Contents
Displaying 16871-16880 of 25115 results.
Content:
17243
Category: 13
Sub Category:
Heading: ക്രൂശിതനായ യേശുവിനായി ഹൃദയം തുറക്കാതെ രൂപം പോക്കറ്റില്‍ കൊണ്ടുനടന്നിട്ടു എന്തുകാര്യം: ചോദ്യവുമായി ഫ്രാന്‍സിസ് പാപ്പ
Content: പ്രെസോവ്: ക്രൂശിതനായ യേശുവിനെ നോക്കിനിൽക്കാതെ, നമ്മുടെ ഹൃദയം അവനായി തുറക്കാതെ ക്രൂശിതരൂപം കഴുത്തിലും, വീട്ടിലും, കാറിലും, പോക്കറ്റിലും കൊണ്ടുനടന്നിട്ടും എന്താണ് പ്രയോജനമെന്ന ചോദ്യമുയര്‍ത്തി ഫ്രാന്‍സിസ് പാപ്പ. സ്ലോവാക്യായില്‍ സന്ദര്‍ശനം തുടരുന്ന പാപ്പ ഇന്നലെ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ദിനത്തില്‍ പ്രെസോവിൽ നല്‍കിയ സന്ദേശത്തിലാണ് ഇക്കാര്യം പറഞ്ഞത്. ലോകത്തിന്റെ കണ്ണിൽ കുരിശ് തോൽവിയുടെ അടയാളമാണെന്നും നമ്മുടെ ലോകത്തിലെ എല്ലാ തിന്മകളും തന്റെ മേൽ ഏറ്റെടുത്ത് നമ്മെ രക്ഷിക്കുകയായിരുന്നു എന്ന കുരിശിന്റെ സന്ദേശം പിടികിട്ടാത്ത അപകടം നമുക്കും വരാമെന്നും പാപ്പ പറഞ്ഞു. വാക്കുകളില്ലാതെ ദുർബലനും ക്രൂശിതനുമായ ഒരു ദൈവത്തെ അംഗീകരിക്കാൻ നാം പരാജയപ്പെട്ട് ശക്തനും വിജയിയുമായ ഒരു ദൈവത്തെ സ്വപ്നം കാണാൻ ഇഷ്ടപ്പെടാം. ഇത് ഒരു വലിയ പ്രലോഭനമാണ്. പലപ്പോഴും വിജയവും മഹത്വവും സ്വാധീനവുമുള്ള ഒരു ക്രൈസ്തവത്വം നാം ആഗ്രഹിക്കുന്നു. എങ്കിലും കുരിശില്ലാത്ത ക്രൈസ്തവ വിശ്വാസം ലൗകീകവും വന്ധ്യവുമാണ്. സ്വയം രക്ഷിക്കാമായിരുന്നിട്ടും ഏറ്റം ബുദ്ധിമുട്ടേറിയ കുരിശിന്റെ മാർഗ്ഗം അവൻ തിരഞ്ഞെടുത്തത് നിരാശയുടെയും, ആകുലതയുടേയും, തഴയപ്പെടലിന്റെയും, സ്വന്തം ദുരിതങ്ങളുടേയും തെറ്റുകളുടേയും അപവാദങ്ങൾക്കിടയിൽ ഭൂമിയിൽ ആർക്കും അവനെ കണ്ടെത്താൻ കഴിയാതെ വരരുത് എന്നതിനാലാണ്. ദൈവം ഉണ്ടാവില്ല എന്ന് നമ്മൾ കരുതിന്നിടത്ത് അവൻ വന്നു. നിരാശനെ രക്ഷിക്കാൻ നിരാശ രുചിച്ചും, നമ്മുടെ കഠിനമായ മനോവേദനകൾ സ്വയം ഏറ്റെടുത്ത് "എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തിനെന്നെ ഉപേക്ഷിച്ചു " എന്ന് കുരിശിൽ നിലവിളിച്ചു. അതിനാൽ അവനോടൊപ്പം നമ്മൾ ഒരിക്കലും തനിച്ചല്ല, കുരിശിന്റെ മഹത്വം കാണാൻ പഠിക്കേണ്ടത് കുരിശാകുന്ന പുസ്തകം തുറന്ന് വായിക്കുന്നതിലൂടെയാണ് എന്ന് ചില വിശുദ്ധർ നമ്മെ പഠിപ്പിക്കുന്നുണ്ട്. കുരിശിലെ യേശുവിനു നേരെ തുറക്കാൻ വേണ്ട കൃപയ്ക്കായി പ്രാർത്ഥിക്കാമെന്ന് ഓര്‍മ്മിപ്പിച്ചുക്കൊണ്ടാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JSNCMOkpoWH3nKpD6LNfGP}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-15-10:15:35.jpg
Keywords: പാപ്പ, കുരിശ
Category: 13
Sub Category:
Heading: ക്രൂശിതനായ യേശുവിനായി ഹൃദയം തുറക്കാതെ രൂപം പോക്കറ്റില്‍ കൊണ്ടുനടന്നിട്ടു എന്തുകാര്യം: ചോദ്യവുമായി ഫ്രാന്‍സിസ് പാപ്പ
Content: പ്രെസോവ്: ക്രൂശിതനായ യേശുവിനെ നോക്കിനിൽക്കാതെ, നമ്മുടെ ഹൃദയം അവനായി തുറക്കാതെ ക്രൂശിതരൂപം കഴുത്തിലും, വീട്ടിലും, കാറിലും, പോക്കറ്റിലും കൊണ്ടുനടന്നിട്ടും എന്താണ് പ്രയോജനമെന്ന ചോദ്യമുയര്‍ത്തി ഫ്രാന്‍സിസ് പാപ്പ. സ്ലോവാക്യായില്‍ സന്ദര്‍ശനം തുടരുന്ന പാപ്പ ഇന്നലെ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ദിനത്തില്‍ പ്രെസോവിൽ നല്‍കിയ സന്ദേശത്തിലാണ് ഇക്കാര്യം പറഞ്ഞത്. ലോകത്തിന്റെ കണ്ണിൽ കുരിശ് തോൽവിയുടെ അടയാളമാണെന്നും നമ്മുടെ ലോകത്തിലെ എല്ലാ തിന്മകളും തന്റെ മേൽ ഏറ്റെടുത്ത് നമ്മെ രക്ഷിക്കുകയായിരുന്നു എന്ന കുരിശിന്റെ സന്ദേശം പിടികിട്ടാത്ത അപകടം നമുക്കും വരാമെന്നും പാപ്പ പറഞ്ഞു. വാക്കുകളില്ലാതെ ദുർബലനും ക്രൂശിതനുമായ ഒരു ദൈവത്തെ അംഗീകരിക്കാൻ നാം പരാജയപ്പെട്ട് ശക്തനും വിജയിയുമായ ഒരു ദൈവത്തെ സ്വപ്നം കാണാൻ ഇഷ്ടപ്പെടാം. ഇത് ഒരു വലിയ പ്രലോഭനമാണ്. പലപ്പോഴും വിജയവും മഹത്വവും സ്വാധീനവുമുള്ള ഒരു ക്രൈസ്തവത്വം നാം ആഗ്രഹിക്കുന്നു. എങ്കിലും കുരിശില്ലാത്ത ക്രൈസ്തവ വിശ്വാസം ലൗകീകവും വന്ധ്യവുമാണ്. സ്വയം രക്ഷിക്കാമായിരുന്നിട്ടും ഏറ്റം ബുദ്ധിമുട്ടേറിയ കുരിശിന്റെ മാർഗ്ഗം അവൻ തിരഞ്ഞെടുത്തത് നിരാശയുടെയും, ആകുലതയുടേയും, തഴയപ്പെടലിന്റെയും, സ്വന്തം ദുരിതങ്ങളുടേയും തെറ്റുകളുടേയും അപവാദങ്ങൾക്കിടയിൽ ഭൂമിയിൽ ആർക്കും അവനെ കണ്ടെത്താൻ കഴിയാതെ വരരുത് എന്നതിനാലാണ്. ദൈവം ഉണ്ടാവില്ല എന്ന് നമ്മൾ കരുതിന്നിടത്ത് അവൻ വന്നു. നിരാശനെ രക്ഷിക്കാൻ നിരാശ രുചിച്ചും, നമ്മുടെ കഠിനമായ മനോവേദനകൾ സ്വയം ഏറ്റെടുത്ത് "എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തിനെന്നെ ഉപേക്ഷിച്ചു " എന്ന് കുരിശിൽ നിലവിളിച്ചു. അതിനാൽ അവനോടൊപ്പം നമ്മൾ ഒരിക്കലും തനിച്ചല്ല, കുരിശിന്റെ മഹത്വം കാണാൻ പഠിക്കേണ്ടത് കുരിശാകുന്ന പുസ്തകം തുറന്ന് വായിക്കുന്നതിലൂടെയാണ് എന്ന് ചില വിശുദ്ധർ നമ്മെ പഠിപ്പിക്കുന്നുണ്ട്. കുരിശിലെ യേശുവിനു നേരെ തുറക്കാൻ വേണ്ട കൃപയ്ക്കായി പ്രാർത്ഥിക്കാമെന്ന് ഓര്‍മ്മിപ്പിച്ചുക്കൊണ്ടാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JSNCMOkpoWH3nKpD6LNfGP}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-15-10:15:35.jpg
Keywords: പാപ്പ, കുരിശ
Content:
17244
Category: 18
Sub Category:
Heading: ഓസ്കാര്‍ ഫെര്‍ണാണ്ടസിന്റെ വിയോഗത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചിച്ചു
Content: കൊച്ചി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഓസ്കാര്‍ ഫെര്‍ണാണ്ടസിന്റെ നിര്യാണത്തില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചിച്ചു. നിസ്വാര്‍ഥസേവനം ജീവിതശൈലിയാക്കിയ ഓസ്കര്‍ ഫെര്‍ണാണ്ടസ് ജനങ്ങള്‍ക്കുവേണ്ടി ജീവിച്ച നേതാവാണെന്നു കര്‍ദ്ദിനാള്‍ അനുസ്മരിച്ചു. മുന്‍ കേന്ദ്രമന്ത്രി, കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ്, ലോക്സഭയിലെയും രാജ്യസഭയിലെയും അംഗം എന്നീ നിലകളില്‍ ശ്രദ്ധേയ പ്രവര്‍ത്തനം അദ്ദേഹം നടത്തി. വിശ്വസ്തത അദ്ദേഹത്തിന്റെ എടുത്തുപറയേണ്ട ജീവിതഗുണമാണ്. പൊതുപ്രവര്‍ത്തകനായി വിവിധ മേഖലകളില്‍ ഉന്നതിയില്‍ വ്യാപരിച്ചപ്പോഴും ദൈവവിശ്വാസവും സഭാ സ്നേഹവും അദ്ദേഹം എപ്പോഴും ഉയര്‍ത്തിപ്പിടിച്ചിരുന്നു. അദ്ദേഹത്തെ പലതവണ നേരില്‍ കാണാന്‍ ഇടയായ സാഹചര്യങ്ങളെക്കുറിച്ചും കര്‍ദിനാള്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വാക്കുകളും ഇടപെടലുകളുമെല്ലാം എപ്പോഴും മറ്റുള്ളവരുടെ ജീവിതത്തില്‍ സന്തോഷം പകരുന്ന വിധത്തിലായിരുന്നു. തന്റെ പ്രാര്‍ഥനയും അനുശോചനവും അദ്ദേഹത്തിന്റെ ഭാര്യയെയും മക്കളെയും അറിയിച്ച കര്‍ദ്ദിനാള്‍ അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും അനുശോചന സന്ദേശത്തില്‍ പറഞ്ഞു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JSNCMOkpoWH3nKpD6LNfGP}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-09-15-10:31:33.jpg
