Contents
Displaying 16931-16940 of 25113 results.
Content:
17303
Category: 1
Sub Category:
Heading: ഇവിടെ വർഗീയതയല്ല, തീവ്രവാദ വിധ്വംസക പ്രവര്‍ത്തനങ്ങളാണ് പ്രശ്നം: മാര്‍ തോമസ് തറയിലിന്റെ കുറിപ്പ് വൈറല്‍
Content: ചങ്ങനാശ്ശേരി: മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുന്നറിയിപ്പിനെ വര്‍ഗ്ഗീയവത്ക്കരിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് വ്യക്തമായ മറുപടിയുമായി ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. ഇന്നലെ ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലാണ് ബിഷപ്പ് ഇക്കാര്യം പരാമര്‍ശിച്ചത്. ഇവിടെ വർഗീയതയല്ല പ്രശ്നമെന്നും തീവ്രവാദ വിധ്വംസക പ്രശ്നങ്ങളാണ് നാം ചർച്ച ചെയ്യേണ്ടതും പരിഹാരം കാണേണ്ടതുമെന്നും മാര്‍ തോമസ് തറയില്‍ പ്രസ്താവിച്ചു. തന്റെ ജനങ്ങൾക്ക് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നല്കിയ പ്രബോധനത്തിൽ ചില തീവ്രവാദ ഗ്രൂപ്പുകളുടെ വിധ്വംസക പ്രവർത്തനങ്ങളെ കുറിച്ച് ജാഗ്രത പാലിക്കാൻ ആഹ്വാനം ചെയ്തു. അത് സ്വീകരിക്കാനോ തിരസ്‌കരിക്കണോ ഉള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ആഹ്വാനം കേട്ടവരാരും ഒരുവിധ സംഘര്ഷങ്ങളിലും ഏർപെട്ടതായി നാം ഇന്നുവരെ കേട്ടിട്ടില്ല. അവരെല്ലാം സ്വസ്ഥമായും ശാന്തമായും ജീവിക്കുന്നുവെന്നും പിന്നെ എന്താണ് പ്രശ്നമെന്നും മാര്‍ തോമസ് തറയില്‍ ചോദ്യമുയര്‍ത്തി. മലയാള ചാനലുകളിലെ അന്തിചർച്ചകൾ കണ്ടാൽ തോന്നും കേരളം മുഴുവൻ സാമുദായിക സംഘര്ഷങ്ങളാണെന്ന വാക്കുകളോടെയാണ് അദ്ദേഹത്തിന്റെ സന്ദേശം ആരംഭിക്കുന്നത്. അതേസമയം "വർഗീയതയാണോ യഥാർത്ഥ പ്രശ്നം?" എന്ന തലക്കെട്ടോടെ മാര്‍ തോമസ് തറയില്‍ പങ്കുവെച്ച കുറിപ്പ് നൂറുകണക്കിനാളുകളാണ് നവമാധ്യമങ്ങളിലൂടെ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. #{blue->none->b->മാര്‍ തോമസ് തറയിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം }# വർഗീയതയാണോ യഥാർത്ഥ പ്രശ്നം? മലയാള ചാനലുകളിലെ അന്തിചർച്ചകൾ കണ്ടാൽ തോന്നും കേരളം മുഴുവൻ സാമുദായിക സംഘര്ഷങ്ങളാണെന്നു!!! യഥാർത്ഥത്തിൽ നമ്മുടെ സഹോദര്യത്തിനു എന്തെങ്കിലും കുറവുണ്ടോ? കഴിഞ്ഞ രണ്ടാഴ്ചത്തെ സാമൂഹിക ജീവിതത്തിൽ ഇതര മതവിശ്വാസികളുമായുള്ള ബന്ധത്തിൽ എന്തെങ്കിലും സാരമായ വിള്ളലുകൾ വീണതായി നമുക്കനുഭവമില്ല. നമ്മളെല്ലാം ഇന്നും സഹോദര്യത്തിനുവേണ്ടി നിലനിൽക്കുന്നു...അതുതന്നെ ജീവിക്കുന്നു. കേരളത്തിന്റെ സമാധാന അന്തരീക്ഷത്തിനും ആരും ക്ഷതം ഏല്പിച്ചിട്ടില്ല. പിന്നെ എന്താണ് പ്രശ്നം. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fbishoptharayil%2Fposts%2F525193372177417&show_text=true&width=500" width="500" height="370" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> ആദരണീയനായ അഭിവന്ദ്യ കല്ലറങ്ങാട്ടുപിതാവ് ഒരു മതവിശ്വാസത്തിനും എതിരായി ഒരു വാക്കു പോലും പറഞ്ഞിട്ടില്ല. ഉന്നതമായ മാനവിക മൂല്യങ്ങൾക്കുവേണ്ടി എന്നും നിലകൊള്ളുകയും ഇത്തരമതങ്ങളുടെ വിശ്വാസങ്ങളെ പഠനങ്ങളുടെ പിൻബലത്തിൽ ആദരിക്കുകയും ചെയ്യുന്ന ആളാണദ്ദേഹമെന്നും നമുക്കറിയാം. പിന്നെ എന്താണ് പ്രശ്നം? അദ്ദേഹം തന്റെ ജനങ്ങൾക്ക് നല്കിയ പ്രബോധനത്തിൽ ചില തീവ്രവാദ ഗ്രൂപ്പുകളുടെ വിധ്വംസക പ്രവർത്തനങ്ങളെ കുറിച്ച് ജാഗ്രത പാലിക്കാൻ ആഹ്വാനം ചെയ്തു. അത് സ്വീകരിക്കാനോ തിരസ്‌കരിക്കണോ ഉള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. ആ ആഹ്വാനം കെട്ടവരാരും ഒരുവിധ സംഘര്ഷങ്ങളിലും ഏർപെട്ടതായി നാം ഇന്നുവരെ കേട്ടുമില്ല. അവരെല്ലാം സ്വസ്ഥമായും ശാന്തമായും ജീവിക്കുന്നു. പിന്നെ എന്താണ് പ്രശ്നം? പ്രശ്നമുണ്ടാക്കിയവർ തന്നെ പരിഹരിക്കണമെന്ന് പറയുമ്പോൾ എന്താണ് യഥാർത്ഥ പ്രശ്നം എന്ന് കൂടി പറയുക. ഇവിടെ വർഗീയതയല്ല പ്രശ്നം. തീവ്രവാദ വിധ്വംസക പ്രശ്നങ്ങളാണ് നാം ചർച്ച ചെയ്യേണ്ടതും പരിഹാരം കാണേണ്ടതും. ഒരു ചെറിയ സാമുദായിക സംഘർഷം പോലുമുണ്ടാകാത്ത വിഷയത്തിൽ, ഇപ്പോഴും സൗഹാർദ്ദത്തോടെ ജനങ്ങൾ ജീവിക്കുന്ന സാഹചര്യത്തിൽ എന്തിനുവേണ്ടി ഈ നാടകങ്ങൾ! #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JWkZzW0L3CCIxX1lkuipCl}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-21-11:21:28.jpg
Keywords: ചങ്ങനാ
Category: 1
Sub Category:
Heading: ഇവിടെ വർഗീയതയല്ല, തീവ്രവാദ വിധ്വംസക പ്രവര്‍ത്തനങ്ങളാണ് പ്രശ്നം: മാര്‍ തോമസ് തറയിലിന്റെ കുറിപ്പ് വൈറല്‍
Content: ചങ്ങനാശ്ശേരി: മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുന്നറിയിപ്പിനെ വര്‍ഗ്ഗീയവത്ക്കരിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് വ്യക്തമായ മറുപടിയുമായി ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. ഇന്നലെ ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലാണ് ബിഷപ്പ് ഇക്കാര്യം പരാമര്‍ശിച്ചത്. ഇവിടെ വർഗീയതയല്ല പ്രശ്നമെന്നും തീവ്രവാദ വിധ്വംസക പ്രശ്നങ്ങളാണ് നാം ചർച്ച ചെയ്യേണ്ടതും പരിഹാരം കാണേണ്ടതുമെന്നും മാര്‍ തോമസ് തറയില്‍ പ്രസ്താവിച്ചു. തന്റെ ജനങ്ങൾക്ക് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നല്കിയ പ്രബോധനത്തിൽ ചില തീവ്രവാദ ഗ്രൂപ്പുകളുടെ വിധ്വംസക പ്രവർത്തനങ്ങളെ കുറിച്ച് ജാഗ്രത പാലിക്കാൻ ആഹ്വാനം ചെയ്തു. അത് സ്വീകരിക്കാനോ തിരസ്‌കരിക്കണോ ഉള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ആഹ്വാനം കേട്ടവരാരും ഒരുവിധ സംഘര്ഷങ്ങളിലും ഏർപെട്ടതായി നാം ഇന്നുവരെ കേട്ടിട്ടില്ല. അവരെല്ലാം സ്വസ്ഥമായും ശാന്തമായും ജീവിക്കുന്നുവെന്നും പിന്നെ എന്താണ് പ്രശ്നമെന്നും മാര്‍ തോമസ് തറയില്‍ ചോദ്യമുയര്‍ത്തി. മലയാള ചാനലുകളിലെ അന്തിചർച്ചകൾ കണ്ടാൽ തോന്നും കേരളം മുഴുവൻ സാമുദായിക സംഘര്ഷങ്ങളാണെന്ന വാക്കുകളോടെയാണ് അദ്ദേഹത്തിന്റെ സന്ദേശം ആരംഭിക്കുന്നത്. അതേസമയം "വർഗീയതയാണോ യഥാർത്ഥ പ്രശ്നം?" എന്ന തലക്കെട്ടോടെ മാര്‍ തോമസ് തറയില്‍ പങ്കുവെച്ച കുറിപ്പ് നൂറുകണക്കിനാളുകളാണ് നവമാധ്യമങ്ങളിലൂടെ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. #{blue->none->b->മാര്‍ തോമസ് തറയിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം }# വർഗീയതയാണോ യഥാർത്ഥ പ്രശ്നം? മലയാള ചാനലുകളിലെ അന്തിചർച്ചകൾ കണ്ടാൽ തോന്നും കേരളം മുഴുവൻ സാമുദായിക സംഘര്ഷങ്ങളാണെന്നു!!! യഥാർത്ഥത്തിൽ നമ്മുടെ സഹോദര്യത്തിനു എന്തെങ്കിലും കുറവുണ്ടോ? കഴിഞ്ഞ രണ്ടാഴ്ചത്തെ സാമൂഹിക ജീവിതത്തിൽ ഇതര മതവിശ്വാസികളുമായുള്ള ബന്ധത്തിൽ എന്തെങ്കിലും സാരമായ വിള്ളലുകൾ വീണതായി നമുക്കനുഭവമില്ല. നമ്മളെല്ലാം ഇന്നും സഹോദര്യത്തിനുവേണ്ടി നിലനിൽക്കുന്നു...അതുതന്നെ ജീവിക്കുന്നു. കേരളത്തിന്റെ സമാധാന അന്തരീക്ഷത്തിനും ആരും ക്ഷതം ഏല്പിച്ചിട്ടില്ല. പിന്നെ എന്താണ് പ്രശ്നം. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fbishoptharayil%2Fposts%2F525193372177417&show_text=true&width=500" width="500" height="370" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> ആദരണീയനായ അഭിവന്ദ്യ കല്ലറങ്ങാട്ടുപിതാവ് ഒരു മതവിശ്വാസത്തിനും എതിരായി ഒരു വാക്കു പോലും പറഞ്ഞിട്ടില്ല. ഉന്നതമായ മാനവിക മൂല്യങ്ങൾക്കുവേണ്ടി എന്നും നിലകൊള്ളുകയും ഇത്തരമതങ്ങളുടെ വിശ്വാസങ്ങളെ പഠനങ്ങളുടെ പിൻബലത്തിൽ ആദരിക്കുകയും ചെയ്യുന്ന ആളാണദ്ദേഹമെന്നും നമുക്കറിയാം. പിന്നെ എന്താണ് പ്രശ്നം? അദ്ദേഹം തന്റെ ജനങ്ങൾക്ക് നല്കിയ പ്രബോധനത്തിൽ ചില തീവ്രവാദ ഗ്രൂപ്പുകളുടെ വിധ്വംസക പ്രവർത്തനങ്ങളെ കുറിച്ച് ജാഗ്രത പാലിക്കാൻ ആഹ്വാനം ചെയ്തു. അത് സ്വീകരിക്കാനോ തിരസ്‌കരിക്കണോ ഉള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. ആ ആഹ്വാനം കെട്ടവരാരും ഒരുവിധ സംഘര്ഷങ്ങളിലും ഏർപെട്ടതായി നാം ഇന്നുവരെ കേട്ടുമില്ല. അവരെല്ലാം സ്വസ്ഥമായും ശാന്തമായും ജീവിക്കുന്നു. പിന്നെ എന്താണ് പ്രശ്നം? പ്രശ്നമുണ്ടാക്കിയവർ തന്നെ പരിഹരിക്കണമെന്ന് പറയുമ്പോൾ എന്താണ് യഥാർത്ഥ പ്രശ്നം എന്ന് കൂടി പറയുക. ഇവിടെ വർഗീയതയല്ല പ്രശ്നം. തീവ്രവാദ വിധ്വംസക പ്രശ്നങ്ങളാണ് നാം ചർച്ച ചെയ്യേണ്ടതും പരിഹാരം കാണേണ്ടതും. ഒരു ചെറിയ സാമുദായിക സംഘർഷം പോലുമുണ്ടാകാത്ത വിഷയത്തിൽ, ഇപ്പോഴും സൗഹാർദ്ദത്തോടെ ജനങ്ങൾ ജീവിക്കുന്ന സാഹചര്യത്തിൽ എന്തിനുവേണ്ടി ഈ നാടകങ്ങൾ! #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JWkZzW0L3CCIxX1lkuipCl}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-21-11:21:28.jpg
