Contents
Displaying 16381-16390 of 25120 results.
Content:
16752
Category: 18
Sub Category:
Heading: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: സര്‍ക്കാര്‍ എടുത്ത തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്നു മുഖ്യമന്ത്രി, പ്രതീക്ഷയോടെ ക്രൈസ്തവര്‍
Content: തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ആനുകൂല്യ വിതരണത്തില്‍ ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന വിഹിതത്തില്‍ ഒരു വിഭാഗത്തിനും കുറവു വരില്ലെന്നും സര്‍ക്കാര്‍ എടുത്ത തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വിവേചനപരമായി ഒന്നും പാടില്ലെന്നാണ് വിധി. ഏതു കൂട്ടര്‍ക്കായാലും ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്നതില്‍ കുറവ് വന്നാല്‍ അതു ദോഷവുമാകും. നിലവിലുള്ളതില്‍ ഒരു കുറവും വരില്ലെന്നാണു സര്‍ക്കാര്‍ പറഞ്ഞത്. ആനുകൂല്യത്തില്‍ കുറവു വരുമെന്നു പറയുന്നതു തെറ്റായി കാര്യങ്ങള്‍ അവതരിപ്പിക്കുന്നതു മൂലമാണ്. ന്യൂനപക്ഷങ്ങളെന്ന നിലയില്‍ എല്ലാവരെയും ഒരുപോലെ കാണണമെന്നും ആനുകൂല്യങ്ങള്‍ ജനസംഖ്യാടിസ്ഥാനത്തില്‍ കൊടുക്കണം എന്നുമാണ് ഹൈക്കോടതി പറഞ്ഞത്. ഇതുവഴി ഒരു കൂട്ടര്‍ക്ക് കിട്ടുന്നതില്‍ കുറവ് വരുത്താതെ, മറ്റൊരു കൂട്ടര്‍ക്ക് അര്‍ഹതപ്പെട്ടതു കൊടുക്കുന്നു; മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കഴിഞ്ഞ മേയ് 28ന് ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ കൈവശമുള്ള ഏറ്റവും പുതിയ സെൻസസ് റിപ്പോർട്ട് അനുസരിച്ച് തുല്യപരിഗണനയോടെ വിതരണം ചെയ്യാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഹൈക്കോടതി വിധി അനുസരിച്ച് 2011ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു സമുദായത്തിനും ആനുകൂല്യം നഷ്ടപ്പെടാതെ ഇത് അനുവദിക്കുവാനാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായത്. ക്രിസ്ത്യന്‍ 18.38%, മുസ്‌ലിം 26.56%, ബുദ്ധര്‍ 0.01%, ജൈന്‍ 0.01%, സിഖ് 0.01% എന്നിങ്ങനെയാണ് 2011-ലെ ജനംസംഖ്യ. കാലകാലങ്ങളായി ഒരു വിഭാഗം മാത്രം കൈയടക്കിയിരിന്ന ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ തങ്ങള്‍ക്ക് കൂടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ക്രൈസ്തവ സമൂഹം. അതേസമയം മന്ത്രിസഭ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ലീഗ് രംഗത്തെത്തിയിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-07-18-13:43:40.jpg
Keywords: മുഖ്യമന്ത്രി
Category: 18
Sub Category:
Heading: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: സര്‍ക്കാര്‍ എടുത്ത തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്നു മുഖ്യമന്ത്രി, പ്രതീക്ഷയോടെ ക്രൈസ്തവര്‍
Content: തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ആനുകൂല്യ വിതരണത്തില്‍ ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന വിഹിതത്തില്‍ ഒരു വിഭാഗത്തിനും കുറവു വരില്ലെന്നും സര്‍ക്കാര്‍ എടുത്ത തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വിവേചനപരമായി ഒന്നും പാടില്ലെന്നാണ് വിധി. ഏതു കൂട്ടര്‍ക്കായാലും ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്നതില്‍ കുറവ് വന്നാല്‍ അതു ദോഷവുമാകും. നിലവിലുള്ളതില്‍ ഒരു കുറവും വരില്ലെന്നാണു സര്‍ക്കാര്‍ പറഞ്ഞത്. ആനുകൂല്യത്തില്‍ കുറവു വരുമെന്നു പറയുന്നതു തെറ്റായി കാര്യങ്ങള്‍ അവതരിപ്പിക്കുന്നതു മൂലമാണ്. ന്യൂനപക്ഷങ്ങളെന്ന നിലയില്‍ എല്ലാവരെയും ഒരുപോലെ കാണണമെന്നും ആനുകൂല്യങ്ങള്‍ ജനസംഖ്യാടിസ്ഥാനത്തില്‍ കൊടുക്കണം എന്നുമാണ് ഹൈക്കോടതി പറഞ്ഞത്. ഇതുവഴി ഒരു കൂട്ടര്‍ക്ക് കിട്ടുന്നതില്‍ കുറവ് വരുത്താതെ, മറ്റൊരു കൂട്ടര്‍ക്ക് അര്‍ഹതപ്പെട്ടതു കൊടുക്കുന്നു; മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കഴിഞ്ഞ മേയ് 28ന് ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ കൈവശമുള്ള ഏറ്റവും പുതിയ സെൻസസ് റിപ്പോർട്ട് അനുസരിച്ച് തുല്യപരിഗണനയോടെ വിതരണം ചെയ്യാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഹൈക്കോടതി വിധി അനുസരിച്ച് 2011ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു സമുദായത്തിനും ആനുകൂല്യം നഷ്ടപ്പെടാതെ ഇത് അനുവദിക്കുവാനാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായത്. ക്രിസ്ത്യന്‍ 18.38%, മുസ്‌ലിം 26.56%, ബുദ്ധര്‍ 0.01%, ജൈന്‍ 0.01%, സിഖ് 0.01% എന്നിങ്ങനെയാണ് 2011-ലെ ജനംസംഖ്യ. കാലകാലങ്ങളായി ഒരു വിഭാഗം മാത്രം കൈയടക്കിയിരിന്ന ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ തങ്ങള്‍ക്ക് കൂടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ക്രൈസ്തവ സമൂഹം. അതേസമയം മന്ത്രിസഭ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ലീഗ് രംഗത്തെത്തിയിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-07-18-13:43:40.jpg
Keywords: മുഖ്യമന്ത്രി
Content:
16753
Category: 17
Sub Category:
Heading: തകർന്ന മൂന്നു ജീവിതങ്ങൾ: ഈ കുടുംബത്തിന്റെ കണ്ണീരൊപ്പാൻ സഹായിക്കുമോ?
Content: കണ്ണൂര്‍ ഉളിക്കൽ ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ താമസിക്കുന്ന കാഞ്ഞിരത്തിങ്കൽ വർഗീസ് എന്ന പാപ്പൻ ചേട്ടന്‍ ഒരു ചെങ്കല്ല് തൊഴിലാളിയായിരിന്നു. എട്ട് മാസങ്ങള്‍ക്ക് മുന്‍പ് വരെ. ഇന്ന് അതികഠിനമായ വേദനകള്‍ സഹിച്ചു ജീവിതത്തോട് പടപൊരുതുന്ന ഒരു സാധു മനുഷ്യനാണ് അദ്ദേഹം. ഭാര്യയും പ്ലസ് ടു കഴിഞ്ഞ മകനും ഉള്‍പ്പെടുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിന്റെ നെടുംതൂണായിരുന്നു പാപ്പൻ ചേട്ടൻ. എന്നാല്‍ കാന്സര്‍ എന്ന മഹാമാരി നട്ടെല്ലിലും രക്തത്തിലും പടര്‍ന്ന് കടുത്ത വേദനകളിലൂടെയാണ് ഈ സഹോദരന്‍ കടന്നുപോകുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ ഒക്ടോബര്‍ ചെങ്കല്‍ ക്വാറിയില്‍ നിന്നുണ്ടായ തലകറക്കമായിരിന്നു ആദ്യ ലക്ഷണം. എന്നാല്‍ ആദ്യ നാളുകളില്‍, കുടുംബത്തിന്റെ അവസ്ഥ മനസിലാക്കി വയ്യാതെയാണെങ്കിലും ജോലിക്ക് പോകുന്നത് അദ്ദേഹം തുടര്‍ന്നു. പക്ഷേ അതിന് അധികം ദൈര്‍ഖ്യമുണ്ടായിരിന്നില്ല. ഒട്ടും വയ്യാത്ത അവസ്ഥ. ഹീമോഗ്ലോബിന്റെ കുറവാണെന്നാണ് ആദ്യം കണ്ടെത്തിയത്. നിരവധി തവണ രക്തം സ്വീകരിച്ചെങ്കിലും അസ്വസ്ഥതകള്‍ വിട്ടൊഴിഞ്ഞിരിന്നില്ല. ശരീരം ചൊറിഞ്ഞു തടിക്കുന്നു, ക്ഷീണവും തളര്‍ച്ചയും തുടങ്ങീ വിവിധങ്ങളായ അസ്വസ്ഥതകള്‍ ഈ സഹോദരനെ ഓരോ ദിവസവും തളര്‍ത്തി. ഇതിനിടെ വിവിധ ആശുപത്രികള്‍ കയറിയിറങ്ങി. ഒടുവില്‍ രോഗം സ്ഥിരീകരിച്ചു. നട്ടെല്ലിന് കാന്‍സര്‍. മലബാര്‍ കാന്സര്‍ കാന്‍സര്‍ സെന്ററില്‍ നാട്ടുകാരുടെയും സമീപവാസികളുടെയും സഹായംകൊണ്ടാണ് ചികിത്സാ ചിലവുകൾ നടന്നു പോയി കൊണ്ടിരിന്നത്. ഇതിനിടെ ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ കാന്‍സര്‍ രക്തത്തിലേക്കും പടര്‍ന്നുവെന്ന് സ്ഥിരീകരിച്ചു. കുടുംബത്തിന് താങ്ങാവുന്നതിലപ്പുറമായിരിന്നു ഈ കണ്ടെത്തല്‍. ഇപ്പോള്‍ 10 ദിവസം കൂടുമ്പോള്‍ കീമോതെറാപ്പി നടത്തിക്കൊണ്ടിരിക്കുകയാണ്. അതും അഞ്ചു ദിവസം. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആശുപത്രിയ്ക്ക് സമീപം വീട് വാടകയ്ക്കു എടുക്കുവാന്‍ പലരും നിര്‍ദ്ദേശിച്ചുവെങ്കിലും ചികിത്സ ചെലവ് കൂടുമല്ലോ എന്ന ഭയത്താല്‍ ഓരോ ദിവസത്തെയും ചികിത്സ കഴിഞ്ഞു ഈ സഹോദരനും ജീവിതപങ്കാളിയും മകനും തിരിച്ചു വീട്ടിലേക്ക് മടങ്ങുകയാണ്. ഓരോ പത്തു ദിവസം കൂടുമ്പോഴുള്ള ചികിത്സയ്ക്കു പന്ത്രണ്ടായിരത്തിലേറെ രൂപയുടെ ചെലവ് വരുന്നുണ്ട്. ഒപ്പം ദൈനംദിന ചെലവുകളും മരുന്നും വേറെയും. പ്ലസ് ടു കഴിഞ്ഞ മകന്‍ മൊബൈല്‍ ടെക്നീഷ്യന്‍ കോഴ്സിന് ചേര്‍ന്നുവെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടും വീട്ടിലെ ദയനീയ സാഹചര്യവും മൂലം പഠനം ഉപേക്ഷിച്ചു തിരികെ വീട്ടില്‍ എത്തി. ഇപ്പോള്‍ ഭാവിയെന്തെന്ന് അറിയാതെ ആ മകനും സങ്കടത്തിലാണ്. ഇനിയും പണി തീരാത്ത ഒരു വീട് മാത്രമാണ് ഇവരുടെ ആകെ സമ്പാദ്യം. ഒരു രീതിയിലും മുന്നോട്ടു പോകുവാന്‍ ഈ കുടുംബത്തിന് ഇപ്പോള്‍ കഴിയുന്നില്ല. പാപ്പന്‍ ചേട്ടന്റെ ജീവിതപങ്കാളി മേരിയ്ക്കു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാന്‍സര്‍ പിടിപ്പെട്ടിരിന്നു. ഇപ്പോള്‍ ഭര്‍ത്താവിനെ ശുശ്രൂഷിക്കാന്‍ ജീവിതം സമര്‍പ്പിച്ച മേരിയ്ക്ക് ചികിത്സ ചെലവ് എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന് യാതൊരു നിശ്ചയവുമില്ല. നിലവില്‍ കിടക്കയില്‍ നിന്നു എഴുന്നേല്‍ക്കാന്‍ പോലും പാടുപ്പെടുന്ന ജീവിതപങ്കാളിയുടെ അവസ്ഥ ഒരു വശത്ത്, ഭാവിയെന്തെന്ന് അറിയാത്ത മകന്‍ മറുവശത്ത്. ഇതിനിടെ കടുത്ത സാമ്പത്തിക ഭാരവും. കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാപ്പന്‍ ചേട്ടന്റെ കുടുംബത്തിന് കൈത്താങ്ങേകുവാന്‍ സുമനസുകളുടെ സഹായം യാചിക്കുകയാണ്. മഹാമാരിയുടെ ഞെരുക്കങ്ങളിലൂടെയാകാം നാമും കടന്നു പോകുന്നത്. എന്നിരിന്നാലും നമ്മെ കൊണ്ട് കഴിയുന്ന തുക ഈ കുടുംബത്തിന് നല്‍കുമ്പോള്‍ മൂന്നു ജീവിതങ്ങളാണ് അവിടെ ഉയിര്‍ത്തെഴുന്നേല്‍ക്കുക. അതീവ ദയനീയമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഈ കുടുംബത്തിന് നമ്മുടെ സമ്പാദ്യത്തിന്റെ ഒരംശം പങ്കുവെയ്ക്കാമോ? പാപ്പന്‍ ചേട്ടന്റെ ഭാര്യ മേരിയുടെ അക്കൌണ്ട് വിവരങ്ങള്‍ താഴെ നല്‍കുന്നു. #{blue->none->b->A/C No: }# 11730100263754 <br> #{blue->none->b->IFSC : }# FDRL0001173<br> #{blue->none->b-> Name: }# MARY V T <br> #{blue->none->b->Bank: }# FEDERAL BANK LTD <br> #{blue->none->b-> Branch: }# ULIKKAL <br> #{blue->none->b-> Mobile No: }# +91 97476 48425
Image: /content_image/Charity/Charity-2021-07-18-21:17:44.jpg
Keywords: സഹായ
Category: 17
Sub Category:
Heading: തകർന്ന മൂന്നു ജീവിതങ്ങൾ: ഈ കുടുംബത്തിന്റെ കണ്ണീരൊപ്പാൻ സഹായിക്കുമോ?
Content: കണ്ണൂര്‍ ഉളിക്കൽ ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ താമസിക്കുന്ന കാഞ്ഞിരത്തിങ്കൽ വർഗീസ് എന്ന പാപ്പൻ ചേട്ടന്‍ ഒരു ചെങ്കല്ല് തൊഴിലാളിയായിരിന്നു. എട്ട് മാസങ്ങള്‍ക്ക് മുന്‍പ് വരെ. ഇന്ന് അതികഠിനമായ വേദനകള്‍ സഹിച്ചു ജീവിതത്തോട് പടപൊരുതുന്ന ഒരു സാധു മനുഷ്യനാണ് അദ്ദേഹം. ഭാര്യയും പ്ലസ് ടു കഴിഞ്ഞ മകനും ഉള്‍പ്പെടുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിന്റെ നെടുംതൂണായിരുന്നു പാപ്പൻ ചേട്ടൻ. എന്നാല്‍ കാന്സര്‍ എന്ന മഹാമാരി നട്ടെല്ലിലും രക്തത്തിലും പടര്‍ന്ന് കടുത്ത വേദനകളിലൂടെയാണ് ഈ സഹോദരന്‍ കടന്നുപോകുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ ഒക്ടോബര്‍ ചെങ്കല്‍ ക്വാറിയില്‍ നിന്നുണ്ടായ തലകറക്കമായിരിന്നു ആദ്യ ലക്ഷണം. എന്നാല്‍ ആദ്യ നാളുകളില്‍, കുടുംബത്തിന്റെ അവസ്ഥ മനസിലാക്കി വയ്യാതെയാണെങ്കിലും ജോലിക്ക് പോകുന്നത് അദ്ദേഹം തുടര്‍ന്നു. പക്ഷേ അതിന് അധികം ദൈര്‍ഖ്യമുണ്ടായിരിന്നില്ല. ഒട്ടും വയ്യാത്ത അവസ്ഥ. ഹീമോഗ്ലോബിന്റെ കുറവാണെന്നാണ് ആദ്യം കണ്ടെത്തിയത്. നിരവധി തവണ രക്തം സ്വീകരിച്ചെങ്കിലും അസ്വസ്ഥതകള്‍ വിട്ടൊഴിഞ്ഞിരിന്നില്ല. ശരീരം ചൊറിഞ്ഞു തടിക്കുന്നു, ക്ഷീണവും തളര്‍ച്ചയും തുടങ്ങീ വിവിധങ്ങളായ അസ്വസ്ഥതകള്‍ ഈ സഹോദരനെ ഓരോ ദിവസവും തളര്‍ത്തി. ഇതിനിടെ വിവിധ ആശുപത്രികള്‍ കയറിയിറങ്ങി. ഒടുവില്‍ രോഗം സ്ഥിരീകരിച്ചു. നട്ടെല്ലിന് കാന്‍സര്‍. മലബാര്‍ കാന്സര്‍ കാന്‍സര്‍ സെന്ററില്‍ നാട്ടുകാരുടെയും സമീപവാസികളുടെയും സഹായംകൊണ്ടാണ് ചികിത്സാ ചിലവുകൾ നടന്നു പോയി കൊണ്ടിരിന്നത്. ഇതിനിടെ ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ കാന്‍സര്‍ രക്തത്തിലേക്കും പടര്‍ന്നുവെന്ന് സ്ഥിരീകരിച്ചു. കുടുംബത്തിന് താങ്ങാവുന്നതിലപ്പുറമായിരിന്നു ഈ കണ്ടെത്തല്‍. ഇപ്പോള്‍ 10 ദിവസം കൂടുമ്പോള്‍ കീമോതെറാപ്പി നടത്തിക്കൊണ്ടിരിക്കുകയാണ്. അതും അഞ്ചു ദിവസം. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആശുപത്രിയ്ക്ക് സമീപം വീട് വാടകയ്ക്കു എടുക്കുവാന്‍ പലരും നിര്‍ദ്ദേശിച്ചുവെങ്കിലും ചികിത്സ ചെലവ് കൂടുമല്ലോ എന്ന ഭയത്താല്‍ ഓരോ ദിവസത്തെയും ചികിത്സ കഴിഞ്ഞു ഈ സഹോദരനും ജീവിതപങ്കാളിയും മകനും തിരിച്ചു വീട്ടിലേക്ക് മടങ്ങുകയാണ്. ഓരോ പത്തു ദിവസം കൂടുമ്പോഴുള്ള ചികിത്സയ്ക്കു പന്ത്രണ്ടായിരത്തിലേറെ രൂപയുടെ ചെലവ് വരുന്നുണ്ട്. ഒപ്പം ദൈനംദിന ചെലവുകളും മരുന്നും വേറെയും. പ്ലസ് ടു കഴിഞ്ഞ മകന്‍ മൊബൈല്‍ ടെക്നീഷ്യന്‍ കോഴ്സിന് ചേര്‍ന്നുവെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടും വീട്ടിലെ ദയനീയ സാഹചര്യവും മൂലം പഠനം ഉപേക്ഷിച്ചു തിരികെ വീട്ടില്‍ എത്തി. ഇപ്പോള്‍ ഭാവിയെന്തെന്ന് അറിയാതെ ആ മകനും സങ്കടത്തിലാണ്. ഇനിയും പണി തീരാത്ത ഒരു വീട് മാത്രമാണ് ഇവരുടെ ആകെ സമ്പാദ്യം. ഒരു രീതിയിലും മുന്നോട്ടു പോകുവാന്‍ ഈ കുടുംബത്തിന് ഇപ്പോള്‍ കഴിയുന്നില്ല. പാപ്പന്‍ ചേട്ടന്റെ ജീവിതപങ്കാളി മേരിയ്ക്കു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാന്‍സര്‍ പിടിപ്പെട്ടിരിന്നു. ഇപ്പോള്‍ ഭര്‍ത്താവിനെ ശുശ്രൂഷിക്കാന്‍ ജീവിതം സമര്‍പ്പിച്ച മേരിയ്ക്ക് ചികിത്സ ചെലവ് എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന് യാതൊരു നിശ്ചയവുമില്ല. നിലവില്‍ കിടക്കയില്‍ നിന്നു എഴുന്നേല്‍ക്കാന്‍ പോലും പാടുപ്പെടുന്ന ജീവിതപങ്കാളിയുടെ അവസ്ഥ ഒരു വശത്ത്, ഭാവിയെന്തെന്ന് അറിയാത്ത മകന്‍ മറുവശത്ത്. ഇതിനിടെ കടുത്ത സാമ്പത്തിക ഭാരവും. കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാപ്പന്‍ ചേട്ടന്റെ കുടുംബത്തിന് കൈത്താങ്ങേകുവാന്‍ സുമനസുകളുടെ സഹായം യാചിക്കുകയാണ്. മഹാമാരിയുടെ ഞെരുക്കങ്ങളിലൂടെയാകാം നാമും കടന്നു പോകുന്നത്. എന്നിരിന്നാലും നമ്മെ കൊണ്ട് കഴിയുന്ന തുക ഈ കുടുംബത്തിന് നല്‍കുമ്പോള്‍ മൂന്നു ജീവിതങ്ങളാണ് അവിടെ ഉയിര്‍ത്തെഴുന്നേല്‍ക്കുക. അതീവ ദയനീയമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഈ കുടുംബത്തിന് നമ്മുടെ സമ്പാദ്യത്തിന്റെ ഒരംശം പങ്കുവെയ്ക്കാമോ? പാപ്പന്‍ ചേട്ടന്റെ ഭാര്യ മേരിയുടെ അക്കൌണ്ട് വിവരങ്ങള്‍ താഴെ നല്‍കുന്നു. #{blue->none->b->A/C No: }# 11730100263754 <br> #{blue->none->b->IFSC : }# FDRL0001173<br> #{blue->none->b-> Name: }# MARY V T <br> #{blue->none->b->Bank: }# FEDERAL BANK LTD <br> #{blue->none->b-> Branch: }# ULIKKAL <br> #{blue->none->b-> Mobile No: }# +91 97476 48425
Image: /content_image/Charity/Charity-2021-07-18-21:17:44.jpg
Keywords: സഹായ
Content:
16754
Category: 22
Sub Category:
Heading: ജോസഫ്: ദൈവത്തോടൊപ്പം വിശ്രമിച്ചവൻ
Content: കർത്താവിന്റെ ദിനമായ ഞായറാഴ്ചയിൽ ദൈവത്തോടൊപ്പമുള്ള വിശ്രമമായിരിക്കട്ടെ ജോസഫ് ചിന്തയുടെ ഇതി വൃത്തം . "നിങ്ങള്‍ ഒരു വിജനസ്‌ഥലത്തേക്കു വരുവിന്‍; അല്‍പം വിശ്രമിക്കാം" (മര്‍ക്കോസ് 6 : 31) . ഈശോ അയച്ച അപ്പസ്തോലന്മാർ തിരികെ എത്തി തങ്ങൾ ചെയ്തതും പഠിപ്പിച്ചതും അവനെ അറിയിക്കുമ്പോൾ അവനോടൊപ്പം അൽപം വിശ്രമിക്കാൻ ഈശോ അവരെ ക്ഷണിക്കുന്നു. ദൈവത്തിനു വേണ്ടി അധ്വാനിച്ചവർക്ക് അവന്റെ ഹിതം നിറവേറ്റുന്നവർക്കാണ് അവനോടൊപ്പം വിശ്രമിക്കാൻ അവകാശം ലഭിക്കുക. ഈ അർത്ഥത്തിൽ ദൈവത്തോടൊപ്പം വിശ്രമിക്കാൻ അവകാശവും അനുഗ്രഹവും സ്വന്തമാക്കിയ വ്യക്തിയാണ് വിശുദ്ധ യൗസേപ്പിതാവ്'. "അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം" (മത്തായി 11 : 28 ) എന്നു മറ്റൊരവസരത്തിൽ ഈശോ പറയുന്നുണ്ട്. അധ്വാനിക്കുന്നവർക്കും ഭാരം വഹിക്കുന്നവർക്കും കർത്താവിനോടൊപ്പം വിശ്രമിക്കാൻ പരിപൂർണ്ണ അവകാശമുണ്ട്. ഒരു മനുഷ്യായുസ്സു മുഴുവൻ ദൈവഹിതം നിറവേറ്റുന്നതിനു മാത്രം ജീവിതം സമർപ്പണം നടത്തിയവ യൗസേപ്പിതാവിൻ്റെ ജീവിതം ദൈവത്തിലുള്ള വിശ്രമത്തിൻ്റേതും കൂടിയായിരുന്നു. യൗസേപ്പിതാവിന്റെ നിശബ്ദത ദൈവത്തിലുള്ള വിശ്രമത്തിൻ്റെ പരിണിത ഫലമായി നമുക്കു കാണാവുന്നതാണ്. ദൈവത്തിൽ വിശ്രമിക്കുന്നവൻ്റെ പ്രവർത്തികൾ നീതി നിറഞ്ഞതായിരിക്കും .ദൈവം അരുൾ ചെയ്യുന്ന കാര്യങ്ങൾ ശരിയായി ഗ്രഹിച്ച് പ്രവർത്തിക്കണമെങ്കിൽ അവനോടൊത്തുള്ള വിശ്രമം അവശ്യമാണന്നു യൗസേപ്പിതാവിൻ്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.
Image: /content_image/SeasonalReflections/SeasonalReflections-2021-07-18-21:40:17.jpg
Keywords: ജോസഫ, യൗസേ
Category: 22
Sub Category:
Heading: ജോസഫ്: ദൈവത്തോടൊപ്പം വിശ്രമിച്ചവൻ
Content: കർത്താവിന്റെ ദിനമായ ഞായറാഴ്ചയിൽ ദൈവത്തോടൊപ്പമുള്ള വിശ്രമമായിരിക്കട്ടെ ജോസഫ് ചിന്തയുടെ ഇതി വൃത്തം . "നിങ്ങള്‍ ഒരു വിജനസ്‌ഥലത്തേക്കു വരുവിന്‍; അല്‍പം വിശ്രമിക്കാം" (മര്‍ക്കോസ് 6 : 31) . ഈശോ അയച്ച അപ്പസ്തോലന്മാർ തിരികെ എത്തി തങ്ങൾ ചെയ്തതും പഠിപ്പിച്ചതും അവനെ അറിയിക്കുമ്പോൾ അവനോടൊപ്പം അൽപം വിശ്രമിക്കാൻ ഈശോ അവരെ ക്ഷണിക്കുന്നു. ദൈവത്തിനു വേണ്ടി അധ്വാനിച്ചവർക്ക് അവന്റെ ഹിതം നിറവേറ്റുന്നവർക്കാണ് അവനോടൊപ്പം വിശ്രമിക്കാൻ അവകാശം ലഭിക്കുക. ഈ അർത്ഥത്തിൽ ദൈവത്തോടൊപ്പം വിശ്രമിക്കാൻ അവകാശവും അനുഗ്രഹവും സ്വന്തമാക്കിയ വ്യക്തിയാണ് വിശുദ്ധ യൗസേപ്പിതാവ്'. "അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം" (മത്തായി 11 : 28 ) എന്നു മറ്റൊരവസരത്തിൽ ഈശോ പറയുന്നുണ്ട്. അധ്വാനിക്കുന്നവർക്കും ഭാരം വഹിക്കുന്നവർക്കും കർത്താവിനോടൊപ്പം വിശ്രമിക്കാൻ പരിപൂർണ്ണ അവകാശമുണ്ട്. ഒരു മനുഷ്യായുസ്സു മുഴുവൻ ദൈവഹിതം നിറവേറ്റുന്നതിനു മാത്രം ജീവിതം സമർപ്പണം നടത്തിയവ യൗസേപ്പിതാവിൻ്റെ ജീവിതം ദൈവത്തിലുള്ള വിശ്രമത്തിൻ്റേതും കൂടിയായിരുന്നു. യൗസേപ്പിതാവിന്റെ നിശബ്ദത ദൈവത്തിലുള്ള വിശ്രമത്തിൻ്റെ പരിണിത ഫലമായി നമുക്കു കാണാവുന്നതാണ്. ദൈവത്തിൽ വിശ്രമിക്കുന്നവൻ്റെ പ്രവർത്തികൾ നീതി നിറഞ്ഞതായിരിക്കും .ദൈവം അരുൾ ചെയ്യുന്ന കാര്യങ്ങൾ ശരിയായി ഗ്രഹിച്ച് പ്രവർത്തിക്കണമെങ്കിൽ അവനോടൊത്തുള്ള വിശ്രമം അവശ്യമാണന്നു യൗസേപ്പിതാവിൻ്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.
Image: /content_image/SeasonalReflections/SeasonalReflections-2021-07-18-21:40:17.jpg
Keywords: ജോസഫ, യൗസേ
Content:
16755
Category: 18
Sub Category:
Heading: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഭരണങ്ങാനം തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഇന്നു കൊടിയേറും
Content: ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഇന്നു കൊടിയേറും. അല്‍ഫോന്‍സാമ്മയുടെ സ്വര്‍ഗപ്രാപ്തിയുടെ 75ാം വാര്‍ഷികദിനമെന്ന പ്രത്യേകത ഈ വര്‍ഷത്തെ തിരുനാളിനുണ്ട്. രാവിലെ 10.45നു പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാള്‍ കൊടിയേറ്റും. തുടര്‍ന്നു മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. ദിവസവും രാവിലെ 5.30, 6.45, 8.00, 11.00, ഉച്ചകഴിഞ്ഞു മൂന്ന്, അഞ്ച് എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. വൈകുന്നേരം അഞ്ചിനുള്ള വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ജപമാല പ്രാര്‍ത്ഥന നടത്തും. കോവിഡ് നിയന്ത്രണങ്ങള്‍ക്കു വിധേയമായി വിശ്വാസികള്‍ക്ക് പങ്കെടുക്കാം. ഓണ്‍ലൈന്‍ വഴി എല്ലാ തിരുക്കര്‍മങ്ങളും ലൈവായി പ്രക്ഷേപണം ചെയ്യും. ഇന്നു മുതല്‍ 28 വരെ ശാലോം ടിവിയില്‍ രാവിലെ 6.30നും ഷെക്കെയ്‌ന ടിവിയില്‍ രാവിലെ എട്ടിനും വിശുദ്ധ കുര്‍ബാന സംപ്രേഷണം ചെയ്യും. https://youtube.com/ c/StAlphonsaShrine, https://youtube.com/ c/Palai RoopathaOfficial എന്നീ യൂട്യൂബ് ചാനലിലും alphonsa.org എന്ന വെബ്‌സൈറ്റിലൂടെയും അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തിലെ തിരുക്കര്‍മങ്ങളില്‍ തല്‍സമയം പങ്കെടുക്കാം.