Keywords: ആലഞ്ചേ
Category: 18
Sub Category:
Heading: ഓസ്കാര്‍ ഫെര്‍ണാണ്ടസിന്റെ വിയോഗത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചിച്ചു
Content: കൊച്ചി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഓസ്കാര്‍ ഫെര്‍ണാണ്ടസിന്റെ നിര്യാണത്തില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചിച്ചു. നിസ്വാര്‍ഥസേവനം ജീവിതശൈലിയാക്കിയ ഓസ്കര്‍ ഫെര്‍ണാണ്ടസ് ജനങ്ങള്‍ക്കുവേണ്ടി ജീവിച്ച നേതാവാണെന്നു കര്‍ദ്ദിനാള്‍ അനുസ്മരിച്ചു. മുന്‍ കേന്ദ്രമന്ത്രി, കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ്, ലോക്സഭയിലെയും രാജ്യസഭയിലെയും അംഗം എന്നീ നിലകളില്‍ ശ്രദ്ധേയ പ്രവര്‍ത്തനം അദ്ദേഹം നടത്തി. വിശ്വസ്തത അദ്ദേഹത്തിന്റെ എടുത്തുപറയേണ്ട ജീവിതഗുണമാണ്. പൊതുപ്രവര്‍ത്തകനായി വിവിധ മേഖലകളില്‍ ഉന്നതിയില്‍ വ്യാപരിച്ചപ്പോഴും ദൈവവിശ്വാസവും സഭാ സ്നേഹവും അദ്ദേഹം എപ്പോഴും ഉയര്‍ത്തിപ്പിടിച്ചിരുന്നു. അദ്ദേഹത്തെ പലതവണ നേരില്‍ കാണാന്‍ ഇടയായ സാഹചര്യങ്ങളെക്കുറിച്ചും കര്‍ദിനാള്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വാക്കുകളും ഇടപെടലുകളുമെല്ലാം എപ്പോഴും മറ്റുള്ളവരുടെ ജീവിതത്തില്‍ സന്തോഷം പകരുന്ന വിധത്തിലായിരുന്നു. തന്റെ പ്രാര്‍ഥനയും അനുശോചനവും അദ്ദേഹത്തിന്റെ ഭാര്യയെയും മക്കളെയും അറിയിച്ച കര്‍ദ്ദിനാള്‍ അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും അനുശോചന സന്ദേശത്തില്‍ പറഞ്ഞു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JSNCMOkpoWH3nKpD6LNfGP}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-09-15-10:31:33.jpg
Keywords: ആലഞ്ചേ
Content:
17245
Category: 4
Sub Category:
Heading: പരിശുദ്ധ കന്യകാമറിയത്തിന്റെ വ്യാകുലങ്ങളോടുള്ള ഭക്തിയും അവ നൽകുന്ന വാഗ്ദാനങ്ങളും
Content: കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ കഴിഞ്ഞ് പിറ്റേന്നാൾ സെപ്റ്റംബർ പതിനഞ്ചാം തീയതി ആഗോള സഭ വ്യാകുല മാതാവിന്റെ തിരുനാൾ ആഘോഷിക്കുന്നു. സഹിക്കുന്ന മനുഷ്യരോടൊപ്പമുള്ള ദൈവസ്നേഹത്തിൻ്റെ നിത്യ മാതൃവാത്സല്യ ഭാവമാണ് ഈ തിരുനാൾ നമുക്കു നൽകുന്ന ഉറപ്പ്. #{blue->none->b->പരിശുദ്ധ കന്യകാമറിയത്തിന്റെ ഏഴു വ്യാകുലങ്ങൾ }# 1. ശിമയോന്റെ പ്രവചനം . (ലൂക്കാ 2:34, 35) 2. ഈജിപ്തിലേക്കുള്ള പലായനം . (മത്താ. 2:13, 14) 3. ബാലനായ യേശുവിനെ ദൈവാലയത്തിൽ കാണാതാകുന്നത് . (ലൂക്കാ: 2: 43-45) 4. ഈശോയുടെ കുരിശു വഹിക്കൽ (യോഹ 19: 17 ) 5. ഈശോയുടെ കുരിശുമരണം (യോഹ 19: 18-30) 6. ഈശോയുടെ മൃതദേഹം കുരിശിൽ നിന്നിറക്കി മാതാവിന്റെ മടിയിൽ കിടത്തുന്നത്. ( യോഹ 19: 39-40) 7. ഈശോയെ കല്ലറയിൽ അടക്കം ചെയ്യുന്നത്. (യോഹ 19: 39-42) #{blue->none->b->ഈശോ നൽകുന്ന 4 വാഗ്ദാനങ്ങൾ }# വിശുദ്ധ അൽഫോൻസ് ലിഗോരി The Glories of Mary (മറിയത്തിൻ്റെ മഹത്വം ) എന്ന തന്റെ ഗ്രന്ഥത്തിൽ മറിയത്തിന്റെ ഏഴു വ്യാകുലങ്ങൾക്കായി സ്വയം അർപ്പിക്കുന്നവർക്കു ഈശോ നൽകുന്ന നാല് വാഗ്ദാനങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. 1) ദിവ്യമാതാവിന്റെ വ്യാകുലങ്ങളെ ബഹുമാനിക്കുകയും അവളിൽ അഭയം തേടുകയും ചെയ്യുന്നവർ , മരണത്തിനുമുമ്പ്, അവരുടെ എല്ലാ പാപങ്ങളുടെയും മേൽ യഥാർത്ഥ അനുതാപം നേടാൻ യോഗ്യരാകും. 2) “അവരുടെ കഷ്ടതകളിൽ, പ്രത്യേകിച്ച് മരണസമയത്ത് അവൻ അവരെ സംരക്ഷിക്കും.” 3) “യേശു തന്റെ പീഡാനുഭവത്തിന്റെ ഓർമ്മ അവരുടെ മേൽ പതിപ്പിക്കുകയും സ്വർഗത്തിൽ അതിനുള്ള പ്രതിഫലം അവർക്കു നൽകുകയും ചെയ്യും.” 4) "തന്റെ ഭക്തരായ ദാസന്മാരെ മറിയയുടെ കയ്യിൽ ഭരമേല്പിക്കുകയും; അതുവഴി മറിയത്തിന്റെ ഇഷ്ടപ്രകാരം അവൾ ആഗ്രഹിക്കുന്ന എല്ലാ കൃപകളും അവർക്കുവേണ്ടി നേടികൊടുക്കുകയും ചെയ്യും.” #{blue->none->b->പരിശുദ്ധ മറിയം നൽകുന്ന 7 കൃപകൾ }# സ്വീഡനിലെ വിശുദ്ധ ബ്രിഡ്ജിറ്റാ വഴി തന്റെ വ്യാകുലങ്ങളെ ബഹുമാനിക്കുന്നവർക്കു പരിശുദ്ധ കന്യകാമറിയം ഏഴു കൃപകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. അതിനായി മറിയത്തിന്റെ ഓരോ വ്യകുലങ്ങളെയും മനസ്സിൽ ധ്യാനിച്ച് ഓരോ നന്മ നിറഞ്ഞ മറിയമേ എന്ന ജപം കാഴ്ചവയ്ക്കണം. 1) എന്റെ വ്യാകുലങ്ങളെ ബഹുമാനിക്കുന്ന കുടുംബങ്ങളിൽ ഞാൻ സമാധാനം വർഷിക്കും. 2) ദൈവിക രഹസ്യങ്ങളെക്കുറിച്ച് അവർക്ക് ബോധോദയം ലഭിക്കും. 3) അവരുടെ വേദനകളിൽ ഞാൻ അവരെ ആശ്വസിപ്പിക്കും, അവരുടെ ജോലികളിൽ ഞാൻ അവരോടൊപ്പം അനുഗമിക്കും. 4) ആരാധനായ്ക്കു യോഗ്യനായ എന്റെ ദിവ്യപുത്രന്റെ ഹിതത്തെയോ അവരുടെ ആത്മാക്കളുടെ വിശുദ്ധീകരണത്തെയോ എതിർക്കാത്തോളം അവർ ആവശ്യപ്പെടുന്നതെന്തും ഞാൻ അവർക്ക് സമ്മാനിക്കും. 5) നരകശത്രുവുമായുള്ള അവരുടെ ആത്മീയ പോരാട്ടങ്ങളിൽ ഞാൻ അവരെ സംരക്ഷിക്കുകയും , അവരുടെ ജീവിതത്തിന്റെ ഓരോ നിമിഷത്തിലും ഞാൻ അവരെ കാത്തു പാലിക്കുകയും ചെയ്യും. 6) അവരുടെ മരണസമയത്ത് ഞാൻ അവരെ പ്രകടമായി സഹായിക്കുകയും - അവർ അമ്മയുടെ മുഖം കാണാൻ ഇടയാക്കുകയും ചെയ്യും. 7) എൻ്റെ കണ്ണീരിന്റെയും വ്യാകുലങ്ങളുടെയും ഭക്തി പ്രചരിപ്പിക്കുന്നവരെ ഈ ലോകജീവിതത്തിൽ നിന്നു നിത്യ സന്തോഷത്തിലേക്കു നേരിട്ടു പ്രവേശിപ്പിക്കുന്നതിനുള്ള കൃപ എന്റെ ദിവ്യ സുതനിൽ നിന്നു ഞാൻ നേടി കൊടുക്കും, അവരുടെ എല്ലാ പാപങ്ങളും ക്ഷമിക്കുകയും ഞാനും എന്റെ പുത്രനും അവർക്കു നിത്യ സമാശ്വാസവും ആനന്ദവും പ്രദാനം ചെയ്യുകയും ചെയ്യും. #repost
Image: /content_image/Mirror/Mirror-2021-09-15-10:46:00.jpg
Keywords: വ്യാകുല
Category: 4
Sub Category:
Heading: പരിശുദ്ധ കന്യകാമറിയത്തിന്റെ വ്യാകുലങ്ങളോടുള്ള ഭക്തിയും അവ നൽകുന്ന വാഗ്ദാനങ്ങളും
Content: കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ കഴിഞ്ഞ് പിറ്റേന്നാൾ സെപ്റ്റംബർ പതിനഞ്ചാം തീയതി ആഗോള സഭ വ്യാകുല മാതാവിന്റെ തിരുനാൾ ആഘോഷിക്കുന്നു. സഹിക്കുന്ന മനുഷ്യരോടൊപ്പമുള്ള ദൈവസ്നേഹത്തിൻ്റെ നിത്യ മാതൃവാത്സല്യ ഭാവമാണ് ഈ തിരുനാൾ നമുക്കു നൽകുന്ന ഉറപ്പ്. #{blue->none->b->പരിശുദ്ധ കന്യകാമറിയത്തിന്റെ ഏഴു വ്യാകുലങ്ങൾ }# 1. ശിമയോന്റെ പ്രവചനം . (ലൂക്കാ 2:34, 35) 2. ഈജിപ്തിലേക്കുള്ള പലായനം . (മത്താ. 2:13, 14) 3. ബാലനായ യേശുവിനെ ദൈവാലയത്തിൽ കാണാതാകുന്നത് . (ലൂക്കാ: 2: 43-45) 4. ഈശോയുടെ കുരിശു വഹിക്കൽ (യോഹ 19: 17 ) 5. ഈശോയുടെ കുരിശുമരണം (യോഹ 19: 18-30) 6. ഈശോയുടെ മൃതദേഹം കുരിശിൽ നിന്നിറക്കി മാതാവിന്റെ മടിയിൽ കിടത്തുന്നത്. ( യോഹ 19: 39-40) 7. ഈശോയെ കല്ലറയിൽ അടക്കം ചെയ്യുന്നത്. (യോഹ 19: 39-42) #{blue->none->b->ഈശോ നൽകുന്ന 4 വാഗ്ദാനങ്ങൾ }# വിശുദ്ധ അൽഫോൻസ് ലിഗോരി The Glories of Mary (മറിയത്തിൻ്റെ മഹത്വം ) എന്ന തന്റെ ഗ്രന്ഥത്തിൽ മറിയത്തിന്റെ ഏഴു വ്യാകുലങ്ങൾക്കായി സ്വയം അർപ്പിക്കുന്നവർക്കു ഈശോ നൽകുന്ന നാല് വാഗ്ദാനങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. 