Contents
Displaying 16561-16570 of 25119 results.
Content:
16933
Category: 1
Sub Category:
Heading: നാഗാസാക്കിയിലെ കണ്ണു നഷ്ടപ്പെട്ട മാതാവ്
Content: ജപ്പാനിലെ നാഗസാക്കിയിൽ അമേരിക്കൻ സൈന്യം ആറ്റംബോംബ് വർഷിച്ചിട്ട് ഇന്നു (ആഗസ്റ്റ് 9 ) ന് എഴുപത്തിയെട്ടു വർഷം പൂർത്തിയാകുന്നു. നാഗാസാക്കി ദിനത്തിൽ കണ്ണു നഷ്ടപ്പെട്ട നാഗാസാക്കിയിലെ മാതാവിനെ നമുക്കു പരിചയപ്പെട്ടാലോ. ഷിൻ്റോയിസവും ബുദ്ധമതവുമാണ് ജപ്പാനിലെ പ്രധാന മതങ്ങൾ. 1549 വി.ഫ്രാൻസീസ് സേവ്യറിന്റെ പ്രേഷിത പ്രവർത്തനം വഴിയാണ് ജപ്പാനിൽ കത്തോലിക്കാ സഭ എത്തുന്നത്. 1587 മുതൽ ക്രൈസ്തവർക്കു എതിരെയുള്ള പീഡനങ്ങൾ ജപ്പാനിൽ ആരംഭിച്ചു. പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ക്രൈസ്തവ വിശ്വാസത്തെ ഔദ്യോഗികമായി നിരോധിച്ചു. എങ്കിലും നാഗസാക്കിയിലെ കത്തോലിക്കാ സമൂഹം നീണ്ട 250 വർഷം രഹസ്യമായി അവരുടെ വിശ്വാസം കാത്തു സൂക്ഷിച്ചു. 1859 ൽ ജപ്പാനും ഫ്രാൻസും തമ്മിലുള്ള വ്യാപാര കരാർ മൂലം വിദേശിയർക്കു നാഗാസാക്കിയിൽ ഒരു പള്ളി പണിയാൻ അനുവാദം കിട്ടി അതാണ് ഔറ കത്തീഡ്രൽ. ഫ്രാൻസിൽ നിന്നുള്ള വൈദീകരായിരുന്നു അജപാലന ശുശ്രൂഷ നടത്തിയിരുന്നത്. 1865 ൽ നാഗസാക്കിയിലെ കത്തോലിക്കർ രഹസ്യമായി നാലു ദേവാലയങ്ങൾ നിർമ്മിച്ചു. 1868ൽ ക്രൈസ്തവർക്കെതിരെയുള്ള മത മർദ്ദനം വീണ്ടും ജപ്പാനിൽ ആരംഭിക്കുകയും തൽഫലമായി നാഗസാക്കിയിലെ മൂവായിരത്തിലധികം കത്തോലിക്കരെ നാടുകടത്തുകയും ചെയ്തു. ക്രിസ്തുമതത്തിനെതിരായ നിരോധനം 1873 ൽ റദ്ദാക്കിയതിനാൽ നാടുകടത്തപ്പെട്ടവർ തിരികെ എത്തി. 1880 കളുടെ ആരംഭത്തിൽ നാഗാസാക്കിയിലെ ഉറാക്കാമി പ്രദേശത്തു തന്നെ അയ്യായിരത്തോളം കത്തോലിക്കർ ഉണ്ടായിരുന്നു. 1880 ആഗസ്റ്റു മാസം പതിനഞ്ചാം തീയതി താൽക്കാലികമായി ഉണ്ടാക്കിയ ചാപ്പലിൽ അവർ വിശുദ്ധ ബലി അർപ്പിച്ചു. 1889 ൽ ജപ്പാനിലെ ഭരണഘടന മത സാതന്ത്രത്തിനു അനുവാദം നൽകി. 1914 ൽ ഉറാകാമി കത്തിഡ്രൽ (Immaculate Conception Cathedral or the St. Mary’s Cathedral) നാഗസാക്കി നഗരത്തിൽ പണികഴിപ്പിച്ചു. ഫ്രാൻസിൽ നിന്നുള്ള മിഷനറി വൈദീകരാണ് അതിനു നേതൃത്വം നൽകിയത്. ഒരു കാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ ദേവാലയമായിരുന്നു ഇത്. മൂന്നു വർഷങ്ങൾക്കു ശേഷം പള്ളിക്കകത്തു തടികൊണ്ടു അൾത്താരയുടെ ഭാഗം നവീകരിച്ചു. തടികൊണ്ടുള്ള പരിശുദ്ധ കന്യകാമറിയത്തിന്റെ ഒരു തീരുസ്വരൂപമായിരുന്നു അതിന്റെ ഏറ്റവും വലിയ സവിശേഷത. 1945 ആഗസ്റ്റ് 9ന്, രാവിലെ 11:02 നു അമേരിക്കൻ സൈന്യം രണ്ടാമത്തെ ആറ്റംബോംബ് നാഗാസാക്കി നഗരത്തിൽ വർഷിച്ചു. ഒരു ലക്ഷത്തിലധികം ജനങ്ങൾ തൽക്ഷണം മരണമടഞ്ഞു. ഉറാകാമി താഴ്‌വരയുടെ അഞ്ഞൂറു മീറ്റർ പരിധിയിലാണ് ബോംബ് പതിച്ചത്. പരിശുദ്ധ മറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാളിനൊരുക്കമായി വിശ്വാസികൾ കുമ്പസാരത്തിനെത്തിയ സമയമായിരുന്നു. ബോംബു സ്ഫോടനം നടക്കുമ്പോൾ ദേവാലയത്തിൽ ഉണ്ടായിരുന്ന 24 വിശ്വാസികളും രണ്ടു വൈദീകരും തൽക്ഷണം മരിച്ചു. ദേവാലയം പൂർണ്ണമായും കത്തിനശിച്ചു. ഉറാകാമി ഇടവകയിലെ 12,000 വിശ്വസികളിൽ 8500 പേർ ആ ദിനം തന്നെ മരണത്തിനു കീഴടങ്ങി. ജപ്പാൻ കീഴടങ്ങി . രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു. 1945 ഒക്ടോബർ മാസത്തിൽ എന്ന ജപ്പാനീസ് സൈന്യത്തിൽ നിന്നു വിടുതൽ കിട്ടിയ സൈനികനും കത്തോലിക്കാ വൈദീകനുമായ കാമോൻ നോഗുച്ചി തകർന്നടിഞ്ഞ ഉറാകാമി കത്തീഡ്രലിന്റെ ഉള്ളിൽ പ്രാർത്ഥിക്കാൻ കയറി ഹോക്കായിഡോയിലെ തങ്ങളുടെ ട്രാപ്പിസ്റ്റു ആശ്രമത്തിലേക്കു ഓർമ്മയ്ക്കായി എന്തെങ്കിലും എടുക്കുക എന്നതും അദ്ദേഹത്തിന്റെ ഉദ്ദേശമായിരുന്നു. അവശിഷ്ട കൂമ്പാരങ്ങൾക്കിടയിൽ ഒരു മണിക്കൂർ പരതിയെങ്കിലും ഒന്നും ലഭിച്ചില്ല. അവശനായി തകർന്നടിഞ്ഞ ദേവാലയത്തിന്റെ ഒരു കോണിൽ ഇരിക്കുമ്പോൾ അവശിഷ്ട കൂമ്പാരങ്ങൾക്കിടയിൽ ഒരു മാതാവിന്റെ രൂപം കിടക്കുന്നതു കണ്ടു. നോഗുച്ചി വേഗം തന്നെ രൂപമെടുത്തു പൊടി തട്ടിക്കളഞപ്പോൾ ആ മാതൃരൂപത്തിനു കണ്ണുകൾ നഷ്ടപ്പെട്ടതായി കണ്ടെത്തി. വർദ്ധിച്ച ഉത്സാഹത്തോടെ അദ്ദേഹം തന്റെ ആശ്രമത്തിലേക്കു അതു കൊണ്ടുപോയി. കണ്ണുകൾ നഷ്ടപ്പെട്ട ആ മാതാവിന്റെ തടികൊണ്ടുള്ള രൂപം നോഗുച്ചി അച്ചൻ പിന്നീടുള്ള മുപ്പതു വർഷം തങ്ങളുടെ ആശ്രമത്തിൽ സൂക്ഷിച്ചു. 1975 ആഗസ്റ്റു മാസത്തിൽ നോഗുച്ചി മാതൃ തിരുസ്വരൂപം തിരികെ നൽകാനായി നാഗസാക്കിയിലേക്കു പോയി. അവിടെ യാക്കിച്ചി കറ്റോക എന്ന പ്രൊഫസർക്കു മാതാവിന്റെ രൂപം കൈമാറി . തുടർന്നുള്ള പതിനഞ്ചു വർഷങ്ങൾ നാഗസാക്കിയില്ല യൂൺഷിൻ വനിതാ കോളേജിലായിരുന്നു ഈ വിശിഷ്ട രൂപത്തിന്റെ സ്ഥാനം. 1990 ൽ ഉറാകാമി ദേവാലയത്തിലെ മുഖ്യ പുരോഹിതൻ ദേവാലയത്തിന്റെ ചരിത്രത്തെപ്പറ്റി ഒരു ലേഖനം തയ്യാറാക്കി, അതിൽ തകർന്നടിഞ്ഞ ദേവാലയത്തിൽ നിന്നു ഒരു സൈനീനു മാതാവിന്റെ തിരുസ്വരൂപം കിട്ടിയതിനപ്പറ്റി പരാമർശം ഉണ്ടായിരുന്നു. ആ സൈനീകന്റെ പേര് അറിത്താൽ നന്നായിരിക്കും എന്നും അദ്ദേഹം എഴുതിയിരുന്നു. ഇതു വായിച്ചറിഞ്ഞ ഫാ. നോഗുച്ചി നടന്ന സംഭവങ്ങളെല്ലാം വിവരിച്ചു മുഖ്യ പുരോഹിതനു കത്തെഴുതി. പ്രൊഫ. യാക്കിച്ചി കറ്റോക മാതൃരൂപം ഉറാകാമി ദേവാലയത്തിനു കൈമാറി. പിന്നീടു ഈ രൂപം ആറ്റംബോംബ് മ്യൂസിയത്തിലേക്കു മാറ്റി. 1998 ആഗസ്റ്റു മാസത്തിൽ യാസുഷികോ സാത (Yasuhiko Sata) നാഗസാക്കിയിലെ മാതാവിന്റെ കഥ വായിച്ചറിഞ്ഞ് നാഗസാക്കിയിലെത്തി. അറ്റംബോംബ് മ്യൂസിയത്തിൽ കണ്ടെത്തിയ തിരുസ്വരൂപം ഒരു കേവലം കാഴ്ചവസ്തു മാത്രമല്ല അതു ഒരു തിരുശേഷിപ്പായതിനാൽ അൾത്താരയിൽ പ്രതിഷ്ഠിക്കേണ്ടതുമാണു സാതയ്ക്കു ബോധ്യമായി. അതിനായി അദേഹം പല ശ്രമങ്ങളും നടത്തി അവസാനം 2000 ആണ്ടിലെ ഈസ്റ്റർ ദിനത്തിൽ മരിയൻ മാസമായ മെയ് മാസത്തിൽ മാതാവിനെ ഉറാകാമി കത്തീഡ്രലിൽ പ്രതിഷ്ഠിക്കാമെന്നു സാത്തായ്ക്കു ഉറപ്പു കിട്ടി. 2005 ആഗസ്റ്റു മാസം ഒൻപതാം തീയതി ചൊവ്വാഴ്ച രാവിലെ 10 : 30 നു ഉറാകാമി കത്തീഡ്രലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ നാഗാസാക്കിയിലെ ആറ്റംബോംബാക്രമണത്തിൽ തകർന്ന മാതാവിന്റെ കണ്ണില്ലാത്ത തടികൊണ്ടുള്ള രൂപം കത്തീഡ്രലിനുള്ളിൽ പ്രത്യേകം തയ്യാറാക്കിയ ചാപ്പലിൽ പുനപ്രതിഷ്ഠിച്ചു. കണ്ണു നഷ്ടപ്പെട്ട നാഗാസാക്കി മാതാവ് ലോക സമാധാനത്തിന്റെ പ്രതീകവും സന്ദേശവുമാണ്. രാഷ്ടങ്ങൾ തമ്മിലുള്ള കുടിപ്പക അനേകരുടെ മുഖം വ്യകൃതമാക്കുമ്പോൾ ഒരു നിമിഷം കണ്ണു നഷ്ടപ്പെട്ട മാതാവിന്റെ മുമ്പിൽ ഉത്തരവാദിത്വപ്പെട്ടവരുടെ അക കണ്ണു തുറക്കാനായി ഒരു നിമിഷം നമ്മുടെ മിഴി അടയ്ക്കാം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SocialMedia/SocialMedia-2021-08-09-10:54:48.jpg
Keywords: ജപ്പാ
Category: 1
Sub Category:
Heading: നാഗാസാക്കിയിലെ കണ്ണു നഷ്ടപ്പെട്ട മാതാവ്
Content: ജപ്പാനിലെ നാഗസാക്കിയിൽ അമേരിക്കൻ സൈന്യം ആറ്റംബോംബ് വർഷിച്ചിട്ട് ഇന്നു (ആഗസ്റ്റ് 9 ) ന് എഴുപത്തിയെട്ടു വർഷം പൂർത്തിയാകുന്നു. നാഗാസാക്കി ദിനത്തിൽ കണ്ണു നഷ്ടപ്പെട്ട നാഗാസാക്കിയിലെ മാതാവിനെ നമുക്കു പരിചയപ്പെട്ടാലോ. ഷിൻ്റോയിസവും ബുദ്ധമതവുമാണ് ജപ്പാനിലെ പ്രധാന മതങ്ങൾ. 1549 വി.ഫ്രാൻസീസ് സേവ്യറിന്റെ പ്രേഷിത പ്രവർത്തനം വഴിയാണ് ജപ്പാനിൽ കത്തോലിക്കാ സഭ എത്തുന്നത്. 1587 മുതൽ ക്രൈസ്തവർക്കു എതിരെയുള്ള പീഡനങ്ങൾ ജപ്പാനിൽ ആരംഭിച്ചു. പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ക്രൈസ്തവ വിശ്വാസത്തെ ഔദ്യോഗികമായി നിരോധിച്ചു. എങ്കിലും നാഗസാക്കിയിലെ കത്തോലിക്കാ സമൂഹം നീണ്ട 250 വർഷം രഹസ്യമായി അവരുടെ വിശ്വാസം കാത്തു സൂക്ഷിച്ചു. 1859 ൽ ജപ്പാനും ഫ്രാൻസും തമ്മിലുള്ള വ്യാപാര കരാർ മൂലം വിദേശിയർക്കു നാഗാസാക്കിയിൽ ഒരു പള്ളി പണിയാൻ അനുവാദം കിട്ടി അതാണ് ഔറ കത്തീഡ്രൽ. ഫ്രാൻസിൽ നിന്നുള്ള വൈദീകരായിരുന്നു അജപാലന ശുശ്രൂഷ നടത്തിയിരുന്നത്. 1865 ൽ നാഗസാക്കിയിലെ കത്തോലിക്കർ രഹസ്യമായി നാലു ദേവാലയങ്ങൾ നിർമ്മിച്ചു. 1868ൽ ക്രൈസ്തവർക്കെതിരെയുള്ള മത മർദ്ദനം വീണ്ടും ജപ്പാനിൽ ആരംഭിക്കുകയും തൽഫലമായി നാഗസാക്കിയിലെ മൂവായിരത്തിലധികം കത്തോലിക്കരെ നാടുകടത്തുകയും ചെയ്തു. ക്രിസ്തുമതത്തിനെതിരായ നിരോധനം 1873 ൽ റദ്ദാക്കിയതിനാൽ നാടുകടത്തപ്പെട്ടവർ തിരികെ എത്തി. 1880 കളുടെ ആരംഭത്തിൽ നാഗാസാക്കിയിലെ ഉറാക്കാമി പ്രദേശത്തു തന്നെ അയ്യായിരത്തോളം കത്തോലിക്കർ ഉണ്ടായിരുന്നു. 1880 ആഗസ്റ്റു മാസം പതിനഞ്ചാം തീയതി താൽക്കാലികമായി ഉണ്ടാക്കിയ ചാപ്പലിൽ അവർ വിശുദ്ധ ബലി അർപ്പിച്ചു. 1889 ൽ ജപ്പാനിലെ ഭരണഘടന മത സാതന്ത്രത്തിനു അനുവാദം നൽകി. 1914 ൽ ഉറാകാമി കത്തിഡ്രൽ (Immaculate Conception Cathedral or the St. Mary’s Cathedral) നാഗസാക്കി നഗരത്തിൽ പണികഴിപ്പിച്ചു. ഫ്രാൻസിൽ നിന്നുള്ള മിഷനറി വൈദീകരാണ് അതിനു നേതൃത്വം നൽകിയത്. ഒരു കാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ ദേവാലയമായിരുന്നു ഇത്. മൂന്നു വർഷങ്ങൾക്കു ശേഷം പള്ളിക്കകത്തു തടികൊണ്ടു അൾത്താരയുടെ ഭാഗം നവീകരിച്ചു. തടികൊണ്ടുള്ള പരിശുദ്ധ കന്യകാമറിയത്തിന്റെ ഒരു തീരുസ്വരൂപമായിരുന്നു അതിന്റെ ഏറ്റവും വലിയ സവിശേഷത. 1945 ആഗസ്റ്റ് 9ന്, രാവിലെ 11:02 നു അമേരിക്കൻ സൈന്യം രണ്ടാമത്തെ ആറ്റംബോംബ് നാഗാസാക്കി നഗരത്തിൽ വർഷിച്ചു. ഒരു ലക്ഷത്തിലധികം ജനങ്ങൾ തൽക്ഷണം മരണമടഞ്ഞു. ഉറാകാമി താഴ്‌വരയുടെ അഞ്ഞൂറു മീറ്റർ പരിധിയിലാണ് ബോംബ് പതിച്ചത്. പരിശുദ്ധ മറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാളിനൊരുക്കമായി വിശ്വാസികൾ കുമ്പസാരത്തിനെത്തിയ സമയമായിരുന്നു. ബോംബു സ്ഫോടനം നടക്കുമ്പോൾ ദേവാലയത്തിൽ ഉണ്ടായിരുന്ന 24 വിശ്വാസികളും രണ്ടു വൈദീകരും തൽക്ഷണം മരിച്ചു. ദേവാലയം പൂർണ്ണമായും കത്തിനശിച്ചു. ഉറാകാമി ഇടവകയിലെ 12,000 വിശ്വസികളിൽ 8500 പേർ ആ ദിനം തന്നെ മരണത്തിനു കീഴടങ്ങി. ജപ്പാൻ കീഴടങ്ങി . രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു. 1945 ഒക്ടോബർ മാസത്തിൽ എന്ന ജപ്പാനീസ് സൈന്യത്തിൽ നിന്നു വിടുതൽ കിട്ടിയ സൈനികനും കത്തോലിക്കാ വൈദീകനുമായ കാമോൻ നോഗുച്ചി തകർന്നടിഞ്ഞ ഉറാകാമി കത്തീഡ്രലിന്റെ ഉള്ളിൽ പ്രാർത്ഥിക്കാൻ കയറി ഹോക്കായിഡോയിലെ തങ്ങളുടെ ട്രാപ്പിസ്റ്റു ആശ്രമത്തിലേക്കു ഓർമ്മയ്ക്കായി എന്തെങ്കിലും എടുക്കുക എന്നതും അദ്ദേഹത്തിന്റെ ഉദ്ദേശമായിരുന്നു. അവശിഷ്ട കൂമ്പാരങ്ങൾക്കിടയിൽ ഒരു മണിക്കൂർ പരതിയെങ്കിലും ഒന്നും ലഭിച്ചില്ല. അവശനായി തകർന്നടിഞ്ഞ ദേവാലയത്തിന്റെ ഒരു കോണിൽ ഇരിക്കുമ്പോൾ അവശിഷ്ട കൂമ്പാരങ്ങൾക്കിടയിൽ ഒരു മാതാവിന്റെ രൂപം കിടക്കുന്നതു കണ്ടു. നോഗുച്ചി വേഗം തന്നെ രൂപമെടുത്തു പൊടി തട്ടിക്കളഞപ്പോൾ ആ മാതൃരൂപത്തിനു കണ്ണുകൾ നഷ്ടപ്പെട്ടതായി കണ്ടെത്തി. വർദ്ധിച്ച ഉത്സാഹത്തോടെ അദ്ദേഹം തന്റെ ആശ്രമത്തിലേക്കു അതു കൊണ്ടുപോയി. കണ്ണുകൾ നഷ്ടപ്പെട്ട ആ മാതാവിന്റെ തടികൊണ്ടുള്ള രൂപം നോഗുച്ചി അച്ചൻ പിന്നീടുള്ള മുപ്പതു വർഷം തങ്ങളുടെ ആശ്രമത്തിൽ സൂക്ഷിച്ചു. 1975 ആഗസ്റ്റു മാസത്തിൽ നോഗുച്ചി മാതൃ തിരുസ്വരൂപം തിരികെ നൽകാനായി നാഗസാക്കിയിലേക്കു പോയി. അവിടെ യാക്കിച്ചി കറ്റോക എന്ന പ്രൊഫസർക്കു മാതാവിന്റെ രൂപം കൈമാറി . തുടർന്നുള്ള പതിനഞ്ചു വർഷങ്ങൾ നാഗസാക്കിയില്ല യൂൺഷിൻ വനിതാ കോളേജിലായിരുന്നു ഈ വിശിഷ്ട രൂപത്തിന്റെ സ്ഥാനം. 