Image: /content_image/India/India-2021-07-19-06:48:43.jpg
Keywords: അല്‍ഫോ
Category: 18
Sub Category:
Heading: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഭരണങ്ങാനം തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഇന്നു കൊടിയേറും
Content: ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഇന്നു കൊടിയേറും. അല്‍ഫോന്‍സാമ്മയുടെ സ്വര്‍ഗപ്രാപ്തിയുടെ 75ാം വാര്‍ഷികദിനമെന്ന പ്രത്യേകത ഈ വര്‍ഷത്തെ തിരുനാളിനുണ്ട്. രാവിലെ 10.45നു പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാള്‍ കൊടിയേറ്റും. തുടര്‍ന്നു മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. ദിവസവും രാവിലെ 5.30, 6.45, 8.00, 11.00, ഉച്ചകഴിഞ്ഞു മൂന്ന്, അഞ്ച് എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. വൈകുന്നേരം അഞ്ചിനുള്ള വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ജപമാല പ്രാര്‍ത്ഥന നടത്തും. കോവിഡ് നിയന്ത്രണങ്ങള്‍ക്കു വിധേയമായി വിശ്വാസികള്‍ക്ക് പങ്കെടുക്കാം. ഓണ്‍ലൈന്‍ വഴി എല്ലാ തിരുക്കര്‍മങ്ങളും ലൈവായി പ്രക്ഷേപണം ചെയ്യും. ഇന്നു മുതല്‍ 28 വരെ ശാലോം ടിവിയില്‍ രാവിലെ 6.30നും ഷെക്കെയ്‌ന ടിവിയില്‍ രാവിലെ എട്ടിനും വിശുദ്ധ കുര്‍ബാന സംപ്രേഷണം ചെയ്യും. https://youtube.com/ c/StAlphonsaShrine, https://youtube.com/ c/Palai RoopathaOfficial എന്നീ യൂട്യൂബ് ചാനലിലും alphonsa.org എന്ന വെബ്‌സൈറ്റിലൂടെയും അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തിലെ തിരുക്കര്‍മങ്ങളില്‍ തല്‍സമയം പങ്കെടുക്കാം.
Image: /content_image/India/India-2021-07-19-06:48:43.jpg
Keywords: അല്‍ഫോ
Content:
16756
Category: 18
Sub Category:
Heading: ഡല്‍ഹിയില്‍ ദേവാലയം തകര്‍ത്ത സംഭവം: പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കിയതായി കേരളത്തിലെ എംപിമാര്‍
Content: ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ അന്ധേരിയയിലുള്ള ലഡോ സരായി ലിറ്റില്‍ ഫ്‌ളവര്‍ പള്ളി തകര്‍ത്ത സംഭവം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ നോട്ടീസ് നല്‍കിയതായി കേരളത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് എംപിമാര്‍ അറിയിച്ചു. സബ്മിഷനു പുറമെ അടിയന്തര പ്രമേയത്തിനുകൂടി നോട്ടീസ് നല്‍കുമെന്ന് ഇവര്‍ പറഞ്ഞു. ഫാ. സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി മരണത്തിനു പിന്നാലെയുണ്ടായ പള്ളി പൊളിക്കലും ലക്ഷദ്വീപിലെ പ്രശ്‌നങ്ങളും ന്യൂനപക്ഷങ്ങളില്‍ ആശങ്ക വളര്‍ത്തിയെന്ന് എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, തോമസ് ചാഴികാടന്‍, എന്‍.കെ. പ്രേമചന്ദ്രന്‍, ആന്റോ ആന്റണി, ബെന്നി ബഹനാന്‍, ഡീന്‍ കുര്യാക്കോസ് തുടങ്ങിയവര്‍ പറഞ്ഞു. തലസ്ഥാന നഗരിയിലെ പ്രധാനപ്പെട്ട ക്രിസ്ത്യന്‍ പള്ളി തകര്‍ത്ത സംഭവം ഞെട്ടിപ്പിക്കുന്നതും ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് യുഡിഎഫ് എംപിമാരായ പ്രേമചന്ദ്രന്‍, ബെന്നി, ആന്റോ, ഡീന്‍ എന്നിവര്‍ ഇന്നലെ പള്ളി സന്ദര്‍ശിച്ചശേഷം പറഞ്ഞു. ഡല്‍ഹി സര്‍ക്കാരിന്റെ റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ തകര്‍ത്ത കത്തോലിക്കാ പളളി തോമസ് ചാഴികാടനും കൊടിക്കുന്നിലും നേരത്തേ സന്ദര്‍ശിച്ചിരുന്നു. ഫരീദാബാദ് സീറോ മലബാര്‍ രൂപതയിലെ ലിറ്റില്‍ ഫ്‌ളവര്‍ പള്ളി വികാരി ഫാ. ജോസ് കന്നുംകുഴിയും ഇടവക സമൂഹവുമായും വിശദമായ ചര്‍ച്ച നടത്തി. പത്തു വര്‍ഷത്തിലേറെയായി വിശ്വാസികള്‍ പ്രാര്‍ത്ഥന നടത്തുന്ന പള്ളി ഇടിച്ചുനിരത്തിയതു തികച്ചും അന്യായമാണ്. വിശ്വാസികളോടുള്ള വെല്ലുവിളിയാണ്. ഇതിനു പിന്നില്‍ പല അജന്‍ഡകളുമുണ്ടെന്നും എംപിമാര്‍ കുറ്റപ്പെടുത്തി. ഛത്തര്‍പൂര്‍ മേഖലയിലെ സമുദായ സൗഹാര്‍ദം തകര്‍ക്കാന്‍ ഭൂമാഫിയയുമായി ചേര്‍ന്നു കരുതിക്കൂട്ടി നടത്തിയതാണോ സംഭവമെന്നു സംശയമുണ്ടെന്നു തോമസ് ചാഴികാടന്‍ പറഞ്ഞു. ഇതിനിടെ, ഡല്‍ഹി പിസിസി പ്രസിഡന്റ് അനില്‍കുമാര്‍ ചൗധരിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും വിശ്വാസികളും ഇന്നലെ രാവിലെ പള്ളിക്കു മുന്പിലെ ഗുഡ്ഗാവ് ഛത്തര്‍പുര്‍ പ്രധാന റോഡില്‍ പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ തടയാന്‍ നൂറുകണക്കിന് പോലീസുമുണ്ടായിരുന്നു. ന്യൂനപക്ഷങ്ങളോടുള്ള കേജരിവാള്‍ സര്‍ക്കാരിന്റെ സമീപനമാണു പുറത്തുവന്നതെന്നു അനില്‍കുമാര്‍ കുറ്റപ്പെടുത്തി.
Image: /content_image/India/India-2021-07-19-06:55:30.jpg
Keywords: പള്ളി
Category: 18
Sub Category:
Heading: ഡല്‍ഹിയില്‍ ദേവാലയം തകര്‍ത്ത സംഭവം: പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കിയതായി കേരളത്തിലെ എംപിമാര്‍
Content: ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ അന്ധേരിയയിലുള്ള ലഡോ സരായി ലിറ്റില്‍ ഫ്‌ളവര്‍ പള്ളി തകര്‍ത്ത സംഭവം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ നോട്ടീസ് നല്‍കിയതായി കേരളത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് എംപിമാര്‍ അറിയിച്ചു. സബ്മിഷനു പുറമെ അടിയന്തര പ്രമേയത്തിനുകൂടി നോട്ടീസ് നല്‍കുമെന്ന് ഇവര്‍ പറഞ്ഞു. ഫാ. സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി മരണത്തിനു പിന്നാലെയുണ്ടായ പള്ളി പൊളിക്കലും ലക്ഷദ്വീപിലെ പ്രശ്‌നങ്ങളും ന്യൂനപക്ഷങ്ങളില്‍ ആശങ്ക വളര്‍ത്തിയെന്ന് എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, തോമസ് ചാഴികാടന്‍, എന്‍.കെ. പ്രേമചന്ദ്രന്‍, ആന്റോ ആന്റണി, ബെന്നി ബഹനാന്‍, ഡീന്‍ കുര്യാക്കോസ് തുടങ്ങിയവര്‍ പറഞ്ഞു. തലസ്ഥാന നഗരിയിലെ പ്രധാനപ്പെട്ട ക്രിസ്ത്യന്‍ പള്ളി തകര്‍ത്ത സംഭവം ഞെട്ടിപ്പിക്കുന്നതും ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് യുഡിഎഫ് എംപിമാരായ പ്രേമചന്ദ്രന്‍, ബെന്നി, ആന്റോ, ഡീന്‍ എന്നിവര്‍ ഇന്നലെ പള്ളി സന്ദര്‍ശിച്ചശേഷം പറഞ്ഞു. ഡല്‍ഹി സര്‍ക്കാരിന്റെ റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ തകര്‍ത്ത കത്തോലിക്കാ പളളി തോമസ് ചാഴികാടനും കൊടിക്കുന്നിലും നേരത്തേ സന്ദര്‍ശിച്ചിരുന്നു. ഫരീദാബാദ് സീറോ മലബാര്‍ രൂപതയിലെ ലിറ്റില്‍ ഫ്‌ളവര്‍ പള്ളി വികാരി ഫാ. ജോസ് കന്നുംകുഴിയും ഇടവക സമൂഹവുമായും വിശദമായ ചര്‍ച്ച നടത്തി. പത്തു വര്‍ഷത്തിലേറെയായി വിശ്വാസികള്‍ പ്രാര്‍ത്ഥന നടത്തുന്ന പള്ളി ഇടിച്ചുനിരത്തിയതു തികച്ചും അന്യായമാണ്. വിശ്വാസികളോടുള്ള വെല്ലുവിളിയാണ്. ഇതിനു പിന്നില്‍ പല അജന്‍ഡകളുമുണ്ടെന്നും എംപിമാര്‍ കുറ്റപ്പെടുത്തി. ഛത്തര്‍പൂര്‍ മേഖലയിലെ സമുദായ സൗഹാര്‍ദം തകര്‍ക്കാന്‍ ഭൂമാഫിയയുമായി ചേര്‍ന്നു കരുതിക്കൂട്ടി നടത്തിയതാണോ സംഭവമെന്നു സംശയമുണ്ടെന്നു തോമസ് ചാഴികാടന്‍ പറഞ്ഞു. ഇതിനിടെ, ഡല്‍ഹി പിസിസി പ്രസിഡന്റ് അനില്‍കുമാര്‍ ചൗധരിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും വിശ്വാസികളും ഇന്നലെ രാവിലെ പള്ളിക്കു മുന്പിലെ ഗുഡ്ഗാവ് ഛത്തര്‍പുര്‍ പ്രധാന റോഡില്‍ പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ തടയാന്‍ നൂറുകണക്കിന് പോലീസുമുണ്ടായിരുന്നു. ന്യൂനപക്ഷങ്ങളോടുള്ള കേജരിവാള്‍ സര്‍ക്കാരിന്റെ സമീപനമാണു പുറത്തുവന്നതെന്നു അനില്‍കുമാര്‍ കുറ്റപ്പെടുത്തി.
