Contents
Displaying 16541-16550 of 25119 results.
Content:
16912
Category: 1
Sub Category:
Heading: 230 വർഷത്തെ കാത്തിരിപ്പിന് ശേഷം ബെനഡിക്ടൻ സന്യാസികൾ ഫ്രാൻസിലെ ആശ്രമത്തില്‍ തിരികെയെത്തി
Content: ലിമോഗെസ്: നീണ്ട 230 വർഷത്തെ കാത്തിരിപ്പിന് ശേഷം ബെനഡിക്ടൻ സന്യാസികൾ ഫ്രാൻസിലെ സോളിക്നാക്ക് അബേ എന്ന പേരിൽ അറിയപ്പെടുന്ന ആശ്രമത്തിലേക്ക് തിരികെ മടങ്ങി. ഫ്രഞ്ച് വിപ്ലവത്തിനുശേഷം ഇതാദ്യമായിട്ടാണ് കത്തോലിക്കാ സന്യാസികൾ ആശ്രമത്തിലേക്ക് തിരികെയെത്തുന്നത്. ഏഴാം നൂറ്റാണ്ടിൽ വിശുദ്ധ എലിജിയൂസ് സ്ഥാപിച്ചതാണ് സോളിക്നാക്ക് അബേ. ഫ്രാൻസിലെ സഭയുടെ നിരവധി കെട്ടിടങ്ങൾ ഉപയോഗശൂന്യമാവുകയോ, മറ്റു കാര്യങ്ങൾക്കായി വിൽപ്പനയ്ക്ക് കൊടുക്കപ്പെടുകയോ ചെയ്യുന്ന കാലത്ത് ബെനഡിക്ടൻ സന്യാസികളുടെ മടങ്ങിവരവ് ഒരു സുപ്രധാന സംഭവമായാണ് നിരീക്ഷിക്കപ്പെടുന്നത്. ഇതിനെ ഒരു ദൈവീക പദ്ധതിയായാണ് പ്രാദേശിക കത്തോലിക്കാ വിശ്വാസികൾ വിശേഷിപ്പിക്കുന്നത്. ഫ്രാൻസിലെ ലിമോഗസ് രൂപത സോളിക്നാക്ക് അബേ വീണ്ടും തുറക്കുന്ന വിവരം അടുത്തിടെ പത്രക്കുറിപ്പിലൂടെ പ്രസിദ്ധപ്പെടുത്തിയിരുന്നു. 1790ലാണ് വിപ്ലവകാരികൾ സന്യാസികളെ ഇവിടെനിന്നും നാടുകടത്തിയത്. അതിനുശേഷം ഏറെനാൾ ആശ്രമം ഒരു ജയിലിലായും, പെൺകുട്ടികൾക്ക് വേണ്ടിയുള്ള ഒരു ബോർഡിംഗ് സ്കൂളായും ഉപയോഗിക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധകാലത്ത് കത്തോലിക്ക അധ്യാപകർക്ക് ഇവിടെ അഭയം പ്രാപിക്കാൻ കഴിഞ്ഞിരിന്നു. 1945ൽ മിഷ്ണറി ഒബ്ളേറ്റസ് ഓഫ് മേരി ഇമ്മാക്കുലേറ്റ് ആശ്രമം ഏറ്റെടുത്തു. 1990 വരെ അവർ ആശ്രമം ഉപയോഗിച്ചിരുന്നുവെങ്കിലും പിന്നീട് കാര്യമായി ഉപയോഗിക്കപ്പെട്ടില്ല. എന്നാല്‍ കഴിഞ്ഞ 17 വർഷമായി ആശ്രമം ഉപയോഗശൂന്യമായിരിന്നു. 2011ൽ ലിമോഗെസ് രൂപതയ്ക്ക് ആശ്രമം നൽകി. ഏറെനാളത്തെ പ്രാർത്ഥനയ്ക്ക് ശേഷമാണ് ബെനഡിക്റ്റൻ സന്യാസികൾ ആശ്രമത്തിലേക്ക് വരാനുള്ള തീരുമാനമെടുത്തതെന്ന് ലിമോഗെസ് രൂപതയുടെ മെത്രാൻ പിയറി ബോസോ കാത്തലിക് ന്യൂസ് ഏജൻസിയോട് പറയുന്നു. നിരവധി തവണ സന്യാസിനികളുടെ തലവനുമായ കൂടിക്കാഴ്ച നടത്തിയ കാര്യവും അദ്ദേഹം സ്മരിച്ചു. ഈ മാസം തുടക്കത്തിൽ ഏതാനും സന്യാസിനികൾ ആശ്രമത്തിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്. ഏതാനും നവീകരണ പണികൾ പൂർത്തീകരിച്ച ശേഷം മറ്റുള്ളവരും ആശ്രമത്തിലേക്ക് എത്തും. നവംബർ 28നു ബിഷപ്പ് പിയറി ബോസോ വിശുദ്ധ കുർബാന അർപ്പിച്ച് ആശ്രമത്തിന്റെ ഔദ്യോഗിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്നു ആശ്രമനേതൃത്വം ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BIsBWw7PZ5K4RpPdqyeoDF}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-06-13:54:30.jpg
Keywords: ആശ്രമ
Category: 1
Sub Category:
Heading: 230 വർഷത്തെ കാത്തിരിപ്പിന് ശേഷം ബെനഡിക്ടൻ സന്യാസികൾ ഫ്രാൻസിലെ ആശ്രമത്തില്‍ തിരികെയെത്തി
Content: ലിമോഗെസ്: നീണ്ട 230 വർഷത്തെ കാത്തിരിപ്പിന് ശേഷം ബെനഡിക്ടൻ സന്യാസികൾ ഫ്രാൻസിലെ സോളിക്നാക്ക് അബേ എന്ന പേരിൽ അറിയപ്പെടുന്ന ആശ്രമത്തിലേക്ക് തിരികെ മടങ്ങി. ഫ്രഞ്ച് വിപ്ലവത്തിനുശേഷം ഇതാദ്യമായിട്ടാണ് കത്തോലിക്കാ സന്യാസികൾ ആശ്രമത്തിലേക്ക് തിരികെയെത്തുന്നത്. ഏഴാം നൂറ്റാണ്ടിൽ വിശുദ്ധ എലിജിയൂസ് സ്ഥാപിച്ചതാണ് സോളിക്നാക്ക് അബേ. ഫ്രാൻസിലെ സഭയുടെ നിരവധി കെട്ടിടങ്ങൾ ഉപയോഗശൂന്യമാവുകയോ, മറ്റു കാര്യങ്ങൾക്കായി വിൽപ്പനയ്ക്ക് കൊടുക്കപ്പെടുകയോ ചെയ്യുന്ന കാലത്ത് ബെനഡിക്ടൻ സന്യാസികളുടെ മടങ്ങിവരവ് ഒരു സുപ്രധാന സംഭവമായാണ് നിരീക്ഷിക്കപ്പെടുന്നത്. ഇതിനെ ഒരു ദൈവീക പദ്ധതിയായാണ് പ്രാദേശിക കത്തോലിക്കാ വിശ്വാസികൾ വിശേഷിപ്പിക്കുന്നത്. ഫ്രാൻസിലെ ലിമോഗസ് രൂപത സോളിക്നാക്ക് അബേ വീണ്ടും തുറക്കുന്ന വിവരം അടുത്തിടെ പത്രക്കുറിപ്പിലൂടെ പ്രസിദ്ധപ്പെടുത്തിയിരുന്നു. 1790ലാണ് വിപ്ലവകാരികൾ സന്യാസികളെ ഇവിടെനിന്നും നാടുകടത്തിയത്. അതിനുശേഷം ഏറെനാൾ ആശ്രമം ഒരു ജയിലിലായും, പെൺകുട്ടികൾക്ക് വേണ്ടിയുള്ള ഒരു ബോർഡിംഗ് സ്കൂളായും ഉപയോഗിക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധകാലത്ത് കത്തോലിക്ക അധ്യാപകർക്ക് ഇവിടെ അഭയം പ്രാപിക്കാൻ കഴിഞ്ഞിരിന്നു. 1945ൽ മിഷ്ണറി ഒബ്ളേറ്റസ് ഓഫ് മേരി ഇമ്മാക്കുലേറ്റ് ആശ്രമം ഏറ്റെടുത്തു. 1990 വരെ അവർ ആശ്രമം ഉപയോഗിച്ചിരുന്നുവെങ്കിലും പിന്നീട് കാര്യമായി ഉപയോഗിക്കപ്പെട്ടില്ല. എന്നാല്‍ കഴിഞ്ഞ 17 വർഷമായി ആശ്രമം ഉപയോഗശൂന്യമായിരിന്നു. 2011ൽ ലിമോഗെസ് രൂപതയ്ക്ക് ആശ്രമം നൽകി. ഏറെനാളത്തെ പ്രാർത്ഥനയ്ക്ക് ശേഷമാണ് ബെനഡിക്റ്റൻ സന്യാസികൾ ആശ്രമത്തിലേക്ക് വരാനുള്ള തീരുമാനമെടുത്തതെന്ന് ലിമോഗെസ് രൂപതയുടെ മെത്രാൻ പിയറി ബോസോ കാത്തലിക് ന്യൂസ് ഏജൻസിയോട് പറയുന്നു. നിരവധി തവണ സന്യാസിനികളുടെ തലവനുമായ കൂടിക്കാഴ്ച നടത്തിയ കാര്യവും അദ്ദേഹം സ്മരിച്ചു. ഈ മാസം തുടക്കത്തിൽ ഏതാനും സന്യാസിനികൾ ആശ്രമത്തിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്. ഏതാനും നവീകരണ പണികൾ പൂർത്തീകരിച്ച ശേഷം മറ്റുള്ളവരും ആശ്രമത്തിലേക്ക് എത്തും. നവംബർ 28നു ബിഷപ്പ് പിയറി ബോസോ വിശുദ്ധ കുർബാന അർപ്പിച്ച് ആശ്രമത്തിന്റെ ഔദ്യോഗിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്നു ആശ്രമനേതൃത്വം ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BIsBWw7PZ5K4RpPdqyeoDF}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-06-13:54:30.jpg