1990 ൽ ഉറാകാമി ദേവാലയത്തിലെ മുഖ്യ പുരോഹിതൻ ദേവാലയത്തിന്റെ ചരിത്രത്തെപ്പറ്റി ഒരു ലേഖനം തയ്യാറാക്കി, അതിൽ തകർന്നടിഞ്ഞ ദേവാലയത്തിൽ നിന്നു ഒരു സൈനീനു മാതാവിന്റെ തിരുസ്വരൂപം കിട്ടിയതിനപ്പറ്റി പരാമർശം ഉണ്ടായിരുന്നു. ആ സൈനീകന്റെ പേര് അറിത്താൽ നന്നായിരിക്കും എന്നും അദ്ദേഹം എഴുതിയിരുന്നു. ഇതു വായിച്ചറിഞ്ഞ ഫാ. നോഗുച്ചി നടന്ന സംഭവങ്ങളെല്ലാം വിവരിച്ചു മുഖ്യ പുരോഹിതനു കത്തെഴുതി. പ്രൊഫ. യാക്കിച്ചി കറ്റോക മാതൃരൂപം ഉറാകാമി ദേവാലയത്തിനു കൈമാറി. പിന്നീടു ഈ രൂപം ആറ്റംബോംബ് മ്യൂസിയത്തിലേക്കു മാറ്റി. 1998 ആഗസ്റ്റു മാസത്തിൽ യാസുഷികോ സാത (Yasuhiko Sata) നാഗസാക്കിയിലെ മാതാവിന്റെ കഥ വായിച്ചറിഞ്ഞ് നാഗസാക്കിയിലെത്തി. അറ്റംബോംബ് മ്യൂസിയത്തിൽ കണ്ടെത്തിയ തിരുസ്വരൂപം ഒരു കേവലം കാഴ്ചവസ്തു മാത്രമല്ല അതു ഒരു തിരുശേഷിപ്പായതിനാൽ അൾത്താരയിൽ പ്രതിഷ്ഠിക്കേണ്ടതുമാണു സാതയ്ക്കു ബോധ്യമായി. അതിനായി അദേഹം പല ശ്രമങ്ങളും നടത്തി അവസാനം 2000 ആണ്ടിലെ ഈസ്റ്റർ ദിനത്തിൽ മരിയൻ മാസമായ മെയ് മാസത്തിൽ മാതാവിനെ ഉറാകാമി കത്തീഡ്രലിൽ പ്രതിഷ്ഠിക്കാമെന്നു സാത്തായ്ക്കു ഉറപ്പു കിട്ടി. 2005 ആഗസ്റ്റു മാസം ഒൻപതാം തീയതി ചൊവ്വാഴ്ച രാവിലെ 10 : 30 നു ഉറാകാമി കത്തീഡ്രലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ നാഗാസാക്കിയിലെ ആറ്റംബോംബാക്രമണത്തിൽ തകർന്ന മാതാവിന്റെ കണ്ണില്ലാത്ത തടികൊണ്ടുള്ള രൂപം കത്തീഡ്രലിനുള്ളിൽ പ്രത്യേകം തയ്യാറാക്കിയ ചാപ്പലിൽ പുനപ്രതിഷ്ഠിച്ചു. കണ്ണു നഷ്ടപ്പെട്ട നാഗാസാക്കി മാതാവ് ലോക സമാധാനത്തിന്റെ പ്രതീകവും സന്ദേശവുമാണ്. രാഷ്ടങ്ങൾ തമ്മിലുള്ള കുടിപ്പക അനേകരുടെ മുഖം വ്യകൃതമാക്കുമ്പോൾ ഒരു നിമിഷം കണ്ണു നഷ്ടപ്പെട്ട മാതാവിന്റെ മുമ്പിൽ ഉത്തരവാദിത്വപ്പെട്ടവരുടെ അക കണ്ണു തുറക്കാനായി ഒരു നിമിഷം നമ്മുടെ മിഴി അടയ്ക്കാം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SocialMedia/SocialMedia-2021-08-09-10:54:48.jpg
Keywords: ജപ്പാ
Content:
16934
Category: 1
Sub Category:
Heading: പഴയനിയമത്തില്‍ വിവരിച്ചിരിക്കുന്ന ശക്തമായ ഭൂകമ്പത്തിന്റെ തെളിവുകള്‍ ഇസ്രായേലി ഗവേഷകര്‍ കണ്ടെത്തി
Content: ജെറുസലേം: യൂദാ രാജാവായ ഉസിയായുടെ കാലത്ത് ഇസ്രായേലില്‍ ഉണ്ടായതായി ബൈബിളില്‍ വിവരിക്കുന്ന ശക്തമായ ഭൂകമ്പത്തിന്റെ തെളിവുകള്‍ കണ്ടെത്തി. ജെറുസലേമില്‍ നിന്നുമാണ് 2800 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായതായി കരുതപ്പെടുന്ന ഭൂകമ്പത്തിന്റെ തെളിവുകള്‍ ഇസ്രായേലി ആന്റിക്വിറ്റീസ് അതോറിറ്റിയിലെ പുരാവസ്തു ഗവേഷകര്‍ ഉദ്ഖനനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. പുരാതന കെട്ടിട ഭിത്തികള്‍ മറിഞ്ഞുവീണപ്പോള്‍ തകര്‍ന്നതെന്ന് കരുതപ്പെടുന്ന മണ്‍പാത്രങ്ങളുടെ അവശേഷിപ്പുകളും വിളക്കുകളും, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള പാത്രങ്ങളും, കോപ്പകളും, സാധനങ്ങള്‍ ശേഖരിച്ചു വെക്കുന്നതിനുള്ള വലിയ പാത്രങ്ങളും അടക്കമുള്ളവയാണ് കണ്ടെത്തിയിരിക്കുന്നത്. ക്രിസ്തുവിന് മുന്‍പ് എട്ടാം നൂറ്റാണ്ടില്‍ ഉണ്ടായ ഭൂകമ്പത്തില്‍ കെട്ടിട ഭിത്തികള്‍ തകര്‍ന്ന്‍ വീണതുകൊണ്ടാവാം പാത്രങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റിയതെന്നാണ് പുരാവസ്തു ഗവേഷകരുടെ അനുമാനം. ഇത്തരത്തിലുള്ള തകര്‍ച്ചക്ക് കാരണമായേക്കാവുന്ന തീപിടുത്തം പോലെയുള്ള മറ്റൊരു ദുരന്തത്തിന്റേയും തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നതാണ് തങ്ങളുടെ അനുമാനം സ്ഥിരീകരിക്കുന്നതിനുള്ള കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. കണ്ടെത്തിയ അവശിഷ്ടങ്ങളുടെ പരിശോധനക്കിടയില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും പരാമര്‍ശങ്ങള്‍ ബൈബിളിലുണ്ടോ എന്നു കൂടി പരിശോധിച്ചപ്പോഴാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. ഉസിയായുടെ കാലത്ത് ദാവീദിന്റെ നഗരത്തിലുണ്ടായ ശക്തമായ ഭൂകമ്പത്തേക്കുറിച്ച് ബൈബിളിലെ പഴയനിയമത്തിലെ ആമോസിന്റേയും, സഖറിയായുടെയും പുസ്തകങ്ങളില്‍ പറഞ്ഞിരിക്കുന്നത് തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടുവെന്നും ഉദ്ഖനനത്തിന് നേതൃത്വം നല്‍കുന്ന ഡോ. ജോ ഉസിയലും, ഓര്‍ട്ടല്‍ ചാലാഫും പറയുന്നു. ഭൂകമ്പം രാജ്യതലസ്ഥാനമായ ജെറുസലേമിനേയും ബാധിച്ചിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘യൂദാ രാജാവായ ഉസിയായുടേയും, ഇസ്രായേല്‍ രാജാവും യോവാഷിന്റെ പുത്രനുമായ ജെറോബോവാമിന്റേയും കാലത്ത്, ഭൂകമ്പത്തിനും രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, തെക്കോവയിലെ ആട്ടിടയനും പ്രവാചകനുമായ ആമോസ് ഇസ്രായേലിനെകുറിച്ച് പ്രവചിക്കുന്നതായിട്ടാണ് പഴയനിയമത്തിലെ ആമോസിന്റെ പുസ്തകത്തില്‍ ഒന്നാം അധ്യായത്തിലെ ഒന്നാം വാക്യത്തില്‍ വിവരിക്കുന്നത്. ഇസ്രായേലിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും മുന്‍പേ തന്നെ ഈ ഭൂകമ്പത്തിന്റെ മറ്റ് തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇസ്രായേലിലെ ഹസോര്‍, ഗെസെര്‍, ടെല്‍ അഗോള്‍, ടെല്‍ എസ്-സാഫി/ഗാത്ത് എന്നീ പ്രദേശങ്ങളില്‍ നിന്നും ഭൂകമ്പത്തിന്റെ തെളിവുകള്‍ കണ്ടെത്തിയിട്ടുള്ളതിനാല്‍ എട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിലുണ്ടായ ഈ ഭൂകമ്പം ഒരുപക്ഷേ പുരാതന കാലത്തെ ഏറ്റവും ശക്തവും വിനാശകരവുമായ ഭൂകമ്പങ്ങളില്‍ ഒന്നായിരിക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഭൂകമ്പം ജെറുസലേമിനേയും ബാധിച്ചിരുന്നുവെന്നാണ് തങ്ങളുടെ ഈ കണ്ടെത്തല്‍ സൂചിപ്പിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു. മറ്റ് സ്ഥലങ്ങളില്‍ നിന്നും ഭൂകമ്പത്തിന്റെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ജെറുസലേമില്‍ നിന്നും ഈ ഭൂകമ്പത്തിന്റേതെന്ന് കരുതപ്പെടുന്ന തെളിവുകള്‍ കണ്ടെത്തുന്നത് ഇതാദ്യമായാണ്. അടുത്ത മാസം നടക്കുന്ന ‘സിറ്റി ഓഫ് ഡേവിഡ്’ കോണ്‍ഫറന്‍സില്‍ കണ്ടെത്തലിനെ കുറിച്ചുള്ള വിവരങ്ങള്‍ അവതരിപ്പിക്കുവാനിരിക്കുകയാണ് ഗവേഷകര്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-09-12:13:20.jpg
Keywords: ഇസ്രായേ, ഗവേഷക
Category: 1
Sub Category:
Heading: പഴയനിയമത്തില്‍ വിവരിച്ചിരിക്കുന്ന ശക്തമായ ഭൂകമ്പത്തിന്റെ തെളിവുകള്‍ ഇസ്രായേലി ഗവേഷകര്‍ കണ്ടെത്തി
Content: ജെറുസലേം: യൂദാ രാജാവായ ഉസിയായുടെ കാലത്ത് ഇസ്രായേലില്‍ ഉണ്ടായതായി ബൈബിളില്‍ വിവരിക്കുന്ന ശക്തമായ ഭൂകമ്പത്തിന്റെ തെളിവുകള്‍ കണ്ടെത്തി. ജെറുസലേമില്‍ നിന്നുമാണ് 2800 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായതായി കരുതപ്പെടുന്ന ഭൂകമ്പത്തിന്റെ തെളിവുകള്‍ ഇസ്രായേലി ആന്റിക്വിറ്റീസ് അതോറിറ്റിയിലെ പുരാവസ്തു ഗവേഷകര്‍ ഉദ്ഖനനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. പുരാതന കെട്ടിട ഭിത്തികള്‍ മറിഞ്ഞുവീണപ്പോള്‍ തകര്‍ന്നതെന്ന് കരുതപ്പെടുന്ന മണ്‍പാത്രങ്ങളുടെ അവശേഷിപ്പുകളും വിളക്കുകളും, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള പാത്രങ്ങളും, കോപ്പകളും, സാധനങ്ങള്‍ ശേഖരിച്ചു വെക്കുന്നതിനുള്ള വലിയ പാത്രങ്ങളും അടക്കമുള്ളവയാണ് കണ്ടെത്തിയിരിക്കുന്നത്. ക്രിസ്തുവിന് മുന്‍പ് എട്ടാം നൂറ്റാണ്ടില്‍ ഉണ്ടായ ഭൂകമ്പത്തില്‍ കെട്ടിട ഭിത്തികള്‍ തകര്‍ന്ന്‍ വീണതുകൊണ്ടാവാം പാത്രങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റിയതെന്നാണ് പുരാവസ്തു ഗവേഷകരുടെ അനുമാനം. ഇത്തരത്തിലുള്ള തകര്‍ച്ചക്ക് കാരണമായേക്കാവുന്ന തീപിടുത്തം പോലെയുള്ള മറ്റൊരു ദുരന്തത്തിന്റേയും തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നതാണ് തങ്ങളുടെ അനുമാനം സ്ഥിരീകരിക്കുന്നതിനുള്ള കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. കണ്ടെത്തിയ അവശിഷ്ടങ്ങളുടെ പരിശോധനക്കിടയില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും പരാമര്‍ശങ്ങള്‍ ബൈബിളിലുണ്ടോ എന്നു കൂടി പരിശോധിച്ചപ്പോഴാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. ഉസിയായുടെ കാലത്ത് ദാവീദിന്റെ നഗരത്തിലുണ്ടായ ശക്തമായ ഭൂകമ്പത്തേക്കുറിച്ച് ബൈബിളിലെ പഴയനിയമത്തിലെ ആമോസിന്റേയും, സഖറിയായുടെയും പുസ്തകങ്ങളില്‍ പറഞ്ഞിരിക്കുന്നത് തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടുവെന്നും ഉദ്ഖനനത്തിന് നേതൃത്വം നല്‍കുന്ന ഡോ. ജോ ഉസിയലും, ഓര്‍ട്ടല്‍ ചാലാഫും പറയുന്നു. ഭൂകമ്പം രാജ്യതലസ്ഥാനമായ ജെറുസലേമിനേയും ബാധിച്ചിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘യൂദാ രാജാവായ ഉസിയായുടേയും, ഇസ്രായേല്‍ രാജാവും യോവാഷിന്റെ പുത്രനുമായ ജെറോബോവാമിന്റേയും കാലത്ത്, ഭൂകമ്പത്തിനും രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, തെക്കോവയിലെ ആട്ടിടയനും പ്രവാചകനുമായ ആമോസ് ഇസ്രായേലിനെകുറിച്ച് പ്രവചിക്കുന്നതായിട്ടാണ് പഴയനിയമത്തിലെ ആമോസിന്റെ പുസ്തകത്തില്‍ ഒന്നാം അധ്യായത്തിലെ ഒന്നാം വാക്യത്തില്‍ വിവരിക്കുന്നത്. ഇസ്രായേലിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും മുന്‍പേ തന്നെ ഈ ഭൂകമ്പത്തിന്റെ മറ്റ് തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇസ്രായേലിലെ ഹസോര്‍, ഗെസെര്‍, ടെല്‍ അഗോള്‍, ടെല്‍ എസ്-സാഫി/ഗാത്ത് എന്നീ പ്രദേശങ്ങളില്‍ നിന്നും ഭൂകമ്പത്തിന്റെ തെളിവുകള്‍ കണ്ടെത്തിയിട്ടുള്ളതിനാല്‍ എട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിലുണ്ടായ ഈ ഭൂകമ്പം ഒരുപക്ഷേ പുരാതന കാലത്തെ ഏറ്റവും ശക്തവും വിനാശകരവുമായ ഭൂകമ്പങ്ങളില്‍ ഒന്നായിരിക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഭൂകമ്പം ജെറുസലേമിനേയും ബാധിച്ചിരുന്നുവെന്നാണ് തങ്ങളുടെ ഈ കണ്ടെത്തല്‍ സൂചിപ്പിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു. മറ്റ് സ്ഥലങ്ങളില്‍ നിന്നും ഭൂകമ്പത്തിന്റെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ജെറുസലേമില്‍ നിന്നും ഈ ഭൂകമ്പത്തിന്റേതെന്ന് കരുതപ്പെടുന്ന തെളിവുകള്‍ കണ്ടെത്തുന്നത് ഇതാദ്യമായാണ്. അടുത്ത മാസം നടക്കുന്ന ‘സിറ്റി ഓഫ് ഡേവിഡ്’ കോണ്‍ഫറന്‍സില്‍ കണ്ടെത്തലിനെ കുറിച്ചുള്ള വിവരങ്ങള്‍ അവതരിപ്പിക്കുവാനിരിക്കുകയാണ് ഗവേഷകര്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-09-12:13:20.jpg
Keywords: ഇസ്രായേ, ഗവേഷക
Content:
16935
Category: 14
Sub Category:
Heading: പഴയനിയമത്തില്‍ വിവരിച്ചിരിക്കുന്ന ശക്തമായ ഭൂകമ്പത്തിന്റെ തെളിവുകള്‍ ഇസ്രായേലി ഗവേഷകര്‍ കണ്ടെത്തി