Image: /content_image/India/India-2021-07-19-06:55:30.jpg
Keywords: പള്ളി
Content:
16757
Category: 14
Sub Category:
Heading: സംഗീത ഉപകരണങ്ങളില്ലാതെ അക്കാപ്പെല്ല രീതിയില്‍ 'നന്മ നേരും അമ്മ': സിഎംസി സമൂഹത്തിന്റെ സംഗീതാവിഷ്ക്കാരം വൈറല്‍
Content: കൊച്ചി: കര്‍മല മാതാവിന്റെ തിരുനാള്‍ ദിനത്തില്‍ കര്‍മലീത്താ സന്യാസിനിമാര്‍ പരിശുദ്ധ അമ്മയ്ക്കു കാഴ്ചയൊരുക്കിയ സംഗീതാവിഷ്കാരം സംഗീതാസ്വാദകരുടെ ശ്രദ്ധനേടുന്നു. സംഗീത ഉപകരണങ്ങള്‍ ഉപയോഗിക്കാതെ വ്യത്യസ്തമായി ചിട്ടപ്പെടുത്തിയ 'നന്മ നേരും അമ്മ' എന്ന ഏറെ സുപരിചിതമായ ഗാനമാണ് സമൂഹമാധ്യമങ്ങളിലെടക്കം ഇപ്പോള്‍ നിറയുന്നത്. കോതമംഗലം സിഎംസി പാവനാത്മ പ്രൊവിന്‍സിലെ സന്യാസിനിമാരാണ് സംഗീത ഉപകരണങ്ങളില്ലാതെ അക്കാപ്പെല്ല രീതിയില്‍ ഗാനം രൂപപ്പെടുത്തിയത്. കര്‍മല മാതാവിന്റെ തിരുനാള്‍ ദിനമായ 16നു യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ഗാനം ചുരുങ്ങിയ സമയംകൊണ്ടു മുപ്പതിനായിരത്തിലധികം ആളുകള്‍ കണ്ടിരിന്നു. സിഎംസി പാവനാത്മ പ്രൊവിന്‍സിനു കീഴിലുള്ള 20 സന്യാസിനിമാരാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംഗീത ഉപകരണങ്ങള്‍ ഉപയോഗിക്കാതെ 138 ഓളം ട്രാക്കുകളിലായി കൈകൊണ്ടും വായ്‌കൊണ്ടും മാത്രം പുറപ്പെടുവിക്കുന്ന ശബ്ദങ്ങള്‍ ഉപയോഗിച്ചുള്ള ഗാനമാണിത്. തൊടുപുഴ വിമല പബ്ലിക് സ്കൂളിലെ അധ്യാപകനായ സാജോ ജോസഫാണ് ഗാനത്തിന്റെ മ്യൂസിക് അറേഞ്‌്കമെന്റ്‌സും കാമറയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സംഗീതം, ഹാര്‍മണി ഇവയെല്ലാം മനോഹരമായി അക്കാപ്പെല്ല രൂപത്തില്‍ ആക്കികൊണ്ട് ഈ ഗാനത്തെ ഏകോപിപ്പിച്ചത് ഇദ്ദേഹമാണ്. പാവനാത്മ പ്രൊവിന്‍സിലെ മീഡിയ വിഭാഗത്തിലെ സിസ്‌റ്റേഴ്‌സ് തന്നെ ഗാനത്തിന്റെ കാമറയിലും എഡിറ്റിംഗിലുമെല്ലാം സാജോയോടൊപ്പം പങ്കുചേര്‍ന്നിട്ടുണ്ട്. ഈ ഗാനത്തിന്റെ ടെക്‌നിക്കല്‍ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ സിസ്റ്റര്‍ ദീപ്തി, സിസ്റ്റര്‍ സാഫല്യ, സുഭാഷ് സുബാന്‍ എന്നിവര്‍ സാജോയൊടൊപ്പം നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്.
Image: /content_image/India/India-2021-07-19-07:05:59.jpg
Keywords: സംഗീത
Category: 14
Sub Category:
Heading: സംഗീത ഉപകരണങ്ങളില്ലാതെ അക്കാപ്പെല്ല രീതിയില്‍ 'നന്മ നേരും അമ്മ': സിഎംസി സമൂഹത്തിന്റെ സംഗീതാവിഷ്ക്കാരം വൈറല്‍
Content: കൊച്ചി: കര്‍മല മാതാവിന്റെ തിരുനാള്‍ ദിനത്തില്‍ കര്‍മലീത്താ സന്യാസിനിമാര്‍ പരിശുദ്ധ അമ്മയ്ക്കു കാഴ്ചയൊരുക്കിയ സംഗീതാവിഷ്കാരം സംഗീതാസ്വാദകരുടെ ശ്രദ്ധനേടുന്നു. സംഗീത ഉപകരണങ്ങള്‍ ഉപയോഗിക്കാതെ വ്യത്യസ്തമായി ചിട്ടപ്പെടുത്തിയ 'നന്മ നേരും അമ്മ' എന്ന ഏറെ സുപരിചിതമായ ഗാനമാണ് സമൂഹമാധ്യമങ്ങളിലെടക്കം ഇപ്പോള്‍ നിറയുന്നത്. കോതമംഗലം സിഎംസി പാവനാത്മ പ്രൊവിന്‍സിലെ സന്യാസിനിമാരാണ് സംഗീത ഉപകരണങ്ങളില്ലാതെ അക്കാപ്പെല്ല രീതിയില്‍ ഗാനം രൂപപ്പെടുത്തിയത്. കര്‍മല മാതാവിന്റെ തിരുനാള്‍ ദിനമായ 16നു യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ഗാനം ചുരുങ്ങിയ സമയംകൊണ്ടു മുപ്പതിനായിരത്തിലധികം ആളുകള്‍ കണ്ടിരിന്നു. സിഎംസി പാവനാത്മ പ്രൊവിന്‍സിനു കീഴിലുള്ള 20 സന്യാസിനിമാരാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംഗീത ഉപകരണങ്ങള്‍ ഉപയോഗിക്കാതെ 138 ഓളം ട്രാക്കുകളിലായി കൈകൊണ്ടും വായ്‌കൊണ്ടും മാത്രം പുറപ്പെടുവിക്കുന്ന ശബ്ദങ്ങള്‍ ഉപയോഗിച്ചുള്ള ഗാനമാണിത്. തൊടുപുഴ വിമല പബ്ലിക് സ്കൂളിലെ അധ്യാപകനായ സാജോ ജോസഫാണ് ഗാനത്തിന്റെ മ്യൂസിക് അറേഞ്‌്കമെന്റ്‌സും കാമറയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സംഗീതം, ഹാര്‍മണി ഇവയെല്ലാം മനോഹരമായി അക്കാപ്പെല്ല രൂപത്തില്‍ ആക്കികൊണ്ട് ഈ ഗാനത്തെ ഏകോപിപ്പിച്ചത് ഇദ്ദേഹമാണ്. പാവനാത്മ പ്രൊവിന്‍സിലെ മീഡിയ വിഭാഗത്തിലെ സിസ്‌റ്റേഴ്‌സ് തന്നെ ഗാനത്തിന്റെ കാമറയിലും എഡിറ്റിംഗിലുമെല്ലാം സാജോയോടൊപ്പം പങ്കുചേര്‍ന്നിട്ടുണ്ട്. ഈ ഗാനത്തിന്റെ ടെക്‌നിക്കല്‍ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ സിസ്റ്റര്‍ ദീപ്തി, സിസ്റ്റര്‍ സാഫല്യ, സുഭാഷ് സുബാന്‍ എന്നിവര്‍ സാജോയൊടൊപ്പം നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്.
Image: /content_image/India/India-2021-07-19-07:05:59.jpg
Keywords: സംഗീത
Content:
16758
Category: 1
Sub Category:
Heading: കോംഗോയില്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക സന്യാസിനി മോചിതയായി
Content: ഗോമ, കോംഗോ: മധ്യ ആഫ്രിക്കന്‍ രാഷ്ട്രമായ കോംഗോയില്‍ നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട ഡോട്ടേഴ്സ് ഓഫ് റിസറക്ഷന്‍ സഭാംഗമായ കത്തോലിക്ക സന്യാസിനി സിസ്റ്റര്‍ ഫ്രാന്‍സിനെ മോചിതയായി. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’ (എ.സി.എന്‍) ആണ് സിസ്റ്റര്‍ മോചിപ്പിക്കപ്പെട്ട വിവരം പുറത്തുവിട്ടിരിക്കുന്നത്. തട്ടിക്കൊണ്ടുപോകലിന്റെ ഞെട്ടലില്‍ നിന്നും മോചിതയായിട്ടില്ലെങ്കിലും സിസ്റ്റര്‍ ഫ്രാന്‍സിനേക്ക് ശാരീരിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടില്ലെന്നു എ.സി.എന്നിന്റെ ജൂലൈ 16-ലെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കഴിഞ്ഞ ജൂലൈ 8നാണ് കോണ്‍വെന്റിലേക്കു ആവശ്യമായ സാധനങ്ങള്‍ വാങ്ങുവാന്‍ പോകുന്ന വഴിക്ക് കോംഗോയിലെ കിവൂ പ്രവിശ്യാ തലസ്ഥാനമായ ഗോമായില്‍വെച്ച് സിസ്റ്റര്‍ ഫ്രാന്‍സിനെ തട്ടിക്കൊണ്ടുപോകപ്പെട്ടത്. സിസ്റ്റര്‍ ഫ്രാന്‍സിനേ സുരക്ഷിതയായി തിരിച്ചെത്തിയതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നു എ.സി.എന്‍ ഇന്റര്‍നാഷണലിന്റെ പ്രൊജക്റ്റ് ഡയറക്ടറായ റെജിന ലിഞ്ച് പ്രസ്താവിച്ചു. ആഫ്രിക്കന്‍ രാഷ്ടങ്ങളില്‍ വൈദീകരേയും, കന്യാസ്ത്രീകളേയും തട്ടിക്കൊണ്ടുപോകുന്നത് പതിവാണെന്നും മാലിയില്‍ നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട ഗ്ലോറിയ സെസിലിയ പോലെ തട്ടിക്കൊണ്ടുപോകപ്പെട്ട നിരവധി വൈദികരും കന്യാസ്ത്രീകളും ഇനിയും മോചിതരാകുവാനുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 8.7 കോടി ജനസംഖ്യയുള്ള കോംഗോയില്‍ നിരവധി തീവ്രവാദി സംഘടനകളും, കുറ്റവാളി സംഘങ്ങളും സജീവമാണ്. വടക്കന്‍ കിവുവും, കിഴക്കന്‍ പ്രവിശ്യകളും വിമത പോരാളികളുടേയും, കുറ്റവാളി സംഘങ്ങളുടേയും വിഹാര കേന്ദ്രങ്ങളാണ്. രാജ്യത്തെ രക്തരൂക്ഷിതമായ അക്രമങ്ങള്‍ക്ക് അറുതിവരുത്തണമെന്നു ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ കോംഗോയിലെ കത്തോലിക്കാ മെത്രാന്‍ സമിതി ആവശ്യപ്പെട്ടിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-19-08:33:24.jpg
Keywords: കോംഗോ
Category: 1
Sub Category:
Heading: കോംഗോയില്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക സന്യാസിനി മോചിതയായി