Keywords: ആശ്രമ
Content:
16913
Category: 1
Sub Category:
Heading: അവർ തകർത്തത് നമ്മുടെ ആരാധനാലയം, എന്നാൽ നമ്മുടെ വിശ്വാസത്തെയും കൂട്ടായ്മയേയും ആർക്കും തകർക്കാനാവില്ല: മാർ ജോസഫ് പെരുന്തോട്ടം
Content: ഫരീദാബാദ്: ഡല്‍ഹിയില്‍ അധികാരികള്‍ തകര്‍ത്ത ലഡോ സരായ് ലിറ്റില്‍ ഫ്‌ളവര്‍ സീറോ മലബാര്‍ പള്ളി സന്ദര്‍ശിച്ച് ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ മാർ ജോസഫ് പെരുന്തോട്ടം. ദേവാലയത്തിൽ പ്രാർത്ഥനയോടെ ഒരുമിച്ച് കൂടിയ ഇടവകാംഗങ്ങളോട് പ്രതിസന്ധിയുടെ കാലത്ത് ദൈവപരിപാലനയിൽ വിശ്വാസത്തോടെ ആശ്രയിക്കുവാൻ ആര്‍ച്ച് ബിഷപ്പ് ആഹ്വാനം നല്‍കി. അവർ തകർത്തത് നമ്മുടെ ആരാധനാലയമാണെങ്കിലും നമ്മുടെ വിശ്വാസത്തേയും കൂട്ടായ്മയേയും ആർക്കും തകർക്കാനാവില്ലായെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. നമ്മുടെ ജീവന്റെ ജീവനാണ് വിശ്വാസം. ദൈവാരാധന നടത്തുകയെന്നത് ഏതൊരു ക്രൈസ്തവ വിശ്വാസിയുടെയും മൗലിക അവകാശമാണ്. മതപരമായ വിവേചനത്തോട് കൂടി നീതി നിഷേധിക്കപ്പെടുമ്പോൾ പ്രത്യക്ഷമായ സമരമോ പ്രതികാര ചിന്തയോ നമ്മൾ വച്ച് പുലർത്തുന്നില്ല. ഏത് പ്രതികൂല സാഹചര്യം ഉണ്ടായാലും നമ്മുടെ വിശ്വാസത്തെ തകർക്കാനൊ നമ്മുടെ ആരാധനാ സ്വാതന്ത്യത്തെ ഇല്ലായ്മ ചെയ്യാനോ ആർക്കും കഴിയുകയില്ല. ഇതിലും വലിയ പ്രതിസന്ധികളെ തരണം ചെയ്ത ചരിത്രം നമ്മുക്കുണ്ട്. സഭയെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങൾ സഭ ജന്മം കൊണ്ട നാൾ മുതൽ തന്നെ നടന്നിട്ടുള്ളതാണ്. അതിനെയൊക്കെ ദൈവ പരിപാലനയിൽ തരണം ചെയ്ത പാരമ്പര്യമാണ് നമ്മുക്കുളളത്. അതേ ദൈവം തന്നെയാണ് ഇന്നും നമ്മേ നയിക്കുന്നത്. ആ ദൈവത്തിൽ പരിപൂർണ്ണമായി വിശ്വസിച്ച് കൊണ്ട്, ആത്മവിശ്വാസത്തോടെ, ആത്മ ധൈര്യത്തോടെ, വലിയ വിശ്വാസ ചൈതന്യത്തോടെ മുന്നോട്ട് പോവാൻ ഈ സംഭവം ശക്തി നല്കട്ടെ. നമ്മുടെ ആരാധനാലയം തകർക്കപ്പെട്ടതിൽ ഇടവകാംഗങ്ങളോടൊപ്പം അനേകം പേർ വേദനിക്കുന്നുണ്ട്. ഇത് സഭയുടെ മുഴുവൻ വേദനയും ദുഖവുമാണ്. ഇടവകാംഗങ്ങൾക്കും രൂപതയ്ക്കും ചങ്ങനാശ്ശേരി അതിരൂപതയുടെ എല്ലാ പിന്തുണയും പ്രാർത്ഥനയും നേരുന്നുവെന്നും മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. ഫരിദാബാദ് രൂപതാധ്യക്ഷൻ മാർ കുര്യക്കോസ് ഭരണികുളങ്ങരയും മാർ ജോസഫ് പെരുന്തോട്ടത്തിന് ഒപ്പമുണ്ടായിരിന്നു. ഷംഷാബാദ് രൂപതയുടെ ഇറ്റാവ ജയ്പൂർ വികാരി ജനറാൾ റവ. ഫാ. ജയിംസ് പാലക്കൽ, ലിറ്റിൽ ഫ്ലവർ ഇടക വികാരി ഫാ. ജോസ് കണ്ണുംകുഴി, ചങ്ങനാശ്ശേരി രൂപതയിലെ വൈദികർ, സിസ്റ്റേഴ്സ്, ഇടവക കൈക്കാരന്മാർ എന്നിവർ സന്നിഹിതരായിരുന്നു.
Image: /content_image/India/India-2021-08-06-15:35:46.jpg
Keywords: ഡല്‍ഹി
Category: 1
Sub Category:
Heading: അവർ തകർത്തത് നമ്മുടെ ആരാധനാലയം, എന്നാൽ നമ്മുടെ വിശ്വാസത്തെയും കൂട്ടായ്മയേയും ആർക്കും തകർക്കാനാവില്ല: മാർ ജോസഫ് പെരുന്തോട്ടം
Content: ഫരീദാബാദ്: ഡല്‍ഹിയില്‍ അധികാരികള്‍ തകര്‍ത്ത ലഡോ സരായ് ലിറ്റില്‍ ഫ്‌ളവര്‍ സീറോ മലബാര്‍ പള്ളി സന്ദര്‍ശിച്ച് ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ മാർ ജോസഫ് പെരുന്തോട്ടം. ദേവാലയത്തിൽ പ്രാർത്ഥനയോടെ ഒരുമിച്ച് കൂടിയ ഇടവകാംഗങ്ങളോട് പ്രതിസന്ധിയുടെ കാലത്ത് ദൈവപരിപാലനയിൽ വിശ്വാസത്തോടെ ആശ്രയിക്കുവാൻ ആര്‍ച്ച് ബിഷപ്പ് ആഹ്വാനം നല്‍കി. അവർ തകർത്തത് നമ്മുടെ ആരാധനാലയമാണെങ്കിലും നമ്മുടെ വിശ്വാസത്തേയും കൂട്ടായ്മയേയും ആർക്കും തകർക്കാനാവില്ലായെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. നമ്മുടെ ജീവന്റെ ജീവനാണ് വിശ്വാസം. ദൈവാരാധന നടത്തുകയെന്നത് ഏതൊരു ക്രൈസ്തവ വിശ്വാസിയുടെയും മൗലിക അവകാശമാണ്. മതപരമായ വിവേചനത്തോട് കൂടി നീതി നിഷേധിക്കപ്പെടുമ്പോൾ പ്രത്യക്ഷമായ സമരമോ പ്രതികാര ചിന്തയോ നമ്മൾ വച്ച് പുലർത്തുന്നില്ല. ഏത് പ്രതികൂല സാഹചര്യം ഉണ്ടായാലും നമ്മുടെ വിശ്വാസത്തെ തകർക്കാനൊ നമ്മുടെ ആരാധനാ സ്വാതന്ത്യത്തെ ഇല്ലായ്മ ചെയ്യാനോ ആർക്കും കഴിയുകയില്ല. ഇതിലും വലിയ പ്രതിസന്ധികളെ തരണം ചെയ്ത ചരിത്രം നമ്മുക്കുണ്ട്. സഭയെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങൾ സഭ ജന്മം കൊണ്ട നാൾ മുതൽ തന്നെ നടന്നിട്ടുള്ളതാണ്. അതിനെയൊക്കെ ദൈവ പരിപാലനയിൽ തരണം ചെയ്ത പാരമ്പര്യമാണ് നമ്മുക്കുളളത്. അതേ ദൈവം തന്നെയാണ് ഇന്നും നമ്മേ നയിക്കുന്നത്. ആ ദൈവത്തിൽ പരിപൂർണ്ണമായി വിശ്വസിച്ച് കൊണ്ട്, ആത്മവിശ്വാസത്തോടെ, ആത്മ ധൈര്യത്തോടെ, വലിയ വിശ്വാസ ചൈതന്യത്തോടെ മുന്നോട്ട് പോവാൻ ഈ സംഭവം ശക്തി നല്കട്ടെ. നമ്മുടെ ആരാധനാലയം തകർക്കപ്പെട്ടതിൽ ഇടവകാംഗങ്ങളോടൊപ്പം അനേകം പേർ വേദനിക്കുന്നുണ്ട്. ഇത് സഭയുടെ മുഴുവൻ വേദനയും ദുഖവുമാണ്. ഇടവകാംഗങ്ങൾക്കും രൂപതയ്ക്കും ചങ്ങനാശ്ശേരി അതിരൂപതയുടെ എല്ലാ പിന്തുണയും പ്രാർത്ഥനയും നേരുന്നുവെന്നും മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. ഫരിദാബാദ് രൂപതാധ്യക്ഷൻ മാർ കുര്യക്കോസ് ഭരണികുളങ്ങരയും മാർ ജോസഫ് പെരുന്തോട്ടത്തിന് ഒപ്പമുണ്ടായിരിന്നു. ഷംഷാബാദ് രൂപതയുടെ ഇറ്റാവ ജയ്പൂർ വികാരി ജനറാൾ റവ. ഫാ. ജയിംസ് പാലക്കൽ, ലിറ്റിൽ ഫ്ലവർ ഇടക വികാരി ഫാ. ജോസ് കണ്ണുംകുഴി, ചങ്ങനാശ്ശേരി രൂപതയിലെ വൈദികർ, സിസ്റ്റേഴ്സ്, ഇടവക കൈക്കാരന്മാർ എന്നിവർ സന്നിഹിതരായിരുന്നു.
Image: /content_image/India/India-2021-08-06-15:35:46.jpg
Keywords: ഡല്‍ഹി
Content:
16914
Category: 13
Sub Category:
Heading: "എന്റെ രാജ്യത്തെ മാത്രമല്ല ദൈവരാജ്യത്തെയും പ്രതിനിധാനം ചെയ്യുവാന്‍ കഴിയുന്നത് എത്രയോ ബഹുമതി": ലോകറെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയ ശേഷം അമേരിക്കന്‍ താരം
Content: ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സില്‍ ഓഗസ്റ്റ് 4ന് നടന്ന വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ലോകറെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടാന്‍ കഴിഞ്ഞതിനു പിന്നാലെ ക്രൈസ്തവ വിശ്വാസം പ്രഘോഷിച്ച് അമേരിക്കന്‍ താരം സിഡ്നി മക്ലാഗ്ലിൻ. ചരിത്ര വിജയത്തിന് ശേഷം അമേരിക്കന്‍ പതാക പുതച്ച് നില്‍ക്കുന്ന തന്റെ ഫോട്ടോയോടൊപ്പം ലോകമെമ്പാടുമുള്ള തന്റെ ആരാധകരോട് നന്ദി പറഞ്ഞുകൊണ്ട് പോസ്റ്റ് ചെയ്ത ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ 'സമര്‍പ്പണവും, ദൈവത്തോടുള്ള അനുസരണയും' എന്നാണ് താരം കുറിച്ചിരിക്കുന്നത്. “എന്റെ രാജ്യത്തെ മാത്രമല്ല ദൈവരാജ്യത്തേയും പ്രതിനിധാനം ചെയ്യുവാന്‍ കഴിയുന്നത് എന്തൊരു ബഹുമതിയാണെന്ന്” കുറിച്ചുകൊണ്ടാണ് മക്ലാഗ്ലിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. ജീവിതത്തില്‍ ഉള്ളതിനേക്കാളോ, ഇല്ലാത്തതിനേക്കാളോ വളരെ വലുതാണ് എനിക്ക് ക്രിസ്തുവില്‍ ഉള്ളത്. സമര്‍പ്പണത്തിന്റേയും, ദൈവത്തോടുള്ള അനുസരണയുടേയും ഒരു വ്യക്തമായ ചിത്രീകരണമാകട്ടെ എന്റെ യാത്ര എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അര്‍ത്ഥമില്ലെന്ന് തോന്നുമ്പോഴും, സാധ്യമല്ലെന്ന് തോന്നുമ്പോഴും, മാര്‍ഗ്ഗമില്ലാത്തിടത്തു നിന്നും അവന്‍ ഒരു മാര്‍ഗ്ഗം കാണിച്ചു തരും. അതെന്റെ സന്തോഷത്തിന് വേണ്ടിയല്ല, അവന്റെ മഹത്വത്തിന് വേണ്ടി. ദൈവം പരാജയപ്പെടുന്നത് ഇതുവരെ താന്‍ കണ്ടിട്ടില്ല. എല്ലാവരുടെ ജീവിതത്തിലും ഇതുപോലെ തന്നെ ആയിരിക്കും. </p> <blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/p/CSMa9_mrhQU/?utm_source=ig_embed&utm_campaign=loading" data-instgrm-version="13" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"><div style="padding:16px;"> <a href="https://www.instagram.com/p/CSMa9_mrhQU/?utm_source=ig_embed&utm_campaign=loading" style=" background:#FFFFFF; line-height:0; padding:0 0; text-align:center; text-decoration:none; width:100%;" target="_blank"> <div style=" display: flex; flex-direction: row; align-items: center;"> <div style="background-color: #F4F4F4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div></div></div><div style="padding: 19% 0;"></div> <div style="display:block; height:50px; margin:0 auto 12px; width:50px;"><svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg></div><div style="padding-top: 8px;"> <div style=" color:#3897f0; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:550; line-height:18px;"> View this post on Instagram</div></div><div style="padding: 12.5% 0;"></div> <div style="display: flex; flex-direction: row; margin-bottom: 14px; align-items: center;"><div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div> <div style="background-color: #F4F4F4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div></div><div style="margin-left: 8px;"> <div style=" background-color: #F4F4F4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div> <div style=" width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg)"></div></div><div style="margin-left: auto;"> <div style=" width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div> <div style=" background-color: #F4F4F4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div> <div style=" width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div></div></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div></div></a><p style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; line-height:17px; margin-bottom:0; margin-top:8px; overflow:hidden; padding:8px 0 7px; text-align:center; text-overflow:ellipsis; white-space:nowrap;"><a href="https://www.instagram.com/p/CSMa9_mrhQU/?utm_source=ig_embed&utm_campaign=loading" style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:normal; line-height:17px; text-decoration:none;" target="_blank">A post shared by Sydney McLaughlin (@sydneymclaughlin16)</a></p></div></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="//www.instagram.com/embed.js"></script> <p> എല്ലാ മത്സരങ്ങളിലും ഞാന്‍ വിജയിച്ചെന്നിരിക്കില്ല, എന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചെന്നിരിക്കില്ല, അതിനര്‍ത്ഥം ദൈവം പരാജയപ്പെട്ടുവെന്നല്ല. അവന്റെ ഇഷ്ടം സമ്പൂര്‍ണ്ണമാണ്. അവന്‍ എനിക്ക് തന്ന കഴിവുകള്‍ ഉപയോഗിച്ച് എല്ലാ ശ്രദ്ധകളും അവനിലേക്ക് തിരിക്കുന്ന ഇതുപോലൊരു നിമിഷത്തിനായി അവന്‍ എന്നെ ഒരുക്കുകയായിരുന്നു- മക്ലാഫ്ലിന്റെ പോസ്റ്റില്‍ പറയുന്നു. “2 x ഒളിമ്പിക് ചാമ്പ്യന്‍, ലോക റെക്കോര്‍ഡ് ജേതാവ്.. നന്ദി ദൈവമേ.” എന്ന് പറഞ്ഞുകൊണ്ടാണ് മക്ലാഗ്ലിന്റെ പോസ്റ്റ് അവസാനിക്കുന്നത്. അടിയുറച്ച ക്രൈസ്തവ വിശ്വാസിയായ മക്ലാഗ്ലിന്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജിന്റെ ‘ബയോ’ ആയി ചേര്‍ത്തിരിക്കുന്നത് “യേശു എന്നെ രക്ഷിച്ചു” എന്ന വാക്യമാണ്. നിലവിലെ ലോക ചാമ്പ്യ ഡാലിലഹ് മുഹമ്മദിനെ പിന്തള്ളിയാണ് 51.46 സെക്കന്‍ഡുകള്‍ കൊണ്ട് താരം 400 മീറ്റര്‍ ഹര്‍ഡില്‍സ് മറികടന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BIsBWw7PZ5K4RpPdqyeoDF}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-06-16:44:40.jpg
Keywords: സ്വര്‍ണ്ണ
Category: 13
Sub Category:
Heading: "എന്റെ രാജ്യത്തെ മാത്രമല്ല ദൈവരാജ്യത്തെയും പ്രതിനിധാനം ചെയ്യുവാന്‍ കഴിയുന്നത് എത്രയോ ബഹുമതി": ലോകറെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയ ശേഷം അമേരിക്കന്‍ താരം
Content: ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സില്‍ ഓഗസ്റ്റ് 4ന് നടന്ന വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ലോകറെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടാന്‍ കഴിഞ്ഞതിനു പിന്നാലെ ക്രൈസ്തവ വിശ്വാസം പ്രഘോഷിച്ച് അമേരിക്കന്‍ താരം സിഡ്നി മക്ലാഗ്ലിൻ. ചരിത്ര വിജയത്തിന് ശേഷം അമേരിക്കന്‍ പതാക പുതച്ച് നില്‍ക്കുന്ന തന്റെ ഫോട്ടോയോടൊപ്പം ലോകമെമ്പാടുമുള്ള തന്റെ ആരാധകരോട് നന്ദി പറഞ്ഞുകൊണ്ട് പോസ്റ്റ് ചെയ്ത ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ 'സമര്‍പ്പണവും, ദൈവത്തോടുള്ള അനുസരണയും' എന്നാണ് താരം കുറിച്ചിരിക്കുന്നത്. “എന്റെ രാജ്യത്തെ മാത്രമല്ല ദൈവരാജ്യത്തേയും പ്രതിനിധാനം ചെയ്യുവാന്‍ കഴിയുന്നത് എന്തൊരു ബഹുമതിയാണെന്ന്” കുറിച്ചുകൊണ്ടാണ് മക്ലാഗ്ലിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. ജീവിതത്തില്‍ ഉള്ളതിനേക്കാളോ, ഇല്ലാത്തതിനേക്കാളോ വളരെ വലുതാണ് എനിക്ക് ക്രിസ്തുവില്‍ ഉള്ളത്. സമര്‍പ്പണത്തിന്റേയും, ദൈവത്തോടുള്ള അനുസരണയുടേയും ഒരു വ്യക്തമായ ചിത്രീകരണമാകട്ടെ എന്റെ യാത്ര എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അര്‍ത്ഥമില്ലെന്ന് തോന്നുമ്പോഴും, സാധ്യമല്ലെന്ന് തോന്നുമ്പോഴും, മാര്‍ഗ്ഗമില്ലാത്തിടത്തു നിന്നും അവന്‍ ഒരു മാര്‍ഗ്ഗം കാണിച്ചു തരും. അതെന്റെ സന്തോഷത്തിന് വേണ്ടിയല്ല, അവന്റെ മഹത്വത്തിന് വേണ്ടി. ദൈവം പരാജയപ്പെടുന്നത് ഇതുവരെ താന്‍ കണ്ടിട്ടില്ല. എല്ലാവരുടെ ജീവിതത്തിലും ഇതുപോലെ തന്നെ ആയിരിക്കും. </p> <blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/p/CSMa9_mrhQU/?utm_source=ig_embed&utm_campaign=loading" data-instgrm-version="13" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"><div style="padding:16px;"> <a href="https://www.instagram.com/p/CSMa9_mrhQU/?utm_source=ig_embed&utm_campaign=loading" style=" background:#FFFFFF; line-height:0; padding:0 0; text-align:center; text-decoration:none; width:100%;" target="_blank"> <div style=" display: flex; flex-direction: row; align-items: center;"> <div style="background-color: #F4F4F4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div></div></div><div style="padding: 19% 0;"></div> <div style="display:block; height:50px; margin:0 auto 12px; width:50px;"><svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg></div><div style="padding-top: 8px;"> <div style=" color:#3897f0; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:550; line-height:18px;"> View this post on Instagram</div></div><div style="padding: 12.5% 0;"></div> <div style="display: flex; flex-direction: row; margin-bottom: 14px; align-items: center;"><div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div> <div style="background-color: #F4F4F4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div></div><div style="margin-left: 8px;"> <div style=" background-color: #F4F4F4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div> <div style=" width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg)"></div></div><div style="margin-left: auto;"> <div style=" width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div> <div style=" background-color: #F4F4F4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div> <div style=" width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div></div></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div></div></a><p style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; line-height:17px; margin-bottom:0; margin-top:8px; overflow:hidden; padding:8px 0 7px; text-align:center; text-overflow:ellipsis; white-space:nowrap;"><a href="https://www.instagram.com/p/CSMa9_mrhQU/?utm_source=ig_embed&utm_campaign=loading" style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:normal; line-height:17px; text-decoration:none;" target="_blank">A post shared by Sydney McLaughlin (@sydneymclaughlin16)</a></p></div></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="//www.instagram.com/embed.js"></script> <p> എല്ലാ മത്സരങ്ങളിലും ഞാന്‍ വിജയിച്ചെന്നിരിക്കില്ല, എന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചെന്നിരിക്കില്ല, അതിനര്‍ത്ഥം ദൈവം പരാജയപ്പെട്ടുവെന്നല്ല. അവന്റെ ഇഷ്ടം സമ്പൂര്‍ണ്ണമാണ്. അവന്‍ എനിക്ക് തന്ന കഴിവുകള്‍ ഉപയോഗിച്ച് എല്ലാ ശ്രദ്ധകളും അവനിലേക്ക് തിരിക്കുന്ന ഇതുപോലൊരു നിമിഷത്തിനായി അവന്‍ എന്നെ ഒരുക്കുകയായിരുന്നു- മക്ലാഫ്ലിന്റെ പോസ്റ്റില്‍ പറയുന്നു. “2 x ഒളിമ്പിക് ചാമ്പ്യന്‍, ലോക റെക്കോര്‍ഡ് ജേതാവ്.. നന്ദി ദൈവമേ.” എന്ന് പറഞ്ഞുകൊണ്ടാണ് മക്ലാഗ്ലിന്റെ പോസ്റ്റ് അവസാനിക്കുന്നത്. അടിയുറച്ച ക്രൈസ്തവ വിശ്വാസിയായ മക്ലാഗ്ലിന്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജിന്റെ ‘ബയോ’ ആയി ചേര്‍ത്തിരിക്കുന്നത് “യേശു എന്നെ രക്ഷിച്ചു” എന്ന വാക്യമാണ്. നിലവിലെ ലോക ചാമ്പ്യ ഡാലിലഹ് മുഹമ്മദിനെ പിന്തള്ളിയാണ് 51.46 സെക്കന്‍ഡുകള്‍ കൊണ്ട് താരം 400 മീറ്റര്‍ ഹര്‍ഡില്‍സ് മറികടന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BIsBWw7PZ5K4RpPdqyeoDF}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-06-16:44:40.jpg
Keywords: സ്വര്‍ണ്ണ
Content:
16915
Category: 1
Sub Category:
Heading: തട്ടിക്കൊണ്ടുപോകല്‍, മതപരിവര്‍ത്തനം: പാക്കിസ്ഥാനില്‍ വീണ്ടും ക്രിസ്ത്യന്‍ പെണ്‍കുട്ടി ഇര
Content: ഫൈസലാബാദ്: പാക്കിസ്ഥാനില്‍ തട്ടിക്കൊണ്ടുപോകലിനും നിര്‍ബന്ധിതപരിവര്‍ത്തനത്തിനും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ഇരകളാകുന്നത് വീണ്ടും തുടര്‍ക്കഥ. ഫൈസലാബാദ് പതിനാലുകാരിയായ മറ്റൊരു ക്രിസ്ത്യന്‍ പെണ്‍കുട്ടി കൂടി തട്ടിക്കൊണ്ടുപോകലിനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും ഇരയായതാണ് ഒടുവിലത്തെ സംഭവം. ഇക്കഴിഞ്ഞ ജൂലൈ 28നാണ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ ചഷ്മാനെ കാണാതാവുന്നത്. സ്കൂളില്‍ പോയ പെണ്‍കുട്ടി തിരികെ വരാത്തതിനെ തുടര്‍ന്ന്‍ വിദ്യാലയത്തില്‍ അന്വേഷിച്ച് പോകുകയും കണ്ടെത്തുവാന്‍ കഴിയാത്തതിനെ തുടര്‍ന്ന്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നുവെന്നും ചഷ്മാന്റെ പിതാവും റിക്ഷാ തൊഴിലാളിയുമായ ഗുള്‍സാര്‍ മാസി ‘ഏഷ്യാ ന്യൂസ്’നോട് പറഞ്ഞു. ഫൈസലാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്റെ ഇടപെടലാണ് ആരും അറിയപ്പെടാതെ പോകുമായിരുന്ന ഈ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ സംഭവക്കഥ വെളിച്ചത്ത് കൊണ്ടുവന്നത്. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഒരു വീഡിയോയും, പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തതായി കാണിക്കുന്ന രേഖകളും തട്ടിക്കൊണ്ടുപോയവര്‍ മാതാപിതാക്കള്‍ക്ക് അയച്ചു കൊടുക്കുകയായിരുന്നു. എന്നാല്‍ ഇത് കെട്ടിച്ചമച്ചതാണെന്ന ആരോപണം ശക്തമാണ്. വീഡിയോ ലഭിച്ചതിനു ശേഷവും പോലീസിനെ സമീപിച്ച ഗുള്‍സാറിനെ പോലീസും കയ്യൊഴിഞ്ഞു. ഈ അവസരത്തിലാണ് ഫൈസലാബാദിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ ലാല റോബിന്‍ ഡാനിയല്‍ ഈ വിഷയത്തില്‍ ഇടപെടുകയും പെണ്‍കുട്ടിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. ‘ഇത്തരം തട്ടിക്കൊണ്ടുപോകലുകള്‍ യാതൊരു തടസ്സവുമില്ലാതെ തുടരുകയാണെങ്കില്‍ പെണ്‍കുട്ടികള്‍ക്കും, അവരുടെ മാതാപിതാക്കള്‍ക്കും യാതൊരു സുരക്ഷയും ഇല്ലാത്ത അവസ്ഥയുണ്ടാകും’ എന്ന് മുന്നറിയിപ്പ് നല്‍കിയ ഡാനിയല്‍ പഞ്ചാബ് അധികാരികള്‍ ഉണര്‍ന്ന്‍ പ്രവര്‍ത്തിക്കണമെന്നും തട്ടിക്കൊണ്ടുപോയവര്‍ക്കെതിരെ നിയമനടപടികള്‍ കൈകൊള്ളണമെന്നും ആവശ്യപ്പെട്ടു. ഇതിനിടെ ചഷ്മാന്റെ മതപരിവര്‍ത്തനത്തെ ന്യായീകരിച്ചു കൊണ്ട് സുന്നി തെഹ്രീക് സംഘടനയുടെ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഇജാസ് ക്വാദ്രി കത്ത് പുറത്തുവിട്ടു. ഇനിമുതല്‍ ചാഷ്മാന്റെ പേര് ഐഷാ ബീബി എന്നായിരിക്കുമെന്നാണ് കത്തില്‍ പറയുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇസ്ലാമിനെ നിലനിര്‍ത്തുക എന്നതാണ് ബറേല്‍വി റിവൈവലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായ സുന്നി തെഹ്രീക് സംഘടനയുടെ ലക്ഷ്യം. ഓഗസ്റ്റ് 11ന് പാകിസ്ഥാന്‍ ‘മതന്യൂനപക്ഷ ദിനം’ ആചരിക്കുവാനിരിക്കവേയാണ് ക്രിസ്ത്യന്‍ പെണ്‍കുട്ടി തട്ടിക്കൊണ്ടുപോകലിനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും ഇരയായിരിക്കുന്നത്. ചഷ്മാന്റെ തട്ടിക്കൊണ്ടുപോകലിനെതിരെ ‘മതന്യൂനപക്ഷ ദിന’ത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുവാന്‍ മനുഷ്യാവകാശ സംഘടനകള്‍ പദ്ധതിയിടുന്നുണ്ട്. പാക്കിസ്ഥാനില്‍ ക്രൈസ്തവ സമൂഹത്തില്‍ നിന്നടക്കമുള്ള മതന്യൂനപക്ഷങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നതായുള്ള പരാതികള്‍ വ്യാപകമാണ്. ഇതില്‍ പുറത്തുവന്ന ഒടുവിലത്തെ സംഭവം മാത്രമാണ് ചഷ്മാനെ തട്ടിക്കൊണ്ടു പോയതും മതപരിവര്‍ത്തനം നടത്തിയതും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-06-20:16:01.jpg
Keywords: പാക്ക
Category: 1
Sub Category:
Heading: തട്ടിക്കൊണ്ടുപോകല്‍, മതപരിവര്‍ത്തനം: പാക്കിസ്ഥാനില്‍ വീണ്ടും ക്രിസ്ത്യന്‍ പെണ്‍കുട്ടി ഇര
Content: ഫൈസലാബാദ്: പാക്കിസ്ഥാനില്‍ തട്ടിക്കൊണ്ടുപോകലിനും നിര്‍ബന്ധിതപരിവര്‍ത്തനത്തിനും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ഇരകളാകുന്നത് വീണ്ടും തുടര്‍ക്കഥ. ഫൈസലാബാദ് പതിനാലുകാരിയായ മറ്റൊരു ക്രിസ്ത്യന്‍ പെണ്‍കുട്ടി കൂടി തട്ടിക്കൊണ്ടുപോകലിനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും ഇരയായതാണ് ഒടുവിലത്തെ സംഭവം. ഇക്കഴിഞ്ഞ ജൂലൈ 28നാണ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ ചഷ്മാനെ കാണാതാവുന്നത്. സ്കൂളില്‍ പോയ പെണ്‍കുട്ടി തിരികെ വരാത്തതിനെ തുടര്‍ന്ന്‍ വിദ്യാലയത്തില്‍ അന്വേഷിച്ച് പോകുകയും കണ്ടെത്തുവാന്‍ കഴിയാത്തതിനെ തുടര്‍ന്ന്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നുവെന്നും ചഷ്മാന്റെ പിതാവും റിക്ഷാ തൊഴിലാളിയുമായ ഗുള്‍സാര്‍ മാസി ‘ഏഷ്യാ ന്യൂസ്’നോട് പറഞ്ഞു. ഫൈസലാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്റെ ഇടപെടലാണ് ആരും അറിയപ്പെടാതെ പോകുമായിരുന്ന ഈ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ സംഭവക്കഥ വെളിച്ചത്ത് കൊണ്ടുവന്നത്. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഒരു വീഡിയോയും, പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തതായി കാണിക്കുന്ന രേഖകളും തട്ടിക്കൊണ്ടുപോയവര്‍ മാതാപിതാക്കള്‍ക്ക് അയച്ചു കൊടുക്കുകയായിരുന്നു. എന്നാല്‍ ഇത് കെട്ടിച്ചമച്ചതാണെന്ന ആരോപണം ശക്തമാണ്. വീഡിയോ ലഭിച്ചതിനു ശേഷവും പോലീസിനെ സമീപിച്ച ഗുള്‍സാറിനെ പോലീസും കയ്യൊഴിഞ്ഞു. ഈ അവസരത്തിലാണ് ഫൈസലാബാദിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ ലാല റോബിന്‍ ഡാനിയല്‍ ഈ വിഷയത്തില്‍ ഇടപെടുകയും പെണ്‍കുട്ടിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. ‘ഇത്തരം തട്ടിക്കൊണ്ടുപോകലുകള്‍ യാതൊരു തടസ്സവുമില്ലാതെ തുടരുകയാണെങ്കില്‍ പെണ്‍കുട്ടികള്‍ക്കും, അവരുടെ മാതാപിതാക്കള്‍ക്കും യാതൊരു സുരക്ഷയും ഇല്ലാത്ത അവസ്ഥയുണ്ടാകും’ എന്ന് മുന്നറിയിപ്പ് നല്‍കിയ ഡാനിയല്‍ പഞ്ചാബ് അധികാരികള്‍ ഉണര്‍ന്ന്‍ പ്രവര്‍ത്തിക്കണമെന്നും തട്ടിക്കൊണ്ടുപോയവര്‍ക്കെതിരെ നിയമനടപടികള്‍ കൈകൊള്ളണമെന്നും ആവശ്യപ്പെട്ടു. ഇതിനിടെ ചഷ്മാന്റെ മതപരിവര്‍ത്തനത്തെ ന്യായീകരിച്ചു കൊണ്ട് സുന്നി തെഹ്രീക് സംഘടനയുടെ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഇജാസ് ക്വാദ്രി കത്ത് പുറത്തുവിട്ടു. ഇനിമുതല്‍ ചാഷ്മാന്റെ പേര് ഐഷാ ബീബി എന്നായിരിക്കുമെന്നാണ് കത്തില്‍ പറയുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇസ്ലാമിനെ നിലനിര്‍ത്തുക എന്നതാണ് ബറേല്‍വി റിവൈവലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായ സുന്നി തെഹ്രീക് സംഘടനയുടെ ലക്ഷ്യം. ഓഗസ്റ്റ് 11ന് പാകിസ്ഥാന്‍ ‘മതന്യൂനപക്ഷ ദിനം’ ആചരിക്കുവാനിരിക്കവേയാണ് ക്രിസ്ത്യന്‍ പെണ്‍കുട്ടി തട്ടിക്കൊണ്ടുപോകലിനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും ഇരയായിരിക്കുന്നത്. ചഷ്മാന്റെ തട്ടിക്കൊണ്ടുപോകലിനെതിരെ ‘മതന്യൂനപക്ഷ ദിന’ത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുവാന്‍ മനുഷ്യാവകാശ സംഘടനകള്‍ പദ്ധതിയിടുന്നുണ്ട്. പാക്കിസ്ഥാനില്‍ ക്രൈസ്തവ സമൂഹത്തില്‍ നിന്നടക്കമുള്ള മതന്യൂനപക്ഷങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നതായുള്ള പരാതികള്‍ വ്യാപകമാണ്. ഇതില്‍ പുറത്തുവന്ന ഒടുവിലത്തെ സംഭവം മാത്രമാണ് ചഷ്മാനെ തട്ടിക്കൊണ്ടു പോയതും മതപരിവര്‍ത്തനം നടത്തിയതും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-06-20:16:01.jpg
Keywords: പാക്ക
Content:
16916
Category: 22
Sub Category:
Heading: ജോസഫ്: പറുദീസായിൽ സ്വാധീനമുള്ള വിശുദ്ധൻ
Content: 2020 നവംബർ ഇരുപത്തിയെട്ടാം തീയതിയിലെ ഫ്രാൻസിസ് പാപ്പായുടെ ട്വീറ്റ് പറുദീസായെ കുറിച്ചായിരുന്നു: “ലക്ഷ്യവും ലക്ഷ്യസ്ഥാനവും ഇല്ലാത്തൊരു ജീവിതമല്ല നാം നയിക്കുന്നത്. നാം വിലപ്പെട്ടവരാണ്. ദൈവം നമുക്കായി ഏറ്റം യോഗ്യവും സുന്ദരവുമായ സ്ഥലം, പറുദീസാ ഒരുക്കിയിരിക്കുന്നു” ഈ പറുദീസയിൽ വിശുദ്ധ യൗസേപ്പിതാവിനുള്ള സ്വാധീനം തെളിയിക്കാൻ, സിയാന്നായിലെ വിശുദ്ധ ബെർണാഡിന്റെ ചിന്ത ഇന്നേ ദിനം സഹായകരമാണ്. ഭൂമിയിൽ ഈശോ യൗസേപ്പിതാവിനു നൽകിയ പുർണ്ണമായ ബഹുമാനത്തെക്കാളും ആദരവിനെക്കാളും സ്വർഗ്ഗത്തിൽ അവനു സ്ഥാനവും ബഹുമാനവും ഈശോ നൽകുന്നു. ഭൂമിയിൽ വിശുദ്ധ യൗസേപ്പിതാവിനെ പിതാവായി ബഹുമാനിച്ച ഈശോ സ്വർഗ്ഗത്തിൽ അവൻ ആവശ്യപ്പെടുന്ന ഒന്നും ഒരിക്കലും നിഷേധിക്കുകയില്ല. നമുക്കു ആത്മവിശ്വാസത്തോടെ അവനോടു എല്ലാക്കാര്യങ്ങളും പറയാം. വിശുദ്ധ ബെർണാഡിൻ പഠിപ്പിക്കുന്നു. സ്വർഗ്ഗത്തിൽ സ്വാധീനം ചൊലുത്താൻ കഴിയുന്ന ഒരു വിശുദ്ധൻ നമുക്കുണ്ട് എന്ന അറിവ് നമ്മെ സന്തോഷവാന്മാരാക്കേണ്ടതാണ്. ഈ ലോകജീവിതത്തിലെ സകല സങ്കീർണ്ണതകളും മനസ്സിലാക്കാൻ കഴിവുള്ള വിശുദ്ധ യൗസേപ്പിതാവ് സ്വർഗ്ഗത്തിൽ നമുക്കു മദ്ധ്യസ്ഥനായി ഉള്ളപ്പോൾ പറുദീസാ ലക്ഷ്യമാക്കി തീർത്ഥാടനം ചെയ്യുന്ന നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.
Image: /content_image/SeasonalReflections/SeasonalReflections-2021-08-06-22:06:35.jpg
Keywords: ജോസഫ, യൗസേ
Category: 22
Sub Category:
Heading: ജോസഫ്: പറുദീസായിൽ സ്വാധീനമുള്ള വിശുദ്ധൻ
Content: 2020 നവംബർ ഇരുപത്തിയെട്ടാം തീയതിയിലെ ഫ്രാൻസിസ് പാപ്പായുടെ ട്വീറ്റ് പറുദീസായെ കുറിച്ചായിരുന്നു: “ലക്ഷ്യവും ലക്ഷ്യസ്ഥാനവും ഇല്ലാത്തൊരു ജീവിതമല്ല നാം നയിക്കുന്നത്. നാം വിലപ്പെട്ടവരാണ്. ദൈവം നമുക്കായി ഏറ്റം യോഗ്യവും സുന്ദരവുമായ സ്ഥലം, പറുദീസാ ഒരുക്കിയിരിക്കുന്നു” ഈ പറുദീസയിൽ വിശുദ്ധ യൗസേപ്പിതാവിനുള്ള സ്വാധീനം തെളിയിക്കാൻ, സിയാന്നായിലെ വിശുദ്ധ ബെർണാഡിന്റെ ചിന്ത ഇന്നേ ദിനം സഹായകരമാണ്. ഭൂമിയിൽ ഈശോ യൗസേപ്പിതാവിനു നൽകിയ പുർണ്ണമായ ബഹുമാനത്തെക്കാളും ആദരവിനെക്കാളും സ്വർഗ്ഗത്തിൽ അവനു സ്ഥാനവും ബഹുമാനവും ഈശോ നൽകുന്നു. ഭൂമിയിൽ വിശുദ്ധ യൗസേപ്പിതാവിനെ പിതാവായി ബഹുമാനിച്ച ഈശോ സ്വർഗ്ഗത്തിൽ അവൻ ആവശ്യപ്പെടുന്ന ഒന്നും ഒരിക്കലും നിഷേധിക്കുകയില്ല. നമുക്കു ആത്മവിശ്വാസത്തോടെ അവനോടു എല്ലാക്കാര്യങ്ങളും പറയാം. വിശുദ്ധ ബെർണാഡിൻ പഠിപ്പിക്കുന്നു. സ്വർഗ്ഗത്തിൽ സ്വാധീനം ചൊലുത്താൻ കഴിയുന്ന ഒരു വിശുദ്ധൻ നമുക്കുണ്ട് എന്ന അറിവ് നമ്മെ സന്തോഷവാന്മാരാക്കേണ്ടതാണ്. ഈ ലോകജീവിതത്തിലെ സകല സങ്കീർണ്ണതകളും മനസ്സിലാക്കാൻ കഴിവുള്ള വിശുദ്ധ യൗസേപ്പിതാവ് സ്വർഗ്ഗത്തിൽ നമുക്കു മദ്ധ്യസ്ഥനായി ഉള്ളപ്പോൾ പറുദീസാ ലക്ഷ്യമാക്കി തീർത്ഥാടനം ചെയ്യുന്ന നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.
Image: /content_image/SeasonalReflections/SeasonalReflections-2021-08-06-22:06:35.jpg
Keywords: ജോസഫ, യൗസേ
Content:
16917
Category: 1
Sub Category:
Heading: എത്യോപ്യന്‍ പോരാളികള്‍ ക്രൈസ്തവരുടെ പുണ്യ തീര്‍ത്ഥാടന കേന്ദ്രം ഉള്‍പ്പെടുന്ന ലാലിബെലാ പട്ടണം പിടിച്ചെടുത്തു
Content: ആഡിസ് അബാബ: എത്യോപ്യയിലെ ഫെഡറല്‍ സര്‍ക്കാരുമായി പോരാടുന്ന ടൈഗ്രേ വിമതര്‍ ഓര്‍ത്തഡോക്‌സ് ക്രൈസ്തവരുടെ പുണ്യ തീര്‍ത്ഥാടന കേന്ദ്രമായ ഉള്‍പ്പെടുന്ന ലാലിബെലാ പട്ടണം പിടിച്ചെടുത്തു. ലാലിബെലായില്‍ ഒറ്റക്കല്ല് തുരന്നു നിര്‍മ്മിച്ച 11 പള്ളികളാണുള്ളത്. 12, 13 നൂറ്റാണ്ടുകളില്‍ വിശുദ്ധനാട്ടിലേക്കു തീര്‍ത്ഥാടനം നടത്താന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് ഈ പള്ളികള്‍ നിര്‍മിക്കപ്പെട്ടത്. യുനെസ്‌കോയുടെ ലോക പൈതൃക പദവിയുള്ള ദേവാലയങ്ങളാണിവ. 35-ാം നൂറ്റാണ്ടില്‍ എത്യോപ്യയില്‍ നിലനിന്നിരുന്ന ഭൂഗര്‍ഭ ദേവാലയനിര്‍മ്മാണ ശൈലിയെ പ്രതിനിധാനം ചെയ്യുന്ന ദേവാലയങ്ങള്‍ ഇപ്പോഴും ഉപയോഗത്തില്‍ ഉണ്ട്. വടക്കന്‍ പ്രവിശ്യയായ ടൈഗ്രേയിലെ ടിപിഎല്‍എഫ് വിമതര്‍ ഇന്നലെ അയല്‍ പ്രവിശ്യയായ അംഹാരയിലുള്ള ഈ പട്ടണത്തില്‍ പ്രവേശിക്കുകയായിരുന്നു. പട്ടണവാസികള്‍ പലായനം ചെയ്തു. അതേസമയം, ലാലിബെലയുടെ പൈതൃകപാരന്പര്യം ബഹുമാനിക്കാന്‍ ടൈഗ്രേ പോരാളികള്‍ തയാറാകണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. കഴിഞ്ഞ നവംബറിൽ നിയമവിരുദ്ധമായ തെരഞ്ഞെടുപ്പ് നടത്തിയെന്നാരോപിച്ച് പ്രക്ഷോഭം നടത്തുന്ന ടൈഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് എന്ന സംഘടനയുമായി പോരാട്ടം നടത്താൻ എറിത്രിയൻ സൈനികരോട് ഒപ്പം, എത്യോപ്യൻ സൈനികരെയും രാജ്യത്തെ പ്രധാനമന്ത്രി അബി അഹമ്മദ് അയച്ചിരുന്നു. ഇതോടുകൂടിയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ആഭ്യന്തരയുദ്ധം ആരംഭിച്ചതിനെ തുടര്‍ന്നു ആയിരങ്ങള്‍ കൊല്ലപ്പെടുകയും ലക്ഷങ്ങള്‍ പലായനം ചെയ്യുകയുമുണ്ടായി. ടൈഗ്രേ പ്രദേശത്ത് പട്ടാളം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അതിരൂക്ഷമായി മാറിയെന്നും പ്രദേശത്ത് കത്തോലിക്ക സന്യാസിനികൾ ഉൾപ്പെടെ നിരവധി സ്ത്രീകൾ പീഡനത്തിനിരയായെന്നും കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് നേരത്തെ റിപ്പോർട്ട് ചെയ്തിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-07-07:54:56.jpg
Keywords: എത്യോപ
Category: 1
Sub Category:
Heading: എത്യോപ്യന്‍ പോരാളികള്‍ ക്രൈസ്തവരുടെ പുണ്യ തീര്‍ത്ഥാടന കേന്ദ്രം ഉള്‍പ്പെടുന്ന ലാലിബെലാ പട്ടണം പിടിച്ചെടുത്തു
Content: ആഡിസ് അബാബ: എത്യോപ്യയിലെ ഫെഡറല്‍ സര്‍ക്കാരുമായി പോരാടുന്ന ടൈഗ്രേ വിമതര്‍ ഓര്‍ത്തഡോക്‌സ് ക്രൈസ്തവരുടെ പുണ്യ തീര്‍ത്ഥാടന കേന്ദ്രമായ ഉള്‍പ്പെടുന്ന ലാലിബെലാ പട്ടണം പിടിച്ചെടുത്തു. ലാലിബെലായില്‍ ഒറ്റക്കല്ല് തുരന്നു നിര്‍മ്മിച്ച 11 പള്ളികളാണുള്ളത്. 12, 13 നൂറ്റാണ്ടുകളില്‍ വിശുദ്ധനാട്ടിലേക്കു തീര്‍ത്ഥാടനം നടത്താന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് ഈ പള്ളികള്‍ നിര്‍മിക്കപ്പെട്ടത്. യുനെസ്‌കോയുടെ ലോക പൈതൃക പദവിയുള്ള ദേവാലയങ്ങളാണിവ. 35-ാം നൂറ്റാണ്ടില്‍ എത്യോപ്യയില്‍ നിലനിന്നിരുന്ന ഭൂഗര്‍ഭ ദേവാലയനിര്‍മ്മാണ ശൈലിയെ പ്രതിനിധാനം ചെയ്യുന്ന ദേവാലയങ്ങള്‍ ഇപ്പോഴും ഉപയോഗത്തില്‍ ഉണ്ട്. വടക്കന്‍ പ്രവിശ്യയായ ടൈഗ്രേയിലെ ടിപിഎല്‍എഫ് വിമതര്‍ ഇന്നലെ അയല്‍ പ്രവിശ്യയായ അംഹാരയിലുള്ള ഈ പട്ടണത്തില്‍ പ്രവേശിക്കുകയായിരുന്നു. പട്ടണവാസികള്‍ പലായനം ചെയ്തു. അതേസമയം, ലാലിബെലയുടെ പൈതൃകപാരന്പര്യം ബഹുമാനിക്കാന്‍ ടൈഗ്രേ പോരാളികള്‍ തയാറാകണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. കഴിഞ്ഞ നവംബറിൽ നിയമവിരുദ്ധമായ തെരഞ്ഞെടുപ്പ് നടത്തിയെന്നാരോപിച്ച് പ്രക്ഷോഭം നടത്തുന്ന ടൈഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് എന്ന സംഘടനയുമായി പോരാട്ടം നടത്താൻ എറിത്രിയൻ സൈനികരോട് ഒപ്പം, എത്യോപ്യൻ സൈനികരെയും രാജ്യത്തെ പ്രധാനമന്ത്രി അബി അഹമ്മദ് അയച്ചിരുന്നു. ഇതോടുകൂടിയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ആഭ്യന്തരയുദ്ധം ആരംഭിച്ചതിനെ തുടര്‍ന്നു ആയിരങ്ങള്‍ കൊല്ലപ്പെടുകയും ലക്ഷങ്ങള്‍ പലായനം ചെയ്യുകയുമുണ്ടായി. ടൈഗ്രേ പ്രദേശത്ത് പട്ടാളം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അതിരൂക്ഷമായി മാറിയെന്നും പ്രദേശത്ത് കത്തോലിക്ക സന്യാസിനികൾ ഉൾപ്പെടെ നിരവധി സ്ത്രീകൾ പീഡനത്തിനിരയായെന്നും കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് നേരത്തെ റിപ്പോർട്ട് ചെയ്തിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-07-07:54:56.jpg
Keywords: എത്യോപ
Content:
16918
Category: 1
Sub Category:
Heading: ഭാരത കത്തോലിക്ക സഭ ഓഗസ്റ്റ് 10 ദേശീയ വിലാപദിനമായി പ്രഖ്യാപിച്ചു
Content: ന്യൂഡല്‍ഹി: ഗര്‍ഭഛിദ്രത്തിനു വിധേയരായ ഭ്രൂണാവസ്ഥയിലെ ശിശുക്കളെ അനുസ്മരിക്കാനും ഭ്രൂണഹത്യ എന്ന മാരക പാതകത്തിനെതിരെ സ്വരമുയര്‍ത്താനും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് ദി പ്രഗ്നന്‍സി ആക്ട് നിലവില്‍ വന്നിട്ട് 50 വര്‍ഷമാകുന്ന ഓഗസ്റ്റ് 10ന് ഭാരത കത്തോലിക്കാസഭ ദേശീയ വിലാപദിനമായി പ്രഖ്യാപിച്ചു. സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഇതിനോടനുബന്ധിച്ച് പ്രത്യേകം അറിയിപ്പുകള്‍ ഇന്ത്യയിലെ എല്ലാ രൂപതകള്‍ക്കും വിശ്വാസീസമൂഹത്തിനും നല്‍കിയിട്ടുണ്ട്. രാജ്യത്തുടനീളം ഗര്‍ഭഛിദ്രത്തിനെതിരെയും ജീവന്റെ സംരക്ഷണത്തിനും വേണ്ടിയുള്ള ബോധവത്കരണ പരിപാടികളിലും പ്രാര്‍ത്ഥന ശുശ്രൂഷകളിലും ഇന്ത്യയിലെ കത്തോലിക്ക അല്മായ പ്രസ്ഥാനങ്ങള്‍ സജീവമായി പങ്കുചേരണമെന്ന് സിബിസിഐ ലെയ്റ്റി കൗണ്സിരല്‍ സെക്രട്ടറി ഷെവ. വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു. ഇന്ത്യയിലെ 14 റീജിണുകളിലായുള്ള ലെയ്റ്റി റീജണല്‍ കൗണ്‍സിലുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ മാനിച്ചുള്ള പ്രാര്‍ത്ഥനാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. 50 വര്‍ഷത്തിനുള്ളില്‍ കോടിക്കണക്കിന് കുഞ്ഞുങ്ങളാണ് ഗര്‍ഭഛിദ്രത്തിലൂടെ ക്രൂരമായി കൊല്ലപ്പെട്ടത്. ലാൻസെറ്റ് ഹെൽത്ത് ഗ്ലോബൽ മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പ്രകാരം രാജ്യത്തു പ്രതിവർഷം കുറഞ്ഞത് 15.6 ദശലക്ഷം ഗർഭഛിദ്രങ്ങൾ നടക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. സർക്കാർ സ്ഥിരമായി 700,000 റിപ്പോർട്ട് ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ പല കണക്കുകള്‍ ഒഴിവാക്കപ്പെടുന്നുണ്ടെന്നും പഠനത്തില്‍ നിരീക്ഷണമുണ്ടായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-07-08:13:21.jpg
Keywords: ഭാരത, ഇന്ത്യന്‍
Category: 1
Sub Category:
Heading: ഭാരത കത്തോലിക്ക സഭ ഓഗസ്റ്റ് 10 ദേശീയ വിലാപദിനമായി പ്രഖ്യാപിച്ചു