Keywords: ചങ്ങനാ
Content:
17304
Category: 1
Sub Category:
Heading: ജീവന്റെ മൂല്യം ശക്തമായി പ്രഘോഷിച്ച് പോളണ്ടില്‍ അയ്യായിരത്തോളം പേരുടെ റാലി
Content: വാര്‍സോ: ജീവന്റെ മൂല്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പോളണ്ടിന്റെ തലസ്ഥാനമായ വാര്‍സോയില്‍ സെപ്റ്റംബര്‍ 19ന് നടന്ന ‘മാര്‍ച്ച് ഫോര്‍ ലൈഫ് ആന്‍ഡ് ഫാമിലി’ റാലി ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. കൊറോണ പകര്‍ച്ചവ്യാധിയെപ്പോലും വകവെക്കാതെ ചുവപ്പും, വെള്ളയും കലര്‍ന്ന പോളിഷ് പതാകയും, പ്രോലൈഫ് മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളുമായി ഏതാണ്ട് അയ്യായിരത്തോളം പേരാണ് റാലിയില്‍ പങ്കെടുത്തത്. പോളണ്ടിന്റെ പ്രോലൈഫ് ചരിത്രത്തിലെ നാഴികക്കല്ലായ ഗര്‍ഭഛിദ്ര വിരുദ്ധ നിയമം പ്രാബല്യത്തില്‍ വന്നശേഷം നടത്തപ്പെടുന ആദ്യ പ്രോലൈഫ് റാലിയെന്ന പ്രത്യേകതയും ഇക്കൊല്ലത്തെ മാര്‍ച്ച് ഫോര്‍ ലൈഫ് ആന്‍ഡ് ഫാമിലി റാലിയ്ക്കുണ്ട്. സെന്റര്‍ ഫോര്‍ ലൈഫും, ക്രിസ്ത്യന്‍ സോഷ്യല്‍ കോണ്‍ഗ്രസ്സും സംയുക്തമായാണ് റാലി സംഘടിപ്പിച്ചത്. പോളിഷ് പ്രസിഡന്‍റ് ആൻഡ്രസെജ് ഡൂഡ റാലിയുടെ സംഘാടകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സാധാരണഗതിയില്‍ നൂറ്റിനാല്‍പ്പതോളം നഗരങ്ങളില്‍ നടന്നുവന്നിരുന്ന റാലി പകര്‍ച്ചവ്യാധിയുടേതായ പ്രത്യേക സാഹചര്യം കണക്കിലെടുത്തുകൊണ്ട് വാര്‍സോയില്‍ മാത്രമായി ചുരുക്കുകയായിരുന്നു. ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒളിച്ചോടാതെ, ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്ന പുരുഷന്‍മാര്‍ പോളണ്ടില്‍ ഉണ്ടെന്ന് സൂചന പോളണ്ടിന് മാത്രമല്ല ലോകം മുഴുവനുമായി നല്‍കുവാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നു റാലിയുടെ സംഘാടകരില്‍ ഒരാളായ പാവെല്‍ ഒസ്ഡോബ പ്രസ്താവിച്ചു. പോളിഷ് മെത്രാന്‍സമിതി പ്രസിഡന്റായ മെത്രാപ്പോലീത്ത സ്റ്റാനിസ്ലോ ഗാഡെക്കി സമൂഹമാധ്യമത്തിലൂടെ റാലിയില്‍ പങ്കെടുത്തവര്‍ക്ക് ആശംസകള്‍ നേര്‍ന്നു. സമീപകാലത്ത് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട സ്റ്റെഫാന്‍ വിസിന്‍സ്കിയേയും മദര്‍ എല്‍സ്ബിയറ്റാ റോസാ ക്സാക്കായെയും പരാമര്‍ശിച്ചുക്കൊണ്ടായിരിന്നു മെത്രാപ്പോലീത്തയുടെ ട്വീറ്റ്. ജീവിക്കുവാനുള്ള അവകാശം ഓരോരുത്തര്‍ക്കുമുണ്ടെന്നും, മാനുഷികതയുടെ അമൂല്യമായ നന്മയാണ് കുടുംബമെന്നും കാണിച്ചുകൊടുക്കുവാന്‍ വാഴ്ത്തപ്പെട്ടവരായ കര്‍ദ്ദിനാള്‍ വിസിന്‍സ്കിയും, മദര്‍ ക്സാക്കായും സഹായിക്കട്ടെയെന്നും മെത്രാപ്പോലീത്ത ട്വിറ്ററില്‍ കുറിച്ചു. വാര്‍സോയിലെ ഹോളി ക്രോസ് ദേവാലയത്തില്‍വെച്ച് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയാണ് റാലി അവസാനിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22നാണ് വാര്‍സോയിലെ കോണ്‍സ്റ്റിറ്റ്യൂഷണല്‍ ട്രിബ്യൂണല്‍ വൈകല്യമുള്ള ഭ്രൂണങ്ങളെ അബോര്‍ഷന്‍ വഴി ഇല്ലാതാക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ചത്. അപ്പീല്‍ പോലും സാധ്യമല്ലാത്ത ഈ വിധി രാജ്യത്തെ അബോര്‍ഷന്‍ നിരക്കില്‍ ഗണ്യമായ കുറവുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JWkZzW0L3CCIxX1lkuipCl}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-21-13:30:35.jpg
Keywords: പോളണ്ട, പോളിഷ്
Category: 1
Sub Category:
Heading: ജീവന്റെ മൂല്യം ശക്തമായി പ്രഘോഷിച്ച് പോളണ്ടില്‍ അയ്യായിരത്തോളം പേരുടെ റാലി
Content: വാര്‍സോ: ജീവന്റെ മൂല്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പോളണ്ടിന്റെ തലസ്ഥാനമായ വാര്‍സോയില്‍ സെപ്റ്റംബര്‍ 19ന് നടന്ന ‘മാര്‍ച്ച് ഫോര്‍ ലൈഫ് ആന്‍ഡ് ഫാമിലി’ റാലി ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. കൊറോണ പകര്‍ച്ചവ്യാധിയെപ്പോലും വകവെക്കാതെ ചുവപ്പും, വെള്ളയും കലര്‍ന്ന പോളിഷ് പതാകയും, പ്രോലൈഫ് മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളുമായി ഏതാണ്ട് അയ്യായിരത്തോളം പേരാണ് റാലിയില്‍ പങ്കെടുത്തത്. പോളണ്ടിന്റെ പ്രോലൈഫ് ചരിത്രത്തിലെ നാഴികക്കല്ലായ ഗര്‍ഭഛിദ്ര വിരുദ്ധ നിയമം പ്രാബല്യത്തില്‍ വന്നശേഷം നടത്തപ്പെടുന ആദ്യ പ്രോലൈഫ് റാലിയെന്ന പ്രത്യേകതയും ഇക്കൊല്ലത്തെ മാര്‍ച്ച് ഫോര്‍ ലൈഫ് ആന്‍ഡ് ഫാമിലി റാലിയ്ക്കുണ്ട്. സെന്റര്‍ ഫോര്‍ ലൈഫും, ക്രിസ്ത്യന്‍ സോഷ്യല്‍ കോണ്‍ഗ്രസ്സും സംയുക്തമായാണ് റാലി സംഘടിപ്പിച്ചത്. പോളിഷ് പ്രസിഡന്‍റ് ആൻഡ്രസെജ് ഡൂഡ റാലിയുടെ സംഘാടകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സാധാരണഗതിയില്‍ നൂറ്റിനാല്‍പ്പതോളം നഗരങ്ങളില്‍ നടന്നുവന്നിരുന്ന റാലി പകര്‍ച്ചവ്യാധിയുടേതായ പ്രത്യേക സാഹചര്യം കണക്കിലെടുത്തുകൊണ്ട് വാര്‍സോയില്‍ മാത്രമായി ചുരുക്കുകയായിരുന്നു. ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒളിച്ചോടാതെ, ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്ന പുരുഷന്‍മാര്‍ പോളണ്ടില്‍ ഉണ്ടെന്ന് സൂചന പോളണ്ടിന് മാത്രമല്ല ലോകം മുഴുവനുമായി നല്‍കുവാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നു റാലിയുടെ സംഘാടകരില്‍ ഒരാളായ പാവെല്‍ ഒസ്ഡോബ പ്രസ്താവിച്ചു. പോളിഷ് മെത്രാന്‍സമിതി പ്രസിഡന്റായ മെത്രാപ്പോലീത്ത സ്റ്റാനിസ്ലോ ഗാഡെക്കി സമൂഹമാധ്യമത്തിലൂടെ റാലിയില്‍ പങ്കെടുത്തവര്‍ക്ക് ആശംസകള്‍ നേര്‍ന്നു. സമീപകാലത്ത് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട സ്റ്റെഫാന്‍ വിസിന്‍സ്കിയേയും മദര്‍ എല്‍സ്ബിയറ്റാ റോസാ ക്സാക്കായെയും പരാമര്‍ശിച്ചുക്കൊണ്ടായിരിന്നു മെത്രാപ്പോലീത്തയുടെ ട്വീറ്റ്. ജീവിക്കുവാനുള്ള അവകാശം ഓരോരുത്തര്‍ക്കുമുണ്ടെന്നും, മാനുഷികതയുടെ അമൂല്യമായ നന്മയാണ് കുടുംബമെന്നും കാണിച്ചുകൊടുക്കുവാന്‍ വാഴ്ത്തപ്പെട്ടവരായ കര്‍ദ്ദിനാള്‍ വിസിന്‍സ്കിയും, മദര്‍ ക്സാക്കായും സഹായിക്കട്ടെയെന്നും മെത്രാപ്പോലീത്ത ട്വിറ്ററില്‍ കുറിച്ചു. വാര്‍സോയിലെ ഹോളി ക്രോസ് ദേവാലയത്തില്‍വെച്ച് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയാണ് റാലി അവസാനിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22നാണ് വാര്‍സോയിലെ കോണ്‍സ്റ്റിറ്റ്യൂഷണല്‍ ട്രിബ്യൂണല്‍ വൈകല്യമുള്ള ഭ്രൂണങ്ങളെ അബോര്‍ഷന്‍ വഴി ഇല്ലാതാക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ചത്. അപ്പീല്‍ പോലും സാധ്യമല്ലാത്ത ഈ വിധി രാജ്യത്തെ അബോര്‍ഷന്‍ നിരക്കില്‍ ഗണ്യമായ കുറവുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JWkZzW0L3CCIxX1lkuipCl}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-21-13:30:35.jpg
Keywords: പോളണ്ട, പോളിഷ്
Content:
17305
Category: 1
Sub Category:
Heading: ലെബനോനിൽ പുതിയ സർക്കാരിന് പിറവി: ക്രൈസ്തവരായ 11 മന്ത്രിമാര്‍
Content: ബെയ്റൂട്ട്: നീണ്ട നാളത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ലെബനോനിൽ പുതിയ സർക്കാർ പിറവിയെടുത്തു. സുന്നി മുസ്ലിമായ നജീബ് മികാതി നേതൃത്വം നൽകുന്ന സർക്കാർ ഇന്നലെ പാർലമെന്റിൽ വിശ്വാസവോട്ട് നേടി. വിവിധ മതങ്ങളുടെ പ്രതിനിധികളെ ഉൾക്കൊള്ളിച്ച് രൂപീകരിച്ച ക്യാബിനറ്റിൽ 11 ക്രൈസ്തവ മന്ത്രിമാരാണുള്ളത്. മുസ്ലിം വിഭാഗത്തിൽ നിന്നുള്ള 9 മന്ത്രിമാരും, ഡ്രൂസ് വിഭാഗത്തിൽ നിന്നുള്ള രണ്ടു മന്ത്രിമാരും കാബിനറ്റിന്റെ ഭാഗമാണ്. ഉപപ്രധാനമന്ത്രി സ്ഥാനം ലഭിച്ചിരിക്കുന്നത് ഗ്രീക്ക് ഓർത്തഡോക്സ് സഭാ വിശ്വാസിയായ സാദേ അൽ ഷാമിക്കാണ്. ഒരു കാലത്ത് മധ്യപൂര്‍വ്വേഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായിരിന്ന ലെബനോനില്‍ ഇന്ന്‍ ക്രൈസ്തവ സമൂഹം മുപ്പത്തിരണ്ടു ശതമാനം മാത്രമാണ്. ഇറാഖിന് സമാനമായ അധിനിവേശങ്ങളുടെയും പീഡനങ്ങളുടെയും സംഭവ കഥയാണ് ലെബനോനു ഇന്നും പറയാനുള്ളത്. ഈ സാഹചര്യത്തില്‍ മന്ത്രിസഭയിലെ ക്രൈസ്തവ പ്രാതിനിധ്യത്തിന് പ്രത്യേക പ്രാധാന്യമാണുള്ളത്. 11 ക്രൈസ്തവ മന്ത്രിമാരിൽ അഞ്ച് പേർ മാരോണൈറ്റ് സഭക്കാരും, രണ്ടുപേർ ഗ്രീക്ക് ഓർത്തഡോക്സ് സഭാ വിശ്വാസികളും, രണ്ടുപേർ ഗ്രീക്ക് കത്തോലിക്കാ സഭ വിശ്വാസികളുമാണ്. അർമേനിയൻ അപ്പസ്തോലിക് സഭയ്ക്കും, ലത്തീൻ കത്തോലിക്ക സഭയ്ക്കും ഓരോ പ്രതിനിധികളെ വീതം കാബിനറ്റിൽ പ്രാതിനിധ്യം നൽകിയിട്ടുണ്ട്. മുസ്ലിം മന്ത്രിമാരിൽ അഞ്ച് പേർ ഷിയാ വിഭാഗക്കാരും, നാലുപേർ സുന്നികളുമാണ്. ഞായറാഴ്ച അർപ്പിച്ച ദിവ്യബലിയിൽ 13 മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം രാജ്യത്തിന് പുതിയ സർക്കാരിനെ നൽകിയ ദൈവത്തിന് മാരോണൈറ്റ് സഭയുടെ പാത്രിയാർക്കീസ് ബെച്ചാര ബൗട്രോസ് റായി കൃതഞ്ജത അര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചിരിന്നു. രാജ്യ പുരോഗതിക്ക് വേണ്ടി പുതിയ സർക്കാർ ഒത്തൊരുമയോടെ പ്രവർത്തിക്കുമെന്ന പ്രതീക്ഷ അദ്ദേഹം പ്രകടിപ്പിച്ചു. സാധാരണയായി ഒരു ക്രൈസ്തവ വിശ്വാസിയാണ് ലെബനനിൽ പ്രസിഡന്റ് ആയി നിയമിതനാകാറുള്ളത്. പ്രധാനമന്ത്രിപദം സുന്നികൾക്കും, പാർലമെന്റിലെ അധ്യക്ഷപദവി ഷിയാ വിശ്വാസിക്കും ലഭിക്കും. തകർന്നടിഞ്ഞ രാജ്യത്തെ സാമ്പത്തിക അവസ്ഥ മെച്ചപ്പെടുത്തുക എന്ന ഭാരിച്ച ദൗത്യമാണ് പുതിയ സർക്കാരിന് മുന്നിൽ ഉള്ളത്. അടുത്തവർഷം പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വളരെ ചെറിയൊരു ആയുസ്സ് മാത്രമേ സർക്കാരിനുളളൂ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JWkZzW0L3CCIxX1lkuipCl}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-21-15:24:50.jpg
Keywords: ലെബനോ
Category: 1
Sub Category:
Heading: ലെബനോനിൽ പുതിയ സർക്കാരിന് പിറവി: ക്രൈസ്തവരായ 11 മന്ത്രിമാര്‍
Content: ബെയ്റൂട്ട്: നീണ്ട നാളത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ലെബനോനിൽ പുതിയ സർക്കാർ പിറവിയെടുത്തു. സുന്നി മുസ്ലിമായ നജീബ് മികാതി നേതൃത്വം നൽകുന്ന സർക്കാർ ഇന്നലെ പാർലമെന്റിൽ വിശ്വാസവോട്ട് നേടി. വിവിധ മതങ്ങളുടെ പ്രതിനിധികളെ ഉൾക്കൊള്ളിച്ച് രൂപീകരിച്ച ക്യാബിനറ്റിൽ 11 ക്രൈസ്തവ മന്ത്രിമാരാണുള്ളത്. മുസ്ലിം വിഭാഗത്തിൽ നിന്നുള്ള 9 മന്ത്രിമാരും, ഡ്രൂസ് വിഭാഗത്തിൽ നിന്നുള്ള രണ്ടു മന്ത്രിമാരും കാബിനറ്റിന്റെ ഭാഗമാണ്. ഉപപ്രധാനമന്ത്രി സ്ഥാനം ലഭിച്ചിരിക്കുന്നത് ഗ്രീക്ക് ഓർത്തഡോക്സ് സഭാ വിശ്വാസിയായ സാദേ അൽ ഷാമിക്കാണ്. ഒരു കാലത്ത് മധ്യപൂര്‍വ്വേഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായിരിന്ന ലെബനോനില്‍ ഇന്ന്‍ ക്രൈസ്തവ സമൂഹം മുപ്പത്തിരണ്ടു ശതമാനം മാത്രമാണ്. ഇറാഖിന് സമാനമായ അധിനിവേശങ്ങളുടെയും പീഡനങ്ങളുടെയും സംഭവ കഥയാണ് ലെബനോനു ഇന്നും പറയാനുള്ളത്. ഈ സാഹചര്യത്തില്‍ മന്ത്രിസഭയിലെ ക്രൈസ്തവ പ്രാതിനിധ്യത്തിന് പ്രത്യേക പ്രാധാന്യമാണുള്ളത്. 11 ക്രൈസ്തവ മന്ത്രിമാരിൽ അഞ്ച് പേർ മാരോണൈറ്റ് സഭക്കാരും, രണ്ടുപേർ ഗ്രീക്ക് ഓർത്തഡോക്സ് സഭാ വിശ്വാസികളും, രണ്ടുപേർ ഗ്രീക്ക് കത്തോലിക്കാ സഭ വിശ്വാസികളുമാണ്. അർമേനിയൻ അപ്പസ്തോലിക് സഭയ്ക്കും, ലത്തീൻ കത്തോലിക്ക സഭയ്ക്കും ഓരോ പ്രതിനിധികളെ വീതം കാബിനറ്റിൽ പ്രാതിനിധ്യം നൽകിയിട്ടുണ്ട്. മുസ്ലിം മന്ത്രിമാരിൽ അഞ്ച് പേർ ഷിയാ വിഭാഗക്കാരും, നാലുപേർ സുന്നികളുമാണ്. ഞായറാഴ്ച അർപ്പിച്ച ദിവ്യബലിയിൽ 13 മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം രാജ്യത്തിന് പുതിയ സർക്കാരിനെ നൽകിയ ദൈവത്തിന് മാരോണൈറ്റ് സഭയുടെ പാത്രിയാർക്കീസ് ബെച്ചാര ബൗട്രോസ് റായി കൃതഞ്ജത അര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചിരിന്നു. രാജ്യ പുരോഗതിക്ക് വേണ്ടി പുതിയ സർക്കാർ ഒത്തൊരുമയോടെ പ്രവർത്തിക്കുമെന്ന പ്രതീക്ഷ അദ്ദേഹം പ്രകടിപ്പിച്ചു. സാധാരണയായി ഒരു ക്രൈസ്തവ വിശ്വാസിയാണ് ലെബനനിൽ പ്രസിഡന്റ് ആയി നിയമിതനാകാറുള്ളത്. പ്രധാനമന്ത്രിപദം സുന്നികൾക്കും, പാർലമെന്റിലെ അധ്യക്ഷപദവി ഷിയാ വിശ്വാസിക്കും ലഭിക്കും. തകർന്നടിഞ്ഞ രാജ്യത്തെ സാമ്പത്തിക അവസ്ഥ മെച്ചപ്പെടുത്തുക എന്ന ഭാരിച്ച ദൗത്യമാണ് പുതിയ സർക്കാരിന് മുന്നിൽ ഉള്ളത്. അടുത്തവർഷം പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വളരെ ചെറിയൊരു ആയുസ്സ് മാത്രമേ സർക്കാരിനുളളൂ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JWkZzW0L3CCIxX1lkuipCl}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-21-15:24:50.jpg
Keywords: ലെബനോ
Content:
17306
Category: 1
Sub Category:
Heading: ബിഹാറില്‍ ആസിഡ് ആക്രമണത്തിന് ഇരയായ ക്രൈസ്തവ ബാലന്‍ അത്യാസന്ന നിലയിൽ
Content: പാറ്റ്ന: ബിഹാറില്‍ ആസിഡ് ആക്രമണത്തിന് വിധേയനായ ക്രൈസ്തവ വിശ്വാസിയായ നിതീഷ് കുമാർ എന്ന പതിനാലുകാരന്റ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി റിപ്പോര്‍ട്ട്. കുട്ടി രക്ഷപ്പെടാനുള്ള സാധ്യത വിരളമാണെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തല്‍. ഓഗസ്റ്റ് പതിനൊന്നാം തീയതി സാധനങ്ങൾ വാങ്ങാൻ ചന്തയിലേക്ക് പോകുന്ന വഴിക്കാണ് നിതീഷ് ആക്രമിക്കപ്പെട്ടത്. ഉടനെതന്നെ പാട്നയിലെ അപ്പോളോ ആശുപത്രിയിൽ എത്തിച്ച് ചികിത്സ ആരംഭിച്ചെങ്കിലും ആരോഗ്യ സ്ഥിതി കൂടുതൽ വഷളാകുകയായിരുന്നു. തീവ്ര ഹിന്ദുത്വവാദികളാണ് അക്രമത്തിന് പിന്നിലെന്ന് കുട്ടിയുടെ കുടുംബത്തെ ഉദ്ധരിച്ച് മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാണരക്ഷാര്‍ത്ഥം വീട്ടിലേക്ക് ഓടിയ നിതീഷിന് അക്രമികൾ വന്ന ബൈക്കിന്റെ നമ്പർ ശ്രദ്ധിക്കാൻ സാധിച്ചില്ല. നിതീഷ് കുമാറിന്റെ ശരീരത്തിൽ 65% പൊള്ളലേറ്റിട്ടുണ്ട്. ഇതിൽ 15 ശതമാനം ആഴത്തിലുള്ളതാണ്. കുട്ടിയുടെ ശരീരത്തിലെ അവശേഷിക്കുന്ന തൊലി എടുത്ത് പൊള്ളലേറ്റ ഭാഗങ്ങളിൽ വച്ചുപിടിപ്പിക്കുക എന്നൊരു മാർഗമാണ് അവശേഷിക്കുന്നതെന്നും, എന്നാൽ പൊള്ളൽ ഏൽക്കാത്ത വളരെ കുറച്ച് ശരീരഭാഗങ്ങൾ മാത്രമേ ഉള്ളൂ എന്നത് വെല്ലുവിളിയാണെന്നും നിതീഷിനെ ചികിത്സിക്കുന്ന ഡോക്ടർ കെ. എൻ തിവാരി പറഞ്ഞു. ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് വേണ്ടി സജീവമായി സഹകരിച്ചിരിന്ന ആളായിരുന്നു നിതീഷ് കുമാർ. എന്നാൽ ഇവരുടെ കുടുംബം കഴിയുന്ന പ്രദേശത്ത് ശക്തമായ ക്രൈസ്തവ വിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടായിരിന്നുവെന്നാണ് റിപ്പോര്‍ട്ട് . സംഭവം നടക്കുന്നതിന് ഒരു മാസം മുമ്പ് പ്രദേശത്തെ ക്രൈസ്തവ വിശ്വാസികളെ അവിടെനിന്ന് തുരത്തുമെന്ന് തീവ്ര ചിന്താഗതിയുള്ള ഏതാനും ഹിന്ദുത്വവാദികള്‍ മുന്നറിയിപ്പ് നൽകിയ കാര്യം നിതീഷിന്റെ സഹോദരനായ സഞ്ജീത്ത് കുമാർ മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസിനോട് വെളിപ്പെടുത്തി. മുന്നറിയിപ്പ് ലഭിച്ചിരുന്നെങ്കിലും വിശ്വാസം ഉപേക്ഷിക്കാൻ തങ്ങൾ സന്നദ്ധരല്ലായിരുന്നുവെന്നും സഞ്ജീത്ത് പറഞ്ഞു. ഇവരുടെ കുടുംബം രണ്ടു വർഷം മുമ്പാണ് ക്രൈസ്തവവിശ്വാസത്തിലേക്ക് കടന്നുവന്നത്. അമേരിക്ക ആസ്ഥാനമായ ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസിന്റെ റിപ്പോർട്ട് പ്രകാരം ക്രൈസ്തവ പീഡനങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ പത്താം സ്ഥാനത്താണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JWkZzW0L3CCIxX1lkuipCl}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-21-16:21:55.jpg