Content: ഗോമ, കോംഗോ: മധ്യ ആഫ്രിക്കന്‍ രാഷ്ട്രമായ കോംഗോയില്‍ നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട ഡോട്ടേഴ്സ് ഓഫ് റിസറക്ഷന്‍ സഭാംഗമായ കത്തോലിക്ക സന്യാസിനി സിസ്റ്റര്‍ ഫ്രാന്‍സിനെ മോചിതയായി. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’ (എ.സി.എന്‍) ആണ് സിസ്റ്റര്‍ മോചിപ്പിക്കപ്പെട്ട വിവരം പുറത്തുവിട്ടിരിക്കുന്നത്. തട്ടിക്കൊണ്ടുപോകലിന്റെ ഞെട്ടലില്‍ നിന്നും മോചിതയായിട്ടില്ലെങ്കിലും സിസ്റ്റര്‍ ഫ്രാന്‍സിനേക്ക് ശാരീരിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടില്ലെന്നു എ.സി.എന്നിന്റെ ജൂലൈ 16-ലെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കഴിഞ്ഞ ജൂലൈ 8നാണ് കോണ്‍വെന്റിലേക്കു ആവശ്യമായ സാധനങ്ങള്‍ വാങ്ങുവാന്‍ പോകുന്ന വഴിക്ക് കോംഗോയിലെ കിവൂ പ്രവിശ്യാ തലസ്ഥാനമായ ഗോമായില്‍വെച്ച് സിസ്റ്റര്‍ ഫ്രാന്‍സിനെ തട്ടിക്കൊണ്ടുപോകപ്പെട്ടത്. സിസ്റ്റര്‍ ഫ്രാന്‍സിനേ സുരക്ഷിതയായി തിരിച്ചെത്തിയതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നു എ.സി.എന്‍ ഇന്റര്‍നാഷണലിന്റെ പ്രൊജക്റ്റ് ഡയറക്ടറായ റെജിന ലിഞ്ച് പ്രസ്താവിച്ചു. ആഫ്രിക്കന്‍ രാഷ്ടങ്ങളില്‍ വൈദീകരേയും, കന്യാസ്ത്രീകളേയും തട്ടിക്കൊണ്ടുപോകുന്നത് പതിവാണെന്നും മാലിയില്‍ നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട ഗ്ലോറിയ സെസിലിയ പോലെ തട്ടിക്കൊണ്ടുപോകപ്പെട്ട നിരവധി വൈദികരും കന്യാസ്ത്രീകളും ഇനിയും മോചിതരാകുവാനുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 8.7 കോടി ജനസംഖ്യയുള്ള കോംഗോയില്‍ നിരവധി തീവ്രവാദി സംഘടനകളും, കുറ്റവാളി സംഘങ്ങളും സജീവമാണ്. വടക്കന്‍ കിവുവും, കിഴക്കന്‍ പ്രവിശ്യകളും വിമത പോരാളികളുടേയും, കുറ്റവാളി സംഘങ്ങളുടേയും വിഹാര കേന്ദ്രങ്ങളാണ്. രാജ്യത്തെ രക്തരൂക്ഷിതമായ അക്രമങ്ങള്‍ക്ക് അറുതിവരുത്തണമെന്നു ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ കോംഗോയിലെ കത്തോലിക്കാ മെത്രാന്‍ സമിതി ആവശ്യപ്പെട്ടിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-19-08:33:24.jpg
Keywords: കോംഗോ
Content:
16759
Category: 10
Sub Category:
Heading: ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ ലൂർദിലെ മരിയന്‍ തീർത്ഥാടന കേന്ദ്രത്തിൽ സന്ദര്‍ശനം നടത്തി
Content: ലൂർദ്: ലോക പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ ലൂർദ് സന്ദർശിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ലൂർദ്ദിലെ മാതാവിന്റെ തീർത്ഥാടന കേന്ദ്രം സന്ദർശിക്കുന്ന ആദ്യത്തെ പ്രസിഡന്റായാണ് വിവിധ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ലൂർദിലെത്തിയ മാക്രോൺ ഒന്നരമണിക്കൂർ ബസിലിക്കയുടെയും, വിശുദ്ധ ബർണദീത്തയ്ക്ക് 1858ൽ പരിശുദ്ധ കന്യക മറിയം പ്രത്യക്ഷപ്പെട്ട ഗുഹയുടെ സമീപത്തായും വിശ്വാസികളോട് ഒപ്പം ചെലവഴിച്ചു. ഏകദേശം പതിനായിരത്തോളം വിശ്വാസികൾ പ്രതിദിനം സന്ദർശനം നടത്തുന്ന ഫ്രാൻസിലെ ഏറ്റവും വലിയ കത്തോലിക്കാ തീർത്ഥാടന കേന്ദ്രമായിരുന്നു ലൂർദ്. എന്നാൽ കോവിഡ് 19 പ്രതിസന്ധിയെ തുടർന്നുള്ള നിയന്ത്രണങ്ങളാല്‍ ഏറെനാൾ അടച്ചിട്ടിരുന്ന തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള വിശ്വാസികളുടെ ഒഴുക്ക് ഇപ്പോൾ കുറവാണ്. 65% തീർത്ഥാടകർ രാജ്യത്തിന് പുറത്തു നിന്ന് വന്നിരുന്നവരാണെന്നും, അവരുടെ കുറവ് അനുഭവപ്പെടുന്നുണ്ടെന്നും ലൂർദ്ദിലെ അപ്പസ്തോലിക പ്രതിനിധിയായ ബിഷപ്പ് അൻറ്റോയിൻ ഹീറോആർഡ് പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് തീർത്ഥാടന കേന്ദ്രം സന്ദർശിച്ചത് ലൂർദിന്റെ പ്രാധാന്യത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകൾക്കുമുമ്പ് വിശുദ്ധ ബർണദീത്തയ്ക്ക് പരിശുദ്ധ കന്യാമറിയം പതിനെട്ടാമത്തെയും, അവസാനത്തേതുമായ പ്രത്യക്ഷീകരണം നൽകിയതിന്റെ വാര്‍ഷിക ദിനത്തില്‍ തന്നെയാണ് ഫ്രഞ്ച് പ്രസിഡന്‍റ് സന്ദര്‍ശനം നടത്തിയതെന്നത് ശ്രദ്ധേയമാണ്. വെള്ളിയാഴ്ച ലോകമെമ്പാടും ലൂർദ്സ് യുണൈറ്റഡിന് ഇൻ പ്രെയർ എന്ന പേരിൽ 24 മണിക്കൂർ 12 ഭാഷകളിലായി ഒരു ഡിജിറ്റൽ തീർത്ഥാടനവും സംഘാടകർ ഒരുക്കിയിരുന്നു. 52 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന 3 ബസിലിക്കകളുള്ള തീർത്ഥാടന കേന്ദ്രത്തിൽ ഈ വർഷം 10 ലക്ഷത്തോളം തീർത്ഥാടകരെയാണ് പ്രതീക്ഷിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-19-14:04:38.jpg
Keywords: ഫ്രഞ്ച, ലൂര്‍
Category: 10
Sub Category:
Heading: ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ ലൂർദിലെ മരിയന്‍ തീർത്ഥാടന കേന്ദ്രത്തിൽ സന്ദര്‍ശനം നടത്തി
Content: ലൂർദ്: ലോക പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ ലൂർദ് സന്ദർശിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ലൂർദ്ദിലെ മാതാവിന്റെ തീർത്ഥാടന കേന്ദ്രം സന്ദർശിക്കുന്ന ആദ്യത്തെ പ്രസിഡന്റായാണ് വിവിധ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ലൂർദിലെത്തിയ മാക്രോൺ ഒന്നരമണിക്കൂർ ബസിലിക്കയുടെയും, വിശുദ്ധ ബർണദീത്തയ്ക്ക് 1858ൽ പരിശുദ്ധ കന്യക മറിയം പ്രത്യക്ഷപ്പെട്ട ഗുഹയുടെ സമീപത്തായും വിശ്വാസികളോട് ഒപ്പം ചെലവഴിച്ചു. ഏകദേശം പതിനായിരത്തോളം വിശ്വാസികൾ പ്രതിദിനം സന്ദർശനം നടത്തുന്ന ഫ്രാൻസിലെ ഏറ്റവും വലിയ കത്തോലിക്കാ തീർത്ഥാടന കേന്ദ്രമായിരുന്നു ലൂർദ്. എന്നാൽ കോവിഡ് 19 പ്രതിസന്ധിയെ തുടർന്നുള്ള നിയന്ത്രണങ്ങളാല്‍ ഏറെനാൾ അടച്ചിട്ടിരുന്ന തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള വിശ്വാസികളുടെ ഒഴുക്ക് ഇപ്പോൾ കുറവാണ്. 65% തീർത്ഥാടകർ രാജ്യത്തിന് പുറത്തു നിന്ന് വന്നിരുന്നവരാണെന്നും, അവരുടെ കുറവ് അനുഭവപ്പെടുന്നുണ്ടെന്നും ലൂർദ്ദിലെ അപ്പസ്തോലിക പ്രതിനിധിയായ ബിഷപ്പ് അൻറ്റോയിൻ ഹീറോആർഡ് പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് തീർത്ഥാടന കേന്ദ്രം സന്ദർശിച്ചത് ലൂർദിന്റെ പ്രാധാന്യത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകൾക്കുമുമ്പ് വിശുദ്ധ ബർണദീത്തയ്ക്ക് പരിശുദ്ധ കന്യാമറിയം പതിനെട്ടാമത്തെയും, അവസാനത്തേതുമായ പ്രത്യക്ഷീകരണം നൽകിയതിന്റെ വാര്‍ഷിക ദിനത്തില്‍ തന്നെയാണ് ഫ്രഞ്ച് പ്രസിഡന്‍റ് സന്ദര്‍ശനം നടത്തിയതെന്നത് ശ്രദ്ധേയമാണ്. വെള്ളിയാഴ്ച ലോകമെമ്പാടും ലൂർദ്സ് യുണൈറ്റഡിന് ഇൻ പ്രെയർ എന്ന പേരിൽ 24 മണിക്കൂർ 12 ഭാഷകളിലായി ഒരു ഡിജിറ്റൽ തീർത്ഥാടനവും സംഘാടകർ ഒരുക്കിയിരുന്നു. 52 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന 3 ബസിലിക്കകളുള്ള തീർത്ഥാടന കേന്ദ്രത്തിൽ ഈ വർഷം 10 ലക്ഷത്തോളം തീർത്ഥാടകരെയാണ് പ്രതീക്ഷിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-19-14:04:38.jpg
Keywords: ഫ്രഞ്ച, ലൂര്‍
Content:
16760
Category: 10
Sub Category:
Heading: ക്യൂബന്‍ ജനാധിപത്യവാദികള്‍ക്ക് പ്രതീക്ഷ പകര്‍ന്ന് ദൈവമാതാവിന്റെ രൂപം ഉയര്‍ത്തി വൈദികന്‍: വീഡിയോ വൈറല്‍
Content: ഹവാന, ക്യൂബ: അറുപതു വര്‍ഷങ്ങള്‍ നീണ്ട കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരെ അടക്കിവെച്ചിരുന്ന ക്യൂബന്‍ ജനതയുടെ രോഷം പ്രതിഷേധക്കടലായി ആര്‍ത്തിരമ്പുന്നതിനിടയില്‍ ശോഭനമായ ഭാവിയെ കുറിച്ചുള്ള പ്രത്യാശയും. പ്രതീക്ഷയും പകര്‍ന്നുകൊണ്ട് പ്രതിഷേധക്കാര്‍ക്ക് മുന്നില്‍ കാരുണ്യ മാതാവിന്റെ (ലാ വിര്‍ജെന്‍ ഡെ ലാ കാരിഡാഡ്) രൂപം ഉയര്‍ത്തിപ്പിടിച്ച കത്തോലിക്ക വൈദികന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്. ഈ വൈദികന്റെ ധീരത സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു. ളോഹയണിഞ്ഞ വൈദികന്‍ ദൈവമാതാവിന്റെ രൂപം ഉയര്‍ത്തി ചുറ്റും കൂടി നില്‍ക്കുന്നവരെ കാണിക്കുന്നതും, പ്രതിഷേധക്കാര്‍ ആര്‍പ്പുവിളികളും കയ്യടിയുമായി വൈദികനെ പ്രോത്സാഹിപ്പിക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. അതേസമയം നിരവധി പേരാണ് വൈദികനെ അഭിനന്ദിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്. </p> <blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/reel/CRNyrVCjJx9/?utm_source=ig_embed&utm_campaign=loading" data-instgrm-version="13" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"><div style="padding:16px;"> <a href="https://www.instagram.com/reel/CRNyrVCjJx9/?utm_source=ig_embed&utm_campaign=loading" style=" background:#FFFFFF; line-height:0; padding:0 0; text-align:center; text-decoration:none; width:100%;" target="_blank"> <div style=" display: flex; flex-direction: row; align-items: center;"> <div style="background-color: #F4F4F4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div></div></div><div