Contents
Displaying 17431-17440 of 25107 results.
Content:
17803
Category: 14
Sub Category:
Heading: പാത്രിയാര്‍ക്കീസ് കിറിലിന് ഉന്നത ബഹുമതി സമ്മാനിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍
Content: മോസ്കോ: റഷ്യന്‍ ഫെഡറേഷന് നല്‍കിയ സേവനങ്ങളും സംസ്കാരത്തിനും, പാരമ്പര്യത്തിനും നല്‍കിയ സംഭാവനകളും മാനിച്ച് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ തലവന്‍ പാത്രിയാര്‍ക്കീസ് കിറിലിന് റഷ്യന്‍ ഫെഡറേഷന്റെ ഉന്നത പുരസ്കാരം. മോസ്കോയിലെ ക്രെംലിനിലെ സെന്റ് കാതറിന്‍സ് ഹാളില്‍വെച്ച് നടന്ന ചടങ്ങിനിടെ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനാണ് പ്രഥമ അപ്പസ്തോലനായ വിശുദ്ധ അന്ത്രയോസിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ‘ദി ഓര്‍ഡര്‍ ഓഫ് ദി സെന്റ് ആന്‍ഡ്ര്യൂ ദി അപ്പോസ്തല്‍ ദി ഫസ്റ്റ് കോള്‍ഡ്’ പുരസ്കാരം പാത്രിയാര്‍ക്കീസ് കിറിലിന് സമ്മാനിച്ചത്. പുരസ്കാരം സമ്മാനിച്ചതിന് പുറമേ, നവംബര്‍ 20ന് എഴുപത്തിയഞ്ചാമത്തെ ജന്മദിനം ആഘോഷിച്ച പാത്രിയാര്‍ക്കീസിന് പുടിന്‍ ജന്മദിന ആശംസകളും നേര്‍ന്നു. പാത്രിയാര്‍ക്കീസ് കിറില്‍ മാതൃരാഷ്ട്രത്തിന് വേണ്ടി ചെയ്ത സേവനങ്ങളേക്കുറിച്ചും, അദ്ദേഹത്തിന്റെ യോഗ്യതകളേക്കുറിച്ചും പറയുന്നതും, റഷ്യയുടെ ഉന്നത പുരസ്കാരം പാത്രിയാര്‍ക്കീസിന് സമ്മാനിക്കുന്നതും തന്നെ സംബന്ധിച്ചിടത്തോളം വലിയ ആദരവാണെന്നായിരിന്നു പുടിന്റെ പരാമര്‍ശം. ആത്മീയവും സാംസ്കാരികവുമായ പാരമ്പര്യത്തിന്റെ സംരക്ഷണത്തിനും, വികാസത്തിനും നല്‍കിയ സംഭാവനകളേയും, ജനങ്ങള്‍ക്കിടയിലെ സമാധാനവും സൗഹാര്‍ദ്ദവും ശക്തിപ്പെടുത്തിയതും മാനിച്ചാണ് മോസ്കോയുടേയും, മുഴുവന്‍ റഷ്യയുടേയും പാത്രിയാര്‍ക്കീസായ കിറിലിന് ‘ദി ഓര്‍ഡര്‍ ഓഫ് ദി സെന്റ് ആന്‍ഡ്ര്യൂ ദി അപ്പോസ്തല്‍ ദി ഫസ്റ്റ്’ പുരസ്കാരം സമ്മാനിക്കുന്നതെന്ന് പുടിന്‍ പറഞ്ഞു. പാത്രിയാര്‍ക്കീസ് കിറിലിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ കീഴില്‍ റഷ്യന്‍ സഭ രാജ്യത്തെ സാമൂഹ്യ ജീവിതത്തില്‍ സജീവമായി പങ്കുചേര്‍ന്നുകൊണ്ട് നിലവിലെ സാമൂഹ്യ പ്രശ്നങ്ങളെ പരിഹരിക്കുകയും, മുഴുവന്‍ രാജ്യത്തിനും ഗുണകരമാകുന്ന രീതിയില്‍ വന്‍ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊറോണ പകര്‍ച്ചവ്യാധിയുടെ സാഹചര്യം കണക്കിലെടുത്ത് ലളിതമായ ചടങ്ങാണ് സംഘടിപ്പിച്ചതെങ്കിലും ചടങ്ങിന്റെ ലാളിത്യം അതിന്റെ പ്രാധാന്യത്തെ ഒട്ടും തന്നെ കുറക്കുന്നില്ലെന്നും റഷ്യന്‍ പ്രസിഡന്റ് ഓര്‍മ്മിപ്പിച്ചു. നല്ല വാക്കുകള്‍ക്കും റഷ്യയുടെ ഉന്നത പുരസ്കാരം സമ്മാനിച്ചതിനും നിറഞ്ഞ ഹൃദയത്തോടെ താന്‍ നന്ദി പറയുന്നുവെന്നായിരിന്നു പാത്രിയാര്‍ക്കീസ് കിറിലിന്റെ മറുപടി പ്രസംഗം. ശാസ്ത്രം, സംസ്കാരം, കല, വ്യവസായിക മേഖലകളിലൂടെ റഷ്യയുടെ ഉന്നതിക്കും, മഹത്വത്തിനുമായി അതിവിശിഷ്ട സേവനങ്ങള്‍ ചെയ്യുന്ന പ്രമുഖ വ്യക്തികള്‍ക്ക് നല്‍കിവരുന്ന ഉന്നത പുരസ്കാരമാണ് ദി ഓര്‍ഡര്‍ ഓഫ് ദി സെന്റ് ആന്‍ഡ്ര്യൂ ദി അപ്പോസ്തല്‍ ദി ഫസ്റ്റ് കോള്‍ഡ്’ അവാര്‍ഡ്’. റഷ്യയുടെ മാധ്യസ്ഥ വിശുദ്ധന്‍ കൂടിയായ വിശുദ്ധ അന്ത്രയോസിനോടുള്ള ആദരണാര്‍ത്ഥം 1698-ല്‍ ത്സാര്‍ ചക്രവര്‍ത്തിയായ മഹാനായ പീറ്ററാണ് ഈ അവാര്‍ഡ് സ്ഥാപിച്ചത്. ‘യു.എസ്.എസ്.ആര്‍’ന്റെ കാലത്ത് റദ്ദാക്കിയ ഈ അവാര്‍ഡ് 1998-ല്‍ പുനസ്ഥാപിക്കുകയായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-23-13:31:24.jpg
Keywords: റഷ്യ, പുടി
Category: 14
Sub Category:
Heading: പാത്രിയാര്‍ക്കീസ് കിറിലിന് ഉന്നത ബഹുമതി സമ്മാനിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍
Content: മോസ്കോ: റഷ്യന്‍ ഫെഡറേഷന് നല്‍കിയ സേവനങ്ങളും സംസ്കാരത്തിനും, പാരമ്പര്യത്തിനും നല്‍കിയ സംഭാവനകളും മാനിച്ച് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ തലവന്‍ പാത്രിയാര്‍ക്കീസ് കിറിലിന് റഷ്യന്‍ ഫെഡറേഷന്റെ ഉന്നത പുരസ്കാരം. മോസ്കോയിലെ ക്രെംലിനിലെ സെന്റ് കാതറിന്‍സ് ഹാളില്‍വെച്ച് നടന്ന ചടങ്ങിനിടെ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനാണ് പ്രഥമ അപ്പസ്തോലനായ വിശുദ്ധ അന്ത്രയോസിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ‘ദി ഓര്‍ഡര്‍ ഓഫ് ദി സെന്റ് ആന്‍ഡ്ര്യൂ ദി അപ്പോസ്തല്‍ ദി ഫസ്റ്റ് കോള്‍ഡ്’ പുരസ്കാരം പാത്രിയാര്‍ക്കീസ് കിറിലിന് സമ്മാനിച്ചത്. പുരസ്കാരം സമ്മാനിച്ചതിന് പുറമേ, നവംബര്‍ 20ന് എഴുപത്തിയഞ്ചാമത്തെ ജന്മദിനം ആഘോഷിച്ച പാത്രിയാര്‍ക്കീസിന് പുടിന്‍ ജന്മദിന ആശംസകളും നേര്‍ന്നു. പാത്രിയാര്‍ക്കീസ് കിറില്‍ മാതൃരാഷ്ട്രത്തിന് വേണ്ടി ചെയ്ത സേവനങ്ങളേക്കുറിച്ചും, അദ്ദേഹത്തിന്റെ യോഗ്യതകളേക്കുറിച്ചും പറയുന്നതും, റഷ്യയുടെ ഉന്നത പുരസ്കാരം പാത്രിയാര്‍ക്കീസിന് സമ്മാനിക്കുന്നതും തന്നെ സംബന്ധിച്ചിടത്തോളം വലിയ ആദരവാണെന്നായിരിന്നു പുടിന്റെ പരാമര്‍ശം. ആത്മീയവും സാംസ്കാരികവുമായ പാരമ്പര്യത്തിന്റെ സംരക്ഷണത്തിനും, വികാസത്തിനും നല്‍കിയ സംഭാവനകളേയും, ജനങ്ങള്‍ക്കിടയിലെ സമാധാനവും സൗഹാര്‍ദ്ദവും ശക്തിപ്പെടുത്തിയതും മാനിച്ചാണ് മോസ്കോയുടേയും, മുഴുവന്‍ റഷ്യയുടേയും പാത്രിയാര്‍ക്കീസായ കിറിലിന് ‘ദി ഓര്‍ഡര്‍ ഓഫ് ദി സെന്റ് ആന്‍ഡ്ര്യൂ ദി അപ്പോസ്തല്‍ ദി ഫസ്റ്റ്’ പുരസ്കാരം സമ്മാനിക്കുന്നതെന്ന് പുടിന്‍ പറഞ്ഞു. പാത്രിയാര്‍ക്കീസ് കിറിലിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ കീഴില്‍ റഷ്യന്‍ സഭ രാജ്യത്തെ സാമൂഹ്യ ജീവിതത്തില്‍ സജീവമായി പങ്കുചേര്‍ന്നുകൊണ്ട് നിലവിലെ സാമൂഹ്യ പ്രശ്നങ്ങളെ പരിഹരിക്കുകയും, മുഴുവന്‍ രാജ്യത്തിനും ഗുണകരമാകുന്ന രീതിയില്‍ വന്‍ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊറോണ പകര്‍ച്ചവ്യാധിയുടെ സാഹചര്യം കണക്കിലെടുത്ത് ലളിതമായ ചടങ്ങാണ് സംഘടിപ്പിച്ചതെങ്കിലും ചടങ്ങിന്റെ ലാളിത്യം അതിന്റെ പ്രാധാന്യത്തെ ഒട്ടും തന്നെ കുറക്കുന്നില്ലെന്നും റഷ്യന്‍ പ്രസിഡന്റ് ഓര്‍മ്മിപ്പിച്ചു. നല്ല വാക്കുകള്‍ക്കും റഷ്യയുടെ ഉന്നത പുരസ്കാരം സമ്മാനിച്ചതിനും നിറഞ്ഞ ഹൃദയത്തോടെ താന്‍ നന്ദി പറയുന്നുവെന്നായിരിന്നു പാത്രിയാര്‍ക്കീസ് കിറിലിന്റെ മറുപടി പ്രസംഗം. ശാസ്ത്രം, സംസ്കാരം, കല, വ്യവസായിക മേഖലകളിലൂടെ റഷ്യയുടെ ഉന്നതിക്കും, മഹത്വത്തിനുമായി അതിവിശിഷ്ട സേവനങ്ങള്‍ ചെയ്യുന്ന പ്രമുഖ വ്യക്തികള്‍ക്ക് നല്‍കിവരുന്ന ഉന്നത പുരസ്കാരമാണ് ദി ഓര്‍ഡര്‍ ഓഫ് ദി സെന്റ് ആന്‍ഡ്ര്യൂ ദി അപ്പോസ്തല്‍ ദി ഫസ്റ്റ് കോള്‍ഡ്’ അവാര്‍ഡ്’. റഷ്യയുടെ മാധ്യസ്ഥ വിശുദ്ധന്‍ കൂടിയായ വിശുദ്ധ അന്ത്രയോസിനോടുള്ള ആദരണാര്‍ത്ഥം 1698-ല്‍ ത്സാര്‍ ചക്രവര്‍ത്തിയായ മഹാനായ പീറ്ററാണ് ഈ അവാര്‍ഡ് സ്ഥാപിച്ചത്. ‘യു.എസ്.എസ്.ആര്‍’ന്റെ കാലത്ത് റദ്ദാക്കിയ ഈ അവാര്‍ഡ് 1998-ല്‍ പുനസ്ഥാപിക്കുകയായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-23-13:31:24.jpg
Keywords: റഷ്യ, പുടി
Content:
17804
Category: 11
Sub Category:
Heading: യേശുവിനെ ജീവിതത്തിന്റെ സ്വപ്നമാക്കുക: യുവജനങ്ങളോട് പാപ്പയുടെ ആഹ്വാനം
Content: വത്തിക്കാന്‍ സിറ്റി: യേശുവിനെ ജീവിതത്തിന്റെ സ്വപ്നമാക്കുവാനും സന്തോഷത്താടെയും ഉൽസാഹത്തോടെയും അവിടുത്തെ പുണരുവാനും യുവജനങ്ങളോട് പാപ്പയുടെ ആഹ്വാനം. ആഗോള യുവജനദിനത്തിന്റെ രൂപതാഘോഷവും ക്രിസ്തുവിന്റെ രാജത്വത്തിരുനാളും ഒരുമിച്ച് ആഘോഷിച്ച് കൊണ്ട് ഇക്കഴിഞ്ഞ ഞായറാഴ്ച വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ അർപ്പിച്ച ദിവ്യബലി മദ്ധ്യേയാണ് പാപ്പ ഈ ആഹ്വാനം നടത്തിയത്. യേശുവിനെ ജീവിത സ്വപ്നമാക്കുമ്പോഴും, അവനെ സന്തോഷത്താടെയും ഉൽസാഹത്തോടെയും പുണരുമ്പോഴും അത് എല്ലാവർക്കും നന്മ വരുത്തുകയാണെന്നും പാപ്പ പറഞ്ഞു. യേശുവിനെ അനുഗമിക്കുകയും ആന്തരീക സ്വാതന്ത്ര്യമനുഭവിക്കുകയും ചെയ്യുമ്പോൾ മൃതമാക്കുന്ന കാഴ്ചകളാലും പ്രകടനങ്ങളാലും നാം വഞ്ചിതരാകില്ല. ലോകത്തിന്റെ വശീകരണങ്ങളിൽ മയങ്ങാനല്ല നമ്മൾ ഈ ലോകത്തിൽ ഉള്ളത്, മറിച്ച് നമ്മുടെ ജീവിതം കൈയ്യിലെടുത്ത് അത് നിറവോടെ ജീവിക്കാനാണ്. ഇത്തരത്തിൽ യേശുവിന്റെ സ്വാതന്ത്ര്യത്തോടൊപ്പം ഒഴുക്കിനെതിരെ നീങ്ങാൻ നമുക്ക് ധൈര്യം കിട്ടുകയും ചെയ്യും. നമ്മുടെ ജീവിതത്തിന്റെ അവസാന വാക്ക് യേശുവിനുള്ളതാണ്. അവൻ വാനമേഘങ്ങളോടൊപ്പം വരുന്നത് നമ്മുടെ ജീവിതത്തിൽ കൊടുങ്കാറ്റുകൾ ഉരുണ്ടുകൂടുമ്പോൾ നമ്മെ ഒരിക്കലും തനിച്ചാക്കുകയില്ല എന്നതിന്റെ ഉറപ്പാണ്. യേശുവിനെ അനുഗമിക്കുകയും ആന്തരീക സ്വാതന്ത്ര്യമനുഭവിക്കുകയും ചെയ്യുമ്പോൾ നമ്മുടെ ജീവിതങ്ങളില്‍ വലിയ വിടുതല്‍ ലഭിക്കുമെന്നും പാപ്പ പറഞ്ഞു. പ്രായമായാലും യുവജനങ്ങളോടു സ്വപ്നങ്ങൾ കാണുന്നത് തുടരാനും സ്വതന്ത്രരും സത്യസന്ധരും സമൂഹത്തിന്റെ വിമർശനാത്മകവുമായ മനസ്സാക്ഷിയാകാനും ആഹ്വാനം ചെയ്തുക്കൊണ്ടുമാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-23-15:21:50.jpg
Keywords: പാപ്പ, യുവജന
Category: 11
Sub Category:
Heading: യേശുവിനെ ജീവിതത്തിന്റെ സ്വപ്നമാക്കുക: യുവജനങ്ങളോട് പാപ്പയുടെ ആഹ്വാനം
Content: വത്തിക്കാന്‍ സിറ്റി: യേശുവിനെ ജീവിതത്തിന്റെ സ്വപ്നമാക്കുവാനും സന്തോഷത്താടെയും ഉൽസാഹത്തോടെയും അവിടുത്തെ പുണരുവാനും യുവജനങ്ങളോട് പാപ്പയുടെ ആഹ്വാനം. ആഗോള യുവജനദിനത്തിന്റെ രൂപതാഘോഷവും ക്രിസ്തുവിന്റെ രാജത്വത്തിരുനാളും ഒരുമിച്ച് ആഘോഷിച്ച് കൊണ്ട് ഇക്കഴിഞ്ഞ ഞായറാഴ്ച വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ അർപ്പിച്ച ദിവ്യബലി മദ്ധ്യേയാണ് പാപ്പ ഈ ആഹ്വാനം നടത്തിയത്. യേശുവിനെ ജീവിത സ്വപ്നമാക്കുമ്പോഴും, അവനെ സന്തോഷത്താടെയും ഉൽസാഹത്തോടെയും പുണരുമ്പോഴും അത് എല്ലാവർക്കും നന്മ വരുത്തുകയാണെന്നും പാപ്പ പറഞ്ഞു. യേശുവിനെ അനുഗമിക്കുകയും ആന്തരീക സ്വാതന്ത്ര്യമനുഭവിക്കുകയും ചെയ്യുമ്പോൾ മൃതമാക്കുന്ന കാഴ്ചകളാലും പ്രകടനങ്ങളാലും നാം വഞ്ചിതരാകില്ല. ലോകത്തിന്റെ വശീകരണങ്ങളിൽ മയങ്ങാനല്ല നമ്മൾ ഈ ലോകത്തിൽ ഉള്ളത്, മറിച്ച് നമ്മുടെ ജീവിതം കൈയ്യിലെടുത്ത് അത് നിറവോടെ ജീവിക്കാനാണ്. ഇത്തരത്തിൽ യേശുവിന്റെ സ്വാതന്ത്ര്യത്തോടൊപ്പം ഒഴുക്കിനെതിരെ നീങ്ങാൻ നമുക്ക് ധൈര്യം കിട്ടുകയും ചെയ്യും. നമ്മുടെ ജീവിതത്തിന്റെ അവസാന വാക്ക് യേശുവിനുള്ളതാണ്. അവൻ വാനമേഘങ്ങളോടൊപ്പം വരുന്നത് നമ്മുടെ ജീവിതത്തിൽ കൊടുങ്കാറ്റുകൾ ഉരുണ്ടുകൂടുമ്പോൾ നമ്മെ ഒരിക്കലും തനിച്ചാക്കുകയില്ല എന്നതിന്റെ ഉറപ്പാണ്. യേശുവിനെ അനുഗമിക്കുകയും ആന്തരീക സ്വാതന്ത്ര്യമനുഭവിക്കുകയും ചെയ്യുമ്പോൾ നമ്മുടെ ജീവിതങ്ങളില്‍ വലിയ വിടുതല്‍ ലഭിക്കുമെന്നും പാപ്പ പറഞ്ഞു. പ്രായമായാലും യുവജനങ്ങളോടു സ്വപ്നങ്ങൾ കാണുന്നത് തുടരാനും സ്വതന്ത്രരും സത്യസന്ധരും സമൂഹത്തിന്റെ വിമർശനാത്മകവുമായ മനസ്സാക്ഷിയാകാനും ആഹ്വാനം ചെയ്തുക്കൊണ്ടുമാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-23-15:21:50.jpg
Keywords: പാപ്പ, യുവജന
Content:
17805
Category: 24
Sub Category:
Heading: സിസ്റ്റര്‍ മേരി തിയഡോർ: ദൈവത്തിന്റെ കഴുതയാകാന്‍ ഇന്ത്യയിലെത്തിയ കന്യാസ്ത്രീ
Content: പതിറ്റാണ്ടുകൾക്ക് മുമ്പും ഇപ്പോഴും അത്യാവശ്യവികസനമോ, അവശ്യ സൗകര്യങ്ങളോ ചെന്നെത്താത്ത നഗരപ്രാന്തങ്ങൾ ഇന്ത്യയിൽ ഒട്ടേറെയുണ്ട്. വൈകല്യങ്ങൾകൊണ്ടും രോഗങ്ങൾക്കൊണ്ടും അവിടെ ഒറ്റപ്പെടുന്ന ആയിരങ്ങൾക്കിടയിലാണ് ഒട്ടേറെ സന്യസ്തർ തങ്ങളുടെ പ്രവർത്തന മേഖല കണ്ടെത്തിയിട്ടുള്ളത്. വി. മദർതെരേസയെപ്പോലെ നിരവധി സന്യസ്തർ ഇന്ത്യയിലെ വലിയ നഗരങ്ങളിൽ അനാഥരുടെയും പാവപ്പെട്ടവരുടെയും ആശ്രയമായി മാറിയത് അങ്ങനെയാണ്. എഴുപത് വർഷങ്ങൾക്ക് മുമ്പ് അന്നത്തെ മദിരാശി പട്ടണത്തിൽ എല്ലാവരാലും തിരസ്കരിക്കപ്പെട്ട അനേകർക്ക് അഭയമായി മാറിയ ഒരു സന്യാസിനിയുണ്ട്. 2012ൽ മരിക്കുന്നതുവരെയും ആ മണ്ണിൽ ജീവിച്ച് അവർ അനേകായിരങ്ങൾ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തി. ഓസ്‌ട്രേലിയയിലെ ബ്രിസ്ബെയ്നിൽ ജനിച്ചുവളർന്ന്, ഫ്രാൻസിസ്കൻ മിഷനറീസ് ഓഫ് മേരി എന്ന സന്യാസിനീ സമൂഹത്തിൽ അംഗമായി തീർന്ന സി. മേരി തിയഡോർ 1951 ലാണ് ആദ്യമായി മദ്രാസിലെത്തിയത്. നിത്യവ്രത വാഗ്ദാനം നടത്തുന്നതിന് ഏതാനും വർഷങ്ങൾക്ക് മുമ്പായിരുന്നു അത്. അന്നുതന്നെ തന്റെ പ്രവർത്തനമേഖലയായി സി. തിയഡോർ മദ്രാസിനെ കണ്ടിരുന്നു. 1948 ൽ തന്റെ ഇരുപത്തൊന്നാം പിറന്നാൾ ദിനത്തിലാണ് സിസ്റ്റർ തിയഡോർ ഒരു സന്യാസിനിയാവുക എന്ന നിർണ്ണായകമായ തീരുമാനത്തിലേയ്ക്ക് എത്തിച്ചേരുന്നത്. വളരെ പെട്ടെന്നെടുത്ത തീരുമാനമെങ്കിലും അതൊരു ഉറച്ച തീരുമാനവും വലിയൊരു ദൈവ നിയോഗത്തിന്റെ ആരംഭവുമായിരുന്നു. മദ്രാസിന്റെ മണ്ണിൽ ജീവിച്ച കാലഘട്ടത്തിൽ അവിടെ പലവിധ വൈകല്യങ്ങളാൽ ജീവിതം വഴിമുട്ടിയവരും, ബലഹീനരും, രോഗികളുമായി അനേകരുടെ നിസ്സഹായാവസ്ഥ സി. തിയഡോറിന്റെ ഹൃദയത്തെ പിടിച്ചുലച്ചു. അവർക്ക് താങ്ങും തണലുമാകുവാൻ ആരുമുണ്ടായിരുന്നില്ല. ആ കാലഘട്ടത്തിൽ തന്നെ അന്നത്തെ മദ്രാസ് ആർച്ച് ബിഷപ്പ് അത്തരമൊരു കാര്യം സി. മേരി തിയഡോറിനോട് ആവശ്യപ്പെടുകയും ചെയ്തു. മാനസികവും ശാരീരികവുമായ വൈകല്യങ്ങൾ മൂലം വിഷമിക്കുന്ന പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്കായി ഒരു റിഹാബിലിറ്റേഷൻ സെന്റർ ആരംഭിക്കുക എന്നതായിരുന്നു അത്. ഏറെ നാളത്തെ പരിശ്രമങ്ങൾക്കൊടുവിൽ 1977ലാണ് സിസ്റ്ററിന്റെ ആ സ്വപ്നം യാഥാർത്ഥ്യമായത്. ചെന്നൈ നഗര മധ്യത്തിൽ അണ്ണാനഗറിലാണ് അതിനായി സ്ഥലം കണ്ടെത്തിയത്. സൗഹൃദം എന്നർത്ഥമുള്ള മിത്ര എന്ന സംസ്കൃത നാമമാണ് സിസ്റ്റർ ആ ഭവനത്തിന് നൽകിയത്. സിസ്റ്ററിന്റെ തന്നെ വാക്കുകളിൽ, മനുഷ്യത്വത്തിലെ വിസ്മരിക്കപ്പെട്ട വിഭാഗമായ ദുർബ്ബലരെ ശക്തിപ്പെടുത്തുന്നതിനായാണ് അത് ആരംഭിച്ചത്. Challenge to Conquer എന്ന വാക്യമാണ് മിത്രയ്ക്ക് മോട്ടോ ആയി സിസ്റ്റർ സ്വീകരിച്ചത്. കീഴടക്കാനുള്ള വെല്ലുവിളി. തങ്ങൾക്ക് ഒന്നും കഴിയില്ല എന്ന് കരുതി നിരാശയിൽ അകപ്പെട്ട് ഇരുട്ടറകളിൽ ജീവിതം തള്ളിനീക്കിയിരുന്ന അനേകരുടെ ലോകം കീഴടക്കാനുള്ള വെല്ലുവിളി അവർക്കുവേണ്ടി സി. മേരി തിയഡോർ ഏറ്റെടുക്കുകയായിരുന്നു. വാസ്തവത്തിൽ സിസ്റ്ററിന്റെ ഒറ്റയ്ക്കുള്ള കഠിനാധ്വാനമായിരുന്നു മിത്രയുടെ വിജയത്തിന് പിന്നിൽ. വലിയ ദൈവപരിപാലനയുടെ കരുതൽ ഓരോ ദിവസവും സിസ്റ്ററും മിത്രയിലെ അന്തേവാസികളും തിരിച്ചറിഞ്ഞിരുന്നു. ചെന്നൈയിലെയും ഓസ്‌ട്രേലിയയിലെയും അനേകർ സിസ്റ്ററിന്റെ മഹത്തായ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി സഹായ ഹസ്തവുമായി മുന്നോട്ടുവന്നു. ഓസ്‌ട്രേലിയയിലെ ചില പത്രപ്രവർത്തകർ മിത്ര സന്ദർശിക്കുകയും വിശദമായി അവിടെ നടക്കുന്ന പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുകയും ഉണ്ടായിട്ടുണ്ട്. വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പയുടെ ഇന്ത്യ സന്ദർശന വേളയിൽ മിത്രയിലെ അന്തേവാസികളെ സന്ദർശിക്കാൻ അവിടെയെത്തിയിരുന്നു. പീറ്റർ ഗെയിൽ രചിച്ച സിസ്റ്റർ മേരി തിയഡോറിന്റെ ജീവചരിത്രത്തിന്റെ പേര് God's Donkey എന്നാണ്, ദൈവത്തിന്റെ കഴുത. തന്നെ സ്വയം സിസ്റ്റർ തിയഡോർ വിശേഷിപ്പിച്ചിരുന്നത് അങ്ങനെയായിരുന്നു. ചിലപ്പോൾ പിടിവാശി പ്രകടിപ്പിക്കാറുള്ള ജീവിയായാണ് സിസ്റ്റർ ഒരു ഇന്റർവ്യൂവിൽ കഴുതയെക്കുറിച്ച് പറയുന്നത്. ദൈവത്തിനുവേണ്ടി ചിലപ്പോൾ പിടിവാശി കാണിക്കുകയും എല്ലായ്പ്പോഴും യജമാനനായ ദൈവത്തിന് വിധേയപ്പെടുകയും ചെയ്യുന്ന ഒരു കഴുതയായി അവർ സ്വയം കണ്ടു. മാവേലിക്കര രൂപതാദ്ധ്യക്ഷനായ ജോഷ്വ മാർ ഇഗ്നാത്തിയോസ് പിതാവ് അദ്ധ്യക്ഷനായ ഒരു ട്രസ്റ്റിന് കീഴിലാണ് ഇന്ന് മിത്ര. 2010 മുതൽ മിത്ര സ്‌പെഷ്യൽ സ്‌കൂളിന്റെയും റീഹാബിലിറ്റേഷൻ സെന്ററിന്റെയും നടത്തിപ്പ് ചുമതല സർവൈറ്റ് സന്യാസിനിമാർക്കാണ്. തങ്ങളിൽ ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് ആ ചുമതലകൾ അതിന്റെ പൂർണ്ണതയിൽ ആ സന്യാസിനിമാർ നിർവഹിച്ചുവരുന്നു. ആധുനിക ലോകം നേട്ടങ്ങൾക്കും സ്വപ്നങ്ങൾക്കും പിന്നാലെ പരക്കം പായുമ്പോൾ, തിരസ്കരിക്കപ്പെടുകയും ചവിട്ടിയരയ്ക്കപ്പെടുകയും ചെയ്യുന്ന വലിയൊരുവിഭാഗം പാവപ്പെട്ടവർ നമുക്കിടയിലുണ്ട്. മറ്റൊന്നും പ്രതീക്ഷിക്കാതെ അവർക്ക് ആശ്രയമാകുവാൻ ഈ ലോകത്തിൽ തങ്ങൾക്ക് മാത്രമാണ് കഴിയുകയെന്ന് മറ്റ് അനേകരെപ്പോലെ സി. മേരി തിയഡോറും പിൻഗാമികളും ഒരിക്കൽക്കൂടി തെളിയിക്കുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SocialMedia/SocialMedia-2021-11-23-16:10:43.jpg
Keywords: സന്യാസ, സന്യാസി
Category: 24
Sub Category:
Heading: സിസ്റ്റര്‍ മേരി തിയഡോർ: ദൈവത്തിന്റെ കഴുതയാകാന്‍ ഇന്ത്യയിലെത്തിയ കന്യാസ്ത്രീ
Content: പതിറ്റാണ്ടുകൾക്ക് മുമ്പും ഇപ്പോഴും അത്യാവശ്യവികസനമോ, അവശ്യ സൗകര്യങ്ങളോ ചെന്നെത്താത്ത നഗരപ്രാന്തങ്ങൾ ഇന്ത്യയിൽ ഒട്ടേറെയുണ്ട്. വൈകല്യങ്ങൾകൊണ്ടും രോഗങ്ങൾക്കൊണ്ടും അവിടെ ഒറ്റപ്പെടുന്ന ആയിരങ്ങൾക്കിടയിലാണ് ഒട്ടേറെ സന്യസ്തർ തങ്ങളുടെ പ്രവർത്തന മേഖല കണ്ടെത്തിയിട്ടുള്ളത്. വി. മദർതെരേസയെപ്പോലെ നിരവധി സന്യസ്തർ ഇന്ത്യയിലെ വലിയ നഗരങ്ങളിൽ അനാഥരുടെയും പാവപ്പെട്ടവരുടെയും ആശ്രയമായി മാറിയത് അങ്ങനെയാണ്. എഴുപത് വർഷങ്ങൾക്ക് മുമ്പ് അന്നത്തെ മദിരാശി പട്ടണത്തിൽ എല്ലാവരാലും തിരസ്കരിക്കപ്പെട്ട അനേകർക്ക് അഭയമായി മാറിയ ഒരു സന്യാസിനിയുണ്ട്. 2012ൽ മരിക്കുന്നതുവരെയും ആ മണ്ണിൽ ജീവിച്ച് അവർ അനേകായിരങ്ങൾ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തി. ഓസ്‌ട്രേലിയയിലെ ബ്രിസ്ബെയ്നിൽ ജനിച്ചുവളർന്ന്, ഫ്രാൻസിസ്കൻ മിഷനറീസ് ഓഫ് മേരി എന്ന സന്യാസിനീ സമൂഹത്തിൽ അംഗമായി തീർന്ന സി. മേരി തിയഡോർ 1951 ലാണ് ആദ്യമായി മദ്രാസിലെത്തിയത്. നിത്യവ്രത വാഗ്ദാനം നടത്തുന്നതിന് ഏതാനും വർഷങ്ങൾക്ക് മുമ്പായിരുന്നു അത്. അന്നുതന്നെ തന്റെ പ്രവർത്തനമേഖലയായി സി. തിയഡോർ മദ്രാസിനെ കണ്ടിരുന്നു. 1948 ൽ തന്റെ ഇരുപത്തൊന്നാം പിറന്നാൾ ദിനത്തിലാണ് സിസ്റ്റർ തിയഡോർ ഒരു സന്യാസിനിയാവുക എന്ന നിർണ്ണായകമായ തീരുമാനത്തിലേയ്ക്ക് എത്തിച്ചേരുന്നത്. വളരെ പെട്ടെന്നെടുത്ത തീരുമാനമെങ്കിലും അതൊരു ഉറച്ച തീരുമാനവും വലിയൊരു ദൈവ നിയോഗത്തിന്റെ ആരംഭവുമായിരുന്നു. മദ്രാസിന്റെ മണ്ണിൽ ജീവിച്ച കാലഘട്ടത്തിൽ അവിടെ പലവിധ വൈകല്യങ്ങളാൽ ജീവിതം വഴിമുട്ടിയവരും, ബലഹീനരും, രോഗികളുമായി അനേകരുടെ നിസ്സഹായാവസ്ഥ സി. തിയഡോറിന്റെ ഹൃദയത്തെ പിടിച്ചുലച്ചു. അവർക്ക് താങ്ങും തണലുമാകുവാൻ ആരുമുണ്ടായിരുന്നില്ല. ആ കാലഘട്ടത്തിൽ തന്നെ അന്നത്തെ മദ്രാസ് ആർച്ച് ബിഷപ്പ് അത്തരമൊരു കാര്യം സി. മേരി തിയഡോറിനോട് ആവശ്യപ്പെടുകയും ചെയ്തു. മാനസികവും ശാരീരികവുമായ വൈകല്യങ്ങൾ മൂലം വിഷമിക്കുന്ന പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്കായി ഒരു റിഹാബിലിറ്റേഷൻ സെന്റർ ആരംഭിക്കുക എന്നതായിരുന്നു അത്. ഏറെ നാളത്തെ പരിശ്രമങ്ങൾക്കൊടുവിൽ 1977ലാണ് സിസ്റ്ററിന്റെ ആ സ്വപ്നം യാഥാർത്ഥ്യമായത്. ചെന്നൈ നഗര മധ്യത്തിൽ അണ്ണാനഗറിലാണ് അതിനായി സ്ഥലം കണ്ടെത്തിയത്. സൗഹൃദം എന്നർത്ഥമുള്ള മിത്ര എന്ന സംസ്കൃത നാമമാണ് സിസ്റ്റർ ആ ഭവനത്തിന് നൽകിയത്. സിസ്റ്ററിന്റെ തന്നെ വാക്കുകളിൽ, മനുഷ്യത്വത്തിലെ വിസ്മരിക്കപ്പെട്ട വിഭാഗമായ ദുർബ്ബലരെ ശക്തിപ്പെടുത്തുന്നതിനായാണ് അത് ആരംഭിച്ചത്. Challenge to Conquer എന്ന വാക്യമാണ് മിത്രയ്ക്ക് മോട്ടോ ആയി സിസ്റ്റർ സ്വീകരിച്ചത്. കീഴടക്കാനുള്ള വെല്ലുവിളി. തങ്ങൾക്ക് ഒന്നും കഴിയില്ല എന്ന് കരുതി നിരാശയിൽ അകപ്പെട്ട് ഇരുട്ടറകളിൽ ജീവിതം തള്ളിനീക്കിയിരുന്ന അനേകരുടെ ലോകം കീഴടക്കാനുള്ള വെല്ലുവിളി അവർക്കുവേണ്ടി സി. മേരി തിയഡോർ ഏറ്റെടുക്കുകയായിരുന്നു. വാസ്തവത്തിൽ സിസ്റ്ററിന്റെ ഒറ്റയ്ക്കുള്ള കഠിനാധ്വാനമായിരുന്നു മിത്രയുടെ വിജയത്തിന് പിന്നിൽ. വലിയ ദൈവപരിപാലനയുടെ കരുതൽ ഓരോ ദിവസവും സിസ്റ്ററും മിത്രയിലെ അന്തേവാസികളും തിരിച്ചറിഞ്ഞിരുന്നു. ചെന്നൈയിലെയും ഓസ്‌ട്രേലിയയിലെയും അനേകർ സിസ്റ്ററിന്റെ മഹത്തായ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി സഹായ ഹസ്തവുമായി മുന്നോട്ടുവന്നു. ഓസ്‌ട്രേലിയയിലെ ചില പത്രപ്രവർത്തകർ മിത്ര സന്ദർശിക്കുകയും വിശദമായി അവിടെ നടക്കുന്ന പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുകയും ഉണ്ടായിട്ടുണ്ട്. വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പയുടെ ഇന്ത്യ സന്ദർശന വേളയിൽ മിത്രയിലെ അന്തേവാസികളെ സന്ദർശിക്കാൻ അവിടെയെത്തിയിരുന്നു. പീറ്റർ ഗെയിൽ രചിച്ച സിസ്റ്റർ മേരി തിയഡോറിന്റെ ജീവചരിത്രത്തിന്റെ പേര് God's Donkey എന്നാണ്, ദൈവത്തിന്റെ കഴുത. തന്നെ സ്വയം സിസ്റ്റർ തിയഡോർ വിശേഷിപ്പിച്ചിരുന്നത് അങ്ങനെയായിരുന്നു. ചിലപ്പോൾ പിടിവാശി പ്രകടിപ്പിക്കാറുള്ള ജീവിയായാണ് സിസ്റ്റർ ഒരു ഇന്റർവ്യൂവിൽ കഴുതയെക്കുറിച്ച് പറയുന്നത്. ദൈവത്തിനുവേണ്ടി ചിലപ്പോൾ പിടിവാശി കാണിക്കുകയും എല്ലായ്പ്പോഴും യജമാനനായ ദൈവത്തിന് വിധേയപ്പെടുകയും ചെയ്യുന്ന ഒരു കഴുതയായി അവർ സ്വയം കണ്ടു. മാവേലിക്കര രൂപതാദ്ധ്യക്ഷനായ ജോഷ്വ മാർ ഇഗ്നാത്തിയോസ് പിതാവ് അദ്ധ്യക്ഷനായ ഒരു ട്രസ്റ്റിന് കീഴിലാണ് ഇന്ന് മിത്ര. 2010 മുതൽ മിത്ര സ്‌പെഷ്യൽ സ്‌കൂളിന്റെയും റീഹാബിലിറ്റേഷൻ സെന്ററിന്റെയും നടത്തിപ്പ് ചുമതല സർവൈറ്റ് സന്യാസിനിമാർക്കാണ്. തങ്ങളിൽ ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് ആ ചുമതലകൾ അതിന്റെ പൂർണ്ണതയിൽ ആ സന്യാസിനിമാർ നിർവഹിച്ചുവരുന്നു. ആധുനിക ലോകം നേട്ടങ്ങൾക്കും സ്വപ്നങ്ങൾക്കും പിന്നാലെ പരക്കം പായുമ്പോൾ, തിരസ്കരിക്കപ്പെടുകയും ചവിട്ടിയരയ്ക്കപ്പെടുകയും ചെയ്യുന്ന വലിയൊരുവിഭാഗം പാവപ്പെട്ടവർ നമുക്കിടയിലുണ്ട്. മറ്റൊന്നും പ്രതീക്ഷിക്കാതെ അവർക്ക് ആശ്രയമാകുവാൻ ഈ ലോകത്തിൽ തങ്ങൾക്ക് മാത്രമാണ് കഴിയുകയെന്ന് മറ്റ് അനേകരെപ്പോലെ സി. മേരി തിയഡോറും പിൻഗാമികളും ഒരിക്കൽക്കൂടി തെളിയിക്കുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SocialMedia/SocialMedia-2021-11-23-16:10:43.jpg
Keywords: സന്യാസ, സന്യാസി
Content:
17806
Category: 24
Sub Category:
Heading: സിസ്റ്റര്‍ മേരി തിയഡോർ: ദൈവത്തിന്റെ കഴുതയാകാന്‍ ഇന്ത്യയിലെത്തിയ കന്യാസ്ത്രീ
Content: പതിറ്റാണ്ടുകൾക്ക് മുമ്പും ഇപ്പോഴും അത്യാവശ്യവികസനമോ, അവശ്യ സൗകര്യങ്ങളോ ചെന്നെത്താത്ത നഗരപ്രാന്തങ്ങൾ ഇന്ത്യയിൽ ഒട്ടേറെയുണ്ട്. വൈകല്യങ്ങൾകൊണ്ടും രോഗങ്ങൾക്കൊണ്ടും അവിടെ ഒറ്റപ്പെടുന്ന ആയിരങ്ങൾക്കിടയിലാണ് ഒട്ടേറെ സന്യസ്തർ തങ്ങളുടെ പ്രവർത്തന മേഖല കണ്ടെത്തിയിട്ടുള്ളത്. വി. മദർതെരേസയെപ്പോലെ നിരവധി സന്യസ്തർ ഇന്ത്യയിലെ വലിയ നഗരങ്ങളിൽ അനാഥരുടെയും പാവപ്പെട്ടവരുടെയും ആശ്രയമായി മാറിയത് അങ്ങനെയാണ്. എഴുപത് വർഷങ്ങൾക്ക് മുമ്പ് അന്നത്തെ മദിരാശി പട്ടണത്തിൽ എല്ലാവരാലും തിരസ്കരിക്കപ്പെട്ട അനേകർക്ക് അഭയമായി മാറിയ ഒരു സന്യാസിനിയുണ്ട്. 2012ൽ മരിക്കുന്നതുവരെയും ആ മണ്ണിൽ ജീവിച്ച് അവർ അനേകായിരങ്ങൾ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തി. ഓസ്‌ട്രേലിയയിലെ ബ്രിസ്ബെയ്നിൽ ജനിച്ചുവളർന്ന്, ഫ്രാൻസിസ്കൻ മിഷനറീസ് ഓഫ് മേരി എന്ന സന്യാസിനീ സമൂഹത്തിൽ അംഗമായി തീർന്ന സി. മേരി തിയഡോർ 1951 ലാണ് ആദ്യമായി മദ്രാസിലെത്തിയത്. നിത്യവ്രത വാഗ്ദാനം നടത്തുന്നതിന് ഏതാനും വർഷങ്ങൾക്ക് മുമ്പായിരുന്നു അത്. അന്നുതന്നെ തന്റെ പ്രവർത്തനമേഖലയായി സി. തിയഡോർ മദ്രാസിനെ കണ്ടിരുന്നു. 1948 ൽ തന്റെ ഇരുപത്തൊന്നാം പിറന്നാൾ ദിനത്തിലാണ് സിസ്റ്റർ തിയഡോർ ഒരു സന്യാസിനിയാവുക എന്ന നിർണ്ണായകമായ തീരുമാനത്തിലേയ്ക്ക് എത്തിച്ചേരുന്നത്. വളരെ പെട്ടെന്നെടുത്ത തീരുമാനമെങ്കിലും അതൊരു ഉറച്ച തീരുമാനവും വലിയൊരു ദൈവ നിയോഗത്തിന്റെ ആരംഭവുമായിരുന്നു. മദ്രാസിന്റെ മണ്ണിൽ ജീവിച്ച കാലഘട്ടത്തിൽ അവിടെ പലവിധ വൈകല്യങ്ങളാൽ ജീവിതം വഴിമുട്ടിയവരും, ബലഹീനരും, രോഗികളുമായി അനേകരുടെ നിസ്സഹായാവസ്ഥ സി. തിയഡോറിന്റെ ഹൃദയത്തെ പിടിച്ചുലച്ചു. അവർക്ക് താങ്ങും തണലുമാകുവാൻ ആരുമുണ്ടായിരുന്നില്ല. ആ കാലഘട്ടത്തിൽ തന്നെ അന്നത്തെ മദ്രാസ് ആർച്ച് ബിഷപ്പ് അത്തരമൊരു കാര്യം സി. മേരി തിയഡോറിനോട് ആവശ്യപ്പെടുകയും ചെയ്തു. മാനസികവും ശാരീരികവുമായ വൈകല്യങ്ങൾ മൂലം വിഷമിക്കുന്ന പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്കായി ഒരു റിഹാബിലിറ്റേഷൻ സെന്റർ ആരംഭിക്കുക എന്നതായിരുന്നു അത്. ഏറെ നാളത്തെ പരിശ്രമങ്ങൾക്കൊടുവിൽ 1977ലാണ് സിസ്റ്ററിന്റെ ആ സ്വപ്നം യാഥാർത്ഥ്യമായത്. ചെന്നൈ നഗര മധ്യത്തിൽ അണ്ണാനഗറിലാണ് അതിനായി സ്ഥലം കണ്ടെത്തിയത്. സൗഹൃദം എന്നർത്ഥമുള്ള മിത്ര എന്ന സംസ്കൃത നാമമാണ് സിസ്റ്റർ ആ ഭവനത്തിന് നൽകിയത്. സിസ്റ്ററിന്റെ തന്നെ വാക്കുകളിൽ, മനുഷ്യത്വത്തിലെ വിസ്മരിക്കപ്പെട്ട വിഭാഗമായ ദുർബ്ബലരെ ശക്തിപ്പെടുത്തുന്നതിനായാണ് അത് ആരംഭിച്ചത്. Challenge to Conquer എന്ന വാക്യമാണ് മിത്രയ്ക്ക് മോട്ടോ ആയി സിസ്റ്റർ സ്വീകരിച്ചത്. കീഴടക്കാനുള്ള വെല്ലുവിളി. തങ്ങൾക്ക് ഒന്നും കഴിയില്ല എന്ന് കരുതി നിരാശയിൽ അകപ്പെട്ട് ഇരുട്ടറകളിൽ ജീവിതം തള്ളിനീക്കിയിരുന്ന അനേകരുടെ ലോകം കീഴടക്കാനുള്ള വെല്ലുവിളി അവർക്കുവേണ്ടി സി. മേരി തിയഡോർ ഏറ്റെടുക്കുകയായിരുന്നു. വാസ്തവത്തിൽ സിസ്റ്ററിന്റെ ഒറ്റയ്ക്കുള്ള കഠിനാധ്വാനമായിരുന്നു മിത്രയുടെ വിജയത്തിന് പിന്നിൽ. വലിയ ദൈവപരിപാലനയുടെ കരുതൽ ഓരോ ദിവസവും സിസ്റ്ററും മിത്രയിലെ അന്തേവാസികളും തിരിച്ചറിഞ്ഞിരുന്നു. ചെന്നൈയിലെയും ഓസ്‌ട്രേലിയയിലെയും അനേകർ സിസ്റ്ററിന്റെ മഹത്തായ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി സഹായ ഹസ്തവുമായി മുന്നോട്ടുവന്നു. ഓസ്‌ട്രേലിയയിലെ ചില പത്രപ്രവർത്തകർ മിത്ര സന്ദർശിക്കുകയും വിശദമായി അവിടെ നടക്കുന്ന പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുകയും ഉണ്ടായിട്ടുണ്ട്. വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പയുടെ ഇന്ത്യ സന്ദർശന വേളയിൽ മിത്രയിലെ അന്തേവാസികളെ സന്ദർശിക്കാൻ അവിടെയെത്തിയിരുന്നു. പീറ്റർ ഗെയിൽ രചിച്ച സിസ്റ്റർ മേരി തിയഡോറിന്റെ ജീവചരിത്രത്തിന്റെ പേര് God's Donkey എന്നാണ്, ദൈവത്തിന്റെ കഴുത. തന്നെ സ്വയം സിസ്റ്റർ തിയഡോർ വിശേഷിപ്പിച്ചിരുന്നത് അങ്ങനെയായിരുന്നു. ചിലപ്പോൾ പിടിവാശി പ്രകടിപ്പിക്കാറുള്ള ജീവിയായാണ് സിസ്റ്റർ ഒരു ഇന്റർവ്യൂവിൽ കഴുതയെക്കുറിച്ച് പറയുന്നത്. ദൈവത്തിനുവേണ്ടി ചിലപ്പോൾ പിടിവാശി കാണിക്കുകയും എല്ലായ്പ്പോഴും യജമാനനായ ദൈവത്തിന് വിധേയപ്പെടുകയും ചെയ്യുന്ന ഒരു കഴുതയായി അവർ സ്വയം കണ്ടു. മാവേലിക്കര രൂപതാദ്ധ്യക്ഷനായ ജോഷ്വ മാർ ഇഗ്നാത്തിയോസ് പിതാവ് അദ്ധ്യക്ഷനായ ഒരു ട്രസ്റ്റിന് കീഴിലാണ് ഇന്ന് മിത്ര. 2010 മുതൽ മിത്ര സ്‌പെഷ്യൽ സ്‌കൂളിന്റെയും റീഹാബിലിറ്റേഷൻ സെന്ററിന്റെയും നടത്തിപ്പ് ചുമതല സർവൈറ്റ് സന്യാസിനിമാർക്കാണ്. തങ്ങളിൽ ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് ആ ചുമതലകൾ അതിന്റെ പൂർണ്ണതയിൽ ആ സന്യാസിനിമാർ നിർവഹിച്ചുവരുന്നു. ആധുനിക ലോകം നേട്ടങ്ങൾക്കും സ്വപ്നങ്ങൾക്കും പിന്നാലെ പരക്കം പായുമ്പോൾ, തിരസ്കരിക്കപ്പെടുകയും ചവിട്ടിയരയ്ക്കപ്പെടുകയും ചെയ്യുന്ന വലിയൊരുവിഭാഗം പാവപ്പെട്ടവർ നമുക്കിടയിലുണ്ട്. മറ്റൊന്നും പ്രതീക്ഷിക്കാതെ അവർക്ക് ആശ്രയമാകുവാൻ ഈ ലോകത്തിൽ തങ്ങൾക്ക് മാത്രമാണ് കഴിയുകയെന്ന് മറ്റ് അനേകരെപ്പോലെ സി. മേരി തിയഡോറും പിൻഗാമികളും ഒരിക്കൽക്കൂടി തെളിയിക്കുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SocialMedia/SocialMedia-2021-11-23-16:16:22.jpg
Keywords: സന്യാസ, സന്യാസി
Category: 24
Sub Category:
Heading: സിസ്റ്റര്‍ മേരി തിയഡോർ: ദൈവത്തിന്റെ കഴുതയാകാന്‍ ഇന്ത്യയിലെത്തിയ കന്യാസ്ത്രീ
Content: പതിറ്റാണ്ടുകൾക്ക് മുമ്പും ഇപ്പോഴും അത്യാവശ്യവികസനമോ, അവശ്യ സൗകര്യങ്ങളോ ചെന്നെത്താത്ത നഗരപ്രാന്തങ്ങൾ ഇന്ത്യയിൽ ഒട്ടേറെയുണ്ട്. വൈകല്യങ്ങൾകൊണ്ടും രോഗങ്ങൾക്കൊണ്ടും അവിടെ ഒറ്റപ്പെടുന്ന ആയിരങ്ങൾക്കിടയിലാണ് ഒട്ടേറെ സന്യസ്തർ തങ്ങളുടെ പ്രവർത്തന മേഖല കണ്ടെത്തിയിട്ടുള്ളത്. വി. മദർതെരേസയെപ്പോലെ നിരവധി സന്യസ്തർ ഇന്ത്യയിലെ വലിയ നഗരങ്ങളിൽ അനാഥരുടെയും പാവപ്പെട്ടവരുടെയും ആശ്രയമായി മാറിയത് അങ്ങനെയാണ്. എഴുപത് വർഷങ്ങൾക്ക് മുമ്പ് അന്നത്തെ മദിരാശി പട്ടണത്തിൽ എല്ലാവരാലും തിരസ്കരിക്കപ്പെട്ട അനേകർക്ക് അഭയമായി മാറിയ ഒരു സന്യാസിനിയുണ്ട്. 2012ൽ മരിക്കുന്നതുവരെയും ആ മണ്ണിൽ ജീവിച്ച് അവർ അനേകായിരങ്ങൾ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തി. ഓസ്‌ട്രേലിയയിലെ ബ്രിസ്ബെയ്നിൽ ജനിച്ചുവളർന്ന്, ഫ്രാൻസിസ്കൻ മിഷനറീസ് ഓഫ് മേരി എന്ന സന്യാസിനീ സമൂഹത്തിൽ അംഗമായി തീർന്ന സി. മേരി തിയഡോർ 1951 ലാണ് ആദ്യമായി മദ്രാസിലെത്തിയത്. നിത്യവ്രത വാഗ്ദാനം നടത്തുന്നതിന് ഏതാനും വർഷങ്ങൾക്ക് മുമ്പായിരുന്നു അത്. അന്നുതന്നെ തന്റെ പ്രവർത്തനമേഖലയായി സി. തിയഡോർ മദ്രാസിനെ കണ്ടിരുന്നു. 1948 ൽ തന്റെ ഇരുപത്തൊന്നാം പിറന്നാൾ ദിനത്തിലാണ് സിസ്റ്റർ തിയഡോർ ഒരു സന്യാസിനിയാവുക എന്ന നിർണ്ണായകമായ തീരുമാനത്തിലേയ്ക്ക് എത്തിച്ചേരുന്നത്. വളരെ പെട്ടെന്നെടുത്ത തീരുമാനമെങ്കിലും അതൊരു ഉറച്ച തീരുമാനവും വലിയൊരു ദൈവ നിയോഗത്തിന്റെ ആരംഭവുമായിരുന്നു. മദ്രാസിന്റെ മണ്ണിൽ ജീവിച്ച കാലഘട്ടത്തിൽ അവിടെ പലവിധ വൈകല്യങ്ങളാൽ ജീവിതം വഴിമുട്ടിയവരും, ബലഹീനരും, രോഗികളുമായി അനേകരുടെ നിസ്സഹായാവസ്ഥ സി. തിയഡോറിന്റെ ഹൃദയത്തെ പിടിച്ചുലച്ചു. അവർക്ക് താങ്ങും തണലുമാകുവാൻ ആരുമുണ്ടായിരുന്നില്ല. ആ കാലഘട്ടത്തിൽ തന്നെ അന്നത്തെ മദ്രാസ് ആർച്ച് ബിഷപ്പ് അത്തരമൊരു കാര്യം സി. മേരി തിയഡോറിനോട് ആവശ്യപ്പെടുകയും ചെയ്തു. മാനസികവും ശാരീരികവുമായ വൈകല്യങ്ങൾ മൂലം വിഷമിക്കുന്ന പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്കായി ഒരു റിഹാബിലിറ്റേഷൻ സെന്റർ ആരംഭിക്കുക എന്നതായിരുന്നു അത്. ഏറെ നാളത്തെ പരിശ്രമങ്ങൾക്കൊടുവിൽ 1977ലാണ് സിസ്റ്ററിന്റെ ആ സ്വപ്നം യാഥാർത്ഥ്യമായത്. ചെന്നൈ നഗര മധ്യത്തിൽ അണ്ണാനഗറിലാണ് അതിനായി സ്ഥലം കണ്ടെത്തിയത്. സൗഹൃദം എന്നർത്ഥമുള്ള മിത്ര എന്ന സംസ്കൃത നാമമാണ് സിസ്റ്റർ ആ ഭവനത്തിന് നൽകിയത്. സിസ്റ്ററിന്റെ തന്നെ വാക്കുകളിൽ, മനുഷ്യത്വത്തിലെ വിസ്മരിക്കപ്പെട്ട വിഭാഗമായ ദുർബ്ബലരെ ശക്തിപ്പെടുത്തുന്നതിനായാണ് അത് ആരംഭിച്ചത്. Challenge to Conquer എന്ന വാക്യമാണ് മിത്രയ്ക്ക് മോട്ടോ ആയി സിസ്റ്റർ സ്വീകരിച്ചത്. കീഴടക്കാനുള്ള വെല്ലുവിളി. തങ്ങൾക്ക് ഒന്നും കഴിയില്ല എന്ന് കരുതി നിരാശയിൽ അകപ്പെട്ട് ഇരുട്ടറകളിൽ ജീവിതം തള്ളിനീക്കിയിരുന്ന അനേകരുടെ ലോകം കീഴടക്കാനുള്ള വെല്ലുവിളി അവർക്കുവേണ്ടി സി. മേരി തിയഡോർ ഏറ്റെടുക്കുകയായിരുന്നു. വാസ്തവത്തിൽ സിസ്റ്ററിന്റെ ഒറ്റയ്ക്കുള്ള കഠിനാധ്വാനമായിരുന്നു മിത്രയുടെ വിജയത്തിന് പിന്നിൽ. വലിയ ദൈവപരിപാലനയുടെ കരുതൽ ഓരോ ദിവസവും സിസ്റ്ററും മിത്രയിലെ അന്തേവാസികളും തിരിച്ചറിഞ്ഞിരുന്നു. ചെന്നൈയിലെയും ഓസ്‌ട്രേലിയയിലെയും അനേകർ സിസ്റ്ററിന്റെ മഹത്തായ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി സഹായ ഹസ്തവുമായി മുന്നോട്ടുവന്നു. ഓസ്‌ട്രേലിയയിലെ ചില പത്രപ്രവർത്തകർ മിത്ര സന്ദർശിക്കുകയും വിശദമായി അവിടെ നടക്കുന്ന പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുകയും ഉണ്ടായിട്ടുണ്ട്. വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പയുടെ ഇന്ത്യ സന്ദർശന വേളയിൽ മിത്രയിലെ അന്തേവാസികളെ സന്ദർശിക്കാൻ അവിടെയെത്തിയിരുന്നു. പീറ്റർ ഗെയിൽ രചിച്ച സിസ്റ്റർ മേരി തിയഡോറിന്റെ ജീവചരിത്രത്തിന്റെ പേര് God's Donkey എന്നാണ്, ദൈവത്തിന്റെ കഴുത. തന്നെ സ്വയം സിസ്റ്റർ തിയഡോർ വിശേഷിപ്പിച്ചിരുന്നത് അങ്ങനെയായിരുന്നു. ചിലപ്പോൾ പിടിവാശി പ്രകടിപ്പിക്കാറുള്ള ജീവിയായാണ് സിസ്റ്റർ ഒരു ഇന്റർവ്യൂവിൽ കഴുതയെക്കുറിച്ച് പറയുന്നത്. ദൈവത്തിനുവേണ്ടി ചിലപ്പോൾ പിടിവാശി കാണിക്കുകയും എല്ലായ്പ്പോഴും യജമാനനായ ദൈവത്തിന് വിധേയപ്പെടുകയും ചെയ്യുന്ന ഒരു കഴുതയായി അവർ സ്വയം കണ്ടു. മാവേലിക്കര രൂപതാദ്ധ്യക്ഷനായ ജോഷ്വ മാർ ഇഗ്നാത്തിയോസ് പിതാവ് അദ്ധ്യക്ഷനായ ഒരു ട്രസ്റ്റിന് കീഴിലാണ് ഇന്ന് മിത്ര. 2010 മുതൽ മിത്ര സ്‌പെഷ്യൽ സ്‌കൂളിന്റെയും റീഹാബിലിറ്റേഷൻ സെന്ററിന്റെയും നടത്തിപ്പ് ചുമതല സർവൈറ്റ് സന്യാസിനിമാർക്കാണ്. തങ്ങളിൽ ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് ആ ചുമതലകൾ അതിന്റെ പൂർണ്ണതയിൽ ആ സന്യാസിനിമാർ നിർവഹിച്ചുവരുന്നു. ആധുനിക ലോകം നേട്ടങ്ങൾക്കും സ്വപ്നങ്ങൾക്കും പിന്നാലെ പരക്കം പായുമ്പോൾ, തിരസ്കരിക്കപ്പെടുകയും ചവിട്ടിയരയ്ക്കപ്പെടുകയും ചെയ്യുന്ന വലിയൊരുവിഭാഗം പാവപ്പെട്ടവർ നമുക്കിടയിലുണ്ട്. മറ്റൊന്നും പ്രതീക്ഷിക്കാതെ അവർക്ക് ആശ്രയമാകുവാൻ ഈ ലോകത്തിൽ തങ്ങൾക്ക് മാത്രമാണ് കഴിയുകയെന്ന് മറ്റ് അനേകരെപ്പോലെ സി. മേരി തിയഡോറും പിൻഗാമികളും ഒരിക്കൽക്കൂടി തെളിയിക്കുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SocialMedia/SocialMedia-2021-11-23-16:16:22.jpg
Keywords: സന്യാസ, സന്യാസി
Content:
17807
Category: 24
Sub Category:
Heading: സിസ്റ്റര്‍ മേരി തിയഡോർ: ദൈവത്തിന്റെ കഴുതയാകാന്‍ ഇന്ത്യയിലെത്തിയ കന്യാസ്ത്രീ
Content: പതിറ്റാണ്ടുകൾക്ക് മുമ്പും ഇപ്പോഴും അത്യാവശ്യവികസനമോ, അവശ്യ സൗകര്യങ്ങളോ ചെന്നെത്താത്ത നഗരപ്രാന്തങ്ങൾ ഇന്ത്യയിൽ ഒട്ടേറെയുണ്ട്. വൈകല്യങ്ങൾകൊണ്ടും രോഗങ്ങൾക്കൊണ്ടും അവിടെ ഒറ്റപ്പെടുന്ന ആയിരങ്ങൾക്കിടയിലാണ് ഒട്ടേറെ സന്യസ്തർ തങ്ങളുടെ പ്രവർത്തന മേഖല കണ്ടെത്തിയിട്ടുള്ളത്. വി. മദർതെരേസയെപ്പോലെ നിരവധി സന്യസ്തർ ഇന്ത്യയിലെ വലിയ നഗരങ്ങളിൽ അനാഥരുടെയും പാവപ്പെട്ടവരുടെയും ആശ്രയമായി മാറിയത് അങ്ങനെയാണ്. എഴുപത് വർഷങ്ങൾക്ക് മുമ്പ് അന്നത്തെ മദിരാശി പട്ടണത്തിൽ എല്ലാവരാലും തിരസ്കരിക്കപ്പെട്ട അനേകർക്ക് അഭയമായി മാറിയ ഒരു സന്യാസിനിയുണ്ട്. 2012ൽ മരിക്കുന്നതുവരെയും ആ മണ്ണിൽ ജീവിച്ച് അവർ അനേകായിരങ്ങൾ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തി. ഓസ്‌ട്രേലിയയിലെ ബ്രിസ്ബെയ്നിൽ ജനിച്ചുവളർന്ന്, ഫ്രാൻസിസ്കൻ മിഷനറീസ് ഓഫ് മേരി എന്ന സന്യാസിനീ സമൂഹത്തിൽ അംഗമായി തീർന്ന സി. മേരി തിയഡോർ 1951 ലാണ് ആദ്യമായി മദ്രാസിലെത്തിയത്. നിത്യവ്രത വാഗ്ദാനം നടത്തുന്നതിന് ഏതാനും വർഷങ്ങൾക്ക് മുമ്പായിരുന്നു അത്. അന്നുതന്നെ തന്റെ പ്രവർത്തനമേഖലയായി സി. തിയഡോർ മദ്രാസിനെ കണ്ടിരുന്നു. 1948 ൽ തന്റെ ഇരുപത്തൊന്നാം പിറന്നാൾ ദിനത്തിലാണ് സിസ്റ്റർ തിയഡോർ ഒരു സന്യാസിനിയാവുക എന്ന നിർണ്ണായകമായ തീരുമാനത്തിലേയ്ക്ക് എത്തിച്ചേരുന്നത്. വളരെ പെട്ടെന്നെടുത്ത തീരുമാനമെങ്കിലും അതൊരു ഉറച്ച തീരുമാനവും വലിയൊരു ദൈവ നിയോഗത്തിന്റെ ആരംഭവുമായിരുന്നു. മദ്രാസിന്റെ മണ്ണിൽ ജീവിച്ച കാലഘട്ടത്തിൽ അവിടെ പലവിധ വൈകല്യങ്ങളാൽ ജീവിതം വഴിമുട്ടിയവരും, ബലഹീനരും, രോഗികളുമായി അനേകരുടെ നിസ്സഹായാവസ്ഥ സി. തിയഡോറിന്റെ ഹൃദയത്തെ പിടിച്ചുലച്ചു. അവർക്ക് താങ്ങും തണലുമാകുവാൻ ആരുമുണ്ടായിരുന്നില്ല. ആ കാലഘട്ടത്തിൽ തന്നെ അന്നത്തെ മദ്രാസ് ആർച്ച് ബിഷപ്പ് അത്തരമൊരു കാര്യം സി. മേരി തിയഡോറിനോട് ആവശ്യപ്പെടുകയും ചെയ്തു. മാനസികവും ശാരീരികവുമായ വൈകല്യങ്ങൾ മൂലം വിഷമിക്കുന്ന പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്കായി ഒരു റിഹാബിലിറ്റേഷൻ സെന്റർ ആരംഭിക്കുക എന്നതായിരുന്നു അത്. ഏറെ നാളത്തെ പരിശ്രമങ്ങൾക്കൊടുവിൽ 1977ലാണ് സിസ്റ്ററിന്റെ ആ സ്വപ്നം യാഥാർത്ഥ്യമായത്. ചെന്നൈ നഗര മധ്യത്തിൽ അണ്ണാനഗറിലാണ് അതിനായി സ്ഥലം കണ്ടെത്തിയത്. സൗഹൃദം എന്നർത്ഥമുള്ള മിത്ര എന്ന സംസ്കൃത നാമമാണ് സിസ്റ്റർ ആ ഭവനത്തിന് നൽകിയത്. സിസ്റ്ററിന്റെ തന്നെ വാക്കുകളിൽ, മനുഷ്യത്വത്തിലെ വിസ്മരിക്കപ്പെട്ട വിഭാഗമായ ദുർബ്ബലരെ ശക്തിപ്പെടുത്തുന്നതിനായാണ് അത് ആരംഭിച്ചത്. Challenge to Conquer എന്ന വാക്യമാണ് മിത്രയ്ക്ക് മോട്ടോ ആയി സിസ്റ്റർ സ്വീകരിച്ചത്. കീഴടക്കാനുള്ള വെല്ലുവിളി. തങ്ങൾക്ക് ഒന്നും കഴിയില്ല എന്ന് കരുതി നിരാശയിൽ അകപ്പെട്ട് ഇരുട്ടറകളിൽ ജീവിതം തള്ളിനീക്കിയിരുന്ന അനേകരുടെ ലോകം കീഴടക്കാനുള്ള വെല്ലുവിളി അവർക്കുവേണ്ടി സി. മേരി തിയഡോർ ഏറ്റെടുക്കുകയായിരുന്നു. വാസ്തവത്തിൽ സിസ്റ്ററിന്റെ ഒറ്റയ്ക്കുള്ള കഠിനാധ്വാനമായിരുന്നു മിത്രയുടെ വിജയത്തിന് പിന്നിൽ. വലിയ ദൈവപരിപാലനയുടെ കരുതൽ ഓരോ ദിവസവും സിസ്റ്ററും മിത്രയിലെ അന്തേവാസികളും തിരിച്ചറിഞ്ഞിരുന്നു. ചെന്നൈയിലെയും ഓസ്‌ട്രേലിയയിലെയും അനേകർ സിസ്റ്ററിന്റെ മഹത്തായ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി സഹായ ഹസ്തവുമായി മുന്നോട്ടുവന്നു. ഓസ്‌ട്രേലിയയിലെ ചില പത്രപ്രവർത്തകർ മിത്ര സന്ദർശിക്കുകയും വിശദമായി അവിടെ നടക്കുന്ന പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുകയും ഉണ്ടായിട്ടുണ്ട്. വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പയുടെ ഇന്ത്യ സന്ദർശന വേളയിൽ മിത്രയിലെ അന്തേവാസികളെ സന്ദർശിക്കാൻ അവിടെയെത്തിയിരുന്നു. പീറ്റർ ഗെയിൽ രചിച്ച സിസ്റ്റർ മേരി തിയഡോറിന്റെ ജീവചരിത്രത്തിന്റെ പേര് God's Donkey എന്നാണ്, ദൈവത്തിന്റെ കഴുത. തന്നെ സ്വയം സിസ്റ്റർ തിയഡോർ വിശേഷിപ്പിച്ചിരുന്നത് അങ്ങനെയായിരുന്നു. ചിലപ്പോൾ പിടിവാശി പ്രകടിപ്പിക്കാറുള്ള ജീവിയായാണ് സിസ്റ്റർ ഒരു ഇന്റർവ്യൂവിൽ കഴുതയെക്കുറിച്ച് പറയുന്നത്. ദൈവത്തിനുവേണ്ടി ചിലപ്പോൾ പിടിവാശി കാണിക്കുകയും എല്ലായ്പ്പോഴും യജമാനനായ ദൈവത്തിന് വിധേയപ്പെടുകയും ചെയ്യുന്ന ഒരു കഴുതയായി അവർ സ്വയം കണ്ടു. മാവേലിക്കര രൂപതാദ്ധ്യക്ഷനായ ജോഷ്വ മാർ ഇഗ്നാത്തിയോസ് പിതാവ് അദ്ധ്യക്ഷനായ ഒരു ട്രസ്റ്റിന് കീഴിലാണ് ഇന്ന് മിത്ര. 2010 മുതൽ മിത്ര സ്‌പെഷ്യൽ സ്‌കൂളിന്റെയും റീഹാബിലിറ്റേഷൻ സെന്ററിന്റെയും നടത്തിപ്പ് ചുമതല സർവൈറ്റ് സന്യാസിനിമാർക്കാണ്. തങ്ങളിൽ ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് ആ ചുമതലകൾ അതിന്റെ പൂർണ്ണതയിൽ ആ സന്യാസിനിമാർ നിർവഹിച്ചുവരുന്നു. ആധുനിക ലോകം നേട്ടങ്ങൾക്കും സ്വപ്നങ്ങൾക്കും പിന്നാലെ പരക്കം പായുമ്പോൾ, തിരസ്കരിക്കപ്പെടുകയും ചവിട്ടിയരയ്ക്കപ്പെടുകയും ചെയ്യുന്ന വലിയൊരുവിഭാഗം പാവപ്പെട്ടവർ നമുക്കിടയിലുണ്ട്. മറ്റൊന്നും പ്രതീക്ഷിക്കാതെ അവർക്ക് ആശ്രയമാകുവാൻ ഈ ലോകത്തിൽ തങ്ങൾക്ക് മാത്രമാണ് കഴിയുകയെന്ന് മറ്റ് അനേകരെപ്പോലെ സി. മേരി തിയഡോറും പിൻഗാമികളും ഒരിക്കൽക്കൂടി തെളിയിക്കുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SocialMedia/SocialMedia-2021-11-23-16:16:58.jpg
Keywords: സന്യാസ, സന്യാസി
Category: 24
Sub Category:
Heading: സിസ്റ്റര്‍ മേരി തിയഡോർ: ദൈവത്തിന്റെ കഴുതയാകാന്‍ ഇന്ത്യയിലെത്തിയ കന്യാസ്ത്രീ
Content: പതിറ്റാണ്ടുകൾക്ക് മുമ്പും ഇപ്പോഴും അത്യാവശ്യവികസനമോ, അവശ്യ സൗകര്യങ്ങളോ ചെന്നെത്താത്ത നഗരപ്രാന്തങ്ങൾ ഇന്ത്യയിൽ ഒട്ടേറെയുണ്ട്. വൈകല്യങ്ങൾകൊണ്ടും രോഗങ്ങൾക്കൊണ്ടും അവിടെ ഒറ്റപ്പെടുന്ന ആയിരങ്ങൾക്കിടയിലാണ് ഒട്ടേറെ സന്യസ്തർ തങ്ങളുടെ പ്രവർത്തന മേഖല കണ്ടെത്തിയിട്ടുള്ളത്. വി. മദർതെരേസയെപ്പോലെ നിരവധി സന്യസ്തർ ഇന്ത്യയിലെ വലിയ നഗരങ്ങളിൽ അനാഥരുടെയും പാവപ്പെട്ടവരുടെയും ആശ്രയമായി മാറിയത് അങ്ങനെയാണ്. എഴുപത് വർഷങ്ങൾക്ക് മുമ്പ് അന്നത്തെ മദിരാശി പട്ടണത്തിൽ എല്ലാവരാലും തിരസ്കരിക്കപ്പെട്ട അനേകർക്ക് അഭയമായി മാറിയ ഒരു സന്യാസിനിയുണ്ട്. 2012ൽ മരിക്കുന്നതുവരെയും ആ മണ്ണിൽ ജീവിച്ച് അവർ അനേകായിരങ്ങൾ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തി. ഓസ്‌ട്രേലിയയിലെ ബ്രിസ്ബെയ്നിൽ ജനിച്ചുവളർന്ന്, ഫ്രാൻസിസ്കൻ മിഷനറീസ് ഓഫ് മേരി എന്ന സന്യാസിനീ സമൂഹത്തിൽ അംഗമായി തീർന്ന സി. മേരി തിയഡോർ 1951 ലാണ് ആദ്യമായി മദ്രാസിലെത്തിയത്. നിത്യവ്രത വാഗ്ദാനം നടത്തുന്നതിന് ഏതാനും വർഷങ്ങൾക്ക് മുമ്പായിരുന്നു അത്. അന്നുതന്നെ തന്റെ പ്രവർത്തനമേഖലയായി സി. തിയഡോർ മദ്രാസിനെ കണ്ടിരുന്നു. 1948 ൽ തന്റെ ഇരുപത്തൊന്നാം പിറന്നാൾ ദിനത്തിലാണ് സിസ്റ്റർ തിയഡോർ ഒരു സന്യാസിനിയാവുക എന്ന നിർണ്ണായകമായ തീരുമാനത്തിലേയ്ക്ക് എത്തിച്ചേരുന്നത്. വളരെ പെട്ടെന്നെടുത്ത തീരുമാനമെങ്കിലും അതൊരു ഉറച്ച തീരുമാനവും വലിയൊരു ദൈവ നിയോഗത്തിന്റെ ആരംഭവുമായിരുന്നു. മദ്രാസിന്റെ മണ്ണിൽ ജീവിച്ച കാലഘട്ടത്തിൽ അവിടെ പലവിധ വൈകല്യങ്ങളാൽ ജീവിതം വഴിമുട്ടിയവരും, ബലഹീനരും, രോഗികളുമായി അനേകരുടെ നിസ്സഹായാവസ്ഥ സി. തിയഡോറിന്റെ ഹൃദയത്തെ പിടിച്ചുലച്ചു. അവർക്ക് താങ്ങും തണലുമാകുവാൻ ആരുമുണ്ടായിരുന്നില്ല. ആ കാലഘട്ടത്തിൽ തന്നെ അന്നത്തെ മദ്രാസ് ആർച്ച് ബിഷപ്പ് അത്തരമൊരു കാര്യം സി. മേരി തിയഡോറിനോട് ആവശ്യപ്പെടുകയും ചെയ്തു. മാനസികവും ശാരീരികവുമായ വൈകല്യങ്ങൾ മൂലം വിഷമിക്കുന്ന പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്കായി ഒരു റിഹാബിലിറ്റേഷൻ സെന്റർ ആരംഭിക്കുക എന്നതായിരുന്നു അത്. ഏറെ നാളത്തെ പരിശ്രമങ്ങൾക്കൊടുവിൽ 1977ലാണ് സിസ്റ്ററിന്റെ ആ സ്വപ്നം യാഥാർത്ഥ്യമായത്. ചെന്നൈ നഗര മധ്യത്തിൽ അണ്ണാനഗറിലാണ് അതിനായി സ്ഥലം കണ്ടെത്തിയത്. സൗഹൃദം എന്നർത്ഥമുള്ള മിത്ര എന്ന സംസ്കൃത നാമമാണ് സിസ്റ്റർ ആ ഭവനത്തിന് നൽകിയത്. സിസ്റ്ററിന്റെ തന്നെ വാക്കുകളിൽ, മനുഷ്യത്വത്തിലെ വിസ്മരിക്കപ്പെട്ട വിഭാഗമായ ദുർബ്ബലരെ ശക്തിപ്പെടുത്തുന്നതിനായാണ് അത് ആരംഭിച്ചത്. Challenge to Conquer എന്ന വാക്യമാണ് മിത്രയ്ക്ക് മോട്ടോ ആയി സിസ്റ്റർ സ്വീകരിച്ചത്. കീഴടക്കാനുള്ള വെല്ലുവിളി. തങ്ങൾക്ക് ഒന്നും കഴിയില്ല എന്ന് കരുതി നിരാശയിൽ അകപ്പെട്ട് ഇരുട്ടറകളിൽ ജീവിതം തള്ളിനീക്കിയിരുന്ന അനേകരുടെ ലോകം കീഴടക്കാനുള്ള വെല്ലുവിളി അവർക്കുവേണ്ടി സി. മേരി തിയഡോർ ഏറ്റെടുക്കുകയായിരുന്നു. വാസ്തവത്തിൽ സിസ്റ്ററിന്റെ ഒറ്റയ്ക്കുള്ള കഠിനാധ്വാനമായിരുന്നു മിത്രയുടെ വിജയത്തിന് പിന്നിൽ. വലിയ ദൈവപരിപാലനയുടെ കരുതൽ ഓരോ ദിവസവും സിസ്റ്ററും മിത്രയിലെ അന്തേവാസികളും തിരിച്ചറിഞ്ഞിരുന്നു. ചെന്നൈയിലെയും ഓസ്‌ട്രേലിയയിലെയും അനേകർ സിസ്റ്ററിന്റെ മഹത്തായ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി സഹായ ഹസ്തവുമായി മുന്നോട്ടുവന്നു. ഓസ്‌ട്രേലിയയിലെ ചില പത്രപ്രവർത്തകർ മിത്ര സന്ദർശിക്കുകയും വിശദമായി അവിടെ നടക്കുന്ന പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുകയും ഉണ്ടായിട്ടുണ്ട്. വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പയുടെ ഇന്ത്യ സന്ദർശന വേളയിൽ മിത്രയിലെ അന്തേവാസികളെ സന്ദർശിക്കാൻ അവിടെയെത്തിയിരുന്നു. പീറ്റർ ഗെയിൽ രചിച്ച സിസ്റ്റർ മേരി തിയഡോറിന്റെ ജീവചരിത്രത്തിന്റെ പേര് God's Donkey എന്നാണ്, ദൈവത്തിന്റെ കഴുത. തന്നെ സ്വയം സിസ്റ്റർ തിയഡോർ വിശേഷിപ്പിച്ചിരുന്നത് അങ്ങനെയായിരുന്നു. ചിലപ്പോൾ പിടിവാശി പ്രകടിപ്പിക്കാറുള്ള ജീവിയായാണ് സിസ്റ്റർ ഒരു ഇന്റർവ്യൂവിൽ കഴുതയെക്കുറിച്ച് പറയുന്നത്. ദൈവത്തിനുവേണ്ടി ചിലപ്പോൾ പിടിവാശി കാണിക്കുകയും എല്ലായ്പ്പോഴും യജമാനനായ ദൈവത്തിന് വിധേയപ്പെടുകയും ചെയ്യുന്ന ഒരു കഴുതയായി അവർ സ്വയം കണ്ടു. മാവേലിക്കര രൂപതാദ്ധ്യക്ഷനായ ജോഷ്വ മാർ ഇഗ്നാത്തിയോസ് പിതാവ് അദ്ധ്യക്ഷനായ ഒരു ട്രസ്റ്റിന് കീഴിലാണ് ഇന്ന് മിത്ര. 2010 മുതൽ മിത്ര സ്‌പെഷ്യൽ സ്‌കൂളിന്റെയും റീഹാബിലിറ്റേഷൻ സെന്ററിന്റെയും നടത്തിപ്പ് ചുമതല സർവൈറ്റ് സന്യാസിനിമാർക്കാണ്. തങ്ങളിൽ ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് ആ ചുമതലകൾ അതിന്റെ പൂർണ്ണതയിൽ ആ സന്യാസിനിമാർ നിർവഹിച്ചുവരുന്നു. ആധുനിക ലോകം നേട്ടങ്ങൾക്കും സ്വപ്നങ്ങൾക്കും പിന്നാലെ പരക്കം പായുമ്പോൾ, തിരസ്കരിക്കപ്പെടുകയും ചവിട്ടിയരയ്ക്കപ്പെടുകയും ചെയ്യുന്ന വലിയൊരുവിഭാഗം പാവപ്പെട്ടവർ നമുക്കിടയിലുണ്ട്. മറ്റൊന്നും പ്രതീക്ഷിക്കാതെ അവർക്ക് ആശ്രയമാകുവാൻ ഈ ലോകത്തിൽ തങ്ങൾക്ക് മാത്രമാണ് കഴിയുകയെന്ന് മറ്റ് അനേകരെപ്പോലെ സി. മേരി തിയഡോറും പിൻഗാമികളും ഒരിക്കൽക്കൂടി തെളിയിക്കുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SocialMedia/SocialMedia-2021-11-23-16:16:58.jpg
Keywords: സന്യാസ, സന്യാസി
Content:
17808
Category: 1
Sub Category:
Heading: ഭ്രൂണഹത്യ കേസ് വീണ്ടും സുപ്രീം കോടതിയുടെ പരിഗണനക്ക്: സഭാഭേദമന്യേ പ്രാർത്ഥനയുമായി അമേരിക്കൻ ക്രൈസ്തവര്‍
Content: വാഷിംഗ്ടണ്‍ ഡിസി: 1973 ൽ അമേരിക്കയിൽ ഭ്രൂണഹത്യ നിയമവിധേയമാക്കിയ റോ വേഴ്സസ് വേഡ് കേസിലെ വിധി പിൻവലിക്കാൻ പര്യാപ്തമായ മറ്റൊരു കേസ് ഡിസംബർ ഒന്നാം തീയതി അമേരിക്കൻ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്ന സാഹചര്യത്തിൽ പ്രാര്‍ത്ഥനയുമായി പ്രോലൈഫ് ക്രൈസ്തവ സമൂഹം. ഡോബ്സ് വേഴ്സസ് ജാക്സൺ വുമൺസ് ഹെൽത്ത് കേസിലാണ് ഡിസംബർ ഒന്നാം തീയതി സുപ്രീംകോടതി വാദം കേൾക്കുന്നത്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാമിലി റിസർച്ച് കൗൺസിൽ രണ്ടു ദിവസത്തെ പ്രാർത്ഥനയ്ക്ക് ആഹ്വാനം നൽകി. 'പ്രേ ടുഗെദർ ഫോർ ലൈഫ്' എന്ന് പേരിട്ടിരിക്കുന്ന പ്രാർത്ഥനാ കൂട്ടായ്മ മിസിസിപ്പി സംസ്ഥാനത്തെ ന്യൂ ഹൊറിസോൺ ദേവാലയത്തിലും, രാജ്യത്തെ മറ്റ് സ്ഥലങ്ങളിലും സംഘടിപ്പിക്കപ്പെടും. വാഷിംഗ്ടണ്‍ ഡിസിയിലെ സുപ്രീംകോടതി കെട്ടിടത്തിന് മുന്നിലും പ്രാർത്ഥനയ്ക്കായി വിശ്വാസികൾ ഒരുമിച്ചുകൂടും. കത്തോലിക്ക, ആംഗ്ലിക്കന്‍, പ്രൊട്ടസ്റ്റന്‍റ് തുടങ്ങീ വിവിധ ക്രൈസ്തവ വിഭാഗങ്ങളിൽപ്പെട്ടവർ ഒരേ ലക്ഷ്യത്തിനുവേണ്ടി നിയോഗം വെച്ച് പ്രാർത്ഥിക്കും എന്ന പ്രത്യേകതയും പ്രയർ ടുഗെദർ ഫോർ ലൈഫ് പ്രാർത്ഥന കൂട്ടായ്മകൾക്കുണ്ട്. റിപ്പബ്ലിക്കൻ പാർട്ടി അംഗമായ മിസിസിപ്പി ഗവർണർ റ്റേറ്റ് റീവ്സും, ഡെമോക്രാറ്റിക് പാർട്ടി നേതാക്കളും, മറ്റ് മതനേതാക്കളും സംസ്ഥാനത്ത് നടക്കുന്ന പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുക്കും. വിവിധ വിഭാഗത്തിൽപെട്ടവർ പ്രാർത്ഥനയ്ക്കായി ഒരുമിച്ചു കൂടുന്നതിനെ അപ്പസ്തോല പ്രവർത്തനങ്ങളുടെ പുസ്തകത്തിൽ പരാമർശിക്കുന്ന ആദിമ ക്രൈസ്തവ സമൂഹത്തിന്റെ ഒത്തുചേരലിനോടാണ് ഫാമിലി റിസർച്ച് കൗൺസിൽ അധ്യക്ഷൻ ടോണി പെർക്കിൻസ് ഉപമിച്ചത്. മനുഷ്യ ജീവന്റെ മഹത്വത്തെ സംബന്ധിച്ച വിഷയം പരിഗണനയ്ക്ക് വരുമ്പോൾ അമേരിക്ക ഉചിതമായ തീരുമാനം എടുക്കാൻ വേണ്ടി ഒരേമനസ്സോടെ ക്രൈസ്തവർ പ്രാർത്ഥിക്കാൻ പോവുകയാണെന്ന് അദ്ദേഹം ഫോക്സ് ന്യൂസിനോട് പറഞ്ഞു. ഗര്‍ഭഛിദ്രത്തിന് അനുമതി ലഭിച്ച 1973 മുതല്‍ ഏതാണ്ട് 60 ദശലക്ഷത്തോളം ഭ്രൂണഹത്യകള്‍ അമേരിക്കയില്‍ നടന്നതായാണ് കണക്കാക്കപ്പെടുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-23-18:30:28.jpg
Keywords: ഭ്രൂണഹത്യ, അമേരിക്ക
Category: 1
Sub Category:
Heading: ഭ്രൂണഹത്യ കേസ് വീണ്ടും സുപ്രീം കോടതിയുടെ പരിഗണനക്ക്: സഭാഭേദമന്യേ പ്രാർത്ഥനയുമായി അമേരിക്കൻ ക്രൈസ്തവര്‍
Content: വാഷിംഗ്ടണ്‍ ഡിസി: 1973 ൽ അമേരിക്കയിൽ ഭ്രൂണഹത്യ നിയമവിധേയമാക്കിയ റോ വേഴ്സസ് വേഡ് കേസിലെ വിധി പിൻവലിക്കാൻ പര്യാപ്തമായ മറ്റൊരു കേസ് ഡിസംബർ ഒന്നാം തീയതി അമേരിക്കൻ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്ന സാഹചര്യത്തിൽ പ്രാര്‍ത്ഥനയുമായി പ്രോലൈഫ് ക്രൈസ്തവ സമൂഹം. ഡോബ്സ് വേഴ്സസ് ജാക്സൺ വുമൺസ് ഹെൽത്ത് കേസിലാണ് ഡിസംബർ ഒന്നാം തീയതി സുപ്രീംകോടതി വാദം കേൾക്കുന്നത്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാമിലി റിസർച്ച് കൗൺസിൽ രണ്ടു ദിവസത്തെ പ്രാർത്ഥനയ്ക്ക് ആഹ്വാനം നൽകി. 'പ്രേ ടുഗെദർ ഫോർ ലൈഫ്' എന്ന് പേരിട്ടിരിക്കുന്ന പ്രാർത്ഥനാ കൂട്ടായ്മ മിസിസിപ്പി സംസ്ഥാനത്തെ ന്യൂ ഹൊറിസോൺ ദേവാലയത്തിലും, രാജ്യത്തെ മറ്റ് സ്ഥലങ്ങളിലും സംഘടിപ്പിക്കപ്പെടും. വാഷിംഗ്ടണ്‍ ഡിസിയിലെ സുപ്രീംകോടതി കെട്ടിടത്തിന് മുന്നിലും പ്രാർത്ഥനയ്ക്കായി വിശ്വാസികൾ ഒരുമിച്ചുകൂടും. കത്തോലിക്ക, ആംഗ്ലിക്കന്‍, പ്രൊട്ടസ്റ്റന്‍റ് തുടങ്ങീ വിവിധ ക്രൈസ്തവ വിഭാഗങ്ങളിൽപ്പെട്ടവർ ഒരേ ലക്ഷ്യത്തിനുവേണ്ടി നിയോഗം വെച്ച് പ്രാർത്ഥിക്കും എന്ന പ്രത്യേകതയും പ്രയർ ടുഗെദർ ഫോർ ലൈഫ് പ്രാർത്ഥന കൂട്ടായ്മകൾക്കുണ്ട്. റിപ്പബ്ലിക്കൻ പാർട്ടി അംഗമായ മിസിസിപ്പി ഗവർണർ റ്റേറ്റ് റീവ്സും, ഡെമോക്രാറ്റിക് പാർട്ടി നേതാക്കളും, മറ്റ് മതനേതാക്കളും സംസ്ഥാനത്ത് നടക്കുന്ന പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുക്കും. വിവിധ വിഭാഗത്തിൽപെട്ടവർ പ്രാർത്ഥനയ്ക്കായി ഒരുമിച്ചു കൂടുന്നതിനെ അപ്പസ്തോല പ്രവർത്തനങ്ങളുടെ പുസ്തകത്തിൽ പരാമർശിക്കുന്ന ആദിമ ക്രൈസ്തവ സമൂഹത്തിന്റെ ഒത്തുചേരലിനോടാണ് ഫാമിലി റിസർച്ച് കൗൺസിൽ അധ്യക്ഷൻ ടോണി പെർക്കിൻസ് ഉപമിച്ചത്. മനുഷ്യ ജീവന്റെ മഹത്വത്തെ സംബന്ധിച്ച വിഷയം പരിഗണനയ്ക്ക് വരുമ്പോൾ അമേരിക്ക ഉചിതമായ തീരുമാനം എടുക്കാൻ വേണ്ടി ഒരേമനസ്സോടെ ക്രൈസ്തവർ പ്രാർത്ഥിക്കാൻ പോവുകയാണെന്ന് അദ്ദേഹം ഫോക്സ് ന്യൂസിനോട് പറഞ്ഞു. ഗര്‍ഭഛിദ്രത്തിന് അനുമതി ലഭിച്ച 1973 മുതല്‍ ഏതാണ്ട് 60 ദശലക്ഷത്തോളം ഭ്രൂണഹത്യകള്‍ അമേരിക്കയില്‍ നടന്നതായാണ് കണക്കാക്കപ്പെടുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-23-18:30:28.jpg
Keywords: ഭ്രൂണഹത്യ, അമേരിക്ക
Content:
17809
Category: 22
Sub Category:
Heading: ജോസഫ്: ജീവിതം കൊണ്ട് ദൈവ നാമത്തെ മഹത്വപ്പെടുത്തിയവൻ
Content: ഭാരത സഭയിലെ പ്രഥമ വനിതാ രക്തസാക്ഷിയായ ഇൻഡോറിലെ വാഴ്ത്തപ്പെട്ട റാണി മരിയുടെ തിരുശേഷിപ്പ് അടക്കം ചെയ്തിരിക്കുന്ന ഉദയനഗർ പള്ളിയിലെ ഫോട്ടോ ഗാലറിയിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒരു പ്രാർത്ഥനയാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. "ദൈവമേ, ഞാൻ ദുർബല. നന്മയോട് അകന്നു നിൽക്കുന്നവൾ. ശക്തരെ നിയന്ത്രിക്കുന്നതിനു ദുർബലരെ നീ നിയോഗിക്കുമെന്നു മനസ്സിലാക്കാൻ എന്നെ സഹായിക്കുക. നിന്റെ രാജ്യത്തിനായുള്ള അടുത്ത ചുവട് എങ്ങനെ വയ്ക്കണമെന്ന് എന്നെ പഠിപ്പിക്കുക. എന്റെ ജീവിതംകൊണ്ടു നിന്റെ നാമം മഹത്വപ്പെടുത്തുന്നതിനു കരുണയാകുക’’. പ്രാർത്ഥിക്കുന്ന റാണി എന്നറിയപ്പെട്ടിരുന്ന സി. റാണി മരിയയുടെ ഈ പ്രാർത്ഥനയിൽ യൗസേപ്പിതാവിൻ്റെ ചൈതന്യം നിഴലിച്ചു നിൽപ്പുണ്ട്. ശക്തരെ നിയന്ത്രിക്കാൻ ദൈവ പിതാവു തിരഞ്ഞെടുത്തു ലോക ദൃഷ്ടിയിലെ ദുർബലനായിരുന്നു യൗസേപ്പിതാവ്. മഹത്വമോ പ്രതാപമോ ഇല്ലാത്ത നസറത്തിലെ ഒരു സാധാരണ മരപ്പണിക്കാരൻ. ദൈവപിതാവിന്റെ വാക്കുകൾ ശ്രവിച്ച് ദൈവപുത്രനെ വളർത്തി ദൈവമാതാവിനെ സംരക്ഷിച്ച് രക്ഷാകര ചരിത്രത്തിലെ ശക്തമായ സാന്നിധ്യമായി യൗസേപ്പിതാവു മാറുന്നു. മധ്യപ്രദേശിലെ ഇൻഡോറിലെയും ഉദയനഗറിലെയും പാവങ്ങളെ ചൂഷണം ചെയ്തിരുന്ന ജന്മികളുടെ അനീതികൾ വർദ്ധിച്ചപ്പോൾ ശക്തരെ നിയന്ത്രിക്കുന്നതിനു ദുർബലയായ തന്നെ നിയോഗിച്ചിരിക്കുന്നുവെന്നു അവൾ മനസ്സിലാക്കി, പാവങ്ങൾക്കു വേണ്ടി സി.റാണി നിലകൊണ്ടതിന്റെ പരിണിത ഫലമായിരുന്നല്ലോ 1995 ഫെബ്രുവരി 25ലെ അവളുടെ രക്തസാക്ഷിത്വം. രക്തസാക്ഷിത്വം വഴി റാണി മരിയയും ക്ഷമയുടെ മഹനീയ മാതൃക നൽകി സ്വന്തം മകളുടെ ഘാതകനായ സമുന്ദര്‍ സിങ്ങിനോടു ക്ഷമിച്ച പുല്ലുവഴി വട്ടാലിൽ കുടുംബവും ദൈവനാമത്തിനു ജീവിതംകൊണ്ടു മഹത്വം നൽകി. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ദൈവ നാമത്തെ മഹത്വപ്പെടുത്തിയവനായിരുന്നു യൗസേപ്പിതാവ്. നിശബ്ദതയിലൂടെ ദൈവത്തോടൊപ്പം യാത്ര ചെയ്തു അവിടുത്തെ മഹത്വപ്പെടുത്തിയ നീതിമാനായ യൗസേപ്പിതാവ് സാക്ഷ്യ ജീവിതത്തിലൂടെ ദൈവതിരുനാമത്തിനു മഹത്വം നൽകാൻ നമ്മെ സഹായിക്കട്ടെ.: #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SeasonalReflections/SeasonalReflections-2021-11-23-18:46:42.jpg
Keywords: ജോസഫ്, യൗസേ
Category: 22
Sub Category:
Heading: ജോസഫ്: ജീവിതം കൊണ്ട് ദൈവ നാമത്തെ മഹത്വപ്പെടുത്തിയവൻ
Content: ഭാരത സഭയിലെ പ്രഥമ വനിതാ രക്തസാക്ഷിയായ ഇൻഡോറിലെ വാഴ്ത്തപ്പെട്ട റാണി മരിയുടെ തിരുശേഷിപ്പ് അടക്കം ചെയ്തിരിക്കുന്ന ഉദയനഗർ പള്ളിയിലെ ഫോട്ടോ ഗാലറിയിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒരു പ്രാർത്ഥനയാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. "ദൈവമേ, ഞാൻ ദുർബല. നന്മയോട് അകന്നു നിൽക്കുന്നവൾ. ശക്തരെ നിയന്ത്രിക്കുന്നതിനു ദുർബലരെ നീ നിയോഗിക്കുമെന്നു മനസ്സിലാക്കാൻ എന്നെ സഹായിക്കുക. നിന്റെ രാജ്യത്തിനായുള്ള അടുത്ത ചുവട് എങ്ങനെ വയ്ക്കണമെന്ന് എന്നെ പഠിപ്പിക്കുക. എന്റെ ജീവിതംകൊണ്ടു നിന്റെ നാമം മഹത്വപ്പെടുത്തുന്നതിനു കരുണയാകുക’’. പ്രാർത്ഥിക്കുന്ന റാണി എന്നറിയപ്പെട്ടിരുന്ന സി. റാണി മരിയയുടെ ഈ പ്രാർത്ഥനയിൽ യൗസേപ്പിതാവിൻ്റെ ചൈതന്യം നിഴലിച്ചു നിൽപ്പുണ്ട്. ശക്തരെ നിയന്ത്രിക്കാൻ ദൈവ പിതാവു തിരഞ്ഞെടുത്തു ലോക ദൃഷ്ടിയിലെ ദുർബലനായിരുന്നു യൗസേപ്പിതാവ്. മഹത്വമോ പ്രതാപമോ ഇല്ലാത്ത നസറത്തിലെ ഒരു സാധാരണ മരപ്പണിക്കാരൻ. ദൈവപിതാവിന്റെ വാക്കുകൾ ശ്രവിച്ച് ദൈവപുത്രനെ വളർത്തി ദൈവമാതാവിനെ സംരക്ഷിച്ച് രക്ഷാകര ചരിത്രത്തിലെ ശക്തമായ സാന്നിധ്യമായി യൗസേപ്പിതാവു മാറുന്നു. മധ്യപ്രദേശിലെ ഇൻഡോറിലെയും ഉദയനഗറിലെയും പാവങ്ങളെ ചൂഷണം ചെയ്തിരുന്ന ജന്മികളുടെ അനീതികൾ വർദ്ധിച്ചപ്പോൾ ശക്തരെ നിയന്ത്രിക്കുന്നതിനു ദുർബലയായ തന്നെ നിയോഗിച്ചിരിക്കുന്നുവെന്നു അവൾ മനസ്സിലാക്കി, പാവങ്ങൾക്കു വേണ്ടി സി.റാണി നിലകൊണ്ടതിന്റെ പരിണിത ഫലമായിരുന്നല്ലോ 1995 ഫെബ്രുവരി 25ലെ അവളുടെ രക്തസാക്ഷിത്വം. രക്തസാക്ഷിത്വം വഴി റാണി മരിയയും ക്ഷമയുടെ മഹനീയ മാതൃക നൽകി സ്വന്തം മകളുടെ ഘാതകനായ സമുന്ദര്‍ സിങ്ങിനോടു ക്ഷമിച്ച പുല്ലുവഴി വട്ടാലിൽ കുടുംബവും ദൈവനാമത്തിനു ജീവിതംകൊണ്ടു മഹത്വം നൽകി. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ദൈവ നാമത്തെ മഹത്വപ്പെടുത്തിയവനായിരുന്നു യൗസേപ്പിതാവ്. നിശബ്ദതയിലൂടെ ദൈവത്തോടൊപ്പം യാത്ര ചെയ്തു അവിടുത്തെ മഹത്വപ്പെടുത്തിയ നീതിമാനായ യൗസേപ്പിതാവ് സാക്ഷ്യ ജീവിതത്തിലൂടെ ദൈവതിരുനാമത്തിനു മഹത്വം നൽകാൻ നമ്മെ സഹായിക്കട്ടെ.: #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SeasonalReflections/SeasonalReflections-2021-11-23-18:46:42.jpg
Keywords: ജോസഫ്, യൗസേ
Content:
17810
Category: 18
Sub Category:
Heading: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ മാന്നാനം ആശ്രമ ദേവാലയത്തില്‍ പുനര്‍കൂദാശ
Content: മാന്നാനം: വൈദികരും സന്യാസിനികളുമടക്കമുള്ള വിശ്വാസസമൂഹത്തിന്റെ പ്രാര്‍ത്ഥനകള്‍ തീര്‍ത്ത ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ മാന്നാനം ആശ്രമ ദേവാലയത്തിന്റെ പുനര്‍കൂദാശ നടത്തി. ഇന്നലെ രാവിലെ ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മികത്വത്തിലാണു പുനര്‍ കൂദാശാകര്‍മം നടന്നത്. സിഎംഐ സഭ പ്രിയോര്‍ ജനറല്‍ റവ.ഡോ. തോമസ് ചാത്തംപറമ്പില്‍, അസിസ്റ്റന്റ് ജനറല്‍ ഫാ. ജോസി താമരശേരി, തിരുവനന്തപുരം പ്രോവിന്‍സിന്റെ പ്രോവിന്‍ഷല്‍ ഫാ. സെബാസ്റ്റ്യന്‍ ചാമത്തറ, കോയമ്പത്തൂര്‍ പ്രോവിന്‍സിന്റെ പ്രോവിന്‍ഷല്‍ ഫാ. സാജു ചക്കാലയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. സീറോ മലബാര്‍ സഭയുടെ ആധുനിക ചരിത്രം ഉദ്ഘാടനം ചെയ്യപ്പെട്ടത് മാന്നാനത്താണെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ദേവാലയ പുനര്‍കൂദാശയ്ക്കുശേഷം നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. സഭയുടെ പുനര്‍ജന്മമെന്ന് വിശേഷിപ്പിക്കാവുന്ന കോട്ടയം, തൃശൂര്‍ വികാരിയാത്തുകളുടെ രൂപീകരണത്തിനുശേഷം കോട്ടയം വികാരിയാത്തിന്റെ വികാരി അപ്പസ്‌തോലിക്ക ആയി നിയമിതനായത് ബിഷപ് ചാള്‍സ് ലവീഞ്ഞ് ആണ്. ഫ്രാന്‍സില്‍നിന്നും എത്തിയ അദ്ദേഹത്തെ 1888 മേയ് ഒന്പതിനു വൈക്കത്തുനിന്നും വേമ്പനാട് കായല്‍ വഴി അനേകം ബോട്ടുകളുടെയും വള്ളങ്ങളുടെയും അകന്പടിയോടെ ആനയിച്ചു കൊണ്ടുവന്ന് മാന്നാനത്ത് വന്‍ വരവേല്‍പ് നല്‍കി. അന്ന് മാന്നാനത്ത് നടന്ന മഹാസമ്മേളനത്തോടെ സീറോ മലബാര്‍ സഭയുടെ ആധുനിക ചരിത്രത്തിനു തുടക്കം കുറിക്കുകയായിരുന്നുവെന്ന് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. പുനര്കൂകദാശാ കര്‍മത്തിനുശേഷം പ്രിയോര്‍ ജനറല്‍ റവ.ഡോ. തോമസ് ചാത്തംപറന്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി അര്‍പ്പിച്ചു. വിശുദ്ധ ചാവറ പിതാവിന്റെയും വിശുദ്ധ എവുപ്രാസ്യാമ്മയുടെയും വിശുദ്ധപദവിയുടെ ഏഴാം വാര്‍ഷിക ദിനാചരണവും ഇതോടൊപ്പം നടന്നു. സിഎംഐ സഭയുടെ വിവിധ പ്രോവിന്‍സുകളിലെ പ്രോവിന്‍ഷല്‍മാര്‍, കൗണ്‍സിലര്‍മാര്‍, സിഎംസി സന്യാസസമൂഹത്തിന്റെ മദര്‍ ജനറല്‍ സിസ്റ്റര്‍ ഗ്രെയ്‌സ് തെരേസ്, ജനറല്‍ കൗണ്‍സിലര്‍മാര്‍, വിവിധ സഭകളുടെ സുപ്പീരിയര്‍മാര്‍, വൈദികര്‍, സന്യാസിനികള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാന്നാനം ആശ്രമം പ്രിയോര്‍ ഫാ. മാത്യൂസ് ചക്കാലയ്ക്കല്‍ സ്വാഗതവും വൈസ് പ്രിയോര്‍ ഫാ. തോമസ് കല്ലുകളം നന്ദിയും പറഞ്ഞു. ഫാ. ജയിംസ് മുല്ലശേരി, ഫാ. ആന്റണി കാഞ്ഞിരത്തിങ്കല്‍ തുടങ്ങിയവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. പുനര്‍കൂദാശ കര്‍മത്തിനുശേഷം മന്ത്രി വി.എന്‍. വാസവന്‍, തോമസ് ചാഴികാടന്‍ എംപി, എംഎല്‍എമാരായ പി.ജെ. ജോസഫ്, മോന്‍സ് ജോസഫ്, മുന്‍ എംഎല്‍എ പി.സി. ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി, അതിരന്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, ടോമി കല്ലാനി, ലിജിന്‍ ലാല്‍, ജോസ് ടോം തുടങ്ങിയവര്‍ വിശുദ്ധ ചാവറ പിതാവിന്റെ കബറിടത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ചടങ്ങുകള്‍ക്കുശേഷം നേര്‍ച്ചഭക്ഷണത്തില്‍ പങ്കുചേര്‍ന്നാണ് വിശ്വാസികള്‍ മടങ്ങിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-11-24-09:10:39.jpg
Keywords: മാന്നാനം
Category: 18
Sub Category:
Heading: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ മാന്നാനം ആശ്രമ ദേവാലയത്തില്‍ പുനര്‍കൂദാശ
Content: മാന്നാനം: വൈദികരും സന്യാസിനികളുമടക്കമുള്ള വിശ്വാസസമൂഹത്തിന്റെ പ്രാര്‍ത്ഥനകള്‍ തീര്‍ത്ത ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ മാന്നാനം ആശ്രമ ദേവാലയത്തിന്റെ പുനര്‍കൂദാശ നടത്തി. ഇന്നലെ രാവിലെ ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മികത്വത്തിലാണു പുനര്‍ കൂദാശാകര്‍മം നടന്നത്. സിഎംഐ സഭ പ്രിയോര്‍ ജനറല്‍ റവ.ഡോ. തോമസ് ചാത്തംപറമ്പില്‍, അസിസ്റ്റന്റ് ജനറല്‍ ഫാ. ജോസി താമരശേരി, തിരുവനന്തപുരം പ്രോവിന്‍സിന്റെ പ്രോവിന്‍ഷല്‍ ഫാ. സെബാസ്റ്റ്യന്‍ ചാമത്തറ, കോയമ്പത്തൂര്‍ പ്രോവിന്‍സിന്റെ പ്രോവിന്‍ഷല്‍ ഫാ. സാജു ചക്കാലയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. സീറോ മലബാര്‍ സഭയുടെ ആധുനിക ചരിത്രം ഉദ്ഘാടനം ചെയ്യപ്പെട്ടത് മാന്നാനത്താണെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ദേവാലയ പുനര്‍കൂദാശയ്ക്കുശേഷം നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. സഭയുടെ പുനര്‍ജന്മമെന്ന് വിശേഷിപ്പിക്കാവുന്ന കോട്ടയം, തൃശൂര്‍ വികാരിയാത്തുകളുടെ രൂപീകരണത്തിനുശേഷം കോട്ടയം വികാരിയാത്തിന്റെ വികാരി അപ്പസ്‌തോലിക്ക ആയി നിയമിതനായത് ബിഷപ് ചാള്‍സ് ലവീഞ്ഞ് ആണ്. ഫ്രാന്‍സില്‍നിന്നും എത്തിയ അദ്ദേഹത്തെ 1888 മേയ് ഒന്പതിനു വൈക്കത്തുനിന്നും വേമ്പനാട് കായല്‍ വഴി അനേകം ബോട്ടുകളുടെയും വള്ളങ്ങളുടെയും അകന്പടിയോടെ ആനയിച്ചു കൊണ്ടുവന്ന് മാന്നാനത്ത് വന്‍ വരവേല്‍പ് നല്‍കി. അന്ന് മാന്നാനത്ത് നടന്ന മഹാസമ്മേളനത്തോടെ സീറോ മലബാര്‍ സഭയുടെ ആധുനിക ചരിത്രത്തിനു തുടക്കം കുറിക്കുകയായിരുന്നുവെന്ന് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. പുനര്കൂകദാശാ കര്‍മത്തിനുശേഷം പ്രിയോര്‍ ജനറല്‍ റവ.ഡോ. തോമസ് ചാത്തംപറന്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി അര്‍പ്പിച്ചു. വിശുദ്ധ ചാവറ പിതാവിന്റെയും വിശുദ്ധ എവുപ്രാസ്യാമ്മയുടെയും വിശുദ്ധപദവിയുടെ ഏഴാം വാര്‍ഷിക ദിനാചരണവും ഇതോടൊപ്പം നടന്നു. സിഎംഐ സഭയുടെ വിവിധ പ്രോവിന്‍സുകളിലെ പ്രോവിന്‍ഷല്‍മാര്‍, കൗണ്‍സിലര്‍മാര്‍, സിഎംസി സന്യാസസമൂഹത്തിന്റെ മദര്‍ ജനറല്‍ സിസ്റ്റര്‍ ഗ്രെയ്‌സ് തെരേസ്, ജനറല്‍ കൗണ്‍സിലര്‍മാര്‍, വിവിധ സഭകളുടെ സുപ്പീരിയര്‍മാര്‍, വൈദികര്‍, സന്യാസിനികള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാന്നാനം ആശ്രമം പ്രിയോര്‍ ഫാ. മാത്യൂസ് ചക്കാലയ്ക്കല്‍ സ്വാഗതവും വൈസ് പ്രിയോര്‍ ഫാ. തോമസ് കല്ലുകളം നന്ദിയും പറഞ്ഞു. ഫാ. ജയിംസ് മുല്ലശേരി, ഫാ. ആന്റണി കാഞ്ഞിരത്തിങ്കല്‍ തുടങ്ങിയവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. പുനര്‍കൂദാശ കര്‍മത്തിനുശേഷം മന്ത്രി വി.എന്‍. വാസവന്‍, തോമസ് ചാഴികാടന്‍ എംപി, എംഎല്‍എമാരായ പി.ജെ. ജോസഫ്, മോന്‍സ് ജോസഫ്, മുന്‍ എംഎല്‍എ പി.സി. ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി, അതിരന്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, ടോമി കല്ലാനി, ലിജിന്‍ ലാല്‍, ജോസ് ടോം തുടങ്ങിയവര്‍ വിശുദ്ധ ചാവറ പിതാവിന്റെ കബറിടത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ചടങ്ങുകള്‍ക്കുശേഷം നേര്‍ച്ചഭക്ഷണത്തില്‍ പങ്കുചേര്‍ന്നാണ് വിശ്വാസികള്‍ മടങ്ങിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-11-24-09:10:39.jpg
Keywords: മാന്നാനം
Content:
17811
Category: 1
Sub Category:
Heading: മ്യാന്‍മറില്‍ കത്തീഡ്രല്‍ ദേവാലയത്തിലും സഭയുടെ കീഴിലുള്ള ആശുപത്രിയിലും പട്ടാളത്തിന്റെ റെയിഡ്
Content: നായ്പിഡോ: മ്യാന്‍മറിലെ കെയ സംസ്ഥാനത്തെ ലോയിക്ക കത്തീഡ്രലിലും ബിഷപ്പ്സ് ഹൗസിലും പട്ടാളത്തിന്റെ റെയ്ഡ്. ലോയിക്കയിലെ ക്രൈസ്റ്റ് ദ കിംഗ് കത്തീഡ്രല്‍ കോംപ്ലക്‌സിലും സഭയുടെ നിയന്ത്രണത്തിലുള്ള കാരിത്താസ് കരുണ ക്ലിനിക്കിലും ബിഷപ്‌സ് ഹൗസിലും ഇന്നലെ ഏഴു മണിക്കൂറോളമായിരുന്നു പട്ടാളം പരിശോധന നടത്തിയത്. 18 ആരോഗ്യപ്രവര്‍ത്തകരെ പട്ടാളം അറസ്റ്റ് ചെയ്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 200 പട്ടാളക്കാരും പോലീസുകാരും റെയ്ഡില്‍ പങ്കെടുത്തു. കൊറോണ ബാധിതരായ രോഗികള്‍ അടക്കം ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 40 പേരെയും റെയ്ഡിനിടെ പട്ടാളം പുറത്താക്കി. ആശുപത്രി ഉപകരണങ്ങള്‍ പിടിച്ചെടുത്തു. അറസ്റ്റിലായവരില്‍ നാലു ഡോക്ടര്‍മാരും നഴ്‌സുമാരും ഫാര്‍മസിസ്റ്റും പെടും. മൂന്നു തവണയെങ്കിലും പല സംഘങ്ങള്‍ മെത്രാസന മന്ദിരങ്ങള്‍ പരിശോധിച്ചതായി സഭാധികാരികള്‍ പറഞ്ഞു. കത്തീഡ്രലിലേക്കുള്ള വഴിയില്‍ വന്‍ സൈന്യത്തെ വിന്യസിച്ചശേഷമായിരുന്നു രാവിലെ ഒന്പതു മുതല്‍ വൈകുന്നേരം നാലു വരെ റെയ്ഡ് നടത്തിയത്. എന്തിനായിരുന്നു റെയ്ഡ് എന്നറിയില്ലെന്ന് ലോയിക്ക രൂപത ചാന്‍സല്‍ ഫാ. ഫ്രാന്‍സിസ് സോയനെയിംഗ് പറഞ്ഞു. ഫെബ്രുവരി ഒന്നിനു പട്ടാളം മ്യാന്‍മറിന്റെ ഭരണം പിടിച്ചെടുത്തശേഷം ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണങ്ങളും റെയ്ഡുകളും പതിവായി മാറിയിട്ടുണ്ട്. ഒക്ടോബറില്‍ രണ്ടു ക്രിസ്ത്യന്‍ ദേവാലയങ്ങളാണ് സര്‍ക്കാര്‍ സൈന്യത്തിന്റെ ഷെല്ലാക്രമണത്തിന് ഇരയായത്. കിഴക്കന്‍ സംസ്ഥാനമായ ചിന്നിലെ പ്രാദേശിക പോരാളികളും ഭരണകൂട അനുകൂലികളും തമ്മിലുള്ള പോരാട്ടത്തിനിടയില്‍ ഫലാം നഗരത്തിലെ ബാപ്റ്റിസ്റ്റ് ദേവാലയം പൂര്‍ണ്ണമായും തകര്‍ന്നു. ബാപ്റ്റിസ്റ്റ് ദേവാലയത്തിന് പുറമേ, രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കായാ സംസ്ഥാനത്തിലെ ലോയികാ രൂപതയിലെ ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ദേവാലയവും ആക്രമണത്തിനിരയായി. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണിതീര്‍ത്ത ദേവാലയത്തിലെ മേല്‍ക്കൂരക്കും ഭിത്തികള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിരിന്നു.
Image: /content_image/News/News-2021-11-24-09:52:56.jpg
Keywords: മ്യാന്‍
Category: 1
Sub Category:
Heading: മ്യാന്‍മറില്‍ കത്തീഡ്രല്‍ ദേവാലയത്തിലും സഭയുടെ കീഴിലുള്ള ആശുപത്രിയിലും പട്ടാളത്തിന്റെ റെയിഡ്
Content: നായ്പിഡോ: മ്യാന്‍മറിലെ കെയ സംസ്ഥാനത്തെ ലോയിക്ക കത്തീഡ്രലിലും ബിഷപ്പ്സ് ഹൗസിലും പട്ടാളത്തിന്റെ റെയ്ഡ്. ലോയിക്കയിലെ ക്രൈസ്റ്റ് ദ കിംഗ് കത്തീഡ്രല്‍ കോംപ്ലക്‌സിലും സഭയുടെ നിയന്ത്രണത്തിലുള്ള കാരിത്താസ് കരുണ ക്ലിനിക്കിലും ബിഷപ്‌സ് ഹൗസിലും ഇന്നലെ ഏഴു മണിക്കൂറോളമായിരുന്നു പട്ടാളം പരിശോധന നടത്തിയത്. 18 ആരോഗ്യപ്രവര്‍ത്തകരെ പട്ടാളം അറസ്റ്റ് ചെയ്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 200 പട്ടാളക്കാരും പോലീസുകാരും റെയ്ഡില്‍ പങ്കെടുത്തു. കൊറോണ ബാധിതരായ രോഗികള്‍ അടക്കം ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 40 പേരെയും റെയ്ഡിനിടെ പട്ടാളം പുറത്താക്കി. ആശുപത്രി ഉപകരണങ്ങള്‍ പിടിച്ചെടുത്തു. അറസ്റ്റിലായവരില്‍ നാലു ഡോക്ടര്‍മാരും നഴ്‌സുമാരും ഫാര്‍മസിസ്റ്റും പെടും. മൂന്നു തവണയെങ്കിലും പല സംഘങ്ങള്‍ മെത്രാസന മന്ദിരങ്ങള്‍ പരിശോധിച്ചതായി സഭാധികാരികള്‍ പറഞ്ഞു. കത്തീഡ്രലിലേക്കുള്ള വഴിയില്‍ വന്‍ സൈന്യത്തെ വിന്യസിച്ചശേഷമായിരുന്നു രാവിലെ ഒന്പതു മുതല്‍ വൈകുന്നേരം നാലു വരെ റെയ്ഡ് നടത്തിയത്. എന്തിനായിരുന്നു റെയ്ഡ് എന്നറിയില്ലെന്ന് ലോയിക്ക രൂപത ചാന്‍സല്‍ ഫാ. ഫ്രാന്‍സിസ് സോയനെയിംഗ് പറഞ്ഞു. ഫെബ്രുവരി ഒന്നിനു പട്ടാളം മ്യാന്‍മറിന്റെ ഭരണം പിടിച്ചെടുത്തശേഷം ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണങ്ങളും റെയ്ഡുകളും പതിവായി മാറിയിട്ടുണ്ട്. ഒക്ടോബറില്‍ രണ്ടു ക്രിസ്ത്യന്‍ ദേവാലയങ്ങളാണ് സര്‍ക്കാര്‍ സൈന്യത്തിന്റെ ഷെല്ലാക്രമണത്തിന് ഇരയായത്. കിഴക്കന്‍ സംസ്ഥാനമായ ചിന്നിലെ പ്രാദേശിക പോരാളികളും ഭരണകൂട അനുകൂലികളും തമ്മിലുള്ള പോരാട്ടത്തിനിടയില്‍ ഫലാം നഗരത്തിലെ ബാപ്റ്റിസ്റ്റ് ദേവാലയം പൂര്‍ണ്ണമായും തകര്‍ന്നു. ബാപ്റ്റിസ്റ്റ് ദേവാലയത്തിന് പുറമേ, രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കായാ സംസ്ഥാനത്തിലെ ലോയികാ രൂപതയിലെ ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ദേവാലയവും ആക്രമണത്തിനിരയായി. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണിതീര്‍ത്ത ദേവാലയത്തിലെ മേല്‍ക്കൂരക്കും ഭിത്തികള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിരിന്നു.
Image: /content_image/News/News-2021-11-24-09:52:56.jpg
Keywords: മ്യാന്‍
Content:
17812
Category: 14
Sub Category:
Heading: 'കേൾക്കാം സാക്ഷ്യമാകാം': ചങ്ങനാശ്ശേരി അതിരൂപതയുടെ മാക് റേഡിയോ 28 മുതല്‍
Content: ചങ്ങനാശ്ശേരി: മലയാളികളായ ക്രൈസ്തവ വിശ്വാസികൾക്കു ഇടയില്‍ ശ്രദ്ധ നേടിയ ചങ്ങനാശ്ശേരി അതിരൂപതയിലെ മാധ്യമ പ്രേഷിത വകുപ്പിന്റെ കീഴിലുള്ള മാക് ടിവിയ്ക്കു പിന്നാലെ റേഡിയോയും. മീഡിയ കമ്മീഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന മാക് റേഡിയോ നവംബര്‍ 28നു പ്രവര്‍ത്തനം ആരംഭിക്കും. വൈവിധ്യമാർന്ന ആത്മീയ പരിപാടികളിലൂടെ വിശ്വാസികളെ സഭയോട് ചേർത്തു നിർത്തുകയാണ് ഈ ഓൺലൈൻ റേഡിയോയുടെ ലക്ഷ്യം. ആത്മീയ പരിപാടികൾക്ക് മാത്രമായുള്ള മാക് റേഡിയോ, മീഡിയ അപ്പസ്തോലേറ്റ് ടീമംഗങ്ങളാണ് ഏകോപിപ്പിക്കുന്നത്. MY PARISH എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ മാക് റേഡിയോ എല്ലാവരുടെയും വിരൽ തുമ്പിലെത്തും. 'കേൾക്കാം സാക്ഷ്യമാകാം' എന്നതാണ് മാക് റേഡിയോയുടെ ആപ്തവാക്യം.
Image: /content_image/India/India-2021-11-24-10:41:02.jpg
Keywords: ചങ്ങനാ
Category: 14
Sub Category:
Heading: 'കേൾക്കാം സാക്ഷ്യമാകാം': ചങ്ങനാശ്ശേരി അതിരൂപതയുടെ മാക് റേഡിയോ 28 മുതല്‍
Content: ചങ്ങനാശ്ശേരി: മലയാളികളായ ക്രൈസ്തവ വിശ്വാസികൾക്കു ഇടയില്‍ ശ്രദ്ധ നേടിയ ചങ്ങനാശ്ശേരി അതിരൂപതയിലെ മാധ്യമ പ്രേഷിത വകുപ്പിന്റെ കീഴിലുള്ള മാക് ടിവിയ്ക്കു പിന്നാലെ റേഡിയോയും. മീഡിയ കമ്മീഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന മാക് റേഡിയോ നവംബര്‍ 28നു പ്രവര്‍ത്തനം ആരംഭിക്കും. വൈവിധ്യമാർന്ന ആത്മീയ പരിപാടികളിലൂടെ വിശ്വാസികളെ സഭയോട് ചേർത്തു നിർത്തുകയാണ് ഈ ഓൺലൈൻ റേഡിയോയുടെ ലക്ഷ്യം. ആത്മീയ പരിപാടികൾക്ക് മാത്രമായുള്ള മാക് റേഡിയോ, മീഡിയ അപ്പസ്തോലേറ്റ് ടീമംഗങ്ങളാണ് ഏകോപിപ്പിക്കുന്നത്. MY PARISH എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ മാക് റേഡിയോ എല്ലാവരുടെയും വിരൽ തുമ്പിലെത്തും. 'കേൾക്കാം സാക്ഷ്യമാകാം' എന്നതാണ് മാക് റേഡിയോയുടെ ആപ്തവാക്യം.
Image: /content_image/India/India-2021-11-24-10:41:02.jpg
Keywords: ചങ്ങനാ