Keywords: ഹിന്ദുത്വ, തീവ്ര
Category: 1
Sub Category:
Heading: ബിഹാറില്‍ ആസിഡ് ആക്രമണത്തിന് ഇരയായ ക്രൈസ്തവ ബാലന്‍ അത്യാസന്ന നിലയിൽ
Content: പാറ്റ്ന: ബിഹാറില്‍ ആസിഡ് ആക്രമണത്തിന് വിധേയനായ ക്രൈസ്തവ വിശ്വാസിയായ നിതീഷ് കുമാർ എന്ന പതിനാലുകാരന്റ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി റിപ്പോര്‍ട്ട്. കുട്ടി രക്ഷപ്പെടാനുള്ള സാധ്യത വിരളമാണെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തല്‍. ഓഗസ്റ്റ് പതിനൊന്നാം തീയതി സാധനങ്ങൾ വാങ്ങാൻ ചന്തയിലേക്ക് പോകുന്ന വഴിക്കാണ് നിതീഷ് ആക്രമിക്കപ്പെട്ടത്. ഉടനെതന്നെ പാട്നയിലെ അപ്പോളോ ആശുപത്രിയിൽ എത്തിച്ച് ചികിത്സ ആരംഭിച്ചെങ്കിലും ആരോഗ്യ സ്ഥിതി കൂടുതൽ വഷളാകുകയായിരുന്നു. തീവ്ര ഹിന്ദുത്വവാദികളാണ് അക്രമത്തിന് പിന്നിലെന്ന് കുട്ടിയുടെ കുടുംബത്തെ ഉദ്ധരിച്ച് മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാണരക്ഷാര്‍ത്ഥം വീട്ടിലേക്ക് ഓടിയ നിതീഷിന് അക്രമികൾ വന്ന ബൈക്കിന്റെ നമ്പർ ശ്രദ്ധിക്കാൻ സാധിച്ചില്ല. നിതീഷ് കുമാറിന്റെ ശരീരത്തിൽ 65% പൊള്ളലേറ്റിട്ടുണ്ട്. ഇതിൽ 15 ശതമാനം ആഴത്തിലുള്ളതാണ്. കുട്ടിയുടെ ശരീരത്തിലെ അവശേഷിക്കുന്ന തൊലി എടുത്ത് പൊള്ളലേറ്റ ഭാഗങ്ങളിൽ വച്ചുപിടിപ്പിക്കുക എന്നൊരു മാർഗമാണ് അവശേഷിക്കുന്നതെന്നും, എന്നാൽ പൊള്ളൽ ഏൽക്കാത്ത വളരെ കുറച്ച് ശരീരഭാഗങ്ങൾ മാത്രമേ ഉള്ളൂ എന്നത് വെല്ലുവിളിയാണെന്നും നിതീഷിനെ ചികിത്സിക്കുന്ന ഡോക്ടർ കെ. എൻ തിവാരി പറഞ്ഞു. ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് വേണ്ടി സജീവമായി സഹകരിച്ചിരിന്ന ആളായിരുന്നു നിതീഷ് കുമാർ. എന്നാൽ ഇവരുടെ കുടുംബം കഴിയുന്ന പ്രദേശത്ത് ശക്തമായ ക്രൈസ്തവ വിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടായിരിന്നുവെന്നാണ് റിപ്പോര്‍ട്ട് . സംഭവം നടക്കുന്നതിന് ഒരു മാസം മുമ്പ് പ്രദേശത്തെ ക്രൈസ്തവ വിശ്വാസികളെ അവിടെനിന്ന് തുരത്തുമെന്ന് തീവ്ര ചിന്താഗതിയുള്ള ഏതാനും ഹിന്ദുത്വവാദികള്‍ മുന്നറിയിപ്പ് നൽകിയ കാര്യം നിതീഷിന്റെ സഹോദരനായ സഞ്ജീത്ത് കുമാർ മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസിനോട് വെളിപ്പെടുത്തി. മുന്നറിയിപ്പ് ലഭിച്ചിരുന്നെങ്കിലും വിശ്വാസം ഉപേക്ഷിക്കാൻ തങ്ങൾ സന്നദ്ധരല്ലായിരുന്നുവെന്നും സഞ്ജീത്ത് പറഞ്ഞു. ഇവരുടെ കുടുംബം രണ്ടു വർഷം മുമ്പാണ് ക്രൈസ്തവവിശ്വാസത്തിലേക്ക് കടന്നുവന്നത്. അമേരിക്ക ആസ്ഥാനമായ ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസിന്റെ റിപ്പോർട്ട് പ്രകാരം ക്രൈസ്തവ പീഡനങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ പത്താം സ്ഥാനത്താണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JWkZzW0L3CCIxX1lkuipCl}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-21-16:21:55.jpg
Keywords: ഹിന്ദുത്വ, തീവ്ര
Content:
17307
Category: 22
Sub Category:
Heading: ഈശോയുടെ മുഖമുള്ള യൗസേപ്പിതാവ്
Content: ജർമ്മനിയിലെ ബവേറിയൻ സംസ്ഥാനത്തിലെ മിറ്റൻവാൾഡ് (Mittenwald) എന്ന സ്ഥലത്തുള്ള വിശുദ്ധ യൗസേപ്പിതാവിൻ്റെ നാമത്തിലുള്ള ഒരു ചെറിയ യൗസേപ്പ് കപ്പേളയിലെ ചിത്രമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം .1689 കേവലം കുരിശടി മാത്രമായിരുന്ന ഈ ചെറിയ കപ്പേള 2000-2002 വർഷങ്ങളിൽ നവീകരിക്കുകയും യൗസേപ്പിതാവിൻ്റെയും ഉണ്ണിശോയുടെയും ചിത്രം സ്ഥാപിക്കുകയും ചെയ്തു. ഈ ചിത്രത്തിലെ യൗസേപ്പിതാവിന്റെ മുഖഛായ ഈശോയുടെതു പോലെയാണ്. ആശാരിപ്പണി എടുക്കുന്നതിനിടയിൽ യൗസേപ്പിതാവ് ഉണ്ണീശോയെ മടിയിലിരുത്തി അല്പം ലാളിക്കുന്നു. അധ്വാനത്തിൻ്റെ ക്ഷീണം യൗസേപ്പിതാവിൻ്റെ മുഖത്തുണ്ടെങ്കിലും ഈശോയെ പരിചരിക്കാൻ ആ നല്ല പിതാവ് സമയം കണ്ടെത്തുന്നു. ജോലിത്തിരക്കുകൾക്കിടയിൽ മക്കളോടുള്ള കടമ മറക്കുന്നവർക്കുള്ള ഒരു ഓർമ്മപ്പെടുത്തലാണ് ഈ ചിത്രം. യൗസേപ്പിതാവിൻ്റെ അരയിൽ കെട്ടിയിരിക്കുന്ന ചരടിൽ ഉണ്ണീശോ പിടിച്ചിരിക്കുന്നു. അവർ തമ്മിലുള്ള ആന്തരിക ബന്ധത്തിന്റെ അടയാളമാണത്. യൗസേപ്പിതാവിന്റെ കൈവശം കാണുന്ന ലില്ലിപുഷ്പം ഈ ചിത്രത്തിൽ ഉണ്ണീശോയാണ് പിടിച്ചിരിക്കുന്നത്. തൻ്റെ വളർത്തു പിതാവിന്റെ പരിശുദ്ധിയും നിർമ്മലതയും ഉണ്ണീശോ ലോകത്തോടു പ്രഘോഷിക്കുകയാണിവിടെ. നമ്മൾ കണ്ടു ശീലിച്ച ഈശോയുടെ പരസ്യ ജീവിതത്തിലെ മുഖത്തിനു ഈ ചിത്രത്തിലെ യൗസേപ്പിതാവിൻ്റെ മുഖഛായയാണ്. ദൈവഹിതം പരാതിയോ പരിഭവമോ ഇല്ലാതെ അനുസരിച്ച് അതു നിറവേറ്റി ജീവിച്ച യൗസേപ്പിതാവിനു ദൈവ പിതാവു നൽകിയ അംഗീകാരമായി യൗസേപ്പിതാവിന്റെ ഈ മുഖത്തെ നമുക്കു കാണാൻ കഴിയും. യൗസേപ്പിതാവിന്റെ പക്കൽ അണയുന്നവർ അവസാനം ഈശോയുടെ പക്കൽ എത്തും എന്ന വലിയൊരു സന്ദേശവും ഈ ചിത്രം നൽകുന്നു.
Image: /content_image/SeasonalReflections/SeasonalReflections-2021-09-21-16:34:29.jpg
Keywords: ജോസഫ്, യൗസേ
Category: 22
Sub Category:
Heading: ഈശോയുടെ മുഖമുള്ള യൗസേപ്പിതാവ്
Content: ജർമ്മനിയിലെ ബവേറിയൻ സംസ്ഥാനത്തിലെ മിറ്റൻവാൾഡ് (Mittenwald) എന്ന സ്ഥലത്തുള്ള വിശുദ്ധ യൗസേപ്പിതാവിൻ്റെ നാമത്തിലുള്ള ഒരു ചെറിയ യൗസേപ്പ് കപ്പേളയിലെ ചിത്രമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം .1689 കേവലം കുരിശടി മാത്രമായിരുന്ന ഈ ചെറിയ കപ്പേള 2000-2002 വർഷങ്ങളിൽ നവീകരിക്കുകയും യൗസേപ്പിതാവിൻ്റെയും ഉണ്ണിശോയുടെയും ചിത്രം സ്ഥാപിക്കുകയും ചെയ്തു. ഈ ചിത്രത്തിലെ യൗസേപ്പിതാവിന്റെ മുഖഛായ ഈശോയുടെതു പോലെയാണ്. ആശാരിപ്പണി എടുക്കുന്നതിനിടയിൽ യൗസേപ്പിതാവ് ഉണ്ണീശോയെ മടിയിലിരുത്തി അല്പം ലാളിക്കുന്നു. അധ്വാനത്തിൻ്റെ ക്ഷീണം യൗസേപ്പിതാവിൻ്റെ മുഖത്തുണ്ടെങ്കിലും ഈശോയെ പരിചരിക്കാൻ ആ നല്ല പിതാവ് സമയം കണ്ടെത്തുന്നു. ജോലിത്തിരക്കുകൾക്കിടയിൽ മക്കളോടുള്ള കടമ മറക്കുന്നവർക്കുള്ള ഒരു ഓർമ്മപ്പെടുത്തലാണ് ഈ ചിത്രം. യൗസേപ്പിതാവിൻ്റെ അരയിൽ കെട്ടിയിരിക്കുന്ന ചരടിൽ ഉണ്ണീശോ പിടിച്ചിരിക്കുന്നു. അവർ തമ്മിലുള്ള ആന്തരിക ബന്ധത്തിന്റെ അടയാളമാണത്. യൗസേപ്പിതാവിന്റെ കൈവശം കാണുന്ന ലില്ലിപുഷ്പം ഈ ചിത്രത്തിൽ ഉണ്ണീശോയാണ് പിടിച്ചിരിക്കുന്നത്. തൻ്റെ വളർത്തു പിതാവിന്റെ പരിശുദ്ധിയും നിർമ്മലതയും ഉണ്ണീശോ ലോകത്തോടു പ്രഘോഷിക്കുകയാണിവിടെ. നമ്മൾ കണ്ടു ശീലിച്ച ഈശോയുടെ പരസ്യ ജീവിതത്തിലെ മുഖത്തിനു ഈ ചിത്രത്തിലെ യൗസേപ്പിതാവിൻ്റെ മുഖഛായയാണ്. ദൈവഹിതം പരാതിയോ പരിഭവമോ ഇല്ലാതെ അനുസരിച്ച് അതു നിറവേറ്റി ജീവിച്ച യൗസേപ്പിതാവിനു ദൈവ പിതാവു നൽകിയ അംഗീകാരമായി യൗസേപ്പിതാവിന്റെ ഈ മുഖത്തെ നമുക്കു കാണാൻ കഴിയും. യൗസേപ്പിതാവിന്റെ പക്കൽ അണയുന്നവർ അവസാനം ഈശോയുടെ പക്കൽ എത്തും എന്ന വലിയൊരു സന്ദേശവും ഈ ചിത്രം നൽകുന്നു.
Image: /content_image/SeasonalReflections/SeasonalReflections-2021-09-21-16:34:29.jpg
Keywords: ജോസഫ്, യൗസേ
Content:
17308
Category: 1
Sub Category:
Heading: താലിബാന്‍ അധിനിവേശത്തില്‍ പാക്ക് മതന്യൂനപക്ഷങ്ങള്‍ നേരിടാനിരിക്കുന്നത് കനത്ത വെല്ലുവിളി: ഷഹ്ബാസ് ഭട്ടിയുടെ സഹോദരന്‍ ഡോ. പോള്‍ ഭട്ടി
Content: ഇസ്ലാമാബാദ്: താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന രാഷ്ട്രങ്ങളില്‍ പാക്കിസ്ഥാനും ഉള്‍പ്പെടുന്നുണ്ടെന്നും, അതിന്റെ വില ഏറ്റവും കൊടുക്കേണ്ടി വരുന്നത് പാക്കിസ്ഥാനി മതന്യൂനപക്ഷങ്ങള്‍ക്കാണെന്നും ഡോ. പോള്‍ ഭട്ടി. ക്രൈസ്തവരുടെയും പാക്ക് മതന്യൂനപക്ഷങ്ങളുടെ വിശ്വാസ സംരക്ഷണത്തിനും ഭീകരവാദത്തിനുമെതിരെ പോരാടിയതിന്റെ പേരില്‍ ഇസ്ളാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയ പാക്കിസ്ഥാന്‍ മുന്‍ ന്യൂനപക്ഷ മന്ത്രി ഷഹ്ബാസ് ഭട്ടിയുടെ സഹോദരനാണ് ഡോ. പോള്‍ ഭട്ടി. പാക്കിസ്ഥാനില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് എപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍, ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം എന്ന വ്യാജേന മതന്യൂനപക്ഷ സംരക്ഷണം പിന്‍സീറ്റിലാക്കി മാറ്റിയിരിക്കുകയാണെന്നും ഡോ. പോള്‍ ആരോപിച്ചു. കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കുള്ളില്‍ പാക്കിസ്ഥാനിലെ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടുന്ന മത ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം ആശങ്കാജനകമാണ്. ഇതിനോടകം തന്നെ പതിനഞ്ച് ലക്ഷത്തോളം അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്ക് പാക്കിസ്ഥാന്‍ അഭയം നല്‍കിക്കഴിഞ്ഞു. സമീപ ഭാവിയില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ സംഘര്‍ഷങ്ങളും ആക്രമണങ്ങളും ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. താലിബാന്റെ വിജയം ചില തീവ്രവാദി സംഘടനകള്‍ക്കും താലിബാന്റെ പാക്കിസ്ഥാന്‍ വിഭാഗമായ തെഹ്രീക്-ഇ-താലിബാന്‍ പാക്കിസ്ഥാനും ആവേശം പകരുന്നുണ്ട്. അഫ്ഗാനിസ്ഥാന് യഥാര്‍ത്ഥ സ്വാതന്ത്ര്യം നേടുന്നതിനുള്ള ഒരവസരം ഒരുക്കികൊടുക്കണം. ജനങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരവും, കറുപ്പ് കച്ചവടത്തിന് പകരം ബദല്‍ മാര്‍ഗ്ഗങ്ങള്‍ നല്‍കുകയുമാണു വേണ്ടത്. പാക്കിസ്ഥാനി ക്രൈസ്തവരുടെ സംരക്ഷണത്തിന് മതസൗഹാര്‍ദ്ദ സംവാദങ്ങള്‍ മാത്രമല്ല വേണ്ടതെന്നും, സമാനമനസ്കരായ പാക്കിസ്ഥാനികളുടെ പിന്തുണയാണ് വേണ്ടതെന്നും, പാശ്ചാത്യരേക്കാളും കൂടുതലായി പാക്കിസ്ഥാനികളാണ് ക്രിസ്ത്യാനികളെ പിന്തുണക്കേണ്ടതെന്നും ഡോ. പോള്‍ ഭട്ടി പറഞ്ഞു. ഡോ. പോള്‍ ഭട്ടിയുടെ സഹോദരനായ ഷബാസ് ഭട്ടി, ക്രൈസ്തവര്‍ അടക്കമുള്ള പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങളുടെ വിശ്വാസ സംരക്ഷണത്തിനും ന്യൂനപക്ഷ സംവരണവും പ്രാതിനിധ്യവും ഉറപ്പാക്കുന്നതിനും ശക്തമായ നേതൃത്വമാണ് നല്‍കിയത്. ഇതോടെ ഭീകവാദ സംഘടനകളുടെ നോട്ടപ്പുള്ളിയായി മാറി ഇദ്ദേഹം. പില്‍ക്കാലത്ത് മതനിന്ദ ആരോപിക്കപ്പെട്ടു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ആസിയ ബീബിക്കു വേണ്ടി ശബ്ദമുയര്‍ത്തിയതും ശരിഅത്ത് നിയമങ്ങള്‍ നടപ്പിലാക്കുന്നതിനെതിരേ പ്രതികരിച്ചതും തീവ്ര ഇസ്ളാമിക സംഘടനകളെ ചൊടിപ്പിച്ചു. 2011 മാര്‍ച്ച് 2നാണ് ഷഹ്ബാസ് ഭട്ടിയെ പാക്കിസ്ഥാനിലെ മതമൗലീക വാദികള്‍ വെടിവെച്ചു കൊലപ്പെടുത്തിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JWkZzW0L3CCIxX1lkuipCl}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-21-21:02:52.jpg
Keywords: പാക്ക, ഭട്ടി
Category: 1
Sub Category:
Heading: താലിബാന്‍ അധിനിവേശത്തില്‍ പാക്ക് മതന്യൂനപക്ഷങ്ങള്‍ നേരിടാനിരിക്കുന്നത് കനത്ത വെല്ലുവിളി: ഷഹ്ബാസ് ഭട്ടിയുടെ സഹോദരന്‍ ഡോ. പോള്‍ ഭട്ടി
Content: ഇസ്ലാമാബാദ്: താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന രാഷ്ട്രങ്ങളില്‍ പാക്കിസ്ഥാനും ഉള്‍പ്പെടുന്നുണ്ടെന്നും, അതിന്റെ വില ഏറ്റവും കൊടുക്കേണ്ടി വരുന്നത് പാക്കിസ്ഥാനി മതന്യൂനപക്ഷങ്ങള്‍ക്കാണെന്നും ഡോ. പോള്‍ ഭട്ടി. ക്രൈസ്തവരുടെയും പാക്ക് മതന്യൂനപക്ഷങ്ങളുടെ വിശ്വാസ സംരക്ഷണത്തിനും ഭീകരവാദത്തിനുമെതിരെ പോരാടിയതിന്റെ പേരില്‍ ഇസ്ളാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയ പാക്കിസ്ഥാന്‍ മുന്‍ ന്യൂനപക്ഷ മന്ത്രി ഷഹ്ബാസ് ഭട്ടിയുടെ സഹോദരനാണ് ഡോ. പോള്‍ ഭട്ടി. പാക്കിസ്ഥാനില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് എപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍, ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം എന്ന വ്യാജേന മതന്യൂനപക്ഷ സംരക്ഷണം പിന്‍സീറ്റിലാക്കി മാറ്റിയിരിക്കുകയാണെന്നും ഡോ. പോള്‍ ആരോപിച്ചു. കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കുള്ളില്‍ പാക്കിസ്ഥാനിലെ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടുന്ന മത ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം ആശങ്കാജനകമാണ്. ഇതിനോടകം തന്നെ പതിനഞ്ച് ലക്ഷത്തോളം അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്ക് പാക്കിസ്ഥാന്‍ അഭയം നല്‍കിക്കഴിഞ്ഞു. സമീപ ഭാവിയില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ സംഘര്‍ഷങ്ങളും ആക്രമണങ്ങളും ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. താലിബാന്റെ വിജയം ചില തീവ്രവാദി സംഘടനകള്‍ക്കും താലിബാന്റെ പാക്കിസ്ഥാന്‍ വിഭാഗമായ തെഹ്രീക്-ഇ-താലിബാന്‍ പാക്കിസ്ഥാനും ആവേശം പകരുന്നുണ്ട്. അഫ്ഗാനിസ്ഥാന് യഥാര്‍ത്ഥ സ്വാതന്ത്ര്യം നേടുന്നതിനുള്ള ഒരവസരം ഒരുക്കികൊടുക്കണം. ജനങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരവും, കറുപ്പ് കച്ചവടത്തിന് പകരം ബദല്‍ മാര്‍ഗ്ഗങ്ങള്‍ നല്‍കുകയുമാണു വേണ്ടത്. പാക്കിസ്ഥാനി ക്രൈസ്തവരുടെ സംരക്ഷണത്തിന് മതസൗഹാര്‍ദ്ദ സംവാദങ്ങള്‍ മാത്രമല്ല വേണ്ടതെന്നും, സമാനമനസ്കരായ പാക്കിസ്ഥാനികളുടെ പിന്തുണയാണ് വേണ്ടതെന്നും, പാശ്ചാത്യരേക്കാളും കൂടുതലായി പാക്കിസ്ഥാനികളാണ് ക്രിസ്ത്യാനികളെ പിന്തുണക്കേണ്ടതെന്നും ഡോ. പോള്‍ ഭട്ടി പറഞ്ഞു. ഡോ. പോള്‍ ഭട്ടിയുടെ സഹോദരനായ ഷബാസ് ഭട്ടി, ക്രൈസ്തവര്‍ അടക്കമുള്ള പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങളുടെ വിശ്വാസ സംരക്ഷണത്തിനും ന്യൂനപക്ഷ സംവരണവും പ്രാതിനിധ്യവും ഉറപ്പാക്കുന്നതിനും ശക്തമായ നേതൃത്വമാണ് നല്‍കിയത്. ഇതോടെ ഭീകവാദ സംഘടനകളുടെ നോട്ടപ്പുള്ളിയായി മാറി ഇദ്ദേഹം. പില്‍ക്കാലത്ത് മതനിന്ദ ആരോപിക്കപ്പെട്ടു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ആസിയ ബീബിക്കു വേണ്ടി ശബ്ദമുയര്‍ത്തിയതും ശരിഅത്ത് നിയമങ്ങള്‍ നടപ്പിലാക്കുന്നതിനെതിരേ പ്രതികരിച്ചതും തീവ്ര ഇസ്ളാമിക സംഘടനകളെ ചൊടിപ്പിച്ചു. 2011 മാര്‍ച്ച് 2നാണ് ഷഹ്ബാസ് ഭട്ടിയെ പാക്കിസ്ഥാനിലെ മതമൗലീക വാദികള്‍ വെടിവെച്ചു കൊലപ്പെടുത്തിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JWkZzW0L3CCIxX1lkuipCl}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-21-21:02:52.jpg
Keywords: പാക്ക, ഭട്ടി
Content:
17309
Category: 18
Sub Category:
Heading: മലങ്കര കത്തോലിക്കാസഭ എല്ലാ സമൂഹത്തെയും ബന്ധിപ്പിക്കുന്ന കണ്ണി: ജോസഫ് ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത
Content: തിരുവനന്തപുരം: മലങ്കര കത്തോലിക്കാസഭ എല്ലാ സമൂഹത്തെയും ബന്ധിപ്പിക്കുന്ന കണ്ണിയാണെന്നു ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത. മലങ്കര കത്തോലിക്കാസഭാ 91ാം പുനരൈക്യ വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലങ്കര കത്തോലിക്കാ സഭ ഐക്യത്തിന്റെ സന്ദേശം ലോകത്തിനു കാണിച്ചുകൊടുത്ത സഭയാണ്. ദൈവത്തിന്റെ അകമഴിഞ്ഞ അനുഗ്രഹം ഈ സഭയക്ക് ലഭിച്ചു. സഭ ധന്യമായിരിക്കുന്നത് പിതാക്കന്‍മാരുടെ പ്രാര്‍ഥനാ ജീവിതത്താലാണ്. കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവായുടെ നേതൃത്വത്തില്‍ സഭ കൂടുതല്‍ ഉയര്‍ച്ചയിലേക്ക് എത്തട്ടേയെന്നും മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത ആശംസിച്ചു. മഹത്തായ ഒരു ദേശത്ത് ജനിക്കുന്നതിനും ആ സംസ്‌കാരത്തില്‍ ജീവിക്കുന്നതിനും ഉള്ള അത്യപൂര്‍വഭാഗ്യമാണ് നമുക്കുണ്ടായിരിക്കുന്നതെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച മലങ്കര കത്തോലിക്കാസഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ അഭിപ്രായപ്പെട്ടു. മാര്‍ ഈവാനിയോസ് അനന്തപുരിയില്‍ സ്ഥിരതാമസമാക്കിയ നാള്‍ മുതല്‍ ഇന്നുവരെ സവിശേഷമായ ബന്ധം കൈമുതലാക്കി. ഇന്നും അതു കാത്തു സൂക്ഷിക്കുന്നു. പ്രപഞ്ചത്തില്‍ ഏറ്റം പ്രാധാന്യം ദൈവം കല്‍പിച്ചുനല്കിയിരിക്കുന്നത് മനുഷ്യനാണ്. സ്‌നേഹത്തിന്റെ ഏറ്റവും വലിയ ആവിഷ്‌ക്കാരമാണ് മനുഷ്യന്‍. മനുഷ്യനിലെ ദൈവിക ഭാവം എന്നത് അവന്റെ മഹത്വത്തിന്റെ അടയാളമാണ്. ഇത് പഠിപ്പിച്ച മാര്‍ ഈവാനിയോസിനെയും മാര്‍ ഗ്രീഗോറിയോസിനെയും സിറിള്‍ മാര്‍ ബസേലിയോസിനെയും ഉള്‍പ്പെടെ ആദരവോടെയും കൃതജ്ഞതയോടെയും കാണണം. നന്മചെയ്തു ജീവിക്കുന്നതിന് ഈ കാലഘട്ടത്തില്‍ പ്രതിബന്ധങ്ങള്‍ ഏറെയുണ്ടെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു. പുനരൈക്യസമ്മേളനത്തിന്റെ പ്രസക്തി ഏറെയാണെന്നു ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ലത്തീന്‍ തിരുവനന്തപുരം ആര്‍ച്ച് ബിഷപ് ഡോ. എ. സൂസാപാക്യം അഭിപ്രായപ്പെട്ടു. എല്ലാ സഭകള്‍ക്കും മാതൃകയാണ് മലങ്കര സഭ. സഭയുടെ വളര്‍ച്ചയ്ക്കും പുരോഗതിക്കും കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാലോതിക്കാബാവ നല്കിയ സംഭാവനകള്‍ ഏറെയാണെന്ന് ആര്‍ച്ച് ബിഷപ് അഭിപ്രായപ്പെട്ടു. പുനരൈക്യ സമ്മേളനം സമൂഹത്തിനു പകര്‍ന്നു നല്കുന്നത് ഐക്യത്തിന്റെ സാക്ഷ്യമെന്നു സിഎസ്‌ഐ സഭാ മോഡറേറ്റര്‍ റവ. ധര്‍മരാജ് റസാലം അഭിപ്രായപ്പെട്ടു. മന്ത്രിമാരായ ജി.ആര്‍. അനില്‍, ആന്റണി രാജു, വി. ശിവന്‍കുട്ടി, ശശി തരൂര്‍ എംപി , കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, വി.കെ. പ്രശാന്ത് എംഎല്‍എ, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, ഫാ. ജോസഫ് കീപ്രത്ത്, ജോസഫ് സാമുവേല്‍ കറുകയില്‍ കോര്‍ എപ്പിസ്‌കോപ്പ, നഗരസഭാംഗങ്ങളായ വനജ രാജേന്ദ്രന്‍, ജോണ്‍സണ്‍ ജോസഫ് ,മോണ്‍. മാത്യു മനക്കരകാവില്‍ കോര്‍ എപ്പിസ്‌കോപ്പ, മോണ്‍. വര്‍ക്കി ആറ്റുപുറത്ത് , ജനറല്‍ കണ്‍വീനര്‍ ഫാ. നെല്‍സണ്‍ വലിയ വീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. പോസ്റ്റല്‍ വകുപ്പ് പ്രസിദ്ധീകരിക്കുന്ന സ്റ്റാന്പ് ചടങ്ങില്‍ കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് ബാവാ പ്രകാശനം ചെയ്തു.
Image: /content_image/India/India-2021-09-22-07:19:41.jpg
Keywords: മലങ്കര
Category: 18
Sub Category:
Heading: മലങ്കര കത്തോലിക്കാസഭ എല്ലാ സമൂഹത്തെയും ബന്ധിപ്പിക്കുന്ന കണ്ണി: ജോസഫ് ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത
Content: തിരുവനന്തപുരം: മലങ്കര കത്തോലിക്കാസഭ എല്ലാ സമൂഹത്തെയും ബന്ധിപ്പിക്കുന്ന കണ്ണിയാണെന്നു ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത. മലങ്കര കത്തോലിക്കാസഭാ 91ാം പുനരൈക്യ വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലങ്കര കത്തോലിക്കാ സഭ ഐക്യത്തിന്റെ സന്ദേശം ലോകത്തിനു കാണിച്ചുകൊടുത്ത സഭയാണ്. ദൈവത്തിന്റെ അകമഴിഞ്ഞ അനുഗ്രഹം ഈ സഭയക്ക് ലഭിച്ചു. സഭ ധന്യമായിരിക്കുന്നത് പിതാക്കന്‍മാരുടെ പ്രാര്‍ഥനാ ജീവിതത്താലാണ്. കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവായുടെ നേതൃത്വത്തില്‍ സഭ കൂടുതല്‍ ഉയര്‍ച്ചയിലേക്ക് എത്തട്ടേയെന്നും മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത ആശംസിച്ചു. മഹത്തായ ഒരു ദേശത്ത് ജനിക്കുന്നതിനും ആ സംസ്‌കാരത്തില്‍ ജീവിക്കുന്നതിനും ഉള്ള അത്യപൂര്‍വഭാഗ്യമാണ് നമുക്കുണ്ടായിരിക്കുന്നതെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച മലങ്കര കത്തോലിക്കാസഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ അഭിപ്രായപ്പെട്ടു. മാര്‍ ഈവാനിയോസ് അനന്തപുരിയില്‍ സ്ഥിരതാമസമാക്കിയ നാള്‍ മുതല്‍ ഇന്നുവരെ സവിശേഷമായ ബന്ധം കൈമുതലാക്കി. ഇന്നും അതു കാത്തു സൂക്ഷിക്കുന്നു. പ്രപഞ്ചത്തില്‍ ഏറ്റം പ്രാധാന്യം ദൈവം കല്‍പിച്ചുനല്കിയിരിക്കുന്നത് മനുഷ്യനാണ്. സ്‌നേഹത്തിന്റെ ഏറ്റവും വലിയ ആവിഷ്‌ക്കാരമാണ് മനുഷ്യന്‍. മനുഷ്യനിലെ ദൈവിക ഭാവം എന്നത് അവന്റെ മഹത്വത്തിന്റെ അടയാളമാണ്. ഇത് പഠിപ്പിച്ച മാര്‍ ഈവാനിയോസിനെയും മാര്‍ ഗ്രീഗോറിയോസിനെയും സിറിള്‍ മാര്‍ ബസേലിയോസിനെയും ഉള്‍പ്പെടെ ആദരവോടെയും കൃതജ്ഞതയോടെയും കാണണം. നന്മചെയ്തു ജീവിക്കുന്നതിന് ഈ കാലഘട്ടത്തില്‍ പ്രതിബന്ധങ്ങള്‍ ഏറെയുണ്ടെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു. പുനരൈക്യസമ്മേളനത്തിന്റെ പ്രസക്തി ഏറെയാണെന്നു ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ലത്തീന്‍ തിരുവനന്തപുരം ആര്‍ച്ച് ബിഷപ് ഡോ. എ. സൂസാപാക്യം അഭിപ്രായപ്പെട്ടു. എല്ലാ സഭകള്‍ക്കും മാതൃകയാണ് മലങ്കര സഭ. സഭയുടെ വളര്‍ച്ചയ്ക്കും പുരോഗതിക്കും കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാലോതിക്കാബാവ നല്കിയ സംഭാവനകള്‍ ഏറെയാണെന്ന് ആര്‍ച്ച് ബിഷപ് അഭിപ്രായപ്പെട്ടു. പുനരൈക്യ സമ്മേളനം സമൂഹത്തിനു പകര്‍ന്നു നല്കുന്നത് ഐക്യത്തിന്റെ സാക്ഷ്യമെന്നു സിഎസ്‌ഐ സഭാ മോഡറേറ്റര്‍ റവ. ധര്‍മരാജ് റസാലം അഭിപ്രായപ്പെട്ടു. മന്ത്രിമാരായ ജി.ആര്‍. അനില്‍, ആന്റണി രാജു, വി. ശിവന്‍കുട്ടി, ശശി തരൂര്‍ എംപി , കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, വി.കെ. പ്രശാന്ത് എംഎല്‍എ, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, ഫാ. ജോസഫ് കീപ്രത്ത്, ജോസഫ് സാമുവേല്‍ കറുകയില്‍ കോര്‍ എപ്പിസ്‌കോപ്പ, നഗരസഭാംഗങ്ങളായ വനജ രാജേന്ദ്രന്‍, ജോണ്‍സണ്‍ ജോസഫ് ,മോണ്‍. മാത്യു മനക്കരകാവില്‍ കോര്‍ എപ്പിസ്‌കോപ്പ, മോണ്‍. വര്‍ക്കി ആറ്റുപുറത്ത് , ജനറല്‍ കണ്‍വീനര്‍ ഫാ. നെല്‍സണ്‍ വലിയ വീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. പോസ്റ്റല്‍ വകുപ്പ് പ്രസിദ്ധീകരിക്കുന്ന സ്റ്റാന്പ് ചടങ്ങില്‍ കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് ബാവാ പ്രകാശനം ചെയ്തു.
Image: /content_image/India/India-2021-09-22-07:19:41.jpg
Keywords: മലങ്കര
Content:
17310
Category: 18
Sub Category:
Heading: പ്രാർത്ഥന പ്രതികരണ യോഗവുമായി സംയുക്ത ഇടവക യുവജന സംഘടനകൾ
Content: ആലപ്പുഴ: ക്രൈസ്തവർ നേരിടുന്ന അവഹേളനത്തിനും അക്രമണത്തിനും പ്രതിരോധം തീര്‍ക്കാന്‍ പ്രാർത്ഥന പ്രതികരണ യോഗവുമായി ആലപ്പുഴ പൂങ്കാവ് അവർ ലേഡി ഓഫ് അസംപ്ഷൻ ദേവാലയത്തിലെ യുവജന സംഘടനകൾ. വിശ്വാസത്തിനു വെളിച്ചമാകാൻ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവ യുവത്വം എന്നു ഓർമ്മപ്പെടുത്തിക്കൊണ്ടാണ് സെപ്റ്റംബർ 26 ഞായറാഴ്ച വൈകുന്നേരം LIGHT OF FAITH എന്ന ഈ പ്രാർത്ഥന പ്രതികരണ യോഗം ക്രമീകരിച്ചിരിക്കുന്നത്. 6:00 pm മുതൽ 7:25വരെ ദിവ്യകാരുണ്യ ആരാധനയും തുടർന്ന് പ്രതികരണയോഗവും, യുവജന പ്രതിജ്ഞയും നടത്തപ്പെടും. ബിഷപ്പ് റവ. ഡോ. ജെയിംസ് റാഫേൽ ആനാപ്പറമ്പിൽ, റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ, റവ. ഡോ. ജോസി കണ്ടനാട്ടുതറ, റവ. ഡോ. ജോഷി മയ്യാറ്റിൽ, റവ. ഫാ. ബെനസ്റ്റ് ജോസഫ്, അഡ്വ. ഷെറി തുടങ്ങിയ പ്രമുഖർ സംസാരിക്കും. യുവജനങ്ങൾ നേതൃത്വം നല്കുന്ന ഈ പ്രാർത്ഥന പ്രതികരണ യോഗം പൂങ്കാവ് ഇടവകയുടെ Youtube channel ( https://www.youtube.com/c/POOMKAVUCHURCHLIVE )ലിലും Facebook page ( https://www.facebook.com/Our-Lady-Of-Assumption-Church-Poomkavu-1841741016096932/?ref=pages_you_manage ) ലും തത്സമയം സംപ്രേക്ഷണം ചെയ്യും. സഭയോടൊത്ത് ചിന്തിക്കാനും പ്രവർത്തിക്കാനും താല്പര്യമുള്ള ഏവരും LIGHT OF FAITH പ്രാർത്ഥന പ്രതികരണ യോഗത്തിൽ പങ്കുചേർന്ന് ക്രിസ്തീയ വിശ്വാസം പ്രഖ്യാപിച്ച് ആയിരിക്കുന്ന ഇടങ്ങളിൽ നിന്ന്കൊണ്ട് ദീപം തെളിയിച്ച് പ്രതിജ്ഞ ഏറ്റുച്ചൊല്ലി പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
Image: /content_image/India/India-2021-09-22-07:36:32.jpg
Keywords: പ്രതിരോധ, പ്രാര്‍
Category: 18
Sub Category:
Heading: പ്രാർത്ഥന പ്രതികരണ യോഗവുമായി സംയുക്ത ഇടവക യുവജന സംഘടനകൾ
Content: ആലപ്പുഴ: ക്രൈസ്തവർ നേരിടുന്ന അവഹേളനത്തിനും അക്രമണത്തിനും പ്രതിരോധം തീര്‍ക്കാന്‍ പ്രാർത്ഥന പ്രതികരണ യോഗവുമായി ആലപ്പുഴ പൂങ്കാവ് അവർ ലേഡി ഓഫ് അസംപ്ഷൻ ദേവാലയത്തിലെ യുവജന സംഘടനകൾ. വിശ്വാസത്തിനു വെളിച്ചമാകാൻ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവ യുവത്വം എന്നു ഓർമ്മപ്പെടുത്തിക്കൊണ്ടാണ് സെപ്റ്റംബർ 26 ഞായറാഴ്ച വൈകുന്നേരം LIGHT OF FAITH എന്ന ഈ പ്രാർത്ഥന പ്രതികരണ യോഗം ക്രമീകരിച്ചിരിക്കുന്നത്. 6:00 pm മുതൽ 7:25വരെ ദിവ്യകാരുണ്യ ആരാധനയും തുടർന്ന് പ്രതികരണയോഗവും, യുവജന പ്രതിജ്ഞയും നടത്തപ്പെടും. ബിഷപ്പ് റവ. ഡോ. ജെയിംസ് റാഫേൽ ആനാപ്പറമ്പിൽ, റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ, റവ. ഡോ. ജോസി കണ്ടനാട്ടുതറ, റവ. ഡോ. ജോഷി മയ്യാറ്റിൽ, റവ. ഫാ. ബെനസ്റ്റ് ജോസഫ്, അഡ്വ. ഷെറി തുടങ്ങിയ പ്രമുഖർ സംസാരിക്കും. യുവജനങ്ങൾ നേതൃത്വം നല്കുന്ന ഈ പ്രാർത്ഥന പ്രതികരണ യോഗം പൂങ്കാവ് ഇടവകയുടെ Youtube channel ( https://www.youtube.com/c/POOMKAVUCHURCHLIVE )ലിലും Facebook page ( https://www.facebook.com/Our-Lady-Of-Assumption-Church-Poomkavu-1841741016096932/?ref=pages_you_manage ) ലും തത്സമയം സംപ്രേക്ഷണം ചെയ്യും. സഭയോടൊത്ത് ചിന്തിക്കാനും പ്രവർത്തിക്കാനും താല്പര്യമുള്ള ഏവരും LIGHT OF FAITH പ്രാർത്ഥന പ്രതികരണ യോഗത്തിൽ പങ്കുചേർന്ന് ക്രിസ്തീയ വിശ്വാസം പ്രഖ്യാപിച്ച് ആയിരിക്കുന്ന ഇടങ്ങളിൽ നിന്ന്കൊണ്ട് ദീപം തെളിയിച്ച് പ്രതിജ്ഞ ഏറ്റുച്ചൊല്ലി പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