style="padding: 19% 0;"></div> <div style="display:block; height:50px; margin:0 auto 12px; width:50px;"><svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg></div><div style="padding-top: 8px;"> <div style=" color:#3897f0; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:550; line-height:18px;"> View this post on Instagram</div></div><div style="padding: 12.5% 0;"></div> <div style="display: flex; flex-direction: row; margin-bottom: 14px; align-items: center;"><div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div> <div style="background-color: #F4F4F4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div></div><div style="margin-left: 8px;"> <div style=" background-color: #F4F4F4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div> <div style=" width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg)"></div></div><div style="margin-left: auto;"> <div style=" width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div> <div style=" background-color: #F4F4F4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div> <div style=" width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div></div></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div></div></a><p style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; line-height:17px; margin-bottom:0; margin-top:8px; overflow:hidden; padding:8px 0 7px; text-align:center; text-overflow:ellipsis; white-space:nowrap;"><a href="https://www.instagram.com/reel/CRNyrVCjJx9/?utm_source=ig_embed&utm_campaign=loading" style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:normal; line-height:17px; text-decoration:none;" target="_blank">A post shared by Catholic Connect Vatican (@catholicconnect)</a></p></div></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="//www.instagram.com/embed.js"></script> <p> “ഒരു ധീരനായ വൈദികന്‍ ദൈവമാതാവിന്റെ രൂപം പുറത്തെടുത്ത് പ്രക്ഷോഭകരെ കാണിക്കുന്നു, ഇതവര്‍ക്ക് ശോഭനമായ ഭാവി സംബന്ധിച്ച പ്രതീക്ഷ നല്‍കുന്നു” എന്നാണ് 'കാത്തലിക് കണക്റ്റി'ന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പറയുന്നത്. ക്യൂബക്കാര്‍ കമ്മ്യൂണിസം കൊണ്ട് പൊറുതി മുട്ടുകയും കമ്മ്യൂണിസം മടുത്തവരുമാണ്. അവര്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു. കമ്മ്യൂണിസമെന്ന തിന്മയില്‍ നിന്നും അവരെ മോചിപ്പിക്കുവാന്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും നമുക്ക് പറ്റാവുന്ന രീതിയില്‍ അവരെ സഹായിക്കുകയും ചെയ്യാം” എന്നും പോസ്റ്റില്‍ പറയുന്നു. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തില്‍ നിന്നും സ്വാതന്ത്ര്യം വേണമെന്ന ആവശ്യവുമായി ഇക്കഴിഞ്ഞ ജൂലൈ 11-ന് തലസ്ഥാനനഗരമായ ഹവാനയിലാണ് ജനകീയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ചികിത്സാമേഖലയിലെയും, സാമ്പത്തിക മേഖലയിലെയും പ്രതിസന്ധികളും, ഭക്ഷ്യവസ്തുക്കളുടേയും, മരുന്നിന്റേയും, പാചക വാതകത്തിന്റേയും അഭാവത്തിനു പുറമേ, കൊറോണ മരണനിരക്കിലെ ഉയര്‍ച്ചയും പ്രക്ഷോഭത്തിന് കാരണമായിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-19-15:40:11.jpg
Keywords: ക്യൂബ
Category: 10
Sub Category:
Heading: ക്യൂബന്‍ ജനാധിപത്യവാദികള്‍ക്ക് പ്രതീക്ഷ പകര്‍ന്ന് ദൈവമാതാവിന്റെ രൂപം ഉയര്‍ത്തി വൈദികന്‍: വീഡിയോ വൈറല്‍
Content: ഹവാന, ക്യൂബ: അറുപതു വര്‍ഷങ്ങള്‍ നീണ്ട കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരെ അടക്കിവെച്ചിരുന്ന ക്യൂബന്‍ ജനതയുടെ രോഷം പ്രതിഷേധക്കടലായി ആര്‍ത്തിരമ്പുന്നതിനിടയില്‍ ശോഭനമായ ഭാവിയെ കുറിച്ചുള്ള പ്രത്യാശയും. പ്രതീക്ഷയും പകര്‍ന്നുകൊണ്ട് പ്രതിഷേധക്കാര്‍ക്ക് മുന്നില്‍ കാരുണ്യ മാതാവിന്റെ (ലാ വിര്‍ജെന്‍ ഡെ ലാ കാരിഡാഡ്) രൂപം ഉയര്‍ത്തിപ്പിടിച്ച കത്തോലിക്ക വൈദികന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്. ഈ വൈദികന്റെ ധീരത സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു. ളോഹയണിഞ്ഞ വൈദികന്‍ ദൈവമാതാവിന്റെ രൂപം ഉയര്‍ത്തി ചുറ്റും കൂടി നില്‍ക്കുന്നവരെ കാണിക്കുന്നതും, പ്രതിഷേധക്കാര്‍ ആര്‍പ്പുവിളികളും കയ്യടിയുമായി വൈദികനെ പ്രോത്സാഹിപ്പിക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. അതേസമയം നിരവധി പേരാണ് വൈദികനെ അഭിനന്ദിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്. </p> <blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/reel/CRNyrVCjJx9/?utm_source=ig_embed&utm_campaign=loading" data-instgrm-version="13" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"><div style="padding:16px;"> <a href="https://www.instagram.com/reel/CRNyrVCjJx9/?utm_source=ig_embed&utm_campaign=loading" style=" background:#FFFFFF; line-height:0; padding:0 0; text-align:center; text-decoration:none; width:100%;" target="_blank"> <div style=" display: flex; flex-direction: row; align-items: center;"> <div style="background-color: #F4F4F4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div></div></div><div style="padding: 19% 0;"></div> <div style="display:block; height:50px; margin:0 auto 12px; width:50px;"><svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg></div><div style="padding-top: 8px;"> <div style=" color:#3897f0; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:550; line-height:18px;"> View this post on Instagram</div></div><div style="padding: 12.5% 0;"></div> <div style="display: flex; flex-direction: row; margin-bottom: 14px; align-items: center;"><div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div> <div style="background-color: #F4F4F4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div></div><div style="margin-left: 8px;"> <div style=" background-color: #F4F4F4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div> <div style=" width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg)"></div></div><div style="margin-left: auto;"> <div style=" width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div> <div style=" background-color: #F4F4F4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div> <div style=" width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div></div></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div></div></a><p style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; line-height:17px; margin-bottom:0; margin-top:8px; overflow:hidden; padding:8px 0 7px; text-align:center; text-overflow:ellipsis; white-space:nowrap;"><a href="https://www.instagram.com/reel/CRNyrVCjJx9/?utm_source=ig_embed&utm_campaign=loading" style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:normal; line-height:17px; text-decoration:none;" target="_blank">A post shared by Catholic Connect Vatican (@catholicconnect)</a></p></div></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="//www.instagram.com/embed.js"></script> <p> “ഒരു ധീരനായ വൈദികന്‍ ദൈവമാതാവിന്റെ രൂപം പുറത്തെടുത്ത് പ്രക്ഷോഭകരെ കാണിക്കുന്നു, ഇതവര്‍ക്ക് ശോഭനമായ ഭാവി സംബന്ധിച്ച പ്രതീക്ഷ നല്‍കുന്നു” എന്നാണ് 'കാത്തലിക് കണക്റ്റി'ന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പറയുന്നത്. ക്യൂബക്കാര്‍ കമ്മ്യൂണിസം കൊണ്ട് പൊറുതി മുട്ടുകയും കമ്മ്യൂണിസം മടുത്തവരുമാണ്. അവര്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു. കമ്മ്യൂണിസമെന്ന തിന്മയില്‍ നിന്നും അവരെ മോചിപ്പിക്കുവാന്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും നമുക്ക് പറ്റാവുന്ന രീതിയില്‍ അവരെ സഹായിക്കുകയും ചെയ്യാം” എന്നും പോസ്റ്റില്‍ പറയുന്നു. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തില്‍ നിന്നും സ്വാതന്ത്ര്യം വേണമെന്ന ആവശ്യവുമായി ഇക്കഴിഞ്ഞ ജൂലൈ 11-ന് തലസ്ഥാനനഗരമായ ഹവാനയിലാണ് ജനകീയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ചികിത്സാമേഖലയിലെയും, സാമ്പത്തിക മേഖലയിലെയും പ്രതിസന്ധികളും, ഭക്ഷ്യവസ്തുക്കളുടേയും, മരുന്നിന്റേയും, പാചക വാതകത്തിന്റേയും അഭാവത്തിനു പുറമേ, കൊറോണ മരണനിരക്കിലെ ഉയര്‍ച്ചയും പ്രക്ഷോഭത്തിന് കാരണമായിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-19-15:40:11.jpg
Keywords: ക്യൂബ
Content:
16761
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കും: ബൊക്കോഹറാം തലവന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി നൈജീരിയന്‍ വൈദികന്‍
Content: വാഷിംഗ്‌ടണ്‍ ഡി.സി: ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോഹറാമിന്റെ കുപ്രസിദ്ധ തലവന്‍ അബുബേക്കര്‍ ഷെക്കാവു കൊല്ലപ്പെട്ട സാഹചര്യത്തില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള മതപീഡനം വര്‍ദ്ധിക്കുമെന്ന മുന്നറിയിപ്പുമായി നൈജീരിയന്‍ കത്തോലിക്ക വൈദികന്‍. വാഷിംഗ്‌ടണ്‍ ഡി.സിയില്‍ നടന്ന അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഉച്ചകോടിയില്‍ പങ്കെടുക്കുവാനെത്തിയ ഫാ. ജോസഫ് ബട്ടുരെ ഫിദെലിസ് ‘ക്രിസ്റ്റ്യന്‍ പോസ്റ്റ്’നു നല്‍കിയ അഭിമുഖത്തിലാണ് തന്റെ ആശങ്ക പങ്കുവെച്ചത്. വടക്ക് പടിഞ്ഞാറന്‍ നൈജീരിയയില്‍ ബൊക്കോഹറാം മൂലം ഭവനരഹിതരായ ക്രൈസ്തവര്‍ക്കുള്ള ട്രോമാ കെയറിന്റെ ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് സ്കില്‍ അക്ക്വിസിഷന്‍ സെന്ററിന് നേതൃത്വം നല്‍കുന്ന വൈദികനാണ് ഫാ. ജോസഫ് ബട്ടുരെ. നൈജീരിയയിലെ നിലവിലെ സാഹചര്യം വളരെ മോശമാണെന്നു അദ്ദേഹം വെളിപ്പെടുത്തി. ബൊക്കോഹറാം തലവന്‍ കൊല്ലപ്പെട്ടതിന് ശേഷവും സ്ഥിതിഗതികളില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ല. കഴിഞ്ഞ വര്‍ഷം മുതല്‍ ഇന്നുവരെ നിരവധി ആക്രമണങ്ങള്‍ നൈജീരിയന്‍ ക്രിസ്ത്യാനികള്‍ക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. റോഡുകളിലും ഗ്രാമപ്രദേശങ്ങളിലുമുണ്ടായ ആക്രമണങ്ങളില്‍ നിരവധി ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുകയും, തട്ടിക്കൊണ്ടുപോകപ്പെടുകയും ചെയ്തിട്ടുണ്ട്. നൈജീരിയയിലെ മതസ്വാതന്ത്ര്യ ലംഘനങ്ങളെ പൊട്ടാനിരിക്കുന്ന ടൈം ബോംബിനോട് ഉപമിച്ച ഫാ. ഫിദെലിസ് സമീപകാലത്ത് ഇത്രയധികം തീവ്രതയില്‍, ഇത്രയധികം ക്രൂരതയുള്ള, ഇത്രയധികം ആളുകള്‍ കൊല്ലപ്പെട്ട മതപീഡനം നൈജീരിയയിലല്ലാതെ മറ്റൊരു സ്ഥലത്തും കാണുവാന്‍ കഴിയില്ലെന്നും കൂട്ടിച്ചേര്‍ത്തു. നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്ത് ബൊക്കോഹറാമിന്റെ ആക്രമണങ്ങള്‍ 20 ലക്ഷം ആളുകള്‍ ഭവനരഹിതരാകുവാന്‍ കാരണമായിട്ടുണ്ടെന്നാണ് യുഎന്‍ കണക്കാക്കുന്നത്. 2002-ല്‍ രൂപീകരിക്കപ്പെട്ട ബൊക്കോ ഹറാം 2016-ല്‍ രണ്ടായി പിളര്‍ന്നിരിന്നു. ഇതില്‍ ഒരു വിഭാഗം ‘ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ’ (ഐസിസ്) ക്ക് പിന്തുണ പ്രഖ്യാപിച്ചു. അന്നുമുതല്‍ ശത്രുതയിലായ ഈ രണ്ടു വിഭാഗവും വന്‍ നാശമാണ് ക്രിസ്ത്യന്‍ സമൂഹത്തില്‍ ഉണ്ടാക്കിയത്. ഇക്കഴിഞ്ഞ ജൂണില്‍ ബൊക്കോഹറാം തലവന്‍ അബുബേക്കര്‍ ഷെക്കാവു കൊല്ലപ്പെട്ട വിവരം ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിന്‍സ് (ഐ.എസ്.ഡബ്ലിയു.എ.പി) സ്ഥിരീകരിച്ചിരിന്നു. ഒരു പോരാട്ടത്തിനിടയില്‍ പോരാളികളുടെ കയ്യില്‍ അകപ്പെടാതിരിക്കുവാനായി സ്ഫോടക വസ്തു ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് ഐ.എസ്.ഡബ്ലിയു.എ.പി അന്നു വിവരിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-19-16:10:43.jpg
Keywords: നൈജീ, ബൊക്കോ
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കും: ബൊക്കോഹറാം തലവന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി നൈജീരിയന്‍ വൈദികന്‍
Content: വാഷിംഗ്‌ടണ്‍ ഡി.സി: ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോഹറാമിന്റെ കുപ്രസിദ്ധ തലവന്‍ അബുബേക്കര്‍ ഷെക്കാവു കൊല്ലപ്പെട്ട സാഹചര്യത്തില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള മതപീഡനം വര്‍ദ്ധിക്കുമെന്ന മുന്നറിയിപ്പുമായി നൈജീരിയന്‍ കത്തോലിക്ക വൈദികന്‍. വാഷിംഗ്‌ടണ്‍ ഡി.സിയില്‍ നടന്ന അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഉച്ചകോടിയില്‍ പങ്കെടുക്കുവാനെത്തിയ ഫാ. ജോസഫ് ബട്ടുരെ ഫിദെലിസ് ‘ക്രിസ്റ്റ്യന്‍ പോസ്റ്റ്’നു നല്‍കിയ അഭിമുഖത്തിലാണ് തന്റെ ആശങ്ക പങ്കുവെച്ചത്. വടക്ക് പടിഞ്ഞാറന്‍ നൈജീരിയയില്‍ ബൊക്കോഹറാം മൂലം ഭവനരഹിതരായ ക്രൈസ്തവര്‍ക്കുള്ള ട്രോമാ കെയറിന്റെ ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് സ്കില്‍ അക്ക്വിസിഷന്‍ സെന്ററിന് നേതൃത്വം നല്‍കുന്ന വൈദികനാണ് ഫാ. ജോസഫ് ബട്ടുരെ. നൈജീരിയയിലെ നിലവിലെ സാഹചര്യം വളരെ മോശമാണെന്നു അദ്ദേഹം വെളിപ്പെടുത്തി. ബൊക്കോഹറാം തലവന്‍ കൊല്ലപ്പെട്ടതിന് ശേഷവും സ്ഥിതിഗതികളില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ല. കഴിഞ്ഞ വര്‍ഷം മുതല്‍ ഇന്നുവരെ നിരവധി ആക്രമണങ്ങള്‍ നൈജീരിയന്‍ ക്രിസ്ത്യാനികള്‍ക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. റോഡുകളിലും ഗ്രാമപ്രദേശങ്ങളിലുമുണ്ടായ ആക്രമണങ്ങളില്‍ നിരവധി ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുകയും, തട്ടിക്കൊണ്ടുപോകപ്പെടുകയും ചെയ്തിട്ടുണ്ട്. നൈജീരിയയിലെ മതസ്വാതന്ത്ര്യ ലംഘനങ്ങളെ പൊട്ടാനിരിക്കുന്ന ടൈം ബോംബിനോട് ഉപമിച്ച ഫാ. ഫിദെലിസ് സമീപകാലത്ത് ഇത്രയധികം തീവ്രതയില്‍, ഇത്രയധികം ക്രൂരതയുള്ള, ഇത്രയധികം ആളുകള്‍ കൊല്ലപ്പെട്ട മതപീഡനം നൈജീരിയയിലല്ലാതെ മറ്റൊരു സ്ഥലത്തും കാണുവാന്‍ കഴിയില്ലെന്നും കൂട്ടിച്ചേര്‍ത്തു. നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്ത് ബൊക്കോഹറാമിന്റെ ആക്രമണങ്ങള്‍ 20 ലക്ഷം ആളുകള്‍ ഭവനരഹിതരാകുവാന്‍ കാരണമായിട്ടുണ്ടെന്നാണ് യുഎന്‍ കണക്കാക്കുന്നത്. 2002-ല്‍ രൂപീകരിക്കപ്പെട്ട ബൊക്കോ ഹറാം 2016-ല്‍ രണ്ടായി പിളര്‍ന്നിരിന്നു. ഇതില്‍ ഒരു വിഭാഗം ‘ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ’ (ഐസിസ്) ക്ക് പിന്തുണ പ്രഖ്യാപിച്ചു. അന്നുമുതല്‍ ശത്രുതയിലായ ഈ രണ്ടു വിഭാഗവും വന്‍ നാശമാണ് ക്രിസ്ത്യന്‍ സമൂഹത്തില്‍ ഉണ്ടാക്കിയത്. ഇക്കഴിഞ്ഞ ജൂണില്‍ ബൊക്കോഹറാം തലവന്‍ അബുബേക്കര്‍ ഷെക്കാവു കൊല്ലപ്പെട്ട വിവരം ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിന്‍സ് (ഐ.എസ്.ഡബ്ലിയു.എ.പി) സ്ഥിരീകരിച്ചിരിന്നു. ഒരു പോരാട്ടത്തിനിടയില്‍ പോരാളികളുടെ കയ്യില്‍ അകപ്പെടാതിരിക്കുവാനായി സ്ഫോടക വസ്തു ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് ഐ.എസ്.ഡബ്ലിയു.എ.പി അന്നു വിവരിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-19-16:10:43.jpg
Keywords: നൈജീ, ബൊക്കോ