടുപിടിക്കാന്‍ മനുഷ്യര്‍ ശക്തരല്ല. എന്തുകൊണ്ടെന്നാല്‍ ആലോചിക്കാത്ത ആ നാഴികയില്‍ ഒരു കള്ളനെപ്പോലെ താന്‍ വരുമെന്ന് പരമ ഗുരുവായ ഈശോമിശിഹാ അരുളിച്ചെയ്തിരിക്കുന്നു. ആകയാല്‍ നിന്‍റെ മരണത്തിന്‍റെ നാഴിക അറിയുന്നയാള്‍ സത്യദൈവമായ ഈശോമിശിഹാ ആകുന്നു. അവിടുന്ന്‍ ഇതിനെ വെളിപ്പെടുത്തുന്നില്ലായെങ്കില്‍ യാതൊരു സൃഷ്ടികള്‍ക്കും കണ്ടുപിടിക്കാനും അറിയുവാനും ഒരിക്കലും കഴിയുകയില്ല. അതിനാല്‍ നിന്‍റെ ജീവിതകാലത്തില്‍ ഈശോയുടെ പുണ്യങ്ങളെ കണ്ടുപഠിക്കുകയും തന്‍റെ ദിവ്യഹൃദയത്തെ സ്നേഹിക്കുകയും ചെയ്‌താല്‍ തന്‍റെ പ്രസാദം കൂടാതെ ഒരിക്കലും മരിപ്പാന്‍ സംഗതിയാകയില്ല. മരണസമയത്തില്‍ ഉണ്ടാകുന്ന നാനാവിധ പീഡകളില്‍ നിന്നും പരീക്ഷകളില്‍നിന്നും നിന്‍റെ ആത്മാവിന് യാതൊരു അപകടവും നേരിടുകയില്ലായെന്നു തന്നെയല്ല, ഈവക ദുരിതങ്ങളാല്‍ സ്വര്‍ഗ്ഗത്തില്‍ വലുതായ ബിരുദവും മഹിമയുമുള്ള ഒരു സിംഹാസനം ലഭ്യമാകുകയും ചെയ്യും. നിന്‍റെ മരണസമയത്തില്‍ വലുതായ ശരണക്കേടോ നിന്‍റെ ജീവിതകാലത്തില്‍ ചെയ്തു പോയിട്ടുള്ള പാപങ്ങള്‍ക്കു പരിഹാരം ലഭിച്ചോ ഇല്ലയോ എന്നുള്ള സംശയങ്ങളോ നേരിടുന്നതായിരുന്നാല്‍ കൃപനിറഞ്ഞ ഈശോയുടെ ദിവ്യഹൃദയം ആ ഭയങ്കര യുദ്ധത്തില്‍ നിനക്ക് ശരണവും ആശ്രയവും രക്ഷയും ആയിരിക്കും. എന്തുകൊണ്ടെന്നാല്‍, ദിവ്യരക്ഷിതാവുതന്നെ ഭാഗ്യപ്പെട്ട മര്‍ഗ്ഗരീത്തായിക്കു കാണപ്പെട്ട് തന്‍റെ ദിവ്യഹൃദയ ഭക്തന്മാരുടെ ജീവിതകാലത്തിലും പ്രത്യേകം അവരുടെ മരണ സമയത്തിലും താന്‍ അവര്‍ക്കു നിശ്ചയമുള്ള സങ്കേതസ്ഥാനമാകുമെന്നും തന്‍റെ പ്രസാദം കൂടാതെയും ദിവ്യകൂദാശകള്‍ കൈക്കൊള്ളാതെയും അവര്‍ മരിക്കയില്ലായെന്നും അന്തിമസമയം വരെയും അവര്‍ക്കു താന്‍ തുണയായിരിക്കുമെന്നും വാഗ്ദാനം ചെയ്തിരിക്കുന്നു. ഹാ! എന്‍റെ ആത്മാവേ! നിന്‍റെ സകല പീഡകളിലും വിഷമതകളിലും നിന്നെ സഹായിപ്പാന്‍ ശേഷിയുള്ള ഒരു സ്നേഹിതനെ ലഭിച്ചാല്‍ അയാളുടെ സ്നേഹബന്ധത്തില്‍ നിന്നു മാറാതിരിക്കാന്‍ എത്രമാത്രം നീ ശ്രദ്ധാലുവായിരിക്കും? നിന്‍റെ സര്‍വ്വവ്യാധികളെയും രോഗങ്ങളേയും കൃത്യമായി തിരിച്ചറിഞ്ഞ് മരണത്തില്‍ നിന്ന്‍ രക്ഷിപ്പാന്‍ പ്രാപ്തിയുള്ള ഒരു വൈദ്യനെ നീ എത്രമാത്രം ബഹുമാനിക്കയും എത്രമാത്രം ധനവ്യയം ചെയ്തു അയാളുടെ പ്രീതി സമ്പാദിക്കയും അയാളില്‍ ആശ്രയിക്കുകയും ചെയ്യുമായിരുന്നു! സകലത്തെയും പൂര്‍ണ്ണമായി തൃക്കണ്പാര്‍ത്തിരിക്കുന്നവനും എല്ലാവക തിന്മകളില്‍ നിന്നും ഒഴിവാക്കുന്ന സര്‍വ്വശക്തനും നിന്‍റെ മരണത്തിന്‍റെ സമയം കൃത്യമായി അറിയുന്നവനും ദുര്‍മരണത്തില്‍ നിന്നു രക്ഷിക്കാന്‍ അത്യാശയോടെ ആഗ്രഹിക്കുന്നവനും ഇങ്ങനെ രക്ഷിപ്പാന്‍ ശക്തിയുള്ളയാളും ഉത്തമ സ്നേഹിതനും ഒരക്കലും തെറ്റുവരാത്ത വൈദ്യനുമായ ഈശോമിശിഹായുടെ ദിവ്യഹൃദയത്തെ സ്നേഹിക്കാതിരിക്കുന്നതെന്തുകൊണ്ട്? സര്‍വ്വ നന്മകളും