Contents
Displaying 17041-17050 of 25113 results.
Content:
17413
Category: 10
Sub Category:
Heading: ഇന്തോനേഷ്യയില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്
Content: ജക്കാര്‍ത്ത: ലോകത്തെ ഏറ്റവും വലിയ ഇസ്ലാം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ നേരിയ വളര്‍ച്ച. ഇന്തോനേഷ്യയിലെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പോപ്പുലേഷന്‍ ആന്‍ഡ് സിവില്‍ രജിസ്ട്രേഷന്‍ (ദുക്കാപ്പില്‍) പുറത്തുവിട്ട കണക്കനുസരിച്ച് ഏതാണ്ട് ഒരു ശതമാനത്തിനടുത്ത വര്‍ദ്ധനവാണ് ഇന്തോനേഷ്യയിലെ ക്രൈസ്തവ ജനസംഖ്യയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ വരേയുള്ള പുതിയ കണക്കനുസരിച്ച് രാജ്യത്ത് 27.22 കോടിയോളം വരുന്ന ഇന്തോനേഷ്യന്‍ ജനതയില്‍ 2.04 കോടി (7.49%) പ്രൊട്ടസ്റ്റന്റ് വിശ്വാസികളും, 84 ലക്ഷം കത്തോലിക്കരുമാണ് ഉള്ളത്. ജനസംഖ്യയുടെ 86.88% വും ഇസ്ലാംമത വിശ്വാസികളാണ്. 2010-ലെ സെന്‍സസ് പ്രകാരം ജനസംഖ്യയുടെ 9.87% ക്രിസ്ത്യാനികളാണ് ഇന്തോനേഷ്യയില്‍ ഉള്ളത്. കഴിഞ്ഞ ദശകത്തില്‍ ഇന്തോനേഷ്യയിലെ ക്രൈസ്തവ സമൂഹം ഒരു ശതമാനത്തിന്റെ വളര്‍ച്ച നേടിയെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. വെസ്റ്റ് പാപ്പുവ പോലെയുള്ള 4 പ്രവിശ്യകളില്‍ മാത്രമാണ് ഇന്തോനേഷ്യയിലെ മുസ്ലീങ്ങള്‍ ന്യൂനപക്ഷമായിട്ടുള്ളത്. ബാക്കി മുപ്പതോളം പ്രവിശ്യകളിലെ ജനസംഖ്യകളില്‍ അന്‍പതു ശതമാനത്തിലധികം മുസ്ലീങ്ങളാണ്. ‘വേള്‍ഡ് പോപ്പുലേഷന്‍റിവ്യൂ’വില്‍ നിന്നും ലഭ്യമായ വിവരമനുസരിച്ച് 2021-ല്‍ ലോകത്ത് ഏറ്റവുമധികം മുസ്ലീം ജനതയുള്ള രാജ്യം ഇന്തോനേഷ്യയാണ്. ക്രിസ്തുമതം, അഹമദിയ മുസ്ലീങ്ങള്‍, ബുദ്ധമതം പോലെയുള്ള മതന്യൂനപക്ഷങ്ങള്‍ക്ക് രാഷ്ട്രം മതസ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും ഇന്തോനേഷ്യയിലെ ക്രിസ്ത്യാനികള്‍ പലപ്പോഴും മതപീഡനത്തിനും വിവേചനത്തിനും ഇരയാകുന്നുണ്ട്. ലോകത്ത് ക്രിസ്ത്യാനികള്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന 50 രാഷ്ട്രങ്ങളെ കുറിച്ചുള്ള ഓപ്പണ്‍ഡോഴ്സിന്റെ പട്ടികയില്‍ ഇന്തോനേഷ്യയും ഇടംപിടിച്ചിട്ടുണ്ട്. ഇന്തോനേഷ്യയിലെ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ പലപ്പോഴും ചാവേര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. പതിനാറാം നൂറ്റാണ്ട് മുതല്‍ ഇന്തോനേഷ്യയില്‍ ക്രിസ്തുമതം ഉണ്ടെന്നാണ് അനുമാനിക്കപ്പെടുന്നത്. മതപീഡനത്തിനിടയിലും ഇന്തോനേഷ്യയിലെ ക്രൈസ്തവ സമൂഹത്തിന്നുണ്ടായ വളര്‍ച്ച സഭക്ക് ആശ്വാസം പകരുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HBW1C5D5cqL6oTXLx5YcYH}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-04-18:47:00.jpg
Keywords: ഇന്തോനേ
Category: 10
Sub Category:
Heading: ഇന്തോനേഷ്യയില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്
Content: ജക്കാര്‍ത്ത: ലോകത്തെ ഏറ്റവും വലിയ ഇസ്ലാം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ നേരിയ വളര്‍ച്ച. ഇന്തോനേഷ്യയിലെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പോപ്പുലേഷന്‍ ആന്‍ഡ് സിവില്‍ രജിസ്ട്രേഷന്‍ (ദുക്കാപ്പില്‍) പുറത്തുവിട്ട കണക്കനുസരിച്ച് ഏതാണ്ട് ഒരു ശതമാനത്തിനടുത്ത വര്‍ദ്ധനവാണ് ഇന്തോനേഷ്യയിലെ ക്രൈസ്തവ ജനസംഖ്യയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ വരേയുള്ള പുതിയ കണക്കനുസരിച്ച് രാജ്യത്ത് 27.22 കോടിയോളം വരുന്ന ഇന്തോനേഷ്യന്‍ ജനതയില്‍ 2.04 കോടി (7.49%) പ്രൊട്ടസ്റ്റന്റ് വിശ്വാസികളും, 84 ലക്ഷം കത്തോലിക്കരുമാണ് ഉള്ളത്. ജനസംഖ്യയുടെ 86.88% വും ഇസ്ലാംമത വിശ്വാസികളാണ്. 2010-ലെ സെന്‍സസ് പ്രകാരം ജനസംഖ്യയുടെ 9.87% ക്രിസ്ത്യാനികളാണ് ഇന്തോനേഷ്യയില്‍ ഉള്ളത്. കഴിഞ്ഞ ദശകത്തില്‍ ഇന്തോനേഷ്യയിലെ ക്രൈസ്തവ സമൂഹം ഒരു ശതമാനത്തിന്റെ വളര്‍ച്ച നേടിയെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. വെസ്റ്റ് പാപ്പുവ പോലെയുള്ള 4 പ്രവിശ്യകളില്‍ മാത്രമാണ് ഇന്തോനേഷ്യയിലെ മുസ്ലീങ്ങള്‍ ന്യൂനപക്ഷമായിട്ടുള്ളത്. ബാക്കി മുപ്പതോളം പ്രവിശ്യകളിലെ ജനസംഖ്യകളില്‍ അന്‍പതു ശതമാനത്തിലധികം മുസ്ലീങ്ങളാണ്. ‘വേള്‍ഡ് പോപ്പുലേഷന്‍റിവ്യൂ’വില്‍ നിന്നും ലഭ്യമായ വിവരമനുസരിച്ച് 2021-ല്‍ ലോകത്ത് ഏറ്റവുമധികം മുസ്ലീം ജനതയുള്ള രാജ്യം ഇന്തോനേഷ്യയാണ്. ക്രിസ്തുമതം, അഹമദിയ മുസ്ലീങ്ങള്‍, ബുദ്ധമതം പോലെയുള്ള മതന്യൂനപക്ഷങ്ങള്‍ക്ക് രാഷ്ട്രം മതസ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും ഇന്തോനേഷ്യയിലെ ക്രിസ്ത്യാനികള്‍ പലപ്പോഴും മതപീഡനത്തിനും വിവേചനത്തിനും ഇരയാകുന്നുണ്ട്. ലോകത്ത് ക്രിസ്ത്യാനികള്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന 50 രാഷ്ട്രങ്ങളെ കുറിച്ചുള്ള ഓപ്പണ്‍ഡോഴ്സിന്റെ പട്ടികയില്‍ ഇന്തോനേഷ്യയും ഇടംപിടിച്ചിട്ടുണ്ട്. ഇന്തോനേഷ്യയിലെ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ പലപ്പോഴും ചാവേര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. പതിനാറാം നൂറ്റാണ്ട് മുതല്‍ ഇന്തോനേഷ്യയില്‍ ക്രിസ്തുമതം ഉണ്ടെന്നാണ് അനുമാനിക്കപ്പെടുന്നത്. മതപീഡനത്തിനിടയിലും ഇന്തോനേഷ്യയിലെ ക്രൈസ്തവ സമൂഹത്തിന്നുണ്ടായ വളര്‍ച്ച സഭക്ക് ആശ്വാസം പകരുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HBW1C5D5cqL6oTXLx5YcYH}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-04-18:47:00.jpg
Keywords: ഇന്തോനേ
Content:
17414
Category: 13
Sub Category:
Heading: 61ാം സ്വാതന്ത്ര്യദിനം നൈജീരിയ ആഘോഷിക്കുമ്പോഴും ക്രിസ്തു വിശ്വാസത്തെ പ്രതി ഷരിബു തടവില്‍ തന്നെ
Content: അബൂജ: യേശു ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിച്ചു ഇസ്ലാം മതം സ്വീകരിക്കാനുള്ള ബൊക്കോഹറാം തീവ്രവാദികളുടെ സമ്മര്‍ദ്ധത്തെ വിശ്വാസത്തിന്റെ പടവാള്‍ കൊണ്ട് നേരിട്ട നൈജീരിയന്‍ പെണ്‍കുട്ടി ലീ ഷരിബു വിന് സ്വാതന്ത്ര്യമില്ലാതെ നൈജീരിയ അറുപത്തിയൊന്നാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത് നിരാശാജനകമാണെന്ന് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വിന്നിംഗ് ഓള്‍ (ഇ.സി.ഡബ്ലിയു.എ) പ്രസിഡന്റ് റവ. സ്റ്റീഫന്‍ പന്യാ. ഭീകരവാദികളുടെ കൈയ്യില്‍ ഒരു പൗരന്റേയും വിധി ഉപേക്ഷിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള ശ്രമങ്ങൾ ഇരട്ടിയാക്കണമെന്ന നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയോടുള്ള തന്റെ അഭ്യര്‍ത്ഥന റവ. പന്യ ആവർത്തിച്ചു. നൈജീരിയന്‍ പ്രസിഡന്റ് ഉറപ്പ് നല്‍കിയിട്ട് പോലും ആളുകൾ ഇപ്പോഴും തടവിലാണെന്നത് തങ്ങളെ ശരിക്കും നിരാശപ്പെടുത്തുന്നുണ്ടെന്നു റവ. പന്യാ പറഞ്ഞു. ഏതാണ്ട് നാലുവര്‍ഷത്തോളമായി നമ്മള്‍ തട്ടിക്കൊണ്ടുപോയി ബന്ധിയാക്കപ്പെട്ട ലീ ഷരീബു അടക്കമുള്ളവരെ മോചിപ്പിക്കാൻ താൻ തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് പലതവണ പറഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ശ്രമം ഒട്ടും ഫലം കണ്ടില്ല. തടവിലുള്ളവരുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനും രാജ്യത്ത് സുരക്ഷ പുനസ്ഥാപിക്കുന്നതിനും ഇതില്‍ കൂടുതല്‍ മെച്ചപ്പെട്ടതെന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ അത് ചെയ്യട്ടേയെന്നും റവ. പന്യാ പറഞ്ഞു. 2018 ഫെബ്രുവരി 19നാണ് ഡാപ്പാച്ചിയിലുള്ള ഗവണ്‍മെന്റ് ഗേള്‍സ് സയന്‍സ് ടെക്നിക്കല്‍ കോളേജില്‍ നിന്നും തീവ്രവാദികൾ 109 പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുന്നത്. 5 പെണ്‍കുട്ടികള്‍ തട്ടിക്കൊണ്ടു പോയ ദിവസം തന്നെ കൊല്ലപ്പെട്ടിരിന്നു. ശേഷിക്കുന്ന എല്ലാ പെൺകുട്ടികളെയും തീവ്രവാദികൾ തിരികെ അയച്ചെങ്കിലും, ലീയെ തടങ്കലില്‍വെയ്ക്കുകയായിരിന്നു. മറ്റുള്ളവര്‍ തീവ്രവാദികളുടെ സമ്മര്‍ദ്ധത്തിന് കീഴ് വഴങ്ങി അവരുടെ മതവിശ്വാസം ത്യജിച്ചപ്പോള്‍ യേശുവിലുള്ള വിശ്വാസം ത്യജിക്കാതെ അവിടുത്തെ ഏറ്റുപറഞ്ഞ ലീയുടെ നിലപാടാണ് തീവ്രവാദികളെ ചൊടിപ്പിച്ചത്. 14 വയസ് മാത്രം ഉണ്ടായിരുന്ന സമയത്ത് തട്ടിക്കൊണ്ടുപോകപെട്ട ലീക്ക് ഇന്ന് ലോകമെമ്പാടുമുള്ള ആളുകൾക്ക് സുപരിചിതയാണ്. കുട്ടികളുടെ മോചനം സ്ഥിരീകരിച്ച സമയത്ത്, ലീയേ സുരക്ഷിതയായി വീട്ടിൽ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ സർക്കാർ ശക്തമാക്കുമെന്ന് നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി ഉറപ്പു നല്‍കിയിരുന്നെങ്കിലും നാളിതുവരെ പെണ്‍കുട്ടി മോചിക്കപ്പെട്ടിടില്ല. പെണ്‍കുട്ടിയെ മോചിപ്പിക്കുവാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് നൈജീരിയൻ പ്രസിഡന്റ് തന്ന ഉറപ്പ് എന്തുകൊണ്ടാണ് പാലിക്കപ്പെടാത്തത് എന്നുള്ള ചോദ്യം വിവിധ ക്രൈസ്തവ സംഘടനകള്‍ ഉയര്‍ത്തിയിരിന്നു. ആഗോള ക്രൈസ്തവ സമൂഹത്തിന്റെ പ്രാര്‍ത്ഥന തേടി ലീ ഷരീബുവിന്റെ അമ്മ റബേക്ക നിരവധി തവണ രംഗത്തുവന്നിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HBW1C5D5cqL6oTXLx5YcYH}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-04-20:47:29.jpg