1) ദിവ്യമാതാവിന്റെ വ്യാകുലങ്ങളെ ബഹുമാനിക്കുകയും അവളിൽ അഭയം തേടുകയും ചെയ്യുന്നവർ , മരണത്തിനുമുമ്പ്, അവരുടെ എല്ലാ പാപങ്ങളുടെയും മേൽ യഥാർത്ഥ അനുതാപം നേടാൻ യോഗ്യരാകും. 2) “അവരുടെ കഷ്ടതകളിൽ, പ്രത്യേകിച്ച് മരണസമയത്ത് അവൻ അവരെ സംരക്ഷിക്കും.” 3) “യേശു തന്റെ പീഡാനുഭവത്തിന്റെ ഓർമ്മ അവരുടെ മേൽ പതിപ്പിക്കുകയും സ്വർഗത്തിൽ അതിനുള്ള പ്രതിഫലം അവർക്കു നൽകുകയും ചെയ്യും.” 4) "തന്റെ ഭക്തരായ ദാസന്മാരെ മറിയയുടെ കയ്യിൽ ഭരമേല്പിക്കുകയും; അതുവഴി മറിയത്തിന്റെ ഇഷ്ടപ്രകാരം അവൾ ആഗ്രഹിക്കുന്ന എല്ലാ കൃപകളും അവർക്കുവേണ്ടി നേടികൊടുക്കുകയും ചെയ്യും.” #{blue->none->b->പരിശുദ്ധ മറിയം നൽകുന്ന 7 കൃപകൾ }# സ്വീഡനിലെ വിശുദ്ധ ബ്രിഡ്ജിറ്റാ വഴി തന്റെ വ്യാകുലങ്ങളെ ബഹുമാനിക്കുന്നവർക്കു പരിശുദ്ധ കന്യകാമറിയം ഏഴു കൃപകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. അതിനായി മറിയത്തിന്റെ ഓരോ വ്യകുലങ്ങളെയും മനസ്സിൽ ധ്യാനിച്ച് ഓരോ നന്മ നിറഞ്ഞ മറിയമേ എന്ന ജപം കാഴ്ചവയ്ക്കണം. 1) എന്റെ വ്യാകുലങ്ങളെ ബഹുമാനിക്കുന്ന കുടുംബങ്ങളിൽ ഞാൻ സമാധാനം വർഷിക്കും. 2) ദൈവിക രഹസ്യങ്ങളെക്കുറിച്ച് അവർക്ക് ബോധോദയം ലഭിക്കും. 3) അവരുടെ വേദനകളിൽ ഞാൻ അവരെ ആശ്വസിപ്പിക്കും, അവരുടെ ജോലികളിൽ ഞാൻ അവരോടൊപ്പം അനുഗമിക്കും. 4) ആരാധനായ്ക്കു യോഗ്യനായ എന്റെ ദിവ്യപുത്രന്റെ ഹിതത്തെയോ അവരുടെ ആത്മാക്കളുടെ വിശുദ്ധീകരണത്തെയോ എതിർക്കാത്തോളം അവർ ആവശ്യപ്പെടുന്നതെന്തും ഞാൻ അവർക്ക് സമ്മാനിക്കും. 5) നരകശത്രുവുമായുള്ള അവരുടെ ആത്മീയ പോരാട്ടങ്ങളിൽ ഞാൻ അവരെ സംരക്ഷിക്കുകയും , അവരുടെ ജീവിതത്തിന്റെ ഓരോ നിമിഷത്തിലും ഞാൻ അവരെ കാത്തു പാലിക്കുകയും ചെയ്യും. 6) അവരുടെ മരണസമയത്ത് ഞാൻ അവരെ പ്രകടമായി സഹായിക്കുകയും - അവർ അമ്മയുടെ മുഖം കാണാൻ ഇടയാക്കുകയും ചെയ്യും. 7) എൻ്റെ കണ്ണീരിന്റെയും വ്യാകുലങ്ങളുടെയും ഭക്തി പ്രചരിപ്പിക്കുന്നവരെ ഈ ലോകജീവിതത്തിൽ നിന്നു നിത്യ സന്തോഷത്തിലേക്കു നേരിട്ടു പ്രവേശിപ്പിക്കുന്നതിനുള്ള കൃപ എന്റെ ദിവ്യ സുതനിൽ നിന്നു ഞാൻ നേടി കൊടുക്കും, അവരുടെ എല്ലാ പാപങ്ങളും ക്ഷമിക്കുകയും ഞാനും എന്റെ പുത്രനും അവർക്കു നിത്യ സമാശ്വാസവും ആനന്ദവും പ്രദാനം ചെയ്യുകയും ചെയ്യും. #repost
Image: /content_image/Mirror/Mirror-2021-09-15-10:46:00.jpg
Keywords: വ്യാകുല
Content:
17246
Category: 1
Sub Category:
Heading: നൈജീരിയയിൽ വീണ്ടും കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി
Content: കടൂണ: നൈജീരിയയിലെ കടൂണ സംസ്ഥാനത്തുനിന്നും കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി. അഞ്ജുന ഗ്രാമത്തിലെ സെന്റ് മാത്യു ദേവാലയത്തിന്റെ ചുമതലയുള്ള ഫാ. ലൂക്കാ യാക്കുസാക്കിനെയാണ് കൊള്ളക്കാർ തട്ടിക്കൊണ്ടുപോയത്. സെപ്റ്റംബർ 13 തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടക്കുന്നത്. സൊകോട്ടോ രൂപതയുടെ അധ്യക്ഷൻ ബിഷപ്പ് മാത്യു ഹസൻ കുക്കയുടെ ജന്മസ്ഥലമാണ് അഞ്ജുന ഗ്രാമം. ഇഗ്ലു ചീഫഡം എന്ന ഗോത്രത്തിന്റെ തലവനെ ഏതാനും നാളുകൾക്കു മുമ്പ് കൊള്ളക്കാർ ഇവിടെനിന്ന് തട്ടിക്കൊണ്ടു പോയിരുന്നു അദ്ദേഹം ബിഷപ്പ് കുക്കയുടെ സഹോദരനായിരിന്നു. വൈദികനെ തട്ടിക്കൊണ്ടു പോയ സംഭവത്തെപ്പറ്റി സർക്കാരും, പോലീസ് മേധാവികളും പ്രതികരിച്ചിട്ടില്ലെങ്കിലും, സതേൺ കടൂണ പീപ്പിൾസ് യൂണിയൻ വക്താവ് ലൂക്കാ ബിനിയാത്ത് സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. സാധാരണ ആളുകളെ ലക്ഷ്യം വച്ചിരുന്നതിൽ നിന്ന് വിഭിന്നമായി വൈദികരെ വധിക്കാൻ വേണ്ടിയോ, മോചനദ്രവ്യം ലഭിക്കാൻ വേണ്ടിയോ തട്ടിക്കൊണ്ടുപോകുന്ന പുതിയ സ്ഥിതിവിശേഷമായി ഉണ്ടായിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് എടുക്കുന്ന മാത്യു ഹസൻ കുക്കയുടെ ജന്മസ്ഥലത്ത് നടക്കുന്ന അതിക്രമത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ലൂക്കാ ബിനിയാത്ത് മുന്നറിയിപ്പുനൽകി. ഇതിനിടെ മകനെയും, മകന്റെ ഭാര്യയെയും, കുട്ടികളെയും കൊള്ളക്കാർ തട്ടിക്കൊണ്ടുപോയെന്നും മോചനദ്രവ്യം നൽകിയില്ലെങ്കിൽ വധിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നതെന്നും 86 വയസ്സുള്ള ജൂലിയാന ഉമോ എന്ന ഒരു വൃദ്ധ പറഞ്ഞു. ഇതിൽ കൊള്ളക്കാർ തട്ടിക്കൊണ്ടു പോയ ഒരു കുട്ടിക്ക് ആറു മാസം മാത്രമേ പ്രായം ഉള്ളൂ. അവരെ വെറുതെ വിടണമങ്കിൽ വലിയൊരു തുകയാണ് മോചനദ്രവ്യമായി കൊള്ളക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HBW1C5D5cqL6oTXLx5YcYH}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-15-14:15:31.jpg
Keywords: നൈജീ
Category: 1
Sub Category:
Heading: നൈജീരിയയിൽ വീണ്ടും കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി
Content: കടൂണ: നൈജീരിയയിലെ കടൂണ സംസ്ഥാനത്തുനിന്നും കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി. അഞ്ജുന ഗ്രാമത്തിലെ സെന്റ് മാത്യു ദേവാലയത്തിന്റെ ചുമതലയുള്ള ഫാ. ലൂക്കാ യാക്കുസാക്കിനെയാണ് കൊള്ളക്കാർ തട്ടിക്കൊണ്ടുപോയത്. സെപ്റ്റംബർ 13 തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടക്കുന്നത്. സൊകോട്ടോ രൂപതയുടെ അധ്യക്ഷൻ ബിഷപ്പ് മാത്യു ഹസൻ കുക്കയുടെ ജന്മസ്ഥലമാണ് അഞ്ജുന ഗ്രാമം. ഇഗ്ലു ചീഫഡം എന്ന ഗോത്രത്തിന്റെ തലവനെ ഏതാനും നാളുകൾക്കു മുമ്പ് കൊള്ളക്കാർ ഇവിടെനിന്ന് തട്ടിക്കൊണ്ടു പോയിരുന്നു അദ്ദേഹം ബിഷപ്പ് കുക്കയുടെ സഹോദരനായിരിന്നു. വൈദികനെ തട്ടിക്കൊണ്ടു പോയ സംഭവത്തെപ്പറ്റി സർക്കാരും, പോലീസ് മേധാവികളും പ്രതികരിച്ചിട്ടില്ലെങ്കിലും, സതേൺ കടൂണ പീപ്പിൾസ് യൂണിയൻ വക്താവ് ലൂക്കാ ബിനിയാത്ത് സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. സാധാരണ ആളുകളെ ലക്ഷ്യം വച്ചിരുന്നതിൽ നിന്ന് വിഭിന്നമായി വൈദികരെ വധിക്കാൻ വേണ്ടിയോ, മോചനദ്രവ്യം ലഭിക്കാൻ വേണ്ടിയോ തട്ടിക്കൊണ്ടുപോകുന്ന പുതിയ സ്ഥിതിവിശേഷമായി ഉണ്ടായിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് എടുക്കുന്ന മാത്യു ഹസൻ കുക്കയുടെ ജന്മസ്ഥലത്ത് നടക്കുന്ന അതിക്രമത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ലൂക്കാ ബിനിയാത്ത് മുന്നറിയിപ്പുനൽകി. ഇതിനിടെ മകനെയും, മകന്റെ ഭാര്യയെയും, കുട്ടികളെയും കൊള്ളക്കാർ തട്ടിക്കൊണ്ടുപോയെന്നും മോചനദ്രവ്യം നൽകിയില്ലെങ്കിൽ വധിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നതെന്നും 86 വയസ്സുള്ള ജൂലിയാന ഉമോ എന്ന ഒരു വൃദ്ധ പറഞ്ഞു. ഇതിൽ കൊള്ളക്കാർ തട്ടിക്കൊണ്ടു പോയ ഒരു കുട്ടിക്ക് ആറു മാസം മാത്രമേ പ്രായം ഉള്ളൂ. അവരെ വെറുതെ വിടണമങ്കിൽ വലിയൊരു തുകയാണ് മോചനദ്രവ്യമായി കൊള്ളക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HBW1C5D5cqL6oTXLx5YcYH}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-15-14:15:31.jpg