അടങ്ങിയിരിക്കുന്ന ഈ ദിവ്യഹൃദയത്തെ സ്നേഹിച്ച് സേവിക്കാതിരിക്കുന്നതില്‍ നിനക്കു നഷ്ടീഭവിക്കാനിരിക്കുന്ന ഭാഗ്യത്തെപ്പറ്റി നീ ആലോചിക്കുന്നില്ലല്ലോ? ദുര്‍ഭാഗ്യത്തില്‍ നിന്നും നിത്യമരണത്തില്‍ നിന്നും രക്ഷ പ്രാപിപ്പാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, സമയമുള്ളപ്പോള്‍തന്നെ കൃപനിറഞ്ഞ ഈശോയുടെ ദിവ്യഹൃദയത്തില്‍ നീ അഭയം പ്രാപിച്ചുകൊള്‍ക. #{red->n->n->ജപം}# മനുഷ്യരക്ഷമേല്‍ ഇത്രയും താല്പര്യമുള്ള ഈശോയെ! കൃപനിറഞ്ഞ പിതാവേ! ഇതാ ഞാന്‍ അങ്ങേ തിരുസന്നിധിയില്‍ എന്‍റെ പാപങ്ങളില്‍ന്മേല്‍ മനസ്താപപ്പെട്ടു നില്‍ക്കുന്നു. മാധുര്യം നിറഞ്ഞ ഈശോയുടെ ദിവ്യഹൃദയമേ! അങ്ങുമാത്രം എന്‍റെ അവസാന നാഴികയും പിന്നീട് എനിക്ക് സംഭവിപ്പാനിരിക്കുന്നതും അറിയുന്നു. കര്‍ത്താവേ! അങ്ങേ അളവറ്റ കൃപയാല്‍ എനിക്ക് ഒരു നല്ലമരണവും നല്ല വിധിയും കിട്ടുമെന്ന് ശരണപ്പെടുന്നു. കാരുണ്യം നിറഞ്ഞ ഈശോയേ! എന്‍റെ അവസാനത്തെ ആ നാഴിക ഇപ്പോള്‍തന്നെ അങ്ങേയ്ക്കു കയ്യേല്‍പ്പിചിരിക്കുന്നു. എന്‍റെ കാലുകള്‍ ഇളക്കുവാന്‍ വയ്യാതെയും കൈകള്‍ വിറച്ചു മരവിച്ച് കുരിശിന്മേല്‍ പതിക്കപ്പെട്ട അങ്ങയെ പിടിച്ചു തഴുകുവാന്‍ പാടില്ലാതെയിരിക്കുമ്പോഴും മരണ ഭയത്താല്‍ കണ്ണുകള്‍ ഇരുണ്ട് അങ്ങയെ നോക്കി അങ്ങേ തിരുനാമം വിളിക്കുന്ന ആ സമയത്തിലും മരണസമയത്തില്‍ എന്‍റെ രക്ഷയുടെ ശത്രുക്കളോടു യുദ്ധം ചെയ്യുമ്പോഴും,കരുണ നിറഞ്ഞ ഈശോയെ, എന്‍റെ മേല്‍ കൃപയായിരിക്കണമേ. ആ ഭയങ്കര സമയത്തില്‍ എന്‍റെ സകല പാപങ്ങളും നന്ദികേടുകളും ഓര്‍ക്കാതെ അങ്ങേ അളവറ്റ സ്നേഹത്തെയും ദയയും എന്നോടു കാണിച്ചരുളണമേ. എന്‍റെ പാപം നിന്റഞ്ഞ ആത്മാവ് ശരീരത്തില്‍ നിന്നു വേര്‍പിരിയുമ്പോള്‍ അങ്ങേ തിരുരക്തത്താല്‍ അതിനെ കഴുകി ശുദ്ധീകരിച്ച് അങ്ങേ പരിശുദ്ധ ഹൃദയത്തില്‍ കൈക്കൊള്ളണമെന്ന് സാഷ്ടാംഗം വീണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. #{red->n->n->പ്രാര്‍ത്ഥന}# കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍. 3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി. സാധുശീലനും വിനീതഹൃദയനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ. #{red->n->n->ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! അനുഗ്രഹിക്കണമേ. കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ, ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദാശാ തമ്പുരാനേ, ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ, നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ, ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ, ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ, അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ, ദൈവ ഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ, ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ, നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ, നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ, സകല പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ, സകല ഹൃദയങ്ങള്‍ക്കും അധിപനും കേന്ദ്രവുമായ ഈശോയുടെ തിരുഹൃദയമേ, ജ്ഞാനത്തിന്റെയും അറിവിന്റെയും നിധിയൊക്കെയും ഉള്‍കൊണ്ടിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, ദൈവത്വത്തിന്‍ പൂര്‍ണ്ണതയൊക്കെയും വസിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ, നിത്യപിതാവിന് പ്രസാദിച്ചിരിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങള്‍ക്കെല്ലാവര്‍ക്കും സിദ്ധിച്ചിരിക്കുന്ന നന്മകളുടെ സമ്പൂര്‍ണ്ണ നിധിയായ ഈശോയുടെ തിരുഹൃദയമേ, നിത്യപര്‍വ്വതങ്ങളുടെ ആശയമായ ഈശോയുടെ തിരുഹൃദയമേ, ക്ഷമയും അധിക ദയയുമുള്ള ഈശോയുടെ തിരുഹൃദയമേ, അങ്ങേ കൃപ അപേക്ഷിക്കുന്ന സകലരെയും ഐശ്വര്യപ്പെടുത്തുന്ന ഈശോയുടെ തിരുഹൃദയമേ, ജീവന്റെയും വിശുദ്ധിയുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരമായിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, നിന്ദകളാല്‍ പൂരിതമായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ അക്രമങ്ങള്‍ നിമിത്തം തകര്‍ന്ന ഈശോയുടെ തിരുഹൃദയമേ, മരണത്തോളം കീഴ് വഴങ്ങിയ ഈശോയുടെ തിരുഹൃദയമേ, സകല ആശ്വാസങ്ങളുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ ജീവനും ഉയിര്‍പ്പുമായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ സമാധാനവും അനുരജ്ഞനവുമായ ഈശോയുടെ തിരുഹൃദയമേ, പാപങ്ങള്‍ക്ക് പരിഹാരബലിയായ ഈശോയുടെ തിരുഹൃദയമേ, അങ്ങയില്‍ ആശ്രയിക്കുന്ന രക്ഷയായ ഈശോയുടെ തിരുഹൃദയമേ, അങ്ങില്‍ മരിക്കുന്നവരുടെ ശരണമായ ഈശോയുടെ തിരുഹൃദയമേ, ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. #{red->n->n->പ്രാര്‍ത്ഥിക്കാം}# സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദ് കൂദാശയുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍. #{red->n->n-> സുകൃതജപം}# മരണാവസ്ഥയില്‍ ഉള്‍പ്പെട്ട ഈശോയുടെ തിരുഹൃദയമേ, മരിക്കുന്നവരുടെമേല്‍ ദയയായിരിക്കണമേ #{red->n->n-> സല്‍ക്രിയ}# മരണാവസ്ഥയില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ക്കു വേണ്ടി 3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി. ചൊല്ലുക. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/6?type=15}} ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/ChristianPrayer/ChristianPrayer-2016-06-27-20:07:30.jpg
Keywords: ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം