Contents
Displaying 17071-17080 of 25113 results.
Content:
17443
Category: 1
Sub Category:
Heading: ക്രിസ്ത്യന്‍ കോളേജ് പാര്‍ക്കിന് ഫാ. സ്റ്റാന്‍ സ്വാമിയുടെ പേര് നല്‍കുന്നതിനെതിരെ തീവ്രഹിന്ദു സംഘടനകള്‍
Content: മംഗളൂരു: കഴിഞ്ഞ ജൂലൈയിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ആശുപത്രിയിൽവെച്ചു മരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകനും ജെസ്യൂട്ട് വൈദികനുമായ ഫാ. സ്റ്റാൻ സ്വാമിയുടെ പേര് കോളേജ് പാർക്കിനിടുന്നതില്‍ പ്രതിഷേധവുമായി തീവ്രഹിന്ദുത്വവാദികള്‍. ജെസ്യൂട്ട് സഭയുടെ കീഴിലുള്ള മംഗളൂരുവിലെ സെന്‍റ് അലോഷ്യസ് കോളേജ് ക്യാംപെസില്‍ സ്ഥിതി ചെയ്യുന്ന പാര്‍ക്കിന് ഭരണകൂട ഭീകരതയ്ക്കിരയായി രക്തസാക്ഷിത്വം വരിച്ച ഫാ. സ്റ്റാന്‍ സ്വാമിയുടെ പേര് നല്‍കുന്നതാണ് ഹിന്ദുത്വവാദികളെ പ്രകോപിപ്പിച്ചതെന്ന് 'ഏജന്‍സിയ ഫിഡെസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. കിഴക്കേ ഇന്ത്യയിലെ ആദിവാസികള്‍ക്കും നിരക്ഷരര്‍ക്കും ഇടയില്‍ പ്രവര്‍ത്തിച്ച സ്റ്റാന്‍ സ്വാമിയോടുള്ള ആദരാണര്‍ത്ഥമാണ് പാര്‍ക്കിന് 'സ്റ്റാന്‍ സ്വാമി പീസ് പാര്‍ക്ക്' എന്ന പേര് നല്കുവാന്‍ കോളേജ് അധികൃതര്‍ തീരുമാനിച്ചത്. ഇതിനിടെ തീവ്രഹിന്ദുത്വ സംഘടനകളായ വിശ്വ ഹിന്ദു പരിഷത്ത്, ബജ്‌രംഗ് ദള്‍ എന്നിവയും ബിജെപിയുടെ കീഴിലുള്ള വിദ്യാർത്ഥി വിഭാഗമായ അഖിൽ ഭാരതീയ വിദ്യാർത്ഥി പരിഷത്ത് സംഘടനയുമാണ് പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്. വിഷയത്തിൽ ഇവര്‍ പോലീസിന് പരാതി സമർപ്പിച്ചിട്ടുണ്ട്. ഫാ. സ്റ്റാന്‍ സ്വാമിയുടെ പേര് പാർക്കിന് പേര് നൽകിയാൽ അത് സമൂഹത്തിന് അപമാനമാണെന്നാണ് ഇവരുടെ വാദം. ജെസ്യൂട്ട് സഭ ഈ നിലപാടിനെ അപലപിച്ചു. കഴിഞ്ഞ 140 വർഷമായി സെന്റ് അലോഷ്യസ് കോളേജ് മത, ജാതി, സാമൂഹിക അടിസ്ഥാനത്തിൽ ആരെയും വിവേചനം കൂടാതെ സമൂഹത്തെ സേവിച്ചിട്ടുണ്ടെന്നും പാർക്കിന് ഫാ. സ്റ്റാന്‍ സ്വാമിയുടെ പേരിടാൻ എല്ലാ അവകാശവുമുണ്ടെന്നും ജെസ്യൂട്ട് സഭ അധികൃതര്‍ വ്യക്തമാക്കി. അതേസമയം സിറ്റി പോലീസ് കമ്മീഷണറുടെ അഭ്യര്‍ത്ഥന പ്രകാരം പാർക്കിന്റെ പേരിടൽ ചടങ്ങ് താത്ക്കാലികമായി മാറ്റിവയ്ക്കാൻ കോളേജ് നേതാക്കൾ തീരുമാനമെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലൈ 5 മുംബൈ ഹോളി ഫാമിലി ആശുപത്രിയില്‍വെച്ചായിരുന്നു ഫാ. സ്റ്റാന്‍ സ്വാമിയുടെ അന്ത്യം. തടങ്കലിലായ സമയത്ത് വൈദികന്‍ നേരിട്ട കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-08-15:57:03.jpg
Keywords: മനുഷ്യാ, സ്റ്റാന്‍
Category: 1
Sub Category:
Heading: ക്രിസ്ത്യന്‍ കോളേജ് പാര്‍ക്കിന് ഫാ. സ്റ്റാന്‍ സ്വാമിയുടെ പേര് നല്‍കുന്നതിനെതിരെ തീവ്രഹിന്ദു സംഘടനകള്‍
Content: മംഗളൂരു: കഴിഞ്ഞ ജൂലൈയിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ആശുപത്രിയിൽവെച്ചു മരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകനും ജെസ്യൂട്ട് വൈദികനുമായ ഫാ. സ്റ്റാൻ സ്വാമിയുടെ പേര് കോളേജ് പാർക്കിനിടുന്നതില്‍ പ്രതിഷേധവുമായി തീവ്രഹിന്ദുത്വവാദികള്‍. ജെസ്യൂട്ട് സഭയുടെ കീഴിലുള്ള മംഗളൂരുവിലെ സെന്‍റ് അലോഷ്യസ് കോളേജ് ക്യാംപെസില്‍ സ്ഥിതി ചെയ്യുന്ന പാര്‍ക്കിന് ഭരണകൂട ഭീകരതയ്ക്കിരയായി രക്തസാക്ഷിത്വം വരിച്ച ഫാ. സ്റ്റാന്‍ സ്വാമിയുടെ പേര് നല്‍കുന്നതാണ് ഹിന്ദുത്വവാദികളെ പ്രകോപിപ്പിച്ചതെന്ന് 'ഏജന്‍സിയ ഫിഡെസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. കിഴക്കേ ഇന്ത്യയിലെ ആദിവാസികള്‍ക്കും നിരക്ഷരര്‍ക്കും ഇടയില്‍ പ്രവര്‍ത്തിച്ച സ്റ്റാന്‍ സ്വാമിയോടുള്ള ആദരാണര്‍ത്ഥമാണ് പാര്‍ക്കിന് 'സ്റ്റാന്‍ സ്വാമി പീസ് പാര്‍ക്ക്' എന്ന പേര് നല്കുവാന്‍ കോളേജ് അധികൃതര്‍ തീരുമാനിച്ചത്. ഇതിനിടെ തീവ്രഹിന്ദുത്വ സംഘടനകളായ വിശ്വ ഹിന്ദു പരിഷത്ത്, ബജ്‌രംഗ് ദള്‍ എന്നിവയും ബിജെപിയുടെ കീഴിലുള്ള വിദ്യാർത്ഥി വിഭാഗമായ അഖിൽ ഭാരതീയ വിദ്യാർത്ഥി പരിഷത്ത് സംഘടനയുമാണ് പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്. വിഷയത്തിൽ ഇവര്‍ പോലീസിന് പരാതി സമർപ്പിച്ചിട്ടുണ്ട്. ഫാ. സ്റ്റാന്‍ സ്വാമിയുടെ പേര് പാർക്കിന് പേര് നൽകിയാൽ അത് സമൂഹത്തിന് അപമാനമാണെന്നാണ് ഇവരുടെ വാദം. ജെസ്യൂട്ട് സഭ ഈ നിലപാടിനെ അപലപിച്ചു. കഴിഞ്ഞ 140 വർഷമായി സെന്റ് അലോഷ്യസ് കോളേജ് മത, ജാതി, സാമൂഹിക അടിസ്ഥാനത്തിൽ ആരെയും വിവേചനം കൂടാതെ സമൂഹത്തെ സേവിച്ചിട്ടുണ്ടെന്നും പാർക്കിന് ഫാ. സ്റ്റാന്‍ സ്വാമിയുടെ പേരിടാൻ എല്ലാ അവകാശവുമുണ്ടെന്നും ജെസ്യൂട്ട് സഭ അധികൃതര്‍ വ്യക്തമാക്കി. അതേസമയം സിറ്റി പോലീസ് കമ്മീഷണറുടെ അഭ്യര്‍ത്ഥന പ്രകാരം പാർക്കിന്റെ പേരിടൽ ചടങ്ങ് താത്ക്കാലികമായി മാറ്റിവയ്ക്കാൻ കോളേജ് നേതാക്കൾ തീരുമാനമെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലൈ 5 മുംബൈ ഹോളി ഫാമിലി ആശുപത്രിയില്‍വെച്ചായിരുന്നു ഫാ. സ്റ്റാന്‍ സ്വാമിയുടെ അന്ത്യം. തടങ്കലിലായ സമയത്ത് വൈദികന്‍ നേരിട്ട കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-08-15:57:03.jpg
Keywords: മനുഷ്യാ, സ്റ്റാന്‍
Content:
17444
Category: 1
Sub Category:
Heading: തീവ്രവാദികള്‍ കൊലപ്പെടുത്തിയ 38 നൈജീരിയന്‍ ക്രൈസ്തവര്‍ക്ക് കണ്ണീരോടെ വിട
Content: അബൂജ: നൈജീരിയയിലെ തെക്കന്‍ കടൂണ പ്രവിശ്യയിലെ മാഡമായി, അബും ഗ്രാമങ്ങളില്‍ ഇസ്ലാമിക ഗോത്ര വിഭാഗമായ ഫുലാനി ഹെര്‍ഡ്സ്മാന്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട 38 ക്രൈസ്തവര്‍ക്ക് നൈജീരിയ കണ്ണീരോടെ യാത്രയയപ്പ് നല്‍കി. മൃതസംസ്കാര ചടങ്ങില്‍ ആയിരകണക്കിന് ആളുകളാണ് പങ്കെടുത്തത്. അതേസമയം ക്രൂരമായ നരഹത്യ നടന്നിട്ടും കടൂണ സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആരും തന്നെ എത്തിയിരുന്നില്ലെന്നു തെക്കന്‍ കടൂണ പീപ്പിള്‍സ് യൂണിയന്റെ ഔദ്യോഗിക വക്താവ് ലൂകാ ബിന്നിയാത്ത് നല്‍കിയ വിവരങ്ങളെ ഉദ്ധരിച്ച് ‘സഹാറ റിപ്പോര്‍ട്ടേഴ്സ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച 5 മണിയോടെ മാഡമായിയില്‍ നിന്നും 6 കിലോമീറ്റര്‍ അകലെയുള്ള മല്ലാഗുണില്‍ പ്രത്യേകം തയ്യാറാക്കിയ 30 അടി നീളമുള്ള കുഴിയില്‍ മൃതദേഹങ്ങള്‍ ഒരുമിച്ച് അടക്കം ചെയ്യുകയായിരുന്നു. സംസ്ഥാന ഗവര്‍ണര്‍ എല്‍ റുഫായി, ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കാത്തതിനെതിരെ ജനങ്ങള്‍ രോഷാകുലരായി. മൃതസംസ്കാര ചടങ്ങില്‍ കാഫാന്‍ചന്‍ രൂപതാധ്യക്ഷന്‍ ജൂലിയസ് യാക്കൂബ്, റവ. മൈക്കേല്‍ കൊസ്മാസ് മാഗാജി, ഡാഞ്ചുമ ലാ, ഫാ. ബില്ലിയോക് ജോസഫ് അബ്ബാ, നൈജീരിയന്‍ ക്രിസ്ത്യന്‍ അസോസിയേഷന്റെ (സി.എ.