Keywords: നൈജീ
Content:
17247
Category: 22
Sub Category:
Heading: യൗസേപ്പിന്റെ ഏഴു വ്യാകുലങ്ങൾ
Content: സെപ്റ്റംബർ പതിനഞ്ചാം തീയതി ആഗോള സഭ വ്യാകുല മാതാവിന്റെ തിരുനാൾ ആഘോഷിക്കുന്നു. സഹിക്കുന്ന മനുഷ്യരോടൊപ്പമുള്ള ദൈവമാതാവിന്റെ പക്ഷം ചേരൽ ഈ തിരുനാളിൽ നാം ധ്യാനിക്കുന്നു. മറിയത്തിൻ്റെ ഭർത്താവും ഭർത്താവും ദൈവപുത്രന്റെ വളർത്തു പിതാവുമായിരുന്ന യൗസേപ്പിതാവിനും തൻ്റെ പ്രിയതമയെപ്പോലെ ഏഴു വ്യാകുലങ്ങൾ ഉണ്ടായിരുന്നു. മറിയത്തോടൊപ്പം വ്യാകുലം നിറഞ്ഞ ഒരു ജീവിതം യൗസേപ്പിതാവിനും ഉണ്ടായിരുന്നു. യൗസേപ്പിതാവിന്റെ വ്യാകുലങ്ങൾ താഴെപ്പറയുന്നവയാണ്, 1. മറിയത്തെ സംശയിക്കുന്നത് 2. ഈശോയുടെ ജനനാവസരത്തിലെ കടുത്ത ദാരിദ്ര്യം 3. ഈശോയുടെ പരിച്ഛേദനം 4. ശിമയോൻ്റെ പ്രവചനം 5. തിരു കുടുംബത്തിൻ്റെ ഈജിപ്തിലേക്കുള്ള പലായനം 6. ഈജിപ്തിൽ നിന്നുള്ള ക്ലേശകരമായ തിരിച്ചു വരവ്. 7. ഈശോയെ മൂന്നു ദിവസം കാണാതാകുന്നത് പരിശുദ്ധ കന്യകാമറിയത്തിന്റെ ഏഴു വ്യാകുലങ്ങളിലെ ആദ്യത്തെ മൂന്നു വ്യാകുലങ്ങളിലും യൗസേപ്പിതാവും സന്നിഹിതനാണ് - ശിമയോന്റെ പ്രവചനം . (ലൂക്കാ 2:34, 35) - ഈജിപ്തിലേക്കുള്ള പലായനം . (മത്താ. 2:13, 14) - ബാലനായ യേശുവിനെ ദൈവാലയത്തിൽ കാണാതാകുന്നത് . (ലൂക്കാ: 2: 43-45) പതിനാറാം നൂറ്റാണ്ടിൽ "വിശുദ്ധ യൗസേപ്പിതാവിനായി ഏഴു സ്വർഗ്ഗസ്ഥനായ പിതാവ് " ചൊല്ലുന്ന ഒരു ഭക്തി ആവിർഭവിച്ചു പിന്നീടതു "യൗസേപ്പിന്റെ ഏഴു വ്യാകുലങ്ങളോടും സന്തോഷങ്ങളോടുമുള്ള ഭക്തി" എന്നറിയപ്പെടാൻ തുടങ്ങി. ഇതെങ്ങനെ ആവിർഭവിച്ചുവെന്നും വിശുദ്ധ യൗസേപ്പിതാവിൻ്റെ വ്യാകുലങ്ങളോടും സന്തോഷങ്ങളോടുമുള്ള ജപമാല എങ്ങനെ ജപിക്കണമെന്നും ജോസഫ് ചിന്തകൾ 37 ( ജനുവരി 14 ,2021) വിവരിച്ചിട്ടുണ്ട്. {{ വായിക്കുവാന്‍ -> http://pravachakasabdam.com/index.php/site/news/15260?type=2}} മനുഷ്യ ജീവിതത്തിൻ്റെ വ്യാകുലതകൾ അറിയുകയും അവ അതിജീവിക്കുകയും ചെയ്ത യൗസേപ്പിതാവ് നമ്മുടെ സങ്കടങ്ങളും വ്യാകുലതകളും രക്ഷാകരമാക്കാൻ സഹായിക്കട്ടെ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HBW1C5D5cqL6oTXLx5YcYH}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SeasonalReflections/SeasonalReflections-2021-09-15-14:37:24.jpg
Keywords: ജോസഫ്, യൗസേ
Category: 22
Sub Category:
Heading: യൗസേപ്പിന്റെ ഏഴു വ്യാകുലങ്ങൾ
Content: സെപ്റ്റംബർ പതിനഞ്ചാം തീയതി ആഗോള സഭ വ്യാകുല മാതാവിന്റെ തിരുനാൾ ആഘോഷിക്കുന്നു. സഹിക്കുന്ന മനുഷ്യരോടൊപ്പമുള്ള ദൈവമാതാവിന്റെ പക്ഷം ചേരൽ ഈ തിരുനാളിൽ നാം ധ്യാനിക്കുന്നു. മറിയത്തിൻ്റെ ഭർത്താവും ഭർത്താവും ദൈവപുത്രന്റെ വളർത്തു പിതാവുമായിരുന്ന യൗസേപ്പിതാവിനും തൻ്റെ പ്രിയതമയെപ്പോലെ ഏഴു വ്യാകുലങ്ങൾ ഉണ്ടായിരുന്നു. മറിയത്തോടൊപ്പം വ്യാകുലം നിറഞ്ഞ ഒരു ജീവിതം യൗസേപ്പിതാവിനും ഉണ്ടായിരുന്നു. യൗസേപ്പിതാവിന്റെ വ്യാകുലങ്ങൾ താഴെപ്പറയുന്നവയാണ്, 1. മറിയത്തെ സംശയിക്കുന്നത് 2. ഈശോയുടെ ജനനാവസരത്തിലെ കടുത്ത ദാരിദ്ര്യം 3. ഈശോയുടെ പരിച്ഛേദനം 4. ശിമയോൻ്റെ പ്രവചനം 5. തിരു കുടുംബത്തിൻ്റെ ഈജിപ്തിലേക്കുള്ള പലായനം 6. ഈജിപ്തിൽ നിന്നുള്ള ക്ലേശകരമായ തിരിച്ചു വരവ്. 7. ഈശോയെ മൂന്നു ദിവസം കാണാതാകുന്നത് പരിശുദ്ധ കന്യകാമറിയത്തിന്റെ ഏഴു വ്യാകുലങ്ങളിലെ ആദ്യത്തെ മൂന്നു വ്യാകുലങ്ങളിലും യൗസേപ്പിതാവും സന്നിഹിതനാണ് - ശിമയോന്റെ പ്രവചനം . (ലൂക്കാ 2:34, 35) - ഈജിപ്തിലേക്കുള്ള പലായനം . (മത്താ. 2:13, 14) - ബാലനായ യേശുവിനെ ദൈവാലയത്തിൽ കാണാതാകുന്നത് . (ലൂക്കാ: 2: 43-45) പതിനാറാം നൂറ്റാണ്ടിൽ "വിശുദ്ധ യൗസേപ്പിതാവിനായി ഏഴു സ്വർഗ്ഗസ്ഥനായ പിതാവ് " ചൊല്ലുന്ന ഒരു ഭക്തി ആവിർഭവിച്ചു പിന്നീടതു "യൗസേപ്പിന്റെ ഏഴു വ്യാകുലങ്ങളോടും സന്തോഷങ്ങളോടുമുള്ള ഭക്തി" എന്നറിയപ്പെടാൻ തുടങ്ങി. ഇതെങ്ങനെ ആവിർഭവിച്ചുവെന്നും വിശുദ്ധ യൗസേപ്പിതാവിൻ്റെ വ്യാകുലങ്ങളോടും സന്തോഷങ്ങളോടുമുള്ള ജപമാല എങ്ങനെ ജപിക്കണമെന്നും ജോസഫ് ചിന്തകൾ 37 ( ജനുവരി 14 ,2021) വിവരിച്ചിട്ടുണ്ട്. {{ വായിക്കുവാന്‍ -> http://pravachakasabdam.com/index.php/site/news/15260?type=2}} മനുഷ്യ ജീവിതത്തിൻ്റെ വ്യാകുലതകൾ അറിയുകയും അവ അതിജീവിക്കുകയും ചെയ്ത യൗസേപ്പിതാവ് നമ്മുടെ സങ്കടങ്ങളും വ്യാകുലതകളും രക്ഷാകരമാക്കാൻ സഹായിക്കട്ടെ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HBW1C5D5cqL6oTXLx5YcYH}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SeasonalReflections/SeasonalReflections-2021-09-15-14:37:24.jpg
Keywords: ജോസഫ്, യൗസേ
Content:
17248
Category: 1
Sub Category:
Heading: ബൈസന്റൈൻ ആരാധനക്രമത്തിൽ ദിവ്യബലി അര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പ
Content: പ്രസോവ്: ഫ്രാന്‍സിസ് പാപ്പയുടെ സ്ലോവാക്യൻ പര്യടനത്തിന്റെ മൂന്നാം ദിനമായ ഇന്നലെ കോസൈസലിലെ മെസ്റ്റസ്‌ക സ്‌പോർട്ടോവ ഹാല ചത്വരത്തിൽ പാപ്പ അര്‍പ്പിച്ച ബലി ബൈസന്റൈൻ (ഗ്രീക്ക്) ആരാധനക്രമത്തിൽ. ബലിയര്‍പ്പണത്തിന് ഉപയോഗിക്കുന്ന തിരുവസ്ത്രങ്ങളുടെ സവിശേഷതകൾ മുതൽ ഏറെ വ്യത്യസ്ഥതകൾ ഉള്‍പ്പെട്ടിരിന്ന ബൈസന്റൈന്‍ ആരാധന ക്രമത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ പ്രസോവ് ആര്‍ച്ച് ബിഷപ് ജന്‍ ബാബ്ജാംഗ് മുഖ്യകാര്മികത്വം വഹിച്ചു. നിരവധി ഗ്രീക്ക് ലാറ്റിന്‍ മെത്രാന്മാരും അനേകം വൈദികരും പങ്കെടുത്തു. പാപ്പയും മറ്റ് റോമൻ സഭാ വൈദികരും റോമൻ ആരാധനക്രമ പ്രകാരമുള്ള തിരുവസ്ത്രങ്ങൾ അണിഞ്ഞും പ്രിസോവ് മെട്രോപൊളിറ്റൻ ആർച്ച്ബിഷപ്പ് ജാൻ ബാബ്ജാക്ക് ഉൾപ്പെടെയുള്ള ഗ്രീക്ക് സഭാ വൈദികർ അവരുടെ തനത് തിരുവസ്ത്രങ്ങൾ അണിഞ്ഞുമാണ് ബലിവേദിയിൽ എത്തിയത്. വിശുദ്ധ ജോൺ ക്രിസോസ്‌തോമിന്റെ അനാഫൊറയിൽ (കാനോൻ) അർപ്പിക്കപ്പെട്ട ദിവ്യബലിയിൽ മുപ്പതിനായിരത്തിലധികം പേരാണ് നേരിട്ട് പങ്കെടുത്തത്. അതേസമയം വത്തിക്കാന്‍ മീഡിയ അടക്കമുള്ള വിവിധ മാധ്യമങ്ങളിലൂടെ ലക്ഷക്കണക്കിന് വിശ്വാസികള്‍ തിരുക്കർമങ്ങളിൽ പങ്കുചേര്‍ന്നു. 2011ലെ സെന്സസ് പ്രകാരം സ്ലോവാക്യന്‍ ജനസംഖ്യയില്‍ 65.8 ശതമാനം കത്തോലിക്കരാണ്. ആകെ ജനസംഖ്യയുടെ 62 ശതമാനം ലത്തീന്‍ കത്തോലിക്കരും 3.8 ശതമാനം ഗ്രീക്ക് കത്തോലിക്കാ വിശ്വാസികളുമാണ്. ഇതില്‍ ഗ്രീക്ക് കത്തോലിക്കാ വിശ്വാസികളാണ് ബൈസന്റൈന്‍ ആരാധനക്രമം പിന്തുടരുന്നത്. ഇരുസഭകളും തമ്മിലുള്ള ഐക്യത്തിന്റെ ഭാഗമായാണ് ഫ്രാന്സിസ് മാര്പാപ്പ ഇന്നലെ ബൈസന്റൈന്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തത്. ആകെ ആറായിരത്തോളം വിശ്വാസികളാണ് ബൈസന്റൈൻ (ഗ്രീക്ക്) സഭയില്‍ ഉള്ളത്.
Image: /content_image/News/News-2021-09-15-15:46:10.jpg
Keywords: ആരാധന
Category: 1
Sub Category:
Heading: ബൈസന്റൈൻ ആരാധനക്രമത്തിൽ ദിവ്യബലി അര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പ
Content: പ്രസോവ്: ഫ്രാന്‍സിസ് പാപ്പയുടെ സ്ലോവാക്യൻ പര്യടനത്തിന്റെ മൂന്നാം ദിനമായ ഇന്നലെ കോസൈസലിലെ മെസ്റ്റസ്‌ക സ്‌പോർട്ടോവ ഹാല ചത്വരത്തിൽ പാപ്പ അര്‍പ്പിച്ച ബലി ബൈസന്റൈൻ (ഗ്രീക്ക്) ആരാധനക്രമത്തിൽ. ബലിയര്‍പ്പണത്തിന് ഉപയോഗിക്കുന്ന തിരുവസ്ത്രങ്ങളുടെ സവിശേഷതകൾ മുതൽ ഏറെ വ്യത്യസ്ഥതകൾ ഉള്‍പ്പെട്ടിരിന്ന ബൈസന്റൈന്‍ ആരാധന ക്രമത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ പ്രസോവ് ആര്‍ച്ച് ബിഷപ് ജന്‍ ബാബ്ജാംഗ് മുഖ്യകാര്മികത്വം വഹിച്ചു. നിരവധി ഗ്രീക്ക് ലാറ്റിന്‍ മെത്രാന്മാരും അനേകം വൈദികരും പങ്കെടുത്തു. പാപ്പയും മറ്റ് റോമൻ സഭാ വൈദികരും റോമൻ ആരാധനക്രമ പ്രകാരമുള്ള തിരുവസ്ത്രങ്ങൾ അണിഞ്ഞും പ്രിസോവ് മെട്രോപൊളിറ്റൻ ആർച്ച്ബിഷപ്പ് ജാൻ ബാബ്ജാക്ക് ഉൾപ്പെടെയുള്ള ഗ്രീക്ക് സഭാ വൈദികർ അവരുടെ തനത് തിരുവസ്ത്രങ്ങൾ അണിഞ്ഞുമാണ് ബലിവേദിയിൽ എത്തിയത്. വിശുദ്ധ ജോൺ ക്രിസോസ്‌തോമിന്റെ അനാഫൊറയിൽ (കാനോൻ) അർപ്പിക്കപ്പെട്ട ദിവ്യബലിയിൽ മുപ്പതിനായിരത്തിലധികം പേരാണ് നേരിട്ട് പങ്കെടുത്തത്. അതേസമയം വത്തിക്കാന്‍ മീഡിയ അടക്കമുള്ള വിവിധ മാധ്യമങ്ങളിലൂടെ ലക്ഷക്കണക്കിന് വിശ്വാസികള്‍ തിരുക്കർമങ്ങളിൽ പങ്കുചേര്‍ന്നു. 2011ലെ സെന്സസ് പ്രകാരം സ്ലോവാക്യന്‍ ജനസംഖ്യയില്‍ 65.8 ശതമാനം കത്തോലിക്കരാണ്. ആകെ ജനസംഖ്യയുടെ 62 ശതമാനം ലത്തീന്‍ കത്തോലിക്കരും 3.8 ശതമാനം ഗ്രീക്ക് കത്തോലിക്കാ വിശ്വാസികളുമാണ്. ഇതില്‍ ഗ്രീക്ക് കത്തോലിക്കാ വിശ്വാസികളാണ് ബൈസന്റൈന്‍ ആരാധനക്രമം പിന്തുടരുന്നത്. ഇരുസഭകളും തമ്മിലുള്ള ഐക്യത്തിന്റെ ഭാഗമായാണ് ഫ്രാന്സിസ് മാര്പാപ്പ ഇന്നലെ ബൈസന്റൈന്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തത്. ആകെ ആറായിരത്തോളം വിശ്വാസികളാണ് ബൈസന്റൈൻ (ഗ്രീക്ക്) സഭയില്‍ ഉള്ളത്.
Image: /content_image/News/News-2021-09-15-15:46:10.jpg
Keywords: ആരാധന
Content:
17249
Category: 18
Sub Category:
Heading: "ഹരമായ് ലഹരി, ഇരയായ് കേരളം": കെസിബിസി ജാഗ്രത കമ്മീഷന്റെ വെബിനാർ നാളെ
Content: കൊച്ചി: ലഹരിയുടെ ഇരയാകുന്ന കേരളത്തെക്കുറിച്ചും, ലഹരി വ്യാപനത്തിന്റെ പിന്നാമ്പുറങ്ങളെക്കുറിച്ചും ചർച്ച ചെയ്യുവാന്‍ വെബിനാര്‍. കെസിബിസി ജാഗ്രത കമ്മീഷനും, കെസിബിസി മദ്യ വിരുദ്ധ കമ്മീഷനും, കേരള കത്തോലിക്കാ യുവജന സംഘടനയും സംയുക്തമായി നടത്തുന്ന "ഹരമായ് ലഹരി, ഇരയായ് കേരളം" എന്ന വെബിനാര്‍ നാളെ (16/ 09/ 2021 വ്യാഴം) വൈകീട്ട് 6 മണിയ്ക്കാണ് നടക്കുക. ഋഷിരാജ്‌സിംഗ് ഐപിഎസ് മുഖ്യപ്രഭാഷണം നടത്തും. സൂം വെബിനാറിൽ നേരിട്ടു പങ്കെടുക്കാൻ ആഗ്രഹമുള്ളവർ കെസിബിസി ജാഗ്രതാ കമ്മീഷന്റെ വാട്ട്സാപ്പ് നമ്പറിലേക്ക് (7594900555) പേര് സ്ഥലം തുടങ്ങിയ വിവരങ്ങൾ മെസേജ് അയച്ച് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് സംഘാടകര്‍ പറഞ്ഞു. കെസിബിസി മീഡിയ കമ്മീഷന്റെ യൂട്യൂബ് ചാനലായ ഐക്കൺ മീഡിയയിൽ (https://www.youtube.com/c/iconmediaonline) ലൈവ് സ്ട്രീമിങ് നടത്തും.
Image: /content_image/India/India-2021-09-15-16:11:35.jpg
Keywords: കെസിബിസി
Category: 18
Sub Category:
Heading: "ഹരമായ് ലഹരി, ഇരയായ് കേരളം": കെസിബിസി ജാഗ്രത കമ്മീഷന്റെ വെബിനാർ നാളെ
Content: കൊച്ചി: ലഹരിയുടെ ഇരയാകുന്ന കേരളത്തെക്കുറിച്ചും, ലഹരി വ്യാപനത്തിന്റെ പിന്നാമ്പുറങ്ങളെക്കുറിച്ചും ചർച്ച ചെയ്യുവാന്‍ വെബിനാര്‍. കെസിബിസി ജാഗ്രത കമ്മീഷനും, കെസിബിസി മദ്യ വിരുദ്ധ കമ്മീഷനും, കേരള കത്തോലിക്കാ യുവജന സംഘടനയും സംയുക്തമായി നടത്തുന്ന "ഹരമായ് ലഹരി, ഇരയായ് കേരളം" എന്ന വെബിനാര്‍ നാളെ (16/ 09/ 2021 വ്യാഴം) വൈകീട്ട് 6 മണിയ്ക്കാണ് നടക്കുക. ഋഷിരാജ്‌സിംഗ് ഐപിഎസ് മുഖ്യപ്രഭാഷണം നടത്തും. സൂം വെബിനാറിൽ നേരിട്ടു പങ്കെടുക്കാൻ ആഗ്രഹമുള്ളവർ കെസിബിസി ജാഗ്രതാ കമ്മീഷന്റെ വാട്ട്സാപ്പ് നമ്പറിലേക്ക് (7594900555) പേര് സ്ഥലം തുടങ്ങിയ വിവരങ്ങൾ മെസേജ് അയച്ച് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് സംഘാടകര്‍ പറഞ്ഞു. കെസിബിസി മീഡിയ കമ്മീഷന്റെ യൂട്യൂബ് ചാനലായ ഐക്കൺ മീഡിയയിൽ (https://www.youtube.com/c/iconmediaonline) ലൈവ് സ്ട്രീമിങ് നടത്തും.
Image: /content_image/India/India-2021-09-15-16:11:35.jpg
Keywords: കെസിബിസി
Content:
17250
Category: 1
Sub Category:
Heading: വടക്കു കിഴക്കന്‍ സിറിയയില്‍ തുര്‍ക്കി നടത്തുന്ന ആക്രമണങ്ങളില്‍ ആശങ്കയുമായി ക്രൈസ്തവര്‍
Content: ഡമാസ്ക്കസ്: വടക്കു കിഴക്കന്‍ സിറിയയില്‍ തുര്‍ക്കിയുടെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതില്‍ ആശങ്കയുമായി മേഖലയിലെ ക്രിസ്ത്യന്‍ സമൂഹം. തുര്‍ക്കിയുടെ നേതൃത്വത്തിലുള്ള സമീപകാല സൈനീക നടപടികള്‍ നിരവധി ക്രിസ്ത്യാനികളേയും, മതന്യൂനപക്ഷ അംഗങ്ങളേയും ഭവനരഹിതരാക്കിയിട്ടുണ്ടെന്നാണ് ക്രിസ്ത്യന്‍ നേതാക്കള്‍ പറയുന്നത്. ടെല്‍ ടാമെര്‍ എന്ന ക്രൈസ്തവ ഭൂരിപക്ഷ പട്ടണത്തിനെതിരെ സമീപ ദിവസങ്ങളില്‍ തുര്‍ക്കി നടത്തിയ ബോംബാക്രമണങ്ങളാണ് ഇപ്പോഴത്തെ ആശങ്കക്ക് കാരണമായത്. തുര്‍ക്കി നടത്തിയ ഷെല്ലാക്രമണത്തില്‍ രണ്ടു സ്കൂളുകളും, മുനിസിപ്പാലിറ്റി കെട്ടിടവും, ഒരു ബേക്കറിയും, വൈദ്യത ലൈനും തകര്‍ന്നതായി വടക്കു കിഴക്കന്‍ സിറിയയിലെ പ്രമുഖ ക്രിസ്ത്യന്‍ പോരാളി സംഘടനയായ സിറിയക്ക് മിലിട്ടറി കൗണ്‍സിലിന്റെ വക്താവായ മതായി ഹന്ന ‘വോയിസ് ഓഫ് അമേരിക്ക’ (വി.ഒ.എ) എന്ന വാര്‍ത്ത മാധ്യമത്തോട് വെളിപ്പെടുത്തി. സിവിലിയന്‍ കേന്ദ്രങ്ങളെ ആക്രമിക്കുന്നത് നിരോധിക്കുന്ന അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരാണ് തുര്‍ക്കിയുടെ നടപടിയെന്നും മതായി ഹന്ന ആരോപിച്ചു. സിറിയ തുര്‍ക്കി അതിര്‍ത്തി മേഖലകളില്‍ തുര്‍ക്കി നടത്തിവരുന്ന ആക്രമണങ്ങള്‍ അസ്സീറിയന്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെ വലിയൊരു വിഭാഗം ക്രിസ്ത്യാനികളുടെ പലായനത്തിന് കാരണമായിട്ടുണ്ടെന്നാണ് ‘സിറിയക് നാഷണല്‍ കൗണ്‍സില്‍’ പ്രസിഡന്റ് ബാസം ഇഷാക്ക് പറയുന്നത്. തുര്‍ക്കിയുടെ വിദേശകാര്യ മന്ത്രാലയം ഈ ആക്രമണങ്ങളെ കുറിച്ച് പ്രതികരിച്ചിട്ടില്ലെങ്കിലും, സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങള്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്രിസ്ത്യാനികള്‍ക്കും, യസീദികള്‍ക്കും, കുര്‍ദ്ദുകള്‍ക്കുമെതിരെ തുര്‍ക്കി പിന്തുണയോടെ സിറിയന്‍ സംഘടനകള്‍ അതിക്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് യു.എന്‍ അന്വേഷണ കമ്മീഷനും ആരോപിച്ചതിന് പുറമേ, പ്രദേശവാസികളെ മേഖലയില്‍ നിന്നും ആട്ടിപ്പായിച്ചു കൊണ്ട് ജനസംഖ്യാ വ്യതിയാനത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് മനുഷ്യാവകാശ സംഘടനകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സാധാരണക്കാര്‍ക്കെതിരെ തുര്‍ക്കി നടത്തുന്ന ആക്രമണങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന്‍ അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അമേരിക്കന്‍ കമ്മീഷന്റെ അദ്ധ്യക്ഷയായ നാദൈന്‍ മായെന്‍സാ പ്രതികരിച്ചു. ഭീകരവിരുദ്ധ ആക്രമണങ്ങളുടെ പേരില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങളെ തുര്‍ക്കി ന്യായീകരിക്കുകയാണെന്ന് തുര്‍ക്കിയിലെ മുന്‍ പാര്‍ലമെന്റംഗമായ അയ്കാന്‍ എര്‍ഡെമിറും കുറ്റാരോപണം നടത്തിയിരിന്നു. ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദികള്‍ക്കെതിരായ പോരാട്ടത്തില്‍ അമേരിക്കയുടെ പ്രമുഖ പങ്കാളിയും കുര്‍ദ്ദിഷ് മിലിട്ടറി സഖ്യവുമായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസിന്റെ (എസ്.ഡി.എഫ്) ഒരു ഭാഗമാണ് സിറിയക്ക് മിലിട്ടറി കൗണ്‍സില്‍. എസ്.ഡി.എഫ് പോരാളികളുമായുള്ള കടുത്ത പോരാട്ടത്തിനൊടുവില്‍ 2019 ഒക്ടോബര്‍ മുതലാണ് തുര്‍ക്കി സൈന്യവും, അവരുടെ സിറിയന്‍ പങ്കാളികളും വടക്കു-കിഴക്കന്‍ സിറിയയിലെ ചില ഭാഗങ്ങളുടെ നിയന്ത്രണമേറ്റെടുത്തത്. അന്നുമുതല്‍ക്കേ തന്നെ തുര്‍ക്കി സൈന്യവും പ്രാദേശിക പോരാളികളും തമ്മില്‍ ഏറ്റുമുട്ടലുകള്‍ പതിവായിരിക്കുകയാണ്. തുര്‍ക്കിയുടെ ക്രൈസ്തവ വിരുദ്ധതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ടെല്‍ ടാമെറില്‍ നടത്തിയ ബോംബാക്രമണം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HBW1C5D5cqL6oTXLx5YcYH}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-15-19:33:55.jpg
Keywords: സിറിയ
Category: 1
Sub Category:
Heading: വടക്കു കിഴക്കന്‍ സിറിയയില്‍ തുര്‍ക്കി നടത്തുന്ന ആക്രമണങ്ങളില്‍ ആശങ്കയുമായി ക്രൈസ്തവര്‍
Content: ഡമാസ്ക്കസ്: വടക്കു കിഴക്കന്‍ സിറിയയില്‍ തുര്‍ക്കിയുടെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതില്‍ ആശങ്കയുമായി മേഖലയിലെ ക്രിസ്ത്യന്‍ സമൂഹം. തുര്‍ക്കിയുടെ നേതൃത്വത്തിലുള്ള സമീപകാല സൈനീക നടപടികള്‍ നിരവധി ക്രിസ്ത്യാനികളേയും, മതന്യൂനപക്ഷ അംഗങ്ങളേയും ഭവനരഹിതരാക്കിയിട്ടുണ്ടെന്നാണ് ക്രിസ്ത്യന്‍ നേതാക്കള്‍ പറയുന്നത്. ടെല്‍ ടാമെര്‍ എന്ന ക്രൈസ്തവ ഭൂരിപക്ഷ പട്ടണത്തിനെതിരെ സമീപ ദിവസങ്ങളില്‍ തുര്‍ക്കി നടത്തിയ ബോംബാക്രമണങ്ങളാണ് ഇപ്പോഴത്തെ ആശങ്കക്ക് കാരണമായത്. തുര്‍ക്കി നടത്തിയ ഷെല്ലാക്രമണത്തില്‍ രണ്ടു സ്കൂളുകളും, മുനിസിപ്പാലിറ്റി കെട്ടിടവും, ഒരു ബേക്കറിയും, വൈദ്യത ലൈനും തകര്‍ന്നതായി വടക്കു കിഴക്കന്‍ സിറിയയിലെ പ്രമുഖ ക്രിസ്ത്യന്‍ പോരാളി സംഘടനയായ സിറിയക്ക് മിലിട്ടറി കൗണ്‍സിലിന്റെ വക്താവായ മതായി ഹന്ന ‘വോയിസ് ഓഫ് അമേരിക്ക’ (വി.ഒ.എ) എന്ന വാര്‍ത്ത മാധ്യമത്തോട് വെളിപ്പെടുത്തി. സിവിലിയന്‍ കേന്ദ്രങ്ങളെ ആക്രമിക്കുന്നത് നിരോധിക്കുന്ന അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരാണ് തുര്‍ക്കിയുടെ നടപടിയെന്നും മതായി ഹന്ന ആരോപിച്ചു. സിറിയ തുര്‍ക്കി അതിര്‍ത്തി മേഖലകളില്‍ തുര്‍ക്കി നടത്തിവരുന്ന ആക്രമണങ്ങള്‍ അസ്സീറിയന്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെ വലിയൊരു വിഭാഗം ക്രിസ്ത്യാനികളുടെ പലായനത്തിന് കാരണമായിട്ടുണ്ടെന്നാണ് ‘സിറിയക് നാഷണല്‍ കൗണ്‍സില്‍’ പ്രസിഡന്റ് ബാസം ഇഷാക്ക് പറയുന്നത്. തുര്‍ക്കിയുടെ വിദേശകാര്യ മന്ത്രാലയം ഈ ആക്രമണങ്ങളെ കുറിച്ച് പ്രതികരിച്ചിട്ടില്ലെങ്കിലും, സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങള്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്രിസ്ത്യാനികള്‍ക്കും, യസീദികള്‍ക്കും, കുര്‍ദ്ദുകള്‍ക്കുമെതിരെ തുര്‍ക്കി പിന്തുണയോടെ സിറിയന്‍ സംഘടനകള്‍ അതിക്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് യു.എന്‍ അന്വേഷണ കമ്മീഷനും ആരോപിച്ചതിന് പുറമേ, പ്രദേശവാസികളെ മേഖലയില്‍ നിന്നും ആട്ടിപ്പായിച്ചു കൊണ്ട് ജനസംഖ്യാ വ്യതിയാനത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് മനുഷ്യാവകാശ സംഘടനകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സാധാരണക്കാര്‍ക്കെതിരെ തുര്‍ക്കി നടത്തുന്ന ആക്രമണങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന്‍ അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അമേരിക്കന്‍ കമ്മീഷന്റെ അദ്ധ്യക്ഷയായ നാദൈന്‍ മായെന്‍സാ പ്രതികരിച്ചു. ഭീകരവിരുദ്ധ ആക്രമണങ്ങളുടെ പേരില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങളെ തുര്‍ക്കി ന്യായീകരിക്കുകയാണെന്ന് തുര്‍ക്കിയിലെ മുന്‍ പാര്‍ലമെന്റംഗമായ അയ്കാന്‍ എര്‍ഡെമിറും കുറ്റാരോപണം നടത്തിയിരിന്നു. ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദികള്‍ക്കെതിരായ പോരാട്ടത്തില്‍ അമേരിക്കയുടെ പ്രമുഖ പങ്കാളിയും കുര്‍ദ്ദിഷ് മിലിട്ടറി സഖ്യവുമായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസിന്റെ (എസ്.ഡി.എഫ്) ഒരു ഭാഗമാണ് സിറിയക്ക് മിലിട്ടറി കൗണ്‍സില്‍. എസ്.ഡി.എഫ് പോരാളികളുമായുള്ള കടുത്ത പോരാട്ടത്തിനൊടുവില്‍ 2019 ഒക്ടോബര്‍ മുതലാണ് തുര്‍ക്കി സൈന്യവും, അവരുടെ സിറിയന്‍ പങ്കാളികളും വടക്കു-കിഴക്കന്‍ സിറിയയിലെ ചില ഭാഗങ്ങളുടെ നിയന്ത്രണമേറ്റെടുത്തത്. അന്നുമുതല്‍ക്കേ തന്നെ തുര്‍ക്കി സൈന്യവും പ്രാദേശിക പോരാളികളും തമ്മില്‍ ഏറ്റുമുട്ടലുകള്‍ പതിവായിരിക്കുകയാണ്. തുര്‍ക്കിയുടെ ക്രൈസ്തവ വിരുദ്ധതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ടെല്‍ ടാമെറില്‍ നടത്തിയ ബോംബാക്രമണം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HBW1C5D5cqL6oTXLx5YcYH}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-15-19:33:55.jpg
Keywords: സിറിയ
Content:
17251
Category: 24
Sub Category:
Heading: മെത്രാൻ പറഞ്ഞതു ഇനിയും മനസിലാക്കത്തവർ...!
Content: കുറവിലങ്ങാട് പള്ളിപ്രസംഗം കഴിഞ്ഞിട്ട് ആഴ്ച ഒന്നായിട്ടും ഇപ്പോഴും ആ പ്രസംഗത്തിലെ പ്രധാനവിഷയം ചർച്ചയാക്കാതെ പൊതുജനമദ്ധ്യത്തിൽനിന്നു മറച്ചുപിടിച്ചിരിക്കുകയാണ് മുഖ്യധാരാ മാധ്യമങ്ങൾ. അതിനവർക്ക് കമ്പനികൊടുക്കുന്നതാകട്ടെ ഭരണ, പ്രതിപക്ഷനിരകളിലെ പല നേതാക്കന്മാരും മുസ്ലീം നേതാക്കന്മാരും ഒപ്പം ക്രൈസ്തവസമൂഹത്തോടെന്നതിനേക്കാൾ മറ്റു പലതിനോടും കൂറുപുലർത്തുന്ന ചില ക്രൈസ്തവ പുരോഹിതരും... ഇക്കൂട്ടരുടെയെല്ലാം പ്രതികരണങ്ങൾ ആവർത്തിച്ച് എഴുതിയും കാണിച്ചും യഥാർത്ഥപ്രശ്നത്തെ പൊതുസമൂഹത്തിന്റെ ചിന്തയിൽനിന്നു അകറ്റിനിർത്താനുള്ള ദൃശ്യശ്രാവ്യമാധ്യമങ്ങളുടെ വിഫലശ്രമങ്ങൾ കാണുമ്പോൾ സഹതാപമാണ് തോന്നുന്നത്. കാരണം അവർ എത്രമാത്രം മറച്ചുപിടിച്ചോ അതിലേറെ ശക്തിയോടെ യാഥാർത്ഥ്യങ്ങൾ പൊതുസമൂഹത്തിന്റെ മുമ്പിലെത്തിക്കഴിഞ്ഞു. ഈ വിവാദത്തോടെ സോഷ്യൽ മീഡിയായെന്ന സമകാലിക മാധ്യമത്തിന്റെ പ്രസക്തിയും ശക്തിയുമെന്തെന്ന് ഒരിക്കൽക്കൂടി വ്യക്തമാവുകയാണ്. നാർക്കോട്ടിക് ജിഹാദെന്നു കേട്ടിട്ടില്ലെന്നു പറഞ്ഞ മുഖ്യമന്ത്രിയടക്കമുള്ളവരുടെ പൊതുവിജ്ഞാനം എന്തുമാത്രമാണെന്നു വെളിവാകുന്നതാണ് സോഷ്യൽമീഡിയായിലൂടെ പുറത്തുവരുന്ന വിവരങ്ങൾ. അതിലേറെ പരിതാപകരമാണ് കേരളത്തിലെ മാധ്യമപ്രവർത്തകരുടെ അവസ്ഥ. പത്തുവർഷങ്ങൾക്കുമുമ്പുതന്നെ അന്താരാഷ്ട്രസമൂഹങ്ങളിൽ ചിന്താവിഷയമായിരുന്ന