Image: /content_image/India/India-2021-09-22-07:36:32.jpg
Keywords: പ്രതിരോധ, പ്രാര്‍
Content:
17311
Category: 13
Sub Category:
Heading: സുവിശേഷത്തിന് സാക്ഷ്യം വഹിക്കുവാന്‍ കഴിയാത്ത രാജ്യത്തു യേശുനാമം മന്ത്രിക്കുക: നിയുക്ത തുര്‍ക്കി അപ്പസ്തോലിക് വികാറിന്റെ ആഹ്വാനം
Content: റോം: വാക്കുകള്‍ കൊണ്ട് സുവിശേഷത്തിന് സാക്ഷ്യം വഹിക്കുവാന്‍ കഴിയാത്ത രാജ്യത്ത് ദിവ്യകാരുണ്യത്തോടൊപ്പം യേശുനാമം മന്ത്രിച്ചുകൊണ്ട് അവിടുത്തെ ജീവനോടെ നിലനിര്‍ത്തുക എന്നതാണ് തുര്‍ക്കി കത്തോലിക്ക സഭയുടെ ദൈവീക ദൗത്യമെന്ന് ഇസ്താംബൂളിന്റെ നിയുക്ത അപ്പസ്തോലിക വികാര്‍ ഫാ. മാസ്സിമിലിയാനോ പാലിനുറോ. ഇക്കഴിഞ്ഞ ദിവസമാണ് ഫാ. മാസ്സിമിലിയാനോയെ ഫ്രാന്‍സിസ് പാപ്പ ഇസ്താംബൂളിന്റെ പുതിയ അപ്പസ്തോലിക വികാറായി നിയമിച്ചത്. ഹാഗിയ സോഫിയ അടക്കമുള്ള പുരാതന ക്രൈസ്തവ ദേവാലയങ്ങള്‍ മുസ്ലിം മോസ്ക്കാക്കി മാറ്റുകയും തീവ്ര ഇസ്ലാമിക നിലപാട് പിന്തുടരുകയും ചെയ്യുന്ന തുര്‍ക്കി പ്രസിഡന്‍റ് തയിബ് ഏര്‍ദ്ദോഗന്‍ ഭരിക്കുന്ന രാജ്യത്തു വലിയ ദൌത്യമാണ് ഫാ. മാസ്സിമിലിയാനോയ്ക്കു ലഭിച്ചിരിക്കുന്നത്. ഇസ്താംബൂളിലെ കത്തോലിക്ക സമൂഹത്തെക്കുറിച്ച് കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നുവെന്നും, ഇസ്താംബൂളിനെ സംബന്ധിച്ചിടത്തോളം എക്യുമെനിസത്തില്‍ അധിഷ്ടിതമായ സമീപനമാണ് വേണ്ടതെന്നും ഫാ. മാസ്സിമിലിയാനോ പറഞ്ഞു. ഏതാണ്ട് 45 ലക്ഷത്തോളം വരുന്ന അഭയാര്‍ത്ഥികളാണ് തുര്‍ക്കി സഭയുടെ മറ്റൊരു വെല്ലുവിളി. വിദേശമതമായി പരിഗണിക്കപ്പെടുന്ന ക്രൈസ്തവ വിശ്വാസത്തെ തുര്‍ക്കി സംസ്കാരത്തോട് കൂടുതല്‍ അടുപ്പിക്കുകയാണ് വേണ്ടത്. ഇക്കൊല്ലം സെമിനാരി പഠനം ആരംഭിച്ച തുര്‍ക്കി സ്വദേശിയായ ഒരു യുവാവ് പ്രാദേശിക വിശ്വാസീ സമൂഹത്തിന്റെ വളര്‍ച്ചയുടെ ആദ്യ വിത്തായി മാറുമെന്ന പ്രതീക്ഷയും ഫാ. മാസ്സിമിലിയാനോ പങ്കുവെച്ചു. ഇസ്മിര്‍ മെട്രോപ്പൊളിറ്റന്‍ അതിരൂപതയിലാണ് തുര്‍ക്കിയിലെ തന്റെ പ്രേഷിത ദൗത്യം ഫാ. മാസ്സിമിലിയാനോ ആരംഭിക്കുന്നത്. 2006-ല്‍ ഫാ. ആന്‍ഡ്രീ സാന്റൊറോ എന്ന വൈദികന്‍ വെടിയേറ്റ് മരിച്ച ട്രാബ്സോണിലെ വികാരിയായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. തുര്‍ക്കി സഭ വളരെ കഠിനമായ സാഹചര്യത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്നാണ് പറഞ്ഞ ഫാ. മാസ്സിമിലിയാനോ ഫാ. ആന്‍ഡ്രീയുടെ മരണം തുര്‍ക്കിയിലെ സുവിശേഷ പ്രഘോഷണം ഭയംകൂടാതെ ചെയ്യേണ്ട അപകടകരമായ ദൗത്യമാണെന്ന കാര്യം തങ്ങളെ പഠിപ്പിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ 7-ന് നടക്കുന്ന എപ്പിസ്കോപ്പല്‍ അഭിഷേക കര്‍മ്മങ്ങള്‍ക്ക് പൌരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ ലിയോണാര്‍ഡോ സാന്ദ്രി മുഖ്യകാര്‍മ്മികത്വം വഹിക്കും. പ്രാദേശിക ബിഷപ്പ് സെര്‍ജിയോ മെലില്ലോയും, അനാട്ടോളിയ അപ്പസ്തോലിക വികാര്‍ മെത്രാന്‍ പാവ്ലോ ബിസെട്ടിയും സഹകാര്‍മ്മികരായിരിക്കും. ഡിസംബര്‍ 18-നായിരിക്കും നിയുക്ത അപ്പസ്തോലിക വികാര്‍ ഇസ്താംബൂളിലെ ഹോളി സ്പിരിറ്റ് കത്തീഡ്രലില്‍വെച്ച് ചുമതലയേല്‍ക്കുക. 1999 ഏപ്രില്‍ 24-ന് തിരുപ്പട്ട സ്വീകരണം നടത്തിയ ഫാ. മാസ്സിമിലിയാനോ തുര്‍ക്കിയിലെ ഫിദേയി ഡുനം മിഷനില്‍ 9 വര്‍ഷക്കാലം അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്.
Image: /content_image/News/News-2021-09-22-08:18:05.jpg
Keywords: സുവിശേഷ
Category: 13
Sub Category:
Heading: സുവിശേഷത്തിന് സാക്ഷ്യം വഹിക്കുവാന്‍ കഴിയാത്ത രാജ്യത്തു യേശുനാമം മന്ത്രിക്കുക: നിയുക്ത തുര്‍ക്കി അപ്പസ്തോലിക് വികാറിന്റെ ആഹ്വാനം
Content: റോം: വാക്കുകള്‍ കൊണ്ട് സുവിശേഷത്തിന് സാക്ഷ്യം വഹിക്കുവാന്‍ കഴിയാത്ത രാജ്യത്ത് ദിവ്യകാരുണ്യത്തോടൊപ്പം യേശുനാമം മന്ത്രിച്ചുകൊണ്ട് അവിടുത്തെ ജീവനോടെ നിലനിര്‍ത്തുക എന്നതാണ് തുര്‍ക്കി കത്തോലിക്ക സഭയുടെ ദൈവീക ദൗത്യമെന്ന് ഇസ്താംബൂളിന്റെ നിയുക്ത അപ്പസ്തോലിക വികാര്‍ ഫാ. മാസ്സിമിലിയാനോ പാലിനുറോ. ഇക്കഴിഞ്ഞ ദിവസമാണ് ഫാ. മാസ്സിമിലിയാനോയെ ഫ്രാന്‍സിസ് പാപ്പ ഇസ്താംബൂളിന്റെ പുതിയ അപ്പസ്തോലിക വികാറായി നിയമിച്ചത്. ഹാഗിയ സോഫിയ അടക്കമുള്ള പുരാതന ക്രൈസ്തവ ദേവാലയങ്ങള്‍ മുസ്ലിം മോസ്ക്കാക്കി മാറ്റുകയും തീവ്ര ഇസ്ലാമിക നിലപാട് പിന്തുടരുകയും ചെയ്യുന്ന തുര്‍ക്കി പ്രസിഡന്‍റ് തയിബ് ഏര്‍ദ്ദോഗന്‍ ഭരിക്കുന്ന രാജ്യത്തു വലിയ ദൌത്യമാണ് ഫാ. മാസ്സിമിലിയാനോയ്ക്കു ലഭിച്ചിരിക്കുന്നത്. ഇസ്താംബൂളിലെ കത്തോലിക്ക സമൂഹത്തെക്കുറിച്ച് കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നുവെന്നും, ഇസ്താംബൂളിനെ സംബന്ധിച്ചിടത്തോളം എക്യുമെനിസത്തില്‍ അധിഷ്ടിതമായ സമീപനമാണ് വേണ്ടതെന്നും ഫാ. മാസ്സിമിലിയാനോ പറഞ്ഞു. ഏതാണ്ട് 45 ലക്ഷത്തോളം വരുന്ന അഭയാര്‍ത്ഥികളാണ് തുര്‍ക്കി സഭയുടെ മറ്റൊരു വെല്ലുവിളി. വിദേശമതമായി പരിഗണിക്കപ്പെടുന്ന ക്രൈസ്തവ വിശ്വാസത്തെ തുര്‍ക്കി സംസ്കാരത്തോട് കൂടുതല്‍ അടുപ്പിക്കുകയാണ് വേണ്ടത്. ഇക്കൊല്ലം സെമിനാരി പഠനം ആരംഭിച്ച തുര്‍ക്കി സ്വദേശിയായ ഒരു യുവാവ് പ്രാദേശിക വിശ്വാസീ സമൂഹത്തിന്റെ വളര്‍ച്ചയുടെ ആദ്യ വിത്തായി മാറുമെന്ന പ്രതീക്ഷയും ഫാ. മാസ്സിമിലിയാനോ പങ്കുവെച്ചു. ഇസ്മിര്‍ മെട്രോപ്പൊളിറ്റന്‍ അതിരൂപതയിലാണ് തുര്‍ക്കിയിലെ തന്റെ പ്രേഷിത ദൗത്യം ഫാ. മാസ്സിമിലിയാനോ ആരംഭിക്കുന്നത്. 2006-ല്‍ ഫാ. ആന്‍ഡ്രീ സാന്റൊറോ എന്ന വൈദികന്‍ വെടിയേറ്റ് മരിച്ച ട്രാബ്സോണിലെ വികാരിയായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. തുര്‍ക്കി സഭ വളരെ കഠിനമായ സാഹചര്യത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്നാണ് പറഞ്ഞ ഫാ. മാസ്സിമിലിയാനോ ഫാ. ആന്‍ഡ്രീയുടെ മരണം തുര്‍ക്കിയിലെ സുവിശേഷ പ്രഘോഷണം ഭയംകൂടാതെ ചെയ്യേണ്ട അപകടകരമായ ദൗത്യമാണെന്ന കാര്യം തങ്ങളെ പഠിപ്പിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ 7-ന് നടക്കുന്ന എപ്പിസ്കോപ്പല്‍ അഭിഷേക കര്‍മ്മങ്ങള്‍ക്ക് പൌരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ ലിയോണാര്‍ഡോ സാന്ദ്രി മുഖ്യകാര്‍മ്മികത്വം വഹിക്കും. പ്രാദേശിക ബിഷപ്പ് സെര്‍ജിയോ മെലില്ലോയും, അനാട്ടോളിയ അപ്പസ്തോലിക വികാര്‍ മെത്രാന്‍ പാവ്ലോ ബിസെട്ടിയും സഹകാര്‍മ്മികരായിരിക്കും. ഡിസംബര്‍ 18-നായിരിക്കും നിയുക്ത അപ്പസ്തോലിക വികാര്‍ ഇസ്താംബൂളിലെ ഹോളി സ്പിരിറ്റ് കത്തീഡ്രലില്‍വെച്ച് ചുമതലയേല്‍ക്കുക. 1999 ഏപ്രില്‍ 24-ന് തിരുപ്പട്ട സ്വീകരണം നടത്തിയ ഫാ. മാസ്സിമിലിയാനോ തുര്‍ക്കിയിലെ ഫിദേയി ഡുനം മിഷനില്‍ 9 വര്‍ഷക്കാലം അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്.