എന്‍) കടൂണ ചാപ്റ്റര്‍ പ്രസിഡന്റ് ജോസഫ് ഹയാബ്, തുടങ്ങിയവര്‍ വളരെ വികാരനിര്‍ഭരമായാണ് സംസാരിച്ചത്. നൈജീരിയയിലെ ക്രിസ്ത്യാനികളുടെ അവസ്ഥ അങ്ങേയറ്റം ദയനീയമാണെന്നും കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി നടന്നുവരുന്ന കൊലപാതകങ്ങള്‍ അവസാനിപ്പിക്കുവാന്‍ സംസ്ഥാന സർക്കാർ യാതൊരു താല്‍പ്പര്യവും കാണിച്ചിട്ടില്ലെന്നും സി.എ.എന്‍ സെക്രട്ടറി റവ. എഫ്രായിം കഫാങ്ങ് പപറഞ്ഞു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">PHOTONEWS: 35 of 38 Killed In Southern Kaduna Buried In Madamai, Kaura Local Governemt Area, Three To Be Buried Separately On Monday Because They Were Burnt Beyond and Recognition <a href="https://t.co/yXifPOM5da">pic.twitter.com/yXifPOM5da</a></p>— Sahara Reporters (@SaharaReporters) <a href="https://twitter.com/SaharaReporters/status/1443617532112515073?ref_src=twsrc%5Etfw">September 30, 2021</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ആക്രമണം നടത്തിയവര്‍ക്ക് ക്രിസ്ത്യന്‍ സമൂഹത്തിന് ശാരീരികമായി മുറിവേല്‍പ്പിക്കുവാന്‍ കഴിഞ്ഞുവെങ്കിലും, ക്രിസ്തുവിലുള്ള തങ്ങളുടെ വിശ്വാസം ഇപ്പോഴും അചഞ്ചലമായി തുടരുകയാണെന്നു ഫാ. ബില്ലിയോക് ജോസഫ് അബ്ബാ പറഞ്ഞു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 26 ഞായറാഴ്ചയാണ് ഏറ്റവും ഹീനമായ ഈ ആക്രമണം നടന്നത്. ആക്രമണത്തില്‍ 38 ക്രൈസ്തവര്‍ കൊല്ലപ്പെടുകയും, 9 പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു. അന്നു 46 വീടുകള്‍ ഫുലാനികള്‍ അഗ്നിക്കിരയാക്കിയിരിന്നു. ലോകത്ത് ഏറ്റവുമധികം ക്രൈസ്തവര്‍ കൊല്ലപ്പെടുന്ന രാജ്യമാണ് നൈജീരിയ. ഇസ്ലാമിക് സ്റ്റേറ്റ്സ് , ബൊക്കോഹറാം, ഫുലാനി ഹെര്‍ഡ്സ്മാന്‍ തീവ്രവാദികളാണ് രാജ്യത്തെ ക്രൈസ്തവരെ കൊന്നൊടുക്കുന്നത്. ഇക്കഴിഞ്ഞ മെയ് 1 മുതല്‍ ജൂലൈ 18 വരെയുള്ള 80 ദിവസങ്ങള്‍ക്കുള്ളില്‍ 1992 ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടതായി അടുത്ത നാളില്‍ 'ദി ഇന്റര്‍നാഷ്ണല്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ' റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിന്നു. ഒരു ദിവസം ശരാശരി 17 ക്രൈസ്തവരാണ് നൈജീരിയയില്‍ കൊല്ലപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നൈജീരിയയിലെ ക്രൈസ്തവരുടെ സാഹചര്യം അതിദയനീയമാണെങ്കിലും ഇത് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാകാത്തതിനെതിരെ നിരവധി സന്നദ്ധ സംഘടനകള്‍ രംഗത്തുവന്നിരിന്നു.
Image: /content_image/News/News-2021-10-08-18:50:33.jpg
Keywords: നൈജീ
Category: 1
Sub Category:
Heading: തീവ്രവാദികള്‍ കൊലപ്പെടുത്തിയ 38 നൈജീരിയന്‍ ക്രൈസ്തവര്‍ക്ക് കണ്ണീരോടെ വിട
Content: അബൂജ: നൈജീരിയയിലെ തെക്കന്‍ കടൂണ പ്രവിശ്യയിലെ മാഡമായി, അബും ഗ്രാമങ്ങളില്‍ ഇസ്ലാമിക ഗോത്ര വിഭാഗമായ ഫുലാനി ഹെര്‍ഡ്സ്മാന്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട 38 ക്രൈസ്തവര്‍ക്ക് നൈജീരിയ കണ്ണീരോടെ യാത്രയയപ്പ് നല്‍കി. മൃതസംസ്കാര ചടങ്ങില്‍ ആയിരകണക്കിന് ആളുകളാണ് പങ്കെടുത്തത്. അതേസമയം ക്രൂരമായ നരഹത്യ നടന്നിട്ടും കടൂണ സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആരും തന്നെ എത്തിയിരുന്നില്ലെന്നു തെക്കന്‍ കടൂണ പീപ്പിള്‍സ് യൂണിയന്റെ ഔദ്യോഗിക വക്താവ് ലൂകാ ബിന്നിയാത്ത് നല്‍കിയ വിവരങ്ങളെ ഉദ്ധരിച്ച് ‘സഹാറ റിപ്പോര്‍ട്ടേഴ്സ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച 5 മണിയോടെ മാഡമായിയില്‍ നിന്നും 6 കിലോമീറ്റര്‍ അകലെയുള്ള മല്ലാഗുണില്‍ പ്രത്യേകം തയ്യാറാക്കിയ 30 അടി നീളമുള്ള കുഴിയില്‍ മൃതദേഹങ്ങള്‍ ഒരുമിച്ച് അടക്കം ചെയ്യുകയായിരുന്നു. സംസ്ഥാന ഗവര്‍ണര്‍ എല്‍ റുഫായി, ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കാത്തതിനെതിരെ ജനങ്ങള്‍ രോഷാകുലരായി. മൃതസംസ്കാര ചടങ്ങില്‍ കാഫാന്‍ചന്‍ രൂപതാധ്യക്ഷന്‍ ജൂലിയസ് യാക്കൂബ്, റവ. മൈക്കേല്‍ കൊസ്മാസ് മാഗാജി, ഡാഞ്ചുമ ലാ, ഫാ. ബില്ലിയോക് ജോസഫ് അബ്ബാ, നൈജീരിയന്‍ ക്രിസ്ത്യന്‍ അസോസിയേഷന്റെ (സി.എ.എന്‍) കടൂണ ചാപ്റ്റര്‍ പ്രസിഡന്റ് ജോസഫ് ഹയാബ്, തുടങ്ങിയവര്‍ വളരെ വികാരനിര്‍ഭരമായാണ് സംസാരിച്ചത്. നൈജീരിയയിലെ ക്രിസ്ത്യാനികളുടെ അവസ്ഥ അങ്ങേയറ്റം ദയനീയമാണെന്നും കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി നടന്നുവരുന്ന കൊലപാതകങ്ങള്‍ അവസാനിപ്പിക്കുവാന്‍ സംസ്ഥാന സർക്കാർ യാതൊരു താല്‍പ്പര്യവും കാണിച്ചിട്ടില്ലെന്നും സി.എ.എന്‍ സെക്രട്ടറി റവ. എഫ്രായിം കഫാങ്ങ് പപറഞ്ഞു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">PHOTONEWS: 35 of 38 Killed In Southern Kaduna Buried In Madamai, Kaura Local Governemt Area, Three To Be Buried Separately On Monday Because They Were Burnt Beyond and Recognition <a href="https://t.co/yXifPOM5da">pic.twitter.com/yXifPOM5da</a></p>— Sahara Reporters (@SaharaReporters) <a href="https://twitter.com/SaharaReporters/status/1443617532112515073?ref_src=twsrc%5Etfw">September 30, 2021</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ആക്രമണം നടത്തിയവര്‍ക്ക് ക്രിസ്ത്യന്‍ സമൂഹത്തിന് ശാരീരികമായി മുറിവേല്‍പ്പിക്കുവാന്‍ കഴിഞ്ഞുവെങ്കിലും, ക്രിസ്തുവിലുള്ള തങ്ങളുടെ വിശ്വാസം ഇപ്പോഴും അചഞ്ചലമായി തുടരുകയാണെന്നു ഫാ. ബില്ലിയോക് ജോസഫ് അബ്ബാ പറഞ്ഞു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 26 ഞായറാഴ്ചയാണ് ഏറ്റവും ഹീനമായ ഈ ആക്രമണം നടന്നത്. ആക്രമണത്തില്‍ 38 ക്രൈസ്തവര്‍ കൊല്ലപ്പെടുകയും, 9 പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു. അന്നു 46 വീടുകള്‍ ഫുലാനികള്‍ അഗ്നിക്കിരയാക്കിയിരിന്നു. ലോകത്ത് ഏറ്റവുമധികം ക്രൈസ്തവര്‍ കൊല്ലപ്പെടുന്ന രാജ്യമാണ് നൈജീരിയ. ഇസ്ലാമിക് സ്റ്റേറ്റ്സ് , ബൊക്കോഹറാം, ഫുലാനി ഹെര്‍ഡ്സ്മാന്‍ തീവ്രവാദികളാണ് രാജ്യത്തെ ക്രൈസ്തവരെ കൊന്നൊടുക്കുന്നത്. ഇക്കഴിഞ്ഞ മെയ് 1 മുതല്‍ ജൂലൈ 18 വരെയുള്ള 80 ദിവസങ്ങള്‍ക്കുള്ളില്‍ 1992 ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടതായി അടുത്ത നാളില്‍ 'ദി ഇന്റര്‍നാഷ്ണല്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ' റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിന്നു. ഒരു ദിവസം ശരാശരി 17 ക്രൈസ്തവരാണ് നൈജീരിയയില്‍ കൊല്ലപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നൈജീരിയയിലെ ക്രൈസ്തവരുടെ സാഹചര്യം അതിദയനീയമാണെങ്കിലും ഇത് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാകാത്തതിനെതിരെ നിരവധി സന്നദ്ധ സംഘടനകള്‍ രംഗത്തുവന്നിരിന്നു.
Image: /content_image/News/News-2021-10-08-18:50:33.jpg
Keywords: നൈജീ
Content:
17445
Category: 11
Sub Category:
Heading: അമേരിക്കയില്‍ ബൈബിളുമായി കുട്ടികള്‍ സ്കൂളില്‍: 'ബ്രിങ്ങ് യുവര്‍ ബൈബിള്‍ റ്റു സ്കൂളി'ല്‍ പങ്കെടുത്തത് ലക്ഷങ്ങള്‍
Content: വാഷിംഗ്ടണ്‍ ഡി.സി: ദൈവവചനം വായിക്കുവാനും, ക്രിസ്തുവിലുള്ള പ്രത്യാശ വഴി മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുവാനും, രാജ്യത്തെ മതസ്വാതന്ത്ര്യം ആഘോഷിക്കുവാനും ലക്ഷ്യമിട്ടുകൊണ്ട് ‘ഫോക്കസ് ഓണ്‍ ദി ഫാമിലി’ ക്രിസ്ത്യന്‍ സംഘടനയുടെ നേതൃത്വത്തില്‍ നടന്ന ‘ബ്രിങ്ങ് യുവര്‍ ബൈബിള്‍ റ്റു സ്കൂള്‍’ വാര്‍ഷിക ദിനാചരണം വിദ്യാര്‍ത്ഥി പങ്കാളിത്തം കൊണ്ട് ഇത്തവണയും ശ്രദ്ധേയമായി. ഇന്നലെ വ്യാഴാഴ്ച അമേരിക്കയില്‍ നടന്ന എട്ടാമത് ‘ബ്രിങ്ങ് യുവര്‍ ബൈബിള്‍ റ്റു സ്കൂള്‍’ വാര്‍ഷിക ദിനാചരണത്തില്‍ ലക്ഷകണക്കിന് വിദ്യാര്‍ത്ഥികളാണ് ഭാഗഭാക്കായത്. തങ്ങളുടെ വിശ്വാസത്തിന്റെ കേന്ദ്രബിന്ദുവായ ബൈബിളുമായാണ് വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാളും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഇക്കൊല്ലത്തെ പരിപാടിയില്‍ പങ്കെടുത്തുവെന്നു സംഘാടകര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ പരിപാടിയില്‍ പങ്കെടുത്തത് 5,14,000 വിദ്യാര്‍ത്ഥികളാണെന്നും ഇക്കൊല്ലം അതില്‍ കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിരിന്നെന്നും ‘ഫോക്കസ് ഓണ്‍ ദി ഫാമിലി’യുടെ പാരന്റിംഗ് ആന്‍ഡ് യൂത്ത് വൈസ് പ്രസിഡന്റ് ഡാനി ഹുയെര്‍ട്ടാ പറഞ്ഞു. ഹൈസ്കൂള്‍, ജൂനിയര്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ കൂടുതലായി പങ്കെടുക്കുന്നതെങ്കിലും കോളേജ് വിദ്യാര്‍ത്ഥികള്‍, ടീച്ചര്‍മാര്‍, പ്രിന്‍സിപ്പാള്‍ തുടങ്ങിയവര്‍ക്കും ബ്രിങ്ങ് യുവര്‍ ബൈബിള്‍ റ്റു സ്കൂള്‍ ദിനാചരണത്തില്‍ പങ്കെടുക്കാമെന്ന്‍ പറഞ്ഞ ഹുയെര്‍ട്ട പത്തുലക്ഷത്തിലധികം വിദ്യാര്‍ത്ഥികളെ പരിപാടിയില്‍ പങ്കെടുപ്പിക്കുകയാണ് തങ്ങളുടെ ആത്യന്തിക ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു. </p> <blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/p/CUuo46Fgx9x/?utm_source=ig_embed&utm_campaign=loading" data-instgrm-version="14" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"><div style="padding:16px;"> <a href="https://www.instagram.com/p/CUuo46Fgx9x/?utm_source=ig_embed&utm_campaign=loading" style=" background:#FFFFFF; line-height:0; padding:0 0; text-align:center; text-decoration:none; width:100%;" target="_blank"> <div style=" display: flex; flex-direction: row; align-items: center;"> <div style="background-color: #F4F4F4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div></div></div><div style="padding: 19% 0;"></div> <div style="display:block; height:50px; margin:0 auto 12px; width:50px;"><svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg></div><div style="padding-top: 8px;"> <div style=" color:#3897f0; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:550; line-height:18px;">View this post on Instagram</div></div><div style="padding: 12.5% 0;"></div> <div style="display: flex; flex-direction: row; margin-bottom: 14px; align-items: center;"><div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div> <div style="background-color: #F4F4F4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div></div><div style="margin-left: 8px;"> <div style=" background-color: #F4F4F4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div> <div style=" width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg)"></div></div><div style="margin-left: auto;"> <div style=" width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div> <div style=" background-color: #F4F4F4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div> <div style=" width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div></div></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div></div></a><p style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; line-height:17px; margin-bottom:0; margin-top:8px; overflow:hidden; padding:8px 0 7px; text-align:center; text-overflow:ellipsis; white-space:nowrap;"><a href="https://www.instagram.com/p/CUuo46Fgx9x/?utm_source=ig_embed&utm_campaign=loading" style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:normal; line-height:17px; text-decoration:none;" target="_blank">A post shared by Stacy Loe (@stacymorgan331)</a></p></div></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="//www.instagram.com/embed.js"></script> <p> മുന്‍കാലങ്ങളില്‍ ബ്രിങ്ങ് യുവര്‍ ബൈബിള്‍ റ്റു സ്കൂള്‍ ദിനാചരണത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ചില സ്കൂളുകളിലെ സ്റ്റാഫില്‍ നിന്നും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിരിന്നു. ആര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കാത്തിടത്തോളം കാലം വിദ്യാര്‍ത്ഥികള്‍ക്ക് പൊതു സ്കൂളുകളില്‍ ബൈബിള്‍ കൊണ്ടുവരുന്നതിനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ഹുയെര്‍ട്ട പറഞ്ഞു. അതിന് ബുദ്ധിമുട്ട് നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ‘അലയന്‍സ് ഡിഫെന്‍ഡിംഗ് ഫ്രീഡം’ എന്ന മതസ്വാതന്ത്ര്യ സംഘടനയുമായി ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബൈബിള്‍ സ്കൂളിലേക്ക് കൊണ്ടുവരിക, തങ്ങള്‍ക്ക് മനസ്സിലായ ദൈവവചനം മറ്റുള്ളവരുമായി പങ്കുവെക്കുക എന്നീ രണ്ട് ലളിതമായ നടപടികളിലൂടെ ദൈവമഹത്വവും, സത്യവും തങ്ങള്‍ക്ക് ചുറ്റുമുള്ള സംസ്കാരത്തിലേക്ക് സന്നിവേശിപ്പിക്കുവാന്‍ എല്ലാ പ്രായത്തിലുമുള്ള ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളെ ബ്രിങ്ങ് യുവര്‍ ബൈബിള്‍ റ്റു സ്കൂള്‍ പ്രാപ്തരാക്കുന്നുവെന്ന് ഫോക്കസ് ഓണ്‍ ദി ഫാമിലി പ്രോഗ്രാം മാനേജര്‍ ബ്രെറ്റ് എക്കെല്‍ബെറി പ്രസ്താവിച്ചു. 2014-ലാണ് ‘ഫോക്കസ് ഓണ്‍ ദി ഫാമിലി’ വ്യത്യസ്തമായ പ്രചാരണപരിപാടിക്ക് ആരംഭം കുറിച്ചത്. നല്ല കുടുംബ ജീവിതം നയിക്കുവാന്‍ ദമ്പതികളെ പ്രേരിപ്പിക്കുകയും, കുട്ടികളെ ദൈവഭയമുള്ളവരായി വളരുവാന്‍ പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-08-20:53:02.jpg
Keywords: ബൈബി, സ്കൂ
Category: 11
Sub Category:
Heading: അമേരിക്കയില്‍ ബൈബിളുമായി കുട്ടികള്‍ സ്കൂളില്‍: 'ബ്രിങ്ങ് യുവര്‍ ബൈബിള്‍ റ്റു സ്കൂളി'ല്‍ പങ്കെടുത്തത് ലക്ഷങ്ങള്‍
Content: വാഷിംഗ്ടണ്‍ ഡി.സി: ദൈവവചനം വായിക്കുവാനും, ക്രിസ്തുവിലുള്ള പ്രത്യാശ വഴി മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുവാനും, രാജ്യത്തെ മതസ്വാതന്ത്ര്യം ആഘോഷിക്കുവാനും ലക്ഷ്യമിട്ടുകൊണ്ട് ‘ഫോക്കസ് ഓണ്‍ ദി ഫാമിലി’ ക്രിസ്ത്യന്‍ സംഘടനയുടെ നേതൃത്വത്തില്‍ നടന്ന ‘ബ്രിങ്ങ് യുവര്‍ ബൈബിള്‍ റ്റു സ്കൂള്‍’ വാര്‍ഷിക ദിനാചരണം വിദ്യാര്‍ത്ഥി പങ്കാളിത്തം കൊണ്ട് ഇത്തവണയും ശ്രദ്ധേയമായി. ഇന്നലെ വ്യാഴാഴ്ച അമേരിക്കയില്‍ നടന്ന എട്ടാമത് ‘ബ്രിങ്ങ് യുവര്‍ ബൈബിള്‍ റ്റു സ്കൂള്‍’ വാര്‍ഷിക ദിനാചരണത്തില്‍ ലക്ഷകണക്കിന് വിദ്യാര്‍ത്ഥികളാണ് ഭാഗഭാക്കായത്. തങ്ങളുടെ വിശ്വാസത്തിന്റെ കേന്ദ്രബിന്ദുവായ ബൈബിളുമായാണ് വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാളും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഇക്കൊല്ലത്തെ പരിപാടിയില്‍ പങ്കെടുത്തുവെന്നു സംഘാടകര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ പരിപാടിയില്‍ പങ്കെടുത്തത് 5,14,000 വിദ്യാര്‍ത്ഥികളാണെന്നും ഇക്കൊല്ലം അതില്‍ കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിരിന്നെന്നും ‘ഫോക്കസ് ഓണ്‍ ദി ഫാമിലി’യുടെ പാരന്റിംഗ് ആന്‍ഡ് യൂത്ത് വൈസ് പ്രസിഡന്റ് ഡാനി ഹുയെര്‍ട്ടാ പറഞ്ഞു. ഹൈസ്കൂള്‍, ജൂനിയര്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ കൂടുതലായി പങ്കെടുക്കുന്നതെങ്കിലും കോളേജ് വിദ്യാര്‍ത്ഥികള്‍, ടീച്ചര്‍മാര്‍, പ്രിന്‍സിപ്പാള്‍ തുടങ്ങിയവര്‍ക്കും ബ്രിങ്ങ് യുവര്‍ ബൈബിള്‍ റ്റു സ്കൂള്‍ ദിനാചരണത്തില്‍ പങ്കെടുക്കാമെന്ന്‍ പറഞ്ഞ ഹുയെര്‍ട്ട പത്തുലക്ഷത്തിലധികം വിദ്യാര്‍ത്ഥികളെ പരിപാടിയില്‍ പങ്കെടുപ്പിക്കുകയാണ് തങ്ങളുടെ ആത്യന്തിക ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു. </p> <blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/p/CUuo46Fgx9x/?utm_source=ig_embed&utm_campaign=loading" data-instgrm-version="14" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"><div style="padding:16px;"> <a href="https://www.instagram.com/p/CUuo46Fgx9x/?utm_source=ig_embed&utm_campaign=loading" style=" background:#FFFFFF; line-height:0; padding:0 0; text-align:center; text-decoration:none; width:100%;" target="_blank"> <div style=" display: flex; flex-direction: row; align-items: center;"> <div style="background-color: #F4F4F4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div></div></div><div style="padding: 19% 0;"></div> <div style="display:block; height:50px; margin:0 auto 12px; width:50px;"><svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg></div><div style="padding-top: 8px;"> <div style=" color:#3897f0; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:550; line-height:18px;">View this post on Instagram</div></div><div style="padding: 12.5% 0;"></div> <div style="display: flex; flex-direction: row; margin-bottom: 14px; align-items: center;"><div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div> <div style="background-color: #F4F4F4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div></div><div style="margin-left: 8px;"> <div style=" background-color: #F4F4F4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div> <div style=" width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg)"></div></div><div style="margin-left: auto;"> <div style=" width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div> <div style=" background-color: #F4F4F4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div> <div style=" width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div></div></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div></div></a><p style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; line-height:17px; margin-bottom:0; margin-top:8px; overflow:hidden; padding:8px 0 7px; text-align:center; text-overflow:ellipsis; white-space:nowrap;"><a href="https://www.instagram.com/p/CUuo46Fgx9x/?utm_source=ig_embed&utm_campaign=loading" style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:normal; line-height:17px; text-decoration:none;" target="_blank">A post shared by Stacy Loe (@stacymorgan331)</a></p></div></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="//www.instagram.com/embed.js"></script> <p> മുന്‍കാലങ്ങളില്‍ ബ്രിങ്ങ് യുവര്‍ ബൈബിള്‍ റ്റു സ്കൂള്‍ ദിനാചരണത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ചില സ്കൂളുകളിലെ സ്റ്റാഫില്‍ നിന്നും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിരിന്നു. ആര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കാത്തിടത്തോളം കാലം വിദ്യാര്‍ത്ഥികള്‍ക്ക് പൊതു സ്കൂളുകളില്‍ ബൈബിള്‍ കൊണ്ടുവരുന്നതിനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ഹുയെര്‍ട്ട പറഞ്ഞു. അതിന് ബുദ്ധിമുട്ട് നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ‘അലയന്‍സ് ഡിഫെന്‍ഡിംഗ് ഫ്രീഡം’ എന്ന മതസ്വാതന്ത്ര്യ സംഘടനയുമായി ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബൈബിള്‍ സ്കൂളിലേക്ക് കൊണ്ടുവരിക, തങ്ങള്‍ക്ക് മനസ്സിലായ ദൈവവചനം മറ്റുള്ളവരുമായി പങ്കുവെക്കുക എന്നീ രണ്ട് ലളിതമായ നടപടികളിലൂടെ ദൈവമഹത്വവും, സത്യവും തങ്ങള്‍ക്ക് ചുറ്റുമുള്ള സംസ്കാരത്തിലേക്ക് സന്നിവേശിപ്പിക്കുവാന്‍ എല്ലാ പ്രായത്തിലുമുള്ള ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളെ ബ്രിങ്ങ് യുവര്‍ ബൈബിള്‍ റ്റു സ്കൂള്‍ പ്രാപ്തരാക്കുന്നുവെന്ന് ഫോക്കസ് ഓണ്‍ ദി ഫാമിലി പ്രോഗ്രാം മാനേജര്‍ ബ്രെറ്റ് എക്കെല്‍ബെറി പ്രസ്താവിച്ചു. 2014-ലാണ് ‘ഫോക്കസ് ഓണ്‍ ദി ഫാമിലി’ വ്യത്യസ്തമായ പ്രചാരണപരിപാടിക്ക് ആരംഭം കുറിച്ചത്. നല്ല കുടുംബ ജീവിതം നയിക്കുവാന്‍ ദമ്പതികളെ പ്രേരിപ്പിക്കുകയും, കുട്ടികളെ ദൈവഭയമുള്ളവരായി വളരുവാന്‍ പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-08-20:53:02.jpg
Keywords: ബൈബി, സ്കൂ
Content:
17446
Category: 22
Sub Category:
Heading: ജോസഫ്: മഹത്വത്തോടെ ആകാശവിതാനങ്ങളെ തൊട്ടവൻ
Content: ഒക്ടോബർ എട്ടാം തീയതി ഇന്ത്യൻ വായു സേനയുടെ (Indian Air Force) ദിനമായി ആചരിക്കുന്നു. 1932 ഒക്ടോബർ മാസം എട്ടാം തീയതി ബ്രിട്ടനിലെ റോയൽ എയർ ഫോഴ്സിനെ സഹായിക്കാൻ ഇന്ത്യൻ വായുസേന ആരംഭിച്ചു. ഇന്ത്യൻ വായുസേനയുടെ ആപ്തവാക്യം മഹത്വത്തോടെ ആകാശ വിതാനങ്ങളെ തൊടുക (touch the sky with glory) എന്നതാണ്. ഭൂമിയിൽ സ്വർഗ്ഗീയ പിതാവിൻ്റെ പ്രതിനിധിയായി തൻ്റെ കടമകളും ഉത്തരവാദിത്വങ്ങളും നിറവേറ്റിയ യൗസേപ്പിതാവ് മഹത്വത്തോടെ സ്വർഗ്ഗത്തിൻ്റെ അംഗീകാരത്തിനു പാത്രീഭൂതനായ വ്യക്തിയാണ്. സ്വർഗ്ഗത്തിൽ തൻ്റെ മഹത്വം വർദ്ധിപ്പിക്കുന്ന തരത്തിലായിരുന്നു ഭൂമിയിലെ അവൻ്റെ കടമകളും ഉത്തരവാദിത്വങ്ങളും. സ്വർഗ്ഗരാജ്യം ലക്ഷ്യ വച്ചു കൊണ്ടുള്ളതാകണം നമ്മുടെ ഈ ഭൂമിയിലെ ജീവിതവും ദൗത്യവും. ഭൂമിയിലെ ചെറിയ പിടിവാശികളും ദുരഭിമാനവും സ്വാർത്ഥതയും കൈവെടിഞ്ഞാൽ സ്വർഗ്ഗത്തിൻ്റെ മഹത്വത്തിനു നമുക്കും അർഹരാകാമെന്നു യൗസേപ്പിതാവു നമ്മെ പഠിപ്പിക്കുന്നു.
Image: /content_image/SeasonalReflections/SeasonalReflections-2021-10-08-21:40:58.jpg
Keywords: ജോസഫ, യൗസേ
Category: 22
Sub Category:
Heading: ജോസഫ്: മഹത്വത്തോടെ ആകാശവിതാനങ്ങളെ തൊട്ടവൻ
Content: ഒക്ടോബർ എട്ടാം തീയതി ഇന്ത്യൻ വായു സേനയുടെ (Indian Air Force) ദിനമായി ആചരിക്കുന്നു. 1932 ഒക്ടോബർ മാസം എട്ടാം തീയതി ബ്രിട്ടനിലെ റോയൽ എയർ ഫോഴ്സിനെ സഹായിക്കാൻ ഇന്ത്യൻ വായുസേന ആരംഭിച്ചു. ഇന്ത്യൻ വായുസേനയുടെ ആപ്തവാക്യം മഹത്വത്തോടെ ആകാശ വിതാനങ്ങളെ തൊടുക (touch the sky with glory) എന്നതാണ്. ഭൂമിയിൽ സ്വർഗ്ഗീയ പിതാവിൻ്റെ പ്രതിനിധിയായി തൻ്റെ കടമകളും ഉത്തരവാദിത്വങ്ങളും നിറവേറ്റിയ യൗസേപ്പിതാവ് മഹത്വത്തോടെ സ്വർഗ്ഗത്തിൻ്റെ അംഗീകാരത്തിനു പാത്രീഭൂതനായ വ്യക്തിയാണ്. സ്വർഗ്ഗത്തിൽ തൻ്റെ മഹത്വം വർദ്ധിപ്പിക്കുന്ന തരത്തിലായിരുന്നു ഭൂമിയിലെ അവൻ്റെ കടമകളും ഉത്തരവാദിത്വങ്ങളും. സ്വർഗ്ഗരാജ്യം ലക്ഷ്യ വച്ചു കൊണ്ടുള്ളതാകണം നമ്മുടെ ഈ ഭൂമിയിലെ ജീവിതവും ദൗത്യവും. ഭൂമിയിലെ ചെറിയ പിടിവാശികളും ദുരഭിമാനവും സ്വാർത്ഥതയും കൈവെടിഞ്ഞാൽ സ്വർഗ്ഗത്തിൻ്റെ മഹത്വത്തിനു നമുക്കും അർഹരാകാമെന്നു യൗസേപ്പിതാവു നമ്മെ പഠിപ്പിക്കുന്നു.
Image: /content_image/SeasonalReflections/SeasonalReflections-2021-10-08-21:40:58.jpg
Keywords: ജോസഫ, യൗസേ
Content:
17447
Category: 13
Sub Category:
Heading: "പ്രാർത്ഥനയുടെ ശക്തി അനുഭവിച്ചറിഞ്ഞ നിമിഷങ്ങള്‍": വൃക്ക ദാനത്തിന് ശേഷം ഫേസ്ബുക്ക് കുറിപ്പുമായി ജെന്‍സന്‍ അച്ചന്‍
Content: കൊച്ചി: കൊടകര മൂന്നുമുറി സ്വദേശിയായ യുവതിയ്ക്കു വൃക്ക പകുത്തു നല്‍കിയതിന് ശേഷം ഫേസ്ബുക്ക് പേജിലൂടെ പ്രാര്‍ത്ഥനയ്ക്ക് നന്ദി അറിയിച്ച് ഫാ. ജെൻസൺ. സെപ്തംബർ 27നാണ് വയനാട് നടവയൽ മരിയൻ ധ്യാനകേന്ദ്രം ഡയറക്ടറും ലാസലെറ്റ് സന്യാസസമൂഹാംഗവുമായ ഫാ. ജെൻസൺ തന്റെ കിഡ്‌നി ആൻസി ആന്റു (ആല്‍ഫി) എന്ന പെണ്‍കുട്ടിയ്ക്ക് പകുത്തു നല്‍കിയത്. ഇന്നലെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുറിപ്പില്‍ അനേകരുടെ പ്രാർത്ഥനയുടെ ശക്തി അനുഭവിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു പോയവാരമെന്ന്‍ ജെന്‍സന്‍ അച്ചന്‍ കുറിച്ചു. നിലവില്‍ വീട്ടില്‍ വിശ്രമത്തിലാണെന്നും നഷ്ടമായ ശരീരത്തിന്റെ കുറവുമായി അവയവങ്ങൾ പൊരുത്തപ്പെട്ടു വരികയാണെന്നും അതിന്റെ ചില നൊമ്പരങ്ങൾ മാത്രമാണുള്ളതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. "ആൽഫി ആശുപത്രിയിൽ ഇതേ അവസ്ഥകളുമായി തുടരുന്നു. എത്രയും വേഗം പഴയ പ്രവർത്തന മണ്ഡലത്തിലേക്ക് തിരിച്ചെത്തണം. പ്രാർത്ഥിക്കുമ്പോൾ ഓർക്കണം. അല്ലെങ്കിൽ ഓർക്കുമ്പോൾ പ്രാർത്ഥിക്കുകയെങ്കിലും ചെയ്യണേ". നന്ദി അര്‍പ്പിച്ചുക്കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpermalink.php%3Fstory_fbid%3D363727165316380%26id%3D100050372997201&show_text=true&width=500" width="500" height="691" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> ഇരു വൃക്കകളും തകരാറിലായി ആറ് വർഷമായി ഡയാലിസിസുമായി കഴിഞ്ഞിരുന്ന ഇരുപത്തിയാറു വയസ്സുള്ള ആല്‍ഫിയ്ക്ക് മുന്നില്‍ ഫാ. ജെൻസൺ എത്തിയത് ദൈവദൂതനെപ്പോലെയായിരിന്നു. ദീര്‍ഘനാളായി വൃക്ക പകുത്തു നല്‍കണമെന്ന ആഗ്രഹം മനസില്‍ കൊണ്ടു നടക്കുന്നതിനിടെയാണ് യുവതിയുടെ കാര്യം അച്ചന്റെ ശ്രദ്ധയില്‍പ്പെടുന്നത്. പരിശോധനകളില്‍ ഒരേ രക്തഗ്രൂപ്പുതന്നെയാണെന്ന് മനസിലായതോടെ ലാസ്ലറ്റ് സന്യാസസമൂഹത്തിന്റെ പ്രോവിൻഷ്യൽ ഫാ. സജീവ് മാളിയേക്കലിന്റെയും മൂന്നുമുറി ഇടവക വികാരി ഫാ. സണ്ണി കളമ്പനാന്തടത്തിലിന്റെയും അനുമതിയതോടെ കിഡ്‌നി നൽകാനുള്ള ആഗ്രഹം കുടുംബത്തെ അറിയിക്കുകയായിരിന്നു. വൃക്കദാനത്തിനായി 10 കിലോ തൂക്കം ഈ വൈദികൻ കുറച്ചിരിന്നു. പങ്കുവെയ്ക്കലിന്റെ സുവിശേഷം പ്രഘോഷിക്കുവാന്‍ കഴിഞ്ഞതിന്റെ ആനന്ദത്തില്‍ ജെന്‍സണ്‍ അച്ചന്‍ തുടരുമ്പോള്‍ പുതിയ ജീവിതം ആരംഭിക്കുവാനുള്ള തയാറെടുപ്പിലാണ് ആല്‍ഫി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GBkCuRTQs15LJaEtw5QzNX}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-09-10:39:12.jpg
Keywords: വൃക്ക
Category: 13
Sub Category:
Heading: "പ്രാർത്ഥനയുടെ ശക്തി അനുഭവിച്ചറിഞ്ഞ നിമിഷങ്ങള്‍": വൃക്ക ദാനത്തിന് ശേഷം ഫേസ്ബുക്ക് കുറിപ്പുമായി ജെന്‍സന്‍ അച്ചന്‍
Content: കൊച്ചി: കൊടകര മൂന്നുമുറി സ്വദേശിയായ യുവതിയ്ക്കു വൃക്ക പകുത്തു നല്‍കിയതിന് ശേഷം ഫേസ്ബുക്ക് പേജിലൂടെ പ്രാര്‍ത്ഥനയ്ക്ക് നന്ദി അറിയിച്ച് ഫാ. ജെൻസൺ. സെപ്തംബർ 27നാണ് വയനാട് നടവയൽ മരിയൻ ധ്യാനകേന്ദ്രം ഡയറക്ടറും ലാസലെറ്റ് സന്യാസസമൂഹാംഗവുമായ ഫാ. ജെൻസൺ തന്റെ കിഡ്‌നി ആൻസി ആന്റു (ആല്‍ഫി) എന്ന പെണ്‍കുട്ടിയ്ക്ക് പകുത്തു നല്‍കിയത്. ഇന്നലെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുറിപ്പില്‍ അനേകരുടെ പ്രാർത്ഥനയുടെ ശക്തി അനുഭവിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു പോയവാരമെന്ന്‍ ജെന്‍സന്‍ അച്ചന്‍ കുറിച്ചു. നിലവില്‍ വീട്ടില്‍ വിശ്രമത്തിലാണെന്നും നഷ്ടമായ ശരീരത്തിന്റെ കുറവുമായി അവയവങ്ങൾ പൊരുത്തപ്പെട്ടു വരികയാണെന്നും അതിന്റെ ചില നൊമ്പരങ്ങൾ മാത്രമാണുള്ളതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. "ആൽഫി ആശുപത്രിയിൽ ഇതേ അവസ്ഥകളുമായി തുടരുന്നു. എത്രയും വേഗം പഴയ പ്രവർത്തന മണ്ഡലത്തിലേക്ക് തിരിച്ചെത്തണം. പ്രാർത്ഥിക്കുമ്പോൾ ഓർക്കണം. അല്ലെങ്കിൽ ഓർക്കുമ്പോൾ പ്രാർത്ഥിക്കുകയെങ്കിലും ചെയ്യണേ". നന്ദി അര്‍പ്പിച്ചുക്കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpermalink.php%3Fstory_fbid%3D363727165316380%26id%3D100050372997201&show_text=true&width=500" width="500" height="691" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> ഇരു വൃക്കകളും തകരാറിലായി ആറ് വർഷമായി ഡയാലിസിസുമായി കഴിഞ്ഞിരുന്ന ഇരുപത്തിയാറു വയസ്സുള്ള ആല്‍ഫിയ്ക്ക് മുന്നില്‍ ഫാ. ജെൻസൺ എത്തിയത് ദൈവദൂതനെപ്പോലെയായിരിന്നു. ദീര്‍ഘനാളായി വൃക്ക പകുത്തു നല്‍കണമെന്ന ആഗ്രഹം മനസില്‍ കൊണ്ടു നടക്കുന്നതിനിടെയാണ് യുവതിയുടെ കാര്യം അച്ചന്റെ ശ്രദ്ധയില്‍പ്പെടുന്നത്. പരിശോധനകളില്‍ ഒരേ രക്തഗ്രൂപ്പുതന്നെയാണെന്ന് മനസിലായതോടെ ലാസ്ലറ്റ് സന്യാസസമൂഹത്തിന്റെ പ്രോവിൻഷ്യൽ ഫാ. സജീവ് മാളിയേക്കലിന്റെയും മൂന്നുമുറി ഇടവക വികാരി ഫാ. സണ്ണി കളമ്പനാന്തടത്തിലിന്റെയും അനുമതിയതോടെ കിഡ്‌നി നൽകാനുള്ള ആഗ്രഹം കുടുംബത്തെ അറിയിക്കുകയായിരിന്നു. വൃക്കദാനത്തിനായി 10 കിലോ തൂക്കം ഈ വൈദികൻ കുറച്ചിരിന്നു. പങ്കുവെയ്ക്കലിന്റെ സുവിശേഷം പ്രഘോഷിക്കുവാന്‍ കഴിഞ്ഞതിന്റെ ആനന്ദത്തില്‍ ജെന്‍സണ്‍ അച്ചന്‍ തുടരുമ്പോള്‍ പുതിയ ജീവിതം ആരംഭിക്കുവാനുള്ള തയാറെടുപ്പിലാണ് ആല്‍ഫി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GBkCuRTQs15LJaEtw5QzNX}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-09-10:39:12.jpg
Keywords: വൃക്ക
Content:
17448
Category: 10
Sub Category:
Heading: രാജ്യത്തെയും സഭയേയും വിശുദ്ധ യൗസേപ്പിതാവിന് സമർപ്പിച്ച് പോളണ്ട്
Content: വാര്‍സോ: ആഗോള കത്തോലിക്ക സഭ വിശുദ്ധ യൗസേപ്പിതാവിന്റെ വർഷമായി ആചരിക്കുന്ന പശ്ചാത്തലത്തിൽ, രാജ്യത്തെയും സഭയേയും വിശുദ്ധ യൗസേപ്പിതാവിന് സമർപ്പിച്ച് പോളണ്ടിലെ കത്തോലിക്കാ സഭ. മധ്യ പോളണ്ടിലെ കാലിസിലുള്ള സെന്റ് ജോസഫ് ദേശീയ ദേവാലയത്തിൽ ഒക്ടോബർ 7ന് നടന്ന തിരുകര്‍മ്മങ്ങളില്‍ ദേശീയ മെത്രാന്‍ സമിതിയുടെ അധ്യക്ഷന്‍ ആർച്ച് ബിഷപ്പ് സ്റ്റാനിസോ ഗോഡെക്കിയാണ് പോളണ്ടിലെ രാഷ്ട്രത്തെയും സഭയെയും വിശുദ്ധ യൗസേപ്പിതാവിന് സമര്‍പ്പിച്ചത്. പോളിഷ് മെത്രാന്മാർ ഒന്നടങ്കം സമർപ്പണ തിരുക്കർമങ്ങളിൽ പങ്കെടുക്കുവാന്‍ ദേവാലയത്തില്‍ എത്തിയിരിന്നു. സമർപ്പണ തിരുക്കർമങ്ങൾക്ക് ശ്ലൈഹീക ആശീർവാദം നേർന്ന് ഫ്രാൻസിസ് പാപ്പ അയച്ച സന്ദേശം കാലിസ് സഹായ മെത്രാൻ സുകാസ് ബുസുൻ വായിച്ചു. രാഷ്ട്രത്തെയും സഭയെയും വിശുദ്ധ യൗസേപ്പിതാവിന് ഭരമേൽപിക്കുന്നതിനുള്ള ശ്രേഷ്ഠമായ തീരുമാനത്തിന് പോളണ്ടിലെ വൈദികർക്കും വിശ്വാസികൾക്കും ആശംസ അര്‍പ്പിക്കുന്നുവെന്ന് പാപ്പ പറഞ്ഞു. ഇതില്‍ ഭാഗഭാക്കാകുന്ന എല്ലാവരും വിശുദ്ധിയിലും കൃപയിലും വളരട്ടെയെന്ന് ആശംസിക്കുകയാണെന്നും പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു. ഗർഭസ്ഥ ശിശുക്കൾക്കും കുടുംബങ്ങൾക്കുമുള്ള പ്രത്യേക പ്രാർത്ഥനാലയമായി കൂടി കണക്കാക്കപ്പെടുന്ന കലിഷിലെ ദേശീയ തീർത്ഥാടന കേന്ദ്രത്തെ ‘സഭയുടെയും രാജ്യത്തിന്റെയും ചരിത്രത്തിൽ സവിശേഷ സ്ഥാനമുള്ള ഇടം’ എന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ വിശേഷിപ്പിച്ചിരിന്നു. </p><blockquote class="twitter-tweet"><p lang="pl" dir="ltr">Polecamy obszerną relację z Zawierzenia Narodu i Kościoła w Polsce Świętemu Józefowi, które odbyło się 7 października 2021 roku w Narodowym Sanktuarium Świętego Józefa w Kaliszu: <a href="https://t.co/LMQEFGe8Ct">https://t.co/LMQEFGe8Ct</a><a href="https://twitter.com/Diecezja_Kalisz?ref_src=twsrc%5Etfw">@Diecezja_Kalisz</a> <a href="https://twitter.com/EpiskopatNews?ref_src=twsrc%5Etfw">@EpiskopatNews</a> <a href="https://twitter.com/Abp_Gadecki?ref_src=twsrc%5Etfw">@Abp_Gadecki</a> <a href="https://t.co/NTZCPMSDcP">pic.twitter.com/NTZCPMSDcP</a></p>— Radio Rodzina Diecezji Kaliskiej (@RodzinaKalisz) <a href="https://twitter.com/RodzinaKalisz/status/1446195598420586501?ref_src=twsrc%5Etfw">October 7, 2021</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> വിശുദ്ധ യൗസേപ്പിതാവിന്റെ പങ്ക് നാം നന്നായി മനസ്സിലാക്കേണ്ട സമയമായെന്നും, അതിനാൽ, വിവാഹിതരായ ദമ്പതികളെയും കുടുംബങ്ങളെയും മാതൃഭൂമിയെയും സഭയെയും അവനിലേക്ക് ഏൽപ്പിക്കേണ്ട സമയം ഇതാണെന്നും ചടങ്ങില്‍ ആർച്ച് ബിഷപ്പ് സ്റ്റാനിസോ പറഞ്ഞു. ലക്ഷകണക്കിന് വിശ്വാസികള്‍ തിരുകര്‍മ്മങ്ങള്‍ തത്സമയം യൂട്യൂബിലൂടെയും നവമാധ്യമങ്ങളിലൂടെയും കണ്ടു. 2016ൽ, പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തില്‍ യേശുക്രിസ്തുവിനെ രാജ്യത്തിന്റെ രാജാവായി പരസ്യമായി പ്രഖ്യാപിച്ച യൂറോപ്യൻ രാജ്യമാണ് പോളണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GBkCuRTQs15LJaEtw5QzNX}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-09-12:59:58.jpg
Keywords: പോള, പോളിഷ്
Category: 10
Sub Category:
Heading: രാജ്യത്തെയും സഭയേയും വിശുദ്ധ യൗസേപ്പിതാവിന് സമർപ്പിച്ച് പോളണ്ട്
Content: വാര്‍സോ: ആഗോള കത്തോലിക്ക സഭ വിശുദ്ധ യൗസേപ്പിതാവിന്റെ വർഷമായി ആചരിക്കുന്ന പശ്ചാത്തലത്തിൽ, രാജ്യത്തെയും സഭയേയും വിശുദ്ധ യൗസേപ്പിതാവിന് സമർപ്പിച്ച് പോളണ്ടിലെ കത്തോലിക്കാ സഭ. മധ്യ പോളണ്ടിലെ കാലിസിലുള്ള സെന്റ് ജോസഫ് ദേശീയ ദേവാലയത്തിൽ ഒക്ടോബർ 7ന് നടന്ന തിരുകര്‍മ്മങ്ങളില്‍ ദേശീയ മെത്രാന്‍ സമിതിയുടെ അധ്യക്ഷന്‍ ആർച്ച് ബിഷപ്പ് സ്റ്റാനിസോ ഗോഡെക്കിയാണ് പോളണ്ടിലെ രാഷ്ട്രത്തെയും സഭയെയും വിശുദ്ധ യൗസേപ്പിതാവിന് സമര്‍പ്പിച്ചത്. പോളിഷ് മെത്രാന്മാർ ഒന്നടങ്കം സമർപ്പണ തിരുക്കർമങ്ങളിൽ പങ്കെടുക്കുവാന്‍ ദേവാലയത്തില്‍ എത്തിയിരിന്നു. സമർപ്പണ തിരുക്കർമങ്ങൾക്ക് ശ്ലൈഹീക ആശീർവാദം നേർന്ന് ഫ്രാൻസിസ് പാപ്പ അയച്ച സന്ദേശം കാലിസ് സഹായ മെത്രാൻ സുകാസ് ബുസുൻ വായിച്ചു. രാഷ്ട്രത്തെയും സഭയെയും വിശുദ്ധ യൗസേപ്പിതാവിന് ഭരമേൽപിക്കുന്നതിനുള്ള ശ്രേഷ്ഠമായ തീരുമാനത്തിന് പോളണ്ടിലെ വൈദികർക്കും വിശ്വാസികൾക്കും ആശംസ അര്‍പ്പിക്കുന്നുവെന്ന് പാപ്പ പറഞ്ഞു. ഇതില്‍ ഭാഗഭാക്കാകുന്ന എല്ലാവരും വിശുദ്ധിയിലും കൃപയിലും വളരട്ടെയെന്ന് ആശംസിക്കുകയാണെന്നും പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു. ഗർഭസ്ഥ ശിശുക്കൾക്കും കുടുംബങ്ങൾക്കുമുള്ള പ്രത്യേക പ്രാർത്ഥനാലയമായി കൂടി കണക്കാക്കപ്പെടുന്ന കലിഷിലെ ദേശീയ തീർത്ഥാടന കേന്ദ്രത്തെ ‘സഭയുടെയും രാജ്യത്തിന്റെയും ചരിത്രത്തിൽ സവിശേഷ സ്ഥാനമുള്ള ഇടം’ എന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ വിശേഷിപ്പിച്ചിരിന്നു. </p><blockquote class="twitter-tweet"><p lang="pl" dir="ltr">Polecamy obszerną relację z Zawierzenia Narodu i Kościoła w Polsce Świętemu Józefowi, które odbyło się 7 października 2021 roku w Narodowym Sanktuarium Świętego Józefa w Kaliszu: <a href="https://t.co/LMQEFGe8Ct">https://t.co/LMQEFGe8Ct</a><a href="https://twitter.com/Diecezja_Kalisz?ref_src=twsrc%5Etfw">@Diecezja_Kalisz</a> <a href="https://twitter.com/EpiskopatNews?ref_src=twsrc%5Etfw">@EpiskopatNews</a> <a href="https://twitter.com/Abp_Gadecki?ref_src=twsrc%5Etfw">@Abp_Gadecki</a> <a href="https://t.co/NTZCPMSDcP">pic.twitter.com/NTZCPMSDcP</a></p>— Radio Rodzina Diecezji Kaliskiej (@RodzinaKalisz) <a href="https://twitter.com/RodzinaKalisz/status/1446195598420586501?ref_src=twsrc%5Etfw">October 7, 2021</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> വിശുദ്ധ യൗസേപ്പിതാവിന്റെ പങ്ക് നാം നന്നായി മനസ്സിലാക്കേണ്ട സമയമായെന്നും, അതിനാൽ, വിവാഹിതരായ ദമ്പതികളെയും കുടുംബങ്ങളെയും മാതൃഭൂമിയെയും സഭയെയും അവനിലേക്ക് ഏൽപ്പിക്കേണ്ട സമയം ഇതാണെന്നും ചടങ്ങില്‍ ആർച്ച് ബിഷപ്പ് സ്റ്റാനിസോ പറഞ്ഞു. ലക്ഷകണക്കിന് വിശ്വാസികള്‍ തിരുകര്‍മ്മങ്ങള്‍ തത്സമയം യൂട്യൂബിലൂടെയും നവമാധ്യമങ്ങളിലൂടെയും കണ്ടു. 2016ൽ, പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തില്‍ യേശുക്രിസ്തുവിനെ രാജ്യത്തിന്റെ രാജാവായി പരസ്യമായി പ്രഖ്യാപിച്ച യൂറോപ്യൻ രാജ്യമാണ് പോളണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GBkCuRTQs15LJaEtw5QzNX}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-09-12:59:58.jpg
Keywords: പോള, പോളിഷ്
Content:
17449
Category: 18
Sub Category:
Heading: മാതാവിന്റെ തിരുസ്വരൂപം വലിച്ചെറിഞ്ഞ നിലയിൽ: പുലിയൻപാറ ദേവാലയം തുറന്നിട്ട് ദിവസങ്ങള്‍ക്കകം അക്രമം
Content: കോതമംഗലം: കോതമംഗലം രൂപതയുടെ കീഴിലുള്ള പുലിയൻപാറ സെന്‍റ് സെബാസ്റ്റ്യൻ പള്ളിയിലെ രൂപക്കൂട്ടിൽ സ്ഥാപിച്ചിരുന്ന മാതാവിൻ്റെ തിരുസ്വരൂപം വലിച്ചെറിഞ്ഞ നിലയിൽ ഇന്ന് രാവിലെ കണ്ടെത്തി. ദേവാലയത്തിന്റെ തൊട്ടടുത്തുള്ള ടാർ മിക്സിംഗ് പ്ലാൻ്റിൽ നിന്നുള്ള വിഷപ്പുക മൂലം മാസങ്ങളായി അടച്ചിട്ടിരുന്ന പള്ളിയില്‍ ഏതാനും ദിവസം മുന്‍പാണ് തിരുകര്‍മ്മങ്ങള്‍ ആരംഭിച്ചത്. ഇന്ന് രാവിലെ പള്ളിയിൽ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനെത്തിയ വിശ്വാസികളാണ് പള്ളിയുടെ മുൻഭാഗത്ത് തയ്യാറാക്കിയ രൂപക്കൂട്ടിൽ വച്ചിരുന്ന മാതാവിൻ്റെ രൂപം തോട്ടത്തിൽ എറിഞ്ഞുകളയപ്പെട്ട രീതിയില്‍ കണ്ടെത്തിയത്. പള്ളി അധികൃതർ ഊന്നുകൽ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഊന്നുകൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ ജനരോഷം വകവെയ്ക്കാതെ മാര്‍ച്ച് ആദ്യവാരത്തിലാണ് ടാർ മിക്സിങ് പ്ലാന്റ് പ്രവർത്തനം ആരംഭിച്ചത്. ഇതിന് പിന്നാലേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിന്നു. ഭീമന്‍ ടാര്‍ മിക്‌സിംഗ് പ്ലാന്റിന്റെ പ്രവര്‍ത്തനം മൂലം ഉണ്ടാകുന്ന വിഷപ്പുകയും മാലിന്യവും സഹിക്കാന്‍ പറ്റാതെ പുലിയന്‍പാറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി അടച്ചുപൂട്ടി. കഴിഞ്ഞ മാസം ലൈസന്‍സ് പുതുക്കണമെന്ന ആവശ്യവുമായി കമ്പനി പഞ്ചായത്തിനെ സമീപിച്ചപ്പോള്‍ലൈസൻസ് നിഷേധിച്ചതോടെയാണ് സെപ്റ്റംബർ 26 ഞായറാഴ്ച ദേവാലയം വീണ്ടും തുറന്നത്. അന്നു കോതമംഗലം രൂപതാ മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നേരിട്ടെത്തി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GBkCuRTQs15LJaEtw5QzNX}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-09-14:06:19.jpg
Keywords: പുലിയ
Category: 18
Sub Category:
Heading: മാതാവിന്റെ തിരുസ്വരൂപം വലിച്ചെറിഞ്ഞ നിലയിൽ: പുലിയൻപാറ ദേവാലയം തുറന്നിട്ട് ദിവസങ്ങള്‍ക്കകം അക്രമം
Content: കോതമംഗലം: കോതമംഗലം രൂപതയുടെ കീഴിലുള്ള പുലിയൻപാറ സെന്‍റ് സെബാസ്റ്റ്യൻ പള്ളിയിലെ രൂപക്കൂട്ടിൽ സ്ഥാപിച്ചിരുന്ന മാതാവിൻ്റെ തിരുസ്വരൂപം വലിച്ചെറിഞ്ഞ നിലയിൽ ഇന്ന് രാവിലെ കണ്ടെത്തി. ദേവാലയത്തിന്റെ തൊട്ടടുത്തുള്ള ടാർ മിക്സിംഗ് പ്ലാൻ്റിൽ നിന്നുള്ള വിഷപ്പുക മൂലം മാസങ്ങളായി അടച്ചിട്ടിരുന്ന പള്ളിയില്‍ ഏതാനും ദിവസം മുന്‍പാണ് തിരുകര്‍മ്മങ്ങള്‍ ആരംഭിച്ചത്. ഇന്ന് രാവിലെ പള്ളിയിൽ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനെത്തിയ വിശ്വാസികളാണ് പള്ളിയുടെ മുൻഭാഗത്ത് തയ്യാറാക്കിയ രൂപക്കൂട്ടിൽ വച്ചിരുന്ന മാതാവിൻ്റെ രൂപം തോട്ടത്തിൽ എറിഞ്ഞുകളയപ്പെട്ട രീതിയില്‍ കണ്ടെത്തിയത്. പള്ളി അധികൃതർ ഊന്നുകൽ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഊന്നുകൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ ജനരോഷം വകവെയ്ക്കാതെ മാര്‍ച്ച് ആദ്യവാരത്തിലാണ് ടാർ മിക്സിങ് പ്ലാന്റ് പ്രവർത്തനം ആരംഭിച്ചത്. ഇതിന് പിന്നാലേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിന്നു. ഭീമന്‍ ടാര്‍ മിക്‌സിംഗ് പ്ലാന്റിന്റെ പ്രവര്‍ത്തനം മൂലം ഉണ്ടാകുന്ന വിഷപ്പുകയും മാലിന്യവും സഹിക്കാന്‍ പറ്റാതെ പുലിയന്‍പാറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി അടച്ചുപൂട്ടി. കഴിഞ്ഞ മാസം ലൈസന്‍സ് പുതുക്കണമെന്ന ആവശ്യവുമായി കമ്പനി പഞ്ചായത്തിനെ സമീപിച്ചപ്പോള്‍ലൈസൻസ് നിഷേധിച്ചതോടെയാണ് സെപ്റ്റംബർ 26 ഞായറാഴ്ച ദേവാലയം വീണ്ടും തുറന്നത്. അന്നു കോതമംഗലം രൂപതാ മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നേരിട്ടെത്തി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GBkCuRTQs15LJaEtw5QzNX}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-09-14:06:19.jpg
Keywords: പുലിയ
Content:
17450
Category: 1
Sub Category:
Heading: നൈജീരിയയിലെ ക്രൈസ്തവരെ തുടച്ചുനീക്കി ഇസ്ലാമികവൽക്കരണത്തിന് ശ്രമം; ആശങ്ക പങ്കുവെച്ച് ക്രൈസ്തവ നേതാക്കൾ
Content: അബൂജ: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിലെ ക്രൈസ്തവ വിശ്വാസികളെ പൂർണമായും തുടച്ചുനീക്കി ഇസ്ലാമികവൽക്കരണത്തിന് ശ്രമം നടക്കുന്നുവെന്ന് ക്രൈസ്തവ നേതാക്കൾ. ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് സംഘടിപ്പിച്ച ഒരു വെബിനാറിലാണ് മെത്രാന്മാരും, വൈദികരും തങ്ങളുടെ ആശങ്ക പങ്കുവെച്ചത്. ഫുലാനി മുസ്ലിം വിഭാഗക്കാർ നടത്തുന്ന അതിക്രമങ്ങളെ പറ്റി അവർ വിവരിച്ചു. ഇസ്ലാമികവൽകരണം എന്ന അജണ്ടയാണ് അവർക്ക് ഉള്ളതെന്ന് മക്കുർഡി രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് വിൽഫ്രഡ് അനാഗ്ബെ പറഞ്ഞു. ക്രൈസ്തവരെ വിദഗ്ധമായി ഇല്ലാതാക്കിയും, സ്ഥലങ്ങൾ പിടിച്ചടക്കുകയുമാണ് അവർ തങ്ങളുടെ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും ബിഷപ്പ് വെളിപ്പെടുത്തി. കാലാവസ്ഥ വ്യതിയാനം മൂലമാണ് ക്രൈസ്തവർ തിങ്ങിപ്പാർക്കുന്ന സ്ഥലത്തേക്ക് ഫുലാനികൾ എത്തുന്നതെന്ന വാദം ക്രൈസ്തവ നേതാക്കൾ തള്ളിക്കളഞ്ഞു. കാലികളെ മേയിക്കുന്നതിനെ സംബന്ധിച്ചുള്ള തർക്കമല്ല അക്രമണങ്ങൾക്ക് അടിസ്ഥാനമെന്നും, ഫുലാനികൾ നടത്തുന്നത് മതപരമായ യുദ്ധമാണെന്നും ബിഷപ്പ് അനാഗ്ബെ വിശദീകരിച്ചു. പറഞ്ഞ കാര്യങ്ങളോട് മൈദുഗുരി രൂപത വൈദികനായ ഫാ. ജോസഫ് ഫിഡലിസ് പിന്തുണച്ചു. പിതൃ നാട്ടിൽനിന്ന് ക്രൈസ്തവ വിശ്വാസികളെ ആട്ടിപ്പായിച്ചും, അവരുടെ ജീവിത മാർഗം ഇല്ലാതാക്കിയും തീവ്രവാദികൾ നടത്തുന്നത് വംശഹത്യ തന്നെ ആണെന്ന് ഫാ. ജോസഫ് പറഞ്ഞു. വ്യക്തമായ പദ്ധതി തയ്യാറാക്കിയാണ് ക്രൈസ്തവർക്കെതിരെ ആക്രമണങ്ങൾ നടത്തുന്നതെന്ന് സൗത്താഫ്രിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡെന്നീസ് ഹെർലി പീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷൻ ജോഹാൻ വിൽജോയൻ വിശദീകരിച്ചു. അദ്ദേഹം ഇതിനെ പറ്റി പഠിക്കാൻ നൈജീരിയ സന്ദർശിച്ചിരുന്നു. സർക്കാരിനും അക്രമങ്ങളിൽ പങ്കുണ്ടെന്ന് ആരോപണമുന്നയിച്ചു. ഇല്ലായിരുന്നുവെങ്കിൽ സൈന്യത്തിന് രംഗപ്രവേശനം നടത്തി ആക്രമണങ്ങൾ അടിച്ചമർത്താൻ സാധിക്കുമായിരുന്നു. തീവ്രവാദ പ്രവർത്തനം നടത്തിയതിന് ഒരു ഫുലാനി പോലും അടുത്തകാലത്തൊന്നും ശിക്ഷ നേരിടേണ്ടി വന്നിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സൈന്യത്തിന്റെ പൂർണ്ണമായ അധികാരം നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ കൈകളിൽ ആണെന്നും, വിവിധ സൈനിക വിഭാഗങ്ങളുടെ തലവന്മാർ മുഴുവൻ മുസ്ലിം ഭാഗത്തുനിന്ന് ഉള്ളവരാണെന്നും ജോഹാൻ വിൽജോയൻ പറഞ്ഞു. ഏകദേശം മൂവായിരത്തോളം ആളുകളാണ് നൈജീരിയയിൽ അടുത്ത കാലത്ത് കൊല്ലപ്പെട്ടത്. അനൗദ്യോഗികമായി മരണസംഖ്യ 36000 വരെ എത്താമെന്ന് നൈജീരിയയിൽ സേവനം ചെയ്യുന്നവർ പറയുന്നു. വിവിധ പ്രശ്നങ്ങൾ മൂലം സന്നദ്ധസംഘടനകൾ രാജ്യം വിടുമ്പോൾ ആളുകൾക്ക് കൈത്താങ്ങായി കത്തോലിക്കാസഭയും, സഭയുടെ സംഘടനകളും മാത്രമേ അവശേഷിക്കുന്നുള്ളൂ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GBkCuRTQs15LJaEtw5QzNX}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-09-15:46:36.jpg
Keywords: :നൈജീ
Category: 1
Sub Category:
Heading: നൈജീരിയയിലെ ക്രൈസ്തവരെ തുടച്ചുനീക്കി ഇസ്ലാമികവൽക്കരണത്തിന് ശ്രമം; ആശങ്ക പങ്കുവെച്ച് ക്രൈസ്തവ നേതാക്കൾ
Content: അബൂജ: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിലെ ക്രൈസ്തവ വിശ്വാസികളെ പൂർണമായും തുടച്ചുനീക്കി ഇസ്ലാമികവൽക്കരണത്തിന് ശ്രമം നടക്കുന്നുവെന്ന് ക്രൈസ്തവ നേതാക്കൾ. ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് സംഘടിപ്പിച്ച ഒരു വെബിനാറിലാണ് മെത്രാന്മാരും, വൈദികരും തങ്ങളുടെ ആശങ്ക പങ്കുവെച്ചത്. ഫുലാനി മുസ്ലിം വിഭാഗക്കാർ നടത്തുന്ന അതിക്രമങ്ങളെ പറ്റി അവർ വിവരിച്ചു. ഇസ്ലാമികവൽകരണം എന്ന അജണ്ടയാണ് അവർക്ക് ഉള്ളതെന്ന് മക്കുർഡി രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് വിൽഫ്രഡ് അനാഗ്ബെ പറഞ്ഞു. ക്രൈസ്തവരെ വിദഗ്ധമായി ഇല്ലാതാക്കിയും, സ്ഥലങ്ങൾ പിടിച്ചടക്കുകയുമാണ് അവർ തങ്ങളുടെ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും ബിഷപ്പ് വെളിപ്പെടുത്തി. കാലാവസ്ഥ വ്യതിയാനം മൂലമാണ് ക്രൈസ്തവർ തിങ്ങിപ്പാർക്കുന്ന സ്ഥലത്തേക്ക് ഫുലാനികൾ എത്തുന്നതെന്ന വാദം ക്രൈസ്തവ നേതാക്കൾ തള്ളിക്കളഞ്ഞു. കാലികളെ മേയിക്കുന്നതിനെ സംബന്ധിച്ചുള്ള തർക്കമല്ല അക്രമണങ്ങൾക്ക് അടിസ്ഥാനമെന്നും, ഫുലാനികൾ നടത്തുന്നത് മതപരമായ യുദ്ധമാണെന്നും ബിഷപ്പ് അനാഗ്ബെ വിശദീകരിച്ചു. പറഞ്ഞ കാര്യങ്ങളോട് മൈദുഗുരി രൂപത വൈദികനായ ഫാ. ജോസഫ് ഫിഡലിസ് പിന്തുണച്ചു. പിതൃ നാട്ടിൽനിന്ന് ക്രൈസ്തവ വിശ്വാസികളെ ആട്ടിപ്പായിച്ചും, അവരുടെ ജീവിത മാർഗം ഇല്ലാതാക്കിയും തീവ്രവാദികൾ നടത്തുന്നത് വംശഹത്യ തന്നെ ആണെന്ന് ഫാ. ജോസഫ് പറഞ്ഞു. വ്യക്തമായ പദ്ധതി തയ്യാറാക്കിയാണ് ക്രൈസ്തവർക്കെതിരെ ആക്രമണങ്ങൾ നടത്തുന്നതെന്ന് സൗത്താഫ്രിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡെന്നീസ് ഹെർലി പീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷൻ ജോഹാൻ വിൽജോയൻ വിശദീകരിച്ചു. അദ്ദേഹം ഇതിനെ പറ്റി പഠിക്കാൻ നൈജീരിയ സന്ദർശിച്ചിരുന്നു. സർക്കാരിനും അക്രമങ്ങളിൽ പങ്കുണ്ടെന്ന് ആരോപണമുന്നയിച്ചു. ഇല്ലായിരുന്നുവെങ്കിൽ സൈന്യത്തിന് രംഗപ്രവേശനം നടത്തി ആക്രമണങ്ങൾ അടിച്ചമർത്താൻ സാധിക്കുമായിരുന്നു. തീവ്രവാദ പ്രവർത്തനം നടത്തിയതിന് ഒരു ഫുലാനി പോലും അടുത്തകാലത്തൊന്നും ശിക്ഷ നേരിടേണ്ടി വന്നിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സൈന്യത്തിന്റെ പൂർണ്ണമായ അധികാരം നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ കൈകളിൽ ആണെന്നും, വിവിധ സൈനിക വിഭാഗങ്ങളുടെ തലവന്മാർ മുഴുവൻ മുസ്ലിം ഭാഗത്തുനിന്ന് ഉള്ളവരാണെന്നും ജോഹാൻ വിൽജോയൻ പറഞ്ഞു. ഏകദേശം മൂവായിരത്തോളം ആളുകളാണ് നൈജീരിയയിൽ അടുത്ത കാലത്ത് കൊല്ലപ്പെട്ടത്. അനൗദ്യോഗികമായി മരണസംഖ്യ 36000 വരെ എത്താമെന്ന് നൈജീരിയയിൽ സേവനം ചെയ്യുന്നവർ പറയുന്നു. വിവിധ പ്രശ്നങ്ങൾ മൂലം സന്നദ്ധസംഘടനകൾ രാജ്യം വിടുമ്പോൾ ആളുകൾക്ക് കൈത്താങ്ങായി കത്തോലിക്കാസഭയും, സഭയുടെ സംഘടനകളും മാത്രമേ അവശേഷിക്കുന്നുള്ളൂ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GBkCuRTQs15LJaEtw5QzNX}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-09-15:46:36.jpg
Keywords: :നൈജീ
Content:
17451
Category: 1
Sub Category:
Heading: രണ്ടു വര്‍ഷം നീളുന്ന മെത്രാന്മാരുടെ സിനഡ് സമ്മേളനത്തിന് വത്തിക്കാനില്‍ ആരംഭം
Content: വത്തിക്കാന്‍ സിറ്റി: രൂപത, ഭൂഖണ്ഡം, സാർവ്വത്രികം എന്നീ മൂന്നു തലങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന മെത്രാന്മാരുടെ സിനഡുസമ്മേളനത്തിന് വത്തിക്കാനില്‍ ആരംഭം. ഇന്നു ശനിയാഴ്ച രാവിലെ ഫ്രാൻസിസ് പാപ്പയുടെ വിചിന്തനത്തോടെയാണ് സമ്മേളനത്തിനു ആരംഭമായത്. രൂപതാതലത്തിൽ നടക്കുന്ന സിനഡു സമ്മേളനം ഒക്ടോബർ 17നു ആരംഭിച്ച് 2022 ഏപ്രിൽ വരെ നീളും. ഭൂഖണ്ഡാടിസ്ഥാനത്തിലുള്ള രണ്ടാം ഘട്ട സിനഡുയോഗം 2022 സെപ്റ്റംബർ മുതൽ 2023 മാർച്ചു വരെ നടക്കും. മൂന്നാമത്തെയും അവസാനത്തെയുമായ ആഗോള സഭാ തലത്തിലുള്ള സിഡുയോഗം സമ്മേളനം 2023 ഒക്ടോബറിൽ വത്തിക്കാനില്‍ നടക്കും. സിനഡു സമ്മേളനം അജപാലനാത്മക പരിവർത്തനത്തിനുള്ള വലിയ അവസരം പ്രദാനം ചെയ്യുവെന്നു പാപ്പ പറഞ്ഞു. കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം എന്നിവയാണ് ഈ സിനഡുസമ്മേളനത്തിന്റെ പ്രധാന പദങ്ങള്‍. എല്ലാവരും ഒന്നായിരിക്കണമെന്ന കർത്താവിൻറെ അഭിലാഷം നിശ്ചയദാർഢ്യത്തോടു കൂടി പൂർത്തിയാക്കാനും ആ ഐക്യം സംരക്ഷിക്കാനും എല്ലാവർക്കും, വിശിഷ്യ, സഭയിൽ നേതൃത്വസ്ഥാനം വഹിക്കുന്ന മെത്രാന്മാർക്കുള്ള കടമ പാപ്പ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. “ഒരുമയോടെ ചരിക്കുക” എന്താണെന്ന് നാം മനസ്സിലാക്കുന്നതിനു വേണ്ടതെല്ലാം 'സിനഡ്' എന്ന വാക്കിൽ അടങ്ങിയിരിക്കുന്നുവെന്ന് പാപ്പ ഇന്നു ട്വീറ്റു ചെയ്തിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GBkCuRTQs15LJaEtw5QzNX}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-09-19:17:33.jpg
Keywords: സിനഡ
Category: 1
Sub Category:
Heading: രണ്ടു വര്‍ഷം നീളുന്ന മെത്രാന്മാരുടെ സിനഡ് സമ്മേളനത്തിന് വത്തിക്കാനില്‍ ആരംഭം
Content: വത്തിക്കാന്‍ സിറ്റി: രൂപത, ഭൂഖണ്ഡം, സാർവ്വത്രികം എന്നീ മൂന്നു തലങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന മെത്രാന്മാരുടെ സിനഡുസമ്മേളനത്തിന് വത്തിക്കാനില്‍ ആരംഭം. ഇന്നു ശനിയാഴ്ച രാവിലെ ഫ്രാൻസിസ് പാപ്പയുടെ വിചിന്തനത്തോടെയാണ് സമ്മേളനത്തിനു ആരംഭമായത്. രൂപതാതലത്തിൽ നടക്കുന്ന സിനഡു സമ്മേളനം ഒക്ടോബർ 17നു ആരംഭിച്ച് 2022 ഏപ്രിൽ വരെ നീളും. ഭൂഖണ്ഡാടിസ്ഥാനത്തിലുള്ള രണ്ടാം ഘട്ട സിനഡുയോഗം 2022 സെപ്റ്റംബർ മുതൽ 2023 മാർച്ചു വരെ നടക്കും. മൂന്നാമത്തെയും അവസാനത്തെയുമായ ആഗോള സഭാ തലത്തിലുള്ള സിഡുയോഗം സമ്മേളനം 2023 ഒക്ടോബറിൽ വത്തിക്കാനില്‍ നടക്കും. സിനഡു സമ്മേളനം അജപാലനാത്മക പരിവർത്തനത്തിനുള്ള വലിയ അവസരം പ്രദാനം ചെയ്യുവെന്നു പാപ്പ പറഞ്ഞു. കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം എന്നിവയാണ് ഈ സിനഡുസമ്മേളനത്തിന്റെ പ്രധാന പദങ്ങള്‍. എല്ലാവരും ഒന്നായിരിക്കണമെന്ന കർത്താവിൻറെ അഭിലാഷം നിശ്ചയദാർഢ്യത്തോടു കൂടി പൂർത്തിയാക്കാനും ആ ഐക്യം സംരക്ഷിക്കാനും എല്ലാവർക്കും, വിശിഷ്യ, സഭയിൽ നേതൃത്വസ്ഥാനം വഹിക്കുന്ന മെത്രാന്മാർക്കുള്ള കടമ പാപ്പ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. “ഒരുമയോടെ ചരിക്കുക” എന്താണെന്ന് നാം മനസ്സിലാക്കുന്നതിനു വേണ്ടതെല്ലാം 'സിനഡ്' എന്ന വാക്കിൽ അടങ്ങിയിരിക്കുന്നുവെന്ന് പാപ്പ ഇന്നു ട്വീറ്റു ചെയ്തിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GBkCuRTQs15LJaEtw5QzNX}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-09-19:17:33.jpg
Keywords: സിനഡ
Content:
17452
Category: 22
Sub Category:
Heading: ജോസഫ്: രക്ഷാകര ചരിത്രത്തിലെ ഒരു വിശിഷ്ട കണ്ണി
Content: ഒക്ടോബർ 9 വിശുദ്ധ ജോൺ കര്‍ദ്ദിനാള്‍ ഹെൻട്രി ന്യൂമാൻ്റ തിരുനാൾ ദിനമാണ്. ഒരു സത്യാന്വോഷിയായി ജീവിച്ചു മരിച്ച ന്യൂമാന്റെ ഒരു ധ്യാന ചിന്തയാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ വിഷയം. "ദൈവം കൃത്യമായ ശുശ്രൂഷക്കായി എന്നെ സൃഷ്ടിച്ചിരിക്കുന്നു. മറ്റാർക്കും കൊടുക്കാത്ത ചില ജോലികൾ അവൻ എന്നെ ഏല്പിച്ചട്ടുണ്ട്. ഒരു മാലയിലെ ഒരു കണ്ണിയാണ് ഞാൻ, രണ്ട് വ്യക്തികൾക്കിടയിലുള്ള ഒരു ഉടമ്പടി. അവൻ എന്നെ ശൂന്യമായല്ല സൃഷ്ടിച്ചിരിക്കുന്നത്. ഞാൻ നന്മ ചെയ്യും. ഞാൻ അവന്റെ വേല ചെയ്യും." യൗസേപ്പിതാവിന്റെ ജീവിതത്തോട് വളരെ ചേർന്നു നിൽക്കുന്നതാണ് ധ്യാന ചിന്തയാണിത്. ദൈവം ഏല്പിച്ച ദൗത്യം ഗൗരവ്വത്തോടെ സ്വീകരിക്കുന്ന ഒരു ഭക്തൻ്റെ ഹൃദയ വികാരമാണ് ഈ വരികൾ. ദൈവം ഒരു പ്രത്യേക ദൗത്യത്തിനായി തന്നെ സൃഷ്ടിച്ചിരിക്കുന്നു എന്ന അവബോധം യൗസേപ്പിതാവിന് എന്നും ഉണ്ടായിരുന്നു. മറ്റാർക്കും തനിക്കു പകരക്കാരനാവാൻ കഴിയുകയില്ല എന്ന സ്വതബോധം ദൈവപുത്രൻ്റെ വളർത്തു പിതാവിനെ സദാ നയിച്ചു. രക്ഷാകര ചരിത്രത്തിലെ ഒരു വലിയ കണ്ണിയായിരുന്നു നസ്രത്തിലെ ഈ മരപ്പണിക്കാരൻ .ദൈവ പിതാവ് അവനോടു ചെയ്ത ഉടമ്പടിയുടെ വ്യവസ്ഥ അവൻ അക്ഷരാർത്ഥത്തിൽ നിറവേറ്റി.ദൈവപുത്രൻ്റെ വളർത്തു പിതാവെന്ന നിലയിൽ ശ്യൂന്യമായല്ല തന്നെ ദൈവം സൃഷ്ടിച്ചതെന്നു മനസ്സിലാക്കിയ യൗസേപ്പിതാവ് ആ ദൗത്യം ഉൾക്കൊള്ളുന്ന ഏതു വെല്ലുവിളി സ്വീകരിക്കാനും സ്വയം തയ്യാറായി. ദൈവം നമ്മളെ ഏല്പിച്ചിരിക്കുന്ന ദൗത്യത്തിനു പകരക്കാരനില്ല അതാണ് യൗസേപ്പിതാവ് ഇന്നു നൽകുന്ന സന്ദേശം .
Image: /content_image/SeasonalReflections/SeasonalReflections-2021-10-09-19:36:06.jpg
Keywords: ജോസഫ്, യൗസേ
Category: 22
Sub Category:
Heading: ജോസഫ്: രക്ഷാകര ചരിത്രത്തിലെ ഒരു വിശിഷ്ട കണ്ണി
Content: ഒക്ടോബർ 9 വിശുദ്ധ ജോൺ കര്‍ദ്ദിനാള്‍ ഹെൻട്രി ന്യൂമാൻ്റ തിരുനാൾ ദിനമാണ്. ഒരു സത്യാന്വോഷിയായി ജീവിച്ചു മരിച്ച ന്യൂമാന്റെ ഒരു ധ്യാന ചിന്തയാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ വിഷയം. "ദൈവം കൃത്യമായ ശുശ്രൂഷക്കായി എന്നെ സൃഷ്ടിച്ചിരിക്കുന്നു. മറ്റാർക്കും കൊടുക്കാത്ത ചില ജോലികൾ അവൻ എന്നെ ഏല്പിച്ചട്ടുണ്ട്. ഒരു മാലയിലെ ഒരു കണ്ണിയാണ് ഞാൻ, രണ്ട് വ്യക്തികൾക്കിടയിലുള്ള ഒരു ഉടമ്പടി. അവൻ എന്നെ ശൂന്യമായല്ല സൃഷ്ടിച്ചിരിക്കുന്നത്. ഞാൻ നന്മ ചെയ്യും. ഞാൻ അവന്റെ വേല ചെയ്യും." യൗസേപ്പിതാവിന്റെ ജീവിതത്തോട് വളരെ ചേർന്നു നിൽക്കുന്നതാണ് ധ്യാന ചിന്തയാണിത്. ദൈവം ഏല്പിച്ച ദൗത്യം ഗൗരവ്വത്തോടെ സ്വീകരിക്കുന്ന ഒരു ഭക്തൻ്റെ ഹൃദയ വികാരമാണ് ഈ വരികൾ. ദൈവം ഒരു പ്രത്യേക ദൗത്യത്തിനായി തന്നെ സൃഷ്ടിച്ചിരിക്കുന്നു എന്ന അവബോധം യൗസേപ്പിതാവിന് എന്നും ഉണ്ടായിരുന്നു. മറ്റാർക്കും തനിക്കു പകരക്കാരനാവാൻ കഴിയുകയില്ല എന്ന സ്വതബോധം ദൈവപുത്രൻ്റെ വളർത്തു പിതാവിനെ സദാ നയിച്ചു. രക്ഷാകര ചരിത്രത്തിലെ ഒരു വലിയ കണ്ണിയായിരുന്നു നസ്രത്തിലെ ഈ മരപ്പണിക്കാരൻ .ദൈവ പിതാവ് അവനോടു ചെയ്ത ഉടമ്പടിയുടെ വ്യവസ്ഥ അവൻ അക്ഷരാർത്ഥത്തിൽ നിറവേറ്റി.ദൈവപുത്രൻ്റെ വളർത്തു പിതാവെന്ന നിലയിൽ ശ്യൂന്യമായല്ല തന്നെ ദൈവം സൃഷ്ടിച്ചതെന്നു മനസ്സിലാക്കിയ യൗസേപ്പിതാവ് ആ ദൗത്യം ഉൾക്കൊള്ളുന്ന ഏതു വെല്ലുവിളി സ്വീകരിക്കാനും സ്വയം തയ്യാറായി. ദൈവം നമ്മളെ ഏല്പിച്ചിരിക്കുന്ന ദൗത്യത്തിനു പകരക്കാരനില്ല അതാണ് യൗസേപ്പിതാവ് ഇന്നു നൽകുന്ന സന്ദേശം .
Image: /content_image/SeasonalReflections/SeasonalReflections-2021-10-09-19:36:06.jpg
Keywords: ജോസഫ്, യൗസേ