Content: ന്യൂഡല്‍ഹി: ഗര്‍ഭഛിദ്രത്തിനു വിധേയരായ ഭ്രൂണാവസ്ഥയിലെ ശിശുക്കളെ അനുസ്മരിക്കാനും ഭ്രൂണഹത്യ എന്ന മാരക പാതകത്തിനെതിരെ സ്വരമുയര്‍ത്താനും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് ദി പ്രഗ്നന്‍സി ആക്ട് നിലവില്‍ വന്നിട്ട് 50 വര്‍ഷമാകുന്ന ഓഗസ്റ്റ് 10ന് ഭാരത കത്തോലിക്കാസഭ ദേശീയ വിലാപദിനമായി പ്രഖ്യാപിച്ചു. സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഇതിനോടനുബന്ധിച്ച് പ്രത്യേകം അറിയിപ്പുകള്‍ ഇന്ത്യയിലെ എല്ലാ രൂപതകള്‍ക്കും വിശ്വാസീസമൂഹത്തിനും നല്‍കിയിട്ടുണ്ട്. രാജ്യത്തുടനീളം ഗര്‍ഭഛിദ്രത്തിനെതിരെയും ജീവന്റെ സംരക്ഷണത്തിനും വേണ്ടിയുള്ള ബോധവത്കരണ പരിപാടികളിലും പ്രാര്‍ത്ഥന ശുശ്രൂഷകളിലും ഇന്ത്യയിലെ കത്തോലിക്ക അല്മായ പ്രസ്ഥാനങ്ങള്‍ സജീവമായി പങ്കുചേരണമെന്ന് സിബിസിഐ ലെയ്റ്റി കൗണ്സിരല്‍ സെക്രട്ടറി ഷെവ. വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു. ഇന്ത്യയിലെ 14 റീജിണുകളിലായുള്ള ലെയ്റ്റി റീജണല്‍ കൗണ്‍സിലുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ മാനിച്ചുള്ള പ്രാര്‍ത്ഥനാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. 50 വര്‍ഷത്തിനുള്ളില്‍ കോടിക്കണക്കിന് കുഞ്ഞുങ്ങളാണ് ഗര്‍ഭഛിദ്രത്തിലൂടെ ക്രൂരമായി കൊല്ലപ്പെട്ടത്. ലാൻസെറ്റ് ഹെൽത്ത് ഗ്ലോബൽ മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പ്രകാരം രാജ്യത്തു പ്രതിവർഷം കുറഞ്ഞത് 15.6 ദശലക്ഷം ഗർഭഛിദ്രങ്ങൾ നടക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. സർക്കാർ സ്ഥിരമായി 700,000 റിപ്പോർട്ട് ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ പല കണക്കുകള്‍ ഒഴിവാക്കപ്പെടുന്നുണ്ടെന്നും പഠനത്തില്‍ നിരീക്ഷണമുണ്ടായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-07-08:13:21.jpg
Keywords: ഭാരത, ഇന്ത്യന്‍
Content:
16919
Category: 18
Sub Category:
Heading: ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ നടപടി സ്‌റ്റേ ചെയ്തു
Content: കൊച്ചി: ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഹിന്ദു നാടാര്‍, സൗത്ത് ഇന്ത്യന്‍ യുണൈറ്റഡ് ചര്‍ച്ച് (എസ്ഐയുസി) എന്നീ നാടാര്‍ വിഭാഗങ്ങള്‍ക്കാണ് നേരത്തേ സംവരണം ഉണ്ടായിരുന്നത്. ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെക്കൂടി ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തി സംവരണം അനുവദിച്ച സര്‍ക്കാര്‍ ഉത്തരവിനെതിരേ എസ്. കുട്ടപ്പന്‍ ചെട്ടിയാര്‍, അക്ഷയ് എസ്. ചന്ദ്രന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണു ജസ്റ്റീസ് പി.ബി. സുരേഷ് കുമാറിന്റെ ഇടക്കാല ഉത്തരവ്. ജയ്ശ്രീ ലക്ഷ്മണ്‍ റാവു പാട്ടീല്‍ കേസിലെ ഉത്തരവ് പ്രകാരം പിന്നാക്ക പട്ടികയില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്താന്‍ ഭരണഘടനയുടെ 102 ാം ഭേദഗതി അനുസരിച്ച് രാഷ്ട്രപതി തീരുമാനമെടുക്കണമെന്നും അല്ലാത്തപക്ഷം നടപടി ഭരണഘടനാ വിരുദ്ധമാണെന്നും പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ് ഉത്തരവ്. രാഷ്ട്രപതിക്കാണു പിന്നാക്ക വിഭാഗങ്ങളെ തീരുമാനിക്കാനുള്ള അധികാരമെന്നു ഹര്‍ജിക്കാര്‍ വാദിച്ചു. ഈ വാദം പ്രാഥമികമായി അംഗീകരിച്ചാണു ഹൈക്കോടതിയുടെ തീരുമാനം.ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള തുടര്‍നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ഇടക്കാല ആവശ്യം പരിഗണിച്ചാണ് സ്‌റ്റേ. ഹര്‍ജിയില്‍ ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണു ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-08-07-08:20:55.jpg
Keywords: ക്രിസ്ത്യന്‍
Category: 18
Sub Category:
Heading: ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ നടപടി സ്‌റ്റേ ചെയ്തു
Content: കൊച്ചി: ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഹിന്ദു നാടാര്‍, സൗത്ത് ഇന്ത്യന്‍ യുണൈറ്റഡ് ചര്‍ച്ച് (എസ്ഐയുസി) എന്നീ നാടാര്‍ വിഭാഗങ്ങള്‍ക്കാണ് നേരത്തേ സംവരണം ഉണ്ടായിരുന്നത്. ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെക്കൂടി ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തി സംവരണം അനുവദിച്ച സര്‍ക്കാര്‍ ഉത്തരവിനെതിരേ എസ്. കുട്ടപ്പന്‍ ചെട്ടിയാര്‍, അക്ഷയ് എസ്. ചന്ദ്രന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണു ജസ്റ്റീസ് പി.ബി. സുരേഷ് കുമാറിന്റെ ഇടക്കാല ഉത്തരവ്. ജയ്ശ്രീ ലക്ഷ്മണ്‍ റാവു പാട്ടീല്‍ കേസിലെ ഉത്തരവ് പ്രകാരം പിന്നാക്ക പട്ടികയില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്താന്‍ ഭരണഘടനയുടെ 102 ാം ഭേദഗതി അനുസരിച്ച് രാഷ്ട്രപതി തീരുമാനമെടുക്കണമെന്നും അല്ലാത്തപക്ഷം നടപടി ഭരണഘടനാ വിരുദ്ധമാണെന്നും പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ് ഉത്തരവ്. രാഷ്ട്രപതിക്കാണു പിന്നാക്ക വിഭാഗങ്ങളെ തീരുമാനിക്കാനുള്ള അധികാരമെന്നു ഹര്‍ജിക്കാര്‍ വാദിച്ചു. ഈ വാദം പ്രാഥമികമായി അംഗീകരിച്ചാണു ഹൈക്കോടതിയുടെ തീരുമാനം.ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള തുടര്‍നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ഇടക്കാല ആവശ്യം പരിഗണിച്ചാണ് സ്‌റ്റേ. ഹര്‍ജിയില്‍ ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണു ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-08-07-08:20:55.jpg
Keywords: ക്രിസ്ത്യന്‍
Content:
16921
Category: 1
Sub Category:
Heading: മഹാമാരിക്കെതിരെ സിസിബിഐ ആഹ്വാനം ചെയ്ത പ്രാർത്ഥനാ ദിനാചരണം ഇന്ന്: രാത്രി 8.30 മുതൽ 9.30വരെ ഭാരതത്തിലെ സുപ്രധാന തീർത്ഥാടന കേന്ദ്രങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന
Content: മുംബൈ: കോവിഡ് മഹാമാരിക്കെതിരെ ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി (സിസിബിഐ) ആഹ്വാനം ചെയ്ത പ്രാർത്ഥനാ ദിനാചരണം ഇന്ന്‍ (ഓഗസ്റ്റ് 07) നടക്കും. രാത്രി 8.30 മുതൽ 9.30വരെ ഭാരതത്തിലെ സുപ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലായി പ്രത്യേക തിരുകര്‍മ്മങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. വിശുദ്ധ തോമാശ്ലീഹ, വിശുദ്ധ ഫ്രാൻസിസ് സേവ്യർ, കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസ എന്നിവരുടെ കബറിടങ്ങളിലും മുംബൈയിലെ ഔവർ ലേഡി ഓഫ് മൗണ്ട് ബസിലിക്ക, മീററ്റിലെ ഔവർ ലേഡി ഓഫ് ഗ്രേസസ് ബസിലിക്ക, ഹൈദരാബാദിലെ ഔവർ ലേഡി ഓഫ് അസംപ്ഷൻ ബസിലിക്ക, ബംഗളൂരുവിലെ സെന്റ് മേരീസ് ബസിലിക്ക, വേളാങ്കണ്ണിയിലെ ആരോഗ്യമാത ബസിലിക്ക, ഡൽഹി സേക്രട്ട്ഹാർട്ട് കത്തീഡ്രൽ എന്നീ ദേവാലയങ്ങളില്‍ നടക്കുന്ന തിരുക്കർമങ്ങൾ ശാലോം, ഗുഡ്‌നെസ്, മാതാ, ദിവ്യവാണി, ആത്മദർശൻ, സി.സി.ആർ, പ്രാർത്ഥനാഭവൻ എന്നീ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യും. മലയാളം, ഹിന്ദി, തമിഴ്, ഖാസി, കന്നഡ, സാന്താളി, തെലുങ്ക് എന്നീ ഭാഷകളിലാണ് തിരുക്കർമങ്ങൾ നടക്കുക. മുംബൈ അതിരൂപത ഓക്സിലറി ബിഷപ്പ് ഡോ. ജോൺ റോഡ്രിഗ്‌സ് മുംബൈയിലെ ബസിലിക്കയിൽനിന്നുള്ള ഗായകസംഘത്തോടൊപ്പം പ്രാർത്ഥനാ ഗാനം ആലപിക്കും. തുടർന്ന്, ചെന്നൈ സാന്തോം കത്തീഡ്രലിൽ മദ്രാസ്- മൈലാപ്പൂർ ആർച്ച്ബിഷപ്പ് ഡോ. ജോർജ് അന്തോണി സ്വാമി പ്രാർത്ഥനയ്ക്ക് ആരംഭം കുറിക്കും. മുംബൈ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസാണ് സന്ദേശം നൽകുക. ലോകം കൊറോണാ മുക്തമാകാനുള്ള മധ്യസ്ഥ പ്രാർത്ഥന ഹൈദരാബാദ് ബസിലിക്കയിൽ ആർച്ച്ബിഷപ്പ് ഡോ. ആന്റണി പൂള ചൊല്ലും. കൊൽക്കത്ത ആർച്ച്ബിഷപ്പ് ഡോ. തോമസ് ഡിസൂസ, മിഷ്ണറീസ് ഓഫ് ചാരിറ്റി സുപ്പീരിയർ ജനറൽ സിസ്റ്റർ മേരി പ്രേമ പിയറിക് വിശുദ്ധ മദർ തെരേസയുടെ കബറിടത്തിൽനിന്ന് ലുത്തീനിയ പ്രാർത്ഥന നയിക്കും. സി.സി.ബി.ഐ സെക്രട്ടറി ആർച്ച്ബിഷപ്പ് ഡോ. അനിൽ കൂട്ടോ ഡൽഹി സേക്രട്ട്ഹാർട്ട് കത്തീഡ്രലിൽ ഇന്ത്യയിലെ ജനങ്ങളെ ഈശോയുടെ തിരുഹൃദയത്തിനും മാതാവിന്റെ വിമലഹൃദയത്തിനുമായി സമർപ്പിച്ചുകൊണ്ടുള്ള പ്രാർത്ഥന നയിക്കും. സി.സി.ബി.ഐ പ്രസിഡന്റ് ആർച്ച്ബിഷപ്പ് ഡോ. ഫിലിപ്പ് നേരി ഫെറാവോ ഗോവയിലെ ബോം ജീസസ് ബസിലിക്കയിൽവച്ച് ദിവ്യകാരുണ്യ ആശീർവാദം നൽകും. വേളാങ്കണ്ണി ബസലിക്കയിൽ തഞ്ചാവൂർ ബിഷപ്പ് ദേവദാസ് അംബ്രോസ്, ബസിലിക്ക റെക്ടർ ഫാ. എം. പ്രഭാകർ എന്നിവർ ചേർന്ന് സമാപന പ്രാർത്ഥനകൾ നടത്തും. രാജ്യത്തെ 132 രൂപതകളിലായി 180 ലക്ഷം വിശ്വാസികള്‍ പ്രാര്‍ഥനാശുശ്രൂഷയുടെ ഭാഗമാകുമെന്നു സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. സ്റ്റീഫന്‍ ആലത്തറ പറഞ്ഞു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-07-09:03:23.jpg
Keywords: പ്രാര്‍ത്ഥ
Category: 1
Sub Category:
Heading: മഹാമാരിക്കെതിരെ സിസിബിഐ ആഹ്വാനം ചെയ്ത പ്രാർത്ഥനാ ദിനാചരണം ഇന്ന്: രാത്രി 8.30 മുതൽ 9.30വരെ ഭാരതത്തിലെ സുപ്രധാന തീർത്ഥാടന കേന്ദ്രങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന
Content: മുംബൈ: കോവിഡ് മഹാമാരിക്കെതിരെ ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി (സിസിബിഐ) ആഹ്വാനം ചെയ്ത പ്രാർത്ഥനാ ദിനാചരണം ഇന്ന്‍ (ഓഗസ്റ്റ് 07) നടക്കും. രാത്രി 8.30 മുതൽ 9.30വരെ ഭാരതത്തിലെ സുപ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലായി പ്രത്യേക തിരുകര്‍മ്മങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. വിശുദ്ധ തോമാശ്ലീഹ, വിശുദ്ധ ഫ്രാൻസിസ് സേവ്യർ, കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസ എന്നിവരുടെ കബറിടങ്ങളിലും മുംബൈയിലെ ഔവർ ലേഡി ഓഫ് മൗണ്ട് ബസിലിക്ക, മീററ്റിലെ ഔവർ ലേഡി ഓഫ് ഗ്രേസസ് ബസിലിക്ക, ഹൈദരാബാദിലെ ഔവർ ലേഡി ഓഫ് അസംപ്ഷൻ ബസിലിക്ക, ബംഗളൂരുവിലെ സെന്റ് മേരീസ് ബസിലിക്ക, വേളാങ്കണ്ണിയിലെ ആരോഗ്യമാത ബസിലിക്ക, ഡൽഹി സേക്രട്ട്ഹാർട്ട് കത്തീഡ്രൽ എന്നീ ദേവാലയങ്ങളില്‍ നടക്കുന്ന തിരുക്കർമങ്ങൾ ശാലോം, ഗുഡ്‌നെസ്, മാതാ, ദിവ്യവാണി, ആത്മദർശൻ, സി.സി.ആർ, പ്രാർത്ഥനാഭവൻ എന്നീ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യും. മലയാളം, ഹിന്ദി, തമിഴ്, ഖാസി, കന്നഡ, സാന്താളി, തെലുങ്ക് എന്നീ ഭാഷകളിലാണ് തിരുക്കർമങ്ങൾ നടക്കുക. മുംബൈ അതിരൂപത ഓക്സിലറി ബിഷപ്പ് ഡോ. ജോൺ റോഡ്രിഗ്‌സ് മുംബൈയിലെ ബസിലിക്കയിൽനിന്നുള്ള ഗായകസംഘത്തോടൊപ്പം പ്രാർത്ഥനാ ഗാനം ആലപിക്കും. തുടർന്ന്, ചെന്നൈ സാന്തോം കത്തീഡ്രലിൽ മദ്രാസ്- മൈലാപ്പൂർ ആർച്ച്ബിഷപ്പ് ഡോ. ജോർജ് അന്തോണി സ്വാമി പ്രാർത്ഥനയ്ക്ക് ആരംഭം കുറിക്കും. മുംബൈ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസാണ് സന്ദേശം നൽകുക. ലോകം കൊറോണാ മുക്തമാകാനുള്ള മധ്യസ്ഥ പ്രാർത്ഥന ഹൈദരാബാദ് ബസിലിക്കയിൽ ആർച്ച്ബിഷപ്പ് ഡോ. ആന്റണി പൂള ചൊല്ലും. കൊൽക്കത്ത ആർച്ച്ബിഷപ്പ് ഡോ. തോമസ് ഡിസൂസ, മിഷ്ണറീസ് ഓഫ് ചാരിറ്റി സുപ്പീരിയർ ജനറൽ സിസ്റ്റർ മേരി പ്രേമ പിയറിക് വിശുദ്ധ മദർ തെരേസയുടെ കബറിടത്തിൽനിന്ന് ലുത്തീനിയ പ്രാർത്ഥന നയിക്കും. സി.സി.ബി.ഐ സെക്രട്ടറി ആർച്ച്ബിഷപ്പ് ഡോ. അനിൽ കൂട്ടോ ഡൽഹി സേക്രട്ട്ഹാർട്ട് കത്തീഡ്രലിൽ ഇന്ത്യയിലെ ജനങ്ങളെ ഈശോയുടെ തിരുഹൃദയത്തിനും മാതാവിന്റെ വിമലഹൃദയത്തിനുമായി സമർപ്പിച്ചുകൊണ്ടുള്ള പ്രാർത്ഥന നയിക്കും. സി.സി.ബി.ഐ പ്രസിഡന്റ് ആർച്ച്ബിഷപ്പ് ഡോ. ഫിലിപ്പ് നേരി ഫെറാവോ ഗോവയിലെ ബോം ജീസസ് ബസിലിക്കയിൽവച്ച് ദിവ്യകാരുണ്യ ആശീർവാദം നൽകും. വേളാങ്കണ്ണി ബസലിക്കയിൽ തഞ്ചാവൂർ ബിഷപ്പ് ദേവദാസ് അംബ്രോസ്, ബസിലിക്ക റെക്ടർ ഫാ. എം. പ്രഭാകർ എന്നിവർ ചേർന്ന് സമാപന പ്രാർത്ഥനകൾ നടത്തും. രാജ്യത്തെ 132 രൂപതകളിലായി 180 ലക്ഷം വിശ്വാസികള്‍ പ്രാര്‍ഥനാശുശ്രൂഷയുടെ ഭാഗമാകുമെന്നു സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. സ്റ്റീഫന്‍ ആലത്തറ പറഞ്ഞു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-07-09:03:23.jpg
Keywords: പ്രാര്‍ത്ഥ
Content:
16922
Category: 1
Sub Category:
Heading: കത്തോലിക്ക വിശ്വാസം സ്വീകരിച്ചു: ഇൻസ്റ്റഗ്രാമിൽ പ്രഖ്യാപനവുമായി പ്രമുഖ ഗായിക ബ്രിട്നി സ്പിയേഴ്സ്
Content: കാലിഫോർണിയ: താൻ കത്തോലിക്ക വിശ്വാസം സ്വീകരിച്ചെന്ന് പ്രശസ്ത ഗായികയും, ഗാനരചയിതാവുമായ ബ്രിട്നി സ്പിയേഴ്സ് ഇൻസ്റ്റഗ്രാമിലൂടെ തന്റെ ആരാധകരോട് പ്രഖ്യാപിച്ചു. ഒരു വീഡിയോയും ഇതോടൊപ്പം ബ്രിട്നി പോസ്റ്റ് ചെയ്തിട്ടുണ്ട്. "ഞാൻ കുർബാനയ്ക്കു പോയിട്ടാണ് വന്നിരിക്കുന്നത്. ഇപ്പോൾ കത്തോലിക്ക വിശ്വാസിയാണ്. നമുക്ക് പ്രാർത്ഥിക്കാം"- ഇങ്ങനെയാണ് അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. ഒരു വർഷം മുൻപ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ചോദ്യോത്തര വീഡിയോയിൽ ബ്രിട്നി വിവാദ പരാമർശം നടത്തിയിരിന്നു. വിവിധ മത വിശ്വാസങ്ങൾ മാറിമാറി പരീക്ഷിക്കുന്ന സമീപനമാണ് തനിക്കുള്ളതെന്നായിരിന്നു ബ്രിട്നി സ്പിയേഴ്സിന്റെ പരാമർശം. ബാപ്റ്റിസ്റ്റ് വിശ്വാസം പിന്തുടരുന്ന കുടുംബത്തിലാണ് ബ്രിട്നി ജനിച്ചത്. യഹൂദമത വിശ്വാസവുമായി ബന്ധമുള്ള കബല്ല എന്ന നിഗൂഢമായ ആത്മീയതയും ഏറെനാൾ അവർ പിന്തുടർന്നിരുന്നു. വി മാസികയ്ക്ക് 2016ൽ നടത്തിയ അഭിമുഖത്തിൽ ദൈവവുമായുളള ബന്ധമാണ് തനിക്ക് പ്രധാനപ്പെട്ടതെന്നും, മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്നത് തന്നെ ആശങ്കപ്പെടുത്തുന്ന കാര്യമല്ലെന്നും അവർ വെളിപ്പെടുത്തിയിരുന്നു. 2008 മുതൽ ബ്രിട്നിയുടെ സ്വത്തുവകകൾ മൊത്തം കൈകാര്യം ചെയ്യുന്നത് അവരുടെ പിതാവാണ്. ഇതിനെ ചോദ്യം ചെയ്ത് ബ്രിട്നി കോടതിയെ സമീപിച്ചിരുന്നു. ഈ കേസിലെ വാദം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. അമേരിക്കൻ പൗരയായ ബ്രിട്നിക്ക് രണ്ടു കുട്ടികളാണുളളത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-07-11:34:41.jpg
Keywords: ഗായി
Category: 1
Sub Category:
Heading: കത്തോലിക്ക വിശ്വാസം സ്വീകരിച്ചു: ഇൻസ്റ്റഗ്രാമിൽ പ്രഖ്യാപനവുമായി പ്രമുഖ ഗായിക ബ്രിട്നി സ്പിയേഴ്സ്
Content: കാലിഫോർണിയ: താൻ കത്തോലിക്ക വിശ്വാസം സ്വീകരിച്ചെന്ന് പ്രശസ്ത ഗായികയും, ഗാനരചയിതാവുമായ ബ്രിട്നി സ്പിയേഴ്സ് ഇൻസ്റ്റഗ്രാമിലൂടെ തന്റെ ആരാധകരോട് പ്രഖ്യാപിച്ചു. ഒരു വീഡിയോയും ഇതോടൊപ്പം ബ്രിട്നി പോസ്റ്റ് ചെയ്തിട്ടുണ്ട്. "ഞാൻ കുർബാനയ്ക്കു പോയിട്ടാണ് വന്നിരിക്കുന്നത്. ഇപ്പോൾ കത്തോലിക്ക വിശ്വാസിയാണ്. നമുക്ക് പ്രാർത്ഥിക്കാം"- ഇങ്ങനെയാണ് അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. ഒരു വർഷം മുൻപ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ചോദ്യോത്തര വീഡിയോയിൽ ബ്രിട്നി വിവാദ പരാമർശം നടത്തിയിരിന്നു. വിവിധ മത വിശ്വാസങ്ങൾ മാറിമാറി പരീക്ഷിക്കുന്ന സമീപനമാണ് തനിക്കുള്ളതെന്നായിരിന്നു ബ്രിട്നി സ്പിയേഴ്സിന്റെ പരാമർശം. ബാപ്റ്റിസ്റ്റ് വിശ്വാസം പിന്തുടരുന്ന കുടുംബത്തിലാണ് ബ്രിട്നി ജനിച്ചത്. യഹൂദമത വിശ്വാസവുമായി ബന്ധമുള്ള കബല്ല എന്ന നിഗൂഢമായ ആത്മീയതയും ഏറെനാൾ അവർ പിന്തുടർന്നിരുന്നു. വി മാസികയ്ക്ക് 2016ൽ നടത്തിയ അഭിമുഖത്തിൽ ദൈവവുമായുളള ബന്ധമാണ് തനിക്ക് പ്രധാനപ്പെട്ടതെന്നും, മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്നത് തന്നെ ആശങ്കപ്പെടുത്തുന്ന കാര്യമല്ലെന്നും അവർ വെളിപ്പെടുത്തിയിരുന്നു. 2008 മുതൽ ബ്രിട്നിയുടെ സ്വത്തുവകകൾ മൊത്തം കൈകാര്യം ചെയ്യുന്നത് അവരുടെ പിതാവാണ്. ഇതിനെ ചോദ്യം ചെയ്ത് ബ്രിട്നി കോടതിയെ സമീപിച്ചിരുന്നു. ഈ കേസിലെ വാദം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. അമേരിക്കൻ പൗരയായ ബ്രിട്നിക്ക് രണ്ടു കുട്ടികളാണുളളത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-07-11:34:41.jpg
Keywords: ഗായി