നർക്കോട്ടിക് ജിഹാദെന്ന വിഷയം തങ്ങൾ ആദ്യമായി കേൾക്കുന്നത് പാലാ മെത്രാന്റെ വാക്കുകളിൽനിന്നാണെന്ന് യാതൊരു ഉളുപ്പുമില്ലാതെ വിളിച്ചുകൂകുന്ന മാധ്യമപ്രവർത്തകർക്ക് യോജിക്കുന്ന പണിയെന്തെന്ന് അവരുതന്നെ ചിന്തിക്കണം. മെത്രാനെ ചാരി സമൂഹത്തിൽ ചേരിതിരിവ് സൃഷ്ടിക്കുന്ന യഥാർത്ഥ കുളംകലക്കികൾ ആരെന്നു സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു. പണിപാളിയെന്നു മനസിലാക്കിയ ചില മാധ്യമങ്ങൾ കൌശലപൂർവം തങ്ങളുടെ നിലപാടുകൾ മയപ്പെടുത്തുന്നതും ഈ ദിവസങ്ങളിൽ കാണാനിടയായി. ഇനി മെത്രാൻ പറഞ്ഞതിന് തെളിവെന്താണെന്നു ചോദിച്ചവർക്കും ഇപ്പോൾ തൃപ്തിയായിട്ടുണ്ടാവും. തെളിവുകളുടെ പൂരമല്ലേ സോഷ്യൽമീഡിയാ ഒരുക്കിയിരിക്കുന്നത്. ആവശ്യത്തിൽകൂടുതൽ ഡേറ്റാകൾ ഇപ്പോൾ ലഭ്യമായിരിക്കുന്ന സ്ഥിതിക്ക് ഇനിയെന്താവുമോ തെളിവില്ലെന്നു വിലപിച്ചിരുന്നവരുടെ നിലപാടുകൾ... പക്ഷേ ഇന്നും കണ്ടു ഒരു വൈദികന്റെ സമുദായവഞ്ചനയുടെ രുചിയുള്ള കുറിപ്പ്. പാലാ മെത്രാന്റെ വാക്കുകൾ ചരിത്രമാണോ അതോ വെറും സങ്കല്പമാണോയെന്ന് സർവവിജ്ഞാനകോശമായ അദ്ദേഹത്തിനു ഉറപ്പില്ലത്രേ. മെത്രാൻ അനുധാവനം ചെയ്യേണ്ടത് അദ്ദേഹത്തിന്റെ സഭാതലവനായ മാർപാപ്പായെ ആണത്രെ. എത്ര നിഷ്ക്കളങ്കവും പക്വവുമായ ഉപദേശം! അതു നല്കുന്നതോ സ്വന്തം സഭാതലവനെതിരെ എല്ലാ നീചകുതന്ത്രങ്ങളും മെനയുന്ന കറുത്തമനസിന്റെ ഉടമയും!! എതായാലും അദ്ദേഹത്തിന്റെ ഈ കുറിപ്പും തന്റെ സ്വഭാവത്തിനും നിലപാടുകൾക്കും അടിവരയിടുന്ന മറ്റൊരു രേഖയായി കരുതാം. പ്രിയപ്പെട്ട മാധ്യമപ്രവർത്തകരോട് പറയാനുള്ളത് ഇനിയെങ്കിലും നിങ്ങൾ മറച്ചു പിടിച്ചിരിക്കുന്ന യഥാർത്ഥ വിഷയം ചർച്ചയ്ക്കെടുക്കണമെന്നതാണ്. എല്ലാ ചാനലുകളിലെയും പ്രധാനപ്പെട്ട അവതാരകരൊക്കെ നമുക്കൊപ്പമാണെന്ന് അഭിമാനത്തോടെ ഓരോ മാധ്യമപ്രവർത്തകന്റെയും പേരെടുത്തുപറഞ്ഞ് പ്രസംഗിക്കുന്ന ഒരു മുസ്ലീം നേതാവിന്റെ വീഡിയോ സോഷ്യൽമീഡിയായിൽ കറങ്ങിനടക്കുന്നത് നിങ്ങളും ശ്രദ്ധിച്ചിട്ടുകാണുമല്ലോ. അതങ്ങനെതന്നെയാണെന്നും നിങ്ങൾ നിഷ്പക്ഷരല്ലെന്നുമുള്ള പൊതുസമൂഹത്തിന്റെ ബോധ്യത്തെ തിരുത്താൻ ഇനിയെങ്കിലും നിങ്ങൾ തയ്യാറായില്ലെങ്കിൽ നിങ്ങൾ പൊതുജനമദ്ധ്യത്തിൽ കൂടുതൽ അവഹേളിതരായിത്തീരുകയേയുള്ളു. ഈ വിഷയത്തിൽ രാഷ്ട്രീയഭിന്നത മറന്ന് ഒരേ ഈണത്തിൽ സംസാരിക്കുന്ന വ്യത്യസ്ഥ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കന്മാരോടു പറയാനുള്ളത് നിങ്ങളുടെ പ്രഥമലക്ഷ്യം രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന്മയും സുരക്ഷിതത്വവുമായിരിക്കണമെന്നതാണ്. സമൂഹത്തിൽ കുറേകാലമായി ഒളിഞ്ഞുംതെളിഞ്ഞും കണ്ടുകൊണ്ടിരിക്കുന്ന ചില തിന്മകളെക്കുറിച്ച് മുന്നറിയിപ്പ് നല്കിയ മെത്രാനെ കോക്രികാണിക്കുന്നതവസാനിപ്പിച്ച് ഉത്തരവാദിത്വമുള്ള ജനപ്രതിനിധികളായി ഇനിയെങ്കിലും മാറാൻ ശ്രമിക്കുക. ഒരു സമുദായത്തിന്റെ മുഴുവൻ ആശങ്കകളോട് പരിഹാസഭാവത്തിൽ പ്രതികരിച്ചിട്ട് സഭയും സംഘപരിവാറും കൈകോർക്കുന്നുവെന്നൊക്കെ നിലവിളിക്കുന്നതിൽ വലിയ അർത്ഥമൊന്നുമില്ലെന്ന് ഇനി എന്നാണ് നിങ്ങൾ പഠിക്കുക! മുസ്ലീം നേതാക്കന്മാരോടു ഒരിക്കൽക്കൂടി പറയാനുള്ളത് ഇന്ന് പൊതുസമൂഹം മുസ്ലീം സമുദായത്തെ സംശയത്തോടെ നോക്കിക്കാണുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം പൂർണമായും നിങ്ങൾക്കുതന്നെയാണെന്നതാണ്. കാരണം നിങ്ങളുടെ സമുദായത്തിലെ ഏതാനും ചിലർ നടത്തുന്ന വിധ്വംസകപ്രവർത്തനങ്ങളെ നിങ്ങൾ ഒരിക്കലും തള്ളിപ്പറയുന്നില്ല. തൊടുപുഴയിലെ കിരാതമായ അക്രമത്തിലും എരുമേലി സ്കൂളിൽ കള്ളപ്രചരണം മറയാക്കി നടത്തിയ അതിക്രമങ്ങളിലും അതു പൊതുജനം മനസിലാക്കിയതാണ്. അതുതന്നെയാണ് ഇപ്പോഴും നിങ്ങളുടെ നിലപാടെന്നത് നിർഭാഗ്യകരമാണ്. സ്വന്തം വിശ്വാസികൾക്ക് ചില അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പു കൊടുത്ത മെത്രാനെ വർഗീയത പറയുന്നയാളായി ചിത്രീകരിച്ച് അപഹസിക്കുന്നതിനുപകരം അങ്ങനെയുള്ള തിന്മകളെ ഞങ്ങളും തള്ളിക്കളയുന്നുവെന്നും അതിനെക്കുറിച്ച് അന്വേഷണം വേണമെന്നുമായിരുന്നില്ലേ സമൂഹത്തിന്റെ നന്മയാഗ്രഹിക്കുന്ന മുസ്ലീം നേതാക്കന്മാർ പറയേണ്ടിയിരുന്നത്? അതു പറയാത്തിടത്തോളംകാലം ഈ സംഭവിക്കുന്നതെല്ലാം മുസ്ലീം സമുദായത്തിന്റെ പിന്തുണയോടെയാണെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ലല്ലോ. നാട്ടിലെ മതസൌഹാർദവും സമാധാനാന്തരീക്ഷവും നിലനിൽക്കാൻവേണ്ടത് തിന്മകളെക്കുറിച്ചു നിശബ്ദത പാലിക്കുകയെന്നതല്ല, മറിച്ച് ആ തിന്മകളെ പിഴുതുമാറ്റാൻ പൊതുസമൂഹത്തോടൊപ്പം കൈകോർക്കുകയെന്നതാണ്. അതിനിയും താമസിക്കുന്നത് അപകടമാണെന്ന് നാം തിരിച്ചറിയണം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HBW1C5D5cqL6oTXLx5YcYH}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SocialMedia/SocialMedia-2021-09-15-20:42:16.jpg
Keywords: കല്ലറ
Category: 24
Sub Category:
Heading: മെത്രാൻ പറഞ്ഞതു ഇനിയും മനസിലാക്കത്തവർ...!
Content: കുറവിലങ്ങാട് പള്ളിപ്രസംഗം കഴിഞ്ഞിട്ട് ആഴ്ച ഒന്നായിട്ടും ഇപ്പോഴും ആ പ്രസംഗത്തിലെ പ്രധാനവിഷയം ചർച്ചയാക്കാതെ പൊതുജനമദ്ധ്യത്തിൽനിന്നു മറച്ചുപിടിച്ചിരിക്കുകയാണ് മുഖ്യധാരാ മാധ്യമങ്ങൾ. അതിനവർക്ക് കമ്പനികൊടുക്കുന്നതാകട്ടെ ഭരണ, പ്രതിപക്ഷനിരകളിലെ പല നേതാക്കന്മാരും മുസ്ലീം നേതാക്കന്മാരും ഒപ്പം ക്രൈസ്തവസമൂഹത്തോടെന്നതിനേക്കാൾ മറ്റു പലതിനോടും കൂറുപുലർത്തുന്ന ചില ക്രൈസ്തവ പുരോഹിതരും... ഇക്കൂട്ടരുടെയെല്ലാം പ്രതികരണങ്ങൾ ആവർത്തിച്ച് എഴുതിയും കാണിച്ചും യഥാർത്ഥപ്രശ്നത്തെ പൊതുസമൂഹത്തിന്റെ ചിന്തയിൽനിന്നു അകറ്റിനിർത്താനുള്ള ദൃശ്യശ്രാവ്യമാധ്യമങ്ങളുടെ വിഫലശ്രമങ്ങൾ കാണുമ്പോൾ സഹതാപമാണ് തോന്നുന്നത്. കാരണം അവർ എത്രമാത്രം മറച്ചുപിടിച്ചോ അതിലേറെ ശക്തിയോടെ യാഥാർത്ഥ്യങ്ങൾ പൊതുസമൂഹത്തിന്റെ മുമ്പിലെത്തിക്കഴിഞ്ഞു. ഈ വിവാദത്തോടെ സോഷ്യൽ മീഡിയായെന്ന സമകാലിക മാധ്യമത്തിന്റെ പ്രസക്തിയും ശക്തിയുമെന്തെന്ന് ഒരിക്കൽക്കൂടി വ്യക്തമാവുകയാണ്. നാർക്കോട്ടിക് ജിഹാദെന്നു കേട്ടിട്ടില്ലെന്നു പറഞ്ഞ മുഖ്യമന്ത്രിയടക്കമുള്ളവരുടെ പൊതുവിജ്ഞാനം എന്തുമാത്രമാണെന്നു വെളിവാകുന്നതാണ് സോഷ്യൽമീഡിയായിലൂടെ പുറത്തുവരുന്ന വിവരങ്ങൾ. അതിലേറെ പരിതാപകരമാണ് കേരളത്തിലെ മാധ്യമപ്രവർത്തകരുടെ അവസ്ഥ. പത്തുവർഷങ്ങൾക്കുമുമ്പുതന്നെ അന്താരാഷ്ട്രസമൂഹങ്ങളിൽ ചിന്താവിഷയമായിരുന്ന നർക്കോട്ടിക് ജിഹാദെന്ന വിഷയം തങ്ങൾ ആദ്യമായി കേൾക്കുന്നത് പാലാ മെത്രാന്റെ വാക്കുകളിൽനിന്നാണെന്ന് യാതൊരു ഉളുപ്പുമില്ലാതെ വിളിച്ചുകൂകുന്ന മാധ്യമപ്രവർത്തകർക്ക് യോജിക്കുന്ന പണിയെന്തെന്ന് അവരുതന്നെ ചിന്തിക്കണം. മെത്രാനെ ചാരി സമൂഹത്തിൽ ചേരിതിരിവ് സൃഷ്ടിക്കുന്ന യഥാർത്ഥ കുളംകലക്കികൾ ആരെന്നു സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു. പണിപാളിയെന്നു മനസിലാക്കിയ ചില മാധ്യമങ്ങൾ കൌശലപൂർവം തങ്ങളുടെ നിലപാടുകൾ മയപ്പെടുത്തുന്നതും ഈ ദിവസങ്ങളിൽ കാണാനിടയായി. ഇനി മെത്രാൻ പറഞ്ഞതിന് തെളിവെന്താണെന്നു ചോദിച്ചവർക്കും ഇപ്പോൾ തൃപ്തിയായിട്ടുണ്ടാവും. തെളിവുകളുടെ പൂരമല്ലേ സോഷ്യൽമീഡിയാ ഒരുക്കിയിരിക്കുന്നത്. ആവശ്യത്തിൽകൂടുതൽ ഡേറ്റാകൾ ഇപ്പോൾ ലഭ്യമായിരിക്കുന്ന സ്ഥിതിക്ക് ഇനിയെന്താവുമോ തെളിവില്ലെന്നു വിലപിച്ചിരുന്നവരുടെ നിലപാടുകൾ... പക്ഷേ ഇന്നും കണ്ടു ഒരു വൈദികന്റെ സമുദായവഞ്ചനയുടെ രുചിയുള്ള കുറിപ്പ്. പാലാ മെത്രാന്റെ വാക്കുകൾ ചരിത്രമാണോ അതോ വെറും സങ്കല്പമാണോയെന്ന് സർവവിജ്ഞാനകോശമായ അദ്ദേഹത്തിനു ഉറപ്പില്ലത്രേ. മെത്രാൻ അനുധാവനം ചെയ്യേണ്ടത് അദ്ദേഹത്തിന്റെ സഭാതലവനായ മാർപാപ്പായെ ആണത്രെ. എത്ര നിഷ്ക്കളങ്കവും പക്വവുമായ ഉപദേശം! അതു നല്കുന്നതോ സ്വന്തം സഭാതലവനെതിരെ എല്ലാ നീചകുതന്ത്രങ്ങളും മെനയുന്ന കറുത്തമനസിന്റെ ഉടമയും!! എതായാലും അദ്ദേഹത്തിന്റെ ഈ കുറിപ്പും തന്റെ സ്വഭാവത്തിനും നിലപാടുകൾക്കും അടിവരയിടുന്ന മറ്റൊരു രേഖയായി കരുതാം. പ്രിയപ്പെട്ട മാധ്യമപ്രവർത്തകരോട് പറയാനുള്ളത് ഇനിയെങ്കിലും നിങ്ങൾ മറച്ചു പിടിച്ചിരിക്കുന്ന യഥാർത്ഥ വിഷയം ചർച്ചയ്ക്കെടുക്കണമെന്നതാണ്. എല്ലാ ചാനലുകളിലെയും പ്രധാനപ്പെട്ട അവതാരകരൊക്കെ നമുക്കൊപ്പമാണെന്ന് അഭിമാനത്തോടെ ഓരോ മാധ്യമപ്രവർത്തകന്റെയും പേരെടുത്തുപറഞ്ഞ് പ്രസംഗിക്കുന്ന ഒരു മുസ്ലീം നേതാവിന്റെ വീഡിയോ സോഷ്യൽമീഡിയായിൽ കറങ്ങിനടക്കുന്നത് നിങ്ങളും ശ്രദ്ധിച്ചിട്ടുകാണുമല്ലോ. അതങ്ങനെതന്നെയാണെന്നും നിങ്ങൾ നിഷ്പക്ഷരല്ലെന്നുമുള്ള പൊതുസമൂഹത്തിന്റെ ബോധ്യത്തെ തിരുത്താൻ ഇനിയെങ്കിലും നിങ്ങൾ തയ്യാറായില്ലെങ്കിൽ നിങ്ങൾ പൊതുജനമദ്ധ്യത്തിൽ കൂടുതൽ അവഹേളിതരായിത്തീരുകയേയുള്ളു. ഈ വിഷയത്തിൽ രാഷ്ട്രീയഭിന്നത മറന്ന് ഒരേ ഈണത്തിൽ സംസാരിക്കുന്ന വ്യത്യസ്ഥ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കന്മാരോടു പറയാനുള്ളത് നിങ്ങളുടെ പ്രഥമലക്ഷ്യം രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന്മയും സുരക്ഷിതത്വവുമായിരിക്കണമെന്നതാണ്. സമൂഹത്തിൽ കുറേകാലമായി ഒളിഞ്ഞുംതെളിഞ്ഞും കണ്ടുകൊണ്ടിരിക്കുന്ന ചില തിന്മകളെക്കുറിച്ച് മുന്നറിയിപ്പ് നല്കിയ മെത്രാനെ കോക്രികാണിക്കുന്നതവസാനിപ്പിച്ച് ഉത്തരവാദിത്വമുള്ള ജനപ്രതിനിധികളായി ഇനിയെങ്കിലും മാറാൻ ശ്രമിക്കുക. ഒരു സമുദായത്തിന്റെ മുഴുവൻ ആശങ്കകളോട് പരിഹാസഭാവത്തിൽ പ്രതികരിച്ചിട്ട് സഭയും സംഘപരിവാറും കൈകോർക്കുന്നുവെന്നൊക്കെ നിലവിളിക്കുന്നതിൽ വലിയ അർത്ഥമൊന്നുമില്ലെന്ന് ഇനി എന്നാണ് നിങ്ങൾ പഠിക്കുക! മുസ്ലീം നേതാക്കന്മാരോടു ഒരിക്കൽക്കൂടി പറയാനുള്ളത് ഇന്ന് പൊതുസമൂഹം മുസ്ലീം സമുദായത്തെ സംശയത്തോടെ നോക്കിക്കാണുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം പൂർണമായും നിങ്ങൾക്കുതന്നെയാണെന്നതാണ്. കാരണം നിങ്ങളുടെ സമുദായത്തിലെ ഏതാനും ചിലർ നടത്തുന്ന വിധ്വംസകപ്രവർത്തനങ്ങളെ നിങ്ങൾ ഒരിക്കലും തള്ളിപ്പറയുന്നില്ല. തൊടുപുഴയിലെ കിരാതമായ അക്രമത്തിലും എരുമേലി സ്കൂളിൽ കള്ളപ്രചരണം മറയാക്കി നടത്തിയ അതിക്രമങ്ങളിലും അതു പൊതുജനം മനസിലാക്കിയതാണ്. അതുതന്നെയാണ് ഇപ്പോഴും നിങ്ങളുടെ നിലപാടെന്നത് നിർഭാഗ്യകരമാണ്. സ്വന്തം വിശ്വാസികൾക്ക് ചില അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പു കൊടുത്ത മെത്രാനെ വർഗീയത പറയുന്നയാളായി ചിത്രീകരിച്ച് അപഹസിക്കുന്നതിനുപകരം അങ്ങനെയുള്ള തിന്മകളെ ഞങ്ങളും തള്ളിക്കളയുന്നുവെന്നും അതിനെക്കുറിച്ച് അന്വേഷണം വേണമെന്നുമായിരുന്നില്ലേ സമൂഹത്തിന്റെ നന്മയാഗ്രഹിക്കുന്ന മുസ്ലീം നേതാക്കന്മാർ പറയേണ്ടിയിരുന്നത്? അതു പറയാത്തിടത്തോളംകാലം ഈ സംഭവിക്കുന്നതെല്ലാം മുസ്ലീം സമുദായത്തിന്റെ പിന്തുണയോടെയാണെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ലല്ലോ. നാട്ടിലെ മതസൌഹാർദവും സമാധാനാന്തരീക്ഷവും നിലനിൽക്കാൻവേണ്ടത് തിന്മകളെക്കുറിച്ചു നിശബ്ദത പാലിക്കുകയെന്നതല്ല, മറിച്ച് ആ തിന്മകളെ പിഴുതുമാറ്റാൻ പൊതുസമൂഹത്തോടൊപ്പം കൈകോർക്കുകയെന്നതാണ്. അതിനിയും താമസിക്കുന്നത് അപകടമാണെന്ന് നാം തിരിച്ചറിയണം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HBW1C5D5cqL6oTXLx5YcYH}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SocialMedia/SocialMedia-2021-09-15-20:42:16.jpg
Keywords: കല്ലറ
Content:
17252
Category: 18
Sub Category:
Heading: മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണ പ്രഖ്യാപിച്ച് കെസിഎസ്എല്‍
Content: ചങ്ങനാശേരി: ലവ് ജിഹാദ്, നാര്‍കോട്ടിക് ജിഹാദ് തുടങ്ങിയ സാമൂഹ്യ വിപത്തിനെതിരേ ജാഗ്രത പുലര്‍ത്താന്‍ കുറവിലങ്ങാട് പള്ളിയിലെ വിശ്വാസികളോട് പ്രസംഗിച്ച പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വാക്കുകളെ വളച്ചൊടിച്ചു വര്‍ഗീയവത്കരിച്ച് ഒറ്റപ്പെടുത്താനുള്ള കുബുദ്ധികളുടെ നീക്കത്തെ ചങ്ങനാശേരി കെസിഎസ്എല്‍ അതിരൂപതാ കൗണ്‍സില്‍ യോഗം അപലപിച്ചു. യോഗം ബിഷപ്പിനു പിന്തുണ പ്രഖ്യാപിച്ചു. ജെമിന്‍ ജെ. വരാപ്പള്ളി പ്രമേയം അവതരിപ്പിച്ചു. അതിരൂപതാ ഡയറക്ടര്‍ ഫാ. സിനു വേളങ്ങാട്ടുശേരി, അതിരൂപതാ പ്രസിഡന്റ് സോണിച്ചന്‍ കോലേട്ട്, സിസ്റ്റര്‍ ഡീനാ എലിസബത്ത് സിഎംസി, സിനി ജോസഫ്, ഡോ. ബിജി കെ. സെബാസ്റ്റ്യന്‍, റിന്‍സ് വര്‍ഗീസ്, മനോജ് ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. ഇത്തിത്താനം: കത്തോലിക്കാ കോണ്‍ഗ്രസ് പൊടിപ്പാറ യൂണിറ്റ് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണ പ്രഖ്യാപിച്ചു. വികാരി ഫാ. ജോസഫ് കട്ടപ്പുറം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജെയിംസ് ചെത്തിപ്പുരക്കല്‍ അധ്യക്ഷത വഹിച്ചു. ജോസുകുട്ടി കണ്ണന്തറ, ജോസുകുട്ടി മുള്ളന്‍കുഴി, തങ്കച്ചന്‍ പവ്വത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/News/News-2021-09-16-10:17:06.jpg
Keywords: കല്ലറ
Category: 18
Sub Category:
Heading: മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണ പ്രഖ്യാപിച്ച് കെസിഎസ്എല്‍
Content: ചങ്ങനാശേരി: ലവ് ജിഹാദ്, നാര്‍കോട്ടിക് ജിഹാദ് തുടങ്ങിയ സാമൂഹ്യ വിപത്തിനെതിരേ ജാഗ്രത പുലര്‍ത്താന്‍ കുറവിലങ്ങാട് പള്ളിയിലെ വിശ്വാസികളോട് പ്രസംഗിച്ച പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വാക്കുകളെ വളച്ചൊടിച്ചു വര്‍ഗീയവത്കരിച്ച് ഒറ്റപ്പെടുത്താനുള്ള കുബുദ്ധികളുടെ നീക്കത്തെ ചങ്ങനാശേരി കെസിഎസ്എല്‍ അതിരൂപതാ കൗണ്‍സില്‍ യോഗം അപലപിച്ചു. യോഗം ബിഷപ്പിനു പിന്തുണ പ്രഖ്യാപിച്ചു. ജെമിന്‍ ജെ. വരാപ്പള്ളി പ്രമേയം അവതരിപ്പിച്ചു. അതിരൂപതാ ഡയറക്ടര്‍ ഫാ. സിനു വേളങ്ങാട്ടുശേരി, അതിരൂപതാ പ്രസിഡന്റ് സോണിച്ചന്‍ കോലേട്ട്, സിസ്റ്റര്‍ ഡീനാ എലിസബത്ത് സിഎംസി, സിനി ജോസഫ്, ഡോ. ബിജി കെ. സെബാസ്റ്റ്യന്‍, റിന്‍സ് വര്‍ഗീസ്, മനോജ് ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. ഇത്തിത്താനം: കത്തോലിക്കാ കോണ്‍ഗ്രസ് പൊടിപ്പാറ യൂണിറ്റ് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണ പ്രഖ്യാപിച്ചു. വികാരി ഫാ. ജോസഫ് കട്ടപ്പുറം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജെയിംസ് ചെത്തിപ്പുരക്കല്‍ അധ്യക്ഷത വഹിച്ചു. ജോസുകുട്ടി കണ്ണന്തറ, ജോസുകുട്ടി മുള്ളന്‍കുഴി, തങ്കച്ചന്‍ പവ്വത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/News/News-2021-09-16-10:17:06.jpg
Keywords: കല്ലറ