Content: ജെറുസലേം: യൂദാ രാജാവായ ഉസിയായുടെ കാലത്ത് ഇസ്രായേലില്‍ ഉണ്ടായതായി ബൈബിളില്‍ വിവരിക്കുന്ന ശക്തമായ ഭൂകമ്പത്തിന്റെ തെളിവുകള്‍ കണ്ടെത്തി. ജെറുസലേമില്‍ നിന്നുമാണ് 2800 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായതായി കരുതപ്പെടുന്ന ഭൂകമ്പത്തിന്റെ തെളിവുകള്‍ ഇസ്രായേലി ആന്റിക്വിറ്റീസ് അതോറിറ്റിയിലെ പുരാവസ്തു ഗവേഷകര്‍ ഉദ്ഖനനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. പുരാതന കെട്ടിട ഭിത്തികള്‍ മറിഞ്ഞുവീണപ്പോള്‍ തകര്‍ന്നതെന്ന് കരുതപ്പെടുന്ന മണ്‍പാത്രങ്ങളുടെ അവശേഷിപ്പുകളും വിളക്കുകളും, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള പാത്രങ്ങളും, കോപ്പകളും, സാധനങ്ങള്‍ ശേഖരിച്ചു വെക്കുന്നതിനുള്ള വലിയ പാത്രങ്ങളും അടക്കമുള്ളവയാണ് കണ്ടെത്തിയിരിക്കുന്നത്. ക്രിസ്തുവിന് മുന്‍പ് എട്ടാം നൂറ്റാണ്ടില്‍ ഉണ്ടായ ഭൂകമ്പത്തില്‍ കെട്ടിട ഭിത്തികള്‍ തകര്‍ന്ന്‍ വീണതുകൊണ്ടാവാം പാത്രങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റിയതെന്നാണ് പുരാവസ്തു ഗവേഷകരുടെ അനുമാനം. ഇത്തരത്തിലുള്ള തകര്‍ച്ചക്ക് കാരണമായേക്കാവുന്ന തീപിടുത്തം പോലെയുള്ള മറ്റൊരു ദുരന്തത്തിന്റേയും തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നതാണ് തങ്ങളുടെ അനുമാനം സ്ഥിരീകരിക്കുന്നതിനുള്ള കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. കണ്ടെത്തിയ അവശിഷ്ടങ്ങളുടെ പരിശോധനക്കിടയില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും പരാമര്‍ശങ്ങള്‍ ബൈബിളിലുണ്ടോ എന്നു കൂടി പരിശോധിച്ചപ്പോഴാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. ഉസിയായുടെ കാലത്ത് ദാവീദിന്റെ നഗരത്തിലുണ്ടായ ശക്തമായ ഭൂകമ്പത്തേക്കുറിച്ച് ബൈബിളിലെ പഴയനിയമത്തിലെ ആമോസിന്റേയും, സഖറിയായുടെയും പുസ്തകങ്ങളില്‍ പറഞ്ഞിരിക്കുന്നത് തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടുവെന്നും ഉദ്ഖനനത്തിന് നേതൃത്വം നല്‍കുന്ന ഡോ. ജോ ഉസിയലും, ഓര്‍ട്ടല്‍ ചാലാഫും പറയുന്നു. ഭൂകമ്പം രാജ്യതലസ്ഥാനമായ ജെറുസലേമിനേയും ബാധിച്ചിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘യൂദാ രാജാവായ ഉസിയായുടേയും, ഇസ്രായേല്‍ രാജാവും യോവാഷിന്റെ പുത്രനുമായ ജെറോബോവാമിന്റേയും കാലത്ത്, ഭൂകമ്പത്തിനും രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, തെക്കോവയിലെ ആട്ടിടയനും പ്രവാചകനുമായ ആമോസ് ഇസ്രായേലിനെകുറിച്ച് പ്രവചിക്കുന്നതായിട്ടാണ് പഴയനിയമത്തിലെ ആമോസിന്റെ പുസ്തകത്തില്‍ ഒന്നാം അധ്യായത്തിലെ ഒന്നാം വാക്യത്തില്‍ വിവരിക്കുന്നത്. ഇസ്രായേലിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും മുന്‍പേ തന്നെ ഈ ഭൂകമ്പത്തിന്റെ മറ്റ് തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇസ്രായേലിലെ ഹസോര്‍, ഗെസെര്‍, ടെല്‍ അഗോള്‍, ടെല്‍ എസ്-സാഫി/ഗാത്ത് എന്നീ പ്രദേശങ്ങളില്‍ നിന്നും ഭൂകമ്പത്തിന്റെ തെളിവുകള്‍ കണ്ടെത്തിയിട്ടുള്ളതിനാല്‍ എട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിലുണ്ടായ ഈ ഭൂകമ്പം ഒരുപക്ഷേ പുരാതന കാലത്തെ ഏറ്റവും ശക്തവും വിനാശകരവുമായ ഭൂകമ്പങ്ങളില്‍ ഒന്നായിരിക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഭൂകമ്പം ജെറുസലേമിനേയും ബാധിച്ചിരുന്നുവെന്നാണ് തങ്ങളുടെ ഈ കണ്ടെത്തല്‍ സൂചിപ്പിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു. മറ്റ് സ്ഥലങ്ങളില്‍ നിന്നും ഭൂകമ്പത്തിന്റെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ജെറുസലേമില്‍ നിന്നും ഈ ഭൂകമ്പത്തിന്റേതെന്ന് കരുതപ്പെടുന്ന തെളിവുകള്‍ കണ്ടെത്തുന്നത് ഇതാദ്യമായാണ്. അടുത്ത മാസം നടക്കുന്ന ‘സിറ്റി ഓഫ് ഡേവിഡ്’ കോണ്‍ഫറന്‍സില്‍ കണ്ടെത്തലിനെ കുറിച്ചുള്ള വിവരങ്ങള്‍ അവതരിപ്പിക്കുവാനിരിക്കുകയാണ് ഗവേഷകര്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-09-12:14:36.jpg
Keywords: ഇസ്രായേ, ഗവേഷക
Category: 14
Sub Category:
Heading: പഴയനിയമത്തില്‍ വിവരിച്ചിരിക്കുന്ന ശക്തമായ ഭൂകമ്പത്തിന്റെ തെളിവുകള്‍ ഇസ്രായേലി ഗവേഷകര്‍ കണ്ടെത്തി
Content: ജെറുസലേം: യൂദാ രാജാവായ ഉസിയായുടെ കാലത്ത് ഇസ്രായേലില്‍ ഉണ്ടായതായി ബൈബിളില്‍ വിവരിക്കുന്ന ശക്തമായ ഭൂകമ്പത്തിന്റെ തെളിവുകള്‍ കണ്ടെത്തി. ജെറുസലേമില്‍ നിന്നുമാണ് 2800 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായതായി കരുതപ്പെടുന്ന ഭൂകമ്പത്തിന്റെ തെളിവുകള്‍ ഇസ്രായേലി ആന്റിക്വിറ്റീസ് അതോറിറ്റിയിലെ പുരാവസ്തു ഗവേഷകര്‍ ഉദ്ഖനനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. പുരാതന കെട്ടിട ഭിത്തികള്‍ മറിഞ്ഞുവീണപ്പോള്‍ തകര്‍ന്നതെന്ന് കരുതപ്പെടുന്ന മണ്‍പാത്രങ്ങളുടെ അവശേഷിപ്പുകളും വിളക്കുകളും, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള പാത്രങ്ങളും, കോപ്പകളും, സാധനങ്ങള്‍ ശേഖരിച്ചു വെക്കുന്നതിനുള്ള വലിയ പാത്രങ്ങളും അടക്കമുള്ളവയാണ് കണ്ടെത്തിയിരിക്കുന്നത്. ക്രിസ്തുവിന് മുന്‍പ് എട്ടാം നൂറ്റാണ്ടില്‍ ഉണ്ടായ ഭൂകമ്പത്തില്‍ കെട്ടിട ഭിത്തികള്‍ തകര്‍ന്ന്‍ വീണതുകൊണ്ടാവാം പാത്രങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റിയതെന്നാണ് പുരാവസ്തു ഗവേഷകരുടെ അനുമാനം. ഇത്തരത്തിലുള്ള തകര്‍ച്ചക്ക് കാരണമായേക്കാവുന്ന തീപിടുത്തം പോലെയുള്ള മറ്റൊരു ദുരന്തത്തിന്റേയും തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നതാണ് തങ്ങളുടെ അനുമാനം സ്ഥിരീകരിക്കുന്നതിനുള്ള കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. കണ്ടെത്തിയ അവശിഷ്ടങ്ങളുടെ പരിശോധനക്കിടയില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും പരാമര്‍ശങ്ങള്‍ ബൈബിളിലുണ്ടോ എന്നു കൂടി പരിശോധിച്ചപ്പോഴാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. ഉസിയായുടെ കാലത്ത് ദാവീദിന്റെ നഗരത്തിലുണ്ടായ ശക്തമായ ഭൂകമ്പത്തേക്കുറിച്ച് ബൈബിളിലെ പഴയനിയമത്തിലെ ആമോസിന്റേയും, സഖറിയായുടെയും പുസ്തകങ്ങളില്‍ പറഞ്ഞിരിക്കുന്നത് തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടുവെന്നും ഉദ്ഖനനത്തിന് നേതൃത്വം നല്‍കുന്ന ഡോ. ജോ ഉസിയലും, ഓര്‍ട്ടല്‍ ചാലാഫും പറയുന്നു. ഭൂകമ്പം രാജ്യതലസ്ഥാനമായ ജെറുസലേമിനേയും ബാധിച്ചിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘യൂദാ രാജാവായ ഉസിയായുടേയും, ഇസ്രായേല്‍ രാജാവും യോവാഷിന്റെ പുത്രനുമായ ജെറോബോവാമിന്റേയും കാലത്ത്, ഭൂകമ്പത്തിനും രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, തെക്കോവയിലെ ആട്ടിടയനും പ്രവാചകനുമായ ആമോസ് ഇസ്രായേലിനെകുറിച്ച് പ്രവചിക്കുന്നതായിട്ടാണ് പഴയനിയമത്തിലെ ആമോസിന്റെ പുസ്തകത്തില്‍ ഒന്നാം അധ്യായത്തിലെ ഒന്നാം വാക്യത്തില്‍ വിവരിക്കുന്നത്. ഇസ്രായേലിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും മുന്‍പേ തന്നെ ഈ ഭൂകമ്പത്തിന്റെ മറ്റ് തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇസ്രായേലിലെ ഹസോര്‍, ഗെസെര്‍, ടെല്‍ അഗോള്‍, ടെല്‍ എസ്-സാഫി/ഗാത്ത് എന്നീ പ്രദേശങ്ങളില്‍ നിന്നും ഭൂകമ്പത്തിന്റെ തെളിവുകള്‍ കണ്ടെത്തിയിട്ടുള്ളതിനാല്‍ എട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിലുണ്ടായ ഈ ഭൂകമ്പം ഒരുപക്ഷേ പുരാതന കാലത്തെ ഏറ്റവും ശക്തവും വിനാശകരവുമായ ഭൂകമ്പങ്ങളില്‍ ഒന്നായിരിക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഭൂകമ്പം ജെറുസലേമിനേയും ബാധിച്ചിരുന്നുവെന്നാണ് തങ്ങളുടെ ഈ കണ്ടെത്തല്‍ സൂചിപ്പിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു. മറ്റ് സ്ഥലങ്ങളില്‍ നിന്നും ഭൂകമ്പത്തിന്റെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ജെറുസലേമില്‍ നിന്നും ഈ ഭൂകമ്പത്തിന്റേതെന്ന് കരുതപ്പെടുന്ന തെളിവുകള്‍ കണ്ടെത്തുന്നത് ഇതാദ്യമായാണ്. അടുത്ത മാസം നടക്കുന്ന ‘സിറ്റി ഓഫ് ഡേവിഡ്’ കോണ്‍ഫറന്‍സില്‍ കണ്ടെത്തലിനെ കുറിച്ചുള്ള വിവരങ്ങള്‍ അവതരിപ്പിക്കുവാനിരിക്കുകയാണ് ഗവേഷകര്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-09-12:14:36.jpg
Keywords: ഇസ്രായേ, ഗവേഷക
Content:
16936
Category: 1
Sub Category:
Heading: ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്ന യാതൊന്നും സിനിമയിലുണ്ടാകില്ലെന്ന കരാര്‍ ലംഘിച്ചു: 'സാറാസി'നെതിരെ നിയമനടപടിയ്ക്കു രാജഗിരി ഹോസ്പിറ്റല്‍
Content: കൊച്ചി: ഭ്രൂണഹത്യയെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കവുമായി പുറത്തിറങ്ങിയ സാറാസ് സിനിമയുടെ നിര്‍മ്മാതാക്കള്‍ ആശുപത്രിയുമായുണ്ടാക്കിയ കരാര്‍ ലംഘിച്ചെന്ന് സിഎംഐ സഭയുടെ കീഴിലുള്ള രാജഗിരി ആശുപത്രി. ഗര്‍ഭസ്ഥ ശിശുഹത്യയെ പിന്തുണയ്ക്കുന്ന യാതൊന്നും സിനിമയിലുണ്ടാകില്ലെന്ന് സമ്മതപത്രത്തില്‍ ഒപ്പുവച്ച ആനന്ദവിഷന്‍ കരാറിനു ഘടകവിരുദ്ധമായാണ് പ്രവര്‍ത്തിച്ചതെന്നു ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ നിര്‍മാണ കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ട സിഎംഐ നേതൃത്വം നിയമനടപടിയിലേക്ക് നീങ്ങുകയാണ്. ജീവന്റെ മൂല്യങ്ങളെ താഴ്ത്തിക്കെട്ടി കരിയറിന് വേണ്ടി ഭ്രൂണഹത്യയെ മഹത്വവത്ക്കരിച്ച സാറാസ് സിനിമയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ക്രൈസ്തവ സമൂഹം ഉയര്‍ത്തിപ്പിടിക്കുന്ന ജീവന്റെ മൂല്യങ്ങള്‍ക്കെതിരെയുള്ള സിനിമയുടെ ചിത്രീകരണം നടന്നത് സിഎംഐ സഭയുടെ തന്നെ രാജഗിരി ആശുപത്രിയില്‍വെച്ചായിരിന്നു. എന്നാല്‍ ഷൂട്ടിംഗിന് മുന്‍പ് തന്നെ തയാറാക്കിയ കരാറിനു വിപരീതമായാണ് തിരക്കഥ ഒരുങ്ങിയത്. ജീവന്‍ ദൈവത്തിന്റെ ദാനമാണെന്നു ഗർഭനിരോധനം, അഥവ ഗർഭഛിദ്രം എന്നിവ കത്തോലിക്കാ സഭയും സിഎംഐ സമൂഹവും പ്രോത്സാഹിപ്പിക്കുന്നില്ലായെന്നും മനസിലാക്കുന്നുവെന്നും അതിനാല്‍ ഇവ തങ്ങളുടെ സിനിമയില്‍ ഉണ്ടാകില്ലെന്നുമാണ് ആനന്ദ് വിഷന്‍ രാജഗിരിയ്ക്ക് കരാറില്‍ എഴുതി നല്‍കിയ ഉറപ്പ്. എന്നാല്‍ സിനിമ പുറത്തു വന്നതോടെയാണ് ചലച്ചിത്രത്തിലെ ഗര്‍ഭഛിദ്ര അനുകൂല നിലപാട് വിവാദമായത്. ഷൂട്ടിംഗിന് സഭയുടെ കീഴിലുള്ള ആശുപത്രിയോ സ്ഥാപനങ്ങളോ വിട്ടുകൊടുക്കുന്നതിന് മുന്‍പ് സിനിമയെ കുറിച്ച് സഭാധികാരികള്‍ മനസിലാക്കണമെന്നും വിശ്വാസികള്‍ അഭിപ്രായപ്പെട്ടിരിന്നു.. ഇതിനിടെയാണ് കരാര്‍ ലംഘനം നടത്തിയെന്ന തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ആരോപണം രാജഗിരി ഹോസ്പിറ്റല്‍ ഉയര്‍ത്തിയിരിക്കുന്നത്. ആശുപത്രി അധികൃതര്‍ ആനന്ദ വിഷനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കരാര്‍ ലംഘനം സംബന്ധിച്ച് നിയമ നടപടികളിലേക്ക് നീങ്ങാനാണ് രാജഗിരി ഹോസ്പിറ്റലിന്റെയും സിഎംഐ സഭയുടെയും തീരുമാനം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-09-14:46:17.jpg
Keywords: സാറാസ്, സിനിമ
Category: 1
Sub Category:
Heading: ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്ന യാതൊന്നും സിനിമയിലുണ്ടാകില്ലെന്ന കരാര്‍ ലംഘിച്ചു: 'സാറാസി'നെതിരെ നിയമനടപടിയ്ക്കു രാജഗിരി ഹോസ്പിറ്റല്‍