Image: /content_image/News/News-2021-09-22-08:18:05.jpg
Keywords: സുവിശേഷ
Content:
17312
Category: 1
Sub Category:
Heading: ക്രൈസ്തവ സമൂഹത്തിന് പുതുപ്രതീക്ഷ: മൊസൂളില്‍ ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം ദേവാലയ മണി മുഴങ്ങി
Content: മൊസൂള്‍: ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ കനത്ത ആക്രമണം അഴിച്ചുവിട്ട ഇറാഖിലെ മൊസൂളില്‍ ക്രൈസ്തവ സമൂഹത്തിന് സന്തോഷത്തിന്റേയും പ്രതീക്ഷയുടേയും പുതു നിമിഷങ്ങള്‍ സമ്മാനിച്ചുകൊണ്ട് ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം ദേവാലയ മണി മുഴങ്ങി. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 18-ന് മൊസൂളിലെ മാര്‍ തോമസ് സിറിയക്ക്-കത്തോലിക്കാ ഇടവകയുടെ മണിമാളികക്ക് മുന്നില്‍ തടിച്ചു കൂടിയ വിശ്വാസികളുടെ ആഹ്ലാദാരവങ്ങള്‍ക്കിടയില്‍ ഇടവക വികാരിയായ ഫാ. പിയോസ് അഫാസാണ് മണി മുഴക്കിയത്. 2014-ന് ശേഷം ഇതാദ്യമായാണ് മൊസൂളിലെ ഈ ദേവാലയത്തില്‍ പള്ളിമണി മുഴങ്ങുന്നത്. ലെബനോനില്‍ നിര്‍മ്മിച്ച ദേവാലയ മണിയ്ക്കു 12,000 ഡോളറാണ് ചിലവായത്. 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിതമായ ‘ഫ്രാറ്റേര്‍ണൈറ്റ് എന്‍ ഇറാഖ് അസോസിയേഷ’ന്റെ സഹായത്തോടെയായിരുന്നു ദേവാലയ മണി അടക്കമുള്ള കാര്യങ്ങള്‍ പുനരുദ്ധരിച്ചത്. തീവ്രവാദികള്‍ നശിപ്പിച്ചതു പുനര്‍നിര്‍മ്മിക്കുവാന്‍ ക്രിസ്ത്യന്‍ സമൂഹം നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് ഫാ. പിയോസ് ‘ഐ.മീഡിയ’ക്ക് നല്‍കിയ അഭിമുഖത്തില്‍ വിവരിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദികള്‍ തങ്ങളുടെ ദേവാലയങ്ങളും, അള്‍ത്താരകളും, വിശുദ്ധ രൂപങ്ങളും തകര്‍ക്കുകയും, ക്രിസ്തീയ പ്രതീകങ്ങളും, ഗ്രന്ഥങ്ങളും അഗ്നിക്കിരയാക്കുകയും ചെയ്തുവെന്നും എന്നാല്‍ പുതിയ ദേവാലയമണിയുടെ ഉദ്ഘാടനം ഇടവകയെ സംബന്ധിച്ചിടത്തോളം ആഹ്ലാദത്തിന്റെ നിമിഷമായിരുന്നെന്നും ഈ മണിമുഴക്കം പുതിയൊരു തുടക്കത്തിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 2,000 വര്‍ഷങ്ങളായി ഇറാഖില്‍ ക്രൈസ്തവ സാന്നിധ്യം ഉണ്ടായിരുന്നെന്നും, അവര്‍ക്ക് നഗരത്തില്‍ നിന്നും പലായനം ചെയ്യേണ്ടി വന്നുവെന്നും ഈ മണിമുഴക്കം ക്രിസ്ത്യാനികളുടെ തിരിച്ചു വരവിനുള്ള പ്രതീക്ഷയുടെ മണി മുഴക്കമാണെന്നുമായിരുന്നുവെന്നും അദ്ദേഹം മറ്റൊരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. 60,000 ഡോളര്‍ ചിലവ് വരുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ പകുതി തുക സംഭാവന ചെയ്തത് ഫ്രാറ്റേര്‍ണിറ്റിയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആറ് മാസങ്ങള്‍ക്ക് ശേഷവും ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശനം നിങ്ങളുടെ ഇടവകയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട നിമിഷം തന്നെയാണോ? എന്ന ചോദ്യത്തിന് ക്രൈസ്തവരെ സ്വീകരിക്കുവാന്‍ കാത്തിരുന്ന മുസ്ലീം സമൂഹത്തിന് ലഭിച്ച ഒരു പ്രോത്സാഹനമായിരുന്നു പാപ്പയുടെ സന്ദര്‍ശനമെന്നും, തകര്‍ന്ന നഗരത്തിന്റെ പുനര്‍നിര്‍മ്മാണവും, ക്രൈസ്തവരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പും സംബന്ധിച്ച പ്രതീക്ഷ പകരുവാന്‍ പാപ്പയുടെ സന്ദര്‍ശനം കാരണമായെന്നുമായിരുന്നു മറുപടി. ഇപ്പോള്‍ വളരെ കുറച്ച് ക്രിസ്ത്യാനികള്‍ മാത്രമാണ് മൊസൂളില്‍ ഉള്ളത്. മുന്‍കാലങ്ങളില്‍ 300 കുടുംബങ്ങള്‍ ഉണ്ടായിരുന്ന തന്റെ ഇടവകയില്‍ ഇപ്പോള്‍ വെറും 30 കുടുംബങ്ങള്‍ മാത്രമാണ് ഉള്ളതെന്നും ഫാ. പിയോസ് വെളിപ്പെടുത്തി. ഇസ്ലാമിക് സ്റ്റേറ്റ്സും ആഭ്യന്തര യുദ്ധവും ഏല്‍പ്പിച്ച മുറിവുകളെയും തുടര്‍ന്നു രാജ്യത്തു നിന്ന് പതിനായിരകണക്കിന് ക്രൈസ്തവരാണ് പലായനം ചെയ്തത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JWkZzW0L3CCIxX1lkuipCl}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-22-08:57:40.jpg
Keywords: ഇറാഖ
Category: 1
Sub Category:
Heading: ക്രൈസ്തവ സമൂഹത്തിന് പുതുപ്രതീക്ഷ: മൊസൂളില്‍ ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം ദേവാലയ മണി മുഴങ്ങി
Content: മൊസൂള്‍: ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ കനത്ത ആക്രമണം അഴിച്ചുവിട്ട ഇറാഖിലെ മൊസൂളില്‍ ക്രൈസ്തവ സമൂഹത്തിന് സന്തോഷത്തിന്റേയും പ്രതീക്ഷയുടേയും പുതു നിമിഷങ്ങള്‍ സമ്മാനിച്ചുകൊണ്ട് ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം ദേവാലയ മണി മുഴങ്ങി. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 18-ന് മൊസൂളിലെ മാര്‍ തോമസ് സിറിയക്ക്-കത്തോലിക്കാ ഇടവകയുടെ മണിമാളികക്ക് മുന്നില്‍ തടിച്ചു കൂടിയ വിശ്വാസികളുടെ ആഹ്ലാദാരവങ്ങള്‍ക്കിടയില്‍ ഇടവക വികാരിയായ ഫാ. പിയോസ് അഫാസാണ് മണി മുഴക്കിയത്. 2014-ന് ശേഷം ഇതാദ്യമായാണ് മൊസൂളിലെ ഈ ദേവാലയത്തില്‍ പള്ളിമണി മുഴങ്ങുന്നത്. ലെബനോനില്‍ നിര്‍മ്മിച്ച ദേവാലയ മണിയ്ക്കു 12,000 ഡോളറാണ് ചിലവായത്. 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിതമായ ‘ഫ്രാറ്റേര്‍ണൈറ്റ് എന്‍ ഇറാഖ് അസോസിയേഷ’ന്റെ സഹായത്തോടെയായിരുന്നു ദേവാലയ മണി അടക്കമുള്ള കാര്യങ്ങള്‍ പുനരുദ്ധരിച്ചത്. തീവ്രവാദികള്‍ നശിപ്പിച്ചതു പുനര്‍നിര്‍മ്മിക്കുവാന്‍ ക്രിസ്ത്യന്‍ സമൂഹം നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് ഫാ. പിയോസ് ‘ഐ.മീഡിയ’ക്ക് നല്‍കിയ അഭിമുഖത്തില്‍ വിവരിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദികള്‍ തങ്ങളുടെ ദേവാലയങ്ങളും, അള്‍ത്താരകളും, വിശുദ്ധ രൂപങ്ങളും തകര്‍ക്കുകയും, ക്രിസ്തീയ പ്രതീകങ്ങളും, ഗ്രന്ഥങ്ങളും അഗ്നിക്കിരയാക്കുകയും ചെയ്തുവെന്നും എന്നാല്‍ പുതിയ ദേവാലയമണിയുടെ ഉദ്ഘാടനം ഇടവകയെ സംബന്ധിച്ചിടത്തോളം ആഹ്ലാദത്തിന്റെ നിമിഷമായിരുന്നെന്നും ഈ മണിമുഴക്കം പുതിയൊരു തുടക്കത്തിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 2,000 വര്‍ഷങ്ങളായി ഇറാഖില്‍ ക്രൈസ്തവ സാന്നിധ്യം ഉണ്ടായിരുന്നെന്നും, അവര്‍ക്ക് നഗരത്തില്‍ നിന്നും പലായനം ചെയ്യേണ്ടി വന്നുവെന്നും ഈ മണിമുഴക്കം ക്രിസ്ത്യാനികളുടെ തിരിച്ചു വരവിനുള്ള പ്രതീക്ഷയുടെ മണി മുഴക്കമാണെന്നുമായിരുന്നുവെന്നും അദ്ദേഹം മറ്റൊരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. 60,000 ഡോളര്‍ ചിലവ് വരുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ പകുതി തുക സംഭാവന ചെയ്തത് ഫ്രാറ്റേര്‍ണിറ്റിയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആറ് മാസങ്ങള്‍ക്ക് ശേഷവും ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശനം നിങ്ങളുടെ ഇടവകയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട നിമിഷം തന്നെയാണോ? എന്ന ചോദ്യത്തിന് ക്രൈസ്തവരെ സ്വീകരിക്കുവാന്‍ കാത്തിരുന്ന മുസ്ലീം സമൂഹത്തിന് ലഭിച്ച ഒരു പ്രോത്സാഹനമായിരുന്നു പാപ്പയുടെ സന്ദര്‍ശനമെന്നും, തകര്‍ന്ന നഗരത്തിന്റെ പുനര്‍നിര്‍മ്മാണവും, ക്രൈസ്തവരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പും സംബന്ധിച്ച പ്രതീക്ഷ പകരുവാന്‍ പാപ്പയുടെ സന്ദര്‍ശനം കാരണമായെന്നുമായിരുന്നു മറുപടി. ഇപ്പോള്‍ വളരെ കുറച്ച് ക്രിസ്ത്യാനികള്‍ മാത്രമാണ് മൊസൂളില്‍ ഉള്ളത്. മുന്‍കാലങ്ങളില്‍ 300 കുടുംബങ്ങള്‍ ഉണ്ടായിരുന്ന തന്റെ ഇടവകയില്‍ ഇപ്പോള്‍ വെറും 30 കുടുംബങ്ങള്‍ മാത്രമാണ് ഉള്ളതെന്നും ഫാ. പിയോസ് വെളിപ്പെടുത്തി. ഇസ്ലാമിക് സ്റ്റേറ്റ്സും ആഭ്യന്തര യുദ്ധവും ഏല്‍പ്പിച്ച മുറിവുകളെയും തുടര്‍ന്നു രാജ്യത്തു നിന്ന് പതിനായിരകണക്കിന് ക്രൈസ്തവരാണ് പലായനം ചെയ്തത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JWkZzW0L3CCIxX1lkuipCl}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-22-08:57:40.jpg
Keywords: ഇറാഖ