Keywords: നൈജീ
Category: 13
Sub Category:
Heading: 61ാം സ്വാതന്ത്ര്യദിനം നൈജീരിയ ആഘോഷിക്കുമ്പോഴും ക്രിസ്തു വിശ്വാസത്തെ പ്രതി ഷരിബു തടവില്‍ തന്നെ
Content: അബൂജ: യേശു ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിച്ചു ഇസ്ലാം മതം സ്വീകരിക്കാനുള്ള ബൊക്കോഹറാം തീവ്രവാദികളുടെ സമ്മര്‍ദ്ധത്തെ വിശ്വാസത്തിന്റെ പടവാള്‍ കൊണ്ട് നേരിട്ട നൈജീരിയന്‍ പെണ്‍കുട്ടി ലീ ഷരിബു വിന് സ്വാതന്ത്ര്യമില്ലാതെ നൈജീരിയ അറുപത്തിയൊന്നാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത് നിരാശാജനകമാണെന്ന് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വിന്നിംഗ് ഓള്‍ (ഇ.സി.ഡബ്ലിയു.എ) പ്രസിഡന്റ് റവ. സ്റ്റീഫന്‍ പന്യാ. ഭീകരവാദികളുടെ കൈയ്യില്‍ ഒരു പൗരന്റേയും വിധി ഉപേക്ഷിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള ശ്രമങ്ങൾ ഇരട്ടിയാക്കണമെന്ന നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയോടുള്ള തന്റെ അഭ്യര്‍ത്ഥന റവ. പന്യ ആവർത്തിച്ചു. നൈജീരിയന്‍ പ്രസിഡന്റ് ഉറപ്പ് നല്‍കിയിട്ട് പോലും ആളുകൾ ഇപ്പോഴും തടവിലാണെന്നത് തങ്ങളെ ശരിക്കും നിരാശപ്പെടുത്തുന്നുണ്ടെന്നു റവ. പന്യാ പറഞ്ഞു. ഏതാണ്ട് നാലുവര്‍ഷത്തോളമായി നമ്മള്‍ തട്ടിക്കൊണ്ടുപോയി ബന്ധിയാക്കപ്പെട്ട ലീ ഷരീബു അടക്കമുള്ളവരെ മോചിപ്പിക്കാൻ താൻ തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് പലതവണ പറഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ശ്രമം ഒട്ടും ഫലം കണ്ടില്ല. തടവിലുള്ളവരുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനും രാജ്യത്ത് സുരക്ഷ പുനസ്ഥാപിക്കുന്നതിനും ഇതില്‍ കൂടുതല്‍ മെച്ചപ്പെട്ടതെന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ അത് ചെയ്യട്ടേയെന്നും റവ. പന്യാ പറഞ്ഞു. 2018 ഫെബ്രുവരി 19നാണ് ഡാപ്പാച്ചിയിലുള്ള ഗവണ്‍മെന്റ് ഗേള്‍സ് സയന്‍സ് ടെക്നിക്കല്‍ കോളേജില്‍ നിന്നും തീവ്രവാദികൾ 109 പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുന്നത്. 5 പെണ്‍കുട്ടികള്‍ തട്ടിക്കൊണ്ടു പോയ ദിവസം തന്നെ കൊല്ലപ്പെട്ടിരിന്നു. ശേഷിക്കുന്ന എല്ലാ പെൺകുട്ടികളെയും തീവ്രവാദികൾ തിരികെ അയച്ചെങ്കിലും, ലീയെ തടങ്കലില്‍വെയ്ക്കുകയായിരിന്നു. മറ്റുള്ളവര്‍ തീവ്രവാദികളുടെ സമ്മര്‍ദ്ധത്തിന് കീഴ് വഴങ്ങി അവരുടെ മതവിശ്വാസം ത്യജിച്ചപ്പോള്‍ യേശുവിലുള്ള വിശ്വാസം ത്യജിക്കാതെ അവിടുത്തെ ഏറ്റുപറഞ്ഞ ലീയുടെ നിലപാടാണ് തീവ്രവാദികളെ ചൊടിപ്പിച്ചത്. 14 വയസ് മാത്രം ഉണ്ടായിരുന്ന സമയത്ത് തട്ടിക്കൊണ്ടുപോകപെട്ട ലീക്ക് ഇന്ന് ലോകമെമ്പാടുമുള്ള ആളുകൾക്ക് സുപരിചിതയാണ്. കുട്ടികളുടെ മോചനം സ്ഥിരീകരിച്ച സമയത്ത്, ലീയേ സുരക്ഷിതയായി വീട്ടിൽ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ സർക്കാർ ശക്തമാക്കുമെന്ന് നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി ഉറപ്പു നല്‍കിയിരുന്നെങ്കിലും നാളിതുവരെ പെണ്‍കുട്ടി മോചിക്കപ്പെട്ടിടില്ല. പെണ്‍കുട്ടിയെ മോചിപ്പിക്കുവാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് നൈജീരിയൻ പ്രസിഡന്റ് തന്ന ഉറപ്പ് എന്തുകൊണ്ടാണ് പാലിക്കപ്പെടാത്തത് എന്നുള്ള ചോദ്യം വിവിധ ക്രൈസ്തവ സംഘടനകള്‍ ഉയര്‍ത്തിയിരിന്നു. ആഗോള ക്രൈസ്തവ സമൂഹത്തിന്റെ പ്രാര്‍ത്ഥന തേടി ലീ ഷരീബുവിന്റെ അമ്മ റബേക്ക നിരവധി തവണ രംഗത്തുവന്നിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HBW1C5D5cqL6oTXLx5YcYH}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-04-20:47:29.jpg
Keywords: നൈജീ
Content:
17415
Category: 22
Sub Category:
Heading: ജോസഫ്: മനസ്സിലാക്കപ്പെടുന്നതിനെക്കാൾ മനസ്സിലാക്കിയ വ്യക്തി
Content: രണ്ടാം ക്രിസ്തു എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിൻ്റെ തിരുനാളാണ് ഒക്ടോബർ നാലാം തീയതി. അസീസിയുടെ സമാധാന പ്രാർത്ഥനയുടെ രണ്ടാം ഭാഗമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ വിഷയം. "ഓ ദിവ്യനാഥാ ആശ്വസിപ്പിക്കപ്പെടുന്നതിനെക്കാൾ ആശ്വസിപ്പിക്കുന്നതിനും മനസ്സിലാക്കപ്പെടുന്നതിനെക്കാൾ മനസ്സിലാക്കുന്നതിനും സ്നേഹിക്കപ്പെടുന്നതിനെക്കാൾ സ്നേഹിക്കുന്നതിനും എനിക്ക് ഇടയാക്കണമേ". വിശുദ്ധ യൗസേപ്പിതാവിൻ്റെ ജീവിതവുമായി ഏറ്റവും അടുത്തു നിൽക്കുന്ന ഒരു പ്രാർത്ഥനാ ഭാഗമാണിത്. ആശ്വസിപ്പിക്കപ്പെടുന്നതിനെക്കാൾ ആശ്വസിപ്പിക്കുന്നതിനും മനസ്സിലാക്കപ്പെടുന്നതിനെക്കാൾ മനസ്സിലാക്കുന്നതിനും സ്നേഹിക്കപ്പെടുന്നതിനെക്കാൾ സ്നേഹിക്കുന്നതിനും ജീവിതം സമർപ്പിച്ച വ്യക്തിയായിരുന്നു ഈശോയുടെ വളർത്തപ്പൻ. മറ്റുള്ളവരെ ആശ്വസിപ്പിക്കാനും മനസ്സിലാക്കാനും സ്നേഹിക്കാനും ദൈവ പിതാവിൻ്റെ പ്രത്യേക കരസ്പർശനമുള്ള വ്യക്തിയായിരുന്നു യൗസേപ്പിതാവ്. സ്വപ്നത്തിലുള്ള ദൈവദൂതൻ്റെ സന്ദേശം പോലും ശ്രവിച്ച് മനസ്സിലാക്കാൻ അവനു കഴിഞ്ഞു .മറ്റുള്ളവർ തന്നെ സ്നേഹിക്കാൻ അവൻ സ്വയം നിന്നുകൊടുത്തില്ല. അവൻ്റെ ഭാര്യയും മകനും മറ്റെല്ലാവരെയുകാൾ സ്നേഹിക്കപ്പെടുന്നതിന് അവൻ ആഗ്രഹിച്ചു. തിരുസഭയെയും കുടുംബങ്ങളെയും സമൂഹങ്ങളെയും മനസ്സിലാക്കാൻ അവനു സവിശേഷമായ സിദ്ധിയുണ്ട്. മനസ്സിലാക്കലിന്റെയും ആശ്വസിപ്പിക്കലിന്റെയും സ്നേഹിക്കലിന്റെയും ബാലപാഠങ്ങൾ യൗസേപ്പിതാവിൽ നിന്നു നമുക്കു പഠിക്കാം.
Image: /content_image/SeasonalReflections/SeasonalReflections-2021-10-04-21:04:23.jpg
Keywords: ജോസഫ്, യൗസേ
Category: 22
Sub Category:
Heading: ജോസഫ്: മനസ്സിലാക്കപ്പെടുന്നതിനെക്കാൾ മനസ്സിലാക്കിയ വ്യക്തി
Content: രണ്ടാം ക്രിസ്തു എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിൻ്റെ തിരുനാളാണ് ഒക്ടോബർ നാലാം തീയതി. അസീസിയുടെ സമാധാന പ്രാർത്ഥനയുടെ രണ്ടാം ഭാഗമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ വിഷയം. "ഓ ദിവ്യനാഥാ ആശ്വസിപ്പിക്കപ്പെടുന്നതിനെക്കാൾ ആശ്വസിപ്പിക്കുന്നതിനും മനസ്സിലാക്കപ്പെടുന്നതിനെക്കാൾ മനസ്സിലാക്കുന്നതിനും സ്നേഹിക്കപ്പെടുന്നതിനെക്കാൾ സ്നേഹിക്കുന്നതിനും എനിക്ക് ഇടയാക്കണമേ". വിശുദ്ധ യൗസേപ്പിതാവിൻ്റെ ജീവിതവുമായി ഏറ്റവും അടുത്തു നിൽക്കുന്ന ഒരു പ്രാർത്ഥനാ ഭാഗമാണിത്. ആശ്വസിപ്പിക്കപ്പെടുന്നതിനെക്കാൾ ആശ്വസിപ്പിക്കുന്നതിനും മനസ്സിലാക്കപ്പെടുന്നതിനെക്കാൾ മനസ്സിലാക്കുന്നതിനും സ്നേഹിക്കപ്പെടുന്നതിനെക്കാൾ സ്നേഹിക്കുന്നതിനും ജീവിതം സമർപ്പിച്ച വ്യക്തിയായിരുന്നു ഈശോയുടെ വളർത്തപ്പൻ. മറ്റുള്ളവരെ ആശ്വസിപ്പിക്കാനും മനസ്സിലാക്കാനും സ്നേഹിക്കാനും ദൈവ പിതാവിൻ്റെ പ്രത്യേക കരസ്പർശനമുള്ള വ്യക്തിയായിരുന്നു യൗസേപ്പിതാവ്. സ്വപ്നത്തിലുള്ള ദൈവദൂതൻ്റെ സന്ദേശം പോലും ശ്രവിച്ച് മനസ്സിലാക്കാൻ അവനു കഴിഞ്ഞു .മറ്റുള്ളവർ തന്നെ സ്നേഹിക്കാൻ അവൻ സ്വയം നിന്നുകൊടുത്തില്ല. അവൻ്റെ ഭാര്യയും മകനും മറ്റെല്ലാവരെയുകാൾ സ്നേഹിക്കപ്പെടുന്നതിന് അവൻ ആഗ്രഹിച്ചു. തിരുസഭയെയും കുടുംബങ്ങളെയും സമൂഹങ്ങളെയും മനസ്സിലാക്കാൻ അവനു സവിശേഷമായ സിദ്ധിയുണ്ട്. മനസ്സിലാക്കലിന്റെയും ആശ്വസിപ്പിക്കലിന്റെയും സ്നേഹിക്കലിന്റെയും ബാലപാഠങ്ങൾ യൗസേപ്പിതാവിൽ നിന്നു നമുക്കു പഠിക്കാം.
Image: /content_image/SeasonalReflections/SeasonalReflections-2021-10-04-21:04:23.jpg
Keywords: ജോസഫ്, യൗസേ
Content:
17416
Category: 1
Sub Category:
Heading: ഭാരതത്തിലെ ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ വിവരിച്ച് 'ദി ഗാര്‍ഡിയന്‍' വീണ്ടും
Content: ലണ്ടന്‍: വ്യാജ മതപരിവര്‍ത്തന ആരോപണത്തിന്റെ പേരില്‍ ഭാരതത്തിലെ ക്രൈസ്തവര്‍ക്ക് നേര്‍ക്കുള്ള ആക്രമണങ്ങള്‍ പതിവാകുന്നുവെന്ന റിപ്പോര്‍ട്ടുമായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ദി ഗാര്‍ഡിയന്‍. ഈ വര്‍ഷത്തിന്റെ തുടക്കം മുതലേ ഛത്തീസ്ഗഡിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു 'ദി ഗാര്‍ഡിയന്‍'ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലാഖോലി ജില്ലയിലെ അന്‍പത്തിയഞ്ചുകാരനായ തമേഷ് വാര്‍ സാഹുവിന്റെ കുടുംബം ഹിന്ദുത്വവാദികളുടെ ആക്രമണത്തിനിരയായത് സമീപകാലത്താണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ബജ്രംഗ്ദളിന്റെ നേതൃത്വത്തില്‍ ഏതാണ്ട് നൂറോളം വരുന്ന ഹിന്ദുത്വവാദികള്‍ സാഹുവിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി അദ്ദേഹത്തിന്റെ മകനെ മര്‍ദ്ദിക്കുകയും ബൈബിളുകള്‍ നശിപ്പിക്കുകയും ചെയ്തതിനു പുറമേ ഭീഷണിപ്പെടുത്തുകയും ചെയ്തു. സാഹുവിന്റെ കുടുംബത്തിന് പുറമേ അന്നേ ദിവസം നാല് ക്രിസ്ത്യന്‍ കുടുംബങ്ങള്‍ കൂടി ആക്രമിക്കപ്പെട്ടു. ക്രിസ്ത്യാനികള്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ രണ്ടാമത് നില്‍ക്കുന്ന ഛത്തീസ്ഗഡില്‍ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലായെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 29ന് കവാര്‍ധാ ജില്ലയിലെ മൂന്ന്‍ ദേവാലയങ്ങളാണ് ‘ഹിന്ദു സാരാ ജാ ജാഗ്താര്‍ സമിതി’ ആക്രമിച്ചത്. പൊല്‍മി ഗ്രാമത്തിലെ ദേവാലയം ആക്രമിച്ച അക്രമികള്‍ വചനപ്രഘോഷകനായ മോസസ് ലോഗനേയും അദ്ദേഹത്തിന്റെ മാതാവിനേയും, ഭാര്യയേയും ക്രൂരമായി മര്‍ദ്ദിക്കുകയും ദേവാലയത്തിലെ സാധനങ്ങള്‍ നശിപ്പിച്ച ശേഷം വലിച്ചിഴച്ച് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന ബി.ജെ.പി നേതാക്കളുടെ പരാമര്‍ശത്തിന്റെ ചുവടുപിടിച്ചാണ് ഈ ആക്രമണങ്ങള്‍ നടക്കുന്നത്. പ്രസംഗങ്ങളും, റാലികളും, പത്ര പ്രസ്താവനകളും വഴി ക്രൈസ്തവ നേതൃത്വത്തിനെതിരെ തുറന്ന യുദ്ധമാണ് ബിജെപി നേതാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ബി.ജെ.പി നേരിട്ട് ക്രൈസ്തവരെ ഭീഷണിപ്പെടുത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഗോത്രവര്‍ഗ്ഗക്കാരെ ക്രൈസ്തവ വിശ്വാസത്തിലേക്ക് ആകര്‍ഷിക്കുകയാണെന്നാണ് ഹിന്ദുത്വവാദികളുടെ ആരോപണം. എന്നാല്‍ സംസ്ഥാനത്തെ ഏതാണ്ട് അഞ്ചു ലക്ഷത്തോളം വരുന്ന ക്രിസ്ത്യന്‍ സമൂഹം ഈ ആരോപണങ്ങളെ ഒറ്റക്കെട്ടായി നിഷേധിക്കുകയാണ്. ഗോത്രവര്‍ഗ്ഗക്കാര്‍ സ്വന്തം ഇഷ്ടപ്രകാരം ദേവാലയങ്ങളില്‍ വരുന്നവരാണെന്നും ക്രിസ്ത്യാനികള്‍ അല്ല അവര്‍ വിശ്വാസികള്‍ മാത്രമാണെന്നും തങ്ങള്‍ രാഷ്ട്രീയ അജണ്ടയുടെ ഇരകളാണെന്നും, കീഴ് ജാതിക്കാരുടെ വോട്ടുകള്‍ ഭിന്നിപ്പിക്കുവാനുമുള്ള ബി.ജെ.പി യുടെ തന്ത്രങ്ങളാണിതെന്നുമാണ് ക്രൈസ്തവര്‍ പറയുന്നത്. ഇന്ത്യയില്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം നടപ്പിലാക്കിയ 9 സംസ്ഥാനങ്ങളില്‍ ഛത്തീസ്ഗഡും ഉള്‍പ്പെടുന്നുണ്ട്. മതപരിവര്‍ത്തനം നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ ജില്ലാ മജിസ്ട്രേറ്റിന്റെ അനുവാദം വാങ്ങിയിരിക്കണമെന്നാണ് ഈ നിയമത്തില്‍ പറയുന്നത്. ഭാരതത്തില്‍ ക്രൈസ്തവര്‍ അനുഭവിക്കുന്ന പീഡനങ്ങളെ കുറിച്ച് 'ഗാര്‍ഡിയന്‍' നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിരിന്നു.
Image: /content_image/News/News-2021-10-05-11:02:53.jpg
Keywords: ഭാരത, ആര്‍എസ്‌എസ്
Category: 1
Sub Category:
Heading: ഭാരതത്തിലെ ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ വിവരിച്ച് 'ദി ഗാര്‍ഡിയന്‍' വീണ്ടും
Content: ലണ്ടന്‍: വ്യാജ മതപരിവര്‍ത്തന ആരോപണത്തിന്റെ പേരില്‍ ഭാരതത്തിലെ ക്രൈസ്തവര്‍ക്ക് നേര്‍ക്കുള്ള ആക്രമണങ്ങള്‍ പതിവാകുന്നുവെന്ന റിപ്പോര്‍ട്ടുമായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ദി ഗാര്‍ഡിയന്‍. ഈ വര്‍ഷത്തിന്റെ തുടക്കം മുതലേ ഛത്തീസ്ഗഡിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു 'ദി ഗാര്‍ഡിയന്‍'ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലാഖോലി ജില്ലയിലെ അന്‍പത്തിയഞ്ചുകാരനായ തമേഷ് വാര്‍ സാഹുവിന്റെ കുടുംബം ഹിന്ദുത്വവാദികളുടെ ആക്രമണത്തിനിരയായത് സമീപകാലത്താണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ബജ്രംഗ്ദളിന്റെ നേതൃത്വത്തില്‍ ഏതാണ്ട് നൂറോളം വരുന്ന ഹിന്ദുത്വവാദികള്‍ സാഹുവിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി അദ്ദേഹത്തിന്റെ മകനെ മര്‍ദ്ദിക്കുകയും ബൈബിളുകള്‍ നശിപ്പിക്കുകയും ചെയ്തതിനു പുറമേ ഭീഷണിപ്പെടുത്തുകയും ചെയ്തു. സാഹുവിന്റെ കുടുംബത്തിന് പുറമേ അന്നേ ദിവസം നാല് ക്രിസ്ത്യന്‍ കുടുംബങ്ങള്‍ കൂടി ആക്രമിക്കപ്പെട്ടു. ക്രിസ്ത്യാനികള്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ രണ്ടാമത് നില്‍ക്കുന്ന ഛത്തീസ്ഗഡില്‍ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലായെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 29ന് കവാര്‍ധാ ജില്ലയിലെ മൂന്ന്‍ ദേവാലയങ്ങളാണ് ‘ഹിന്ദു സാരാ ജാ ജാഗ്താര്‍ സമിതി’ ആക്രമിച്ചത്. പൊല്‍മി ഗ്രാമത്തിലെ ദേവാലയം ആക്രമിച്ച അക്രമികള്‍ വചനപ്രഘോഷകനായ മോസസ് ലോഗനേയും അദ്ദേഹത്തിന്റെ മാതാവിനേയും, ഭാര്യയേയും ക്രൂരമായി മര്‍ദ്ദിക്കുകയും ദേവാലയത്തിലെ സാധനങ്ങള്‍ നശിപ്പിച്ച ശേഷം വലിച്ചിഴച്ച് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന ബി.ജെ.പി നേതാക്കളുടെ പരാമര്‍ശത്തിന്റെ ചുവടുപിടിച്ചാണ് ഈ ആക്രമണങ്ങള്‍ നടക്കുന്നത്. പ്രസംഗങ്ങളും, റാലികളും, പത്ര പ്രസ്താവനകളും വഴി ക്രൈസ്തവ നേതൃത്വത്തിനെതിരെ തുറന്ന യുദ്ധമാണ് ബിജെപി നേതാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ബി.ജെ.പി നേരിട്ട് ക്രൈസ്തവരെ ഭീഷണിപ്പെടുത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഗോത്രവര്‍ഗ്ഗക്കാരെ ക്രൈസ്തവ വിശ്വാസത്തിലേക്ക് ആകര്‍ഷിക്കുകയാണെന്നാണ് ഹിന്ദുത്വവാദികളുടെ ആരോപണം. എന്നാല്‍ സംസ്ഥാനത്തെ ഏതാണ്ട് അഞ്ചു ലക്ഷത്തോളം വരുന്ന ക്രിസ്ത്യന്‍ സമൂഹം ഈ ആരോപണങ്ങളെ ഒറ്റക്കെട്ടായി നിഷേധിക്കുകയാണ്. ഗോത്രവര്‍ഗ്ഗക്കാര്‍ സ്വന്തം ഇഷ്ടപ്രകാരം ദേവാലയങ്ങളില്‍ വരുന്നവരാണെന്നും ക്രിസ്ത്യാനികള്‍ അല്ല അവര്‍ വിശ്വാസികള്‍ മാത്രമാണെന്നും തങ്ങള്‍ രാഷ്ട്രീയ അജണ്ടയുടെ ഇരകളാണെന്നും, കീഴ് ജാതിക്കാരുടെ വോട്ടുകള്‍ ഭിന്നിപ്പിക്കുവാനുമുള്ള ബി.ജെ.പി യുടെ തന്ത്രങ്ങളാണിതെന്നുമാണ് ക്രൈസ്തവര്‍ പറയുന്നത്. ഇന്ത്യയില്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം നടപ്പിലാക്കിയ 9 സംസ്ഥാനങ്ങളില്‍ ഛത്തീസ്ഗഡും ഉള്‍പ്പെടുന്നുണ്ട്. മതപരിവര്‍ത്തനം നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ ജില്ലാ മജിസ്ട്രേറ്റിന്റെ അനുവാദം വാങ്ങിയിരിക്കണമെന്നാണ് ഈ നിയമത്തില്‍ പറയുന്നത്. ഭാരതത്തില്‍ ക്രൈസ്തവര്‍ അനുഭവിക്കുന്ന പീഡനങ്ങളെ കുറിച്ച് 'ഗാര്‍ഡിയന്‍' നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിരിന്നു.
Image: /content_image/News/News-2021-10-05-11:02:53.jpg
Keywords: ഭാരത, ആര്‍എസ്‌എസ്
Content:
17417
Category: 11
Sub Category:
Heading: ജീവന് വേണ്ടി സ്വരമുയര്‍ത്തി മെക്സിക്കോയിൽ മൂന്നു ലക്ഷം ആളുകളുടെ പ്രോലൈഫ് റാലി
Content: മെക്സിക്കോ സിറ്റി: ജീവന്റെ മഹത്വം പ്രഘോഷിച്ച് മെക്സിക്കോയുടെ തലസ്ഥാനമായ മെക്സിക്കോ സിറ്റിയിൽ പ്രോലൈഫ് റാലി നടന്നു. ഒക്ടോബർ മൂന്നാം തീയതി ഞായറാഴ്ച നടന്ന റാലിയിൽ ഏകദേശം മൂന്ന് ലക്ഷത്തോളം ആളുകളാണ് പങ്കെടുത്തത്. മറ്റിടങ്ങളിലും സമാനമായ റാലികൾ നടന്നു. ഏകദേശം 10 ലക്ഷത്തോളം ആളുകൾ വിവിധ പ്രോലൈഫ് റാലികളുടെ ഭാഗമായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മെക്സിക്കോയിൽ നിലവിലുണ്ടായിരുന്ന ഭ്രൂണഹത്യ വിരുദ്ധ നിയമങ്ങൾക്ക് വിരുദ്ധമായി സുപ്രീംകോടതി സെപ്റ്റംബർ മാസം നടത്തിയ രണ്ട് ഉത്തരവുകൾക്കെതിരെ പ്രോലൈഫ് പ്രവർത്തകർ പ്രതിഷേധം ഉയര്‍ത്തി. നാഷ്ണൽ ഓഡിറ്റോറിയത്തിനു സമീപം ഒരുമിച്ചു കൂടിയ പ്രവർത്തകർ നിരവധി പേരുടെ സാക്ഷ്യങ്ങൾക്കു ശ്രോതാക്കളായി. </p> <blockquote class="twitter-tweet"><p lang="es" dir="ltr">¡Así suena el corazón en el vientre materno! <a href="https://twitter.com/Afavormujervida?ref_src=twsrc%5Etfw">@Afavormujervida</a> <a href="https://twitter.com/hashtag/MexicoEsProvida?src=hash&ref_src=twsrc%5Etfw">#MexicoEsProvida</a> <a href="https://twitter.com/hashtag/MeLateElCoraz%C3%B3n?src=hash&ref_src=twsrc%5Etfw">#MeLateElCorazón</a> <a href="https://t.co/1IfdgukGrT">https://t.co/1IfdgukGrT</a> <a href="https://t.co/9sGkpXrZge">pic.twitter.com/9sGkpXrZge</a></p>— David Ramos (@YoDash) <a href="https://twitter.com/YoDash/status/1444733729541431298?ref_src=twsrc%5Etfw">October 3, 2021</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> 38 ആഴ്ച പ്രായമുള്ള ഗർഭസ്ഥ ശിശുവിന്റെ അമ്മയുടെ ഉദരത്തിൽ ഒരു ഡോക്ടർ അൾട്രാസൗണ്ട് നടത്തി ശബ്ദം അവിടെ കൂടിയിരുന്നവരെ കേൾപ്പിച്ചു. കുപ്രസിദ്ധ ഭ്രൂണഹത്യ ശൃംഖലയായ പ്ലാൻഡ് പേരന്റ്ഹുഡിന്റെ അരിസോണയിലെ മുൻ ഡയറക്ടർ ആയിരുന്ന മയിര റോഡിഗ്രസ് തന്റെ കഥ വേദിയിൽ വിവരിച്ചു. 14 ആഴ്ച പ്രായമെത്തിയ ശേഷം ഭ്രൂണഹത്യയ്ക്ക് വിധേയമാക്കിയ ഗർഭസ്ഥശിശുവിന്റെ ശിരസ്സ് അമ്മയുടെ ഉദരത്തിൽ തന്നെ മാലിന്യം എന്ന് വിശേഷിപ്പിച്ചു കൊണ്ട് ഓപ്പറേഷൻ നടത്തിയ ഡോക്ടർ വച്ച കാര്യം അവർ ഓർത്തെടുത്തു. അമ്മയ്ക്ക് ഇൻഫെക്ഷൻ വരാനുള്ള സാധ്യത ഉണ്ടായിരുന്നിട്ടും ഡോക്ടർ അങ്ങനെ ചെയ്തുവെന്നും, ഇത്തരത്തില്‍ നിരവധിയായ സംഭവങ്ങൾ മേലധികാരികൾക്ക് റിപ്പോർട്ട് ചെയ്യേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും മയിര വിശദീകരിച്ചു. </p> <blockquote class="twitter-tweet"><p lang="es" dir="ltr">MULTITUD ya reunida en el Auditorio Nacional de Ciudad de México para marchar por la mujer y la vida <a href="https://twitter.com/Afavormujervida?ref_src=twsrc%5Etfw">@Afavormujervida</a> ¡Y siguen llegando más! <a href="https://twitter.com/hashtag/MexicoEsProvida?src=hash&ref_src=twsrc%5Etfw">#MexicoEsProvida</a> <a href="https://twitter.com/hashtag/MeLateElCoraz%C3%B3n?src=hash&ref_src=twsrc%5Etfw">#MeLateElCorazón</a> <a href="https://t.co/1IfdgukGrT">https://t.co/1IfdgukGrT</a> <a href="https://t.co/F6fpDg9OFz">pic.twitter.com/F6fpDg9OFz</a></p>— David Ramos (@YoDash) <a href="https://twitter.com/YoDash/status/1444685446412394503?ref_src=twsrc%5Etfw">October 3, 2021</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> പന്ത്രണ്ടാം വയസ്സിൽ പീഡനത്തിന് വിധേയയായ ലിയന്ന റോബോലെഡോ എന്ന വനിതയും തന്റെ അനുഭവങ്ങൾ പങ്കുവച്ചു. ഭ്രൂണഹത്യ ചെയ്യാൻ ലിയന്ന നിർബന്ധിക്കപ്പെട്ടിരുന്നു. തന്റെ ജീവിതത്തിൽ ദൈവം തന്ന ഏറ്റവും വലിയ സമ്മാനം തനിക്ക് ജനിച്ച പെൺകുട്ടിയാണ്. നാലു വയസ്സ് പ്രായമായപ്പോൾ ജീവൻ നൽകിയതിന് മകൾ തന്നോട് നന്ദി പറഞ്ഞ കാര്യവും ലിയന്ന റോബോലെഡോ ഓർത്തെടുത്തു. സർക്കാരും നിയമനിർമാണ സഭയും, ജുഡീഷ്യറിയും തങ്ങളെ ശ്രവിക്കണമെന്ന് പ്രോലൈഫ് റാലികൾ സംഘടിപ്പിച്ച നാഷണൽ ഫ്രണ്ട് ഫോർ ദി ഫാമിലിയുടെ അധ്യക്ഷൻ റോഡിഗ്രോ ഇവാൻ കോർട്ടസ് പറഞ്ഞു. ഭ്രൂണഹത്യ എന്ന കുറ്റകൃത്യം നിയമവിധേയമാക്കാതെ ഗർഭിണികളായ സ്ത്രീകളെയും, അവരുടെ കുട്ടികളെയും സംരക്ഷിക്കുകയാണ് ഭരണ സംവിധാനം ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-05-12:34:15.jpg
Keywords: ജീവന്
Category: 11
Sub Category:
Heading: ജീവന് വേണ്ടി സ്വരമുയര്‍ത്തി മെക്സിക്കോയിൽ മൂന്നു ലക്ഷം ആളുകളുടെ പ്രോലൈഫ് റാലി
Content: മെക്സിക്കോ സിറ്റി: ജീവന്റെ മഹത്വം പ്രഘോഷിച്ച് മെക്സിക്കോയുടെ തലസ്ഥാനമായ മെക്സിക്കോ സിറ്റിയിൽ പ്രോലൈഫ് റാലി നടന്നു. ഒക്ടോബർ മൂന്നാം തീയതി ഞായറാഴ്ച നടന്ന റാലിയിൽ ഏകദേശം മൂന്ന് ലക്ഷത്തോളം ആളുകളാണ് പങ്കെടുത്തത്. മറ്റിടങ്ങളിലും സമാനമായ റാലികൾ നടന്നു. ഏകദേശം 10 ലക്ഷത്തോളം ആളുകൾ വിവിധ പ്രോലൈഫ് റാലികളുടെ ഭാഗമായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മെക്സിക്കോയിൽ നിലവിലുണ്ടായിരുന്ന ഭ്രൂണഹത്യ വിരുദ്ധ നിയമങ്ങൾക്ക് വിരുദ്ധമായി സുപ്രീംകോടതി സെപ്റ്റംബർ മാസം നടത്തിയ രണ്ട് ഉത്തരവുകൾക്കെതിരെ പ്രോലൈഫ് പ്രവർത്തകർ പ്രതിഷേധം ഉയര്‍ത്തി. നാഷ്ണൽ ഓഡിറ്റോറിയത്തിനു സമീപം ഒരുമിച്ചു കൂടിയ പ്രവർത്തകർ നിരവധി പേരുടെ സാക്ഷ്യങ്ങൾക്കു ശ്രോതാക്കളായി. </p> <blockquote class="twitter-tweet"><p lang="es" dir="ltr">¡Así suena el corazón en el vientre materno! <a href="https://twitter.com/Afavormujervida?ref_src=twsrc%5Etfw">@Afavormujervida</a> <a href="https://twitter.com/hashtag/MexicoEsProvida?src=hash&ref_src=twsrc%5Etfw">#MexicoEsProvida</a> <a href="https://twitter.com/hashtag/MeLateElCoraz%C3%B3n?src=hash&ref_src=twsrc%5Etfw">#MeLateElCorazón</a> <a href="https://t.co/1IfdgukGrT">https://t.co/1IfdgukGrT</a> <a href="https://t.co/9sGkpXrZge">pic.twitter.com/9sGkpXrZge</a></p>— David Ramos (@YoDash) <a href="https://twitter.com/YoDash/status/1444733729541431298?ref_src=twsrc%5Etfw">October 3, 2021</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> 38 ആഴ്ച പ്രായമുള്ള ഗർഭസ്ഥ ശിശുവിന്റെ അമ്മയുടെ ഉദരത്തിൽ ഒരു ഡോക്ടർ അൾട്രാസൗണ്ട് നടത്തി ശബ്ദം അവിടെ കൂടിയിരുന്നവരെ കേൾപ്പിച്ചു. കുപ്രസിദ്ധ ഭ്രൂണഹത്യ ശൃംഖലയായ പ്ലാൻഡ് പേരന്റ്ഹുഡിന്റെ അരിസോണയിലെ മുൻ ഡയറക്ടർ ആയിരുന്ന മയിര റോഡിഗ്രസ് തന്റെ കഥ വേദിയിൽ വിവരിച്ചു. 14 ആഴ്ച പ്രായമെത്തിയ ശേഷം ഭ്രൂണഹത്യയ്ക്ക് വിധേയമാക്കിയ ഗർഭസ്ഥശിശുവിന്റെ ശിരസ്സ് അമ്മയുടെ ഉദരത്തിൽ തന്നെ മാലിന്യം എന്ന് വിശേഷിപ്പിച്ചു കൊണ്ട് ഓപ്പറേഷൻ നടത്തിയ ഡോക്ടർ വച്ച കാര്യം അവർ ഓർത്തെടുത്തു. അമ്മയ്ക്ക് ഇൻഫെക്ഷൻ വരാനുള്ള സാധ്യത ഉണ്ടായിരുന്നിട്ടും ഡോക്ടർ അങ്ങനെ ചെയ്തുവെന്നും, ഇത്തരത്തില്‍ നിരവധിയായ സംഭവങ്ങൾ മേലധികാരികൾക്ക് റിപ്പോർട്ട് ചെയ്യേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും മയിര വിശദീകരിച്ചു. </p> <blockquote class="twitter-tweet"><p lang="es" dir="ltr">MULTITUD ya reunida en el Auditorio Nacional de Ciudad de México para marchar por la mujer y la vida <a href="https://twitter.com/Afavormujervida?ref_src=twsrc%5Etfw">@Afavormujervida</a> ¡Y siguen llegando más! <a href="https://twitter.com/hashtag/MexicoEsProvida?src=hash&ref_src=twsrc%5Etfw">#MexicoEsProvida</a> <a href="https://twitter.com/hashtag/MeLateElCoraz%C3%B3n?src=hash&ref_src=twsrc%5Etfw">#MeLateElCorazón</a> <a href="https://t.co/1IfdgukGrT">https://t.co/1IfdgukGrT</a> <a href="https://t.co/F6fpDg9OFz">pic.twitter.com/F6fpDg9OFz</a></p>— David Ramos (@YoDash) <a href="https://twitter.com/YoDash/status/1444685446412394503?ref_src=twsrc%5Etfw">October 3, 2021</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> പന്ത്രണ്ടാം വയസ്സിൽ പീഡനത്തിന് വിധേയയായ ലിയന്ന റോബോലെഡോ എന്ന വനിതയും തന്റെ അനുഭവങ്ങൾ പങ്കുവച്ചു. ഭ്രൂണഹത്യ ചെയ്യാൻ ലിയന്ന നിർബന്ധിക്കപ്പെട്ടിരുന്നു. തന്റെ ജീവിതത്തിൽ ദൈവം തന്ന ഏറ്റവും വലിയ സമ്മാനം തനിക്ക് ജനിച്ച പെൺകുട്ടിയാണ്. നാലു വയസ്സ് പ്രായമായപ്പോൾ ജീവൻ നൽകിയതിന് മകൾ തന്നോട് നന്ദി പറഞ്ഞ കാര്യവും ലിയന്ന റോബോലെഡോ ഓർത്തെടുത്തു. സർക്കാരും നിയമനിർമാണ സഭയും, ജുഡീഷ്യറിയും തങ്ങളെ ശ്രവിക്കണമെന്ന് പ്രോലൈഫ് റാലികൾ സംഘടിപ്പിച്ച നാഷണൽ ഫ്രണ്ട് ഫോർ ദി ഫാമിലിയുടെ അധ്യക്ഷൻ റോഡിഗ്രോ ഇവാൻ കോർട്ടസ് പറഞ്ഞു. ഭ്രൂണഹത്യ എന്ന കുറ്റകൃത്യം നിയമവിധേയമാക്കാതെ ഗർഭിണികളായ സ്ത്രീകളെയും, അവരുടെ കുട്ടികളെയും സംരക്ഷിക്കുകയാണ് ഭരണ സംവിധാനം ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-05-12:34:15.jpg
Keywords: ജീവന്‍
Content:
17418
Category: 13
Sub Category:
Heading: ദൈവത്തിന്റെ പരിപാലന നമ്മുക്ക് കണ്ടെത്താന്‍ കഴിയുന്നത് ദുര്‍ബലമായ അവസ്ഥകളില്‍: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: വാസ്തവത്തിൽ ദൈവം നമ്മെ എത്രമാത്രം പരിപാലിക്കുന്നുവെന്ന് കൃത്യമായി കണ്ടെത്തുവാന്‍ കഴിയുന്നത് ദുർബ്ബലമായ അവസ്ഥകളിലാണെന്ന് ഫ്രാന്‍സിസ് പാപ്പ. ഒക്ടോബര്‍ മൂന്നാം തീയതി ഞായറാഴ്ച ത്രികാല പ്രാർത്ഥനയ്ക്കു മുന്നോടിയായി നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. അഭിവൃദ്ധിയുണ്ടാകുമ്പോൾ, ക്ഷേമത്തിലായിരിക്കുമ്പോൾ, നമുക്ക് നാം സ്വയം പര്യാപ്തരാണെന്ന, നമുക്ക് നാം മാത്രം മതിയെന്ന, ദൈവത്തെ ആവശ്യമില്ലെന്ന മിഥ്യാബോധം ഉണ്ടാകുന്നുവെന്നും ഇത് തെറ്റാണെന്നും പാപ്പ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. നമ്മൾ ചെറിയവരാണെന്ന് തിരിച്ചറിയുന്നത്, കർത്താവിനെ സ്വീകരിക്കുന്നതിന് അനിവാര്യമാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. നമ്മൾ ഓരോരുത്തരും ദൈവമുമ്പിൽ സ്വയം ചെറുതായി അംഗീകരിക്കുന്നുണ്ടോ?. നമ്മൾ ചെറിയവരാണെന്ന് അറിയുന്നത്, നമുക്ക് രക്ഷ ആവശ്യമാണെന്ന് അറിയുന്നത്, കർത്താവിനെ സ്വീകരിക്കുന്നതിന് അനിവാര്യമാണ്. അവിടുന്നിലേക്ക് നമ്മെത്തന്നെ തുറക്കാനുള്ള ആദ്യപടിയാണിത്. പക്ഷേ, പലപ്പോഴും അത് നാം മറന്നുപോകുന്നു. അഭിവൃദ്ധിയുണ്ടാകുമ്പോൾ, ക്ഷേമത്തിലായിരിക്കുമ്പോൾ, നമുക്ക് നാം സ്വയം പര്യാപ്തരാണെന്ന, നമുക്ക് നാം മാത്രം മതിയെന്ന, ദൈവത്തെ ആവശ്യമില്ലെന്ന മിഥ്യാബോധം ഉണ്ടാകുന്നു. പ്രിയ സഹോദരന്മാരേ, സഹോദരിമാരേ, ഇതൊരു ചതിയാണ്, കാരണം, നാം ഓരോരുത്തരും ആവശ്യത്തിലിരിക്കുന്നവരാണ്, ചെറിയവരാണ്. നമ്മുടെ ദുര്‍ബലത നാം തിരിച്ചറിയണം. അവിടെ നാം യേശുവിനെ കാണും. ജീവിതത്തിൽ, നാം സ്വയം ചെറുതാണെന്ന് തിരിച്ചറിയുന്നത് വലുതാകലിൻറെ ഒരു ആരംഭബിന്ദുവാണ്. നമുക്ക് മറ്റുള്ളവരുടെ നേർക്ക് നയനങ്ങൾ തുറക്കാം. നമ്മൾ ചെറുതായിരിക്കുമ്പോൾ, ജീവിതത്തിൻറെ യഥാർത്ഥ അർത്ഥത്തിലേക്ക് നാം കണ്ണുകൾ തുറക്കുന്നു. ഒരു പ്രശ്നത്തിന് മുന്നിൽ നാം ചെറുതായി തോന്നുമ്പോൾ, കുരിശിന് മുന്നിൽ, രോഗത്തിനു മുന്നിൽ ചെറുതായി തോന്നുമ്പോൾ, നമുക്ക് ക്ഷീണവും ഏകാന്തതയും അനുഭവപ്പെടുമ്പോൾ നാം നിരാശരാകരുത്. അത് നമ്മുടെ നിധിയാണ്, കാരണം ദൈവത്തോടൊപ്പമെങ്കിൽ ബലഹീനതകൾ പ്രതിബന്ധങ്ങളല്ല, അവസരങ്ങളാണ്. ഒരു പിതാവ് കുഞ്ഞിനെയെന്നപോലെ കർത്താവ് പ്രാർത്ഥനയിൽ നമ്മെ ആശ്ലേഷിക്കുന്നുവെന്നും അങ്ങനെ നമ്മൾ വലിയവരാകുന്നുവെന്നും ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് പാപ്പ തന്റെ സന്ദേശം ചുരുക്കിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-05-15:10:43.jpg
Keywords: പാപ്പ
Category: 13
Sub Category:
Heading: ദൈവത്തിന്റെ പരിപാലന നമ്മുക്ക് കണ്ടെത്താന്‍ കഴിയുന്നത് ദുര്‍ബലമായ അവസ്ഥകളില്‍: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: വാസ്തവത്തിൽ ദൈവം നമ്മെ എത്രമാത്രം പരിപാലിക്കുന്നുവെന്ന് കൃത്യമായി കണ്ടെത്തുവാന്‍ കഴിയുന്നത് ദുർബ്ബലമായ അവസ്ഥകളിലാണെന്ന് ഫ്രാന്‍സിസ് പാപ്പ. ഒക്ടോബര്‍ മൂന്നാം തീയതി ഞായറാഴ്ച ത്രികാല പ്രാർത്ഥനയ്ക്കു മുന്നോടിയായി നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. അഭിവൃദ്ധിയുണ്ടാകുമ്പോൾ, ക്ഷേമത്തിലായിരിക്കുമ്പോൾ, നമുക്ക് നാം സ്വയം പര്യാപ്തരാണെന്ന, നമുക്ക് നാം മാത്രം മതിയെന്ന, ദൈവത്തെ ആവശ്യമില്ലെന്ന മിഥ്യാബോധം ഉണ്ടാകുന്നുവെന്നും ഇത് തെറ്റാണെന്നും പാപ്പ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. നമ്മൾ ചെറിയവരാണെന്ന് തിരിച്ചറിയുന്നത്, കർത്താവിനെ സ്വീകരിക്കുന്നതിന് അനിവാര്യമാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. നമ്മൾ ഓരോരുത്തരും ദൈവമുമ്പിൽ സ്വയം ചെറുതായി അംഗീകരിക്കുന്നുണ്ടോ?. നമ്മൾ ചെറിയവരാണെന്ന് അറിയുന്നത്, നമുക്ക് രക്ഷ ആവശ്യമാണെന്ന് അറിയുന്നത്, കർത്താവിനെ സ്വീകരിക്കുന്നതിന് അനിവാര്യമാണ്. അവിടുന്നിലേക്ക് നമ്മെത്തന്നെ തുറക്കാനുള്ള ആദ്യപടിയാണിത്. പക്ഷേ, പലപ്പോഴും അത് നാം മറന്നുപോകുന്നു. അഭിവൃദ്ധിയുണ്ടാകുമ്പോൾ, ക്ഷേമത്തിലായിരിക്കുമ്പോൾ, നമുക്ക് നാം സ്വയം പര്യാപ്തരാണെന്ന, നമുക്ക് നാം മാത്രം മതിയെന്ന, ദൈവത്തെ ആവശ്യമില്ലെന്ന മിഥ്യാബോധം ഉണ്ടാകുന്നു. പ്രിയ സഹോദരന്മാരേ, സഹോദരിമാരേ, ഇതൊരു ചതിയാണ്, കാരണം, നാം ഓരോരുത്തരും ആവശ്യത്തിലിരിക്കുന്നവരാണ്, ചെറിയവരാണ്. നമ്മുടെ ദുര്‍ബലത നാം തിരിച്ചറിയണം. അവിടെ നാം യേശുവിനെ കാണും. ജീവിതത്തിൽ, നാം സ്വയം ചെറുതാണെന്ന് തിരിച്ചറിയുന്നത് വലുതാകലിൻറെ ഒരു ആരംഭബിന്ദുവാണ്. നമുക്ക് മറ്റുള്ളവരുടെ നേർക്ക് നയനങ്ങൾ തുറക്കാം. നമ്മൾ ചെറുതായിരിക്കുമ്പോൾ, ജീവിതത്തിൻറെ യഥാർത്ഥ അർത്ഥത്തിലേക്ക് നാം കണ്ണുകൾ തുറക്കുന്നു. ഒരു പ്രശ്നത്തിന് മുന്നിൽ നാം ചെറുതായി തോന്നുമ്പോൾ, കുരിശിന് മുന്നിൽ, രോഗത്തിനു മുന്നിൽ ചെറുതായി തോന്നുമ്പോൾ, നമുക്ക് ക്ഷീണവും ഏകാന്തതയും അനുഭവപ്പെടുമ്പോൾ നാം നിരാശരാകരുത്. അത് നമ്മുടെ നിധിയാണ്, കാരണം ദൈവത്തോടൊപ്പമെങ്കിൽ ബലഹീനതകൾ പ്രതിബന്ധങ്ങളല്ല, അവസരങ്ങളാണ്. ഒരു പിതാവ് കുഞ്ഞിനെയെന്നപോലെ കർത്താവ് പ്രാർത്ഥനയിൽ നമ്മെ ആശ്ലേഷിക്കുന്നുവെന്നും അങ്ങനെ നമ്മൾ വലിയവരാകുന്നുവെന്നും ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് പാപ്പ തന്റെ സന്ദേശം ചുരുക്കിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-05-15:10:43.jpg
Keywords: പാപ്പ
Content:
17419
Category: 18
Sub Category:
Heading: ബിഷപ്പ് അരോക്കിയ ദുരൈരാജ് ഭോപ്പാലിന്റെ പുതിയ ആര്‍ച്ച് ബിഷപ്പ്
Content: ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാൽ അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പായി ഖണ്ഡവയിലെ ബിഷപ്പ് ആലങ്കരം അരോക്കിയ സെബാസ്റ്റ്യൻ ദുരൈരാജിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. വിരമിക്കൽ പ്രായം എത്തിയതിനെ തുടര്‍ന്നു ആർച്ച് ബിഷപ്പ് ലിയോ കോർനെലിയോയുടെ രാജി പാപ്പ അംഗീകരിച്ചതിന് പിന്നാലെയാണ് പുതിയ നിയമനം. സൊസൈറ്റി ദി ഡിവൈൻ വേഡ് (SVD) അംഗമായ ആർച്ച് ബിഷപ്പ് കോർണേലിയോ കഴിഞ്ഞ 14 വര്‍ഷമായി ഭോപ്പാൽ അതിരൂപതയെ നയിച്ചുവരികയായിരിന്നു. ബിഷപ്പ് ദുരൈരാജും സൊസൈറ്റി ദി ഡിവൈൻ വേഡ് സഭാംഗമാണ്. 1957 മേയ് 3ന് തമിഴ്‌നാട്ടിലെ മധുര അതിരൂപതയിലെ തിരുനഗറിലാണ് ജനനം. ജന്മനാട്ടിലെയും മധുരയിലെയും പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1971 ൽ തിരുച്ചിറപ്പള്ളിയിലെ സൊസൈറ്റി ദി ഡിവൈൻ വേഡിന്റെ സെന്റ് ചാൾസ് സെമിനാരിയിൽ പ്രവേശിച്ചു. സെമിനാരിയിൽ ആയിരിക്കുമ്പോൾ അദ്ദേഹം പ്രീ-യൂണിവേഴ്സിറ്റി കോഴ്സ് പൂർത്തിയാക്കി, 1975-ൽ ഇൻഡോറിലെ പാൽഡ സെമിനാരിയിൽ പഠനം നടത്തി. 1985 മേയ് 8ന് മധുരയിലെ തിരുനഗറിൽവച്ച് അദ്ദേഹം തിരുപ്പട്ടം സ്വീകരിച്ചു. 2009-ല്‍ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയാണ് അദ്ദേഹത്തെ ഖണ്ഡവയുടെ ബിഷപ്പായി നിയമിച്ചത്.
Image: /content_image/India/India-2021-10-05-16:47:06.jpg
Keywords: ഭോപ്പാ
Category: 18
Sub Category:
Heading: ബിഷപ്പ് അരോക്കിയ ദുരൈരാജ് ഭോപ്പാലിന്റെ പുതിയ ആര്‍ച്ച് ബിഷപ്പ്
Content: ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാൽ അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പായി ഖണ്ഡവയിലെ ബിഷപ്പ് ആലങ്കരം അരോക്കിയ സെബാസ്റ്റ്യൻ ദുരൈരാജിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. വിരമിക്കൽ പ്രായം എത്തിയതിനെ തുടര്‍ന്നു ആർച്ച് ബിഷപ്പ് ലിയോ കോർനെലിയോയുടെ രാജി പാപ്പ അംഗീകരിച്ചതിന് പിന്നാലെയാണ് പുതിയ നിയമനം. സൊസൈറ്റി ദി ഡിവൈൻ വേഡ് (SVD) അംഗമായ ആർച്ച് ബിഷപ്പ് കോർണേലിയോ കഴിഞ്ഞ 14 വര്‍ഷമായി ഭോപ്പാൽ അതിരൂപതയെ നയിച്ചുവരികയായിരിന്നു. ബിഷപ്പ് ദുരൈരാജും സൊസൈറ്റി ദി ഡിവൈൻ വേഡ് സഭാംഗമാണ്. 1957 മേയ് 3ന് തമിഴ്‌നാട്ടിലെ മധുര അതിരൂപതയിലെ തിരുനഗറിലാണ് ജനനം. ജന്മനാട്ടിലെയും മധുരയിലെയും പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1971 ൽ തിരുച്ചിറപ്പള്ളിയിലെ സൊസൈറ്റി ദി ഡിവൈൻ വേഡിന്റെ സെന്റ് ചാൾസ് സെമിനാരിയിൽ പ്രവേശിച്ചു. സെമിനാരിയിൽ ആയിരിക്കുമ്പോൾ അദ്ദേഹം പ്രീ-യൂണിവേഴ്സിറ്റി കോഴ്സ് പൂർത്തിയാക്കി, 1975-ൽ ഇൻഡോറിലെ പാൽഡ സെമിനാരിയിൽ പഠനം നടത്തി. 1985 മേയ് 8ന് മധുരയിലെ തിരുനഗറിൽവച്ച് അദ്ദേഹം തിരുപ്പട്ടം സ്വീകരിച്ചു. 2009-ല്‍ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയാണ് അദ്ദേഹത്തെ ഖണ്ഡവയുടെ ബിഷപ്പായി നിയമിച്ചത്.
Image: /content_image/India/India-2021-10-05-16:47:06.jpg
Keywords: ഭോപ്പാ
Content:
17420
Category: 1
Sub Category:
Heading: ഉത്തരാഖണ്ഡില്‍ ക്രൈസ്തവ ആരാധനാലയത്തിന് നേരെ ആക്രമണം: വിശ്വാസികള്‍ക്ക് മര്‍ദ്ദനം
Content: റൂര്‍ക്കി: മതപരിവര്‍ത്തന ആരോപണങ്ങളുടെ പേരില്‍ ക്രൈസ്തവ ആരാധനാലയം ആക്രമിക്കപ്പെടുന്നത് പതിവായ ഭാരതത്തില്‍ വീണ്ടും ആരാധനാലയത്തിന് നേരെ ആക്രമണം. ഉത്തരേന്ത്യന്‍ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ റൂര്‍ക്കിയിലെ സോളാനിപുരം കോളനിയില്‍ സ്ഥിതി ചെയ്യുന്ന ആരാധനാലയത്തിന് നേരെയാണ് ഞായറാഴ്ച ആക്രമണം ഉണ്ടായത്. പ്രാര്‍ത്ഥന നടക്കുന്നതിനിടയില്‍ രാവിലെ 10 മണിയോടെ മുദ്രാവാക്യം മുഴക്കിക്കൊണ്ട് എത്തിയ ഒരു സംഘം ആളുകള്‍ മതപരിവര്‍ത്തനം ചെയ്യുകയാണ് എന്നാരോപിച്ചു കൊണ്ട് ആക്രമണം അഴിച്ചുവിടുകയായിരുന്നു. അക്രമാസക്തരായ ഹിന്ദുത്വവാദികള്‍ പ്രാര്‍ത്ഥന തടസ്സപ്പെടുത്തിക്കൊണ്ട് പ്രാര്‍ത്ഥനാലയം അലങ്കോലമാക്കുകയും, അക്രമികളെ ശാന്തരാക്കുവാന്‍ ശ്രമിച്ച ക്രിസ്ത്യാനികളില്‍ ചിലരെ ശാരീരികമായി മര്‍ദ്ദിക്കുകയും ചെയ്തുവെന്ന്‍ ദേശീയ മാധ്യമമായ 'ഹിന്ദുസ്ഥാന്‍ ടൈംസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ അക്രമത്തെക്കുറിച്ച് അന്വേഷിക്കുമെന്നാണ് റൂര്‍ക്കി സര്‍ക്കിള്‍ ഓഫീസര്‍ വിവേക് കുമാര്‍ പറയുന്നത്. ക്രൈസ്തവ പ്രതിനിധികളും, അക്രമി സംഘത്തിന്റെ പ്രതിനിധികളും സ്റ്റേഷനിലെത്തി തങ്ങളുടെ പരാതികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ആക്രമിക്കപ്പെട്ട പ്രാര്‍ത്ഥനാലയത്തില്‍ മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട യാതൊരുവിധ പ്രവര്‍ത്തനങ്ങളും നടക്കുന്നില്ലെന്നു കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രാര്‍ത്ഥനാലയവുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന എന്‍. വിത്സണ്‍ പറയുന്നു. കഴിഞ്ഞ രണ്ടു ദശകങ്ങളായി നിരന്തരം പ്രാര്‍ത്ഥനകളും, യോഗങ്ങളും, സന്നദ്ധ പ്രവര്‍ത്തനങ്ങളും നടക്കുന്ന സ്ഥലമാണ് ആക്രമിക്കപ്പെട്ട പ്രാര്‍ത്ഥനാലയമെന്ന കാര്യവും വിത്സണ്‍ ചൂണ്ടിക്കാട്ടി. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോഴ്സിന്റെ കണക്കുകള്‍ പ്രകാരം ലോകത്ത് ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളില്‍ പത്താം സ്ഥാനത്താണ് ഇന്ത്യ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-05-18:41:53.jpg
Keywords: ആരാധനാ
Category: 1
Sub Category:
Heading: ഉത്തരാഖണ്ഡില്‍ ക്രൈസ്തവ ആരാധനാലയത്തിന് നേരെ ആക്രമണം: വിശ്വാസികള്‍ക്ക് മര്‍ദ്ദനം
Content: റൂര്‍ക്കി: മതപരിവര്‍ത്തന ആരോപണങ്ങളുടെ പേരില്‍ ക്രൈസ്തവ ആരാധനാലയം ആക്രമിക്കപ്പെടുന്നത് പതിവായ ഭാരതത്തില്‍ വീണ്ടും ആരാധനാലയത്തിന് നേരെ ആക്രമണം. ഉത്തരേന്ത്യന്‍ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ റൂര്‍ക്കിയിലെ സോളാനിപുരം കോളനിയില്‍ സ്ഥിതി ചെയ്യുന്ന ആരാധനാലയത്തിന് നേരെയാണ് ഞായറാഴ്ച ആക്രമണം ഉണ്ടായത്. പ്രാര്‍ത്ഥന നടക്കുന്നതിനിടയില്‍ രാവിലെ 10 മണിയോടെ മുദ്രാവാക്യം മുഴക്കിക്കൊണ്ട് എത്തിയ ഒരു സംഘം ആളുകള്‍ മതപരിവര്‍ത്തനം ചെയ്യുകയാണ് എന്നാരോപിച്ചു കൊണ്ട് ആക്രമണം അഴിച്ചുവിടുകയായിരുന്നു. അക്രമാസക്തരായ ഹിന്ദുത്വവാദികള്‍ പ്രാര്‍ത്ഥന തടസ്സപ്പെടുത്തിക്കൊണ്ട് പ്രാര്‍ത്ഥനാലയം അലങ്കോലമാക്കുകയും, അക്രമികളെ ശാന്തരാക്കുവാന്‍ ശ്രമിച്ച ക്രിസ്ത്യാനികളില്‍ ചിലരെ ശാരീരികമായി മര്‍ദ്ദിക്കുകയും ചെയ്തുവെന്ന്‍ ദേശീയ മാധ്യമമായ 'ഹിന്ദുസ്ഥാന്‍ ടൈംസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ അക്രമത്തെക്കുറിച്ച് അന്വേഷിക്കുമെന്നാണ് റൂര്‍ക്കി സര്‍ക്കിള്‍ ഓഫീസര്‍ വിവേക് കുമാര്‍ പറയുന്നത്. ക്രൈസ്തവ പ്രതിനിധികളും, അക്രമി സംഘത്തിന്റെ പ്രതിനിധികളും സ്റ്റേഷനിലെത്തി തങ്ങളുടെ പരാതികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ആക്രമിക്കപ്പെട്ട പ്രാര്‍ത്ഥനാലയത്തില്‍ മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട യാതൊരുവിധ പ്രവര്‍ത്തനങ്ങളും നടക്കുന്നില്ലെന്നു കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രാര്‍ത്ഥനാലയവുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന എന്‍. വിത്സണ്‍ പറയുന്നു. കഴിഞ്ഞ രണ്ടു ദശകങ്ങളായി നിരന്തരം പ്രാര്‍ത്ഥനകളും, യോഗങ്ങളും, സന്നദ്ധ പ്രവര്‍ത്തനങ്ങളും നടക്കുന്ന സ്ഥലമാണ് ആക്രമിക്കപ്പെട്ട പ്രാര്‍ത്ഥനാലയമെന്ന കാര്യവും വിത്സണ്‍ ചൂണ്ടിക്കാട്ടി. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോഴ്സിന്റെ കണക്കുകള്‍ പ്രകാരം ലോകത്ത് ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളില്‍ പത്താം സ്ഥാനത്താണ് ഇന്ത്യ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-05-18:41:53.jpg
Keywords: ആരാധനാ
Content:
17421
Category: 24
Sub Category:
Heading: പരിശുദ്ധ കന്യകാമറിയത്തോടുള്ള വിശുദ്ധ ഫൗസ്റ്റീനായുടെ രണ്ട് പ്രാർത്ഥനകൾ
Content: #{blue->none->b-> ഒന്നാമത്തെ പ്രാർത്ഥന }# ഓ മറിയമേ, എന്റെ അമ്മേ, എന്റെ നാഥേ, എൻ്റെ ആത്മാവിനെയും ശരീരത്തെയും എന്റെ ജീവിതവും മരണവും അതിനു ശേഷം വരുന്നവയും നിനക്കു ഞാൻ സമർപ്പിക്കുന്നു. ഞാൻ എല്ലാം നിൻ്റെ കരങ്ങളിൽ ഭരമേല്പിക്കുന്നു. ഓ എന്റെ അമ്മേ, നിൻ്റെ കന്യാത്വത്തിന്റെ മേലങ്കി കൊണ്ട് എൻ്റെ ആത്മാവിനെ പൊതിയുകയും എന്റെ ഹൃദയത്തിലും ആത്മാവിലും ശരീരത്തിലും വിശുദ്ധിയുടെ കൃപ നൽകുകയും ചെയ്യണമേ. ശത്രുവിന്റെ എല്ലാ ശക്തികളിൽ നിന്നും പ്രത്യേകിച്ച് പുണ്യത്തിൻ്റെ മുഖംമൂടി ധരിച്ച് അതിനു പിന്നിൽ തങ്ങളുടെ ദുഷ്ടത മറച്ചുവെക്കുന്നവരിൽ നിന്നും നിൻ്റെ ശക്തിയാൽ എന്നെ സംരക്ഷിക്കണമേ. വേദന എൻ്റെ ആത്മാവിനെ തർക്കാതിരിക്കാൻ എന്നെ ശക്തിപ്പെടുത്തണമേ. കൃപയുടെ മാതാവേ, ദൈവീക ശക്തിയാൽ ജീവിക്കാൻ എന്നെ പഠിപ്പിക്കണമേ. ഓ മറിയമേ, ഭയാനകമായ ഒരു വാൾ നിന്റെ ആത്മാവിൽ തുളച്ചു കയറി. ദൈവത്തിനല്ലാതെ ആർക്കും നിൻ്റെ സഹനങ്ങൾ അറിയാൻ കഴിയുകയില്ല. നിന്റെ ആത്മാവ് ഒരിക്കലും തളരുകയില്ല, അതു ധൈര്യമുള്ളതാണ് കാരണം അതെപ്പോഴും ഈശോയോടൊപ്പമാണല്ലോ. മാധുര്യമുള്ള അമ്മേ, എന്റെ ആത്മാവിനെ ഈശോയോട് ഐക്യപ്പെടുത്തണമേ. അപ്പോൾ മാത്രമാണ് എല്ലാ പരീക്ഷണങ്ങളും കഷ്ടപ്പാടുകളും എനിക്കു അതിജീവിക്കാൻ കഴിയു. ഈശോയോടു ഐക്യപ്പെട്ടിരുന്നാലേ എൻ്റെ ചെറിയ ത്യാഗങ്ങൾ ദൈവത്തെ പ്രസാദിപ്പിക്കുകയുള്ളു. ഏറ്റവും മാധുര്യമുള്ള അമ്മേ, ആന്തരിക ജീവിതത്തെക്കുറിച്ച് എന്നെ പഠിപ്പിക്കുന്നത് തുടരണമേ. കഷ്ടതയുടെ വാൾ ഒരിക്കലും എന്നെ തകർക്കാതിരിക്കട്ടെ. ഓ പരിശുദ്ധ കന്യകേ, എൻ്റെ ഹൃദയത്തിലേക്കു ധൈര്യം പകരുകയും അതിനെ കാത്തുസൂക്ഷിക്കുകയും ചെയ്യണമേ. ആമ്മേൻ. #{blue->none->b-> രണ്ടാമത്തെ പ്രാർത്ഥന }# ഓ മറിയമേ, അമലോത്ഭവ കന്യകേ, എന്റെ ഹൃദയത്തിന്റെ പരിശുദ്ധമായ പളുങ്കേ, നീ എൻ്റെ ശക്തിയാണ്, സുരക്ഷിതമായ നങ്കൂരമാണ്. ദുർബലമായ ഹൃദയത്തിൻ്റെ ചരിചയും സംരക്ഷണവും നീ തന്നെ. ഓ മറിയമേ, പരിശുദ്ധയും സമാനതകളില്ലാത്തവളുമാണ് നീ. ഒരേ സമയം കന്യകയും അമ്മയും അശുദ്ധിയുടെ കണിക പോലും ഇല്ലാത്ത നീ സൂര്യനെപ്പോലെ സുന്ദരിയാണ്. നിന്റെ ആത്മാവിന്റെ പരിശുദ്ധിയുമായി താരതമ്യം ചെയ്യാൻ യോഗ്യമായ യാതൊന്നും ഇവിടെയില്ല. നിന്റെ സൗന്ദര്യം അത്യുന്നതൻ്റെ കണ്ണിൽ നിന്നെ ആകൃഷ്ടയാക്കി. അവൻ സ്വർഗ്ഗത്തിൽ നിന്നു സ്വർഗ്ഗസിംഹാസനം ഉപേക്ഷിച്ച് ഭൂമിയിൽ ഇറങ്ങി വന്നു. നിൻ്റെ ഹൃദയത്തിൽ നിന്നു ശരീര രക്തങ്ങൾ സ്വീകരിച്ചു. ഒൻപതു മാസം കന്യകയായ നിൻ്റെ ഹൃദയത്തിൽ മറഞ്ഞിരുന്നു. ഓ അമ്മേ, കന്യകയേ, അനശ്വരനായ ദൈവം മനുഷ്യനായിതീർന്നു. ഈ രഹസ്യം ആർക്കും ഉൾകൊള്ളാൻ കഴിയുകയില്ല. ഇത് സ്നേഹവും അവൻ്റെ അദൃശ്യമായ കരുണയുടെ നിയോഗവും മാത്രമാണ്. അമ്മേ, നിന്നിലൂടെ - അവനോടൊപ്പം എന്നേക്കും ജീവിക്കാൻ ഞങ്ങൾക്കു അവസരം ലഭിച്ചിരിക്കുന്നു. ഓ മറിയമേ, കന്യകയായ അമ്മേ, സ്വർഗ്ഗത്തിൻ്റെ കവാടമേ, നിന്നിലൂടെ രക്ഷ ഞങ്ങളിലേക്കു വന്നു. നിൻ്റെ കൈകളിലൂടെ കൃപയുടെ അരുവികൾ ഞങ്ങളിലേക്ക് ഒഴുകുന്നു. നിന്നെ വിശ്വസ്തയോടെ അനുകരിക്കുന്നത് മാത്രമേ എന്നെ വിശുദ്ധികരിക്കു. ഓ കന്യകയായ അമ്മേ, ഏറ്റവും മനോഹരിയായി ലില്ലി പുഷ്പമേ, നിൻ്റെ ഹൃദയമായിരുന്നു ഈശോയ്ക്കു വേണ്ടിയുള്ള ഈ ഭൂമിയിലെ ആദ്യത്തെ സക്രാരി. മാലാഖ വൃന്ദങ്ങളെക്കാളും വിശുദ്ധരെക്കാലും നിന്നെ ഉയർത്തിയ നിൻ്റെ എളിമ ഏറ്റവും ആഴമുള്ളതാണ്. ഓ മറിയമേ, എന്റെ മാധുര്യമുള്ള അമ്മേ, നിനക്കു ഞാൻ എൻ്റെ പാവപ്പെട്ട ആത്മാവും ശരീരവും ഹൃദയവും നൽകുന്നു. നീ എൻ്റെ ജീവിതത്തിന്റെ , പ്രത്യേകിച്ച് എന്റെ മരണ നേരത്ത്, എന്റെ അവസാന പോരാട്ടത്തിൽ സംരക്ഷകയാകണമേ. ആമ്മേൻ. (നോട്ടുബുക്ക് 161). സ്വതന്ത്ര വിവർത്തനം: ഫാ. ജയ്സൺ കുന്നേൽ
Image: /content_image/SocialMedia/SocialMedia-2021-10-05-19:46:16.jpg
Keywords: ഫൗസ്റ്റീന
Category: 24
Sub Category:
Heading: പരിശുദ്ധ കന്യകാമറിയത്തോടുള്ള വിശുദ്ധ ഫൗസ്റ്റീനായുടെ രണ്ട് പ്രാർത്ഥനകൾ
Content: #{blue->none->b-> ഒന്നാമത്തെ പ്രാർത്ഥന }# ഓ മറിയമേ, എന്റെ അമ്മേ, എന്റെ നാഥേ, എൻ്റെ ആത്മാവിനെയും ശരീരത്തെയും എന്റെ ജീവിതവും മരണവും അതിനു ശേഷം വരുന്നവയും നിനക്കു ഞാൻ സമർപ്പിക്കുന്നു. ഞാൻ എല്ലാം നിൻ്റെ കരങ്ങളിൽ ഭരമേല്പിക്കുന്നു. ഓ എന്റെ അമ്മേ, നിൻ്റെ കന്യാത്വത്തിന്റെ മേലങ്കി കൊണ്ട് എൻ്റെ ആത്മാവിനെ പൊതിയുകയും എന്റെ ഹൃദയത്തിലും ആത്മാവിലും ശരീരത്തിലും വിശുദ്ധിയുടെ കൃപ നൽകുകയും ചെയ്യണമേ. ശത്രുവിന്റെ എല്ലാ ശക്തികളിൽ നിന്നും പ്രത്യേകിച്ച് പുണ്യത്തിൻ്റെ മുഖംമൂടി ധരിച്ച് അതിനു പിന്നിൽ തങ്ങളുടെ ദുഷ്ടത മറച്ചുവെക്കുന്നവരിൽ നിന്നും നിൻ്റെ ശക്തിയാൽ എന്നെ സംരക്ഷിക്കണമേ. വേദന എൻ്റെ ആത്മാവിനെ തർക്കാതിരിക്കാൻ എന്നെ ശക്തിപ്പെടുത്തണമേ. കൃപയുടെ മാതാവേ, ദൈവീക ശക്തിയാൽ ജീവിക്കാൻ എന്നെ പഠിപ്പിക്കണമേ. ഓ മറിയമേ, ഭയാനകമായ ഒരു വാൾ നിന്റെ ആത്മാവിൽ തുളച്ചു കയറി. ദൈവത്തിനല്ലാതെ ആർക്കും നിൻ്റെ സഹനങ്ങൾ അറിയാൻ കഴിയുകയില്ല. നിന്റെ ആത്മാവ് ഒരിക്കലും തളരുകയില്ല, അതു ധൈര്യമുള്ളതാണ് കാരണം അതെപ്പോഴും ഈശോയോടൊപ്പമാണല്ലോ. മാധുര്യമുള്ള അമ്മേ, എന്റെ ആത്മാവിനെ ഈശോയോട് ഐക്യപ്പെടുത്തണമേ. അപ്പോൾ മാത്രമാണ് എല്ലാ പരീക്ഷണങ്ങളും കഷ്ടപ്പാടുകളും എനിക്കു അതിജീവിക്കാൻ കഴിയു. ഈശോയോടു ഐക്യപ്പെട്ടിരുന്നാലേ എൻ്റെ ചെറിയ ത്യാഗങ്ങൾ ദൈവത്തെ പ്രസാദിപ്പിക്കുകയുള്ളു. ഏറ്റവും മാധുര്യമുള്ള അമ്മേ, ആന്തരിക ജീവിതത്തെക്കുറിച്ച് എന്നെ പഠിപ്പിക്കുന്നത് തുടരണമേ. കഷ്ടതയുടെ വാൾ ഒരിക്കലും എന്നെ തകർക്കാതിരിക്കട്ടെ. ഓ പരിശുദ്ധ കന്യകേ, എൻ്റെ ഹൃദയത്തിലേക്കു ധൈര്യം പകരുകയും അതിനെ കാത്തുസൂക്ഷിക്കുകയും ചെയ്യണമേ. ആമ്മേൻ. #{blue->none->b-> രണ്ടാമത്തെ പ്രാർത്ഥന }# ഓ മറിയമേ, അമലോത്ഭവ കന്യകേ, എന്റെ ഹൃദയത്തിന്റെ പരിശുദ്ധമായ പളുങ്കേ, നീ എൻ്റെ ശക്തിയാണ്, സുരക്ഷിതമായ നങ്കൂരമാണ്. ദുർബലമായ ഹൃദയത്തിൻ്റെ ചരിചയും സംരക്ഷണവും നീ തന്നെ. ഓ മറിയമേ, പരിശുദ്ധയും സമാനതകളില്ലാത്തവളുമാണ് നീ. ഒരേ സമയം കന്യകയും അമ്മയും അശുദ്ധിയുടെ കണിക പോലും ഇല്ലാത്ത നീ സൂര്യനെപ്പോലെ സുന്ദരിയാണ്. നിന്റെ ആത്മാവിന്റെ പരിശുദ്ധിയുമായി താരതമ്യം ചെയ്യാൻ യോഗ്യമായ യാതൊന്നും ഇവിടെയില്ല. നിന്റെ സൗന്ദര്യം അത്യുന്നതൻ്റെ കണ്ണിൽ നിന്നെ ആകൃഷ്ടയാക്കി. അവൻ സ്വർഗ്ഗത്തിൽ നിന്നു സ്വർഗ്ഗസിംഹാസനം ഉപേക്ഷിച്ച് ഭൂമിയിൽ ഇറങ്ങി വന്നു. നിൻ്റെ ഹൃദയത്തിൽ നിന്നു ശരീര രക്തങ്ങൾ സ്വീകരിച്ചു. ഒൻപതു മാസം കന്യകയായ നിൻ്റെ ഹൃദയത്തിൽ മറഞ്ഞിരുന്നു. ഓ അമ്മേ, കന്യകയേ, അനശ്വരനായ ദൈവം മനുഷ്യനായിതീർന്നു. ഈ രഹസ്യം ആർക്കും ഉൾകൊള്ളാൻ കഴിയുകയില്ല. ഇത് സ്നേഹവും അവൻ്റെ അദൃശ്യമായ കരുണയുടെ നിയോഗവും മാത്രമാണ്. അമ്മേ, നിന്നിലൂടെ - അവനോടൊപ്പം എന്നേക്കും ജീവിക്കാൻ ഞങ്ങൾക്കു അവസരം ലഭിച്ചിരിക്കുന്നു. ഓ മറിയമേ, കന്യകയായ അമ്മേ, സ്വർഗ്ഗത്തിൻ്റെ കവാടമേ, നിന്നിലൂടെ രക്ഷ ഞങ്ങളിലേക്കു വന്നു. നിൻ്റെ കൈകളിലൂടെ കൃപയുടെ അരുവികൾ ഞങ്ങളിലേക്ക് ഒഴുകുന്നു. നിന്നെ വിശ്വസ്തയോടെ അനുകരിക്കുന്നത് മാത്രമേ എന്നെ വിശുദ്ധികരിക്കു. ഓ കന്യകയായ അമ്മേ, ഏറ്റവും മനോഹരിയായി ലില്ലി പുഷ്പമേ, നിൻ്റെ ഹൃദയമായിരുന്നു ഈശോയ്ക്കു വേണ്ടിയുള്ള ഈ ഭൂമിയിലെ ആദ്യത്തെ സക്രാരി. മാലാഖ വൃന്ദങ്ങളെക്കാളും വിശുദ്ധരെക്കാലും നിന്നെ ഉയർത്തിയ നിൻ്റെ എളിമ ഏറ്റവും ആഴമുള്ളതാണ്. ഓ മറിയമേ, എന്റെ മാധുര്യമുള്ള അമ്മേ, നിനക്കു ഞാൻ എൻ്റെ പാവപ്പെട്ട ആത്മാവും ശരീരവും ഹൃദയവും നൽകുന്നു. നീ എൻ്റെ ജീവിതത്തിന്റെ , പ്രത്യേകിച്ച് എന്റെ മരണ നേരത്ത്, എന്റെ അവസാന പോരാട്ടത്തിൽ സംരക്ഷകയാകണമേ. ആമ്മേൻ. (നോട്ടുബുക്ക് 161). സ്വതന്ത്ര വിവർത്തനം: ഫാ. ജയ്സൺ കുന്നേൽ
Image: /content_image/SocialMedia/SocialMedia-2021-10-05-19:46:16.jpg
Keywords: ഫൗസ്റ്റീന
Content:
17422
Category: 1
Sub Category:
Heading: സെക്രട്ടറിയേറ്റിനു മുന്നിലെ ക്രൈസ്തവ ധര്‍ണ്ണ കണ്ടില്ലെന്ന് നടിച്ച് മുഖ്യധാര മാധ്യമങ്ങള്‍
Content: തിരുവനന്തപുരം: ഇന്നലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റിനു മുന്നില്‍ സഭാഭേദമന്യേ സംയുക്ത ക്രൈസ്തവ സമിതികളുടെ ആഭിമുഖ്യത്തില്‍ നടത്തിയ ക്രൈസ്തവ ധര്‍ണ്ണ കണ്ടില്ലെന്ന് നടിച്ച് മുഖ്യധാരമാധ്യമങ്ങള്‍. എരുമേലിയില്‍ നിന്നു ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജെസ്‌നയുടെ തിരോധാനത്തിൽ സമഗ്ര അന്വേഷണം നടത്തുക, ലവ്, നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്നലെ നടന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിലും പ്രതിഷേധ ധര്‍ണ്ണയിലും നൂറുകണക്കിന് ആളുകള്‍ പങ്കുചേര്‍ന്നുവെങ്കിലും പത്ര ദൃശ്യ മാധ്യമങ്ങള്‍ ഇത് കണ്ടില്ലെന്ന്‍ നടിക്കുകയായിരിന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ക്രൈസ്തവ സഭാഭേദമന്യേ വിശ്വാസികള്‍ ധര്‍ണ്ണയ്ക്കായി എത്തിചേര്‍ന്നപ്പോള്‍ മാധ്യമങ്ങളുടെ സാന്നിദ്ധ്യമുണ്ടായിട്ടും അതിനു വേണ്ട പ്രാധാന്യം നല്‍കിയില്ലെന്ന ആരോപണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. സാമൂഹിക തിന്മകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിക്കൊണ്ടാണ് ക്രൈസ്തവര്‍ ധര്‍ണ്ണ നടത്തിയതെങ്കിലും വിഷയത്തില്‍ മാധ്യമങ്ങള്‍ സ്വീകരിച്ച നിശബ്ദ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ക്രൈസ്തവ സഭകള്‍ക്ക് നേരെ ചെറിയ ആരോപണം ഉയര്‍ന്നാല്‍ പോലും വലിയ രീതിയില്‍ ചര്‍ച്ചയാക്കുന്ന മാധ്യമങ്ങള്‍, മൂന്നു വര്‍ഷത്തോളമായി യാതൊരു പുരോഗതിയുമില്ലാത്ത ജെസ്ന കേസിലെ യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരുവാനും നര്‍ക്കോട്ടിക്, തീവ്രവാദ വിഷയങ്ങളില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടും ക്രൈസ്തവര്‍ നടത്തിയ ധര്‍ണ്ണയ്ക്കു പുല്ലുവിലയാണ് നല്‍കിയത്. ദീപിക ദിനപത്രവും ക്രൈസ്തവ മാധ്യമങ്ങളും മാത്രമാണ് കേരളത്തില്‍ ഏറെ സമകാലിക പ്രസക്തിയുള്ള ധര്‍ണ്ണ വിശദമായ വിധത്തില്‍ കവര്‍ ചെയ്തത്. തത്പര കക്ഷികള്‍ക്ക് വേണ്ടിയുള്ള മാധ്യമ നിലപാടിനെതിരെ ഉദ്ഘാടന പ്രസംഗത്തില്‍ പിസി ജോര്‍ജ്ജ് വിമര്‍ശനമുന്നയിരിച്ചിരിന്നു. അതേസമയം ക്രൈസ്തവ ധര്‍ണ്ണ വേണ്ടരീതിയില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ദൃശ്യ പത്ര മാധ്യമങ്ങളെ ബഹിഷ്ക്കരിക്കണമെന്ന ആഹ്വാനവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. കാസ, ഡിസിഎഫ്, പിഎല്ആര്‍, യുസിഎഫ്, പിസിഐ, ഈ യുഎഫ്, ക്രിസ്റ്റീന്‍, ചര്‍ച്ച് വാള്‍, ക്രോസ് തുടങ്ങിയ സംഘടനകളില്‍ അംഗമായിട്ടുള്ളവരും അല്ലാത്തവരുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിനാളുകളാണ് ഇന്നലെ പാളയം ക്രിസ്തുരാജ ദേവാലയത്തിനു മുന്നിലെത്തിയത്. ഇവിടെ നിന്ന് പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി റാലി സെക്രട്ടേറിയറ്റ് പടിക്കലേക്ക് നീങ്ങുകയായിരിന്നു. ഉച്ചകഴിഞ്ഞു രണ്ടുവരെയായിരുന്നു സത്യഗ്രഹം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-05-21:35:19.jpg
Keywords: മാധ്യമ
Category: 1
Sub Category:
Heading: സെക്രട്ടറിയേറ്റിനു മുന്നിലെ ക്രൈസ്തവ ധര്‍ണ്ണ കണ്ടില്ലെന്ന് നടിച്ച് മുഖ്യധാര മാധ്യമങ്ങള്‍
Content: തിരുവനന്തപുരം: ഇന്നലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റിനു മുന്നില്‍ സഭാഭേദമന്യേ സംയുക്ത ക്രൈസ്തവ സമിതികളുടെ ആഭിമുഖ്യത്തില്‍ നടത്തിയ ക്രൈസ്തവ ധര്‍ണ്ണ കണ്ടില്ലെന്ന് നടിച്ച് മുഖ്യധാരമാധ്യമങ്ങള്‍. എരുമേലിയില്‍ നിന്നു ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജെസ്‌നയുടെ തിരോധാനത്തിൽ സമഗ്ര അന്വേഷണം നടത്തുക, ലവ്, നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്നലെ നടന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിലും പ്രതിഷേധ ധര്‍ണ്ണയിലും നൂറുകണക്കിന് ആളുകള്‍ പങ്കുചേര്‍ന്നുവെങ്കിലും പത്ര ദൃശ്യ മാധ്യമങ്ങള്‍ ഇത് കണ്ടില്ലെന്ന്‍ നടിക്കുകയായിരിന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ക്രൈസ്തവ സഭാഭേദമന്യേ വിശ്വാസികള്‍ ധര്‍ണ്ണയ്ക്കായി എത്തിചേര്‍ന്നപ്പോള്‍ മാധ്യമങ്ങളുടെ സാന്നിദ്ധ്യമുണ്ടായിട്ടും അതിനു വേണ്ട പ്രാധാന്യം നല്‍കിയില്ലെന്ന ആരോപണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. സാമൂഹിക തിന്മകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിക്കൊണ്ടാണ് ക്രൈസ്തവര്‍ ധര്‍ണ്ണ നടത്തിയതെങ്കിലും വിഷയത്തില്‍ മാധ്യമങ്ങള്‍ സ്വീകരിച്ച നിശബ്ദ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ക്രൈസ്തവ സഭകള്‍ക്ക് നേരെ ചെറിയ ആരോപണം ഉയര്‍ന്നാല്‍ പോലും വലിയ രീതിയില്‍ ചര്‍ച്ചയാക്കുന്ന മാധ്യമങ്ങള്‍, മൂന്നു വര്‍ഷത്തോളമായി യാതൊരു പുരോഗതിയുമില്ലാത്ത ജെസ്ന കേസിലെ യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരുവാനും നര്‍ക്കോട്ടിക്, തീവ്രവാദ വിഷയങ്ങളില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടും ക്രൈസ്തവര്‍ നടത്തിയ ധര്‍ണ്ണയ്ക്കു പുല്ലുവിലയാണ് നല്‍കിയത്. ദീപിക ദിനപത്രവും ക്രൈസ്തവ മാധ്യമങ്ങളും മാത്രമാണ് കേരളത്തില്‍ ഏറെ സമകാലിക പ്രസക്തിയുള്ള ധര്‍ണ്ണ വിശദമായ വിധത്തില്‍ കവര്‍ ചെയ്തത്. തത്പര കക്ഷികള്‍ക്ക് വേണ്ടിയുള്ള മാധ്യമ നിലപാടിനെതിരെ ഉദ്ഘാടന പ്രസംഗത്തില്‍ പിസി ജോര്‍ജ്ജ് വിമര്‍ശനമുന്നയിരിച്ചിരിന്നു. അതേസമയം ക്രൈസ്തവ ധര്‍ണ്ണ വേണ്ടരീതിയില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ദൃശ്യ പത്ര മാധ്യമങ്ങളെ ബഹിഷ്ക്കരിക്കണമെന്ന ആഹ്വാനവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. കാസ, ഡിസിഎഫ്, പിഎല്ആര്‍, യുസിഎഫ്, പിസിഐ, ഈ യുഎഫ്, ക്രിസ്റ്റീന്‍, ചര്‍ച്ച് വാള്‍, ക്രോസ് തുടങ്ങിയ സംഘടനകളില്‍ അംഗമായിട്ടുള്ളവരും അല്ലാത്തവരുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിനാളുകളാണ് ഇന്നലെ പാളയം ക്രിസ്തുരാജ ദേവാലയത്തിനു മുന്നിലെത്തിയത്. ഇവിടെ നിന്ന് പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി റാലി സെക്രട്ടേറിയറ്റ് പടിക്കലേക്ക് നീങ്ങുകയായിരിന്നു. ഉച്ചകഴിഞ്ഞു രണ്ടുവരെയായിരുന്നു സത്യഗ്രഹം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-05-21:35:19.jpg
Keywords: മാധ്യമ