Content: കൊച്ചി: ഭ്രൂണഹത്യയെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കവുമായി പുറത്തിറങ്ങിയ സാറാസ് സിനിമയുടെ നിര്‍മ്മാതാക്കള്‍ ആശുപത്രിയുമായുണ്ടാക്കിയ കരാര്‍ ലംഘിച്ചെന്ന് സിഎംഐ സഭയുടെ കീഴിലുള്ള രാജഗിരി ആശുപത്രി. ഗര്‍ഭസ്ഥ ശിശുഹത്യയെ പിന്തുണയ്ക്കുന്ന യാതൊന്നും സിനിമയിലുണ്ടാകില്ലെന്ന് സമ്മതപത്രത്തില്‍ ഒപ്പുവച്ച ആനന്ദവിഷന്‍ കരാറിനു ഘടകവിരുദ്ധമായാണ് പ്രവര്‍ത്തിച്ചതെന്നു ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ നിര്‍മാണ കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ട സിഎംഐ നേതൃത്വം നിയമനടപടിയിലേക്ക് നീങ്ങുകയാണ്. ജീവന്റെ മൂല്യങ്ങളെ താഴ്ത്തിക്കെട്ടി കരിയറിന് വേണ്ടി ഭ്രൂണഹത്യയെ മഹത്വവത്ക്കരിച്ച സാറാസ് സിനിമയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ക്രൈസ്തവ സമൂഹം ഉയര്‍ത്തിപ്പിടിക്കുന്ന ജീവന്റെ മൂല്യങ്ങള്‍ക്കെതിരെയുള്ള സിനിമയുടെ ചിത്രീകരണം നടന്നത് സിഎംഐ സഭയുടെ തന്നെ രാജഗിരി ആശുപത്രിയില്‍വെച്ചായിരിന്നു. എന്നാല്‍ ഷൂട്ടിംഗിന് മുന്‍പ് തന്നെ തയാറാക്കിയ കരാറിനു വിപരീതമായാണ് തിരക്കഥ ഒരുങ്ങിയത്. ജീവന്‍ ദൈവത്തിന്റെ ദാനമാണെന്നു ഗർഭനിരോധനം, അഥവ ഗർഭഛിദ്രം എന്നിവ കത്തോലിക്കാ സഭയും സിഎംഐ സമൂഹവും പ്രോത്സാഹിപ്പിക്കുന്നില്ലായെന്നും മനസിലാക്കുന്നുവെന്നും അതിനാല്‍ ഇവ തങ്ങളുടെ സിനിമയില്‍ ഉണ്ടാകില്ലെന്നുമാണ് ആനന്ദ് വിഷന്‍ രാജഗിരിയ്ക്ക് കരാറില്‍ എഴുതി നല്‍കിയ ഉറപ്പ്. എന്നാല്‍ സിനിമ പുറത്തു വന്നതോടെയാണ് ചലച്ചിത്രത്തിലെ ഗര്‍ഭഛിദ്ര അനുകൂല നിലപാട് വിവാദമായത്. ഷൂട്ടിംഗിന് സഭയുടെ കീഴിലുള്ള ആശുപത്രിയോ സ്ഥാപനങ്ങളോ വിട്ടുകൊടുക്കുന്നതിന് മുന്‍പ് സിനിമയെ കുറിച്ച് സഭാധികാരികള്‍ മനസിലാക്കണമെന്നും വിശ്വാസികള്‍ അഭിപ്രായപ്പെട്ടിരിന്നു.. ഇതിനിടെയാണ് കരാര്‍ ലംഘനം നടത്തിയെന്ന തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ആരോപണം രാജഗിരി ഹോസ്പിറ്റല്‍ ഉയര്‍ത്തിയിരിക്കുന്നത്. ആശുപത്രി അധികൃതര്‍ ആനന്ദ വിഷനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കരാര്‍ ലംഘനം സംബന്ധിച്ച് നിയമ നടപടികളിലേക്ക് നീങ്ങാനാണ് രാജഗിരി ഹോസ്പിറ്റലിന്റെയും സിഎംഐ സഭയുടെയും തീരുമാനം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-09-14:46:17.jpg
Keywords: സാറാസ്, സിനിമ
Content:
16937
Category: 18
Sub Category:
Heading: ജീവന്റെ സംരക്ഷണം സമൂഹത്തിന്റെ കടമ: ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പിൽ
Content: കൊച്ചി: ജീവന്റെ സംരക്ഷണം സമൂഹത്തിന്റെ കടമയാണെന്നും മനുഷ്യജീവന്റെ മഹത്വം ഉയർത്തിപിടിക്കാനും ആദരിക്കാനും വിവിധ കർമ്മപരിപാടികൾ ആവിഷ്കരിക്കാനും കത്തോലിക്കാസഭ എക്കാലവും ശ്രദ്ധിക്കുന്നുവെന്നും വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്തയായ ഡോ. ജോസഫ് കളത്തിപറമ്പിൽ. ആഗോള കുടുംബവർഷത്തിന്റെ പശ്ചാത്തലത്തിൽ ഭാരത സഭയിൽ വിലാപദിനവും കേരളസഭയിൽ ജീവന്റെ സംരക്ഷണ ദിനവും ആചരിക്കുന്നതിന്റെ ഭാഗമായി വരാപ്പുഴ അതിരൂപതയിൽ നടന്ന പ്രാർത്ഥനാശുശ്രൂഷകൾക്ക് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിൽ എംടിപി നിയമം നടപ്പാക്കിയതിന്റെ 50 വർഷം പൂർത്തിയാകുന്ന 2021 ആഗസ്റ്റ് 10-ാം തീയതി കേരള കത്തോലിക്കാസഭ ജീവന്റെ സംരക്ഷണ ദിനമായി ആചരിക്കുകയാണ്. 1971ലാണ് ഈ വന്നത്. പിന്നീട് പരിഷ്കരിക്കുകയും ചെയ്തു. ഇതിനോടനുബന്ധിച്ച് കേരളസഭയിലെ നിയമം നിലവിൽ 32 രൂപതകളിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ജീവന്റെ സംരക്ഷണ ദിനാചരണ പ്രവർത്തനങ്ങൾക്ക് കെസിബിസി കുടുംബ പ്രേഷിത വിഭാഗത്തിൻറെയും പ്രോലൈഫ് സമിതിയുടെയും ചെയർമാനായ ബിഷപ്പ് ഡോ പോൾ ആന്റണി മുല്ലശ്ശേരി, വൈസ് ചെയർമാന്മാരായ ബിഷപ്പ് ജോഷ മാർ ഇഗ്നാത്തിയോസ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ജേക്കബ് പാലക്കാപ്പിള്ളി, കെസിബിസി ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ പോൾസൺ സിമതി, കെസിബിസി പ്രോലൈഫ് സമിതി പ്രസിഡണ്ട് നാബു ജോസ്, ജനറൽ സെക്രട്ടറി അഡ ജോസി സേവ്യർ, ആനിമേറ്റർ സിസ്റ്റർ മേരി ജോർജ് തുടങ്ങിയവർ നേതൃത്വം നൽകും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-08-09-15:23:41.jpg
Keywords: വരാപ്പു, കളത്തി
Category: 18
Sub Category:
Heading: ജീവന്റെ സംരക്ഷണം സമൂഹത്തിന്റെ കടമ: ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പിൽ
Content: കൊച്ചി: ജീവന്റെ സംരക്ഷണം സമൂഹത്തിന്റെ കടമയാണെന്നും മനുഷ്യജീവന്റെ മഹത്വം ഉയർത്തിപിടിക്കാനും ആദരിക്കാനും വിവിധ കർമ്മപരിപാടികൾ ആവിഷ്കരിക്കാനും കത്തോലിക്കാസഭ എക്കാലവും ശ്രദ്ധിക്കുന്നുവെന്നും വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്തയായ ഡോ. ജോസഫ് കളത്തിപറമ്പിൽ. ആഗോള കുടുംബവർഷത്തിന്റെ പശ്ചാത്തലത്തിൽ ഭാരത സഭയിൽ വിലാപദിനവും കേരളസഭയിൽ ജീവന്റെ സംരക്ഷണ ദിനവും ആചരിക്കുന്നതിന്റെ ഭാഗമായി വരാപ്പുഴ അതിരൂപതയിൽ നടന്ന പ്രാർത്ഥനാശുശ്രൂഷകൾക്ക് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിൽ എംടിപി നിയമം നടപ്പാക്കിയതിന്റെ 50 വർഷം പൂർത്തിയാകുന്ന 2021 ആഗസ്റ്റ് 10-ാം തീയതി കേരള കത്തോലിക്കാസഭ ജീവന്റെ സംരക്ഷണ ദിനമായി ആചരിക്കുകയാണ്. 1971ലാണ് ഈ വന്നത്. പിന്നീട് പരിഷ്കരിക്കുകയും ചെയ്തു. ഇതിനോടനുബന്ധിച്ച് കേരളസഭയിലെ നിയമം നിലവിൽ 32 രൂപതകളിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ജീവന്റെ സംരക്ഷണ ദിനാചരണ പ്രവർത്തനങ്ങൾക്ക് കെസിബിസി കുടുംബ പ്രേഷിത വിഭാഗത്തിൻറെയും പ്രോലൈഫ് സമിതിയുടെയും ചെയർമാനായ ബിഷപ്പ് ഡോ പോൾ ആന്റണി മുല്ലശ്ശേരി, വൈസ് ചെയർമാന്മാരായ ബിഷപ്പ് ജോഷ മാർ ഇഗ്നാത്തിയോസ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ജേക്കബ് പാലക്കാപ്പിള്ളി, കെസിബിസി ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ പോൾസൺ സിമതി, കെസിബിസി പ്രോലൈഫ് സമിതി പ്രസിഡണ്ട് നാബു ജോസ്, ജനറൽ സെക്രട്ടറി അഡ ജോസി സേവ്യർ, ആനിമേറ്റർ സിസ്റ്റർ മേരി ജോർജ് തുടങ്ങിയവർ നേതൃത്വം നൽകും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-08-09-15:23:41.jpg
Keywords: വരാപ്പു, കളത്തി
Content:
16938
Category: 1
Sub Category:
Heading: നിലനില്‍പ്പ് അപകടമായ വിധത്തില്‍ ക്രൈസ്തവ ജനസംഖ്യയില്‍ കുറവ്: വിവിധ വിഷയങ്ങളില്‍ ആശങ്ക അറിയിച്ച് കെസിബിസി സമ്മേളനാന്തര പ്രസ്താവന
Content: കൊച്ചി: കേരള കത്തോലിക്കാ മെത്രാന്മാരുടെ വാര്‍ഷിക ധ്യാനവും കെ.സി.ബി.സി സമ്മേളനവും ആഗസ്റ്റ് 2 മുതല്‍ 6 വരെ ഓണ്‍ലൈന്‍ ആയി നടന്നു. കുടുംബങ്ങളുടെ ഭദ്രതയെയും കുഞ്ഞുങ്ങളുടെ ജനനനിരക്കിനെയും കുറിച്ചുള്ള ചര്‍ച്ചകള്‍, തീരദേശത്തു ഉയരുന്ന വിവിധ ആശങ്കകള്‍, ഫാ. സ്റ്റാന്‍ ലൂര്‍ദ് സ്വാമിയ്ക്കു ജയിലില്‍ വച്ച് അനുഭവിക്കേണ്ടിവന്ന അവഗണന, കലാ മാധ്യമ രംഗങ്ങളില്‍ ക്രൈസ്തവ വിരുദ്ധ പ്രവണത, കോവിഡ് പ്രതിസന്ധി അടക്കമുള്ള വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തുവെന്ന് കെസിബിസി സമ്മേളനാന്തര സര്‍ക്കുലറില്‍ പറയുന്നു. നിലനില്പുതന്നെ അപകടത്തിലാകത്തക്കവിധം ക്രൈസ്തവരുടെ ഇടയിലെ ജനനനിരക്കു കുറയുന്നത് ആശങ്കാജനകമാണെന്ന് കെസിബിസി വിലയിരുത്തി. 1950-കളില്‍ കേരളത്തിലെ ജനസംഖ്യയില്‍ 24.6 ശതമാനമുണ്ടായിരുന്ന ക്രൈസ്തവര്‍ ഇന്ന് കേവലം 17.2 ശതമാനമായി കുറഞ്ഞിരിക്കുന്നു. കുഞ്ഞുങ്ങളുടെ ജനനനിരക്ക് ഏറ്റവും കുറഞ്ഞ സമുദായമായി ക്രൈസ്തവര്‍ (1.8%) കേരളത്തില്‍ മാറിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ കുഞ്ഞുങ്ങളുള്ള കുടുംബങ്ങള്‍ക്ക് കൈത്താങ്ങാകുന്ന പദ്ധതികളുമായി വിവിധ രൂപതകള്‍ മുന്നോട്ടു വന്നത്. ഈ വിഷയത്തില്‍ തികച്ചും തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചവര്‍ തെറ്റുമനസ്സിലാക്കി സ്വയം തിരുത്തുന്നതായി കാണുന്നത് ആശാവഹമാണെന്നും കെസിബിസി പ്രസ്താവിച്ചു. ഭാരതത്തിന്റെ ഭരണഘടന ഉറപ്പുതരുന്ന ആരാധനാ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന രീതിയില്‍ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുന്നത് മതേതരരാജ്യമായ ഇന്ത്യയുടെ യശസ്സിനു കളങ്കം വരുത്തുന്നതാണെന്നും ഡല്‍ഹിയില്‍ കത്തോലിക്കാപള്ളി പൊളിച്ചുമാറ്റിയ നടപടി അത്യന്തം ദുഃഖകരവും പ്രതിഷേധാര്‍ഹവുമാണെന്ന് മെത്രാന്‍മാര്‍ സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടി. #{blue->none->b->കെസിബിസി പ്രസ്താവനയുടെ പൂര്‍ണ്ണരൂപം }# കേരള കത്തോലിക്കാ മെത്രാന്മാരുടെ വാര്‍ഷിക ധ്യാനവും കെ.സി.ബി.സി സമ്മേളനവും ആഗസ്റ്റ് 2 മുതല്‍ 6 വരെ ഓണ്‍ലൈന്‍ ആയി നടന്നു. വിവിധ ആനുകാലിക വിഷയങ്ങളെക്കുറിച്ചും കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ പ്രത്യേകമായി ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ചും വിശദമായ ചര്‍ച്ചകള്‍ സമ്മേളനത്തില്‍ നടന്നു. 1. #{black->none->b->മനുഷ്യ ജീവന്റെ മഹത്വം }# കുടുംബങ്ങളുടെ ഭദ്രതയെയും കുഞ്ഞുങ്ങളുടെ ജനനനിരക്കിനെയും കുറിച്ചുള്ള ചര്‍ച്ചകള്‍ സമീപകാലത്ത് കേരളസമൂഹത്തില്‍ സജീവമായിരുന്നല്ലോ. ഗര്‍ഭധാരണ നിമിഷം മുതല്‍ മനുഷ്യജീവന്‍ ആദരിക്കപ്പെടണം എന്നതാണ് കത്തോലിക്കാസഭയുടെ ധാര്‍മ്മിക നിലപാട്. വികസനനയങ്ങളിലെ വൈകല്യങ്ങള്‍ മൂലമുണ്ടാകുന്ന സാമൂഹിക പ്രതിസന്ധികള്‍ക്ക് ജനസംഖ്യ കുറയ്്ക്കുക മാത്രമാണ് പരിഹാരം എന്ന നിലപാട് യുക്തിസഹമല്ല. കുഞ്ഞുങ്ങളുടെ ജനന നിരക്ക് കുത്തനെ കുറച്ച വികസിത രാജ്യങ്ങളും ചൈനയും അതിന്റെ തിക്തഫലങ്ങള്‍ അഭിമുഖീകരിക്കേണ്ടിവന്നപ്പോള്‍ മാറി ചിന്തിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. മനുഷ്യ വിഭവശേഷിയുടെ ശരിയായ സാമൂഹിക അനുപാതം വികസനത്തിന് അനിവാര്യമാണെന്ന സത്യം പരിഷ്‌കൃത സമൂഹം അംഗീകരിച്ചിട്ടുള്ളതാണ്. സ്വാഭാവിക ജനനനിയന്ത്രണ മാര്‍ഗ്ഗങ്ങളെക്കുറിച്ചു വ്യക്തമായ ബോധവല്‍ക്കരണം നല്‍കിക്കൊണ്ടു സര്‍ക്കാരിന്റെ ജനസംഖ്യാ നിയന്ത്രണസംരഭങ്ങളോടു ക്രിയാത്മകമായി സഹകരിച്ച ചരിത്രമാണ് ക്രൈസ്തവ സഭകള്‍ക്കുള്ളത്. എന്നാല്‍, നിലനില്പുതന്നെ അപകടത്തിലാകത്തക്കവിധം ക്രൈസ്തവരുടെ ഇടയിലെ ജനനനിരക്കു കുറയുന്നത് ആശങ്കാജനകമാണ്. 1950-കളില്‍ കേരളത്തിലെ ജനസംഖ്യയില്‍ 24.6 ശതമാനമുണ്ടായിരുന്ന ക്രൈസ്തവര്‍ ഇന്ന് കേവലം 17.2 ശതമാനമായി കുറഞ്ഞിരിക്കുന്നു. കുഞ്ഞുങ്ങളുടെ ജനനനിരക്ക് ഏറ്റവും കുറഞ്ഞ സമുദായമായി ക്രൈസ്തവര്‍ (1.8%) കേരളത്തില്‍ മാറിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ കുഞ്ഞുങ്ങളുള്ള കുടുംബങ്ങള്‍ക്ക് കൈത്താങ്ങാകുന്ന പദ്ധതികളുമായി വിവിധ രൂപതകള്‍ മുന്നോട്ടു വന്നത്. ഈ വിഷയത്തില്‍ തികച്ചും തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചവര്‍ തെറ്റുമനസ്സിലാക്കി സ്വയം തിരുത്തുന്നതായി കാണുന്നത് ആശാവഹമാണ്. 2. #{black->none->b->തീരദേശത്തിന്റെ ആശങ്കകള്‍ }# കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ജീവിച്ചുകൊണ്ടു മത്‌സ്യബന്ധനത്തിലും അനുബന്ധ തൊഴിലുകളിലും ഏര്‍പ്പെട്ടിരിക്കുന്ന തീരദേശസമൂഹത്തിന്റെ സങ്കടങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണം. അവര്‍ നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കാനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കി നല്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. തീരശോഷണംമൂലം കിടപ്പാടവും ജീവനോപാധികളുമാണ് ഇവര്‍ക്ക് നഷ്ടമായിരിക്കുന്നത്. തീരശോഷണം ഇല്ലാതാക്കാനാവശ്യമായ ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ വിദഗ്ദ്ധപഠനത്തിന്റെ വെളിച്ചത്തില്‍ ക്രമീകരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണം. കടല്‍ക്ഷോഭം അതിരൂക്ഷമായ ചെല്ലാനംപോലുള്ള സ്ഥലങ്ങളില്‍ പുലിമുട്ടുകള്‍ അടിയന്തരമായി നിര്‍മ്മിച്ച് തീരവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കണം. കൊച്ചിന്‍ തുറമുഖത്ത് ആഴം കൂട്ടുമ്പോള്‍ (Drudging) ലഭിക്കുന്ന മണ്ണ് തീരശോഷണം അനുഭവിക്കുന്ന പ്രദേശങ്ങളില്‍ നിക്ഷേപിച്ചുകൊണ്ട് തീരങ്ങളുടെ നിലനില്പ് ഉറപ്പുവരുത്താവുന്നതാണ്. രാജ്യത്തിന് ഏറെ വിദേശനാണ്യം നേടിത്തരുന്ന തീരവാസികളുടെ ന്യായമായ ആവശ്യങ്ങളെ കൂടുതല്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. 3. #{black->none->b->സാമൂഹ്യനീതിയുടെ സംരക്ഷണം }# ഈശോ സഭാംഗമായ ഫാ. സ്റ്റാന്‍ ലൂര്‍ദ് സ്വാമിയുടെ അറസ്റ്റും അദ്ദേഹത്തിന് ജയിലില്‍ വച്ച് അനുഭവിക്കേണ്ടിവന്ന അവഗണനയും തുടര്‍ന്ന് ജാമ്യം ലഭിക്കാതെ അദ്ദേഹം ആശുപത്രിയില്‍ മരിക്കാന്‍ ഇടയായ സാഹചര്യവും അത്യന്തം ദുഖകരമാണ്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന സകല പൗരന്മാരെയും ആശങ്കപ്പെടുത്തുന്ന നടപടിയായിട്ടാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. ദളിതരെയും ആദിവാസികളെയും സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുവാനായി ജീവിതം സമര്‍പ്പിച്ച വ്യക്തിയായിരുന്നു ഫാ. സ്റ്റാന്‍ സ്വാമി. സമൂഹത്തിലെ ഏറ്റവും അവഗണിക്കപ്പെട്ടവരുടെ ഉന്നമനത്തിനുവേണ്ടി അദ്ദേഹം എടുത്ത ധീരമായ നിലപാടുകളും ചൂഷണത്തിനെതിരെ അദ്ദേഹം നടത്തിയ സമരങ്ങളും ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. തന്റെ ജീവിതസാക്ഷ്യവും മരണവുംവഴി ഇന്ത്യയിലെ ആദിവാസികള്‍ അഭിമുഖീകരിക്കുന്ന ചൂഷണങ്ങളെ സമൂഹമധ്യത്തില്‍ ചര്‍ച്ചാവിഷയമാക്കുവാന്‍ ഫാ. സ്റ്റാന്‍ സ്വാമിക്ക് കഴിഞ്ഞു. അദ്ദേഹത്തിനെതിരായി ഉന്നയിക്കപ്പെട്ട ആരോപണങ്ങളുടെ നിജസ്ഥിതി പൊതുസമൂഹത്തിനു മുമ്പില്‍ വെളിപ്പെടുത്താന്‍ ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ട്. ഇതിനാവശ്യമായ നിയമനടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതാണ്. 4. #{black->none->b->ആരാധനാ സ്വാതന്ത്ര്യം }# ഭാരതത്തിന്റെ ഭരണഘടന ഉറപ്പുതരുന്ന ആരാധനാ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന രീതിയില്‍ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുന്നത് മതേതരരാജ്യമായ ഇന്ത്യയുടെ യശസ്സിനു കളങ്കം വരുത്തുന്നതാണ്. ഡല്‍ഹിയില്‍ കത്തോലിക്കാപള്ളി പൊളിച്ചുമാറ്റിയ നടപടി അത്യന്തം ദുഃഖകരവും പ്രതിഷേധാര്‍ഹവുമാണ്. മതവികാരങ്ങളെ മുറിപ്പെടുത്തുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജനാധിപത്യ മതേതര സര്‍ക്കാരുകള്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഉചിതവും നീതിയുക്തവുമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 5. #{black->none->b-> ആവിഷ്‌ക്കാര സ്വതന്ത്ര്യവും മതവിശ്വാസവും }# കലാ മാധ്യമ രംഗങ്ങളില്‍ ക്രൈസ്തവ വിരുദ്ധ വികാരം സമീപകാലത്ത് വര്‍ദ്ധിച്ചുവരുന്നതായി യോഗം വിലയിരുത്തി. കലാരംഗത്തെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം അംഗീകരിക്കുമ്പോള്‍ത്തന്നെ അത് മതവികാരങ്ങളെ മുറിപ്പെടുത്തുന്ന വിധത്തില്‍ ഉപയോഗിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെയും കൂദാശകളെയും പൗരോഹിത്യത്തെയും ക്രൈസ്തവ പ്രതീകങ്ങളെയും അവഹേളിക്കുന്ന പ്രവണത കലാരംഗത്ത് വിശേഷിച്ചും ചലച്ചിത്ര മേഖലയില്‍ വര്‍ദ്ധിച്ചുവരുന്നുണ്ട്. ഒരു സമൂഹത്തിന്റെ മതവിശ്വാസങ്ങളെയും വിശുദ്ധ ബിംബങ്ങളെയും ബോധപൂര്‍വ്വം അവമതിക്കുന്നതും അവഹേളനാപരമായി ചിത്രീകരിക്കുന്നതും സംസ്‌കാരസമ്പന്നമായ സമൂഹത്തിന് ഭൂഷണമല്ല. ഉത്തരവാദപ്പെട്ടവര്‍ ഇക്കാര്യത്തില്‍ ക്രൈസ്തവ സമൂഹത്തിനുള്ള ആശങ്കകള്‍ തിരിച്ചറിഞ്ഞ് വേണ്ട തിരുത്തലുകള്‍ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തരം സംഭവങ്ങളോടുള്ള പ്രതികരണങ്ങള്‍ പ്രതിപക്ഷ ബഹുമാനത്തോടെയും ക്രിസ്തീയ ചൈതന്യത്തിനു ചേര്‍ന്ന മാന്യതയോടെയുമായിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. 6. #{black->none->b->കോവിഡ് പ്രതിസന്ധി }# കോവിഡ് ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്നതിലും മൂന്നാം തരംഗം ആസന്നമാണെന്ന മുന്നറിയിപ്പിലും ജനങ്ങള്‍ വേണ്ടത്ര ഗൗരവത്തോടെ ജാഗ്രത പാലിക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാരും ആരോഗ്യ വിദഗ്ദ്ധരും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ നമ്മുടെ സ്ഥാപനങ്ങള്‍ മാതൃകയാകണം. ശാസ്ത്രീയമായ പഠനങ്ങളുടെ വെളിച്ചത്തില്‍ ലോക്ഡൗണിന്റെ നിബന്ധനകള്‍ ക്രമീകരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണം. ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്ന നടപടികള്‍ അവരുടെ ഉപജീവനമാര്‍ഗങ്ങളെ തടസ്സപ്പെടുത്തുന്നതാകാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. സ്ഥലസൗകര്യങ്ങള്‍ക്കനുസരിച്ച് ദൈവാലയങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കൂടുതല്‍പേര്‍ക്ക് ആരാധന നടത്താന്‍ സാധിക്കുന്നവിധം അനുവാദം നല്കാനും സര്‍ക്കാര്‍ താല്‍പര്യമെടുക്കണം. കര്‍ദ്ദിനാള്‍ മാര്‍ ജോർജ് ആലഞ്ചേരി (പ്രസിഡന്റ്, കെസിബിസി) ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ (വൈസ് പ്രസിഡന്റ്, കെസിബിസി) ബിഷപ്പ് ഡോ. ജോസഫ് തോമസ് (സെക്രട്ടറി ജനറല്‍, കെസിബിസി). #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-09-16:04:05.jpg
Keywords: കെസിബിസി
Category: 1
Sub Category:
Heading: നിലനില്‍പ്പ് അപകടമായ വിധത്തില്‍ ക്രൈസ്തവ ജനസംഖ്യയില്‍ കുറവ്: വിവിധ വിഷയങ്ങളില്‍ ആശങ്ക അറിയിച്ച് കെസിബിസി സമ്മേളനാന്തര പ്രസ്താവന
Content: കൊച്ചി: കേരള കത്തോലിക്കാ മെത്രാന്മാരുടെ വാര്‍ഷിക ധ്യാനവും കെ.സി.ബി.സി സമ്മേളനവും ആഗസ്റ്റ് 2 മുതല്‍ 6 വരെ ഓണ്‍ലൈന്‍ ആയി നടന്നു. കുടുംബങ്ങളുടെ ഭദ്രതയെയും കുഞ്ഞുങ്ങളുടെ ജനനനിരക്കിനെയും കുറിച്ചുള്ള ചര്‍ച്ചകള്‍, തീരദേശത്തു ഉയരുന്ന വിവിധ ആശങ്കകള്‍, ഫാ. സ്റ്റാന്‍ ലൂര്‍ദ് സ്വാമിയ്ക്കു ജയിലില്‍ വച്ച് അനുഭവിക്കേണ്ടിവന്ന അവഗണന, കലാ മാധ്യമ രംഗങ്ങളില്‍ ക്രൈസ്തവ വിരുദ്ധ പ്രവണത, കോവിഡ് പ്രതിസന്ധി അടക്കമുള്ള വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തുവെന്ന് കെസിബിസി സമ്മേളനാന്തര സര്‍ക്കുലറില്‍ പറയുന്നു. നിലനില്പുതന്നെ അപകടത്തിലാകത്തക്കവിധം ക്രൈസ്തവരുടെ ഇടയിലെ ജനനനിരക്കു കുറയുന്നത് ആശങ്കാജനകമാണെന്ന് കെസിബിസി വിലയിരുത്തി. 1950-കളില്‍ കേരളത്തിലെ ജനസംഖ്യയില്‍ 24.6 ശതമാനമുണ്ടായിരുന്ന ക്രൈസ്തവര്‍ ഇന്ന് കേവലം 17.2 ശതമാനമായി കുറഞ്ഞിരിക്കുന്നു. കുഞ്ഞുങ്ങളുടെ ജനനനിരക്ക് ഏറ്റവും കുറഞ്ഞ സമുദായമായി ക്രൈസ്തവര്‍ (1.8%) കേരളത്തില്‍ മാറിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ കുഞ്ഞുങ്ങളുള്ള കുടുംബങ്ങള്‍ക്ക് കൈത്താങ്ങാകുന്ന പദ്ധതികളുമായി വിവിധ രൂപതകള്‍ മുന്നോട്ടു വന്നത്. ഈ വിഷയത്തില്‍ തികച്ചും തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചവര്‍ തെറ്റുമനസ്സിലാക്കി സ്വയം തിരുത്തുന്നതായി കാണുന്നത് ആശാവഹമാണെന്നും കെസിബിസി പ്രസ്താവിച്ചു. ഭാരതത്തിന്റെ ഭരണഘടന ഉറപ്പുതരുന്ന ആരാധനാ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന രീതിയില്‍ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുന്നത് മതേതരരാജ്യമായ ഇന്ത്യയുടെ യശസ്സിനു കളങ്കം വരുത്തുന്നതാണെന്നും ഡല്‍ഹിയില്‍ കത്തോലിക്കാപള്ളി പൊളിച്ചുമാറ്റിയ നടപടി അത്യന്തം ദുഃഖകരവും പ്രതിഷേധാര്‍ഹവുമാണെന്ന് മെത്രാന്‍മാര്‍ സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടി. #{blue->none->b->കെസിബിസി പ്രസ്താവനയുടെ പൂര്‍ണ്ണരൂപം }# കേരള കത്തോലിക്കാ മെത്രാന്മാരുടെ വാര്‍ഷിക ധ്യാനവും കെ.സി.ബി.സി സമ്മേളനവും ആഗസ്റ്റ് 2 മുതല്‍ 6 വരെ ഓണ്‍ലൈന്‍ ആയി നടന്നു. വിവിധ ആനുകാലിക വിഷയങ്ങളെക്കുറിച്ചും കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ പ്രത്യേകമായി ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ചും വിശദമായ ചര്‍ച്ചകള്‍ സമ്മേളനത്തില്‍ നടന്നു. 1. #{black->none->b->മനുഷ്യ ജീവന്റെ മഹത്വം }# കുടുംബങ്ങളുടെ ഭദ്രതയെയും കുഞ്ഞുങ്ങളുടെ ജനനനിരക്കിനെയും കുറിച്ചുള്ള ചര്‍ച്ചകള്‍ സമീപകാലത്ത് കേരളസമൂഹത്തില്‍ സജീവമായിരുന്നല്ലോ. ഗര്‍ഭധാരണ നിമിഷം മുതല്‍ മനുഷ്യജീവന്‍ ആദരിക്കപ്പെടണം എന്നതാണ് കത്തോലിക്കാസഭയുടെ ധാര്‍മ്മിക നിലപാട്. വികസനനയങ്ങളിലെ വൈകല്യങ്ങള്‍ മൂലമുണ്ടാകുന്ന സാമൂഹിക പ്രതിസന്ധികള്‍ക്ക് ജനസംഖ്യ കുറയ്്ക്കുക മാത്രമാണ് പരിഹാരം എന്ന നിലപാട് യുക്തിസഹമല്ല. കുഞ്ഞുങ്ങളുടെ ജനന നിരക്ക് കുത്തനെ കുറച്ച വികസിത രാജ്യങ്ങളും ചൈനയും അതിന്റെ തിക്തഫലങ്ങള്‍ അഭിമുഖീകരിക്കേണ്ടിവന്നപ്പോള്‍ മാറി ചിന്തിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. മനുഷ്യ വിഭവശേഷിയുടെ ശരിയായ സാമൂഹിക അനുപാതം വികസനത്തിന് അനിവാര്യമാണെന്ന സത്യം പരിഷ്‌കൃത സമൂഹം അംഗീകരിച്ചിട്ടുള്ളതാണ്. സ്വാഭാവിക ജനനനിയന്ത്രണ മാര്‍ഗ്ഗങ്ങളെക്കുറിച്ചു വ്യക്തമായ ബോധവല്‍ക്കരണം നല്‍കിക്കൊണ്ടു സര്‍ക്കാരിന്റെ ജനസംഖ്യാ നിയന്ത്രണസംരഭങ്ങളോടു ക്രിയാത്മകമായി സഹകരിച്ച ചരിത്രമാണ് ക്രൈസ്തവ സഭകള്‍ക്കുള്ളത്. എന്നാല്‍, നിലനില്പുതന്നെ അപകടത്തിലാകത്തക്കവിധം ക്രൈസ്തവരുടെ ഇടയിലെ ജനനനിരക്കു കുറയുന്നത് ആശങ്കാജനകമാണ്. 1950-കളില്‍ കേരളത്തിലെ ജനസംഖ്യയില്‍ 24.6 ശതമാനമുണ്ടായിരുന്ന ക്രൈസ്തവര്‍ ഇന്ന് കേവലം 17.2 ശതമാനമായി കുറഞ്ഞിരിക്കുന്നു. കുഞ്ഞുങ്ങളുടെ ജനനനിരക്ക് ഏറ്റവും കുറഞ്ഞ സമുദായമായി ക്രൈസ്തവര്‍ (1.8%) കേരളത്തില്‍ മാറിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ കുഞ്ഞുങ്ങളുള്ള കുടുംബങ്ങള്‍ക്ക് കൈത്താങ്ങാകുന്ന പദ്ധതികളുമായി വിവിധ രൂപതകള്‍ മുന്നോട്ടു വന്നത്. ഈ വിഷയത്തില്‍ തികച്ചും തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചവര്‍ തെറ്റുമനസ്സിലാക്കി സ്വയം തിരുത്തുന്നതായി കാണുന്നത് ആശാവഹമാണ്. 2. #{black->none->b->തീരദേശത്തിന്റെ ആശങ്കകള്‍ }# കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ജീവിച്ചുകൊണ്ടു മത്‌സ്യബന്ധനത്തിലും അനുബന്ധ തൊഴിലുകളിലും ഏര്‍പ്പെട്ടിരിക്കുന്ന തീരദേശസമൂഹത്തിന്റെ സങ്കടങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണം. അവര്‍ നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കാനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കി നല്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. തീരശോഷണംമൂലം കിടപ്പാടവും ജീവനോപാധികളുമാണ് ഇവര്‍ക്ക് നഷ്ടമായിരിക്കുന്നത്. തീരശോഷണം ഇല്ലാതാക്കാനാവശ്യമായ ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ വിദഗ്ദ്ധപഠനത്തിന്റെ വെളിച്ചത്തില്‍ ക്രമീകരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണം. കടല്‍ക്ഷോഭം അതിരൂക്ഷമായ ചെല്ലാനംപോലുള്ള സ്ഥലങ്ങളില്‍ പുലിമുട്ടുകള്‍ അടിയന്തരമായി നിര്‍മ്മിച്ച് തീരവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കണം. കൊച്ചിന്‍ തുറമുഖത്ത് ആഴം കൂട്ടുമ്പോള്‍ (Drudging) ലഭിക്കുന്ന മണ്ണ് തീരശോഷണം അനുഭവിക്കുന്ന പ്രദേശങ്ങളില്‍ നിക്ഷേപിച്ചുകൊണ്ട് തീരങ്ങളുടെ നിലനില്പ് ഉറപ്പുവരുത്താവുന്നതാണ്. രാജ്യത്തിന് ഏറെ വിദേശനാണ്യം നേടിത്തരുന്ന തീരവാസികളുടെ ന്യായമായ ആവശ്യങ്ങളെ കൂടുതല്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. 3. #{black->none->b->സാമൂഹ്യനീതിയുടെ സംരക്ഷണം }# ഈശോ സഭാംഗമായ ഫാ. സ്റ്റാന്‍ ലൂര്‍ദ് സ്വാമിയുടെ അറസ്റ്റും അദ്ദേഹത്തിന് ജയിലില്‍ വച്ച് അനുഭവിക്കേണ്ടിവന്ന അവഗണനയും തുടര്‍ന്ന് ജാമ്യം ലഭിക്കാതെ അദ്ദേഹം ആശുപത്രിയില്‍ മരിക്കാന്‍ ഇടയായ സാഹചര്യവും അത്യന്തം ദുഖകരമാണ്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന സകല പൗരന്മാരെയും ആശങ്കപ്പെടുത്തുന്ന നടപടിയായിട്ടാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. ദളിതരെയും ആദിവാസികളെയും സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുവാനായി ജീവിതം സമര്‍പ്പിച്ച വ്യക്തിയായിരുന്നു ഫാ. സ്റ്റാന്‍ സ്വാമി. സമൂഹത്തിലെ ഏറ്റവും അവഗണിക്കപ്പെട്ടവരുടെ ഉന്നമനത്തിനുവേണ്ടി അദ്ദേഹം എടുത്ത ധീരമായ നിലപാടുകളും ചൂഷണത്തിനെതിരെ അദ്ദേഹം നടത്തിയ സമരങ്ങളും ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. തന്റെ ജീവിതസാക്ഷ്യവും മരണവുംവഴി ഇന്ത്യയിലെ ആദിവാസികള്‍ അഭിമുഖീകരിക്കുന്ന ചൂഷണങ്ങളെ സമൂഹമധ്യത്തില്‍ ചര്‍ച്ചാവിഷയമാക്കുവാന്‍ ഫാ. സ്റ്റാന്‍ സ്വാമിക്ക് കഴിഞ്ഞു. അദ്ദേഹത്തിനെതിരായി ഉന്നയിക്കപ്പെട്ട ആരോപണങ്ങളുടെ നിജസ്ഥിതി പൊതുസമൂഹത്തിനു മുമ്പില്‍ വെളിപ്പെടുത്താന്‍ ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ട്. ഇതിനാവശ്യമായ നിയമനടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതാണ്. 4. #{black->none->b->ആരാധനാ സ്വാതന്ത്ര്യം }# ഭാരതത്തിന്റെ ഭരണഘടന ഉറപ്പുതരുന്ന ആരാധനാ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന രീതിയില്‍ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുന്നത് മതേതരരാജ്യമായ ഇന്ത്യയുടെ യശസ്സിനു കളങ്കം വരുത്തുന്നതാണ്. ഡല്‍ഹിയില്‍ കത്തോലിക്കാപള്ളി പൊളിച്ചുമാറ്റിയ നടപടി അത്യന്തം ദുഃഖകരവും പ്രതിഷേധാര്‍ഹവുമാണ്. മതവികാരങ്ങളെ മുറിപ്പെടുത്തുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജനാധിപത്യ മതേതര സര്‍ക്കാരുകള്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഉചിതവും നീതിയുക്തവുമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 5. #{black->none->b-> ആവിഷ്‌ക്കാര സ്വതന്ത്ര്യവും മതവിശ്വാസവും }# കലാ മാധ്യമ രംഗങ്ങളില്‍ ക്രൈസ്തവ വിരുദ്ധ വികാരം സമീപകാലത്ത് വര്‍ദ്ധിച്ചുവരുന്നതായി യോഗം വിലയിരുത്തി. കലാരംഗത്തെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം അംഗീകരിക്കുമ്പോള്‍ത്തന്നെ അത് മതവികാരങ്ങളെ മുറിപ്പെടുത്തുന്ന വിധത്തില്‍ ഉപയോഗിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെയും കൂദാശകളെയും പൗരോഹിത്യത്തെയും ക്രൈസ്തവ പ്രതീകങ്ങളെയും അവഹേളിക്കുന്ന പ്രവണത കലാരംഗത്ത് വിശേഷിച്ചും ചലച്ചിത്ര മേഖലയില്‍ വര്‍ദ്ധിച്ചുവരുന്നുണ്ട്. ഒരു സമൂഹത്തിന്റെ മതവിശ്വാസങ്ങളെയും വിശുദ്ധ ബിംബങ്ങളെയും ബോധപൂര്‍വ്വം അവമതിക്കുന്നതും അവഹേളനാപരമായി ചിത്രീകരിക്കുന്നതും സംസ്‌കാരസമ്പന്നമായ സമൂഹത്തിന് ഭൂഷണമല്ല. ഉത്തരവാദപ്പെട്ടവര്‍ ഇക്കാര്യത്തില്‍ ക്രൈസ്തവ സമൂഹത്തിനുള്ള ആശങ്കകള്‍ തിരിച്ചറിഞ്ഞ് വേണ്ട തിരുത്തലുകള്‍ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തരം സംഭവങ്ങളോടുള്ള പ്രതികരണങ്ങള്‍ പ്രതിപക്ഷ ബഹുമാനത്തോടെയും ക്രിസ്തീയ ചൈതന്യത്തിനു ചേര്‍ന്ന മാന്യതയോടെയുമായിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. 6. #{black->none->b->കോവിഡ് പ്രതിസന്ധി }# കോവിഡ് ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്നതിലും മൂന്നാം തരംഗം ആസന്നമാണെന്ന മുന്നറിയിപ്പിലും ജനങ്ങള്‍ വേണ്ടത്ര ഗൗരവത്തോടെ ജാഗ്രത പാലിക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാരും ആരോഗ്യ വിദഗ്ദ്ധരും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ നമ്മുടെ സ്ഥാപനങ്ങള്‍ മാതൃകയാകണം. ശാസ്ത്രീയമായ പഠനങ്ങളുടെ വെളിച്ചത്തില്‍ ലോക്ഡൗണിന്റെ നിബന്ധനകള്‍ ക്രമീകരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണം. ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്ന നടപടികള്‍ അവരുടെ ഉപജീവനമാര്‍ഗങ്ങളെ തടസ്സപ്പെടുത്തുന്നതാകാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. സ്ഥലസൗകര്യങ്ങള്‍ക്കനുസരിച്ച് ദൈവാലയങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കൂടുതല്‍പേര്‍ക്ക് ആരാധന നടത്താന്‍ സാധിക്കുന്നവിധം അനുവാദം നല്കാനും സര്‍ക്കാര്‍ താല്‍പര്യമെടുക്കണം. കര്‍ദ്ദിനാള്‍ മാര്‍ ജോർജ് ആലഞ്ചേരി (പ്രസിഡന്റ്, കെസിബിസി) ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ (വൈസ് പ്രസിഡന്റ്, കെസിബിസി) ബിഷപ്പ് ഡോ. ജോസഫ് തോമസ് (സെക്രട്ടറി ജനറല്‍, കെസിബിസി). #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-09-16:04:05.jpg
Keywords: കെസിബിസി
Content:
16939
Category: 1
Sub Category:
Heading: നൈജീരിയയിലെ ഇരിഗ്വെ മേഖലയില്‍ ക്രൈസ്തവ വംശഹത്യ: അടിയന്തിര നടപടി ആവശ്യപ്പെട്ട് ഇവാഞ്ചലിക്കല്‍ സഭ
Content: ഇരിഗ്വെ: മധ്യ നൈജീരിയന്‍ സംസ്ഥാനമായ പ്ലേറ്റോയിലെ ‘ഇരിഗ്വെ’ മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന ക്രൈസ്തവ വംശഹത്യ തടയുവാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നു അഭ്യര്‍ത്ഥിച്ച് ‘ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വിന്നിംഗ് ഓള്‍’ (ഇ.സി.ഡബ്ല്യു.എ) പ്രസിഡന്റ് റവ. ഡോ. സ്റ്റീഫന്‍ ബാബ പന്യ. മേഖലയിലും തെക്കന്‍ കടുണ സംസ്ഥാനത്തിലും കഴിഞ്ഞ രണ്ടാഴ്ചകള്‍ക്കുള്ളില്‍ നിരപരാധികളായ ഏതാണ്ട് എഴുപതോളം ക്രൈസ്തവരായ കൃഷിക്കാരെ ഇസ്ലാമിക ഗോത്രവര്‍ഗ്ഗമായ ഫുലാനികള്‍ കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് റവ. ഡോ. പന്യ രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ച സംസ്ഥാനത്തെ ക്രൈസ്തവരായ ഇരിഗ്വെ വംശജരെ സംബന്ധിച്ചിടത്തോളം പേടിസ്വപ്നമായിരുന്നെന്നും, ഈ കാലയളവില്‍ പതിനഞ്ചോളം ഗ്രാമങ്ങളില്‍ ആക്രമണം നടത്തിയ ഫുലാനികള്‍ ദേവാലയങ്ങള്‍ ഉള്‍പ്പെടെ ഏറ്റവും ചുരുങ്ങിയത് 405 ഭവനങ്ങള്‍ അഗ്നിക്കിരയാക്കുകയും, ഇരുപതിനായിരത്തോളം ആളുകളെ ഭവനങ്ങളില്‍ നിന്നും പുറത്താക്കുകയും, ആയിരകണക്കിന് ഹെക്ടറിലെ കൃഷികള്‍ നശിപ്പിക്കുകയും ചെയ്തുവെന്ന്‍ സ്റ്റീഫന്‍ പന്യ വെളിപ്പെടുത്തി. കൊലപാതകങ്ങളും തീവെയ്പ്പും അരങ്ങേറിയ ഗ്രാമങ്ങളില്‍ പലതും നൈജീരിയന്‍ സൈന്യത്തിന്റെ ബാരക്കിന്റെ തൊട്ടുപിറകില്‍ സ്ഥിതി ചെയ്യുന്നവയായിട്ടുപോലും, സൈന്യത്തിന്റേയോ, മറ്റ് സുരക്ഷ ഏജന്‍സികളുടെയോ യാതൊരു ഇടപെടലുമില്ലാതെ തീവ്രവാദ പോരാളികള്‍ക്ക് അനായാസം കൂട്ടക്കൊലകള്‍ നടത്തുവാനും ഗ്രാമങ്ങള്‍ ചുട്ടുകരിക്കുവാനും കഴിഞ്ഞുവെന്നതാണ് ഖേദകരമായ കാര്യമെന്നു റവ. പന്യ തുറന്നടിച്ചു. നൈജീരിയയുടെ തെക്കന്‍ മേഖലയില്‍ തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, കൃഷിയിടങ്ങള്‍ നശിപ്പിക്കല്‍ തുടങ്ങിയവ പതിവായിരിക്കുന്നതിനു പുറമേ, ഫുലാനികളുടെ ആക്രമണങ്ങളും വര്‍ദ്ധിച്ചിരിക്കുകയാണ്. സമ്പൂര്‍ണ്ണ നാശം, ഭവനരഹിതരാക്കല്‍, ജനസംഖ്യ വ്യതിയാനം എന്നീ അക്രമപരമ്പരയിലൂടെ വംശീയ, മത ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പട്ടിണിയും, സാമ്പത്തിക അസ്ഥിരതയും വരുത്തുകയാണ് അക്രമികളുടെ ലക്ഷ്യമെന്നു ക്രിസ്റ്റ്യന്‍ സോളിഡാരിറ്റി വേള്‍ഡ്വൈഡ്’ന്റെ പ്രസ്സ് ആന്‍ഡ് പബ്ലിക്ക് അഫയേഴ്സ് വിഭാഗം തലവന്‍ കിരി കാന്‍ഖ്വെന്‍ഡെ പറഞ്ഞു. ചെറു ആയുധങ്ങളുടെ ലഭ്യത സുലഭമായതിനാല്‍ പ്രാദേശിക, വിദേശ സംഘങ്ങള്‍ക്ക് രാജ്യത്തുടനീളം ഗോത്രവര്‍ഗ്ഗങ്ങളേയും, മതന്യൂനപക്ഷങ്ങളേയും ആക്രമിച്ച് കൊലയും, ആക്രമണവും നടത്തുവാന്‍ കഴിയുന്നത് ഭരണനിര്‍വഹണം പരാജയപ്പെടുന്നതിന്റേയോ, പരാജയപ്പെട്ടതിന്റേയോ സൂചനയാണെന്ന്‍ ചൂണ്ടിക്കാട്ടിയ അദ്ദേഹം, അന്താരാഷ്ട്ര സമൂഹം അക്രമത്തിന്റെ ഉത്ഭവത്തെക്കുറിച്ചും സ്വഭാവത്തേക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ മാറ്റിവെച്ച് അക്രമങ്ങള്‍ തടയുവാന്‍ നൈജീരിയയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും സഹായിക്കുകയുമാണ് ചെയ്യേണ്ടതെന്നും പറഞ്ഞു. നൈജീരിയയില്‍ നടക്കുന്ന ക്രൈസ്തവ കൂട്ടക്കൊലയെ അപലപിച്ചു അടുത്തിടെ ഇംഗ്ലണ്ടിലെ ആംഗ്ലിക്കന്‍ മെത്രാന്മാര്‍ രംഗത്തെത്തിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-09-19:49:56.jpg
Keywords: നൈജീ
Category: 1
Sub Category:
Heading: നൈജീരിയയിലെ ഇരിഗ്വെ മേഖലയില്‍ ക്രൈസ്തവ വംശഹത്യ: അടിയന്തിര നടപടി ആവശ്യപ്പെട്ട് ഇവാഞ്ചലിക്കല്‍ സഭ
Content: ഇരിഗ്വെ: മധ്യ നൈജീരിയന്‍ സംസ്ഥാനമായ പ്ലേറ്റോയിലെ ‘ഇരിഗ്വെ’ മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന ക്രൈസ്തവ വംശഹത്യ തടയുവാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നു അഭ്യര്‍ത്ഥിച്ച് ‘ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വിന്നിംഗ് ഓള്‍’ (ഇ.സി.ഡബ്ല്യു.എ) പ്രസിഡന്റ് റവ. ഡോ. സ്റ്റീഫന്‍ ബാബ പന്യ. മേഖലയിലും തെക്കന്‍ കടുണ സംസ്ഥാനത്തിലും കഴിഞ്ഞ രണ്ടാഴ്ചകള്‍ക്കുള്ളില്‍ നിരപരാധികളായ ഏതാണ്ട് എഴുപതോളം ക്രൈസ്തവരായ കൃഷിക്കാരെ ഇസ്ലാമിക ഗോത്രവര്‍ഗ്ഗമായ ഫുലാനികള്‍ കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് റവ. ഡോ. പന്യ രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ച സംസ്ഥാനത്തെ ക്രൈസ്തവരായ ഇരിഗ്വെ വംശജരെ സംബന്ധിച്ചിടത്തോളം പേടിസ്വപ്നമായിരുന്നെന്നും, ഈ കാലയളവില്‍ പതിനഞ്ചോളം ഗ്രാമങ്ങളില്‍ ആക്രമണം നടത്തിയ ഫുലാനികള്‍ ദേവാലയങ്ങള്‍ ഉള്‍പ്പെടെ ഏറ്റവും ചുരുങ്ങിയത് 405 ഭവനങ്ങള്‍ അഗ്നിക്കിരയാക്കുകയും, ഇരുപതിനായിരത്തോളം ആളുകളെ ഭവനങ്ങളില്‍ നിന്നും പുറത്താക്കുകയും, ആയിരകണക്കിന് ഹെക്ടറിലെ കൃഷികള്‍ നശിപ്പിക്കുകയും ചെയ്തുവെന്ന്‍ സ്റ്റീഫന്‍ പന്യ വെളിപ്പെടുത്തി. കൊലപാതകങ്ങളും തീവെയ്പ്പും അരങ്ങേറിയ ഗ്രാമങ്ങളില്‍ പലതും നൈജീരിയന്‍ സൈന്യത്തിന്റെ ബാരക്കിന്റെ തൊട്ടുപിറകില്‍ സ്ഥിതി ചെയ്യുന്നവയായിട്ടുപോലും, സൈന്യത്തിന്റേയോ, മറ്റ് സുരക്ഷ ഏജന്‍സികളുടെയോ യാതൊരു ഇടപെടലുമില്ലാതെ തീവ്രവാദ പോരാളികള്‍ക്ക് അനായാസം കൂട്ടക്കൊലകള്‍ നടത്തുവാനും ഗ്രാമങ്ങള്‍ ചുട്ടുകരിക്കുവാനും കഴിഞ്ഞുവെന്നതാണ് ഖേദകരമായ കാര്യമെന്നു റവ. പന്യ തുറന്നടിച്ചു. നൈജീരിയയുടെ തെക്കന്‍ മേഖലയില്‍ തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, കൃഷിയിടങ്ങള്‍ നശിപ്പിക്കല്‍ തുടങ്ങിയവ പതിവായിരിക്കുന്നതിനു പുറമേ, ഫുലാനികളുടെ ആക്രമണങ്ങളും വര്‍ദ്ധിച്ചിരിക്കുകയാണ്. സമ്പൂര്‍ണ്ണ നാശം, ഭവനരഹിതരാക്കല്‍, ജനസംഖ്യ വ്യതിയാനം എന്നീ അക്രമപരമ്പരയിലൂടെ വംശീയ, മത ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പട്ടിണിയും, സാമ്പത്തിക അസ്ഥിരതയും വരുത്തുകയാണ് അക്രമികളുടെ ലക്ഷ്യമെന്നു ക്രിസ്റ്റ്യന്‍ സോളിഡാരിറ്റി വേള്‍ഡ്വൈഡ്’ന്റെ പ്രസ്സ് ആന്‍ഡ് പബ്ലിക്ക് അഫയേഴ്സ് വിഭാഗം തലവന്‍ കിരി കാന്‍ഖ്വെന്‍ഡെ പറഞ്ഞു. ചെറു ആയുധങ്ങളുടെ ലഭ്യത സുലഭമായതിനാല്‍ പ്രാദേശിക, വിദേശ സംഘങ്ങള്‍ക്ക് രാജ്യത്തുടനീളം ഗോത്രവര്‍ഗ്ഗങ്ങളേയും, മതന്യൂനപക്ഷങ്ങളേയും ആക്രമിച്ച് കൊലയും, ആക്രമണവും നടത്തുവാന്‍ കഴിയുന്നത് ഭരണനിര്‍വഹണം പരാജയപ്പെടുന്നതിന്റേയോ, പരാജയപ്പെട്ടതിന്റേയോ സൂചനയാണെന്ന്‍ ചൂണ്ടിക്കാട്ടിയ അദ്ദേഹം, അന്താരാഷ്ട്ര സമൂഹം അക്രമത്തിന്റെ ഉത്ഭവത്തെക്കുറിച്ചും സ്വഭാവത്തേക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ മാറ്റിവെച്ച് അക്രമങ്ങള്‍ തടയുവാന്‍ നൈജീരിയയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും സഹായിക്കുകയുമാണ് ചെയ്യേണ്ടതെന്നും പറഞ്ഞു. നൈജീരിയയില്‍ നടക്കുന്ന ക്രൈസ്തവ കൂട്ടക്കൊലയെ അപലപിച്ചു അടുത്തിടെ ഇംഗ്ലണ്ടിലെ ആംഗ്ലിക്കന്‍ മെത്രാന്മാര്‍ രംഗത്തെത്തിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-09-19:49:56.jpg
Keywords: നൈജീ
Content:
16940
Category: 22
Sub Category:
Heading: അങ്ങയുടെ ഹിതം നിറവേറട്ടെ! യൗസേപ്പിതാവിന്റെ ജീവിതത്തിന്റെ ഉള്ളടക്കം
Content: കുരിശിന്റെ വിശുദ്ധ തെരേസ ബെനഡിക്ടിന്റെ തിരുനാൾ ദിനത്തിൽ അവൾ എഴുതിയ കുരിശിനെക്കുറിച്ചുള്ള ധ്യാനമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ അധാരം. ഹിറ്റ്ലറിന്റെ നാസി തടങ്കൽ പാളയത്തിൽ കിടന്ന് സെപ്റ്റംബർ 14, 1941ൽ വിശുദ്ധ എഡിത്ത് സ്റ്റെയിൻ എഴുതിയ കുരിശിനെക്കുറിച്ചുള്ള ധ്യാനത്തിൽ ഇപ്രകാര്യം എഴുതി: “അങ്ങയുടെ ഹിതം നിറവേറട്ടെ ! അതായിരുന്നു രക്ഷകന്റെ ജീവിതത്തിന്റെ ഉള്ളടക്കം. പിതാവിന്റെ ഹിതം നിറവേറ്റുന്നതിനാണ് അവൻ ഈ ലോകത്തിൽ വന്നത്. അനുസരണക്കേടിന്റെ പാപത്തിന് തന്റെ വിധേയത്വത്തിലൂടെ പരിഹാരം ചെയ്യുക മാത്രമായിരുന്നില്ല അവൻ ചെയ്തത് മറിച്ച് അനുസരണത്തിന്റെ വഴികളിലൂടെ ജനങ്ങളെ അവരുടെ യാർത്ഥ അന്ത്യത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു. സ്രഷ്ടിക്കപ്പെട്ട നമ്മുടെ ഇച്ഛാശക്തിക്ക് സ്വതന്ത്രമായി തന്നെത്തന്നെ ഉയരാൻ സാധ്യമല്ല. ദൈവഹിതവുമായുള്ള ഒരുമയിലേക്കാണ് അത് വിളിക്കപ്പെട്ടിരിക്കുന്നത് . സ്വതന്ത്രമായി തന്നെത്തന്നെ ഈ ഐക്യത്തിനു വേണ്ടി നാം സമർപ്പിക്കുമ്പോൾ, സൃഷ്ടിയുടെ പൂർണ്ണതയിൽ സ്വതന്ത്രമായി പങ്കുചേരാൻ നമുക്ക് അനുവാദം ലഭിക്കുന്നു." ഈശോയുടെ കുരിശോളം കീഴ് വഴങ്ങിയ ജീവിതത്തെക്കുറിച്ചാണ് ഈ ധ്യാനചിന്തയെങ്കിലും യൗസേപ്പിതാവിന്റെ ഭൂമിയിലെ ഈ ജീവിതവും ഈ ധ്യാനചിന്തയിൽ നമുക്കു കാണാൻ കഴിയും. “അങ്ങയുടെ ഹിതം നിറവേറട്ടെ ! എന്നത് രക്ഷകന്റെ പോലെ തന്നെ രക്ഷകന്റെ വളർത്തു പിതാവിന്റെയും ജീവിതത്തിന്റെ ഉള്ളടക്കമായിരുന്നു . സ്വർഗ്ഗപിതാവിന്റെ ഹിതം നിറവേറ്റുക എന്നത് അവന്റെയും ജീവിതം പ്രമാണമായിരുന്നു. അനുസരണക്കേടിന്റെ പാപത്തിന് തന്റെ വിധേയത്വത്തിലൂടെ പരിഹാരം ചെയ്യാൻ യൗസേപ്പിതാവും സന്നദ്ധനായി. സ്വന്തം കുരിശെടുക്കുക എന്നാൽ ആത്മപരിത്യാഗത്തിന്റെയും ശുശ്രൂഷയുടെയും വഴികളിലൂടെ പോവുക എന്നതാണന്നു യൗസേപ്പിതാവു പഠിപ്പിക്കുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SeasonalReflections/SeasonalReflections-2021-08-09-20:50:27.jpg
Keywords: ജോസഫ, യൗസേ
Category: 22
Sub Category:
Heading: അങ്ങയുടെ ഹിതം നിറവേറട്ടെ! യൗസേപ്പിതാവിന്റെ ജീവിതത്തിന്റെ ഉള്ളടക്കം
Content: കുരിശിന്റെ വിശുദ്ധ തെരേസ ബെനഡിക്ടിന്റെ തിരുനാൾ ദിനത്തിൽ അവൾ എഴുതിയ കുരിശിനെക്കുറിച്ചുള്ള ധ്യാനമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ അധാരം. ഹിറ്റ്ലറിന്റെ നാസി തടങ്കൽ പാളയത്തിൽ കിടന്ന് സെപ്റ്റംബർ 14, 1941ൽ വിശുദ്ധ എഡിത്ത് സ്റ്റെയിൻ എഴുതിയ കുരിശിനെക്കുറിച്ചുള്ള ധ്യാനത്തിൽ ഇപ്രകാര്യം എഴുതി: “അങ്ങയുടെ ഹിതം നിറവേറട്ടെ ! അതായിരുന്നു രക്ഷകന്റെ ജീവിതത്തിന്റെ ഉള്ളടക്കം. പിതാവിന്റെ ഹിതം നിറവേറ്റുന്നതിനാണ് അവൻ ഈ ലോകത്തിൽ വന്നത്. അനുസരണക്കേടിന്റെ പാപത്തിന് തന്റെ വിധേയത്വത്തിലൂടെ പരിഹാരം ചെയ്യുക മാത്രമായിരുന്നില്ല അവൻ ചെയ്തത് മറിച്ച് അനുസരണത്തിന്റെ വഴികളിലൂടെ ജനങ്ങളെ അവരുടെ യാർത്ഥ അന്ത്യത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു. സ്രഷ്ടിക്കപ്പെട്ട നമ്മുടെ ഇച്ഛാശക്തിക്ക് സ്വതന്ത്രമായി തന്നെത്തന്നെ ഉയരാൻ സാധ്യമല്ല. ദൈവഹിതവുമായുള്ള ഒരുമയിലേക്കാണ് അത് വിളിക്കപ്പെട്ടിരിക്കുന്നത് . സ്വതന്ത്രമായി തന്നെത്തന്നെ ഈ ഐക്യത്തിനു വേണ്ടി നാം സമർപ്പിക്കുമ്പോൾ, സൃഷ്ടിയുടെ പൂർണ്ണതയിൽ സ്വതന്ത്രമായി പങ്കുചേരാൻ നമുക്ക് അനുവാദം ലഭിക്കുന്നു." ഈശോയുടെ കുരിശോളം കീഴ് വഴങ്ങിയ ജീവിതത്തെക്കുറിച്ചാണ് ഈ ധ്യാനചിന്തയെങ്കിലും യൗസേപ്പിതാവിന്റെ ഭൂമിയിലെ ഈ ജീവിതവും ഈ ധ്യാനചിന്തയിൽ നമുക്കു കാണാൻ കഴിയും. “അങ്ങയുടെ ഹിതം നിറവേറട്ടെ ! എന്നത് രക്ഷകന്റെ പോലെ തന്നെ രക്ഷകന്റെ വളർത്തു പിതാവിന്റെയും ജീവിതത്തിന്റെ ഉള്ളടക്കമായിരുന്നു . സ്വർഗ്ഗപിതാവിന്റെ ഹിതം നിറവേറ്റുക എന്നത് അവന്റെയും ജീവിതം പ്രമാണമായിരുന്നു. അനുസരണക്കേടിന്റെ പാപത്തിന് തന്റെ വിധേയത്വത്തിലൂടെ പരിഹാരം ചെയ്യാൻ യൗസേപ്പിതാവും സന്നദ്ധനായി. സ്വന്തം കുരിശെടുക്കുക എന്നാൽ ആത്മപരിത്യാഗത്തിന്റെയും ശുശ്രൂഷയുടെയും വഴികളിലൂടെ പോവുക എന്നതാണന്നു യൗസേപ്പിതാവു പഠിപ്പിക്കുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SeasonalReflections/SeasonalReflections-2021-08-09-20:50:27.jpg
Keywords: ജോസഫ, യൗസേ
Content:
16941
Category: 1
Sub Category:
Heading: ഫ്രാന്‍സില്‍ വൈദികന്‍ കൊല്ലപ്പെട്ടു: പ്രതി വൈദികന്‍ അഭയം നല്‍കിയ റുവാണ്ടന്‍ അഭയാര്‍ത്ഥിയെന്ന് റിപ്പോര്‍ട്ട്
Content: പാരീസ്: പടിഞ്ഞാറന്‍ ഫ്രാന്‍സില്‍ അറുപത് വയസ്സുള്ള കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു. മോണ്ട്ഫോര്‍ട്ട് മിഷ്ണറീസ് (ദി കമ്പനി ഓഫ് മേരി) സഭയുടെ ഫ്രഞ്ച് പ്രോവിന്‍ഷ്യല്‍ സുപ്പീരിയറായ ഫാ. ഒലിവിയര്‍ മെയ്റെയാണ് കൊല്ലപ്പെട്ടത്. ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. രാജ്യത്തെ കത്തോലിക്ക സമൂഹത്തിന് മുഴുവന്‍ പിന്തുണയും പ്രഖ്യാപിക്കുകയാണെന്നും വൈദികന്‍ കൊല്ലപ്പെട്ട വെന്‍ഡീയിലേക്ക് താന്‍ പോയിക്കൊണ്ടിരിക്കുകയാണെന്നാണ് ഡാര്‍മാനിന്റെ ട്വീറ്റില്‍ പറയുന്നത്. ഫ്രാന്‍സിലെ ലുക്കോണ്‍ രൂപതയില്‍ ഉള്‍പ്പെടുന്ന വെന്‍ഡിയിലെ സെയിന്റ്-ലോറന്റ്-സുര്‍-സെവ്രെ ഇടവകയില്‍വെച്ചാണ് ഫാ. ഒലിവിയര്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തെ സംബന്ധിച്ച വിശദമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. </p> <blockquote class="twitter-tweet"><p lang="fr" dir="ltr">Tout mon soutien aux catholiques de notre pays après le dramatique assassinat d’un prêtre en Vendée. Je me rends sur place.</p>— Gérald DARMANIN (@GDarmanin) <a href="https://twitter.com/GDarmanin/status/1424679909557932036?ref_src=twsrc%5Etfw">August 9, 2021</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> അതേസമയം കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ പ്രസിദ്ധമായ നാന്റെസ് കത്തീഡ്രലില്‍ ഉണ്ടായ തീപിടുത്തത്തില്‍ സംശയിക്കപ്പെടുന്ന റുവാണ്ടന്‍ സ്വദേശിയും നാല്‍പ്പതുകാരനുമായ അബായിസെനഗാ തന്നെയാണ് ഫാ. ഒലിവിയറിന്റെ കൊലപാതകിയെന്ന്‍ സംശയിക്കപ്പെടുന്നത്. ഇയാള്‍ പോലീസിനു കീഴടങ്ങിയെന്നാണ് റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. തീപിടുത്തത്തെത്തുടര്‍ന്ന്‍ ഫാ. ഒലിവിയര്‍ മെയ്റെ തന്നെയാണ് അബായിസെനഗാക്ക് സെയിന്റ്-ലോറന്റ്-സുര്‍-സെവ്രെ ഇടവകയില്‍ അഭയം നല്‍കിയതെന്നു ഫ്രഞ്ച് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം വൈദികന്റെ മരണത്തില്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണ്‍ ദുഃഖം രേഖപ്പെടുത്തി. ഫാ. ഒലിവിയർ മെയറിന് ആദരാഞ്ജലി അർപ്പിക്കുന്നുവെന്നും മോണ്ട്ഫോർട്ടിയക്കാർക്കും ഫ്രാൻസിലെ എല്ലാ കത്തോലിക്കർക്കും തന്റെ ചിന്തകളെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. </p> <blockquote class="twitter-tweet"><p lang="fr" dir="ltr">Il portait jusque dans les traits de son visage la générosité et l’amour de l’autre. Au nom de la Nation, je rends hommage au Père Olivier Maire. Pensées chaleureuses pour les Montfortains et tous les catholiques de France. Protéger ceux qui croient est une priorité. <a href="https://t.co/meWKC8ZWWB">https://t.co/meWKC8ZWWB</a></p>— Emmanuel Macron (@EmmanuelMacron) <a href="https://twitter.com/EmmanuelMacron/status/1424741283491373065?ref_src=twsrc%5Etfw">August 9, 2021</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> കൊലപാതകത്തില്‍ ഫ്രഞ്ച് മെത്രാന്‍ സമിതി സെക്രട്ടറി ജെനറല്‍ ഫാ. ഹ്യുഗുസ് വോയില്ലെമോണ്ടും, കോണ്‍ഫറന്‍സ് ഓഫ് റിലീജിയസ് ഫ്രാന്‍സും ദുഃഖം രേഖപ്പെടുത്തി. ഇതിനിടെ കുടിയേറ്റവിരുദ്ധ നിലപാട് പുലര്‍ത്തുന്ന നാഷണല്‍ റാലി പാര്‍ട്ടി പ്രസിഡന്റ് മാരിന്‍ ലി പെന്‍ പ്രതിയെന്ന് സംശയിക്കപ്പെടുന്ന വ്യക്തിയെ നാടുകടത്താത്തിരുന്നതിനെ ചൊല്ലി വിമര്‍ശനവുമായി രംഗത്ത് വന്നതിനെ തുടര്‍ന്ന്‍ കൊലപാതകം വലിയ രാഷ്ട്രീയ പ്രാധാന്യമുള്ള ചര്‍ച്ചയ്ക്കു വഴി തെളിയിച്ചിരിക്കുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-09-22:15:42.jpg
Keywords: ഫ്രാന്‍സില്‍, ഫ്രഞ്ച
Category: 1
Sub Category:
Heading: ഫ്രാന്‍സില്‍ വൈദികന്‍ കൊല്ലപ്പെട്ടു: പ്രതി വൈദികന്‍ അഭയം നല്‍കിയ റുവാണ്ടന്‍ അഭയാര്‍ത്ഥിയെന്ന് റിപ്പോര്‍ട്ട്
Content: പാരീസ്: പടിഞ്ഞാറന്‍ ഫ്രാന്‍സില്‍ അറുപത് വയസ്സുള്ള കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു. മോണ്ട്ഫോര്‍ട്ട് മിഷ്ണറീസ് (ദി കമ്പനി ഓഫ് മേരി) സഭയുടെ ഫ്രഞ്ച് പ്രോവിന്‍ഷ്യല്‍ സുപ്പീരിയറായ ഫാ. ഒലിവിയര്‍ മെയ്റെയാണ് കൊല്ലപ്പെട്ടത്. ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. രാജ്യത്തെ കത്തോലിക്ക സമൂഹത്തിന് മുഴുവന്‍ പിന്തുണയും പ്രഖ്യാപിക്കുകയാണെന്നും വൈദികന്‍ കൊല്ലപ്പെട്ട വെന്‍ഡീയിലേക്ക് താന്‍ പോയിക്കൊണ്ടിരിക്കുകയാണെന്നാണ് ഡാര്‍മാനിന്റെ ട്വീറ്റില്‍ പറയുന്നത്. ഫ്രാന്‍സിലെ ലുക്കോണ്‍ രൂപതയില്‍ ഉള്‍പ്പെടുന്ന വെന്‍ഡിയിലെ സെയിന്റ്-ലോറന്റ്-സുര്‍-സെവ്രെ ഇടവകയില്‍വെച്ചാണ് ഫാ. ഒലിവിയര്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തെ സംബന്ധിച്ച വിശദമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. </p> <blockquote class="twitter-tweet"><p lang="fr" dir="ltr">Tout mon soutien aux catholiques de notre pays après le dramatique assassinat d’un prêtre en Vendée. Je me rends sur place.</p>— Gérald DARMANIN (@GDarmanin) <a href="https://twitter.com/GDarmanin/status/1424679909557932036?ref_src=twsrc%5Etfw">August 9, 2021</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> അതേസമയം കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ പ്രസിദ്ധമായ നാന്റെസ് കത്തീഡ്രലില്‍ ഉണ്ടായ തീപിടുത്തത്തില്‍ സംശയിക്കപ്പെടുന്ന റുവാണ്ടന്‍ സ്വദേശിയും നാല്‍പ്പതുകാരനുമായ അബായിസെനഗാ തന്നെയാണ് ഫാ. ഒലിവിയറിന്റെ കൊലപാതകിയെന്ന്‍ സംശയിക്കപ്പെടുന്നത്. ഇയാള്‍ പോലീസിനു കീഴടങ്ങിയെന്നാണ് റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. തീപിടുത്തത്തെത്തുടര്‍ന്ന്‍ ഫാ. ഒലിവിയര്‍ മെയ്റെ തന്നെയാണ് അബായിസെനഗാക്ക് സെയിന്റ്-ലോറന്റ്-സുര്‍-സെവ്രെ ഇടവകയില്‍ അഭയം നല്‍കിയതെന്നു ഫ്രഞ്ച് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം വൈദികന്റെ മരണത്തില്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണ്‍ ദുഃഖം രേഖപ്പെടുത്തി. ഫാ. ഒലിവിയർ മെയറിന് ആദരാഞ്ജലി അർപ്പിക്കുന്നുവെന്നും മോണ്ട്ഫോർട്ടിയക്കാർക്കും ഫ്രാൻസിലെ എല്ലാ കത്തോലിക്കർക്കും തന്റെ ചിന്തകളെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. </p> <blockquote class="twitter-tweet"><p lang="fr" dir="ltr">Il portait jusque dans les traits de son visage la générosité et l’amour de l’autre. Au nom de la Nation, je rends hommage au Père Olivier Maire. Pensées chaleureuses pour les Montfortains et tous les catholiques de France. Protéger ceux qui croient est une priorité. <a href="https://t.co/meWKC8ZWWB">https://t.co/meWKC8ZWWB</a></p>— Emmanuel Macron (@EmmanuelMacron) <a href="https://twitter.com/EmmanuelMacron/status/1424741283491373065?ref_src=twsrc%5Etfw">August 9, 2021</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> കൊലപാതകത്തില്‍ ഫ്രഞ്ച് മെത്രാന്‍ സമിതി സെക്രട്ടറി ജെനറല്‍ ഫാ. ഹ്യുഗുസ് വോയില്ലെമോണ്ടും, കോണ്‍ഫറന്‍സ് ഓഫ് റിലീജിയസ് ഫ്രാന്‍സും ദുഃഖം രേഖപ്പെടുത്തി. ഇതിനിടെ കുടിയേറ്റവിരുദ്ധ നിലപാട് പുലര്‍ത്തുന്ന നാഷണല്‍ റാലി പാര്‍ട്ടി പ്രസിഡന്റ് മാരിന്‍ ലി പെന്‍ പ്രതിയെന്ന് സംശയിക്കപ്പെടുന്ന വ്യക്തിയെ നാടുകടത്താത്തിരുന്നതിനെ ചൊല്ലി വിമര്‍ശനവുമായി രംഗത്ത് വന്നതിനെ തുടര്‍ന്ന്‍ കൊലപാതകം വലിയ രാഷ്ട്രീയ പ്രാധാന്യമുള്ള ചര്‍ച്ചയ്ക്കു വഴി തെളിയിച്ചിരിക്കുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-09-22:15:42.jpg
Keywords: ഫ്രാന്‍സില്‍, ഫ്രഞ്ച
Content:
16942
Category: 1
Sub Category:
Heading: പ്രതിവര്‍ഷം കൊല്ലപ്പെടുന്നത് കോടിക്കണക്കിന് കുഞ്ഞുങ്ങള്‍: മരണസംസ്കാരത്തിന് ഭാരതം വാതില്‍ തുറന്നിട്ടിട്ട് ഇന്നേക്ക് 50 വര്‍ഷം: ഭാരത സഭ ഇന്നു ദേശീയ വിലാപദിനമായി ആചരിക്കുന്നു
Content: മുംബൈ: ഗര്‍ഭഛിദ്രത്തിന് പച്ചക്കൊടി കാണിച്ചു മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട് രാജ്യത്ത് നിലവില്‍ വന്നിട്ട് 50 വര്‍ഷം പൂര്‍ത്തിയാകുന്ന ഇന്നു ഗര്‍ഭഛിദ്രത്തിന് വിധേയരായിട്ടുള്ള ഭ്രൂണാവസ്ഥയിലുള്ള ശിശുക്കളെ അനുസ്മരിച്ച് ഭാരത കത്തോലിക്ക സഭ ദേശീയ വിലാപദിനമായി ആചരിക്കുന്നു. ഗര്‍ഭഛിദ്രത്തിലൂടെ മരണപ്പെട്ട ശിശുക്കള്‍ക്കുവേണ്ടി ദിവ്യബലിയര്‍പ്പണം, പ്രാര്‍ത്ഥനാശുശ്രൂഷകള്‍, കരുണക്കൊന്ത, ഉപവാസം, രണ്ടു മിനിറ്റ് നേരം ദേവാലയങ്ങളില്‍ മരണമണി മുഴക്കല്‍, ബോധവത്കരണ അനുസ്മരണ സമ്മേളനങ്ങള്‍, സാമൂഹ്യമാധ്യമ പ്രചാരണ പരിപാടികള്‍ എന്നിവ രാജ്യത്തുടനീളം ഇന്നു നടക്കും. രാജ്യത്ത് ഗര്‍ഭഛിദ്ര നിയമം ആവശ്യമുണ്ടോ എന്ന് വിലയിരുത്തുന്നതിനായി ശാന്തിലാല്‍ ഷാ കമ്മിറ്റിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയ 1960കളില്‍ തന്നെ ഇന്ത്യയില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാന്‍ സമ്മര്‍ദ്ധമുണ്ടായിരിന്നു. ആ സമയത്ത്, 1860ലെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 312 പ്രകാരം ഗര്‍ഭഛിദ്രം കര്‍ക്കശമായും നിയമവിരുദ്ധമായിരുന്നു എന്ന് മാത്രമല്ല, ഒരു സ്ത്രീയുടെ 'ഗര്‍ഭം അലസിപ്പിക്കാന്‍ കാരണമാകുന്നത്' മൂന്ന് വര്‍ഷം വരെ തടവും പിഴയുമോ പിഴ മാത്രം ലഭിക്കാവുന്നതോ ആയ കുറ്റകൃത്യവുമായിരുന്നു. എന്നാല്‍ 1971-ല്‍ കൊണ്ടുവന്ന മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ട് (എംടിപി ആക്ട് ) പ്രകാരം, രജിസ്റ്റർ ചെയ്തവർക്ക് ആദ്യത്തെ 20 ആഴ്ചയ്ക്കുള്ളിൽ സർക്കാർ അംഗീകരിച്ച ആശുപത്രിയിലെ ഡോക്ടർ മുഖേന ഭ്രൂണഹത്യ നടത്താനുള്ള ക്രൂരമായ അനുമതിയാണ് ഉള്ളത്. എംടിപി നിയമത്തിന്റെ നിയമനിർമ്മാണത്തോടെ, ഉദാരമായ ഗർഭഛിദ്രം നിയമവിധേയമാക്കിയ ആദ്യത്തെ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. കാര്യങ്ങള്‍ ഇതുക്കൊണ്ട് അവസാനിച്ചില്ല. ഗര്‍ഭഛിദ്രത്തിനുള്ള സമയപരിധി കൂട്ടാനുള്ള സമ്മര്‍ദ്ധം കാലാകാലങ്ങളായി തുടര്‍ന്നു കൊണ്ടിരിന്നു. ഗർഭഛിദ്രം (അബോർഷൻ) അനുവദിക്കാനുള്ള പരിധി 24 ആഴ്ചയിലേക്ക് ഉയര്‍ത്താനുള്ള ബില്ലിന് അനുമതി നൽകാൻ ജനുവരി 29നാണ് കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇതിനെതിരെ രാജ്യത്തെ കത്തോലിക്ക സഭയും പ്രോലൈഫ് സംഘടനകളും ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയെങ്കിലും ഫലമുണ്ടായില്ല. ബില്ല് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു പ്രസിഡന്റിനും പ്രധാനമന്ത്രിയ്ക്കും കേന്ദ്ര ഭരണകൂടത്തിലെ ഉന്നതർക്കുമായി പ്രവാചകശബ്ദം നടത്തിയ ഓൺലൈൻ പെറ്റിഷന്‍ ക്യാംപെയിനില്‍ പതിമൂവായിരത്തിൽ അധികം പേർ ഒപ്പിട്ടിരുന്നു. പക്ഷേ ഇതൊക്കെ അവഗണിക്കപ്പെട്ടു. ഇക്കഴിഞ്ഞ മാര്‍ച്ച് 16നു മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ഭേദഗതി ബില്‍ (എം.ടി.പി) പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭ പാസ്സാക്കി. ജീവനെ തച്ചുടയ്ക്കാന്‍ അവസരം നല്‍കുന്ന ഭേദഗതി ബില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധനാണ് അവതരിപ്പിച്ചത്. വിവാഹിതരായ സ്ത്രീകൾക്ക് മാത്രമല്ല, അവിവാഹിതരായ സ്ത്രീകൾക്കും ഈ നിയമം ഉപയോഗപ്പെടുത്താമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത് അടക്കമുള്ള കാര്യങ്ങള്‍ ബില്ലിനുള്ളിലെ തിന്മയുടെ മറ്റൊരു രൂപമാണ്. 2015 ൽ, ലാൻസെറ്റ് ഗ്ലോബൽ ഹെൽത്ത്, ഗട്ട്മാക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഐഐപിഎസ് എന്നിവ നടത്തിയ പഠനമനുസരിച്ച് 2015 ൽ ഇന്ത്യയിൽ 15.6 ദശലക്ഷം ഗർഭഛിദ്രങ്ങൾ നടത്തിയതായി കണക്കാക്കുന്നു. ഇപ്പ്പോഴത്തെ കണക്കുകള്‍ പുറത്തുവന്നാല്‍ ഇതിലും പതിമടങ്ങ് വരുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. #{blue->none->b->ഇന്നേ ദിവസം ഭാരതസഭയോട് ചേര്‍ന്നു ഉദരത്തില്‍വെച്ചു കൊല്ലപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയും ഭ്രൂണഹത്യ എന്ന മഹാപാതകത്തിന് വേണ്ടി തയാറെടുക്കുന്ന സഹോദരങ്ങളുടെ മാനസാന്തരത്തിന് വേണ്ടിയും നമ്മുക്കും പ്രാര്‍ത്ഥിക്കാം. }#
Image: /content_image/News/News-2021-08-10-09:46:49.jpg
Keywords: ഗര്‍ഭഛിദ്ര, അബോര്‍
Category: 1
Sub Category:
Heading: പ്രതിവര്‍ഷം കൊല്ലപ്പെടുന്നത് കോടിക്കണക്കിന് കുഞ്ഞുങ്ങള്‍: മരണസംസ്കാരത്തിന് ഭാരതം വാതില്‍ തുറന്നിട്ടിട്ട് ഇന്നേക്ക് 50 വര്‍ഷം: ഭാരത സഭ ഇന്നു ദേശീയ വിലാപദിനമായി ആചരിക്കുന്നു
Content: മുംബൈ: ഗര്‍ഭഛിദ്രത്തിന് പച്ചക്കൊടി കാണിച്ചു മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട് രാജ്യത്ത് നിലവില്‍ വന്നിട്ട് 50 വര്‍ഷം പൂര്‍ത്തിയാകുന്ന ഇന്നു ഗര്‍ഭഛിദ്രത്തിന് വിധേയരായിട്ടുള്ള ഭ്രൂണാവസ്ഥയിലുള്ള ശിശുക്കളെ അനുസ്മരിച്ച് ഭാരത കത്തോലിക്ക സഭ ദേശീയ വിലാപദിനമായി ആചരിക്കുന്നു. ഗര്‍ഭഛിദ്രത്തിലൂടെ മരണപ്പെട്ട ശിശുക്കള്‍ക്കുവേണ്ടി ദിവ്യബലിയര്‍പ്പണം, പ്രാര്‍ത്ഥനാശുശ്രൂഷകള്‍, കരുണക്കൊന്ത, ഉപവാസം, രണ്ടു മിനിറ്റ് നേരം ദേവാലയങ്ങളില്‍ മരണമണി മുഴക്കല്‍, ബോധവത്കരണ അനുസ്മരണ സമ്മേളനങ്ങള്‍, സാമൂഹ്യമാധ്യമ പ്രചാരണ പരിപാടികള്‍ എന്നിവ രാജ്യത്തുടനീളം ഇന്നു നടക്കും. രാജ്യത്ത് ഗര്‍ഭഛിദ്ര നിയമം ആവശ്യമുണ്ടോ എന്ന് വിലയിരുത്തുന്നതിനായി ശാന്തിലാല്‍ ഷാ കമ്മിറ്റിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയ 1960കളില്‍ തന്നെ ഇന്ത്യയില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാന്‍ സമ്മര്‍ദ്ധമുണ്ടായിരിന്നു. ആ സമയത്ത്, 1860ലെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 312 പ്രകാരം ഗര്‍ഭഛിദ്രം കര്‍ക്കശമായും നിയമവിരുദ്ധമായിരുന്നു എന്ന് മാത്രമല്ല, ഒരു സ്ത്രീയുടെ 'ഗര്‍ഭം അലസിപ്പിക്കാന്‍ കാരണമാകുന്നത്' മൂന്ന് വര്‍ഷം വരെ തടവും പിഴയുമോ പിഴ മാത്രം ലഭിക്കാവുന്നതോ ആയ കുറ്റകൃത്യവുമായിരുന്നു. എന്നാല്‍ 1971-ല്‍ കൊണ്ടുവന്ന മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ട് (എംടിപി ആക്ട് ) പ്രകാരം, രജിസ്റ്റർ ചെയ്തവർക്ക് ആദ്യത്തെ 20 ആഴ്ചയ്ക്കുള്ളിൽ സർക്കാർ അംഗീകരിച്ച ആശുപത്രിയിലെ ഡോക്ടർ മുഖേന ഭ്രൂണഹത്യ നടത്താനുള്ള ക്രൂരമായ അനുമതിയാണ് ഉള്ളത്. എംടിപി നിയമത്തിന്റെ നിയമനിർമ്മാണത്തോടെ, ഉദാരമായ ഗർഭഛിദ്രം നിയമവിധേയമാക്കിയ ആദ്യത്തെ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. കാര്യങ്ങള്‍ ഇതുക്കൊണ്ട് അവസാനിച്ചില്ല. ഗര്‍ഭഛിദ്രത്തിനുള്ള സമയപരിധി കൂട്ടാനുള്ള സമ്മര്‍ദ്ധം കാലാകാലങ്ങളായി തുടര്‍ന്നു കൊണ്ടിരിന്നു. ഗർഭഛിദ്രം (അബോർഷൻ) അനുവദിക്കാനുള്ള പരിധി 24 ആഴ്ചയിലേക്ക് ഉയര്‍ത്താനുള്ള ബില്ലിന് അനുമതി നൽകാൻ ജനുവരി 29നാണ് കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇതിനെതിരെ രാജ്യത്തെ കത്തോലിക്ക സഭയും പ്രോലൈഫ് സംഘടനകളും ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയെങ്കിലും ഫലമുണ്ടായില്ല. ബില്ല് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു പ്രസിഡന്റിനും പ്രധാനമന്ത്രിയ്ക്കും കേന്ദ്ര ഭരണകൂടത്തിലെ ഉന്നതർക്കുമായി പ്രവാചകശബ്ദം നടത്തിയ ഓൺലൈൻ പെറ്റിഷന്‍ ക്യാംപെയിനില്‍ പതിമൂവായിരത്തിൽ അധികം പേർ ഒപ്പിട്ടിരുന്നു. പക്ഷേ ഇതൊക്കെ അവഗണിക്കപ്പെട്ടു. ഇക്കഴിഞ്ഞ മാര്‍ച്ച് 16നു മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ഭേദഗതി ബില്‍ (എം.ടി.പി) പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭ പാസ്സാക്കി. ജീവനെ തച്ചുടയ്ക്കാന്‍ അവസരം നല്‍കുന്ന ഭേദഗതി ബില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധനാണ് അവതരിപ്പിച്ചത്. വിവാഹിതരായ സ്ത്രീകൾക്ക് മാത്രമല്ല, അവിവാഹിതരായ സ്ത്രീകൾക്കും ഈ നിയമം ഉപയോഗപ്പെടുത്താമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത് അടക്കമുള്ള കാര്യങ്ങള്‍ ബില്ലിനുള്ളിലെ തിന്മയുടെ മറ്റൊരു രൂപമാണ്. 2015 ൽ, ലാൻസെറ്റ് ഗ്ലോബൽ ഹെൽത്ത്, ഗട്ട്മാക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഐഐപിഎസ് എന്നിവ നടത്തിയ പഠനമനുസരിച്ച് 2015 ൽ ഇന്ത്യയിൽ 15.6 ദശലക്ഷം ഗർഭഛിദ്രങ്ങൾ നടത്തിയതായി കണക്കാക്കുന്നു. ഇപ്പ്പോഴത്തെ കണക്കുകള്‍ പുറത്തുവന്നാല്‍ ഇതിലും പതിമടങ്ങ് വരുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. #{blue->none->b->ഇന്നേ ദിവസം ഭാരതസഭയോട് ചേര്‍ന്നു ഉദരത്തില്‍വെച്ചു കൊല്ലപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയും ഭ്രൂണഹത്യ എന്ന മഹാപാതകത്തിന് വേണ്ടി തയാറെടുക്കുന്ന സഹോദരങ്ങളുടെ മാനസാന്തരത്തിന് വേണ്ടിയും നമ്മുക്കും പ്രാര്‍ത്ഥിക്കാം. }#
Image: /content_image/News/News-2021-08-10-09:46:49.jpg
Keywords: ഗര്‍ഭഛിദ്ര, അബോര്‍